<?xml version="1.0" encoding="UTF-8"?>
      <rss version="2.0"
          xmlns:dc="http://purl.org/dc/elements/1.1/"
          xmlns:sy="http://purl.org/rss/1.0/modules/syndication/"
          xmlns:admin="http://webns.net/mvcb/"
          xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
          xmlns:content="http://purl.org/rss/1.0/modules/content/">
          <channel>
            <title>Regional News | Latest Malayalam News | Breaking News  - Category: Tech</title>
            <link>https://nattuvartha.news/rss/category/tech</link>
            <description>Regional News | Latest Malayalam News | Breaking News  - Category: Tech</description>
            <dc:language>mal</dc:language>
            <dc:creator></dc:creator>
            <dc:creator>Copyright © 2022 Beca Media &amp; Advertising - All Rights Reserved Near Govt: Hospital, Nut Street, Vadakara</dc:creator>
            
      <item>
        <title>ഗൂഗിൾ പേ, ഫോൺപേ എന്നിവ സജീവമല്ലെ? അല്ലെങ്കിൽ ശ്രദ്ധിക്കുക!!  ഇനി ഒന്നര മാസം കൂടെ മാത്രമേ ഉപയോഗിക്കാൻ കഴിയൂ...</title>
        <link>https://nattuvartha.news/news/Tech/all/upi-gpay-upi-block</link>
        <guid>https://nattuvartha.news/news/Tech/all/upi-gpay-upi-block</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_65570b93701a8.jpg</url>
          <title>ഗൂഗിൾ പേ, ഫോൺപേ എന്നിവ സജീവമല്ലെ? അല്ലെങ്കിൽ ശ്രദ്ധിക്കുക!!  ഇനി ഒന്നര മാസം കൂടെ മാത്രമേ ഉപയോഗിക്കാൻ കഴിയൂ...</title>
          <link>https://nattuvartha.news/news/Tech/all/upi-gpay-upi-block</link>
        </image>
        <description><![CDATA[&lt;p&gt;ന്യൂഡൽഹി: ഉപയോക്താക്കള്&amp;zwj;ക്ക് ഒരു ബാങ്ക് അക്കൗണ്ടില്&amp;zwj; നിന്ന് മറ്റൊന്നിലേക്ക് സ്മാര്&amp;zwj;ട്ട്&amp;zwnj;ഫോണുകള്&amp;zwj; വഴി വളരെ എളുപ്പത്തില്&amp;zwj; പണം കൈമാറാൻ പറ്റുന്ന സംവിധാനം ആണ് യുപിഐ ട്രാൻസാക്ഷൻ. യൂണിഫൈഡ് പേയ്&amp;zwnj;മെന്റ് ഇന്റര്&amp;zwj;ഫേസ് അഥവാ യുപിഐ. നാഷണല്&amp;zwj; പേയ്&amp;zwnj;മെന്റ് കോര്&amp;zwj;പ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഇപ്പോഴിതാ യുപിഐ പേയ്&amp;zwnj;മെന്റുകളെ കുറിച്ച്&amp;zwnj; പുതിയ മാര്&amp;zwj;ഗ്ഗനിര്&amp;zwj;ദ്ദേശങ്ങള്&amp;zwj; പുറത്തിറക്കിയിരിക്കുമാകയാണ് എൻസിപിഐ. എല്ലാ ബാങ്കുകളും, ഫോണ്&amp;zwj;പേ, ഗൂഗിള്&amp;zwj; പേ പോലുള്ള മൂന്നാം കക്ഷി ആപ്പുകളും പ്രവര്&amp;zwj;ത്തനരഹിതമായ യുപിഐ ഐഡി ക്ലോസ്&amp;zwnj; ചെയ്യാനൊരുങ്ങുകയാണ്.&lt;br /&gt;
ഒരു വര്&amp;zwj;ഷമായി ഇടപാട് നടത്താത്ത ഐഡികള്&amp;zwj; ബ്ലോക്ക് ചെയ്യാൻ നാഷണല്&amp;zwj; പേയ്&amp;zwnj;മെന്റ് കോര്&amp;zwj;പ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) എല്ലാ ബാങ്കുകളോടും തേര്&amp;zwj;ഡ് പാര്&amp;zwj;ട്ടി ആപ്പുകളോടും നിര്&amp;zwj;ദ്ദേശിച്ചിട്ടുണ്ട്.&lt;br /&gt;
ഇതിനായി ഡിസംബര്&amp;zwj; 31 വരെ എൻപിസിഐ സമയം അനുവദിച്ചിട്ടുണ്ട്. യുപിഐ ഐഡി ക്യാൻസല്&amp;zwj; ആകാതിരിക്കാൻ ഉപയോക്താക്കള്&amp;zwj; ഈ തീയതിക്ക് മുമ്പ് നിങ്ങളുടെ യുപിഐ ഐഡി സജീവമാക്കണം.&lt;br /&gt;
അതേസമയം ഉപയോക്താക്കളുടെ യുപിഐ ഐഡി നിര്&amp;zwj;ജ്ജീവമാക്കുന്നതിന് മുമ്പ് ബാങ്ക് ഇമെയില്&amp;zwj; വഴിയോ സന്ദേശത്തിലൂടെയോ ഉപയോക്താക്കള്&amp;zwj;ക്ക് ഒരു അറിയിപ്പ് നല്&amp;zwj;കും.&lt;br /&gt;
എൻപിസിഐയുടെ ഈ നടപടിയോടെ, യുപിഐ ഇടപാടുകള്&amp;zwj; മുമ്പത്തേക്കാള്&amp;zwj; സുരക്ഷിതമാകും.&lt;br /&gt;
എൻപിസിഐയുടെ പുതിയ മാര്&amp;zwj;ഗ്ഗനിര്&amp;zwj;ദ്ദേശങ്ങള്&amp;zwj; അനുസരിച്ച്&amp;zwnj;, എല്ലാ തേര്&amp;zwj;ഡ് പാര്&amp;zwj;ട്ടി ആപ്പുകളും ബാങ്കുകളും നിഷ്&amp;zwnj;ക്രിയ ഉപഭോക്താക്കളുടെ യുപിഐ ഐഡിയും അതുമായി ബന്ധപ്പെട്ട മൊബൈല്&amp;zwj; നമ്പറും പരിശോധിക്കും. ഒരു വര്&amp;zwj;ഷത്തേക്ക് ഈ ഐഡിയില്&amp;zwj; നിന്ന് ഏതെങ്കിലും തരത്തിലുള്ള ക്രെഡിറ്റോ ഡെബിറ്റോ ചെയ്തിട്ടില്ലെങ്കില്&amp;zwj;, അത് ക്ലോസ് ചെയ്യും. ജനുവരി ഒന്ന് മുതല്&amp;zwj; ഉപയോക്താവിന് ഈ ഐഡി ഉപയോഗിച്ച്&amp;zwnj; ഇടപാടുകള്&amp;zwj; നടത്താൻ കഴിയില്ല.&lt;/p&gt;
]]></description>
        <pubDate>2023-11-17 07:43:41</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ലോഗിന്‍ ചെയ്യാന്‍ ഇമെയില്‍ ഐഡി; പുതിയ വെരിഫിക്കേഷനുമായി വാട്‌സാപ്പ് </title>
        <link>https://nattuvartha.news/news/Tech/all/whtsapp-new-login-updating</link>
        <guid>https://nattuvartha.news/news/Tech/all/whtsapp-new-login-updating</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_654a098b42280.jpg</url>
          <title>ലോഗിന്‍ ചെയ്യാന്‍ ഇമെയില്‍ ഐഡി; പുതിയ വെരിഫിക്കേഷനുമായി വാട്‌സാപ്പ് </title>
          <link>https://nattuvartha.news/news/Tech/all/whtsapp-new-login-updating</link>
        </image>
        <description><![CDATA[&lt;p&gt;ഉപഭോക്താക്കായി കൂടുതല്&amp;zwj; ഫീച്ചര്&amp;zwj; അവതരിപ്പിക്കാൻ വാട്&amp;zwnj;സാപ്പ്. അക്കൗണ്ട് വെരിഫൈ ചെയ്യാന്&amp;zwj; പുതിയ വഴിയാണ് വാട്&amp;zwnj;സാപ്പ് പരീക്ഷിക്കുന്നത്. ഉപഭോക്താക്കള്&amp;zwj;ക്ക് അവരുടെ ഇമെയില്&amp;zwj; ഐഡി ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാന്&amp;zwj; സാധിക്കുന്ന സൗകര്യമാണ് പുതിയതായി പരീക്ഷിക്കുന്നത്. വാട്&amp;zwnj;സാപ്പിന്റെ ബീറ്റാ വേര്&amp;zwj;ഷനിലാണ് ഈ പുതിയ ഫീച്ചര്&amp;zwj; പരീക്ഷിക്കുന്നത്.&lt;/p&gt;

&lt;p&gt;നിലവില്&amp;zwj; ഫോണ്&amp;zwj; നമ്പര്&amp;zwj; ഉപയോഗിച്ചാണ് വാട്&amp;zwnj;സാപ്പില്&amp;zwj; ലോഗിന്&amp;zwj; ചെയ്യാനാവുക. ഇമെയില്&amp;zwj; വെരിഫിക്കേഷന്&amp;zwj; എത്തുന്നതോടെ ഇമെയില്&amp;zwj; ഐഡി ഉപയോഗിച്ചും വാട്&amp;zwnj;സാപ്പില്&amp;zwj; ലോഗിന്&amp;zwj; ചെയ്യാനാവും. വാട്&amp;zwnj;സാപ്പിന്റെ ആന്&amp;zwj;ഡ്രോയിഡ് ബീറ്റ 2.23.24.10, 2.23.24.8, 2.23.24.9 വേര്&amp;zwj;ഷനുകളിലാണ് ഈ അപ്&amp;zwnj;ഡേറ്റുള്ളത്.&lt;/p&gt;

&lt;p&gt;അടുത്തിടെയാണ് ഒരു വാട്&amp;zwnj;സാപ്പ് ആപ്പില്&amp;zwj; രണ്ട് ഫോണ്&amp;zwj; നമ്പറുകള്&amp;zwj; ലോഗിന്&amp;zwj; ചെയ്യാനുള്ള സൗകര്യം വാട്&amp;zwnj;സാപ്പ് കൊണ്ടുവന്നത്. മുമ്പ് ഡ്യുവല്&amp;zwj; ആപ്പ്, ക്ലോണ്&amp;zwj; ആപ്പ് ഉപയോഗിച്ച് മാത്രമേ രണ്ട് വ്യത്യസ്ത വാട്&amp;zwnj;സാപ്പ് അക്കൗണ്ട് ഒരു ഫോണില്&amp;zwj; ഉപയോഗിക്കാന്&amp;zwj; അനുവദിച്ചിരുന്നുള്ളൂ. എങ്കിലും ഈ ഫീച്ചര്&amp;zwj; ഇനിയും എല്ലാവര്&amp;zwj;ക്കും ലഭിച്ചിട്ടില്ല. നവംബര്&amp;zwj; മാസം കൂടുതല്&amp;zwj; പേരിലേക്ക് അപ്&amp;zwnj;ഡേറ്റായി മള്&amp;zwj;ടിപ്പിള്&amp;zwj; അക്കൗണ്ട് ഫീച്ചര്&amp;zwj; എത്തിയേക്കും. ആന്&amp;zwj;ഡ്രോയിഡ് ഉപഭോക്താക്കള്&amp;zwj;ക്കാണ് ആദ്യം ലഭിക്കുക.&lt;/p&gt;
]]></description>
        <pubDate>2023-11-07 02:55:27</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ചിത്രങ്ങളുപയോഗിച്ച് സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്ത് റീൽസും സ്റ്റോറിയും; പുതിയ അപ്‌ഡേഷനുമായി ഇൻസ്റ്റഗ്രാം </title>
        <link>https://nattuvartha.news/news/Tech/all/instagram-updation-reels-and-story-with-stickers</link>
        <guid>https://nattuvartha.news/news/Tech/all/instagram-updation-reels-and-story-with-stickers</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_653655a97a73f.jpg</url>
          <title>ചിത്രങ്ങളുപയോഗിച്ച് സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്ത് റീൽസും സ്റ്റോറിയും; പുതിയ അപ്‌ഡേഷനുമായി ഇൻസ്റ്റഗ്രാം </title>
          <link>https://nattuvartha.news/news/Tech/all/instagram-updation-reels-and-story-with-stickers</link>
        </image>
        <description><![CDATA[&lt;p&gt;പുതിയ സ്റ്റിക്കർ ക്രിയേഷൻ ഫീച്ചർ പരീക്ഷിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം. ഉപയോക്താക്കൾക്ക് ഇഷ്ടാനുസരണം തങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്ത് റീൽസിലും സ്&amp;zwnj;റ്റോറിയിലും ഉപയോഗിക്കാമെന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഇൻസ്റ്റഗ്രാം തലവൻ ആദം മൊസ്സേരിയാണ് ഇക്കാര്യം അറിയിച്ചത്. &amp;#39;നിങ്ങളുടെ ഫോട്ടോകൾ ഇഷ്ടാനുസരണം സ്റ്റിക്കറുകളാക്കി മാറ്റാൻ സാധിക്കുന്ന ഒരു ഫീച്ചർ ഞങ്ങൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം ഫോട്ടോ ഉപയോഗിച്ചു ഇൻസ്റ്റഗ്രാമിലെ ചില തിരഞ്ഞെടുത്ത ഫോട്ടോകളുപയാഗിച്ചും സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്യാം&amp;#39; എന്ന് ആദം ബ്രോഡ്കാസ്റ്റിംഗ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്. പുതിയ ഫീച്ചർ ഒരു ഫോട്ടോയിൽ നിന്ന് സബ്&amp;zwnj;ജെക്ടിനെ തിരഞ്ഞെടുത്ത് പശ്ചാത്തലം നീക്കി ഏത് ഉള്ളടക്കത്തിന് മുകളിലും സ്ഥാപിക്കാൻ കഴിയുന്ന തരത്തിൽ ഫ്രീ-ഫ്&amp;zwnj;ലോട്ടിംഗ് സ്റ്റിക്കർ ക്രിയേറ്റ് ചെയ്യും. പരീക്ഷണഘട്ടത്തിലുള്ള ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാവുകയില്ല. അടുത്തിടെ കമന്റുകളിൽ പോൾ സംവിധാനം ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. ഫീഡുകളുടെയും റീൽസുകളുടെയും കമന്റ് സെക്ഷനിലാണ് ഈ ഫീച്ചർ ലഭ്യമാകുക. എന്നാൽ ചില ഉപയോക്താക്കൾക്ക് മാത്രമേ നിലവിൽ ഈ ഫീച്ചർ ലഭ്യമാകുന്നുള്ളു.&lt;/p&gt;

&lt;p&gt;&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-10-23 04:15:05</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയം</title>
        <link>https://nattuvartha.news/news/Tech/all/gaganyaan-test-successful-after-brief-anomaly</link>
        <guid>https://nattuvartha.news/news/Tech/all/gaganyaan-test-successful-after-brief-anomaly</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_65336c4bbc2f3.jpg</url>
          <title>ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയം</title>
          <link>https://nattuvartha.news/news/Tech/all/gaganyaan-test-successful-after-brief-anomaly</link>
        </image>
        <description><![CDATA[&lt;p&gt;ശ്രീഹരിക്കോട്ട: ഗഗൻയാൻ പദ്ധതിയുടെ ആദ്യപരീക്ഷണ വിക്ഷേപണം വിജയിച്ചു. 9 മിനിറ്റ് 51 സെക്കന്&amp;zwj;ഡിലാണ് പരീക്ഷണം പൂര്&amp;zwj;ത്തിയാക്കിയത്. എഞ്ചിന്&amp;zwj;റെ ജ്വലനം സാധ്യമാകാത്തതിനെ തുടർന്ന് രാവിലെ വിക്ഷേപണം നിർത്തിവെച്ചിരുന്നു. തകരാർ പരിഹരിച്ചതിനെ തുടർന്നാണ് വിക്ഷേപണം നടത്തിയത്. 2025 ൽ ഇന്ത്യൻ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ച് തിരികെ കൊണ്ടുവരാനാണ് ഗഗൻയാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് പരീക്ഷണ വാഹനം ഉയർന്നുപൊങ്ങി. 62-ാമത്തെ സെക്കൻഡിൽ 11.9 കിലോമീറ്റർ ദൂരത്തിൽ വച്ച് ടെസ്റ്റ് വെഹിക്കിൾ എസ്കേപ്പ് സിസ്റ്റവുമായി വേർപെടുന്നു. പിന്നീട് 30 സെക്കൻഡ് കൊണ്ട് അഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ച്, ബഹിരാകാശ യാത്രയ്ക്കിടെ വഹിക്കാനുള്ള ആളില്ലാ പേടകം ആയ ക്രൂ മോഡ്യൂളിനെ ക്രൂ എസ്കേപ്പ് സിസ്റ്റം വേർപെടുത്തും. ശ്രീഹരിക്കോട്ടയിൽ നിന്ന് 10 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ ടെസ്റ്റ് വെഹിക്കൽ പതിക്കും. ക്രൂ എസ്കേപ്പ് സിസ്റ്റം 14 കിലോമീറ്റർ അകലെയും നിർണായകമായ പരീക്ഷണം നടക്കുന്ന മോഡ്യൂൾ പാരച്യൂട്ടുകളുടെ സഹായത്തോടെ സാവധാനം സമുദ്രോപരിതലത്തിലേക്ക് ഇറങ്ങും. പിന്നീട് നാവികസേനയുടെ സഹായത്തോടെ പേടകത്തെ കരയ്ക്ക് എത്തിക്കുന്നതാണ് പരീക്ഷണഘട്ടം. ബഹിരാകാശ യാത്രാ മധ്യേ, യാത്ര റദ്ദാക്കേണ്ടി വന്നാൽ, യാത്രികരെ തിരികെയെത്തിക്കാനുള്ള പരീക്ഷണ ദൗത്യം, വിക്ഷേപണത്തിനും പരീക്ഷണങ്ങൾക്കുമുള്ള എല്ലാം ഒരുക്കങ്ങളും ശ്രീഹരിക്കോട്ടയിൽ നടന്നു കഴിഞ്ഞിരുന്നു.&lt;/p&gt;
]]></description>
        <pubDate>2023-10-20 23:14:50</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ഒരു വാട്സ്ആപ്പിൽ രണ്ട് അക്കൗണ്ട്; പുതിയ ഫീച്ചർ എത്തി </title>
        <link>https://nattuvartha.news/news/Tech/all/whatsapp-updation-new-feature-two-accounts</link>
        <guid>https://nattuvartha.news/news/Tech/all/whatsapp-updation-new-feature-two-accounts</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_653254cbb6e39.jpg</url>
          <title>ഒരു വാട്സ്ആപ്പിൽ രണ്ട് അക്കൗണ്ട്; പുതിയ ഫീച്ചർ എത്തി </title>
          <link>https://nattuvartha.news/news/Tech/all/whatsapp-updation-new-feature-two-accounts</link>
        </image>
        <description><![CDATA[&lt;p&gt;മള്&amp;zwj;ട്ടിപ്പിള്&amp;zwj; അക്കൗണ്ട് ഫീച്ചര്&amp;zwj; അവതരിപ്പിച്ച് വാട്സ്ആപ്പ്. ഒരു വാട്സ്ആപ്പ് ആപ്പില്&amp;zwj; ഇനി വ്യത്യസ്ത അക്കൗണ്ടുകള്&amp;zwj; ഒരേസമയം ലോഗിന്&amp;zwj; ചെയ്യാനാവും. ഈ അക്കൗണ്ടുകള്&amp;zwj; മാറി മാറി ഉപയോഗിക്കാം. രണ്ട് അക്കൗണ്ടുകള്&amp;zwj;ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷന്&amp;zwj; സെറ്റിങ്സും ഉണ്ടാകും. വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്&amp;zwj; വേര്&amp;zwj;ഷനിവും ഈ അപ്ഡേറ്റുകള്&amp;zwj; എത്തിയിട്ടുണ്ട്. താമസിയാതെ എല്ലാ ഉപയോക്താക്കൾക്കും വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്&amp;zwj; ലഭ്യമാകും. നിലവില്&amp;zwj; രണ്ട് സിം കാര്&amp;zwj;ഡുകളുണ്ടെങ്കില്&amp;zwj; വാട്സ്ആപ്പിന്റെ ക്ലോണ്&amp;zwj; ആപ്പ് എടുത്താണ് പലരും ലോഗിന്&amp;zwj; ചെയ്യാറുള്ളത്. പുതിയ ഫീച്ചര്&amp;zwj; എത്തുന്നതോടെ ഉപഭോക്താക്കള്&amp;zwj;ക്ക് ഒരേ ആപ്പില്&amp;zwj; തന്നെ വ്യത്യസ്ത അക്കൗണ്ടുകള്&amp;zwj; ലോഗിന്&amp;zwj; ചെയ്യാനാവും. ടെലഗ്രാം ആപ്പില്&amp;zwj; ഇതിനകം തന്നെ ഈ ഫീച്ചർ ലഭ്യമാണ്. ഉപയോക്താക്കളുടെ സ്വകാര്യത മുൻനിർത്തി വിവിധ ഫീച്ചറുകളുമായി രംഗത്തെത്തുകയാണ് വാട്സ്ആപ്പ്. അ&amp;zwnj;ധികം ​വൈകാതെ വാട്സ്ആപ്പ് വ്യൂ വൺസ് വോയിസ് മെസേജ് ഫീച്ചർ അവതരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ടൈപ്പ് ചെയ്യാനുള്ള മടികൊണ്ടും കൂടുതൽ സൗകര്യപ്രദം എന്നതുകൊണ്ടും നിരവധി പേർ വാട്സ്ആപ്പ് വഴി വോയിസ് നോട്ടുകൾ അ&amp;zwnj;യക്കാറുണ്ട്. എന്നാൽ, വ്യൂ വൺസ് ഫീച്ചർ ഉപയോഗിച്ച് അ&amp;zwnj;യയ്ക്കുന്ന വോയിസ് മെസേജുകൾ അ&amp;zwnj;ത് സ്വീകരിക്കുന്ന ആൾക്ക് ഒരു തവണ മാത്രമേ കേൾക്കാൻ സാധിക്കൂ. ഇത്തരം മെസേജുകൾ ഫോർവേഡ് ചെയ്യാൻ സാധിക്കില്ല. ഇത് റെക്കോഡ് ചെയ്യാനും കഴിയില്ലെന്നാണ് പറയപ്പെടുന്നത്. നിലവിൽ വാട്സ്ആപ്പിൽ വ്യൂ വൺസ് ഫീച്ചർ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും അ&amp;zwnj;യക്കാൻ സാധിക്കും.&lt;/p&gt;
]]></description>
        <pubDate>2023-10-20 03:22:11</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ഒ.ടി.പി വേണ്ട; ലോഗിൻ ചെയ്യാൻ ‘പാസ്‌കീ’ സൗകര്യവുമായി വാട്സ്ആപ്പ് </title>
        <link>https://nattuvartha.news/news/Tech/all/WhatsApp-new-feature-to-login</link>
        <guid>https://nattuvartha.news/news/Tech/all/WhatsApp-new-feature-to-login</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6530d436e328c.jpg</url>
          <title>ഒ.ടി.പി വേണ്ട; ലോഗിൻ ചെയ്യാൻ ‘പാസ്‌കീ’ സൗകര്യവുമായി വാട്സ്ആപ്പ് </title>
          <link>https://nattuvartha.news/news/Tech/all/WhatsApp-new-feature-to-login</link>
        </image>
        <description><![CDATA[&lt;p&gt;ഗൂഗിളിന് പിന്നാലെ മെറ്റയുടെ ​മെസ്സേജിങ് ആപ്പായ വാട്സ്ആപ്പും പാസ് വേഡില്ലാതെ ലോഗിന്&amp;zwj; ചെയ്യാന്&amp;zwj; സാധിക്കുന്ന &amp;lsquo;പാസ്&amp;zwnj;കീ&amp;rsquo; സംവിധാനവുമായി എത്താൻ പോവുകയാണ്. ഫിഡോ (FIDO) സഖ്യത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ആപ്പിള്&amp;zwj; തുടങ്ങിയ കമ്പനികള്&amp;zwj;ക്കൊപ്പം ചേർന്നായിരുന്നു ഗൂഗിള്&amp;zwj; പാസ്&amp;zwnj;കീ സൗകര്യം അവതരിപ്പിച്ചത്. പാസ് വേഡുകള്&amp;zwj;, ടു സ്റ്റെപ്പ് വെരിഫിക്കേഷന്&amp;zwj; തുടങ്ങിയ വെരിഫിക്കേഷന്&amp;zwj; മാര്&amp;zwj;ഗങ്ങള്&amp;zwj;ക്കൊപ്പമാണ് ഇനി &amp;lsquo;പാസ്&amp;zwnj;കീ&amp;rsquo; സൗകര്യവും എത്താൻ പോകുന്നത്.&lt;/p&gt;

&lt;p&gt;നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് എളുപ്പത്തിലും സുരക്ഷിതമായും ലോഗിൻ ചെയ്യാൻ പാസ്&amp;zwnj;കീ പിന്തുണ നിങ്ങളെ സഹായിക്കും. പാസ് കീ എന്ന ഓപ്&amp;zwnj;ഷൻ ഉപയോഗപ്പെടുത്താൻ നിങ്ങളുടെ ഫോണിന്റെ ബയോമെട്രിക് പ്രാമാണീകരണ മാർഗങ്ങൾ (വിരലടയാളം, ഫേസ് അൺലോക്ക് എന്നിവ) ആവശ്യമായി വരും. കൂടാതെ നിങ്ങൾക്ക് എളുപ്പത്തിൽ ലോഗിൻ ചെയ്യാൻ ഒരു ക്രിപ്&amp;zwnj;റ്റോഗ്രാഫിക് കീ നൽകും. അത് ലളിതവും വേഗത്തിലുള്ളതുമായിരിക്കും!&lt;/p&gt;

&lt;p&gt;ഒ.ടി.പി നമ്പറിന് കാത്തിരിക്കേണ്ട...!&lt;/p&gt;

&lt;p&gt;ഇനി മുതൽ, വാട്സ്ആപ്പിൽ ലോഗിൻ ചെയ്യുമ്പോൾ OTP-കൾക്കും ടു ഫാക്ടർ ​ഒതന്റിക്കേഷനും വേണ്ടി കാത്തിരുന്ന് ബുദ്ധിമുട്ടേണ്ടതില്ല എന്ന് ചുരുക്കം. സങ്കീർണ്ണമായ പാസ്&amp;zwnj;വേഡ് കോമ്പിനേഷനുകൾ പലപ്പോഴും മറക്കുന്നയാളാണ് നിങ്ങളെങ്കിൽ &amp;lsquo;പാസ് കീ&amp;rsquo; നിങ്ങൾക്ക് വേണ്ടിയുള്ളതാണ്. നിങ്ങളുടെ Google പാസ്&amp;zwnj;വേഡ് മാനേജറിൽ ആകും പാസ്&amp;zwnj;കീകൾ സംഭരിക്കപ്പെടുക. അതുകൊണ്ട് തന്നെ മറ്റൊരു സ്മാർട്ട്ഫോണിലോ ഉപകരണത്തിലോ ലോഗിൻ ചെയ്യലും എളുപ്പമായിരിക്കും.&lt;br /&gt;
&amp;nbsp;&lt;br /&gt;
നിങ്ങളുടെ ഫിംഗർ പ്രിന്റ്, ഫേസ് ഐഡി എന്നിവ ഉപയോഗിച്ചുള്ള വെരിഫിക്കേഷൻ ആയതിനാൽ, സൈബർ കുറ്റവാളികൾക്ക് &amp;lsquo;പാസ് കീ&amp;rsquo; കവചം തകർക്കൽ ബുദ്ധിമുട്ടേറിയതാകും. ടു ഫാക്ടർ ഒതന്റിക്കേഷനേക്കാൾ സുരക്ഷിതം &amp;lsquo;പാസ് കീ&amp;rsquo; തന്നെയാണ്. വളരെ എളുപ്പത്തിൽ ലോഗിൻ ചെയ്യാൻ സാധിക്കും എന്നതാണ് മറ്റൊരു ഗുണം.&lt;/p&gt;

&lt;p&gt;പാസ് കീ സേവനം എന്ന് കിട്ടും...?&lt;/p&gt;

&lt;p&gt;ആൻഡ്രോയിഡ് ബീറ്റ പ്രോഗ്രാമിന്റെ ഭാഗമായി വാട്ട്&amp;zwnj;സ്ആപ്പ് നേരത്തെ പാസ്&amp;zwnj;കീ പിന്തുണ പരീക്ഷിച്ചിരുന്നു. ഐ.ഒ.എസ് പ്ലാറ്റ്ഫോമിലുള്ള വാട്ട്&amp;zwnj;സ്ആപ്പിന് എപ്പോൾ പാസ്&amp;zwnj;കീ സൗകര്യം ലഭിക്കുമെന്നതിനെക്കുറിച്ച് ഇപ്പോൾ ഒരു വിവരവുമില്ല. ആൻഡ്രോയിഡ് യൂസർമാർക്ക്, വരും ആഴ്&amp;zwnj;ചകളിൽ ഇത് ലഭ്യമാകും.&lt;/p&gt;
]]></description>
        <pubDate>2023-10-19 00:01:15</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>2040 ല്‍ ഇന്ത്യ മനുഷ്യനെ ചന്ദ്രനിലിറക്കും; നിര്‍ദേശം നല്‍കി പ്രധാനമന്ത്രി </title>
        <link>https://nattuvartha.news/news/Tech/all/india-should-aim-to-send-man-on-moon-by-2040-pm-narendra-modi</link>
        <guid>https://nattuvartha.news/news/Tech/all/india-should-aim-to-send-man-on-moon-by-2040-pm-narendra-modi</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_652e5ca2e9ede.jpg</url>
          <title>2040 ല്‍ ഇന്ത്യ മനുഷ്യനെ ചന്ദ്രനിലിറക്കും; നിര്‍ദേശം നല്‍കി പ്രധാനമന്ത്രി </title>
          <link>https://nattuvartha.news/news/Tech/all/india-should-aim-to-send-man-on-moon-by-2040-pm-narendra-modi</link>
        </image>
        <description><![CDATA[&lt;p&gt;ന്യൂഡല്&amp;zwj;ഹി: 2040 ല്&amp;zwj; ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനിലയക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസര്&amp;zwj;ക്കാര്&amp;zwj;. മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗന്&amp;zwj;യാന്&amp;zwj; ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായിപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്&amp;zwj; ചേര്&amp;zwj;ന്ന ഉന്നത തല യോഗത്തിലാണ് സര്&amp;zwj;ക്കാര്&amp;zwj; ഇക്കാര്യം വ്യക്തമാക്കിയത്. 2035 ഓടെ &amp;#39;ഭാരതീയ അന്തരീക്ഷ സ്&amp;zwnj;റ്റേഷന്&amp;zwj;&amp;#39; (ഇന്ത്യന്&amp;zwj; സ്&amp;zwnj;പേസ് സ്റ്റേഷന്&amp;zwj;) നിര്&amp;zwj;മിക്കാനും 2040 ല്&amp;zwj; ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കാനും ഇന്ത്യ ലക്ഷ്യമിടണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്&amp;zwj;ദേശം നല്&amp;zwj;കിയതായി സര്&amp;zwj;ക്കാര്&amp;zwj; ഒരു പ്രസ്താവനയില്&amp;zwj; പറഞ്ഞു. ഇത് സാധ്യമാക്കുന്നതിനായി ബഹിരാകാശ വകുപ്പ് ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിനായുള്ള മാര്&amp;zwj;ഗ്ഗരേഖ തയ്യാറാക്കുമെന്നും പ്രസ്താവനയില്&amp;zwj; പറയുന്നു.ശുക്രന്&amp;zwj;, ചൊവ്വ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങള്&amp;zwj; ആരംഭിക്കാനും പ്രധാനമന്ത്രി ശാസ്ത്രജ്ഞര്&amp;zwj;ക്ക് നിര്&amp;zwj;ദേശം നല്&amp;zwj;കി.&lt;/p&gt;
]]></description>
        <pubDate>2023-10-17 03:06:50</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>വാട്സാപ്പിൽ ഇനി എ. ഐ സ്റ്റിക്കറുകൾ നിർമിക്കാം!!! എങ്ങനെ എന്ന് നോക്കാം</title>
        <link>https://nattuvartha.news/news/Tech/all/whatsapp-ai-sticker-new-updation</link>
        <guid>https://nattuvartha.news/news/Tech/all/whatsapp-ai-sticker-new-updation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_652cca8e821ac.jpg</url>
          <title>വാട്സാപ്പിൽ ഇനി എ. ഐ സ്റ്റിക്കറുകൾ നിർമിക്കാം!!! എങ്ങനെ എന്ന് നോക്കാം</title>
          <link>https://nattuvartha.news/news/Tech/all/whatsapp-ai-sticker-new-updation</link>
        </image>
        <description><![CDATA[&lt;p&gt;നിരവധി അപ്&amp;zwnj;ഡേറ്റുകളാണ് വാട്&amp;zwnj;സാപ്പ് അടുത്ത കാലത്തായി പുറത്തിക്കുന്നത്.&lt;br /&gt;
ഇപ്പോഴിതാ എ.ഐ ടൂള്&amp;zwj; ഉപയോഗിച്ച്&amp;zwnj; സ്റ്റിക്കര്&amp;zwj; നിര്&amp;zwj;മ്മിക്കാന്&amp;zwj; സാധിക്കുന്ന തരത്തിലുള്ള ഒരു അപ്&amp;zwnj;ഡേഷനുമായി രംഗത്ത് വന്നിരിക്കുകയാണ് കമ്പനിയിപ്പോള്&amp;zwj;. ലാമ 2 സാങ്കേതികവിദ്യയും എമു എന്ന ഇമേജ് ജനറേഷന്&amp;zwj; ടൂളും ഒരുമിച്ച്&amp;zwnj; ചേര്&amp;zwj;ത്താണ് എ.ഐ ഉപയോഗിച്ച്&amp;zwnj; ഉപഭോക്താക്കള്&amp;zwj;ക്ക് അവരുടെ ഇഷ്ടാനുസൃതമായി സ്റ്റിക്കറുകള്&amp;zwj; നിര്&amp;zwj;മ്മിക്കാനുള്ള സാങ്കേതികവിദ്യ വാട്&amp;zwnj;സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്.&lt;/p&gt;

&lt;p&gt;വാട്&amp;zwnj;സാപ്പ് ബീറ്റ വേര്&amp;zwj;ഷനില്&amp;zwj; അവതരിപ്പിക്കപ്പെട്ട ഈ അപ്&amp;zwnj;ഡേഷന്&amp;zwj; മറ്റ് ഉപഭോക്താക്കള്&amp;zwj;ക്കും ലഭ്യമായി തുടങ്ങിയിട്ടുണ്ട്.&lt;/p&gt;

&lt;p&gt;എ.ഐ സ്റ്റിക്കര്&amp;zwj; നിര്&amp;zwj;മ്മിക്കേണ്ട രീതി&lt;/p&gt;

&lt;p&gt;1,WhatsAppല്&amp;zwj; ഒരു ചാറ്റ് തുറക്കുക.&lt;/p&gt;

&lt;p&gt;2,&amp;#39;more&amp;#39; ഐക്കണ്&amp;zwj; ടാപ്പുചെയ്യുക&lt;/p&gt;

&lt;p&gt;3,&amp;#39;സൃഷ്ടിക്കുക&amp;#39; തിരഞ്ഞെടുക്കുക. ആവശ്യപ്പെടുകയാണെങ്കില്&amp;zwj;, &amp;#39;തുടരുക&amp;#39; ടാപ്പുചെയ്യുക.&lt;/p&gt;

&lt;p&gt;4,നിങ്ങള്&amp;zwj; സൃഷ്ടിക്കാന്&amp;zwj; ആഗ്രഹിക്കുന്ന സ്റ്റിക്കറിനായി ഒരു വിവരണം നല്&amp;zwj;കുക.&lt;/p&gt;

&lt;p&gt;5,നാല് സ്റ്റിക്കറുകള്&amp;zwj; വരെ ജനറേറ്റ് ചെയ്യും.&lt;/p&gt;

&lt;p&gt;6,വിവരണം എഡിറ്റ് ചെയ്ത് ആവശ്യമെങ്കില്&amp;zwj; വീണ്ടും ശ്രമിക്കാവുന്നതാണ്&lt;/p&gt;
]]></description>
        <pubDate>2023-10-15 22:31:03</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>യുപിഐ ആപ്പുകൾ നിശ്ചലം; പണമയക്കാന്‍ ബുദ്ധിമുട്ടി ഉപഭോക്താക്കള്‍</title>
        <link>https://nattuvartha.news/news/Tech/all/upi-transactions-stuck</link>
        <guid>https://nattuvartha.news/news/Tech/all/upi-transactions-stuck</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_652a5c521fb0d.jpg</url>
          <title>യുപിഐ ആപ്പുകൾ നിശ്ചലം; പണമയക്കാന്‍ ബുദ്ധിമുട്ടി ഉപഭോക്താക്കള്‍</title>
          <link>https://nattuvartha.news/news/Tech/all/upi-transactions-stuck</link>
        </image>
        <description><![CDATA[&lt;p&gt;ഡിജിറ്റല്&amp;zwj; പണമിടപാട് സേവനമായ യുപിഐ രാജ്യവ്യാപകമായി തകരാര്&amp;zwj; നേരിടുന്നതായി വിവരം. ആളുകള്&amp;zwj;ക്ക് യുപിഐ ആപ്പുകള്&amp;zwj; വഴി പണമയക്കാന്&amp;zwj; സാധിക്കുന്നില്ല. ഡൗണ്&amp;zwj; ഡിറ്റക്ടര്&amp;zwj; വെബ്&amp;zwnj;സൈറ്റ് നല്&amp;zwj;കുന്ന വിവരം അനുസരിച്ച്. ഒക്ടോബര്&amp;zwj; 14 രാവിലെ ഏഴ് മണിമുതലാണ് പ്രശ്&amp;zwnj;നം റിപ്പോര്&amp;zwj;ട്ട് ചെയ്യപ്പെട്ടു തുടങ്ങിയത്. ഉച്ചയോടെ വര്&amp;zwj;ധിക്കുകയും ചെയ്തു. ചിലര്&amp;zwj;ക്ക് പണം അയക്കാനാകുന്നുണ്ടെങ്കിലും സാധാരണയില്&amp;zwj; കൂടുതല്&amp;zwj; സമയം കാത്തിരിക്കേണ്ടിവരുന്നുണ്ട്. ജിപേ, ക്രെഡ്, പേടിഎം തുടങ്ങിയ ആപ്പുകളില്ലാം ഈ പ്രശ്&amp;zwnj;നം നിലനില്&amp;zwj;ക്കുന്നുണ്ടെന്ന് ഉപഭോക്താക്കള്&amp;zwj; പറയുന്നു. എന്നാല്&amp;zwj; പ്രശ്&amp;zwnj;നം സ്ഥിരീകരിച്ചുകൊണ്ട് യുപിഐ, എന്&amp;zwj;പിസിഐ സോഷ്യല്&amp;zwj; മീഡിയാ ഹാന്റിലുകളിലൊന്നും ഔദ്യോഗിക പ്രതികരണങ്ങള്&amp;zwj; വന്നിട്ടില്ല. അതുകൊണ്ടുതന്നെ പണമിടപാടുകൾ തടസപ്പെടാനുള്ള കാരണം വ്യക്തമല്ല. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്&amp;zwj; നിന്ന് പ്രശ്&amp;zwnj;നം റിപ്പോര്&amp;zwj;ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡൗണ്&amp;zwj; ഡിറ്റക്ടര്&amp;zwj; വെബ്&amp;zwnj;സൈറ്റ് വ്യക്തമാക്കുന്നു.&lt;/p&gt;
]]></description>
        <pubDate>2023-10-14 02:16:15</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ നിരക്ക് കൂട്ടാൻ  ഒരുങ്ങുന്നതായി റിപ്പോർട്ട്   </title>
        <link>https://nattuvartha.news/news/Tech/all/netflix-subcription-rate-increase-report</link>
        <guid>https://nattuvartha.news/news/Tech/all/netflix-subcription-rate-increase-report</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_65239e4b80c21.jpg</url>
          <title>നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ നിരക്ക് കൂട്ടാൻ  ഒരുങ്ങുന്നതായി റിപ്പോർട്ട്   </title>
          <link>https://nattuvartha.news/news/Tech/all/netflix-subcription-rate-increase-report</link>
        </image>
        <description><![CDATA[&lt;p&gt;അമേരിക്കൻ സ്ട്രീമിങ് ഭീമൻ നെറ്റ്ഫ്ലിക്സ് സബ്&amp;zwnj;സ്&amp;zwnj;ക്രിപ്&amp;zwnj;ഷൻ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടാൻ പോകുന്നതായി റിപ്പോർട്ട്. ഏതാനും മാസങ്ങൾക്ക് ശേഷം സബ്&amp;zwnj;സ്&amp;zwnj;ക്രിപ്&amp;zwnj;ഷൻ നിരക്കുകൾ നെറ്റ്ഫ്ലിക്സ് ഉയർത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഈ വർഷാവസാനമോ അടുത്ത വർഷം ആദ്യമോ വർധനവ് സംഭവിക്കാം. യു.എസിലും കാനഡയിലും തുടക്കത്തിലും ശേഷം തങ്ങളുടെ &amp;quot;ലോകമെമ്പാടുമുള്ള വിവിധ വിപണികളിൽ&amp;quot; പുതിയ കൂട്ടിയ നിരക്കുകൾ കൊണ്ടുവരാൻ നെറ്റ്ഫ്ലിക്സ് ഉദ്ദേശിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇന്ത്യയെ കുറിച്ച് പരാമർശമൊന്നുമില്ലെങ്കിലും ആഗോളതലത്തിൽ പദ്ധതി നടപ്പിലാക്കാൻ തന്നെയാണ് സ്ട്രീമിങ് ഭീമൻ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷമാണ് അവസാനമായി നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ചാർജുകൾ വർധിപ്പിച്ചത്. കൂടാതെ, ഇന്ത്യയടക്കം ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സിന്റെ പാസ് വേഡ് പങ്കിടുന്നത് നിർത്തലാക്കുകയും ചെയ്തിരുന്നു. സുഹൃത്തുക്കളുമായി അക്കൗണ്ട് പങ്കിടുന്നത് അവസാനിപ്പിച്ച് വീട്ടിലുള്ളവരുമായി മാത്രം പങ്കിട്ട് ഉപയോഗിക്കാൻ കഴിയും വിധം നെറ്റ്ഫ്ലിക്സിനെ മാറ്റുകയുമാണ് ചെയ്തത്. പാസ്&amp;zwj;വേഡ് അനിയന്ത്രിതമായി പങ്കുവെക്കുന്നത് തടയാനായി ബോറോവർ, ഷെയേർഡ് അക്കൗണ്ട് ഫീച്ചറും ചില രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് പരീക്ഷിച്ചു. അധിക തുക നൽകി കൂടുതൽ യൂസർമാരെ അക്കൗണ്ടിൽ ചേർക്കാനോ പ്രൊഫൈലുകൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണീ ഫീച്ചർ. പാസ്&amp;zwnj;വേഡ് പങ്കിടൽ നെറ്റ്ഫ്ലിക്സ് അവസാനിപ്പിച്ചതിന് ശേഷം കമ്പനിക്ക് ഒട്ടേറെ പുതിയ വരിക്കാരെ ലഭിക്കുകയുണ്ടായി. 2023-ന്റെ രണ്ടാം പാദത്തിൽ, നെറ്റ്ഫ്ലിക്സ് ഏകദേശം ആറ് ദശലക്ഷം പേയ്മെന്റ് സബ്സ്ക്രൈബർമാരെ ചേർത്തതായാണ് റിപ്പോർട്ടുകൾ. ഏകദേശം എട്ട് ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.&lt;/p&gt;
]]></description>
        <pubDate>2023-10-08 23:31:58</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ഇനി മുതൽ നമ്പർ വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാം; പുതിയ പ്രൈവസി ഫീച്ചറുമായി വാട്സ്ആപ്പ് </title>
        <link>https://nattuvartha.news/news/Tech/all/whatsapp-updation-latest-privacy</link>
        <guid>https://nattuvartha.news/news/Tech/all/whatsapp-updation-latest-privacy</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_651fadf1e1646.jpg</url>
          <title>ഇനി മുതൽ നമ്പർ വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാം; പുതിയ പ്രൈവസി ഫീച്ചറുമായി വാട്സ്ആപ്പ് </title>
          <link>https://nattuvartha.news/news/Tech/all/whatsapp-updation-latest-privacy</link>
        </image>
        <description><![CDATA[&lt;p&gt;വാട്സ്ആപ്പിലേക്ക് പുതിയ പ്രൈവസി ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. സ്വകാര്യത ഇഷ്ടപ്പെടുന്ന യൂസർമാർക്ക് ഏറെ ഉപകാരപ്പെടുന്നതാണ് പുതിയ ഫീച്ചർ. ഇനി മുതൽ വാട്സ്ആപ്പിൽ നമ്പർ വെളിപ്പെടുത്താതെ നിങ്ങൾക്ക് ചാറ്റുചെയ്യാൻ സാധിക്കും. മെറ്റയുടെ കീഴിലുള്ള സന്ദേശമയക്കൽ പ്ലാറ്റ്ഫോം പകരമായി കൊണ്ടുവരുന്നത് യൂസർനെയിം ഫീച്ചറാണ്. ടെലഗ്രാമിൽ മുമ്പേ തന്നെയുള്ളതാണ് യൂസർ നെയിം ഫീച്ചർ. ഗ്രൂപ്പുകളിൽ സജീവമായിട്ടുള്ളവർക്കാണ് ഇത് ഏറെ ഉപകാരപ്പെടുന്നത്. അപരിചിതരായ ആളുകൾ ഗ്രൂപ്പുകളിൽ നിന്ന് ഫോൺ നമ്പറുകൾ സങ്കടിപ്പിച്ച് ശല്യപ്പെടുത്തുന്നത് തടയാൻ ഈ സംവിധാനം എത്തുന്നതോടെ സാധിക്കും. എന്തായാലും ആന്&amp;zwj;ഡ്രോയിഡിലെ വാട്&amp;zwnj;സാപ്പിന്റെ ബീറ്റാ പതിപ്പില്&amp;zwj; യൂസർനെയിം ഏതാനും ദിവസം മുമ്പ് കണ്ടെത്തിയിട്ടുണ്ട്. തിരഞ്ഞെടുത്ത ചില ഐ.ഒ.എസ് വാട്&amp;zwnj;സാപ് ബീറ്റാ ടെസ്റ്റര്&amp;zwj;മാര്&amp;zwj;ക്കും സേവനം ലഭിച്ചു തുടങ്ങി. നിങ്ങളുടെ പ്രൊഫൈൽ സെറ്റിങ്സിലാകും യൂസർ നെയിം ഫീച്ചർ കാണാൻ സാധിക്കുക. നിങ്ങളുടെ പേര് സെറ്റ് ചെയ്യുന്ന ഓപ്ഷന് പുറമേ, യൂസർനെയിം ചേർക്കാനുള്ള പുതിയ ഭാഗവും വൈകാതെ അപ്ഡേറ്റിലൂടെ ലഭിക്കും. വാട്ട്&amp;zwnj;സ്ആപ്പിലെ യൂസർനെയിമുകൾ സെറ്റ് ചെയ്യുന്നത് അത്ര എളുപ്പമായിരിക്കില്ല. നമ്പറുകൾക്ക് പകരമായി പരസ്പരം പങ്കുവെക്കാൻ സാധിക്കേണ്ടതിനാൽ, ഓരോ യൂസർനെയിമുകളും വ്യത്യസ്തമായിരിക്കണം. അതുകൊണ്ട് തന്നെ അക്ഷരങ്ങൾക്ക് പുറമേ, അക്കങ്ങളും !@#$%^&amp;amp;* - പോലുള്ള ക്യാരക്ടറുകളും നിങ്ങളുടെ പേരിനൊപ്പം ചേർക്കേണ്ടിവന്നേക്കാം. ഉദാഹരണത്തിന് &amp;lsquo;ഷങ്കർ&amp;rsquo; എന്ന് പേരുള്ളവർ ഒരുപാടുള്ളതിനാൽ, @shankar124! എന്ന് യൂസർനെയിം നൽകേണ്ടി വരും. യൂസർനെയിം സെറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ ഫോൺ നമ്പർ എപ്പോഴും സ്വകാര്യമായി സൂക്ഷിക്കും. സംഭാഷണത്തിലുള്ള വ്യക്തികൾക്ക് ഇതിനകം പരസ്പരം ഫോൺ നമ്പറുകൾ അറിയില്ലെങ്കിൽ യൂസർനെയിം മാത്രമാകും ദൃശ്യമാവുക. ഈ ഫീച്ചല്&amp;zwj; വ്യക്തികള്&amp;zwj;ക്ക് പുറമേ, ബിസിനസ് സ്ഥാപനങ്ങള്&amp;zwj;ക്കും ഉപയോഗപ്പെടുത്താനാകും. നിലവിലുള്ള വാട്&amp;zwnj;സാപ് ചാറ്റുകളെപോലെ യൂസര്&amp;zwj; നെയിമുള്ളവര്&amp;zwj; തമ്മില്&amp;zwj; നടത്തുന്ന ചാറ്റുകളും എന്&amp;zwj;ഡ്-ടു-എന്&amp;zwj;ഡ് എന്&amp;zwj;ക്രിപ്റ്റഡായി സൂക്ഷിക്കും.&lt;/p&gt;
]]></description>
        <pubDate>2023-10-05 23:49:41</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ചന്ദ്രയാൻ–3; വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്തുന്ന നടപടി ശനിയാഴ്ച </title>
        <link>https://nattuvartha.news/news/Tech/all/chandrayan-3-vikram-lander-pragyan-rover</link>
        <guid>https://nattuvartha.news/news/Tech/all/chandrayan-3-vikram-lander-pragyan-rover</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_650d770bb160b.jpg</url>
          <title>ചന്ദ്രയാൻ–3; വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്തുന്ന നടപടി ശനിയാഴ്ച </title>
          <link>https://nattuvartha.news/news/Tech/all/chandrayan-3-vikram-lander-pragyan-rover</link>
        </image>
        <description><![CDATA[&lt;p&gt;ബെംഗളൂരു: ചന്ദ്രയാൻ&amp;ndash;3ന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്തുന്ന നടപടി നാളത്തേയ്ക്കു മാറ്റി ഐഎസ്ആർഒ. സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നീലേഷ് ദേശായി ആണ് ഇക്കാര്യ അറിയിച്ചത്. ലാൻഡറും റോവറും ഇന്നു വൈകിട്ട് റീആക്ടിവേറ്റ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഇതു ശനിയാഴ്ചത്തേയ്ക്കു മാറ്റിയെന്ന് നീലേഷ് ദേശായി പറഞ്ഞു. റോവർ ഏകദേശം 300-350 മീറ്റർ ദൂരത്തേയ്ക്കു മാറ്റാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ 105 മീറ്റർ മാത്രമേ നീക്കാൻ സാധിച്ചുള്ളൂ എന്ന് നീലേഷ് ദേശായി വ്യക്തമാക്കി. ഓഗസ്റ്റ് 23 നു വൈകിട്ട് 6.04 നാണു വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ചന്ദ്രനിൽ സൂര്യാസ്തമയം തുടങ്ങിയതോടെയാണ് സെപ്റ്റംബർ 2നു റോവറും 4ന് ലാൻഡറും സ്ലീപിങ് മോഡിലേക്കു മാറിയത്.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-09-22 04:14:32</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>വാഹനങ്ങളിലെ തീപ്പിടിത്തം; മൂന്ന് കാരണങ്ങൾ കണ്ടെത്തി വിദഗ്ധ സമിതി</title>
        <link>https://nattuvartha.news/news/Tech/all/fire-in-vehicles-causes-three-issues-found</link>
        <guid>https://nattuvartha.news/news/Tech/all/fire-in-vehicles-causes-three-issues-found</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_650972a201941.jpg</url>
          <title>വാഹനങ്ങളിലെ തീപ്പിടിത്തം; മൂന്ന് കാരണങ്ങൾ കണ്ടെത്തി വിദഗ്ധ സമിതി</title>
          <link>https://nattuvartha.news/news/Tech/all/fire-in-vehicles-causes-three-issues-found</link>
        </image>
        <description><![CDATA[&lt;p&gt;വാഹനങ്ങള്&amp;zwj; തീപിടിക്കുന്ന സംഭവം ഇപ്പോൾ സർവ സാധാരണമായിരിക്കുകയാണ്. യാത്രക്കാർക്ക് പരിക്കേൽക്കുന്നതും അത്ഭുതകരമായി രക്ഷപ്പെടുന്നതുമായ സംഭവങ്ങളുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങൾക്ക് മൂന്നു കാരണങ്ങളുണ്ടെന്ന് ഇതേക്കുറിച്ചു പഠിച്ചു റിപ്പോര്&amp;zwj;ട്ട് നല്&amp;zwj;കാന്&amp;zwj; സര്&amp;zwj;ക്കാര്&amp;zwj; നിയോഗിച്ച സാങ്കേതികസമിതിയുടെ പ്രാഥമിക കണ്ടെത്തല്&amp;zwj;. വാഹനങ്ങളില്&amp;zwj; രൂപമാറ്റംവരുത്തല്&amp;zwj;, ഇന്ധനം ഉള്&amp;zwj;പ്പെടെയുള്ള സ്&amp;zwnj;ഫോടകവസ്തുക്കള്&amp;zwj; കൊണ്ടുപോകല്&amp;zwj;, പ്രാണികളുടെ ഇന്ധനക്കുഴല്&amp;zwj; തുരക്കല്&amp;zwj; എന്നിവയാണവ.&lt;/p&gt;

&lt;p&gt;ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താനായി അപകടം നടന്ന സ്ഥലങ്ങള്&amp;zwj; സന്ദര്&amp;zwj;ശിക്കും. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്&amp;zwj; ഫൊറന്&amp;zwj;സിക് വിദഗ്ധരുടെ സഹായത്തോടെ 26, 27, 28 തീയതികളിലാണ് പരിശോധന. റോഡുസുരക്ഷാ കമ്മിഷണറും സമിതിയുടെ അധ്യക്ഷനുമായ എസ്. ശ്രീജിത്തിന്റെ സാന്നിധ്യത്തില്&amp;zwj; ആലപ്പുഴയില്&amp;zwj; ചേര്&amp;zwj;ന്ന ആദ്യ യോഗത്തിലാണു തീരുമാനം.&lt;/p&gt;

&lt;p&gt;&lt;strong&gt;പ്രശ്&amp;zwnj;നങ്ങള്&amp;zwj; ഇവ&lt;/strong&gt;&lt;/p&gt;

&lt;p&gt;കുറഞ്ഞവിലയുള്ള വാഹനങ്ങളില്&amp;zwj; കൂടുതല്&amp;zwj; വിലയുള്ള വാഹനങ്ങളുടെ സൗകര്യങ്ങള്&amp;zwj; കൂട്ടിച്ചേര്&amp;zwj;ക്കുന്നത് തീപ്പിടിത്തത്തിനു കാരണമാണ്. ഇതേക്കുറിച്ച് എല്ലാ ജില്ലകളിലും നോഡല്&amp;zwj; ഓഫീസറെ നിയമിച്ചു ബോധവത്കരണം നടത്തും. വിലകുറച്ച് ഇന്ധനം കിട്ടുന്ന സ്ഥലങ്ങളില്&amp;zwj;നിന്ന് അവ കൂടുതല്&amp;zwj; ശേഖരിച്ച് വാഹനങ്ങളില്&amp;zwj; കൊണ്ടുപോകുന്നതു നിര്&amp;zwj;ത്തണം. രൂപമാറ്റം നടത്തുന്ന സ്ഥാപനങ്ങളില്&amp;zwj; പരിശോധന നടത്താന്&amp;zwj; അനുകൂലമായ കോടതിവിധി നേടിയെടുക്കാന്&amp;zwj; ശ്രമിക്കുമെന്നും സമിതി വ്യക്തമാക്കി.&lt;/p&gt;

&lt;p&gt;പെട്രോളിലെ എഥനോളിനെ ആകര്&amp;zwj;ഷിക്കുന്ന ഒരുതരം ചെറുപ്രാണിയാണ് തീപ്പിടിത്തത്തിനു മറ്റൊരു കാരണമായി പറയുന്നത്. ഇന്ധനംകുടിക്കുന്നതിനായി ഇവ കുഴല്&amp;zwj; തുരക്കുന്നുവെന്നാണു നിഗമനം. ഇതേക്കുറിച്ച് ശാസ്ത്രീയപഠനം നടത്തും. അതിനുശേഷമാകും റിപ്പോര്&amp;zwj;ട്ട് നല്&amp;zwj;കുക. രണ്ടുമാസത്തിനകം റിപ്പോര്&amp;zwj;ട്ട് നല്&amp;zwj;കാനാണ് സര്&amp;zwj;ക്കാര്&amp;zwj; ആവശ്യപ്പെട്ടിട്ടുള്ളത്. ഫൊറന്&amp;zwj;സിക് വിഭാഗത്തിലെ ഡോ. എസ്.പി. സുനില്&amp;zwj;, സാങ്കേതിക വിദഗ്ധന്&amp;zwj; ഡോ. കെ.ജെ. രമേശ്, ഡോ. മനോജ്കുമാര്&amp;zwj;, ഡോ. കമല്&amp;zwj; കൃഷ്ണന്&amp;zwj;, ട്രാഫിക് ഐ.ജി., അഡീഷണല്&amp;zwj; ട്രാന്&amp;zwj;സ്&amp;zwnj;പോര്&amp;zwj;ട്ട് കമ്മിഷണര്&amp;zwj; എന്നിവരുമടങ്ങിയതാണ് സമിതി.&lt;/p&gt;

&lt;p&gt;സംസ്ഥാനത്ത് മൂന്നുവര്&amp;zwj;ഷത്തിനിടെ 207 വാഹനങ്ങള്&amp;zwj;ക്കു തീപിടിച്ചതായാണ് സമിതിയുടെ ഏകദേശകണക്ക്. അതില്&amp;zwj; ആറുപേര്&amp;zwj; മരിച്ചു. നാലുപേര്&amp;zwj;ക്കു പരിക്കേറ്റു. പെട്രോള്&amp;zwj; വാഹനങ്ങളാണ് അപകടത്തില്&amp;zwj;പ്പെട്ടവയിലധികവും. വൈദ്യുത വാഹനങ്ങളുടെ തീപ്പിടിത്തവും സമിതി പഠിക്കും.&lt;/p&gt;

&lt;p&gt;&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-09-19 03:06:30</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ഗൂഗിള്‍പേ, ഫോണ്‍പേ തുടങ്ങിയ ആപ്പുകളിൽ തെറ്റായി പണം അയച്ചുപോയാൽ തിരികെ ലഭിക്കാൻ ചെയ്യേണ്ടത് </title>
        <link>https://nattuvartha.news/news/Tech/all/google-pay-phone-pay-apps-transaction</link>
        <guid>https://nattuvartha.news/news/Tech/all/google-pay-phone-pay-apps-transaction</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_650949798d9b5.jpg</url>
          <title>ഗൂഗിള്‍പേ, ഫോണ്‍പേ തുടങ്ങിയ ആപ്പുകളിൽ തെറ്റായി പണം അയച്ചുപോയാൽ തിരികെ ലഭിക്കാൻ ചെയ്യേണ്ടത് </title>
          <link>https://nattuvartha.news/news/Tech/all/google-pay-phone-pay-apps-transaction</link>
        </image>
        <description><![CDATA[&lt;p&gt;ആളുമാറി പണം യുപിഐയിലൂടെ അയക്കാത്തവരും അല്ലെങ്കില്&amp;zwj; പെൻഡിങ് ആയ അവസ്ഥയിൽ കുടുങ്ങിപ്പോകുകയോ ചെയ്യാത്തവരും അധികം ഉണ്ടാവില്ല. &amp;nbsp;ഫോൺ നമ്പർ തെറ്റായി നൽകുകയോ യുപിഐ തെറ്റായി ടൈപ് ചെയ്യുകയും ഇത്തരം സന്ദർഭങ്ങളിൽ ചെയ്&amp;zwnj;തിരിക്കാം. ഒരു പേയ്&amp;zwnj;മെന്റ് &amp;nbsp;പെന്&amp;zwj;ഡിങ് ആയി പോകുമ്പോഴും അയച്ച പണം തിരികെ ലഭിക്കാൻ ഏതൊക്കെ മാർഗങ്ങളുണ്ടെന്നു പരിശോധിക്കാം. ഈ പ്രശ്നം പരിഹരിക്കുന്നതിനായി നാഷണൽ പേയ്&amp;zwnj;മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) UPI ഓട്ടോ-റിവേഴ്&amp;zwnj;സൽ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;യുപിഐ ഇടപാട് എങ്ങനെ റിവേഴ്&amp;zwnj;സ് ചെയ്യാം&lt;/strong&gt;&lt;/p&gt;

&lt;p&gt;യൂണിഫൈഡ് പേയ്&amp;zwnj;മെന്റ് ഇന്റർഫേസ് (യുപിഐ) അവതരിപ്പിച്ചതിലൂടെ ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകൾ വിപ്ലവകരമായി മാറിയിരിക്കുകയാണ്. PhonePe,Paytm,Google Pay മറ്റ് UPI ആപ്പുകൾ എന്നിവയിലെ യുപിഐ ഇടപാടുകൾ റിക്കോർഡ് ഭേദിക്കുമ്പോൾ അതിൽ സംഭവിക്കാനിടയുള്ള അബദ്ധങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.&lt;br /&gt;
&amp;nbsp;&lt;/p&gt;

&lt;p&gt;യുപിഐ ഇടപാട് &amp;nbsp;റിവേഴ്&amp;zwnj;സൽ അഭ്യർത്ഥിക്കാൻ കഴിയുന്നതെങ്ങനെയെന്നു നോക്കാം. തെറ്റായ യുപിഐ ഐഡിയിലേക്കോ മൊബൈൽ നമ്പറിലേക്കോ പണം അയയ്&amp;zwnj;ക്കുകയാണെങ്കിൽ ഒരു റിവേഴ്&amp;zwnj;സൽ അഭ്യർത്ഥിക്കാം. പക്ഷേ ഇടപാട് പൂർത്തിയാകുന്നതിനു മുന്&amp;zwj;പോ അല്ലെങ്കിൽ പെൻഡിങ് ആയതോ മാത്രമേ നിങ്ങൾക്ക് പഴയപടിയാക്കാൻ കഴിയൂ. വിജയകരമായ ഇടപാടുകൾ പഴയപടിയാക്കാനാകില്ല.&lt;/p&gt;

&lt;p&gt;&lt;strong&gt;തെറ്റായി അയച്ചു, പക്ഷേ പണം പോകുകയും ചെയ്തു ഇനി..&lt;/strong&gt;&lt;/p&gt;

&lt;p&gt;ഇത്തരത്തിലുള്ള പണം തിരികെ ലഭിക്കണമെങ്കിൽ, &amp;nbsp;ബാങ്കിന് സ്വീകർത്താവ് സമ്മതം നൽകേണ്ടത് നിർബന്ധമാണ്. സ്വീകർത്താവ് ഒരു കുടുംബാംഗമോ സുഹൃത്തോ ആണെങ്കിൽ, പണം തിരികെ ലഭിക്കുന്നത് വളരെ ലളിതമായിരിക്കും. ഇതിന്റെ നടപടികൾ ഇങ്ങനെ&lt;/p&gt;

&lt;p&gt;∙ ബാങ്കുമായി നേരിട്ട് ബന്ധപ്പെടുകയും പേയ്&amp;zwnj;മെന്റിന്റെ യുണീക്ക് ട്രാൻസാക്ഷൻ റഫറൻസ് (UTR) നമ്പർ ഉപയോഗിച്ച് തെറ്റായ ക്രെഡിറ്റ് വിവരങ്ങൾ അറിയിക്കുകയും ചെയ്യുക.&lt;/p&gt;

&lt;p&gt;∙പണം അയച്ച വ്യക്തിക്ക് നിങ്ങളുടെ ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങളുടെ ബാങ്കിന് അവരെ നേരിട്ട് ബന്ധപ്പെടാനും പണം നിങ്ങൾക്ക് തിരികെ നൽകാൻ അഭ്യർത്ഥിക്കാനും കഴിയും.&lt;/p&gt;

&lt;p&gt;∙ തെറ്റായി പണം അയച്ച വ്യക്തിക്ക് മറ്റൊരു ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങളുടെ ബാങ്കിന് ഒരു ഫെസിലിറ്റേറ്ററായി പ്രവർത്തിക്കാനും ശാഖയുടെ ചില വിശദാംശങ്ങൾ നൽകാനും മാത്രമേ കഴിയൂ. കൂടുതൽ സഹായത്തിനായി നിങ്ങൾ ആ ബ്രാഞ്ച് സന്ദർശിച്ച് മാനേജരുമായി സംസാരിക്കേണ്ടതുണ്ട്.&lt;/p&gt;

&lt;p&gt;∙സ്വീകരിക്കുന്നയാൾ സമ്മതിച്ചാൽ മാത്രമേ പണം തിരിച്ചെടുക്കാൻ കഴിയൂ. അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ, 7 ദിവസത്തിനുള്ളിൽ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും.&lt;/p&gt;

&lt;p&gt;∙സ്വീകർത്താവ് നിങ്ങളുടെ അഭ്യർത്ഥനയോട് പ്രതികരിക്കുന്നതിൽ പരാജയപ്പെടുകയോ ബാങ്കിന് തുക വീണ്ടെടുക്കാൻ കഴിയാതിരിക്കുകയോ ചെയ്താൽ, നിങ്ങൾക്ക് NPCI പോർട്ടലിൽ (https://npci.org.in/) ഒരു പരാതി ഫയൽ ചെയ്യാം.&lt;/p&gt;

&lt;p&gt;∙മേൽപ്പറഞ്ഞ നടപടിക്രമങ്ങൾ പാലിച്ചതിന് ശേഷം, പരാതി പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കിൽ, 30 ദിവസത്തിന് ശേഷം നിങ്ങൾക്ക് ബാങ്കിംഗ് ഓംബുഡ്&amp;zwnj;സ്മാനെ സമീപിച്ച് പ്രശ്&amp;zwnj;നം അവതരിപ്പിക്കാം.&lt;/p&gt;

&lt;p&gt;യുപിഐ ആപ്പുകളിൽ തട്ടിപ്പുകാരിലേക്കും മറ്റുമാണ് തെറ്റായി പണം അയച്ചതെങ്കില്ഡ നിങ്ങൾക്ക് വീണ്ടെടുക്കാനാകുമെന്നതിന് യാതൊരു ഉറപ്പുമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. പൊലീസ് , സൈബർ പൊലീസ് , ബാങ്കുകള്&amp;zwj; എന്നിവയുടെ സഹായത്തോടെ മാത്രമേ ഒരു പക്ഷേ വിജയത്തിലെത്താന്&amp;zwj; കഴിയൂ. &amp;nbsp;എന്നിരുന്നാലും സാധാരണ ഗതിയിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക.&amp;nbsp;&lt;/p&gt;

&lt;p&gt;∙വേഗത്തിൽ പ്രവർത്തിക്കുക. തെറ്റായ ഇടപാട് എത്രയും വേഗം റിപ്പോർട്ട് ചെയ്യുന്നുവോ അത്രയും നല്ലത്.&lt;/p&gt;

&lt;p&gt;∙ഇടപാട് ഐഡി, അയച്ച തുക, സ്വീകർത്താവിന്റെ യുപിഐ ഐഡി അല്ലെങ്കിൽ മൊബൈൽ നമ്പർ എന്നിവ പോലുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും നൽകാൻ തയ്യാറാകുക.&lt;/p&gt;
]]></description>
        <pubDate>2023-09-19 00:10:53</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ആദിത്യ എൽ1 പണി തുടങ്ങി; സൂര്യനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നു</title>
        <link>https://nattuvartha.news/news/Tech/all/adithya-l1-sun-collecting-data</link>
        <guid>https://nattuvartha.news/news/Tech/all/adithya-l1-sun-collecting-data</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_65081254aa2ba.jpg</url>
          <title>ആദിത്യ എൽ1 പണി തുടങ്ങി; സൂര്യനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നു</title>
          <link>https://nattuvartha.news/news/Tech/all/adithya-l1-sun-collecting-data</link>
        </image>
        <description><![CDATA[&lt;p&gt;ബെംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എൽ1 പേടകം സൂര്യനെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയെന്ന് ഐ.എസ്.ആർ.ഒ. പേടകത്തിലെ സ്റ്റെപ്സ്-1 എന്ന ഉപകരണത്തിന്&amp;zwj;റെ സെൻസർ ആണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഭൂമിയിൽ നിന്ന് 50000 കിലോമീറ്ററിലധികം അകലെയുള്ള സൂപ്പർ തെർമൽ, എനർജറ്റിക് അയോണുകൾ, ഇലക്ട്രോണുകൾ എന്നിവയെയാണ് ഉപകരണം അളക്കുന്നത്. ഭൂമിക്ക് ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാൻ സ്റ്റെപ്സ്-1 ഉപകരണം പകർത്തിയ വിവരങ്ങൾ സഹായിക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.&lt;/p&gt;

&lt;p&gt;സെപ്റ്റംബർ രണ്ടിനാണ് സൂ​ര്യ​ പ​ഠ​ന​ത്തി​നുള്ള ഐ.എസ്.ആർ.ഒ​യു​ടെ ആ​ദി​ത്യ എ​ൽ1 പേടകം വിജയകരമായി വിക്ഷേപിച്ചത്. ആ​ന്ധ്ര ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്​​പേ​സ് സെ​ന്റ​റി​ൽ​ നി​ന്ന് പി.​എ​സ്.​എ​ൽ.​വി- സി 57 ​റോ​ക്ക​റ്റാണ് പേടകവുമായി ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് കു​തി​ച്ചത്. നാലു മാസം കൊണ്ട് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് ഭൂമിക്കും സൂര്യനും മധ്യേയുള്ള ലഗ്രാഞ്ചിയൻ 1 പോയിന്&amp;zwj;റിൽ (എൽ1 പോയിന്&amp;zwj;റ്) പേടകം എത്തും. എൽ1 പോയിന്&amp;zwj;റിനെ വലംവെച്ചാണ് ആദിത്യ പേടകം സൂര്യനെ നിരീക്ഷിക്കുക.&lt;/p&gt;

&lt;p&gt;സൂര്യന്&amp;zwj;റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്&amp;zwj;റെ ഫലങ്ങളും കണ്ടെത്തുകയാണ് പ്രധാന ദൗത്യം. സൗര വികിരണങ്ങൾ കാരണം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങൾ, സൂര്യന്&amp;zwj;റെ ഉപരിതലം, കൊറോണ ഗ്രാഫ് എന്നറിയപ്പെടുന്ന സൂര്യന്&amp;zwj;റെ ബാഹ്യ വലയങ്ങൾ, 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ബഹിരാകാശം എന്നിവയും പഠനവിധേയമാവും.&lt;/p&gt;

&lt;p&gt;ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഏഴ് പേലോഡുകളാണ് ആദിത്യയിലുള്ളത്. ഇതിൽ നാലെണ്ണം സൂര്യനെ നേരിട്ടും മൂന്നെണ്ണം ലഗ്രാഞ്ച് പോയിന്&amp;zwj;റിലെ ഹാലോ ഓർബിറ്റിനെ കുറിച്ചും പഠനം നടത്തും. സോളാർ കൊറോണയെ കുറിച്ചുള്ള പഠനത്തിനുള്ള വിസിബിൾ ലൈൻ എമിഷൻ കൊറോണ ഗ്രാഫ്, സൂര്യന്&amp;zwj;റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നിവയുടെ ചിത്രീകരണത്തിനുള്ള സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ്, സൂര്യനെ നിരീക്ഷിക്കാനുള്ള സോളാർ ലോ എനർജി എക്സ്റേ സ്പെക്ട്രോ മീറ്റർ.&lt;br /&gt;
കൊറോണയിലെ ഊർജ വിനിയോഗത്തെ കുറിച്ച് പഠിക്കാനുള്ള ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോ മീറ്റർ, സൗര്യ കാറ്റിന്&amp;zwj;റെ പഠനത്തിനുള്ള ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്&amp;zwj;റ്, സോളാർ കൊറോണയുടെ താപനിലയെ കുറിച്ചുള്ള വിവരം ശേഖരിക്കാനുള്ള പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ, സൂര്യന്&amp;zwj;റെ കാന്തിക മണ്ഡലത്തെ കുറിച്ച് പഠിക്കാനുള്ള അഡ്വാൻസ്ഡ് ട്രൈ-ആക്സിയൽ ഹൈ റെസലൂഷൻ ഡിജിറ്റൽ മാഗ്നെറ്റോ മീറ്റർ എന്നിവയാണ് പേലോഡുകൾ.&lt;/p&gt;
]]></description>
        <pubDate>2023-09-18 02:03:27</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ഇനി പെട്രോൾ അടിച്ചാൽ പൈസ കാർ തന്നെ കൊടുക്കും; പുതിയ സംവിധാനം അവതരിപ്പിച്ച് ടോൺ ടാ​ഗ്</title>
        <link>https://nattuvartha.news/news/Tech/all/petrol-pumb-new-technology-ton-tag</link>
        <guid>https://nattuvartha.news/news/Tech/all/petrol-pumb-new-technology-ton-tag</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_650047ec3c60b.jpg</url>
          <title>ഇനി പെട്രോൾ അടിച്ചാൽ പൈസ കാർ തന്നെ കൊടുക്കും; പുതിയ സംവിധാനം അവതരിപ്പിച്ച് ടോൺ ടാ​ഗ്</title>
          <link>https://nattuvartha.news/news/Tech/all/petrol-pumb-new-technology-ton-tag</link>
        </image>
        <description><![CDATA[&lt;p&gt;ന്യൂഡല്&amp;zwj;ഹി: കാറിന്റെ ഫാസ്ടാഗ്, ഇന്&amp;zwj;ഫോടെയ്ന്&amp;zwj;മെന്റ് സിസ്റ്റം എന്നിവ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാന്&amp;zwj; സഹായിക്കുന്ന പുതിയ പണമിടപാട് സംവിധാനം അവതരിപ്പിച്ച് പ്രമുഖ കമ്പനിയായ ടോൺ ടാ​ഗ്. പേയ്&amp;zwnj;മെന്റ് പ്രോസസിംഗ് സേവനം നല്&amp;zwj;കുന്ന പ്രമുഖ കമ്പനിയായ &amp;nbsp;മാസ്റ്റർ കാർഡിന്റെയും ഓൺലൈൻ സ്ഥാപനമായ ആമസോണിന്റെയും &amp;nbsp;പിന്തുണയോടെ പ്രവര്&amp;zwj;ത്തിക്കുന്ന സ്ഥാപനമാണ് ടോണ്&amp;zwj; ടാഗ്.&amp;nbsp;&lt;/p&gt;

&lt;p&gt;പേ ബൈ കാര്&amp;zwj; എന്ന പേരിലാണ് പുതിയ ഫീച്ചര്&amp;zwj; അവതരിപ്പിച്ചത്. സാധാരണയായി പെട്രോള്&amp;zwj; പമ്പില്&amp;zwj; പോയി വാഹനത്തിന് ഇന്ധനം നിറയ്ക്കാന്&amp;zwj; ഫോണിലെ യുപിഐ സംവിധാനമോ, പണമോ, ഡെബിറ്റ്, ക്രെഡിറ്റ് കാര്&amp;zwj;ഡോ ഉപയോഗിച്ചാണ് ഇടപാട് നടത്തുന്നത്. ഇതില്&amp;zwj; നിന്ന് വ്യത്യസ്തമായ പുതിയ പണമിടപാട് സംവിധാനമാണ് പേ ബൈ കാറില്&amp;zwj; ഒരുക്കിയിരിക്കുന്നത്.&lt;/p&gt;

&lt;p&gt;യുപിഐ ഐഡിയെ കാറിന്റെ ഇന്&amp;zwj;ഫോടെയ്ന്&amp;zwj;മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് പുതിയ ഫീച്ചര്&amp;zwj;. കൂടാതെ വാഹനത്തില്&amp;zwj; ഫാസ്ടാഗ് ഘടിപ്പിച്ചിരിക്കണം. നടപടിക്രമം പൂര്&amp;zwj;ത്തിയാക്കിയാല്&amp;zwj; കാര്&amp;zwj;ഡോ, ഫോണോ ഇല്ലാതെ തന്നെ പെട്രോള്&amp;zwj; പമ്പില്&amp;zwj; ഇടപാട് നടത്താന്&amp;zwj; സാധിക്കുമെന്നാണ് കമ്പനികള്&amp;zwj; അവകാശപ്പെടുന്നത്. പെട്രോള്&amp;zwj; പമ്പില്&amp;zwj; എത്തുമ്പോള്&amp;zwj; തന്നെ ഫ്യുവല്&amp;zwj; ഡിസ്&amp;zwnj;പെന്&amp;zwj;സര്&amp;zwj; നമ്പര്&amp;zwj; കാറിന്റെ ഇന്&amp;zwj;ഫോടെയ്ന്&amp;zwj;മെന്റ് സിസ്റ്റത്തില്&amp;zwj; തെളിഞ്ഞ് വരും. സൗണ്ട് ബോക്&amp;zwnj;സ് ഇന്റര്&amp;zwj;ഫെയ്&amp;zwnj;സിന്റെ സഹായത്തോടെ ഇന്ധനം നിറച്ചതിന് നല്&amp;zwj;കേണ്ട തുക രേഖപ്പെടുത്തുക. ഇത്തരത്തില്&amp;zwj; വളരെ എളുപ്പത്തില്&amp;zwj; പണമിടപാട് നടത്താന്&amp;zwj; കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു. ഫാസ് ടാഗ് റീച്ചാര്&amp;zwj;ജിനും ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. റീച്ചാര്&amp;zwj;ജ് പൂര്&amp;zwj;ത്തിയായാല്&amp;zwj; അപ്&amp;zwnj;ഡേറ്റഡ് ബാലന്&amp;zwj;സ് കാറിന്റെ ഇന്&amp;zwj;ഫോടെയ്ന്&amp;zwj;മെന്റ് സ്&amp;zwnj;ക്രീനില്&amp;zwj; തെളിഞ്ഞുവരുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.&lt;/p&gt;
]]></description>
        <pubDate>2023-09-12 04:14:03</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ആന്‍ഡ്രോയിഡ് ലോഗോ പരിഷ്‌കരിച്ച് ഗൂഗിള്‍</title>
        <link>https://nattuvartha.news/news/Tech/all/android-logo-change-google</link>
        <guid>https://nattuvartha.news/news/Tech/all/android-logo-change-google</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64f8615bbca66.jpg</url>
          <title>ആന്‍ഡ്രോയിഡ് ലോഗോ പരിഷ്‌കരിച്ച് ഗൂഗിള്‍</title>
          <link>https://nattuvartha.news/news/Tech/all/android-logo-change-google</link>
        </image>
        <description><![CDATA[&lt;p&gt;ആന്&amp;zwj;ഡ്രോയിഡ് ബ്രാന്&amp;zwj;ഡിന്റെ ലോഗോയിലും എഴുത്തിലും മാറ്റങ്ങള്&amp;zwj; കൊണ്ടുവന്ന് ഗൂഗിള്&amp;zwj;. ആന്&amp;zwj;ഡ്രോയിഡിന്റെ ബഗ്ഗ് ലോഗോ അവതാര്&amp;zwj; 3ഡിയിലേക്ക് മാറ്റുകയും ഒപ്പ് ഇംഗ്ലീഷ് ചെറിയക്ഷരങ്ങളിലുള്ള android എന്നതില്&amp;zwj; വലിയ അക്ഷരം A ഉല്&amp;zwj;പ്പെടുത്തി Android എന്നാക്കി മാറ്റി. ഗൂഗിള്&amp;zwj; ലോഗോയില്&amp;zwj; ഉപയോഗിച്ചിട്ടുള്ള അതേ ഫോണ്ട് സ്&amp;zwnj;റ്റൈല്&amp;zwj; ആണ് പുതിയ ആന്&amp;zwj;ഡ്രോയിഡ് ലോഗോയിലും ഉപയോഗിച്ചിട്ടുള്ളത്. ഗൂഗിളിന്റെ മറ്റ് സേവനങ്ങളുമായും ആപ്പുകളുമായുമുള്ള സാമ്യതയും ബന്ധവും വ്യക്തമാക്കുക എന്ന താല്&amp;zwj;പര്യമാണ് പുതിയ ലോഗോയ്ക്ക് പിന്നില്&amp;zwj;.&lt;/p&gt;

&lt;p&gt;ആന്&amp;zwj;ഡ്രോയിഡിന്റെ അടയാളവും മുഖവുമായാണ് ബഗ് ഡ്രോയിഡിനെ കാണുന്നത്. ബഗ് ഡ്രോയിഡിന്റെ രൂപത്തിന് കൂടുതല്&amp;zwj; കൃത്യത കൊണ്ടുവരികയാണ് ഗൂഗിള്&amp;zwj;. ബഗ്&amp;zwnj;ഡ്രോയിഡിന്റെ വിവിധ ത്രിഡി രൂപങ്ങള്&amp;zwj; ഗൂഗിള്&amp;zwj; ഒരുക്കിയിട്ടുണ്ട്. ഈ വര്&amp;zwj;ഷം തന്നെ പുതിയ ലോഗോയും 3ഡി ബഗ്&amp;zwnj;ഡ്രോയിഡും ഗൂഗിളിന്റെ വിവിധ ഉപകരണങ്ങളിലും സേവനങ്ങളിലും കാണാനാവുമെന്ന് കമ്പനി വ്യക്തമാക്കി.&lt;br /&gt;
വിവിധ ആന്&amp;zwj;ഡ്രോയിഡ് ആപ്പുകളിലും കമ്പനി പുതിയ അപ്&amp;zwnj;ഡേറ്റുകള്&amp;zwj; അവതരിപ്പിച്ചു. പുതിയ അസിസ്റ്റന്റ് വിഡ്&amp;zwnj;ജെറ്റ് അവതരിപ്പിച്ചു. ആന്&amp;zwj;ഡ്രോയിഡ് ഓട്ടോയില്&amp;zwj; സൂം വെബെക്&amp;zwnj;സ് പിന്തുണ ലഭിക്കും. ലൂക്ക് അപ്പ് ആപ്പിലും അപ്&amp;zwnj;ഡേറ്റുകളുണ്ട്.&lt;/p&gt;
]]></description>
        <pubDate>2023-09-06 04:24:22</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ആദിത്യ എൽ1ന്റെ രണ്ടാമത്തെ ഭ്രമണപഥം ഉയർത്തൽ വിജയകരം </title>
        <link>https://nattuvartha.news/news/Tech/all/adithya-l1-mission-the-second-earth-bound-maneuvre-performed-successfully</link>
        <guid>https://nattuvartha.news/news/Tech/all/adithya-l1-mission-the-second-earth-bound-maneuvre-performed-successfully</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64f6cc6700741.jpg</url>
          <title>ആദിത്യ എൽ1ന്റെ രണ്ടാമത്തെ ഭ്രമണപഥം ഉയർത്തൽ വിജയകരം </title>
          <link>https://nattuvartha.news/news/Tech/all/adithya-l1-mission-the-second-earth-bound-maneuvre-performed-successfully</link>
        </image>
        <description><![CDATA[&lt;p&gt;ചെന്നൈ: രാജ്യത്തിന്റെ കന്നി സൗര ദൗത്യമായ ആദിത്യ എൽ1ന്റെ രണ്ടാമത്തെ ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി. നിലവിൽ 282 കി.മീ x 40225 കി.മീ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ആദിത്യ. സെപ്റ്റംബർ 10നു പുലർച്ചെ 2.30നാണ് അടുത്ത ഭ്രമണപഥം ഉയർത്തൽ. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തിന്റെ നിയന്ത്രണം. ഇത്തരത്തിൽ ഇനി 3 ഭ്രമണപഥം ഉയർത്തൽക്കൂടി പൂർത്തിയാക്കിയശേഷം ഭൂമിയുടെ ആകർഷണവലയത്തിൽനിന്നു പുറത്തു കടന്നാണ് ആദിത്യ നിർദിഷ്ട ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു (എൽ1) ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലെത്തുക. 125 ദിവസംകൊണ്ട് ആദിത്യ 15 ലക്ഷം കിലോമീറ്റർ സഞ്ചരിക്കും.&lt;/p&gt;
]]></description>
        <pubDate>2023-09-04 23:36:35</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ചന്ദ്രയാൻ 3 ; വിക്രം ലാൻഡർ ഇനി നിദ്രയിൽ </title>
        <link>https://nattuvartha.news/news/Tech/all/chandrayan3-vkram-lander-sleeping-mode</link>
        <guid>https://nattuvartha.news/news/Tech/all/chandrayan3-vkram-lander-sleeping-mode</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64f5b004bb9f3.jpg</url>
          <title>ചന്ദ്രയാൻ 3 ; വിക്രം ലാൻഡർ ഇനി നിദ്രയിൽ </title>
          <link>https://nattuvartha.news/news/Tech/all/chandrayan3-vkram-lander-sleeping-mode</link>
        </image>
        <description><![CDATA[&lt;p&gt;ബെംഗളൂരു: ബഹിരാകാശ ചരിത്രം തിരുത്തിയ 14 ദിവസത്തെ ചാന്ദ്ര പര്യവേക്ഷണത്തിന് ശേഷം ചന്ദ്രയാൻ മൂന്നിലെ വിക്രം ലാൻഡർ നിദ്രയിലായി. ചന്ദ്രനിൽ രാത്രി ആരംഭിച്ചതോടെ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ലാൻഡർ നിദ്രയിലേക്ക് (സ്ലീപ്പിങ് മോഡ്) മാറിയത്.ലാൻഡറിലെ ലേസർ റെട്രോറിഫ്ലക്ടർ അറേ (എൽ.ആർ.എ) ഒഴികെയുള്ള മുഴുവൻ ഉപകരണങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചതായും ലേസർ റെട്രോറിഫ്ലക്ടർ അറേയുടെ പ്രവർത്തനം ആരംഭിച്ചതായും ഐ.എസ്.ആർ.ഒ അറിയിച്ചു. സെപ്റ്റംബർ 22ന് ലാൻഡറും റോവറും ഉണരുമെന്നാണ് പ്രതീക്ഷ.&lt;/p&gt;

&lt;p&gt;ചന്ദ്രനിലെ ഒരു പകൽക്കാലമാണ് (ഭൂമിയിലെ 14 ദിവസം) ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡറും റോബോട്ടിക് വാഹനമായ റോവറും പര്യവേക്ഷണം നടത്തിയത്. സൗരോർജ പാനലുകൾ ഉപയോഗിച്ചാണ് ഇവ പ്രവർത്തിച്ചിരുന്നത്. അതിനാൽ ഊർജം ലാഭിക്കാനും ചന്ദ്രനിലെ കൊടും തണുപ്പിനെ അതിജീവിക്കാനുമാണ് ലാൻഡറിനെയും റോവറിനെയും സ്ലീപ്പിങ് മോഡിലേക്ക് മാറ്റിയത്.അതേസമയം, ലാൻഡറിലെ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ലേസർ റെട്രോറിഫ്ലക്ടർ അറേ (എൽ.ആർ.എ) എന്ന ഉപകരണമാണ് ഉണർന്നിരിക്കുന്നത്. ലാൻഡറും റോവറും നിദ്രയിലായതോടെ എൽ.ആർ.എ പ്രവർത്തനം ആരംഭിക്കും. ചാന്ദ്രരാത്രികളിൽ ലാൻഡറിന്റെ സ്ഥാനം കണ്ടെത്താൻ എൽ.ആർ.എ സഹായിക്കും. ലാൻഡറിലെ കാമറകളുടെയും സ്പെക്ട്രോമീറ്ററുകളുടെയും പ്രവർത്തനത്തിൽ തടസം വരാതിരിക്കാനാണ് ചാന്ദ്രയാൻ- മൂന്നിന്റെ ദൗത്യം പൂർത്തിയാവുന്നതുവരെ എൽ.ആർ.എ പ്രവർത്തിക്കാതിരുന്നത്.&lt;/p&gt;
]]></description>
        <pubDate>2023-09-04 03:23:06</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title> വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വീണ്ടും ഉയർന്നു പൊങ്ങി</title>
        <link>https://nattuvartha.news/news/Tech/all/vikram-lander-chandrayan3-moon</link>
        <guid>https://nattuvartha.news/news/Tech/all/vikram-lander-chandrayan3-moon</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64f5823822940.jpg</url>
          <title> വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വീണ്ടും ഉയർന്നു പൊങ്ങി</title>
          <link>https://nattuvartha.news/news/Tech/all/vikram-lander-chandrayan3-moon</link>
        </image>
        <description><![CDATA[&lt;p&gt;ബെംഗളൂരു: ചന്ദ്രയാൻ&amp;ndash;3 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വീണ്ടും 40 സെ.മീ ഉയർന്നു പൊങ്ങി മറ്റൊരിടത്ത് ലാൻഡ് ചെയ്തെന്ന് ഐഎസ്ആർഒ. 30 മുതൽ 40 സെന്റീമീറ്റർ വരെ അകലത്തിലാണ് ലാൻഡ് ചെയ്തിരിക്കുന്നത്. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതടക്കമുള്ള ഭാവിനീക്കങ്ങൾക്കു മുതൽക്കൂട്ടാകും പുതിയ പ്രക്രിയ എന്നും ഐഎസ്ആർഒ അറിയിച്ചു. വിക്രം ലാൻഡർ മറ്റൊരു സോഫ്റ്റ് ലാൻഡിങ് കൂടി നടത്തിയിരിക്കുകയാണ്. ഇതിനു മുന്നോടിയായി നേരത്തെ റോവറിനു പുറത്തിറങ്ങാനായി തുറന്ന വാതിലുകൾ അടയ്ക്കുകയും ചെയ്തു. ഭാവിയിൽ ചന്ദ്രനിൽ നിന്ന് സാംപിളുകൾ കൊണ്ടുവരുന്നതിനും പേടകത്തെ പൊക്കി മാറ്റേണ്ടതുണ്ട്. അതിനു കൂടി കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഐഎസ്ആർഒ. 14 ദിവസത്തെ ചാന്ദ്രപകലാണ് വിക്രം ലാൻഡറിനും പ്രഗ്യാൻ റോവറിനുമുള്ള കാലാവധി. പ്രഗ്യാൻ റോവറിനെ സ്ലീപ് മോഡിലേക്ക് ഐഎസ്ആർഒ മാറ്റിയിരുന്നു. ഇപ്പോൾ വിക്രംലാൻഡറിനെ ഒരിക്കല്&amp;zwj; കൂടി പ്രവർത്തിപ്പിച്ച് നിർണായകമായ സാങ്കേതിക നീക്കമാണ് ഐഎസ്ആർഒ നടത്തിയത്&lt;/p&gt;
]]></description>
        <pubDate>2023-09-04 00:07:55</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>സൗരയൂഥത്തില്‍ മറഞ്ഞിരിക്കുന്ന ഒമ്പതാം ഗ്രഹം; ശ്രദ്ധ നേടി ജാപ്പനീസ് ഗവേഷകരുടെ കണ്ടെത്തല്‍</title>
        <link>https://nattuvartha.news/news/Tech/all/japanese-astrophysicists-suggest-possibility-of-hidden-planet-in-the-kuiper</link>
        <guid>https://nattuvartha.news/news/Tech/all/japanese-astrophysicists-suggest-possibility-of-hidden-planet-in-the-kuiper</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64f5811805a6b.jpg</url>
          <title>സൗരയൂഥത്തില്‍ മറഞ്ഞിരിക്കുന്ന ഒമ്പതാം ഗ്രഹം; ശ്രദ്ധ നേടി ജാപ്പനീസ് ഗവേഷകരുടെ കണ്ടെത്തല്‍</title>
          <link>https://nattuvartha.news/news/Tech/all/japanese-astrophysicists-suggest-possibility-of-hidden-planet-in-the-kuiper</link>
        </image>
        <description><![CDATA[&lt;p&gt;പ്ലൂട്ടോയുടെ ഗ്രഹപദവി തെറിച്ചതോടെയാണ്, എട്ടുഗ്രഹങ്ങളുള്ള ഒന്നായി സൗരയൂഥം മാറിയത്. എന്നാല്&amp;zwj;, ഒന്&amp;zwj;പതാം ഗ്രഹമെന്ന സംഗതി പ്ലൂട്ടോയോടെ അവസാനിച്ചില്ല. സൗരയൂഥത്തില്&amp;zwj; നമ്മുടെ നോട്ടമെത്താത്ത കോണില്&amp;zwj; ഒരു ഗ്രഹം മറഞ്ഞിരിക്കുന്നതായി കുറെ വര്&amp;zwj;ഷങ്ങളായി ജ്യോതിശാസ്ത്രജ്ഞര്&amp;zwj; സംശയിക്കുന്നു. ഈ സംശയത്തിന് ആക്കംകൂട്ടുകയാണ് ജാപ്പനീസ് ഗവേഷകരുടെ പുതിയ പഠനം. സൗരയൂഥത്തിലെ വിദൂരമേഖലയായ കിയ്പ്പര്&amp;zwj; ബെല്&amp;zwj;റ്റ് (Kuiper Belt) എന്ന ഇരുണ്ട് തണുത്ത വിശാലതയില്&amp;zwj; ഏതാണ്ട് ഭൂമിയുടെ വലുപ്പമുള്ള ഒരു ഗ്രഹം മറഞ്ഞിരിക്കുന്നതായാണ്, &amp;#39;ദി അസ്&amp;zwnj;ട്രോണമിക്കല്&amp;zwj; ജേര്&amp;zwj;ണലി&amp;#39;ല്&amp;zwj; വന്ന പഠനം പറയുന്നത്. പാട്രിക് സോഫിയ ലികാവ്ക, തകാഷി എന്നിവരുടേതാണ് പഠനം.&lt;/p&gt;

&lt;p&gt;കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ സൗരയൂഥത്തില്&amp;zwj; ഒമ്പതാമത് ഗ്രഹം ഉണ്ടോ എന്നറിയാനുള്ള പഠനവും അന്വേഷണവും ജ്യോതിശാസ്ത്രമേഖലയില്&amp;zwj; നടക്കുന്നുണ്ട്. ഈ രംഗത്ത് വഴിത്തിരിവാകുന്ന നിരീക്ഷണവുമായാണ് ജാപ്പനീസ് ശാസ്ത്രജ്ഞന്&amp;zwj;മാര്&amp;zwj; എത്തിയിരിക്കുന്നത്. കിന്&amp;zwj;ഡായ് സര്&amp;zwj;വകലാശാല, നാഷണല്&amp;zwj; ആസ്ട്രോണമിക്കല്&amp;zwj; ഒബ്സര്&amp;zwj;വേറ്ററി ഓഫ് ജപ്പാന്&amp;zwj; എന്നിവിടങ്ങളില്&amp;zwj; നിന്നുള്ളവരാണ് ജാപ്പനീസ് ജ്യോതിശാസ്ത്രജ്ഞര്&amp;zwj;. സൗരയൂഥത്തിലെ എട്ടാം ഗ്രഹമായ നെപ്ട്യൂണിന്റെ ഭ്രമണപഥത്തിന് തൊട്ടപ്പുറത്തായി സ്ഥിതി ചെയ്യുന്ന വിവിധങ്ങളായ വസ്തുക്കള്&amp;zwj; ചേര്&amp;zwj;ന്നുണ്ടായ മേഖലയാണ് കിയ്പ്പര്&amp;zwj; ബെല്&amp;zwj;റ്റ്. ഗ്രഹങ്ങളെ പോലെ തന്നെ കിയ്പ്പര്&amp;zwj; ബെല്&amp;zwj;റ്റിലെ വസ്തുക്കളും സൂര്യന് ചുറ്റും വലം വെക്കുന്നുണ്ട്. ഛിന്നഗ്രഹങ്ങള്&amp;zwj;, ബഹിരാകാശ ശിലകള്&amp;zwj;, ധൂമകേതുക്കള്&amp;zwj;, ഹിമക്കട്ടകള്&amp;zwj; എന്നിവയെല്ലാം നിറഞ്ഞ മേഖലയാണ് കിയ്പ്പര്&amp;zwj; ബെല്&amp;zwj;റ്റ്.&lt;/p&gt;

&lt;p&gt;തങ്ങളുടെ പഠനത്തില്&amp;zwj; കിയ്പ്പര്&amp;zwj; ബെല്&amp;zwj;റ്റിലെ വസ്തുക്കള്&amp;zwj; അവയ്ക്കുള്ളില്&amp;zwj; ഒരു ഗ്രഹം മറഞ്ഞിരിക്കുന്നുവെന്ന സൂചന നല്&amp;zwj;കുന്ന രീതിയിലാണ് ചലിക്കുന്നതെന്ന് ജാപ്പനീസ് ശാസ്ത്രജ്ഞര്&amp;zwj; പറയുന്നു. ട്രാന്&amp;zwj;സ്- നെപ്ട്യൂണിയന്&amp;zwj; വസ്തുക്കളെ (ടിഎന്&amp;zwj;ഒ) പഠിക്കുന്നതിനിടെയാണ് ചില വസ്തുക്കളുടെ ഭ്രമണപഥങ്ങള്&amp;zwj; വിചിത്രസ്വാഭാവം പ്രകടിപ്പിക്കുന്ന കാര്യം ഗവേഷകര്&amp;zwj; നിരീക്ഷിച്ചത്. സാധാരണ ടിഎന്&amp;zwj;ഒ കളില്&amp;zwj; നിന്ന് വ്യത്യസ്തമായ വലിയൊരു വസ്തുവിന്റെ ഗുരുത്വാകര്&amp;zwj;ഷണം ഇവയെ സ്വാധീനിക്കുന്നുവെന്ന സൂചനയായി ഇത്. ഇക്കാര്യം പരിശോധിക്കാന്&amp;zwj; കംപ്യൂട്ടര്&amp;zwj; മാതൃകാപഠനവും ശാസ്ത്രജ്ഞര്&amp;zwj; നടത്തി. ഈ പഠനങ്ങളെല്ലാം കിയ്പ്പര്&amp;zwj; ബെല്&amp;zwj;റ്റില്&amp;zwj; ഒരു ഗ്രഹം മറഞ്ഞിരിക്കുന്നുണ്ടെന്ന സാധ്യതയാണ് മുന്നോട്ട് വെച്ചത്. അത്തരം ഒരു ഗ്രഹം ഉണ്ടെങ്കില്&amp;zwj; അതിന് ഭൂമിയേക്കാള്&amp;zwj; 1.5 മുതല്&amp;zwj; 3 ഇരട്ടി വരെ പിണ്ഡമുണ്ടാവാം എന്നും പഠനത്തില്&amp;zwj; പറയുന്നു. സൂര്യനില്&amp;zwj; നിന്ന് 250 ആസ്ട്രോണമിക്കല്&amp;zwj; യുണിറ്റിനും 500 ആസ്ട്രോണമിക്കല്&amp;zwj; യൂണിറ്റിനും ഇടയിലുള്ള ഭ്രമണപഥത്തില്&amp;zwj; 30 ഡിഗ്രി ചരിവിലാണ് ഇത് സ്ഥിതി ചെയ്യുന്നതെന്നും പഠനം പറയുന്നു.&lt;/p&gt;
]]></description>
        <pubDate>2023-09-04 00:03:03</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും ‘പേയ്ഡ് വേർഷൻ’ വരുന്നു</title>
        <link>https://nattuvartha.news/news/Tech/all/facebook-instagram-social-media-platform-paid-version-meta</link>
        <guid>https://nattuvartha.news/news/Tech/all/facebook-instagram-social-media-platform-paid-version-meta</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64f310ca7eaa5.jpg</url>
          <title>ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും ‘പേയ്ഡ് വേർഷൻ’ വരുന്നു</title>
          <link>https://nattuvartha.news/news/Tech/all/facebook-instagram-social-media-platform-paid-version-meta</link>
        </image>
        <description><![CDATA[&lt;p&gt;ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമ സേവനങ്ങളുടെയെല്ലാം മുഖ്യ വരുമാനം പരസ്യമാണ്. പരസ്യങ്ങളോട് ഒട്ടും താൽപര്യമില്ലാത്തവർക്ക് യൂട്യൂബിൽ പ്രീമിയം സബ്സ്ക്രിപ്ഷനുണ്ട്. അതേസമയം, ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കുന്നവർക്ക് അറിയാം, ചില വിഡിയോകൾ കാണണമെങ്കിൽ പരസ്യങ്ങൾ കണ്ടുതീർക്കുകയല്ലാതെ വേറെ വഴിയില്ല. എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പേയ്ഡ് വേർഷൻ അവതരിപ്പിക്കാൻ പോവുകയാണ്.&lt;/p&gt;

&lt;p&gt;പരസ്യങ്ങളുടെ ശല്യമൊഴിവാക്കി രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കാനാണ് പുതിയ പേയ്ഡ് വേർഷൻ സഹായിക്കുക. തുടക്കത്തിൽ യൂറോപ്പിലാണ് പണം നൽകി പരസ്യങ്ങളൊഴിവാക്കാനുള്ള ഓപ്ഷൻ മെറ്റ അവതരിപ്പിക്കുകയെന്നാണ് സൂചന. ​അതേസമയം, കമ്പനി ഇതുവരെ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സോഷ്യല്&amp;zwj; മീഡിയാ പ്ലാറ്റ്&amp;zwnj;ഫോമുകള്&amp;zwj;ക്ക് ഈയിടെയായി കടുത്ത നിയന്ത്രണങ്ങള്&amp;zwj; നടപ്പിലാക്കി വരുന്ന യൂറോപ്യന്&amp;zwj;യൂണിയന്റെ നടപടികളെ നേരിടാനാണ് മെറ്റയുടെ പുതിയ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. പേയ്ഡ് വേർഷൻ അവതരിപ്പിക്കുമെങ്കിലും ഇപ്പോൾ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും സൗജന്യമായി ഉപയോഗിക്കുന്നവരെ അത് യാതൊരു വിധത്തിലും ബാധിക്കില്ല. അതുപോലെ, പേയ്ഡ് പതിപ്പുകൾ സബ്സ്ക്രൈബ് ചെയ്യണമെങ്കിൽ എത്ര രൂപ നൽകണമെന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും മെറ്റ പുറത്തുവിട്ടിട്ടില്ല.&lt;/p&gt;
]]></description>
        <pubDate>2023-09-02 03:39:16</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ആദിത്യ എല്‍1 വിക്ഷേപിച്ചു; വാനോളം അഭിമാനത്തോടെ ഇന്ത്യ</title>
        <link>https://nattuvartha.news/news/Tech/all/adithya-l-mission-india-launch-success</link>
        <guid>https://nattuvartha.news/news/Tech/all/adithya-l-mission-india-launch-success</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64f2c8e551167.jpg</url>
          <title>ആദിത്യ എല്‍1 വിക്ഷേപിച്ചു; വാനോളം അഭിമാനത്തോടെ ഇന്ത്യ</title>
          <link>https://nattuvartha.news/news/Tech/all/adithya-l-mission-india-launch-success</link>
        </image>
        <description><![CDATA[&lt;p&gt;ബെംഗളുരു: ഇന്ത്യയുടെ ആദ്യ സോളാര്&amp;zwj; സ്&amp;zwnj;പേസ് ഒബ്&amp;zwnj;സര്&amp;zwj;വേറ്ററി ദൗത്യമായ ആദിത്യ എല്&amp;zwj;1 വിക്ഷേപിച്ചു. ശനിയാഴ്ച രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്&amp;zwj; ബഹിരാകാശ നിലയത്തില്&amp;zwj; നിന്ന് പിഎസ്എല്&amp;zwj;വി സി57 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഇതിനായുള്ള കൗണ്ട്ഡൗണ്&amp;zwj; കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉള്&amp;zwj;പ്പടെ സൂര്യനെ കുറിച്ചുള്ള വിശദ പഠനമാണ് ദൗത്യത്തിലുൂടെ ലക്ഷ്യമിടുന്നത്. സൂര്യന്റെ റേഡിയേഷനും, കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും ഈ ദൗത്യത്തിലൂടെ സാധിക്കും. സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പഠന വിധേയമാക്കും.&lt;/p&gt;

&lt;p&gt;ഭൂമിയോടടുത്ത ഭ്രമണ പഥത്തില്&amp;zwj; 16 ദിവസം തുടരുന്ന ഉപഗ്രഹത്തിന്റെ ഭ്രമണ പഥം അഞ്ച് തവണയായി ഉയര്&amp;zwj;ത്തുകയും ലക്ഷ്യസ്ഥാനത്തേക്കുള്ള സഞ്ചാര വേഗം കൈവരിക്കുകയും ചെയ്യും. ഭൂമിയില്&amp;zwj; നിന്ന് 15 ലക്ഷം കിമീ അകലെയുള്ള ലഗ്രാഞ്ച് പോയന്റ് 1 (എല്&amp;zwj; 1) ലാണ് ഉപഗ്രഹത്തെ എത്തിക്കുക. അഞ്ച് വര്&amp;zwj;ഷവും എട്ട് മാസവുമാണ് ദൗത്യത്തിന്റെ കാലാവധി. സൂര്യന്റേയും ഭൂമിയുടേയും ആകര്&amp;zwj;ഷണ വലയത്തില്&amp;zwj; പെടാത്ത ഹാലോ ഓര്&amp;zwj;ബിറ്റിലാണ് ഉപഗ്രഹം സഞ്ചരിക്കുക.&lt;/p&gt;

&lt;p&gt;1500 കിഗ്രാം ഭാരമുണ്ട് ഇതിന്. വിസിബിള്&amp;zwj; ലൈന്&amp;zwj; എമിഷന്&amp;zwj; കൊറോണ ഗ്രാഫ് (വി.ഇ.എല്&amp;zwj;.സി), സോളാര്&amp;zwj; അള്&amp;zwj;ട്രാ വയലറ്റ് ഇമേജിങ് ടെലസ്&amp;zwnj;കോപ്പ് (എസ്.യു.ഐ.ടി), ഹൈ എനര്&amp;zwj;ജി എല്&amp;zwj;1 ഓര്&amp;zwj;ബിറ്റിങ് എക്&amp;zwnj;സ്&amp;zwnj;റേ സ്&amp;zwnj;പെക്ട്രോമീറ്റര്&amp;zwj; (എച്ച്യഇ.എല്&amp;zwj;.1.ഒ.എസ്), ആദിത്യ സോളാര്&amp;zwj; വിന്&amp;zwj;ഡ് പാര്&amp;zwj;ട്ടിക്കിള്&amp;zwj; എക്&amp;zwnj;സ്പിരിമെന്റ് (എ.എസ്.പി.ഇ.എക്&amp;zwnj;സ്), പ്ലാസ്മ അനലൈസര്&amp;zwj; പാക്കേജ് ഫോര്&amp;zwj; ആദിത്യ (പി.എ.പി.എ.), മാഗ്നറ്റോ മീറ്റര്&amp;zwj;, സോളാര്&amp;zwj; ലോ എനര്&amp;zwj;ജി എക്&amp;zwnj;സ്&amp;zwnj;റേ സ്&amp;zwnj;പെക്ട്രോമീറ്റര്&amp;zwj; (എസ്.ഒ.എല്&amp;zwj;.ഇ.എക്&amp;zwnj;സ്.എസ്) എന്നിങ്ങനെ ഏഴ് പരീക്ഷണോപകരണങ്ങള്&amp;zwj; (പേലോഡുകള്&amp;zwj;) ആണ് ആദിത്യ എല്&amp;zwj; 1 ല്&amp;zwj; ഉള്ളത്.&lt;/p&gt;
]]></description>
        <pubDate>2023-09-02 00:31:08</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ആദിത്യ എൽ1 ഉടൻ കുതിച്ചുയരും </title>
        <link>https://nattuvartha.news/news/Tech/all/adithya-l1-launch-live-updates-isro-sun-mission</link>
        <guid>https://nattuvartha.news/news/Tech/all/adithya-l1-launch-live-updates-isro-sun-mission</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64f2c8e551167.jpg</url>
          <title>ആദിത്യ എൽ1 ഉടൻ കുതിച്ചുയരും </title>
          <link>https://nattuvartha.news/news/Tech/all/adithya-l1-launch-live-updates-isro-sun-mission</link>
        </image>
        <description><![CDATA[&lt;p&gt;ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എൽ1 ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് കുതിച്ചുയരുമ്പോൾ ഐ.എസ്.ആർ.ഒ ചരിത്രം കുറിക്കുകയാണ്. ദൗത്യം വിജയകരമായി പൂർത്തീകരിച്ചാൽ ഈ ലക്ഷ്യത്തിലെത്തുന്ന ചുരുങ്ങിയ രാജ്യങ്ങളിൽ ഒന്നാവും ഇന്ത്യ. 1974 ലാണ് ലോകത്തിലെ തന്നെ ആദ്യ സൗരോർജ്ജ ദൗത്യം ആരംഭിച്ചത്. ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയും നാസയും സഹകരിച്ച് 1974-ലും 1976-ലും ഹീലിയോസ് 1, ഹീലിയോസ് 2 എന്നീ പേടകങ്ങൾ വിക്ഷേപിച്ചു.മറ്റേതൊരു പേടകത്തെക്കാളും സൂര്യനോട് അടുത്ത് സഞ്ചരിക്കാൻ ഹീലിയോസിന് സാധിച്ചു.&lt;/p&gt;

&lt;p&gt;സൗര ദൗത്യങ്ങളിൽ മുന്നിട്ട് നിൽക്കുന്ന നാസ 1995 ൽ ജപ്പാൻ എയറോസ്പെയ്സ് എക്സ്പ്ലൊറേഷൻ ഏജൻസിയുമായി ചേർന്ന് സോഹോ വിക്ഷേപിച്ചു. തുടർവർഷങ്ങളിലും സൗര ദൗത്യങ്ങൾ പരീക്ഷിച്ച നാസ 2020ൽ ബഹിരാകാശ കാലാവസ്ഥയെ കുറിച്ച പഠിക്കാൻ യൂറോപ്യൻ സ്പെയ്സ് ഏജൻസിയുമായി ചേർന്ന് സോളാർ ഓർബിറ്റർ വിക്ഷേപിച്ചു. നാസക്ക് പുറമെ സൗര ദൗത്യങ്ങളിൽ പ്രധാനികളാണ് ജപ്പാനും ചൈനയും യൂറോപ്യൻ യൂണിയനും. ഇന്ന് വിജയകരമായി ലക്ഷ്യത്തിലെത്തിയാൽ നേട്ടം കൈവരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സ്ഥാനം ഉറപ്പിക്കാം.&lt;/p&gt;
]]></description>
        <pubDate>2023-09-01 22:33:17</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>സൗരദൗത്യം: ആദിത്യ എൽ1ന്‍റെ കൗൺഡൗൺ തുടങ്ങി, വിക്ഷേപണം  ശനിയാഴ്ച ഉച്ചക്ക്</title>
        <link>https://nattuvartha.news/news/Tech/all/space-new-project-adithyal-cound-down-start-bengaluru</link>
        <guid>https://nattuvartha.news/news/Tech/all/space-new-project-adithyal-cound-down-start-bengaluru</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64f1b1f0b13ed.jpg</url>
          <title>സൗരദൗത്യം: ആദിത്യ എൽ1ന്‍റെ കൗൺഡൗൺ തുടങ്ങി, വിക്ഷേപണം  ശനിയാഴ്ച ഉച്ചക്ക്</title>
          <link>https://nattuvartha.news/news/Tech/all/space-new-project-adithyal-cound-down-start-bengaluru</link>
        </image>
        <description><![CDATA[&lt;p&gt;ബെംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര്യദൗത്യമായ ആദിത്യ എൽ1 പേടകം വിക്ഷേപിക്കാനുള്ള കൗൺഡൗൺ തുടങ്ങി. ഉച്ചക്ക് 12.10നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്​പേസ് സെന്ററിൽ വിക്ഷേപണത്തിന് സജ്ജമായ റോക്കറ്റിന്&amp;zwj;റെ കൗൺഡൗൺ ആരംഭിച്ചത്. നാളെ ഉച്ചക്ക് പേടകം കുതിച്ചുയരുക. പി.എസ്.എൽ.വി സി 57 ​റോക്കറ്റിലാണ് ആദിത്യ എൽ1 പേടകത്തിന്&amp;zwj;റെ സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്ര. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ സൂര്യനും ഭൂമിക്കും ഇടയിലുള്ള ലഗ്രാഞ്ച് 1 പോയിന്&amp;zwj;റിലാണ് പേടകം സ്ഥാപിക്കുക. സൂര്യന്&amp;zwj;റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്&amp;zwj;റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്&amp;zwj;റെ പ്രധാന ലക്ഷ്യം.&lt;/p&gt;

&lt;p&gt;പി.എസ്.എൽ.വി സി 57 ​റോക്കറ്റ് ഭൂമിയുടെ 800 കിലോമീറ്റർ അടുത്തുള്ള ഭ്രമണപഥത്തിലാണ് ആദ്യം പേടകത്തെ എത്തിക്കുക. ഭൂമിയുടെ ഭ്രമണപഥത്തിൽ വലംവെക്കുന്ന പേടകത്തിന്&amp;zwj;റെ ഭ്രമണപഥം ഘട്ടം ഘട്ടമായി പ്രൊപ്പൽഷൻ എൻജിൻ ജ്വലിപ്പിച്ച് വികസിപ്പിക്കും.തുടർന്ന് ലോ എനർജി പ്രൊപ്പൽഷൻ ട്രാൻസ്ഫർ വഴി പേടകത്തെ ലഗ്രാഞ്ച് 1 പോയിന്&amp;zwj;റിന് സമീപം എത്തിക്കും. ദൗത്യത്തിലെ ഏറ്റവും സങ്കീർണ ഘട്ടമാണിത്. തുടർന്ന് പ്രൊപ്പൽഷൻ എൻജിന്&amp;zwj;റെ സഹായത്തിൽ എൽ1 പോയിന്&amp;zwj;റിലെ ഹോളോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കും. പേടകം ലഗ്രാഞ്ച് പോയിന്&amp;zwj;റിലെത്താൻ നാല് മാസം വേണ്ടി വരും.&lt;/p&gt;
]]></description>
        <pubDate>2023-09-01 02:42:18</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>വിക്രം ലാന്‍ഡറിന്റെ ചിത്രം പകർത്തി പ്രഗ്യാന്‍ റോവര്‍</title>
        <link>https://nattuvartha.news/news/Tech/all/vikram-lander-image-moon-chandrayan</link>
        <guid>https://nattuvartha.news/news/Tech/all/vikram-lander-image-moon-chandrayan</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64ef31d7d935d.jpg</url>
          <title>വിക്രം ലാന്‍ഡറിന്റെ ചിത്രം പകർത്തി പ്രഗ്യാന്‍ റോവര്‍</title>
          <link>https://nattuvartha.news/news/Tech/all/vikram-lander-image-moon-chandrayan</link>
        </image>
        <description><![CDATA[&lt;p&gt;ന്യൂഡല്&amp;zwj;ഹി: ചന്ദ്രോപരിതലത്തില്&amp;zwj; നിലയുറപ്പിച്ചിരിക്കുന്ന വിക്രം ലാന്&amp;zwj;ഡറിന്റെ ചിത്രം പകര്&amp;zwj;ത്തി പ്രഗ്യാന്&amp;zwj; റോവര്&amp;zwj;. ബുധനാഴ്ച രാവിലെയാണ് പ്രഗ്യാന്&amp;zwj; റോവറിലെ നാവിഗേഷന്&amp;zwj; ക്യാമറ മാതൃപേടകമായ വിക്രം ലാന്&amp;zwj;ഡറിന്റെ ചിത്രമെടുത്തത്. &amp;#39;ഇമേജ് ഓഫ് ദ മിഷൻ&amp;#39; എന്ന വിശേഷണത്തോടെയാണ് ഇസ്&amp;zwnj;റോ (ISRO) ചിത്രം എക്&amp;zwnj;സ് അക്കൗണ്ടില്&amp;zwj; പങ്കുവെച്ചിരിക്കുന്നത്.&lt;/p&gt;

&lt;p&gt;ചിത്രങ്ങള്&amp;zwj;ക്കൊപ്പം ഇസ്&amp;zwnj;റോ ഇങ്ങനെ കുറിച്ചു:&lt;br /&gt;
സ്&amp;zwnj;മൈല്&amp;zwj; പ്ലീസ്...!&lt;br /&gt;
ഇന്ന് രാവിലെ് പ്രഗ്യാന്&amp;zwj; റോവര്&amp;zwj; വിക്രം ലാന്&amp;zwj;ഡറിന്റെ ചിത്രം പകര്&amp;zwj;ത്തി.&lt;br /&gt;
റോവറിന്റെ ഉള്ളിലുള്ള നാവിഗേഷന്&amp;zwj; ക്യാമറയാണ് &amp;#39;ദൗത്യത്തിന്റെ ചിത്രം&amp;#39; ഒപ്പിയെടുത്തത്.&lt;br /&gt;
ബെംഗളരുവിലെ ലാബോറട്ടറി ഫോര്&amp;zwj; ഇലക്ട്രോ-ഒപ്ടിക്&amp;zwnj;സ് സിസ്റ്റംസ് ആണ് ചന്ദ്രയാന്&amp;zwj; 3-നുവേണ്ടി നാവിഗേഷന്&amp;zwj; ക്യാമറകള്&amp;zwj; വികസിപ്പിച്ചത്.&lt;/p&gt;

&lt;p&gt;ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്&amp;zwj; 3-ന്റെ നിര്&amp;zwj;ണായകഘടകമാണ് നാവിഗേഷന്&amp;zwj; ക്യാമറകള്&amp;zwj;. റോവറിന്റെ നേത്രങ്ങള്&amp;zwj; പോലെയാണ് ഈ ക്യാമറകള്&amp;zwj; പ്രവര്&amp;zwj;ത്തിക്കുന്നത്. ചാന്ദ്രപ്രദേശത്തിന്റെ പര്യവേക്ഷണത്തില്&amp;zwj; റോവറിനെ നയിക്കുന്നത് ഈ ക്യാമറകളാണ്. സഞ്ചാരപാത നിര്&amp;zwj;ണയിച്ചും പാതയിലെ പ്രതിബന്ധങ്ങള്&amp;zwj; ഒഴിവാക്കിയും റോവറിന്റെ സുരക്ഷിത സഞ്ചാരത്തിന് വഴിയൊരുക്കുന്നത് നാവിഗേഷന്&amp;zwj; ക്യാമറകളാണ്.&lt;/p&gt;

&lt;p&gt;ഓഗസ്റ്റ് 23-നാണ് ചന്ദ്രയാന്&amp;zwj; 3 വിജയകരമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്&amp;zwj; ഇറങ്ങിയത്. ചന്ദ്രോപരിതലത്തില്&amp;zwj; സോഫ്റ്റ് ലാന്&amp;zwj;ഡിങ് നടത്തുന്ന നാലാമത്തെ രാജ്യവും ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യരാജ്യവുമായി ഇന്ത്യ. അന്ന് മുതല്&amp;zwj; ചന്ദ്രനെ കുറിച്ചുള്ള നിര്&amp;zwj;ണായകവിവരങ്ങളാണ് ലഭിക്കുന്നത്.&lt;/p&gt;

&lt;p&gt;വിലപ്പെട്ട ശാസ്ത്രവിവരങ്ങള്&amp;zwj; ശേഖരിക്കുന്നതിനായി പ്രഗ്യാന്&amp;zwj; റോവറും വിക്രം ലാന്&amp;zwj;ഡറും ഏകോപിതപ്രവര്&amp;zwj;ത്തനങ്ങള്&amp;zwj; നടത്തുകയാണ്. റോവറില്&amp;zwj; രണ്ട് പോലോഡുകളാണുള്ളത്- ദ ആല്&amp;zwj;ഫ പാര്&amp;zwj;ട്ടിക്കിള്&amp;zwj; എക്&amp;zwnj;സ്-റേ സ്&amp;zwnj;പെക്ട്രോമീറ്ററും (APXS) ലേസര്&amp;zwj; ഇന്ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്&amp;zwj; സ്&amp;zwnj;പെക്ട്രോസ്&amp;zwnj;കോപ്പും (LIBS). ചന്ദ്രോപരിതലത്തിലെ മണ്ണ്, പാറ എന്നിവയുടെ ഘടനയെ വിശകലനം ചെയ്യുന്നതിനാണ് ഈ പേലോഡുകൾ.&lt;/p&gt;

&lt;p&gt;പ്രഗ്യാന്&amp;zwj; റോവര്&amp;zwj; പകര്&amp;zwj;ത്തിയ വിക്രം ലാന്&amp;zwj;ഡറിന്റെ ചിത്രം ചന്ദ്രയാന്&amp;zwj; ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലാണ്. റോവറും ലാന്&amp;zwj;ഡറും തമ്മിലുള്ള വിജയകരമായ സഹകരണം മാത്രമല്ല മറിച്ച് നാവിഗേഷന്&amp;zwj; ക്യാമറകളുടെ സാങ്കേതിക മികവും ഇതിലൂടെ വ്യക്തമാകുന്നു. ഈ ക്യാമറകള്&amp;zwj; പകര്&amp;zwj;ത്തിയ ചിത്രത്തിലൂടെ ഞായറാഴ്ച റോവറിന്റെ സഞ്ചാരപാതയില്&amp;zwj; വലിയ ഗര്&amp;zwj;ത്തം കണ്ടെത്തുകയും തുടര്&amp;zwj;ന്ന് സഞ്ചാരപാതയില്&amp;zwj; വ്യതിയാനം വരുത്തുകയും ചെയ്തിരുന്നു.&lt;/p&gt;

&lt;p&gt;കഴിഞ്ഞദിവസം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്&amp;zwj; റോവർ സള്&amp;zwj;ഫറിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. കൂടാതെ മറ്റ് ഓക്&amp;zwnj;സിജനുള്&amp;zwj;പ്പെടെ എട്ട് മൂലകങ്ങളുടെ സാന്നിധ്യവും ഇസ്&amp;zwnj;റോ സ്ഥിരീകരിച്ചു. നേരത്തെ ചന്ദ്രോപരിതലത്തിലെ താപവ്യതിയാനത്തേക്കുറിച്ചും റോവറില്&amp;zwj; നിന്ന് വിവരം ലഭിച്ചു. കൂടുതല്&amp;zwj; വിവരങ്ങള്&amp;zwj;ക്കായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം.&lt;/p&gt;
]]></description>
        <pubDate>2023-08-30 05:11:08</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>‘വ്യോമമിത്ര’ ബഹിരാകാശത്തേക്ക്; അടുത്തമാസം പരീക്ഷണയാത്ര</title>
        <link>https://nattuvartha.news/news/Tech/all/vyommitra-female-robort-to-space-october</link>
        <guid>https://nattuvartha.news/news/Tech/all/vyommitra-female-robort-to-space-october</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64e9d46a8d91b.jpg</url>
          <title>‘വ്യോമമിത്ര’ ബഹിരാകാശത്തേക്ക്; അടുത്തമാസം പരീക്ഷണയാത്ര</title>
          <link>https://nattuvartha.news/news/Tech/all/vyommitra-female-robort-to-space-october</link>
        </image>
        <description><![CDATA[&lt;p&gt;ന്യൂഡൽഹി: &amp;zwnj;ഗഗൻയാന്&amp;zwj; ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയുടെ വനിതാ റോബട്ട് &amp;nbsp;വ്യോമമിത്രയെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ജിതേന്ദ്രസിങ്. ഒക്ടോബറിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്ര നടത്തും. തുടർന്ന് വ്യോമമിത്രയെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;

&lt;p&gt;&amp;lsquo;&amp;lsquo;മഹാമാരി കാരണം ഗഗൻയാൻ പദ്ധതി വൈകി. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യയാത്ര ഒക്ടോബർ ആദ്യം നടത്താൻ ആസൂത്രണം ചെയ്യുകയാണ്. ബഹിരാകാശ യാത്രികരെ അങ്ങോട്ട് അയയ്ക്കുന്നതു പോലെ തന്നെ അവരെ തിരികെ കൊണ്ടുവരുന്നതും ഏറെ പ്രധാനമാണ്. പിന്നീട് വനിതാ റോബോർട്ടിനെ അയക്കും. മനുഷ്യരുടെ പ്രവർത്തനങ്ങളെല്ലാം ഈ റോബട് നടത്തും. ഈ പരീക്ഷണം വിജയകരമാണെങ്കിൽ പദ്ധതിയുമായി നമുക്ക് മുന്നോട്ടു പോകാം.&amp;rsquo;&amp;rsquo;&amp;ndash; അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;

&lt;p&gt;ചന്ദ്രയാൻ&amp;ndash;3 യുടെ വിജയത്തിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു. &amp;lsquo;&amp;lsquo;ഈ വിജയത്തിനു പിന്നില്&amp;zwj; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൂർണ പിന്തുണയാണ്. ബഹിരാകാശ മേഖലയുടെ വലിയ അവസരങ്ങൾ അദ്ദേഹം തുറന്നു നൽകി. 2019 വരെ ശ്രീഹരിക്കോട്ടയുടെ ഗേറ്റ് അടഞ്ഞാണ് കിടന്നിരുന്നത്. ഇത്തവണ സ്കൂൾ വിദ്യാർഥികളെയും മാധ്യമങ്ങളെയും അവിടേക്കു ക്ഷണിച്ചു. ഇത്തവണ അത് ജനങ്ങളുടെ കൈകളിലായിരുന്നു. ബഹിരാകാശ മേഖലയ്ക്കായുള്ള ഫണ്ടും വർധിപ്പിച്ചു.&amp;rsquo;&amp;rsquo;&amp;ndash; കേന്ദ്രമന്ത്രി വ്യക്തമാക്കി.&lt;/p&gt;
]]></description>
        <pubDate>2023-08-26 03:31:25</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ലാൻഡർ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി</title>
        <link>https://nattuvartha.news/news/Tech/all/lander-chandrayan-pm-modi-shivashakthi</link>
        <guid>https://nattuvartha.news/news/Tech/all/lander-chandrayan-pm-modi-shivashakthi</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64e985dd68985.jpg</url>
          <title>ലാൻഡർ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി</title>
          <link>https://nattuvartha.news/news/Tech/all/lander-chandrayan-pm-modi-shivashakthi</link>
        </image>
        <description><![CDATA[&lt;p&gt;ബെംഗളൂരു: ചന്ദ്രയാൻ 3 ചരിത്ര വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് സല്യൂട്ട് നൽകിയ മോദി അവരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവേ വികാരഭരിതനായി. ഇന്ത്യ ചന്ദ്രനോളമെത്തിയെന്നും രാജ്യത്തിന്റെ പ്രൗഢി ചന്ദ്രനോളം ഉയർന്നെന്നും അദ്ദേഹം പറഞ്ഞു. ലാൻഡർ ഇറങ്ങിയ സ്ഥലം &amp;lsquo;ശിവശക്തി&amp;rsquo; എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു&lt;/p&gt;
]]></description>
        <pubDate>2023-08-25 21:56:20</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>റോവർ ചന്ദ്രനിൽ ഇറങ്ങുന്ന ചരിത്ര നിമിഷത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്</title>
        <link>https://nattuvartha.news/news/Tech/all/chandrayan-3-river-landing-images-out-isro</link>
        <guid>https://nattuvartha.news/news/Tech/all/chandrayan-3-river-landing-images-out-isro</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64e849f886c10.jpg</url>
          <title>റോവർ ചന്ദ്രനിൽ ഇറങ്ങുന്ന ചരിത്ര നിമിഷത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്</title>
          <link>https://nattuvartha.news/news/Tech/all/chandrayan-3-river-landing-images-out-isro</link>
        </image>
        <description><![CDATA[&lt;p&gt;ബെംഗളൂരു: ചന്ദ്രയാൻ മൂന്ന് പേടകത്തിലെ ലാൻഡറിൽ നിന്ന് റോവർ ചന്ദ്രന്&amp;zwj;റെ ഉപരിതലത്തിൽ ഇറങ്ങുന്നതിന്&amp;zwj;റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. ലാൻഡറിലെ കാമറ പകർത്തിയ ദൃശ്യങ്ങളാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ആഗസ്റ്റ് 23നാണ് ചന്ദ്രയാൻ മൂന്ന് പേടകത്തിലെ ലാൻഡർ വിജയകരമായി ചന്ദ്രന്&amp;zwj;റെ മണ്ണിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. നാല് മണിക്കൂറിന് ശേഷം ലാ​​ൻ​​ഡ​​റി​​ന്റെ വാ​​തി​​ൽ തു​​റ​​ന്ന് റോ​​വ​​ർ പുറത്തെത്തി. തുടർന്ന് റോവറിന്&amp;zwj;റെ സോളാർ പാനൽ നിവർന്ന് സൂര്യപ്രകാശത്തിൽ ബാറ്ററി ചാർജ് ചെയ്തു. ഇതിന് ശേഷമാണ് റോവർ റാം​​പി​​ലൂടെ സാവധാനം ചന്ദ്രന്&amp;zwj;റെ പ്രതലത്തിലേക്ക് ഉരുണ്ടിറങ്ങി പര്യവേക്ഷണം തുടങ്ങിയത്. പ​​ര്യ​​​വേ​​ക്ഷ​​ണ​​ത്തി​​ൽ റോ​​വ​​ർ ക​​ണ്ടെ​​ത്തു​​ന്ന ഓ​​രോ വി​​വ​​ര​​ങ്ങ​​ളും ലാ​​ൻ​​ഡ​​ർ വ​​ഴി ച​​ന്ദ്ര​​യാ​​ൻ 2ന്&amp;zwj;റെ ഓ​​ർ​​ബി​​റ്റ​​ർ വഴി ബം​​ഗ​​ളൂ​​രു​​വി​​ലെ ഐ.​​എ​​സ്.​​ആ​​ർ.​​ഒ ടെ​​ലി​​മെ​​ട്രി ട്രാ​​ക്കി​​ങ് ആ​​ൻ​​ഡ് ക​​മാ​​ൻ​​ഡ് നെ​​റ്റ്&amp;zwj;വ​​ർ​​ക്കി​​ലെ (ഇ​​സ്ട്രാ​​ക്) മി​​ഷ​​ൻ ഓ​​പ​​റേ​​ഷ​​ൻ കോം​​പ്ല​​ക്സി​​ലേ​​ക്ക് (മോ​​ക്സ്) കൈ​​മാ​​റും. ലാൻഡർ ചന്ദ്രന്&amp;zwj;റെ മണ്ണിൽ കാലുകുത്തിയതിന്&amp;zwj;റെ ചന്ദ്രയാൻ 2 ഓർബിറ്റർ പകർത്തിയ ചിത്രം ഐ.എസ്.ആർ.ഒ നേരത്തെ പുറത്തുവിട്ടിരുന്നു.&lt;/p&gt;]]></description>
        <pubDate>2023-08-24 23:29:44</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ചന്ദ്രയാന്‍ 3 ഐതിഹാസിക വിജയമെന്ന് പ്രധാനമന്ത്രി</title>
        <link>https://nattuvartha.news/news/Tech/all/chandrayan-3-pm-india-narendra-modi</link>
        <guid>https://nattuvartha.news/news/Tech/all/chandrayan-3-pm-india-narendra-modi</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64e6ef17baf6b.jpg</url>
          <title>ചന്ദ്രയാന്‍ 3 ഐതിഹാസിക വിജയമെന്ന് പ്രധാനമന്ത്രി</title>
          <link>https://nattuvartha.news/news/Tech/all/chandrayan-3-pm-india-narendra-modi</link>
        </image>
        <description><![CDATA[&lt;p&gt;ബെംഗളൂരു: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തില്&amp;zwj; ദേശീയപതാക വീശി ആഹ്ലാദം പങ്കുവച്ച്&amp;zwnj; പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാന്ദ്രയാൻ മിഷൻ വിജയത്തോടടുക്കുന്ന സമയം ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്&amp;zwj;ഗില്&amp;zwj; നിന്നാണ് ഐഎസ്&amp;zwnj;ആര്&amp;zwj;ഓയ്ക്കൊപ്പം ചേര്&amp;zwj;ന്ന് പ്രധാനമന്ത്രി വിജയ നിമിഷം കയ്യിലുള്ള ദേശീയ പതാക വീശി ആഘോഷമാക്കിയത്. ഇന്ത്യയുടെ ഈ വിജയത്തെ ഐതിഹാസിക വിജയം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ടീം ചന്ദ്രയാനേയും ഐഎസ്&amp;zwnj;ആര്&amp;zwj;ഒ ശാസ്ത്രജ്ഞരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അമ്പിളി മാമൻ ഒരു വിനോദയാത്രയുടെ അകലെ മാത്രമാണെന്ന് കുട്ടികള്&amp;zwj; പറയുന്ന കാലം വരുമെന്ന് മോദി പറഞ്ഞു.&lt;/p&gt;

&lt;p&gt;ഓഗസ്റ്റ് 23 വൈകുന്നേരം ആറേ കാലോടെയാണ് രാജ്യം ചരിത്ര നേട്ടം കൈവരിച്ചത്. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്&amp;zwj;ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകള്&amp;zwj; കൊണ്ടാണ് പൂര്&amp;zwj;ത്തിയാക്കിയത്. ചന്ദ്രനില്&amp;zwj; സോഫ്റ്റ്&amp;zwj;ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്.&lt;/p&gt;
]]></description>
        <pubDate>2023-08-23 22:48:31</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം</title>
        <link>https://nattuvartha.news/news/Tech/all/chandrayan-3-sodt-landing-isro-bengaluru</link>
        <guid>https://nattuvartha.news/news/Tech/all/chandrayan-3-sodt-landing-isro-bengaluru</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64e589b506977.jpg</url>
          <title>ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം</title>
          <link>https://nattuvartha.news/news/Tech/all/chandrayan-3-sodt-landing-isro-bengaluru</link>
        </image>
        <description><![CDATA[&lt;p&gt;ബെംഗളൂരു: ചന്ദ്രയാൻ 3 ചന്ദ്രനില്&amp;zwj; ഇറങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. പേടകത്തിന്റെ സഞ്ചാരം ഇതുവരെ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് മുന്നോട്ടുപോയത്. സോഫ്റ്റ് ലാൻഡിങ് കടമ്പ കൂടി കടന്നാല്&amp;zwj; ദക്ഷിണധ്രുവത്തില്&amp;zwj; പര്യവേഷണത്തിന് ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.പേടകത്തിന്റെ പ്രവര്&amp;zwj;ത്തനം തൃപ്തികരമാണെന്നും, സോഫ്റ്റ് ലാൻഡിങ്ങിനായി സജ്ജമാണെന്നും ഐ.സ്.ആര്&amp;zwj;.ഒ അറിയിച്ചു.അവസാന നിമിഷം പാളിപ്പോയ ചന്ദ്രയാൻ രണ്ടിന്റെ തോല്&amp;zwj;വിയില്&amp;zwj; നിന്നുള്&amp;zwj;കൊണ്ട പാഠങ്ങള്&amp;zwj; കരുത്താക്കിയാണ് മൂന്നാം ദൗത്യം.ചന്ദ്രോപരിതലത്തില്&amp;zwj; പ്രതീക്ഷിച്ച പോലെ ഇറങ്ങാൻ പറ്റാതെ പോയ ലാൻഡറിന്റെ കരുത്തു കൂട്ടുക എന്നതായിരുന്നു ആദ്യ കടമ്പ.വിക്രം ലാൻഡറിന്റെ കാലുകള്&amp;zwj;ക്ക് ബലം കൂട്ടി, കൂടുതല്&amp;zwj; സെൻസറുകള്&amp;zwj; ഘടിപ്പിച്ച്&amp;zwnj; , ചന്ദ്രോപരിതലത്തിലെ ലാൻഡിങ് ഏരിയയുടെ പരിധിക്കൂട്ടി അതിനു പരിഹാരം കണ്ടു.പേടകം പകര്&amp;zwj;ത്തിയ ചിത്രങ്ങളും ദൃശ്യങ്ങളും ഐഎസ്&amp;zwnj;ആര്&amp;zwj;ഒ പുറത്തുവിട്ടിരുന്നു.ചന്ദ്രയാൻ രണ്ടിന്റെ ഓര്&amp;zwj;ബിറ്ററുമായി ആശയ വിനിമയ ബന്ധം സ്ഥാപിക്കാൻ പ്രതീക്ഷിച്ചതുപോലെ വിക്രം ലാൻഡറിനായി.അതും വലിയ നേട്ടമാണ് ഐഎസ്&amp;zwnj;ആര്&amp;zwj;ഒക്ക് നല്&amp;zwj;കിയത്.മണിക്കൂറില്&amp;zwj; 6000 കിലോമീറ്റര്&amp;zwj; വേഗതയില്&amp;zwj; കുതിച്ചുപായുന്ന പേടകത്തിന്റെ വേഗത കുറച്ചു കൊണ്ടുവന്ന ലാൻഡറിനെ സസൂക്ഷ്മം ചന്ദ്രനില്&amp;zwj; ഇറക്കാനാണ് ശ്രമം.&lt;/p&gt;

&lt;p&gt;ഇന്ത്യൻ സ്&amp;zwnj;പേസ് റിസര്&amp;zwj;ച്ച്&amp;zwnj; ഓര്&amp;zwj;ഗനൈസേഷൻ (ഐഎസ്&amp;zwnj;ആര്&amp;zwj;ഒ) അതിന്റെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 2023 ഓഗസ്റ്റ് 23-ന് ഏകദേശം 18:04 IST (PM 6:04) ചന്ദ്രനില്&amp;zwj; ഇറങ്ങുമെന്ന് സ്ഥിരീകരിച്ചു.&amp;nbsp;സ്&amp;zwnj;മാര്&amp;zwj;ട്ട്&amp;zwnj;ഫോണുകളില്&amp;zwj;നിന്നും ഇന്റര്&amp;zwj;നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടർ നിന്നും ഉപയോക്താക്കള്&amp;zwj;ക്ക് ചന്ദ്രായാൻ 3 ലാൻഡിംഗിന്റെ തത്സമയ സ്&amp;zwnj;ട്രീമിംഗ് കാണാൻ കഴിയും. തത്സമയ സ്ട്രീമിംഗ് ഏകദേശം 17:27 IST(5:27 PM)ന് ആരംഭിക്കും. ലാൻഡിംഗ് വൈകുന്നേരം 6:04 ന് ഷെഡ്യൂള്&amp;zwj; ചെയ്തിരിക്കുന്നു.&lt;/p&gt;
]]></description>
        <pubDate>2023-08-22 21:23:35</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title> സോഫ്റ്റ് ലാൻഡിങ്ങിന് ഒരുങ്ങി ചന്ദ്രയാൻ 3 </title>
        <link>https://nattuvartha.news/news/Tech/all/chandrayan-3-soft-landing-isro-mission</link>
        <guid>https://nattuvartha.news/news/Tech/all/chandrayan-3-soft-landing-isro-mission</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64e47f15954e5.jpg</url>
          <title> സോഫ്റ്റ് ലാൻഡിങ്ങിന് ഒരുങ്ങി ചന്ദ്രയാൻ 3 </title>
          <link>https://nattuvartha.news/news/Tech/all/chandrayan-3-soft-landing-isro-mission</link>
        </image>
        <description><![CDATA[&lt;p&gt;ബെംഗളൂരു: ചന്ദ്രയാൻ മൂന്ന് പേടകം സോഫ്റ്റ് ലാൻഡിങ്ങിന് ഒരുങ്ങിയതായി ഐ.എസ്.ആർ.ഒ. ലാൻഡർ മൊഡ്യൂളിലെ ഉപകരണങ്ങളുടെ പരിശോധനകൾ നടത്തിവരികയാണ്. ലാൻഡറിന്&amp;zwj;റെ പ്രവർത്തനം മികച്ച നിലയിൽ പുരോഗമിക്കുകയാണെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. അതേസമയം, ലാൻഡർ പകർത്തിയ ചന്ദ്രന്&amp;zwj;റെ കൂടുതൽ ചിത്രങ്ങളും ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ കാമറ (LPDC) പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രന് 70 കിലോമീറ്റർ അകലെ നിന്ന് പകർത്തിയ ചിത്രങ്ങളാണിവ. ചന്ദ്രന്&amp;zwj;റെ ഉപരിതലം നിരീക്ഷിക്കാനുള്ളതാണ് ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ കാമറ. കാമറ കണ്ടെത്തുന്ന അനുയോജ്യമായ സ്ഥലത്താണ് ലാൻഡർ മൊഡ്യൂൾ സോഫ്റ്റ് ലാൻഡിങ് നടത്തുക. ആഗസ്റ്റ് 23നാണ് വൈകിട്ട് 5.45നാണ് സോഫ്റ്റ് ലാൻഡിങ്.&lt;/p&gt;
]]></description>
        <pubDate>2023-08-22 02:26:03</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>സന്തോഷ വാർത്ത അറിയിച്ച് ഐ എസ് ആർ ഒ </title>
        <link>https://nattuvartha.news/news/Tech/all/chandrayan-3-isro-good-news-first-message</link>
        <guid>https://nattuvartha.news/news/Tech/all/chandrayan-3-isro-good-news-first-message</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64e347a9ba904.jpg</url>
          <title>സന്തോഷ വാർത്ത അറിയിച്ച് ഐ എസ് ആർ ഒ </title>
          <link>https://nattuvartha.news/news/Tech/all/chandrayan-3-isro-good-news-first-message</link>
        </image>
        <description><![CDATA[&lt;p&gt;ചന്ദ്രനിലിറങ്ങാന്&amp;zwj; ഒരുങ്ങുന്ന ചന്ദ്രയാന്&amp;zwj; 3 ന്റെ വിക്രം ലാന്ററും ചന്ദ്രയാന്&amp;zwj; 2 ന്റെ ഓര്&amp;zwj;ബിറ്ററും തമ്മില്&amp;zwj; ആശയവിനിമയ ബന്ധം സ്ഥാപിക്കപ്പെട്ടതായി ഐഎസ്ആര്&amp;zwj;ഒ അറിയിച്ചു. 2019 ല്&amp;zwj; വിക്ഷേപിച്ച ചന്ദ്രയാന്&amp;zwj; 2 ദൗത്യത്തില്&amp;zwj; ലാന്റര്&amp;zwj; ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെങ്കിലും പ്രദാന്&amp;zwj; എന്ന് പേരിട്ട ഓര്&amp;zwj;ബിറ്റര്&amp;zwj; വിജയകരമായി ചന്ദ്രോപരിതലത്തിന് ചുറ്റും 100 കിമീ x 100 കിമീ ഭ്രമണ പഥത്തില്&amp;zwj; സ്ഥാപിച്ചിരുന്നു.&lt;/p&gt;

&lt;p&gt;ചന്ദ്രയാന്&amp;zwj; 2 ദൗത്യത്തിന്റെ തുടര്&amp;zwj;ച്ചയായാണ് ചന്ദ്രയാന്&amp;zwj; 3 ഒരുക്കിയത്. ചന്ദ്രയാന്&amp;zwj; 2 ഓര്&amp;zwj;ബിറ്റര്&amp;zwj; ഇപ്പോഴും സജീവമായി ചന്ദ്രന്റെ ചുറ്റുന്നതിനാല്&amp;zwj; ചന്ദ്രയാന്&amp;zwj; 3 യില്&amp;zwj; പ്രത്യേകം ഓര്&amp;zwj;ബിറ്റര്&amp;zwj; ഉള്&amp;zwj;പ്പെടുത്തിയിരുന്നില്ല. വിക്രം ലാന്ററുമായുള്ള ഐഎസ്ആര്&amp;zwj;ഒയുടെ മിഷന്&amp;zwj; ഓപ്പറേറ്റര്&amp;zwj; കോംപ്ലക്&amp;zwnj;സിന്റെ ആശയവനിമിയങ്ങള്&amp;zwj; ഈ ഓര്&amp;zwj;ബിറ്റര്&amp;zwj; വഴിയായിരിക്കും.&lt;/p&gt;

&lt;p&gt;ആശയവിനിമയ ബന്ധം സ്ഥാപിച്ച വിക്രം ലാന്ററിന് ചന്ദ്രയാന്&amp;zwj; 2 ഓര്&amp;zwj;ബിറ്റര്&amp;zwj; സ്വാഗത സന്ദേശം അയച്ചതായി ഐഎസ്ആര്&amp;zwj;ഒ എക്&amp;zwnj;സ് പോസ്റ്റില്&amp;zwj; പറഞ്ഞു. ചന്ദ്രയാന്&amp;zwj; 3 പേടകം ചന്ദ്രനിലിറങ്ങുന്നതിന്റെ തത്സമയ സ്ട്രീമിങ് ഓഗസ്റ്റ് 23 ബുധനാഴ്ച 5.20 ന് ആരംഭിക്കുമെന്നും ഐഎസ്ആര്&amp;zwj;ഒ അറിയിച്ചു.&lt;/p&gt;

&lt;p&gt;ലാന്റിങിന് മുമ്പ് വിക്രം ലാന്റര്&amp;zwj; പകര്&amp;zwj;ത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ ചിത്രങ്ങള്&amp;zwj; ഐഎസ്ആര്&amp;zwj;ഒ ഇന്ന് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച പകര്&amp;zwj;ത്തിയ ചിത്രങ്ങളാണിവ. ദക്ഷിണ ധ്രുവത്തിലെ വിവിധ ഗര്&amp;zwj;ത്തങ്ങള്&amp;zwj; ഇതില്&amp;zwj; കാണാം.&lt;/p&gt;

&lt;p&gt;ചന്ദ്രയാന്&amp;zwj; 3 നെ വെല്ലുവിളിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി വിക്ഷേപിച്ച റഷ്യയുടെ ലൂണ-25 പേടകം ലാന്റിങിന് തയ്യാറെടുക്കവെ നിയന്ത്രണം വിട്ട് ചന്ദ്രനില്&amp;zwj; പതിച്ചിരുന്നു. ഈ ദൗത്യം പരാജയപ്പെട്ടതോടെ എല്ലാ കണ്ണുകളും ചന്ദ്രയാന്&amp;zwj; 3 ദൗത്യത്തില്&amp;zwj; പ്രതീക്ഷയര്&amp;zwj;പ്പിച്ചിരിക്കുകയാണ്. ചന്ദ്രയാന്&amp;zwj; 3 വിജയകരമാവുമെന്ന് ഉറപ്പുപറയുകയാണ് ചന്ദ്രയാന്&amp;zwj; അധികൃതര്&amp;zwj;.&lt;/p&gt;
]]></description>
        <pubDate>2023-08-21 04:17:03</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>റഷ്യൻ ബഹിരാകാശ പേടകമായ ‘ലൂണ 25’ തകർന്നതായി സ്ഥിരീകരണം</title>
        <link>https://nattuvartha.news/news/Tech/all/russia-loona-25-fail-crashed-into-the-moon</link>
        <guid>https://nattuvartha.news/news/Tech/all/russia-loona-25-fail-crashed-into-the-moon</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64e305ddc170f.jpg</url>
          <title>റഷ്യൻ ബഹിരാകാശ പേടകമായ ‘ലൂണ 25’ തകർന്നതായി സ്ഥിരീകരണം</title>
          <link>https://nattuvartha.news/news/Tech/all/russia-loona-25-fail-crashed-into-the-moon</link>
        </image>
        <description><![CDATA[&lt;p&gt;മോസ്കോ: ഇന്ത്യയുടെ അഭിമാന സംരംഭമായ ചന്ദ്രയാൻ 3ന് ഒപ്പം ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യൻ ബഹിരാകാശ പേടകമായ &amp;lsquo;ലൂണ 25&amp;rsquo; തകർന്നതായി സ്ഥിരീകരണം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച റഷ്യയുടെ പേടകമായ &amp;lsquo;ലൂണ 25&amp;rsquo; ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്. പേടകത്തിന് സാങ്കേതികത്തകരാർ നേരിട്ടതായി അവർ ഇന്നലെ അറിയിച്ചിരുന്നു. &amp;lsquo;അസാധാരണ സാഹചര്യം&amp;rsquo; നേരിടുന്നുവെന്നാണു റഷ്യയുടെ ബഹിരാകാശ ഏജൻസി ഇന്നലെ വൈകിട്ട് അറിയിച്ചത്.&lt;/p&gt;

&lt;p&gt;ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 നാളെ ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതികപ്രശ്നമുണ്ടായെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ലൂണ 25 തകർന്നതായി റഷ്യ സ്ഥിരീകരിച്ചത്. ലൂണ 25മായുള്ള ബന്ധം നഷ്ടമായെന്നും, പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്നുമാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അറിയിച്ചത്.&lt;/p&gt;

&lt;p&gt;അതേസമയം, ചന്ദ്ര ഗർത്തങ്ങളുടെ ലൂണ അയച്ച ആദ്യ ദൃശ്യങ്ങൾ റഷ്യ ഇന്നലെ പുറത്തുവിട്ടിരുന്നു. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണു ചന്ദ്രനിലേക്കു റഷ്യ പേടകം അയച്ചത്. 2021 ഒക്ടോബറിൽ നടത്താനിരുന്ന വിക്ഷേപണമാണ് 2 വർഷത്തോളം വൈകി നടന്നത്. ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് റഷ്യ പേടകം വിക്ഷേപിച്ചത്. ഇന്ധനക്ഷമതയ്ക്കായി വേറിട്ട പാത സ്വീകരിച്ച് ഓഗസ്റ്റ് 5ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ രണ്ടാഴ്ച അവിടെ പഠനപരീക്ഷണങ്ങൾക്കായി ചെലവഴിച്ച ശേഷം 23നാണ് ചന്ദ്രനിലിറങ്ങുന്നത്.&lt;/p&gt;
]]></description>
        <pubDate>2023-08-20 23:37:02</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ചന്ദ്രോപരിതലത്തിന്‍റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ</title>
        <link>https://nattuvartha.news/news/Tech/all/chandrayan-3-pictures-isro-images-of-moon</link>
        <guid>https://nattuvartha.news/news/Tech/all/chandrayan-3-pictures-isro-images-of-moon</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64e303e313a1c.jpg</url>
          <title>ചന്ദ്രോപരിതലത്തിന്‍റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ</title>
          <link>https://nattuvartha.news/news/Tech/all/chandrayan-3-pictures-isro-images-of-moon</link>
        </image>
        <description><![CDATA[&lt;p&gt;ബെംഗളൂരു: ചന്ദ്രോപരിതലത്തിന്&amp;zwj;റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ലാൻഡറിലെ ക്യാമറ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത് . പേടകം ഇറങ്ങാൻ പോകുന്ന ചന്ദ്രോപരിതലത്തിന്&amp;zwj;റെതാണ് ചിത്രങ്ങൾ. പാറക്കല്ലുകളോ ആഴത്തിലുള്ള കിടങ്ങുകളോ ഇല്ലാതെ സുരക്ഷിതമായ ലാൻഡിംഗ് ഏരിയ കണ്ടെത്താൻ സഹായിക്കുന്ന ലാന്&amp;zwj;ഡര്&amp;zwj; ഹസാര്&amp;zwj;ഡ് ഡിറ്റക്ഷന്&amp;zwj; ആന്&amp;zwj;ഡ് അവോയിഡന്&amp;zwj;സ് ക്യാമറ(LHDAC) പകര്&amp;zwj;ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.&lt;/p&gt;

&lt;p&gt;ജൂലൈ 14നായിരുന്നു ചന്ദ്രയാൻ 3ന്റെ വിക്ഷേപണം. ആഗസ്ത് ഒന്നിനാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് പേടകം ചന്ദ്രന്&amp;zwj;റെ ഏറ്റവും പുറത്തുള്ള ട്രാൻസ് ലൂണാർ പഥത്തിലേക്ക് പ്രവേശിച്ചത്.എല്ലാ പ്രക്രിയകളും പൂർത്തിയാക്കുന്നതോടെ ആഗസ്ത് 23-ന് വൈകിട്ടോടെ ചന്ദ്രന്&amp;zwj;റെ മണ്ണിൽ ചാന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്നാണ് കരുതുന്നത്.ചന്ദ്രനിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാനായാൽ അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനിൽ പേടകമിറക്കുന്ന രാജ്യമായി ഇന്ത്യ മാറും.&lt;br /&gt;
&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-08-20 23:28:06</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>വാഹനരേഖകളില്‍ ഇനി മൊബൈല്‍ നമ്പറും; വാഹനത്തിന്റെ ഉടമസ്ഥാവകാശം ഉടമയറിയാതെ  കൈമാറാനാവില്ല </title>
        <link>https://nattuvartha.news/news/Tech/all/adding-mobile-number-in-vehicle-certificates</link>
        <guid>https://nattuvartha.news/news/Tech/all/adding-mobile-number-in-vehicle-certificates</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64df43b7d2e03.jpg</url>
          <title>വാഹനരേഖകളില്‍ ഇനി മൊബൈല്‍ നമ്പറും; വാഹനത്തിന്റെ ഉടമസ്ഥാവകാശം ഉടമയറിയാതെ  കൈമാറാനാവില്ല </title>
          <link>https://nattuvartha.news/news/Tech/all/adding-mobile-number-in-vehicle-certificates</link>
        </image>
        <description><![CDATA[&lt;p&gt;തിരുവനന്തപുരം: ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നത് തടയാന്&amp;zwj; വാഹനരേഖകളില്&amp;zwj; ഇനി ആധാര്&amp;zwj;രേഖകളിലുള്ള മൊബൈല്&amp;zwj;നമ്പര്&amp;zwj;മാത്രമേ ഉള്&amp;zwj;പ്പെടുത്തൂ. വാഹനത്തിന്റെ രജിസ്ട്രേഷന്&amp;zwj; രേഖകളോ പകര്&amp;zwj;പ്പോ കൈവശമുള്ള ആര്&amp;zwj;ക്കും ഏതു മൊബൈല്&amp;zwj;നമ്പറും രജിസ്റ്റര്&amp;zwj;ചെയ്യാന്&amp;zwj; കഴിയുമായിരുന്നു. ഉടമസ്ഥാവകാശ കൈമാറ്റമുള്&amp;zwj;പ്പെടെയുള്ള അപേക്ഷകളില്&amp;zwj; ഒറ്റത്തവണ പാസ്വേഡ് ഈ മൊബൈല്&amp;zwj;നമ്പറിലേക്ക് ലഭിക്കും. ഇതുപയോഗിച്ച് അപേക്ഷ പൂര്&amp;zwj;ത്തിയാക്കാനും കഴിയും.&lt;/p&gt;

&lt;p&gt;മൊബൈല്&amp;zwj;നമ്പര്&amp;zwj; ഉള്&amp;zwj;ക്കൊള്ളിക്കുന്നതിന് മൂന്നുകോളങ്ങള്&amp;zwj; പുതിയതായി വാഹന്&amp;zwj; സോഫ്റ്റ്വേറില്&amp;zwj; ഉള്&amp;zwj;പ്പെടുത്തി. ഉടമയുടെ ആധാര്&amp;zwj;നമ്പര്&amp;zwj;, പേര്, മൊബൈല്&amp;zwj;നമ്പര്&amp;zwj; എന്നിവ നല്&amp;zwj;കണം. ആധാറിലെ അതേ രീതിയില്&amp;zwj; പേരുനല്&amp;zwj;കണം. ഇല്ലെങ്കില്&amp;zwj; രജിസ്ട്രേഷന്&amp;zwj; നിഷേധിക്കും. അടുത്തിടെ വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റം ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്&amp;zwj; ഹര്&amp;zwj;ജി എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോട്ടോര്&amp;zwj;വാഹനവകുപ്പിന്റെ നീക്കം.&lt;br /&gt;
&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-08-18 03:11:08</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ലാൻഡർ വേർപെട്ടു; ചന്ദ്രനോടടുത്ത് ചന്ദ്രയാൻ 3</title>
        <link>https://nattuvartha.news/news/Tech/all/chandrayan-3-moon-lander-success</link>
        <guid>https://nattuvartha.news/news/Tech/all/chandrayan-3-moon-lander-success</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64ddeafb3ed21.jpg</url>
          <title>ലാൻഡർ വേർപെട്ടു; ചന്ദ്രനോടടുത്ത് ചന്ദ്രയാൻ 3</title>
          <link>https://nattuvartha.news/news/Tech/all/chandrayan-3-moon-lander-success</link>
        </image>
        <description><![CDATA[&lt;p&gt;ചെന്നൈ: ചന്ദ്രയാൻ-3 ദൗത്യത്തിലെ നിർണായക ഘട്ടമായ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡർ മൊഡ്യൂളും തമ്മിൽ വേർപെടുന്ന നിർണായകഘട്ടം വിജയകരം. 33 ദിവസത്തിനുശേഷമാണ് ലാൻഡിങ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപ്പെട്ടത്. വിക്രം എന്ന് പേരുള്ള ലാൻഡറും പ്രജ്ഞാൻ എന്നുപേരുള്ള റോവറും അടങ്ങുന്നതാണ് ലാൻഡർ മൊഡ്യൂൾ. ഇരു മൊഡ്യൂളുകളും ചാന്ദ്ര ഭ്രമണപഥത്തിൽ പ്രത്യേകമായി സഞ്ചരിക്കും.&lt;/p&gt;

&lt;p&gt;ലാൻഡർ മൊഡ്യൂളിന്&amp;zwj;റെ ഡീ-ബൂസ്റ്റിങ് (വേഗത കുറക്കുന്ന പ്രക്രിയ) നാളെ നാലു മണിക്ക് നടക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ഡീബൂസ്റ്റിങ്ങിലൂടെ പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലെത്തും. ചന്ദ്രനിൽനിന്ന് കുറഞ്ഞത് 30 കിലോമീറ്ററും കൂടിയത് 100 കിലോമീറ്ററും അകലെയാണ് ഈ ഭ്രമണപഥം. തുടർന്ന് 23നാണ് ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ചന്ദ്രയാന്&amp;zwj;റെ അവസാന ഭ്രമണപഥം താഴ്ത്തൽ ഇന്നലെ വിജയകരമായി പൂർത്തിയായിരുന്നു.&lt;/p&gt;
]]></description>
        <pubDate>2023-08-17 02:40:43</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സ് </title>
        <link>https://nattuvartha.news/news/Tech/all/cars-will-have-two-types-of-licenses-automatic-and-gear</link>
        <guid>https://nattuvartha.news/news/Tech/all/cars-will-have-two-types-of-licenses-automatic-and-gear</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64db32876102d.jpg</url>
          <title>ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സ് </title>
          <link>https://nattuvartha.news/news/Tech/all/cars-will-have-two-types-of-licenses-automatic-and-gear</link>
        </image>
        <description><![CDATA[&lt;p&gt;ഓട്ടോമാറ്റിക് കാറുകള്&amp;zwj; ഓടിക്കാന്&amp;zwj; ഇനി പ്രത്യേക ലൈസന്&amp;zwj;സെടുക്കണം. ഇരുചക്രവാഹനങ്ങളുടെ മാതൃകയില്&amp;zwj; കാറുകള്&amp;zwj;ക്കും ഓട്ടോമാറ്റിക്, ഗിയര്&amp;zwj; എന്നിങ്ങനെ രണ്ടുതരം ലൈസന്&amp;zwj;സുകളുണ്ടാകും. ഇരുവിഭാഗത്തിനും പ്രത്യേകം ഡ്രൈവിങ് ടെസ്റ്റും നടത്തും. ഓട്ടോമാറ്റിക് വാഹനം ഓടിക്കേണ്ടവര്&amp;zwj;ക്ക് ഇ.വാഹനങ്ങളിലോ ഓട്ടോമാറ്റിക് കാറുകളിലോ ഡ്രൈവിങ് ടെസ്റ്റില്&amp;zwj; പങ്കെടുക്കാം.&lt;/p&gt;

&lt;p&gt;ഗിയര്&amp;zwj;വാഹനങ്ങള്&amp;zwj; ഓടിക്കാന്&amp;zwj; ലൈസന്&amp;zwj;സ് നേടുന്നവര്&amp;zwj;ക്ക് അതേവിഭാഗത്തിലെ ഓട്ടോമാറ്റിക് വാഹനങ്ങളും ഓടിക്കാം. പക്ഷേ, ഓട്ടോമാറ്റിക് വാഹന ലൈസന്&amp;zwj;സുള്ളവര്&amp;zwj;ക്ക് ഗിയര്&amp;zwj;വാഹനങ്ങള്&amp;zwj; ഓടിക്കാന്&amp;zwj; അനുമതിയുണ്ടാകില്ല. അവര്&amp;zwj; ഗിയര്&amp;zwj;വാഹനങ്ങളില്&amp;zwj; വീണ്ടും ടെസ്റ്റ് പാസാകേണ്ടിവരും. സംസ്ഥാനസര്&amp;zwj;ക്കാരിന്റെ നിവേദനത്തെത്തുടര്&amp;zwj;ന്നാണ് കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയം കാറുകളും ചെറുവാനുകളും ഉള്&amp;zwj;പ്പെടുന്ന ലൈറ്റ് മോട്ടോര്&amp;zwj; വെഹിക്കിള്&amp;zwj; (എല്&amp;zwj;.എം.വി.) വിഭാഗത്തിന് പ്രത്യേക ക്ലാസ് ലൈസന്&amp;zwj;സ് ഏര്&amp;zwj;പ്പെടുത്തിയത്.&lt;/p&gt;

&lt;p&gt;കേന്ദ്ര ഡ്രൈവിങ് ലൈസന്&amp;zwj;സ് സംവിധാനമായ &amp;#39;സാരഥി&amp;#39;യിലേക്ക് മാറിയപ്പോള്&amp;zwj; വിവിധ സംസ്ഥാനങ്ങളിലെ ലൈസന്&amp;zwj;സ് വിഭാഗങ്ങളും കേന്ദ്രം ക്രമീകരിച്ചിരുന്നു. സംസ്ഥാനത്തുണ്ടായിരുന്ന ഓട്ടോറിക്ഷ, മീഡിയം, ഹെവി, ഗുഡ്&amp;zwnj;സ് വിഭാഗം ലൈസന്&amp;zwj;സുകള്&amp;zwj; ഇല്ലാതായി. പകരം ഏര്&amp;zwj;പ്പെടുത്തിയ എല്&amp;zwj;.എം.വി. ലൈസന്&amp;zwj;സില്&amp;zwj; ഓട്ടോറിക്ഷ മുതല്&amp;zwj; മിനി വാനുകള്&amp;zwj;വരെ ഓടിക്കാനാകും.&lt;/p&gt;

&lt;p&gt;അടുത്തിടെ കേന്ദ്രസര്&amp;zwj;ക്കാര്&amp;zwj; നിര്&amp;zwj;ദേശപ്രകാരം എല്&amp;zwj;.എം.വി. ഡ്രൈവിങ് ലൈസന്&amp;zwj;സ് ടെസ്റ്റിന് ഗിയര്&amp;zwj;വാഹനങ്ങള്&amp;zwj; വേണമെന്ന നിബന്ധന ഒഴിവാക്കിയിരുന്നു. ഓട്ടോമാറ്റിക് വാഹനങ്ങളും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാന്&amp;zwj; അനുവദിച്ചു. ഇവര്&amp;zwj;ക്ക് ഗിയര്&amp;zwj; വാഹനങ്ങളും ഓടിക്കാനുള്ള സാവകാശം ലഭിച്ചിരുന്നു. ഈ ന്യൂനത ചൂണ്ടിക്കാട്ടി സംസ്ഥാനസര്&amp;zwj;ക്കാര്&amp;zwj; കേന്ദ്രത്തിന് കത്തയച്ചതിനെത്തുടര്&amp;zwj;ന്നാണ് പുതിയ തീരുമാനം. വിദേശ ഓട്ടോമാറ്റിക് ലൈസന്&amp;zwj;സുമായി വരുന്നവര്&amp;zwj;ക്ക്, പകരം തുല്യതയുള്ള ഡ്രൈവിങ് ലൈസന്&amp;zwj;സ് നല്&amp;zwj;കാന്&amp;zwj; പുതിയ സംവിധാനത്തില്&amp;zwj; കഴിയും.&lt;/p&gt;
]]></description>
        <pubDate>2023-08-15 01:08:54</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>എക്‌സില്‍ ഇനി വീഡിയോ കോളും ചെയ്യാം </title>
        <link>https://nattuvartha.news/news/Tech/all/x-inda-yaccarino-confirms-video-call-feature</link>
        <guid>https://nattuvartha.news/news/Tech/all/x-inda-yaccarino-confirms-video-call-feature</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64d6009befb4f.jpg</url>
          <title>എക്‌സില്‍ ഇനി വീഡിയോ കോളും ചെയ്യാം </title>
          <link>https://nattuvartha.news/news/Tech/all/x-inda-yaccarino-confirms-video-call-feature</link>
        </image>
        <description><![CDATA[&lt;p&gt;ഇലോണ്&amp;zwj; മസ്&amp;zwnj;കിന്റെ സോഷ്യല്&amp;zwj; മീഡിയാ പ്ലാറ്റ്&amp;zwnj;ഫോമായ എക്&amp;zwnj;സില്&amp;zwj; വീഡിയോ കോള്&amp;zwj; സൗകര്യം വരുന്നു. എക്&amp;zwnj;സ് കോര്&amp;zwj;പ്പ് സിഇഒ ലിന്&amp;zwj;ഡ യക്കരിനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിനെ റീബ്രാന്&amp;zwj;ഡ് ചെയ്താണ് മസ്&amp;zwnj;ക് &amp;#39;എക്&amp;zwnj;സ്&amp;#39; എന്ന പേരില്&amp;zwj; പുതിയ സോഷ്യല്&amp;zwj; മീഡിയാ പ്ലാറ്റ്&amp;zwnj;ഫോമിന് തുടക്കമിട്ടത്. നിലവില്&amp;zwj; ട്വിറ്ററിന് സമാനമാണ് പ്രവര്&amp;zwj;ത്തനം എങ്കിലും ഒരു &amp;#39;എവരിതിങ് ആപ്പ്&amp;#39; എന്ന നിലയില്&amp;zwj; പ്ലാറ്റ്&amp;zwnj;ഫോമിനെ പരിവര്&amp;zwj;ത്തനം ചെയ്യാനുള്ള ശ്രമത്തിലാണ് കമ്പനി.&lt;/p&gt;

&lt;p&gt;സിഎന്&amp;zwj;ബിസിയ്ക്ക് നല്&amp;zwj;കിയ ഒരു അഭിമുഖത്തിലാണ് ലിന്&amp;zwj;ഡ യക്കരിനോ എക്&amp;zwnj;സില്&amp;zwj; വീഡിയോ ചാറ്റ് ഫീച്ചര്&amp;zwj; എത്തുമെന്ന് സ്ഥിരീകരിച്ചത്. &amp;#39;താമസിയാതെ തന്നെ നിങ്ങളുടെ ഫോണ്&amp;zwj; നമ്പര്&amp;zwj; കൈമാറാതെ എക്&amp;zwnj;സ് പ്ലാറ്റ്&amp;zwnj;ഫോമില്&amp;zwj; വീഡിയോ ചാറ്റ് കോളുകള്&amp;zwj; ചെയ്യാന്&amp;zwj; നിങ്ങള്&amp;zwj;ക്ക് സാധിക്കും&amp;#39;. എന്ന് ലിന്&amp;zwj;ഡ പറഞ്ഞു.&lt;/p&gt;

&lt;p&gt;നേരത്തെ എക്&amp;zwnj;സ് ഡിസൈനര്&amp;zwj; ആന്&amp;zwj;ഡ്രിയ കോണ്&amp;zwj;വേ യുടെ ട്വീറ്റ് വീഡിയോ ചാറ്റ് ഫീച്ചര്&amp;zwj; സംബന്ധിച്ച് സൂചന നല്&amp;zwj;കിയിരുന്നു. &amp;#39;എക്&amp;zwnj;സില്&amp;zwj; ഇപ്പോള്&amp;zwj; ഒരാളെ വിളിച്ചു&amp;#39;. എന്നായിരുന്നു ട്വീറ്റ്. ഇത് വീഡിയോ കോള്&amp;zwj; ഫീച്ചറാണോ, വോയ്&amp;zwnj;സ് കോള്&amp;zwj; ഫീച്ചറാണോ എന്ന് വ്യക്തമായിരുന്നില്ല.&lt;/p&gt;

&lt;p&gt;എന്നാല്&amp;zwj; എക്&amp;zwnj;സിലെ വീഡിയോ കോള്&amp;zwj; സൗകര്യം ഉപഭോക്താക്കള്&amp;zwj; എത്രത്തോളം സ്വികരിക്കും എന്ന് വ്യക്തമല്ല. വീഡിയോ കോള്&amp;zwj; സേവന രംഗത്ത് ഇതിനകം സൂം, മൈക്രോസോഫ്റ്റ് ടീംസ്, ഗൂഗിള്&amp;zwj; മീറ്റ്, ഫേസ് ടൈം ഉള്&amp;zwj;പ്പടെയുള്ള പ്ലാറ്റ്&amp;zwnj;ഫോമുകള്&amp;zwj; സജീവമാണ്.&lt;/p&gt;

&lt;p&gt;എന്നാല്&amp;zwj; ഒരു എവരിത്തിങ് ആപ്പ് എന്ന നിലയിലേക്ക് പരിവര്&amp;zwj;ത്തനം ചെയ്യപ്പെടുമ്പോള്&amp;zwj; ഈ വീഡിയോ കോളിങ് സേവനവും പ്രയോജനപ്പെട്ടേക്കാം.&lt;/p&gt;
]]></description>
        <pubDate>2023-08-11 02:35:18</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ചന്ദ്രയാൻ–3ന് പിന്നാലെ പാഞ്ഞ് റഷ്യയുടെ ലൂണ–25 </title>
        <link>https://nattuvartha.news/news/Tech/all/chandrayan-3-india-luna-russia</link>
        <guid>https://nattuvartha.news/news/Tech/all/chandrayan-3-india-luna-russia</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64d5c2c97cf07.jpg</url>
          <title>ചന്ദ്രയാൻ–3ന് പിന്നാലെ പാഞ്ഞ് റഷ്യയുടെ ലൂണ–25 </title>
          <link>https://nattuvartha.news/news/Tech/all/chandrayan-3-india-luna-russia</link>
        </image>
        <description><![CDATA[&lt;p&gt;മോസ്&amp;zwnj;കോ: ഏകദേശം അരനൂറ്റാണ്ടിനുശേഷം ചന്ദ്രനിലേക്ക് പേടകം വിക്ഷേപിച്ച് റഷ്യ. 1976നു ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ലൂണ&amp;ndash;25 പ്രാദേശിക സമയം വെള്ളിയാഴ്ച പുലർ&amp;zwnj;ച്ചെ 2.30നു വോസ്റ്റോക്&amp;zwnj;നി കോസ്&amp;zwnj;മോഡ്രോമിൽനിന്നാണ് കുതിച്ചുയർന്നത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്&amp;zwnj;കോസ്&amp;zwnj;മോസ് ഇവയുടെ ചിത്രങ്ങൾ പങ്കുവച്ചു. യുക്രെയ്ൻ യുദ്ധത്തെ തുടർന്നു ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട റഷ്യയുടെ ബഹിരാകാശ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതാണ് ദൗത്യം. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ&amp;ndash;3 വിക്ഷേപിച്ച് ദിവസങ്ങൾക്കുള്ളിലാണ് റഷ്യയുടെ ദൗത്യവും. റോസ്&amp;zwnj;കോസ്&amp;zwnj;മോസിനെ അഭിനന്ദിച്ച് ഐഎസ്&amp;zwnj;ആർഒ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റിട്ടു.&lt;/p&gt;

&lt;p&gt;അഞ്ച് ദിവസത്തിനകം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് ഇറങ്ങുന്നതിന് മുൻപു ശരിയായ സ്ഥലം തിരഞ്ഞെടുക്കുന്നതിനു മൂന്നു മുതൽ ഏഴു ദിവസം വരെ സമയമെടുക്കും. &amp;lsquo;&amp;lsquo;ചരിത്രത്തിലാദ്യമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ഒരു പേടകം ഇറങ്ങുന്നത്. ഇതുവരെ എല്ലാവരും ഭൂമധ്യരേഖാ മേഖലയിലാണ് ഇറങ്ങുന്നത്.&amp;rsquo;&amp;rsquo; &amp;ndash; റോസ്&amp;zwnj;കോസ്&amp;zwnj;മോസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ അലക്&amp;zwnj;സാണ്ടർ ബ്ലോക്കിൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഓഗസ്&amp;zwnj;റ്റ് 21ഓടെ പേടകം ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി റോസ്&amp;zwnj;കോസ്&amp;zwnj;മോസിലെ ശാസ്ത്രജ്ഞർ വാർത്താ ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു.&lt;/p&gt;

&lt;p&gt;ഒരു വർഷത്തോളം ചന്ദ്രനിൽ തുടരുന്ന പേടകം സാംപിളുകൾ എടുത്ത് മണ്ണിന്റെ വിശകലനം, ദീർഘകാല ശാസ്ത്ര ഗവേഷണം നടത്തുക എന്നീ ചുമതലകൾ വഹിക്കുമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. റഷ്യയുടെ പുതിയ ചാന്ദ്ര പരിപാടിയിലെ ആദ്യത്തെ ദൗത്യമാണ് ലൂണ&amp;ndash;25. യുക്രെയ്നുമായുള്ള സംഘർഷത്തെ തുടർന്നു റോസ്&amp;zwnj;കോസ്&amp;zwnj;മോസിന് പാശ്ചാത്യരാജ്യങ്ങളുമായുള്ള പങ്കാളിത്തം നഷ്ടപ്പെടുന്ന ഘട്ടത്തിലാണ് ദൗത്യം.&lt;/p&gt;

&lt;p&gt;ബഹിരാകാശ പരിവേഷണങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന സോവിയറ്റ് യൂണിയൻ തകർന്നതിനു ശേഷം ആദ്യമായാണ് റഷ്യ ഇത്തരത്തിലൊരു ദൗത്യത്തിലേർപ്പെടുന്നതെന്ന് റഷ്യൻ ബഹിരാകാശ വിദഗ്ധൻ വിറ്റാലി ഇഗോറോവ് പറഞ്ഞു. ഉപരോധങ്ങൾക്കിടയിലും റഷ്യയുടെ ബഹിരാകാശ പദ്ധതി തുടരുമെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വ്യക്തമാക്കിയിരുന്നു. കിഴക്ക്-പടിഞ്ഞാറ് സംഘർഷം രൂക്ഷമായ സമയത്തും 1961-ൽ സോവിയറ്റ് യൂണിയൻ ആദ്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയച്ചത് പുട്ടിൻ ചൂണ്ടിക്കാട്ടി. പൂർവ്വികരുടെ അഭിലാഷമാണ് ഞങ്ങളെ നയിക്കുന്നതെന്നും കഴിഞ്ഞ വർഷം വോസ്റ്റോക്നി കോസ്മോഡ്രോമിൽ പുട്ടിൻ പറഞ്ഞു.&lt;/p&gt;
]]></description>
        <pubDate>2023-08-10 22:11:22</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ചന്ദ്രയാൻ-3 പകർത്തിയ ചിത്രങ്ങൾ പുറത്ത് </title>
        <link>https://nattuvartha.news/news/Tech/all/chandrayan-3-visual-out-first-image-from-moon</link>
        <guid>https://nattuvartha.news/news/Tech/all/chandrayan-3-visual-out-first-image-from-moon</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64d0ad39339d9.jpg</url>
          <title>ചന്ദ്രയാൻ-3 പകർത്തിയ ചിത്രങ്ങൾ പുറത്ത് </title>
          <link>https://nattuvartha.news/news/Tech/all/chandrayan-3-visual-out-first-image-from-moon</link>
        </image>
        <description><![CDATA[&lt;p&gt;ബെംഗളൂരു: ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ-3-ന്റെ ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയം. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് ഭ്രമണപഥം താഴ്ത്തിയത്. ഇതോടെ പേടകം ചന്ദ്രനിൽനിന്ന് കൂടിയ അകലം 4313 കിലോമീറ്ററും കുറഞ്ഞ അകലം 170 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലായി. അടുത്ത ഭ്രമണപഥം താഴ്ത്തുന്ന ദൗത്യം ഒമ്പതിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിൽ നടക്കുമെന്ന് ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു. ഭ്രമണപഥത്തിൽ പ്രവേശിച്ചതിനുപിന്നാലെ പേടകത്തിലെ ക്യാമറ പകർത്തിയ ചന്ദ്രന്റെ ദൃശ്യം ഐ.എസ്.ആർ.ഒ ഞായറാഴ്ച പുറത്തുവിട്ടു. 36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോദൃശ്യത്തിൽ ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങൾ വ്യക്തമാണ്.ശനിയാഴ്ചയാണ് ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. വരുംദിവസങ്ങളിൽ വിവിധഘട്ടങ്ങളിലായി ഭ്രമണപഥം താഴ്ത്തി 17-ന് പേടകത്തെ ചന്ദ്രോപരിതലത്തിൽനിന്ന് 100 കിലോമീറ്റർ ഉയരത്തിലെത്തിക്കും. 23-ന് വൈകീട്ട് 5.47-നാണ് പേടകത്തിന്റെ ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്.ബെംഗളൂരു ഇസ്ട്രാക്കിലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്സിൽനിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്.&lt;/p&gt;
]]></description>
        <pubDate>2023-08-07 01:37:23</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ട്വിറ്ററിന്റെ &apos;കിളി&apos;പോയി പേരും മാറി; ഇനി ‘എക്‌സ്&apos;</title>
        <link>https://nattuvartha.news/news/Tech/all/twitter-name-change-x</link>
        <guid>https://nattuvartha.news/news/Tech/all/twitter-name-change-x</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64be57e1d746d.jpg</url>
          <title>ട്വിറ്ററിന്റെ &apos;കിളി&apos;പോയി പേരും മാറി; ഇനി ‘എക്‌സ്&apos;</title>
          <link>https://nattuvartha.news/news/Tech/all/twitter-name-change-x</link>
        </image>
        <description><![CDATA[&lt;p&gt;കലിഫോര്&amp;zwj;ണിയ: മൈക്രോ ബ്ലോ​ഗിങ് സൈറ്റായ ട്വിറ്ററിന്റെ പേര് ഇനി &amp;lsquo;എക്&amp;zwnj;സ്&amp;rsquo; (X)എന്ന് അറിയപ്പെടുമെന്ന് &amp;nbsp;കമ്പനിയുടമ ഇലോൺ മസ്&amp;zwnj;ക്. ട്വിറ്റർ ലോ​ഗോയായിരുന്ന &amp;nbsp;നീലക്കുരുവിയും ഇനി ഉണ്ടാകില്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി.&lt;/p&gt;

&lt;p&gt;ടിറ്ററിന്റെ ലോഗോ മാറ്റി പകരം &amp;lsquo;എക്&amp;zwnj;സ്&amp;rsquo; (X) എന്ന ലോഗോ സ്വീകരിച്ചതായി കഴിഞ്ഞ ദിവസം മസ്&amp;zwnj;ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. നേരത്തെ ട്വിറ്ററിന്റെ ഡെസ്ക്ടോപ് പതിപ്പിൽ നീലക്കുരുവിയുടെ ലോ​ഗോയ്&amp;zwnj;ക്ക് പകരം ഡോ​ഗ്&amp;zwnj;കോയിന്&amp;zwj; ക്രിപ്റ്റോകറന്&amp;zwj;സി ചിഹ്നമായ നായയുടെ ചിഹ്നം നൽകിയിരുന്നു. അത് വിവാദമായപ്പോൾ മാറ്റി നീലകുരുവിയുടെ ചിത്രം &amp;nbsp;ആക്കിയിരുന്നു. ഇപ്പോൾ വീണ്ടും &amp;nbsp;ട്വിറ്ററിന്റെ പേരും ലോഗേയും മാറ്റുകയാണ് ചെയ്തത്.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-07-24 03:52:38</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>കൗ​ണ്ട്ഡൗൺ തുടങ്ങി; വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് </title>
        <link>https://nattuvartha.news/news/Tech/all/chandrayan3-bengaluru-mission-start</link>
        <guid>https://nattuvartha.news/news/Tech/all/chandrayan3-bengaluru-mission-start</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64af92fbc8ffa.jpg</url>
          <title>കൗ​ണ്ട്ഡൗൺ തുടങ്ങി; വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് </title>
          <link>https://nattuvartha.news/news/Tech/all/chandrayan3-bengaluru-mission-start</link>
        </image>
        <description><![CDATA[&lt;p&gt;ബെംഗളൂരു: ച​​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ ര​ഹ​സ്യ​ങ്ങ​ൾ തേ​ടി ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ മൂ​ന്നാം ദൗ​ത്യം ചാ​ന്ദ്ര​യാ​ൻ-3 വെ​ള്ളി​യാ​ഴ്ച ബ​ഹി​രാ​കാ​ശ​ത്തേ​ക്കു കു​തി​ക്കും. ഉ​ച്ച​ക്ക് 2.35ന് ​&amp;nbsp;ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ ​നി​ന്ന് ഇ​സ്രോ​യു​ടെ ഏ​റ്റ​വും ക​രു​ത്തു​റ്റ റോ​ക്ക​റ്റാ​യ എ​ൽ.​വി.​എം-3​യു​ടെ (ലോ​ഞ്ച് വെ​ഹി​ക്കി​ൾ മാ​ർ​ക്ക്-3) ചി​റ​കി​ലേ​റി​യാ​ണ് യാ​ത്ര. 25 മ​ണി​ക്കൂ​റും 30 മി​നി​റ്റും നീ​ളു​ന്ന കൗ​ണ്ട്ഡൗ​ണി​ന് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 1.05ന് ​തു​ട​ക്ക​മാ​യി.&lt;/p&gt;

&lt;p&gt;പൂ​ർ​ണ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ചാ​ന്ദ്ര​യാ​ൻ-3​ന്&amp;zwj;റെ വി​ക്ഷേ​പ​ണ​ത്തി​നൊ​രു​ങ്ങു​ന്ന​തെ​ന്ന് ഐ.​എ​സ്.​ആ​ർ.​ഒ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച വി​ക്ഷേ​പി​ക്കാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും ച​ന്ദ്ര​നി​ൽ പേ​ട​കം ഇ​റ​ങ്ങു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ ദി​വ​സം ആ​ഗ​സ്റ്റ് 24 ആ​ണെ​ന്ന് ക​ണ്ടെ​ത്തി വി​ക്ഷേ​പ​ണം വെ​ള്ളി​യാ​ഴ്ച​ത്തേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ചാ​ന്ദ്ര​യാ​ൻ-​ര​ണ്ടി​ന്റെ തു​ട​ർ​ച്ച​യാ​ണ് പു​തി​യ ദൗ​ത്യം.&lt;/p&gt;
]]></description>
        <pubDate>2023-07-13 23:04:29</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്‍റെ ഇരുപത്തിയഞ്ചര മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്ന് ഉച്ചയ്ക്ക് തുടങ്ങും</title>
        <link>https://nattuvartha.news/news/Tech/all/chandrayan3-isro-july14</link>
        <guid>https://nattuvartha.news/news/Tech/all/chandrayan3-isro-july14</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64af92fbc8ffa.jpg</url>
          <title>ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്‍റെ ഇരുപത്തിയഞ്ചര മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്ന് ഉച്ചയ്ക്ക് തുടങ്ങും</title>
          <link>https://nattuvartha.news/news/Tech/all/chandrayan3-isro-july14</link>
        </image>
        <description><![CDATA[&lt;p&gt;തിരുവനന്തപുരം: ഇസ്റോയുടെ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്&amp;zwj;റെ കൗണ്ട്ഡൗണ്&amp;zwj; ഇന്ന് ഉച്ചയ്ക്ക് തുടങ്ങും. ഇരുപത്തിയഞ്ചര മണിക്കൂര്&amp;zwj; കൗണ്ട് ഡൗണ്&amp;zwj; ഉച്ചയ്ക്ക് ഒരു മണിക്കാണ് തുടങ്ങുക. നാളെ ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയില്&amp;zwj; നിന്ന് ചന്ദ്രയാൻ മൂന്ന് കുതിച്ചുയരും. വിക്ഷേപണവുമായി മുന്നോട്ട് പോകാൻ ലോഞ്ച് ഓതറൈസേഷൻ ബോര്&amp;zwj;ഡ് അനുമതി നല്&amp;zwj;കി. ഇസ്രൊയുടെ ഏറ്റവും കരുത്തനായ റോക്കറ്റ് എല്&amp;zwj;വിഎം 3 ആണ് ചന്ദ്രയാൻ മൂന്നിനെ ബഹിരാകാശത്ത് എത്തിക്കാൻ പോകുന്നത്. വിക്ഷേപണം കഴിഞ്ഞ് നാല്&amp;zwj;പ്പത് ദിവസത്തിന് ശേഷമാണ് ചന്ദ്രയാൻ മൂന്ന് ലാൻഡര്&amp;zwj; ചന്ദ്രനില്&amp;zwj; ഇറങ്ങുക.&lt;/p&gt;

&lt;p&gt;ജൂലൈ 14ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം നമ്ബര്&amp;zwj; ലോഞ്ച് പാഡില്&amp;zwj; നിന്ന് എല്&amp;zwj;വിഎം ത്രീ റോക്കറ്റിലേറി ചന്ദ്രയാൻ മൂന്ന് യാത്ര തുടങ്ങും. വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനുട്ടില്&amp;zwj; പേടകം റോക്കറ്റില്&amp;zwj; നിന്ന് വേര്&amp;zwj;പ്പെടും. ഭൂമിയില്&amp;zwj; നിന്ന് 170 കിലോമീറ്റര്&amp;zwj; എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റര്&amp;zwj; കൂടിയ ദൂരവുമായിട്ടുള്ള പാര്&amp;zwj;ക്കിംഗ് ഓര്&amp;zwj;ബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക. അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരും. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര. ചാന്ദ്ര ഭ്രമണപഥത്തില്&amp;zwj; പ്രവേശിച്ച്&amp;zwnj; കഴിഞ്ഞാല്&amp;zwj; അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച്&amp;zwnj; കൊണ്ടു വരും.&lt;br /&gt;
ഒടുവില്&amp;zwj; ചന്ദ്രനില്&amp;zwj; നിന്ന് നൂറ് കിലോമീറ്റര്&amp;zwj; അകലെയുള്ള ഭ്രമണപഥത്തില്&amp;zwj; എത്തിയ ശേഷമായിരിക്കും പ്രൊപ്പല്&amp;zwj;ഷൻ മൊഡ്യൂളില്&amp;zwj; നിന്ന് ചാന്ദ്രയാൻ മൂന്ന് ലാൻഡര്&amp;zwj; വേര്&amp;zwj;പ്പെടുക.അതിന് ശേഷം ലാൻഡര്&amp;zwj; ചന്ദ്രനില്&amp;zwj; നിന്ന് മുപ്പത് കിലോമീറ്റര്&amp;zwj; കുറഞ്ഞ ദൂരവും നൂറ് കിലോമീറ്റ&amp;zwnj;ര്&amp;zwj; കൂടിയ ദൂരവുമായിട്ടുള്ള ഒരു ഭ്രമണപഥത്തിലേക്ക പ്രവേശിക്കും. ഇവിടെ നിന്നാണ് നിര്&amp;zwj;ണായകമായ ലാൻഡിംഗ് പ്രക്രിയ തുടങ്ങുന്നത്. ഭ്രമണപഥം വിട്ട് കഴിഞ്ഞാല്&amp;zwj; 20 മിനുട്ട് കൊണ്ട് ലാൻഡ് ചെയ്യാനാണ് ഇസ്രൊ പദ്ധതിയിട്ടിരിക്കുന്നത്. ആഗസ്റ്റ് 23നോ 24നോ ആയിരിക്കും ആ ചരിത്ര നിമിഷം. ലാൻഡിംഗ് കഴിഞ്ഞാല്&amp;zwj; റോവര്&amp;zwj; പുറത്തേക്ക്. പിന്നെ 14 ദിവസം നീളുന്ന പര്യവേഷണം. ഇത്രയും കഴിഞ്ഞാല്&amp;zwj; മാത്രമേ ചന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായി പൂര്&amp;zwj;ത്തിയായെന്ന് പ്രഖ്യാപിക്കാനാവൂ.&lt;br /&gt;
&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-07-12 23:00:33</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയ മലയാളിക്ക് ഒരു കോടി സമ്മാനം </title>
        <link>https://nattuvartha.news/news/Tech/all/google-mistake-gift-malayali</link>
        <guid>https://nattuvartha.news/news/Tech/all/google-mistake-gift-malayali</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_649ebaed3df3c.jpg</url>
          <title>ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയ മലയാളിക്ക് ഒരു കോടി സമ്മാനം </title>
          <link>https://nattuvartha.news/news/Tech/all/google-mistake-gift-malayali</link>
        </image>
        <description><![CDATA[&lt;p&gt;ആലപ്പുഴ: ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയ മലയാളി കെ.എൽ.ശ്രീറാം 1,35,979 യുഎസ് ഡോളർ (ഏകദേശം 1.11 കോടി ഇന്ത്യൻ രൂപ) സമ്മാനം നേടി. ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വൾനറബിലിറ്റി റിവാർഡ് പ്രോഗാം&amp;ndash; 2022 ൽ 2,3,4 സ്ഥാനങ്ങളാണു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ശ്രീറാം നേടിയത്. സ്ക്വാഡ്രൻ ലാബ്സ് എന്ന സ്റ്റാർട്ടപ് നടത്തുകയാണ് ശ്രീറാം.&amp;nbsp;&lt;/p&gt;

&lt;p&gt;ഗൂഗിളിന്റെയും മറ്റും സേവനങ്ങളിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി നേരത്തെയും ഈ യുവാവ് ശ്രദ്ധ നേടിയിട്ടുണ്ട്. ഇത്തരത്തിൽ കണ്ടെത്തുന്ന സുരക്ഷാ വീഴ്ചകൾ കമ്പനിയെ അറിയിക്കുകയും അവർ തിരുത്തു വരുത്തുകയും ചെയ്യാറാണു പതിവ്. കണ്ടെത്തിയ വീഴ്ചകൾ റിപ്പോർട്ടാക്കി നൽകുന്നതായിരുന്നു ഗൂഗിൾ വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാം.&amp;nbsp;&lt;/p&gt;

&lt;p&gt;ശ്രീറാമും സുഹൃത്ത് ചെന്നൈ സ്വദേശി ശിവനേഷ് അശോകും ചേർന്നു 4 റിപ്പോർട്ടുകളാണു മത്സരത്തിന് അയച്ചത്. അതിൽ മൂന്നെണ്ണത്തിനും സമ്മാനം ലഭിച്ചു.&amp;nbsp;&lt;/p&gt;

&lt;p&gt;സൈബർ കടന്നുകയറ്റങ്ങളിൽ നിന്നു സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണു കാനഡയിൽ റജിസ്റ്റർ ചെയ്ത സ്ക്വാഡ്രൻ ലാബ്സ് ചെയ്യുന്നത്. കെ.കൃഷ്ണമൂർത്തിയുടെയും കെ.ലിജിയുടെയും മകനാണു ശ്രീറാം.&lt;/p&gt;
]]></description>
        <pubDate>2023-06-30 04:22:26</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ചാന്ദ്രയാൻ- 3 ജൂലൈ 13ന്‌ വിക്ഷേപിച്ചേക്കും</title>
        <link>https://nattuvartha.news/news/Tech/all/chandrayan3-isro</link>
        <guid>https://nattuvartha.news/news/Tech/all/chandrayan3-isro</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_649d0eeb59a62.jpg</url>
          <title>ചാന്ദ്രയാൻ- 3 ജൂലൈ 13ന്‌ വിക്ഷേപിച്ചേക്കും</title>
          <link>https://nattuvartha.news/news/Tech/all/chandrayan3-isro</link>
        </image>
        <description><![CDATA[&lt;p&gt;തിരുവനന്തപുരം: ഐഎസ്&amp;zwnj;ആർഒയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ- 3 ജൂലൈ 13ന്&amp;zwnj; വിക്ഷേപിച്ചേക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ്&amp;zwnj; ധവാൻ സ്&amp;zwnj;പെയ്&amp;zwnj;സ്&amp;zwnj; സെന്ററിൽ നിന്ന്&amp;zwnj; പകൽ 2.30 നായിരിക്കും വിക്ഷേപണം. പടുകൂറ്റൻ റോക്കറ്റായ എൽവിഎം 3 ചാന്ദ്രയാൻ&amp;ndash;-3 പേടകവുമായി കുതിക്കും. ഭൂമിക്കു ചുറ്റും വലംവയ്&amp;zwnj;ക്കുന്ന പേടകത്തെ പടിപടിയായി ഭ്രമണപഥം ഉയർത്തി ചന്ദ്രനിലേക്ക്&amp;zwnj; പിന്നീട്&amp;zwnj; തൊടുത്തുവിടും. ആഗസ്&amp;zwnj;ത്&amp;zwnj; മധ്യത്തിനുശേഷം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും.&lt;/p&gt;

&lt;p&gt;ചന്ദ്രനിൽനിന്ന്&amp;zwnj; നൂറുകിലോമീറ്റർ ഉയരത്തിൽ റോവറടങ്ങുന്ന ലാൻഡർ മാതൃപേടകത്തിൽനിന്ന്&amp;zwnj; വേർപെടും. &amp;nbsp;പ്രൊപ്പൽഷൻ മോഡ്യൂളും ലാൻഡറും റോവറും അടങ്ങുന്നതാണ്&amp;zwnj; ചാന്ദ്രയാൻ പേടകം. 3900 കിലോഗ്രാമാണ്&amp;zwnj; ഭാരം. &amp;nbsp;ഏറ്റവും ആധുനികമായ പരീക്ഷണ ഉപകരണങ്ങളാണ്&amp;zwnj; ലാൻഡറിലും റോവറിലുമുള്ളത്&amp;zwnj;.&amp;nbsp;&lt;br /&gt;
&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-06-28 21:56:24</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>വീഡിയോസ് ഇനി എളുപ്പം ഡൗൺലോഡ് ചെയ്യാം; കിടിലൻ അപ്‌ഡേഷനുമായി ഇൻസ്റ്റ </title>
        <link>https://nattuvartha.news/news/Tech/all/instagram-updation-vedio-download-socialmedia</link>
        <guid>https://nattuvartha.news/news/Tech/all/instagram-updation-vedio-download-socialmedia</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_649969cfa59ea.jpg</url>
          <title>വീഡിയോസ് ഇനി എളുപ്പം ഡൗൺലോഡ് ചെയ്യാം; കിടിലൻ അപ്‌ഡേഷനുമായി ഇൻസ്റ്റ </title>
          <link>https://nattuvartha.news/news/Tech/all/instagram-updation-vedio-download-socialmedia</link>
        </image>
        <description><![CDATA[&lt;p&gt;യുവാക്കളുടെ ഇഷ്ട സോഷ്യൽ മീഡിയ പ്ലാറ്റ്&amp;zwnj;ഫോമായ ഇൻസ്റ്റഗ്രാം അഞ്ച് കിടിലൻ അപ്&amp;zwnj;ഡേറ്റുകൾ പുറത്തിറക്കി. ഉപയോക്താക്കൾക്ക് വളരെയധികം ഉപകാരപ്പെടുന്ന റീൽസ് ഡൗൺലോഡ്, വോയിസ് സ്പീഡ് കൺട്രോൾ, സും സ്&amp;zwnj;റ്റോറീസ്, ഇന്റർഫേസ് അപ്&amp;zwnj;ഡേറ്റ്, ഓൺ ഫീഡ് സ്&amp;zwnj;റ്റോറീസ് എന്നിവയാണ് പുതിയ അപ്&amp;zwnj;ഡേറ്റകൾ.&lt;/p&gt;

&lt;p&gt;ഒരു സൈറ്റിന്റെയോ ബോട്ടിന്റെയും സഹായമില്ലാതെ ഇൻസ്റ്റഗ്രാമിലെ റീലുകൾ ഇനി ഡയറക്ടായി ഡൗൺലോഡ് ചെയ്യാമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട അപ്&amp;zwnj;ഡേറ്റ്. ഷെയർ ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഡൗൺലോഡ് ഓപ്ഷൻ ഓപ്ഷൻ വരും ഇതിൽ ക്ലിക്ക് ചെയ്താൽ റീൽ റീൽ നമ്മുടെ ഗാലറിയിൽ ലഭിക്കും. ഇപ്പോൾ ഇത് അമേരിക്കയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇൻസ്റ്റഗ്രാമിലെ പബ്ലിക്ക് പ്രൊഫൈലുകളിലെ റീലുകൾ മാത്രമേ ഇത്തരത്തിൽ ഡൗൺലോഡ് ചെയ്യാനാവുകയുള്ളു. പ്രൈവറ്റ് അക്കൗണ്ടിലെ റീൽസ് ഡൗൺലോഡ് ആക്സ്സസ് ഡിസേബിൾ ചെയ്ത പബ്ലിക് അക്കൗണ്ടുകളിലെയും റീലുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല.&lt;/p&gt;
]]></description>
        <pubDate>2023-06-26 03:35:02</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>നാണയ എടിഎമ്മുമായി ആർബിഐ; കേരളത്തിൽ ആദ്യം കോഴിക്കോട് </title>
        <link>https://nattuvartha.news/news/Tech/all/coin-atm-rbi-kozhikode</link>
        <guid>https://nattuvartha.news/news/Tech/all/coin-atm-rbi-kozhikode</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6476f4c5b0619.jpg</url>
          <title>നാണയ എടിഎമ്മുമായി ആർബിഐ; കേരളത്തിൽ ആദ്യം കോഴിക്കോട് </title>
          <link>https://nattuvartha.news/news/Tech/all/coin-atm-rbi-kozhikode</link>
        </image>
        <description><![CDATA[&lt;p&gt;ദില്ലി:രാജ്യത്തെ 12 നഗരങ്ങളില്&amp;zwj; ക്യുആര്&amp;zwj; കോഡുകള്&amp;zwj; ഉപയോഗിച്ച്&amp;zwnj; കോയിൻ വെൻഡിംഗ് മെഷീനുകള്&amp;zwj; എത്തുന്നു.&lt;/p&gt;

&lt;p&gt;മാര്&amp;zwj;ച്ചില്&amp;zwj; നടന്ന എംപിസി യോഗത്തില്&amp;zwj; കോയിൻ വെൻഡിംഗ് മെഷീനുകള്&amp;zwj; ഉടൻ ലഭ്യമാകുമെന്ന് ആര്&amp;zwj;ബിഐ ഗവര്&amp;zwj;ണര്&amp;zwj; ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിരുന്നു. നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ 12 ജില്ലകളിലായി 19 കേന്ദ്രങ്ങളില്&amp;zwj; ആദ്യഘട്ടത്തില്&amp;zwj; മെഷീനുകള്&amp;zwj; സ്ഥാപിക്കും. ആദ്യഘട്ടത്തില്&amp;zwj; ഷോപ്പിംഗ് മാളുകള്&amp;zwj;, റെയില്&amp;zwj;വേ സ്റ്റേഷനുകള്&amp;zwj; എന്നിവിടങ്ങളിലാണ് മെഷീനുകളെത്തുക.&amp;nbsp;&lt;br /&gt;
കേരളത്തില്&amp;zwj; നിന്നും കോഴിക്കോട് മാത്രമാണ് പട്ടികയില്&amp;zwj; ഉള്&amp;zwj;പ്പെട്ടിട്ടുള്ളത്. അഹമ്മദാബാദ്, ബറോഡ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കാണ്&amp;zwj;പൂര്&amp;zwj;, കൊല്&amp;zwj;ക്കത്ത, മുംബൈ,ന്യൂഡല്&amp;zwj;ഹി,പാട്&amp;zwnj;ന,പ്രയാഗ്&amp;zwnj;രാജ് എന്നിവയാണ് കോയിൻ വെൻഡിംഗ് മെഷീനുകള്&amp;zwj; എത്തുന്ന മറ്റ് നഗരങ്ങള്&amp;zwj;.&lt;/p&gt;

&lt;p&gt;ഒരു രൂപ മുതല്&amp;zwj; 20 രൂപവരെയുള്ള നാണയങ്ങളായിരിക്കും ഉപയോക്താക്കള്&amp;zwj;ക്ക് ലഭിക്കുക. മെഷീനിലെ ക്യു.ആര്&amp;zwj; കോഡ് സ്&amp;zwnj;കാന്&amp;zwj; ചെയ്താണ് നാണയം എടുക്കേണ്ടത്. എത്ര നാണയങ്ങങ്ങള്&amp;zwj; വേണമെങ്കിലും ഉപഭോക്താവിന് സ്&amp;zwnj;കാന്&amp;zwj; ചെയ്&amp;zwnj;തെടുക്കാം.&lt;/p&gt;
]]></description>
        <pubDate>2023-05-31 00:18:36</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ഗൂഗിൾ സെർച്ചും ആമസോൺ ഷോപ്പിങ്ങും ഉടൻ അവസാനിക്കും ; ബിൽ ഗേറ്റ്സ്</title>
        <link>https://nattuvartha.news/news/Tech/all/googlesearch-amazon-billgates</link>
        <guid>https://nattuvartha.news/news/Tech/all/googlesearch-amazon-billgates</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_646f1cdeb44b2.jpg</url>
          <title>ഗൂഗിൾ സെർച്ചും ആമസോൺ ഷോപ്പിങ്ങും ഉടൻ അവസാനിക്കും ; ബിൽ ഗേറ്റ്സ്</title>
          <link>https://nattuvartha.news/news/Tech/all/googlesearch-amazon-billgates</link>
        </image>
        <description><![CDATA[&lt;p&gt;ഇന്റര്&amp;zwj;നെറ്റിന് ഉടനെ വരാവുന്ന രണ്ട് സുപ്രധാന മാറ്റങ്ങള്&amp;zwj; പ്രവചിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് മേധാവി ബില്&amp;zwj; ഗേറ്റ്&amp;zwnj;സ്.&lt;/p&gt;

&lt;p&gt;&amp;#39;നിങ്ങള്&amp;zwj; ഒരിക്കലും ഒരു സേര്&amp;zwj;ച്ച്&amp;zwnj; എൻജിന്&amp;zwj; ഉപയോഗിക്കില്ല. ഒരിക്കലും സാധനങ്ങള്&amp;zwj; വാങ്ങാന്&amp;zwj; ആമസോണില്&amp;zwj; പോകില്ല,&amp;#39; എന്നാണ് പ്രവചനം .&lt;/p&gt;

&lt;p&gt;മഹാമാരിയുടെ വരവ് പോലും നേരത്തേ പ്രവചിച്ച്&amp;zwnj; ഗേറ്റ്&amp;zwnj;സ് ശ്രദ്ധ നേടിയിരുന്നു.&lt;/p&gt;

&lt;p&gt;ടെക്&amp;zwnj;നോളജി മേഖല ഏറ്റവും മികച്ച &amp;#39;ആര്&amp;zwj;ട്ടിഫിഷ്യലി ഇന്റലിജന്റ് ഏജന്റിന്റെ&amp;#39; നിര്&amp;zwj;മാണത്തിലാണിപ്പോള്&amp;zwj; ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, ഇതിന്റെ വരവ് ഇപ്പോഴത്തെ ഇന്റര്&amp;zwj;നെറ്റ് സേര്&amp;zwj;ച്ച്&amp;zwnj; എൻജിനുകളെ ഇല്ലാതാക്കും, പുതിയ ടെക്നോളജി പ്രൊഡക്ടിവിറ്റി മേഖലയേയും ഓണ്&amp;zwj;ലൈന്&amp;zwj; ഷോപ്പിങ്ങിനെയും പൊളിച്ചെഴുതുമെന്നും ഗേറ്റ്&amp;zwnj;സ് പ്രവചിക്കുന്നു.&lt;/p&gt;
]]></description>
        <pubDate>2023-05-25 01:31:37</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ലോകത്തിലെ ആദ്യ പറക്കുന്ന ബൈക്കുമായി ജാപ്പനീസ് കമ്പനി </title>
        <link>https://nattuvartha.news/news/Tech/all/flyingbike-first</link>
        <guid>https://nattuvartha.news/news/Tech/all/flyingbike-first</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_646dd6caa82c7.jpg</url>
          <title>ലോകത്തിലെ ആദ്യ പറക്കുന്ന ബൈക്കുമായി ജാപ്പനീസ് കമ്പനി </title>
          <link>https://nattuvartha.news/news/Tech/all/flyingbike-first</link>
        </image>
        <description><![CDATA[&lt;p&gt;ലോകത്തിലെ ആദ്യത്തെ പറക്കുന്ന ബൈക്ക് ഔദ്യോഗികമായി ലോഞ്ച് ചെയ്ത് ജാപ്പനീസ് കമ്പനി. ഏകദേശം 555,000 ഡോളർ അഥവാ 4.1 കോടി രൂപയ്ക്കാണ് ടൂറിസ്മോയുടെ ഹോവർ ബെെക്ക് വിൽപ്പനയ്ക്കെത്തുന്നത്.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;br /&gt;
&amp;quot;സ്റ്റാർ വാർസ്&amp;quot; സിനി യൂണിവേഴ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് 12 അടി നീളമുള്ള ഈ ആഡംബര എയർ ക്രൂയിസർ ബെെക്ക് ഡിസെെൻ ചെയ്തിരിക്കുന്നത്. വിമാന നിർമ്മാതാക്കളായ AERWINS ടെക്നോളജീസാണ് വാഹനത്തിന്റെ നിർമാതാക്കൾ.&lt;/p&gt;
]]></description>
        <pubDate>2023-05-24 02:20:17</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>&apos;ചാറ്റ് ലോക്ക്&apos; പുതിയ പ്രൈവസി ഫീച്ചറുമായി വാട്ട്സ് ആപ്പ് </title>
        <link>https://nattuvartha.news/news/Tech/all/whatsapp-privacy-chatlock</link>
        <guid>https://nattuvartha.news/news/Tech/all/whatsapp-privacy-chatlock</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6468a8be87621.jpg</url>
          <title>&apos;ചാറ്റ് ലോക്ക്&apos; പുതിയ പ്രൈവസി ഫീച്ചറുമായി വാട്ട്സ് ആപ്പ് </title>
          <link>https://nattuvartha.news/news/Tech/all/whatsapp-privacy-chatlock</link>
        </image>
        <description><![CDATA[&lt;p&gt;വാട്ട്&amp;zwnj;സ്ആപ്പ് വ്യക്തിപരവും തൊഴിൽപരവുമായ ആവശ്യങ്ങൾക്കായി ഒരുപോലെ നാം ഉപയോഗിക്കാറുണ്ട്. അതിൽ തന്നെ ചിലരുമായുള്ള ചാറ്റുകൾ നമ്മൾ തീർത്തും സ്വകാര്യമായി സൂക്ഷിക്കാനിഷ്ടപ്പെടുന്നവയാണ്. അതുകൊണ്ട് തന്നെ ചിലർ വാട്സ്ആപ്പ് ആപ്പ് ലോക്ക് ഉപയോഗിച്ച് ലോക്ക് ചെ​യ്തൊക്കെയാണ് ഉപയോഗിക്കുന്നത്. എന്നാൽ, ഇനി മുതൽ സ്വകാര്യമായ ചാറ്റുകൾ മറയ്ക്കാനായി വാട്സ്ആപ്പ് മുഴുവൻ ലോക്ക് ചെയ്യേണ്ടതില്ല. അതിനായി പ്രത്യേക &amp;lsquo;ചാറ്റ് ലോക്ക്&amp;rsquo; എന്ന പ്രൈവസി ഫീച്ചർ വാട്സ്ആപ്പിലേക്ക് എത്തിക്കഴിഞ്ഞു.&lt;/p&gt;

&lt;p&gt;ചാറ്റുകൾക്ക് പുറമേ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവയും നമ്മുടെ ഫോണിന്റെ ഫിംഗർ പ്രിന്റോ, പാസ് കോഡോ ഉപയോഗിച്ച് ലോക്ക് ചെയ്യാനാകുമെന്നതാണ് ഈ ഫീച്ചറിന്റെ സവിശേഷത. അതുപോലെ ​ലോക്ക് ചെയ്യപ്പെട്ട ചാറ്റിലേക്ക് വരുന്ന ചിത്രങ്ങളും വിഡിയോകളുമൊന്നും ഗാലറിയിലേക്ക് ഓട്ടോമാറ്റിക് ആയി ഡൗൺലോഡാകില്ല.&lt;/p&gt;

&lt;p&gt;ലോക്ക് ചെയ്താൽ, പിന്നെ ഉടമയറിയാതെ അത്തരം സ്വകാര്യ ചാറ്റുകൾ ആർക്കും ആക്സസ് ചെയ്യാൻ സാധിക്കില്ല. അനുവാദമില്ലാതെ, ആരെങ്കിലും ചാറ്റ് തുറക്കാൻ ശ്രമിച്ചാൽ, ആദ്യം ചാറ്റ് ക്ലിയർ ചെയ്യാനാകും ആവശ്യപ്പെടുക.&lt;/p&gt;

&lt;p&gt;ഫീച്ചർ എങ്ങനെ ഉപയോഗപ്പെടുത്താം.....&lt;/p&gt;

&lt;p&gt;&lt;br /&gt;
വാട്സ്ആപ്പ് ഏറ്റവും പുതിയ വേർഷനിലേക്ക് ഗൂഗിൾ പ്ലേസ്റ്റോറിലോ ആപ്പിൾ ആപ്പ് സ്റ്റോറിലോ പോയി അപ്ഡേറ്റ് ചെയ്യുക. വാട്സ്ആപ്പ് തുറന്ന് ലോക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന ചാറ്റ് തുറക്കുക, ശേഷം ആ ചാറ്റിന്റെ കോൺടാക്ട് ഇൻഫോയിലേക്ക് പോകാനായി പ്രൊഫൈൽ ചിത്രത്തിന്റെ ഐകണിൽ ക്ലിക്ക് ചെയ്യുക. അൽപ്പം താഴോട്ടേക്ക് സ്ക്രോൾ ചെയ്താൽ ചാറ്റ് ലോക്ക് (chat lock) എന്ന ഓപ്ഷൻ കാണാം. നിങ്ങൾ ലോക്ക് ചെയ്യുന്ന ചാറ്റുകളും ഗ്രൂപ്പുകളും വാട്സ്ആപ്പിന്റെ ഹോം പേജിൽ ഏറ്റവും മുകളിലായി &amp;lsquo;ലോക്ക്ഡ് ചാറ്റ്&amp;rsquo; എന്ന പ്രത്യേക ഫോൾഡറിൽ കാണാൻ സാധിക്കും.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-05-20 04:02:35</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>പാസ് വേഡില്ലാതെ ലോഗിന്‍ ചെയ്യാം; പാസ് കീ സൗകര്യവുമായി ഗൂഗിള്‍ </title>
        <link>https://nattuvartha.news/news/Tech/all/google-introduce-pass-key-facility-for-users</link>
        <guid>https://nattuvartha.news/news/Tech/all/google-introduce-pass-key-facility-for-users</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_645600742098e.jpg</url>
          <title>പാസ് വേഡില്ലാതെ ലോഗിന്‍ ചെയ്യാം; പാസ് കീ സൗകര്യവുമായി ഗൂഗിള്‍ </title>
          <link>https://nattuvartha.news/news/Tech/all/google-introduce-pass-key-facility-for-users</link>
        </image>
        <description><![CDATA[&lt;p&gt;ഗൂഗിള്&amp;zwj; അക്കൗണ്ടില്&amp;zwj; ലോഗിന്&amp;zwj; ചെയ്യാന്&amp;zwj; ഇനി മറ്റൊരു സുരക്ഷിതമായ മാര്&amp;zwj;ഗം കൂടി. പാസ് വേഡില്ലാതെ തന്നെ ലോഗിന്&amp;zwj; ചെയ്യാന്&amp;zwj; സാധിക്കുന്ന പാസ് കീ സംവിധാനം ഗൂഗിള്&amp;zwj; അവതരിപ്പിച്ചു. ഫിഡോ (FIDO) സഖ്യത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ആപ്പിള്&amp;zwj; തുടങ്ങിയ കമ്പനികള്&amp;zwj;ക്കൊപ്പം 2022-ല്&amp;zwj; ഗൂഗിള്&amp;zwj; പാസ് കീ സൗകര്യം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എല്ലാ പ്രധാന പ്ലാറ്റ്&amp;zwnj;ഫോമുകളിലും ഗൂഗിള്&amp;zwj; അക്കൗണ്ടുകള്&amp;zwj; ലോഗിന്&amp;zwj; ചെയ്യുന്നതിനായി ഈ പാസ് കീ സേവനം ഉപയോഗപ്പെടുത്താനാവും. പാസ് വേഡുകള്&amp;zwj;, ടു സ്റ്റെപ്പ് വെരിഫിക്കേഷന്&amp;zwj; തുടങ്ങിയ വെരിഫിക്കേഷന്&amp;zwj; മാര്&amp;zwj;ഗങ്ങള്&amp;zwj;ക്കൊപ്പമാണ് ഈ സൗകര്യവും എത്തിച്ചിരിക്കുന്നത്.&lt;/p&gt;

&lt;p&gt;&lt;strong&gt;എന്താണ് പാസ് കീ ?&lt;/strong&gt;&lt;/p&gt;

&lt;p&gt;ആപ്പുകളിലും വെബ്&amp;zwnj;സൈറ്റുകളിലും ലോഗിന്&amp;zwj; ചെയ്യുന്നതിനുള്ള പുതിയ സൗകര്യമാണ് പാസ് കീ. ഇത് പാസ് വേഡുകളേക്കാള്&amp;zwj; സുരക്ഷിതമാണെന്ന് ഗൂഗിള്&amp;zwj; പറയുന്നു. പാസ് വേഡുകള്&amp;zwj;ക്ക് പകരം ഫിംഗര്&amp;zwj;പ്രിന്റ്, ഫേസ് സ്&amp;zwnj;കാന്&amp;zwj;, സ്&amp;zwnj;ക്രീന്&amp;zwj; ലോക്ക് പിന്&amp;zwj; തുടങ്ങിയവ ഉപയോഗിച്ച് അക്കൗണ്ടില്&amp;zwj; ലോഗിന്&amp;zwj; ചെയ്യാന്&amp;zwj; പാസ് കീ സംവിധാനത്തിലൂടെ സാധിക്കും. ഫിഷിങ് പോലുള്ള ഓണ്&amp;zwj;ലൈന്&amp;zwj; ആക്രമണങ്ങളെ ചെറുക്കാന്&amp;zwj; ഇത് സഹായിക്കുമെന്നും ഒടിപി പോലുള്ള സംവിധാനങ്ങളേക്കാള്&amp;zwj; സുരക്ഷിതമാണ് ഇവയെന്നും ഗൂഗിള്&amp;zwj; പറയുന്നു. കഴിഞ്ഞ വര്&amp;zwj;ഷം തന്നെ ആപ്പിള്&amp;zwj; പീസ് കീ സൗകര്യം ഐഒഎസ് 16 ല്&amp;zwj; അവതരിപ്പിച്ചിരുന്നു.&lt;/p&gt;

&lt;p&gt;&lt;strong&gt;എങ്ങനെ പാസ് കീ സെറ്റ് ചെയ്യാം?&lt;/strong&gt;&lt;/p&gt;

&lt;p&gt;&lt;a href=&quot;http://g.co/passkey&quot;&gt;http://g.co/passkey&lt;/a&gt; എന്ന ലിങ്കില്&amp;zwj; ഗൂഗിള്&amp;zwj; അക്കൗണ്ട് ലോഗിന്&amp;zwj; ചെയ്താല്&amp;zwj; നിങ്ങളുടെ പാസ് കീ സേവനം. വര്&amp;zwj;ക്ക് സ്&amp;zwnj;പേസ് അക്കൗണ്ടുകളുടെ അഡ്മിനിസ്&amp;zwnj;ട്രേറ്റര്&amp;zwj;മാര്&amp;zwj;ക്ക് പാസ് കീകള്&amp;zwj; ആക്റ്റിവേറ്റ് ചെയ്യാനുള്ള ഓപ്ഷന്&amp;zwj; താമസിയാതെ എത്തും. പാസ് കീകള്&amp;zwj; പ്രചാരത്തില്&amp;zwj; വന്നതിന് ശേഷം പതിയെ പാസ് വേഡുകളും മറ്റ് ലോഗിന്&amp;zwj; സൗകര്യവും ഒഴിവാക്കപ്പെട്ടേക്കും.&lt;/p&gt;
]]></description>
        <pubDate>2023-05-06 00:23:37</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>പ്ലേ സ്റ്റോറിൽ നിന്ന് 3,500 ലോൺ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ </title>
        <link>https://nattuvartha.news/news/Tech/all/google-remove-many-loan-apps-in-play-store</link>
        <guid>https://nattuvartha.news/news/Tech/all/google-remove-many-loan-apps-in-play-store</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6450f42950ac5.jpg</url>
          <title>പ്ലേ സ്റ്റോറിൽ നിന്ന് 3,500 ലോൺ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ </title>
          <link>https://nattuvartha.news/news/Tech/all/google-remove-many-loan-apps-in-play-store</link>
        </image>
        <description><![CDATA[&lt;p&gt;പ്ലേ സ്റ്റോറിൽ നിന്ന് 3,500 ലോൺ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. ഗൂഗിൾ പോളിസികൾക്കനുസൃതമല്ലാത്ത ലോൺ ആപ്പുകളാണ് നീക്കം ചെയ്തത്. ഈ ആപ്പുകൾ ഉപയോക്താക്കളുടെ അനുവാദമില്ലാതെ കോണ്ടാക്ടുകളും ഫോട്ടോകളും ചോർത്തുന്നുണ്ടെന്ന് ഗൂഗിൾ കണ്ടെത്തി. പേഴ്&amp;zwnj;സണൽ ലോൺ ആപ്പുകൾക്ക് ഉപയോക്താക്കളുടെ ഫോട്ടോ, കോണ്ടാക്ട് തുടങ്ങിയ സെൻസിറ്റീവ് ഡേറ്റകൾ പ്രാപ്യമല്ലാതാക്കാൻ ഗൂഗിൾ തങ്ങളുടെ ലോൺ പോളിസി പുതുക്കിയിട്ടുണ്ട്. വ്യാജ ലോൺ ആപ്പുകളിലൂടെ പണം തട്ടിയെടുത്ത 14 പേരെ മുംബൈ സൈബർ പൊലീസ് പിടികൂടിയതിന് പിന്നാലെയാണ് നടപടി. നിരവധി പേരിൽ നിന്നായി തട്ടിയെടുത്ത 350 കോടി രൂപ ക്രിപ്&amp;zwnj;റ്റോകറൻസിയാക്കി മാറ്റി വിദേശത്ത കടത്തുകയാണ് തട്ടിപ്പുകാർ ചെയ്തത്.&lt;/p&gt;

&lt;p&gt;2021 നും മാർച്ച് 31, 2023 നും മധ്യേ മുംബൈ പൊലീസ് 176 വ്യാജ ലോൺ തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുകളിലായി 70 അറസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഇത്തരം തട്ടിപ്പുകൾ നേരിടാൻ പേഴ്&amp;zwnj;സണൽ ലോൺ ആപ്പുകൾക്ക് പുതിയ ലൈസൻസ് മാനദണ്ഡങ്ങൾ നിഷ്&amp;zwnj;കർശിച്ചിരിക്കുകയാണ് ഗൂഗിൾ.&lt;/p&gt;
]]></description>
        <pubDate>2023-05-02 04:29:51</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>14 മൊബൈല്‍ ആപ്പുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍</title>
        <link>https://nattuvartha.news/news/Tech/all/central-government-banned-fourteen-mobile-applications</link>
        <guid>https://nattuvartha.news/news/Tech/all/central-government-banned-fourteen-mobile-applications</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_644f8c80cbaac.jpg</url>
          <title>14 മൊബൈല്‍ ആപ്പുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍</title>
          <link>https://nattuvartha.news/news/Tech/all/central-government-banned-fourteen-mobile-applications</link>
        </image>
        <description><![CDATA[&lt;p&gt;ഡൽഹി: സുരക്ഷാഭീഷണിയെത്തുടര്&amp;zwj;ന്ന് പതിനാല് മൊബൈല്&amp;zwj; മെസഞ്ചര്&amp;zwj; ആപ്പുകള്&amp;zwj;ക്ക് വിലക്കേര്&amp;zwj;പ്പെടുത്തി കേന്ദ്ര സര്&amp;zwj;ക്കാര്&amp;zwj;. ഐ എം ഒ അടക്കമുള്ള ആപ്പുകളാണ് കേന്ദ്രം വിലക്കിയത്. പാകിസ്താനില്&amp;zwj; നിന്ന് സന്ദേശങ്ങള്&amp;zwj; അയക്കുന്നതിനും സ്വീകരിക്കുന്നതിനും തീവ്രവാദികള്&amp;zwj; ഈ മെസഞ്ചര്&amp;zwj; ആപ്പുകള്&amp;zwj; ഉപയോഗിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നടപടി.&lt;/p&gt;

&lt;p&gt;ഐഎംഒയ്ക്ക് പുറമെ ക്രിപ്&amp;zwnj;വൈസർ, എനിഗ്മ, സേഫ്&amp;zwnj;സ്വിസ്, വിക്രം, മീഡിയഫയർ, ബ്രയാർ, ബിചാറ്റ്, നന്ദ്&amp;zwnj;ബോക്&amp;zwnj;സ്, കോൺയോൺ, എലമെന്റ്, സെക്കന്റ് ലൈൻ, സാംഗി, ത്രീമ തുടങ്ങിയ ആപ്ലിക്കേഷനുകളാണ് സർക്കാർ നിരോധിച്ചത്&amp;zwnj;.&lt;br /&gt;
&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-05-01 02:55:20</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ച സംഭവം: പ്രതികരണവുമായി ഷവോമി </title>
        <link>https://nattuvartha.news/news/Tech/all/thrisur-mobile-phone-blast-girl-death-xiaomi</link>
        <guid>https://nattuvartha.news/news/Tech/all/thrisur-mobile-phone-blast-girl-death-xiaomi</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_644a63fa43070.jpg</url>
          <title>തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ച സംഭവം: പ്രതികരണവുമായി ഷവോമി </title>
          <link>https://nattuvartha.news/news/Tech/all/thrisur-mobile-phone-blast-girl-death-xiaomi</link>
        </image>
        <description><![CDATA[&lt;p&gt;ബംഗളൂരു: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതികരിച്ച് ഷവോമി. 91മൊബൈൽസിനോടാണ് ഷവോമിയുടെ പ്രതികരണം. കമ്പനിയെ സംബന്ധിച്ചടുത്തോളം ഉപഭോക്താക്കളുടെ സുരക്ഷക്കാണ് വലിയ പ്രാധാന്യം നൽകുന്നതെന്ന് ഷവോമി അറിയിച്ചു. ഫോൺ പൊട്ടിത്തെറിച്ച വിഷയം ഗൗരവത്തോടെയാണ് കാണുന്നത്. പെൺകുട്ടിയുടെ കുടുംബത്തിന് എന്ത് സഹായം വേണമെങ്കിലും നൽകും. സംഭവത്തിൽ ഷവോമി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ഏജൻസികളുമായി പൂർണമായും സഹകരിക്കുമെന്നും കമ്പനി അറിയിച്ചു. ഷവോമിയുടെ കീഴിൽ വരുന്ന റെഡ്മിയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്.&lt;/p&gt;

&lt;p&gt;തൃശൂർ തിരുവില്വാമലയിലാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യമുണ്ടായത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്.&lt;/p&gt;
]]></description>
        <pubDate>2023-04-27 05:01:02</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ഒരു അക്കൗണ്ട് 4 ഫോണിൽ ഉപയോഗിക്കാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്</title>
        <link>https://nattuvartha.news/news/Tech/all/WhatsApp-announced-new-feature-in-one-account</link>
        <guid>https://nattuvartha.news/news/Tech/all/WhatsApp-announced-new-feature-in-one-account</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6449086d50f43.jpg</url>
          <title>ഒരു അക്കൗണ്ട് 4 ഫോണിൽ ഉപയോഗിക്കാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്</title>
          <link>https://nattuvartha.news/news/Tech/all/WhatsApp-announced-new-feature-in-one-account</link>
        </image>
        <description><![CDATA[&lt;p&gt;ന്യൂയോർക്ക്: ഒരു ഉപഭോക്താവിന് നാലു ഡിവൈസുകളിൽ ഒരേസമയം വാട്സാപ് അക്കൗണ്ട് ഉപയോഗിക്കാമെന്ന് മെറ്റ മേധാവി മാർക്ക് സക്കർബർഗ്. ഫെയ്സ്ബുക് പോസ്റ്റിലൂടെയായിരുന്നു സക്കർബർഗിന്റെ പ്രഖ്യാപനം. നിരവധി വർഷങ്ങളായി വാട്സാപ്പിന്റെ ഉപഭോക്താക്കൾ നിരന്തരമായി ആവശ്യപ്പെടുന്ന കാര്യമാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. വരും ആഴ്ചകളിൽത്തന്നെ ലോകമെങ്ങും ഈ പുതിയ ഫീച്ചർ പ്രാബല്യത്തിൽവരും. നിലവിൽ വെബ് ബ്രൗസർ വഴിയോ പിസി ആപ്ലിക്കേഷനുകൾ വഴിയോ ഉപയോഗിക്കാമായിരുന്നു. എന്നാൽ ആദ്യമായാണ് വിവിധ സ്മാർട് ഡിവൈസുകളിൽ ഒരേസമയം ഒരു അക്കൗണ്ട് തുറക്കാൻ സാധിക്കുന്നത്. പ്രൈമറിയായി ഒരു ഫോൺ ഉണ്ടായിരിക്കണം. ഈ ഫോൺ വഴിയായിരിക്കും മറ്റു ഡിവൈസുകളിലെ അക്കൗണ്ടുകൾ ഓതറൈസ് ചെയ്യുന്നത്. വാട്സാപ് വെബ് ഉപയോഗിക്കുന്നതുപോലെ ക്യുആർ കോഡ് സ്കാൻ ചെയ്താണ് ഈ ഡിവൈസുകളിൽ അക്കൗണ്ട് ഓതറൈസ് ചെയ്യേണ്ടത്. ഒടിപി അടിസ്ഥാനമാക്കിയുള്ള ഓതറൈസേഷനടക്കമുള്ളവ ഉടൻ വരുമെന്ന് കമ്പനിയുടെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു.&lt;/p&gt;
]]></description>
        <pubDate>2023-04-26 04:18:10</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ട്വിറ്ററിന്റെ ‘കിളി പോയി, പകരം നായ വന്നു’; ലോഗോ മാറ്റി ഇലോൺ മസ്ക്</title>
        <link>https://nattuvartha.news/news/Tech/all/twitter-logo-change-elon-musk-dog</link>
        <guid>https://nattuvartha.news/news/Tech/all/twitter-logo-change-elon-musk-dog</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_642bd2a4197c9.jpg</url>
          <title>ട്വിറ്ററിന്റെ ‘കിളി പോയി, പകരം നായ വന്നു’; ലോഗോ മാറ്റി ഇലോൺ മസ്ക്</title>
          <link>https://nattuvartha.news/news/Tech/all/twitter-logo-change-elon-musk-dog</link>
        </image>
        <description><![CDATA[&lt;p&gt;വാഷിങ്ടൻ: ട്വിറ്ററിൽ വീണ്ടും പരിഷ്കാരവുമായി സിഇഒ ഇലോൺ മസ്ക്. ഇത്തവണ ലോഗോ മാറ്റമാണ് വരുത്തിയിട്ടുള്ളത്. ട്വിറ്ററിന്റെ പ്രശസ്തമായ &amp;lsquo;നീലക്കിളി&amp;rsquo; ലോഗോയാണ് മസ്ക് മാറ്റിയത്. പകരം, ഡോഗ്&amp;zwnj;കോയിൻ ക്രിപ്റ്റോ കറൻസിയുടെ മീം ആയ നായയാണ് പുതിയ ലോഗോ. മൈക്രോ ബ്ലോഗിങ് സൈറ്റിന്റെ ഡെസ്ക്ടോപ്പ് വേർഷനിൽ മാത്രമാണ് മാറ്റം. മൊബൈൽ ആപ്പിൽ നിലവിൽ മാറ്റമില്ല. 2013ൽ തമാശയായി സൃഷ്ടിച്ചതാണ് ഈ &amp;lsquo;നായ മീം&amp;rsquo;.&lt;br /&gt;
ലോഗോ മാറ്റത്തെക്കുറിച്ച രസകരമാണ് ട്വീറ്റുകളും ഇലോൺ മസ്ക് പങ്കുവച്ചിട്ടുണ്ട്. പുതിയ ലോഗയിലെ &amp;lsquo;നായ&amp;rsquo; കാറിൽ പോകുമ്പോൾ പൊലീസ് ഉദ്യോസ്ഥൻ പരിശോധിക്കുന്നതും, ഡ്രൈവിങ് ലൈസൻസിലുള്ള &amp;lsquo;നീലക്കിളി&amp;rsquo;യുടെ ചിത്രം പഴയതാണെന്നും പറയുന്ന കാർട്ടൂണാണ് ഒരു ട്വീറ്റ്. മാർച്ച് 26ന് ഒരു ട്വിറ്റർ ഉപഭോക്താവുമായി മസ്ക് നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടും പങ്കുവച്ചിട്ടുണ്ട്. ലോഗോ മാറ്റണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിറവേറ്റിയെന്ന കുറിപ്പോടെയാണ് സ്ക്രീൻഷോട്ട് ട്വീറ്റ് ചെയ്തത്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതു മുതൽ നിരവധി മാറ്റങ്ങളാണ് സൈറ്റിൽ വരുത്തിയത്. അക്കൗണ്ടുകൾക്ക് വേരിഫെയ്ഡ് &amp;lsquo;ടിക്&amp;rsquo; കിട്ടാൻ പേയ്മെന്റ് സംവിധാനം ഉൾപ്പെടെ ഏർപ്പെടുത്തി. &amp;nbsp;&lt;/p&gt;

&lt;blockquote class=&quot;twitter-tweet&quot;&gt;&lt;p lang=&quot;zxx&quot; dir=&quot;ltr&quot;&gt;&lt;a href=&quot;https://t.co/wmN5WxUhfQ&quot;&gt;pic.twitter.com/wmN5WxUhfQ&lt;/a&gt;&lt;/p&gt;&amp;mdash; Elon Musk (@elonmusk) &lt;a href=&quot;https://twitter.com/elonmusk/status/1642962756906418176?ref_src=twsrc%5Etfw&quot;&gt;April 3, 2023&lt;/a&gt;&lt;/blockquote&gt; &lt;script async src=&quot;https://platform.twitter.com/widgets.js&quot; charset=&quot;utf-8&quot;&gt;&lt;/script&gt;
]]></description>
        <pubDate>2023-04-04 00:33:03</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനം മാർക്ക് 3-എം 3 വിജയകരമായി വിക്ഷേപിച്ചു</title>
        <link>https://nattuvartha.news/news/Tech/all/isros-launch-vehicle-mark-3-m3-successfully-launched</link>
        <guid>https://nattuvartha.news/news/Tech/all/isros-launch-vehicle-mark-3-m3-successfully-launched</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_5861951700181482.webp</url>
          <title>ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനം മാർക്ക് 3-എം 3 വിജയകരമായി വിക്ഷേപിച്ചു</title>
          <link>https://nattuvartha.news/news/Tech/all/isros-launch-vehicle-mark-3-m3-successfully-launched</link>
        </image>
        <description><![CDATA[&lt;p&gt;ചെന്നൈ : ബ്രിട്ടീഷ് കമ്പനിയായ വൺ വെബിനായുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) വിക്ഷേപണ വാഹനമായ മാർക്ക് 3-എം 3 (എൽവിഎം 3 -എം 3) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് രാവിലെ ഒമ്പത് മണിയോടെയാണ് എൽവിഎം -3 കുതിച്ചുയർന്നത്. സാറ്റലൈറ്റ് അധിഷ്ഠിത ഇന്‍റർനെറ്റിനായി വൺ വെബ് കമ്പനിയുടെ 36 ഉപഗ്രഹങ്ങളാണ് ഇതിലുള്ളത്. വൺ വെബ് ഇന്ത്യ -2 ദൗത്യത്തിന്‍റെ കൗണ്ട് ഡൗൺ ഇന്നലെ രാവിലെ 8.30നാണ് ആരംഭിച്ചത്.

ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) വൺ വെബ് ഗ്രൂപ്പ് കമ്പനിയും തമ്മിലുള്ള രണ്ടാമത്തെ സഹകരണ വിക്ഷേപണമാണ് ഇത്. 2022 ഒക്ടോബർ 23ന് എൻഎസ്ഐഎൽ 36 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു. ഇന്നത്തെ വിക്ഷേപണത്തോടെ മൊത്തം 72 ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വഴി വൺ വെബ് കമ്പനി ഭ്രമണപഥത്തിൽ എത്തിക്കും. 5,805 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ ജിഎസ്എൽവി എന്നറിയപ്പെടുന്ന വിക്ഷേപണ വാഹനത്തിന്‍റെ പരിഷ്കരിച്ച പതിപ്പായ എൽവിഎം 3 ഉപയോഗിച്ച് 455 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുക.

കമ്പനിയുടെ ഇതുവരെയുള്ള 18-ാമത്തെ ലോഞ്ചും ഈ വർഷത്തെ മൂന്നാമത്തെ ലോഞ്ചുമായിരുന്നു ഇന്ന്. ഇതോടെ അവരുടെ 616 ഉപഗ്രഹങ്ങൾ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ സ്ഥാപിക്കും. ഇതോടെ വൺവെബിന്‍റെ ആദ്യ തലമുറ സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനത്തിനായുള്ള എല്ലാ ഉപഗ്രഹങ്ങളുടെയും വിക്ഷേപണം പൂർത്തിയാകുമെന്ന് കമ്പനി അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2023-03-26 23:47:20</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>വളർച്ചാ നിരക്കിൽ ടിക് ടോക്കിനെയും ഇൻസ്റ്റഗ്രാമിനെയും പിന്തള്ളി ചാറ്റ് ജിപിടി</title>
        <link>https://nattuvartha.news/news/Tech/all/chat-gpt-overtakes-tiktok-and-instagram-in-growth-rate</link>
        <guid>https://nattuvartha.news/news/Tech/all/chat-gpt-overtakes-tiktok-and-instagram-in-growth-rate</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_7202961700180763.webp</url>
          <title>വളർച്ചാ നിരക്കിൽ ടിക് ടോക്കിനെയും ഇൻസ്റ്റഗ്രാമിനെയും പിന്തള്ളി ചാറ്റ് ജിപിടി</title>
          <link>https://nattuvartha.news/news/Tech/all/chat-gpt-overtakes-tiktok-and-instagram-in-growth-rate</link>
        </image>
        <description><![CDATA[&lt;p&gt;ഹോങ്കോങ് : വളർച്ചാ നിരക്കിൽ ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ഭീമൻമാരെ മറികടന്ന് ഓപ്പൺ എഐയുടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സെർച്ച് എഞ്ചിനായ ചാറ്റ്ജിപിടി. ഇന്‍റർനെറ്റ് ലോകത്ത് പ്രവേശിച്ച് രണ്ട് മാസത്തിനുള്ളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ചാറ്റ്ബോട്ട് 100 ദശലക്ഷം ഉപയോക്താക്കളെയാണ് നേടിയത്. ഹോങ്കോങ്ങിൽ നടന്ന 26-ാമത് ഏഷ്യൻ ഇൻവെസ്റ്റ്‌മെന്റ് കോൺഫറൻസിൽ ക്രെഡിറ്റ് സ്വീസാണ് ചാറ്റ്ജിപിടിയുടെ വളർച്ചയെക്കുറിച്ച് ആഴത്തിലുള്ള തീമാറ്റിക് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ടൈം റിപ്പോർട്ട് അനുസരിച്ച്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളേക്കാൾ വേഗത്തിൽ ആഴ്ചകൾക്കുള്ളിൽ ജനപ്രീതി നേടാൻ ചാറ്റ്ജിപിടിക്ക് കഴിഞ്ഞു. കൂടുതൽ സൂക്ഷ്മമായ ട്യൂണിങിന് ശേഷം പരിവർത്തനം ചെയ്യാനും ഒടുവിൽ നിയന്ത്രിക്കപ്പെടാനും സാധ്യതയുണ്ടെന്നും റിപ്പോർട്ട് പ്രസ്താവിച്ചു. 

നവംബർ 30 ന് ലോഞ്ച് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ ചാറ്റ്ജിപിടി ഒരു ദശലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കിയിരുന്നു. 2022 ഡിസംബറോടെ 57 ദശലക്ഷം ഉപയോക്താക്കളെയും 2023 ജനുവരിയോടെ 100 ദശലക്ഷം ഉപയോക്താക്കളെയും നേടി.&lt;/p&gt;]]></description>
        <pubDate>2023-03-24 03:15:14</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>എക്‌സെഞ്ച്വർ കൂട്ട പിരിച്ചുവിടലിനൊരുങ്ങുന്നു; നീക്കം ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി</title>
        <link>https://nattuvartha.news/news/Tech/all/the-exchange-is-preparing-for-mass-layoffs-the-move-is-part-of-reducing-costs</link>
        <guid>https://nattuvartha.news/news/Tech/all/the-exchange-is-preparing-for-mass-layoffs-the-move-is-part-of-reducing-costs</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_3082851700180820.webp</url>
          <title>എക്‌സെഞ്ച്വർ കൂട്ട പിരിച്ചുവിടലിനൊരുങ്ങുന്നു; നീക്കം ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി</title>
          <link>https://nattuvartha.news/news/Tech/all/the-exchange-is-preparing-for-mass-layoffs-the-move-is-part-of-reducing-costs</link>
        </image>
        <description><![CDATA[&lt;p&gt;ദില്ലി : പ്രമുഖ ഐടി കമ്പനിയായ എക്‌സെഞ്ച്വർ കൂട്ട പിരിച്ചുവിടലിന് തയ്യാറെടുക്കുന്നു. 19,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്നും വാർഷിക വരുമാനവും ലാഭ പ്രവചനങ്ങളും കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു. സാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തിൽ ചെലവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം.

കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ 2.5 ശതമാനം പേരെ പിരിച്ചുവിടാനാണ് എക്‌സെഞ്ച്വർ പദ്ധതിയിടുന്നത്. വാർഷിക വരുമാന വളർച്ച 8 ശതമാനം മുതൽ 10 ശതമാനം വരെയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നേരത്തെ ഇത് 8 മുതൽ 11 ശതമാനം വരെയായിരുന്നു. &lt;/p&gt;]]></description>
        <pubDate>2023-03-24 03:15:14</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഇൻഫോസിസ് കമ്പനി ബോർഡിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കിരൺ മജുംദാർ ഷാ</title>
        <link>https://nattuvartha.news/news/Tech/all/kiran-mazumdar-shaw-announces-retirement-from-infosys-board</link>
        <guid>https://nattuvartha.news/news/Tech/all/kiran-mazumdar-shaw-announces-retirement-from-infosys-board</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_1378111700180821.webp</url>
          <title>ഇൻഫോസിസ് കമ്പനി ബോർഡിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കിരൺ മജുംദാർ ഷാ</title>
          <link>https://nattuvartha.news/news/Tech/all/kiran-mazumdar-shaw-announces-retirement-from-infosys-board</link>
        </image>
        <description><![CDATA[&lt;p&gt;ദില്ലി : കിരൺ മജുംദാർ-ഷാ ഇൻഫോസിസ് കമ്പനി ബോർഡിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. കാലാവധി പൂർത്തിയാക്കിയ ശേഷമാണ് കിരൺ മജുംദാർ ഷാ ഇൻഫോസിസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 2014 ൽ കമ്പനിയിൽ സ്വതന്ത്ര ഡയറക്ടറായും 2018 ൽ ലീഡ് സ്വതന്ത്ര ഡയറക്ടറായും നിയമിതയായ കിരൺ നോമിനേഷൻ &amp; റെമ്യൂണറേഷൻ കമ്മിറ്റിയിലും ബോർഡിന്‍റെ റിസ്ക് മാനേജ്മെന്‍റ് കമ്മിറ്റിയിലും അംഗമായിരുന്നു.

അതേസമയം, നോമിനേഷൻ &amp; റെമ്യൂണറേഷൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ, 2023 മാർച്ച് 23 മുതൽ ഇൻഫോസിസ് ഡി സുന്ദരത്തെ കമ്പനിയുടെ ലീഡ് ഇൻഡിപെൻഡന്റ് ഡയറക്ടറായി നിയമിച്ചു. 2017 മുതൽ ഇൻഫോസിസിന്റെ ബോർഡിൽ അംഗമാണ് ഇദ്ദേഹം. &lt;/p&gt;]]></description>
        <pubDate>2023-03-24 03:15:14</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ചാറ്റ്ജി.പി.ടിയുടെ സ്വാധീനം; 80% പേരുടെ ജോലിയുടെ 10 ശതമാനത്തെയെങ്കിലും ബാധിച്ചേക്കും</title>
        <link>https://nattuvartha.news/news/Tech/all/the-influence-of-chatgpt-at-least-10-per-cent-of-the-work-of-80-per-cent-of-the-workforce-could-be-affected</link>
        <guid>https://nattuvartha.news/news/Tech/all/the-influence-of-chatgpt-at-least-10-per-cent-of-the-work-of-80-per-cent-of-the-workforce-could-be-affected</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_225201700180821.webp</url>
          <title>ചാറ്റ്ജി.പി.ടിയുടെ സ്വാധീനം; 80% പേരുടെ ജോലിയുടെ 10 ശതമാനത്തെയെങ്കിലും ബാധിച്ചേക്കും</title>
          <link>https://nattuvartha.news/news/Tech/all/the-influence-of-chatgpt-at-least-10-per-cent-of-the-work-of-80-per-cent-of-the-workforce-could-be-affected</link>
        </image>
        <description><![CDATA[&lt;p&gt;നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടി ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഓപ്പൺ എഐ എന്ന സ്റ്റാർട്ടപ്പ് സൃഷ്ടിച്ച ഈ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സെർച്ച് എഞ്ചിനിലെ പ്രധാന നിക്ഷേപകൻ മൈക്രോസോഫ്റ്റാണ്. ചാറ്റ്ജിപിടിയുടെ കഴിവിൽ അമ്പരന്ന പലരും ഭാവിയിൽ ഇത് മനുഷ്യൻ തന്നെ തലവേദനയാകുമെന്ന് പ്രവചിച്ചിട്ടുണ്ട്.

ഓപ്പൺ എഐയിലെയും പെൻസിൽവാനിയ സർവകലാശാലയിലെയും ഗവേഷകർ തൊഴിൽ വിപണിയിൽ ചാറ്റ്ജിപിടി പോലുള്ള വലിയ ഭാഷാ മോഡലുകളുടെ (എൽഎൽഎം) സ്വാധീനം പരിശോധിക്കാൻ ഒരു പഠനം നടത്തി. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതാണ്.

ചാറ്റ്ജിപിടി പോലുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപകരണങ്ങളുടെ ജനനം യുഎസിലെ 99 ശതമാനം തൊഴിലാളികളെയും ഏതെങ്കിലും വിധത്തിൽ ബാധിക്കുമെന്ന് പഠനം പറയുന്നു. മൊത്തം തൊഴിലാളികളിൽ 80 ശതമാനം പേരുടെ ജോലിയുടെ 10 ശതമാനത്തെയെങ്കിലും എഐ ബോട്ടുകൾ കവർന്നെടുക്കും. അവശേഷിക്കുന്നതിൽ 19 ശതമാനം തൊഴിലാളികളുടെ തൊഴിലിന്റെ 50 ശതമാനത്തെയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ടൂളുകളുടെ നുഴഞ്ഞുകയറ്റം ബാധിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;]]></description>
        <pubDate>2023-03-24 03:15:14</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>പിരിച്ച് വിടേണ്ടവരുടെ പട്ടിക തയ്യാറാക്കിക്കൊ; മാനേജര്‍മാര്‍ക്ക് ഡിസ്നിയുടെ നിർദേശം</title>
        <link>https://nattuvartha.news/news/Tech/all/prepare-a-list-of-those-to-be-dismissed-disneys-advice-to-managers</link>
        <guid>https://nattuvartha.news/news/Tech/all/prepare-a-list-of-those-to-be-dismissed-disneys-advice-to-managers</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_2235621700180135.webp</url>
          <title>പിരിച്ച് വിടേണ്ടവരുടെ പട്ടിക തയ്യാറാക്കിക്കൊ; മാനേജര്‍മാര്‍ക്ക് ഡിസ്നിയുടെ നിർദേശം</title>
          <link>https://nattuvartha.news/news/Tech/all/prepare-a-list-of-those-to-be-dismissed-disneys-advice-to-managers</link>
        </image>
        <description><![CDATA[&lt;p&gt;ന്യൂ ഡൽഹി : പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ മാനേജർമാർക്ക് നിർദ്ദേശം നൽകി ഡിസ്നി. അടുത്ത മാസത്തോടെ 4,000 പേരെ പിരിച്ചുവിടുമെന്നാണ് വിവരം. ചെലവ് കുറയ്ക്കൽ എന്നാണ് വിശദീകരണം. ഡിസ്നിക്ക് ഏകദേശം 190,000 ജീവനക്കാരുണ്ട്. ചെലവ് കുറയ്ക്കുന്നതിനും കമ്പനിയുടെ പ്രവർത്തന ഘടന പുനഃസംഘടിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

കഴിഞ്ഞ വർഷം നവംബറിൽ കമ്പനിയുടെ സിഇഒ റോബർട്ട് ഇഗർ മുൻ സിഇഒ ബോബ് ചാപെക്കിൽ നിന്ന് ചുമതലയേറ്റതിന് തൊട്ടുപിന്നാലെ ഡിസ്നി ചെലവ് ചുരുക്കൽ, പിരിച്ചുവിടൽ പദ്ധതി ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വരും ആഴ്ചകളിൽ പിരിച്ചുവിടലുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിരിച്ചുവിടലുകൾ ഘട്ടം ഘട്ടമായി നടത്തുമോ എന്നതിനെക്കുറിച്ച് കമ്പനിയിൽ നിന്ന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. 5.5 ബില്യൺ ഡോളർ ചെലവ് ലാഭിക്കുന്നതിനും ബിസിനസ്സ് ലാഭകരമാക്കുന്നതിനുമായി 7,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ഡിസ്നി പ്രഖ്യാപിച്ചത്.

കമ്പനി അതിന്‍റെ പ്രധാന ബ്രാൻഡുകളിലും ഫ്രാഞ്ചൈസികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, ബിസിനസ്സ് കൂടുതൽ ലാഭകരമാക്കുന്നതിന് ചെലവ് കുറയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് സിഇഒ ബോബ് ഐഗറിൻ വ്യക്തമാക്കിയിരുന്നു. പുതിയ പ്ലാൻ അനുസരിച്ച്, ഡിസ്നി കമ്പനിയെ മൂന്ന് വിഭാഗങ്ങളായി പുനഃസംഘടിപ്പിക്കും.&lt;/p&gt;]]></description>
        <pubDate>2023-03-20 03:00:25</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>മാതൃത്വ അവധിയിലായിരുന്ന മെറ്റ ജീവനക്കാരിയുടെ ജോലി തെറിച്ചു; അനുഭവം പങ്കുവച്ച് യുവതി</title>
        <link>https://nattuvartha.news/news/Tech/all/a-meta-employee-who-was-on-maternity-leave-lost-her-job-young-woman-shares-her-experience</link>
        <guid>https://nattuvartha.news/news/Tech/all/a-meta-employee-who-was-on-maternity-leave-lost-her-job-young-woman-shares-her-experience</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_3274751700179341.webp</url>
          <title>മാതൃത്വ അവധിയിലായിരുന്ന മെറ്റ ജീവനക്കാരിയുടെ ജോലി തെറിച്ചു; അനുഭവം പങ്കുവച്ച് യുവതി</title>
          <link>https://nattuvartha.news/news/Tech/all/a-meta-employee-who-was-on-maternity-leave-lost-her-job-young-woman-shares-her-experience</link>
        </image>
        <description><![CDATA[&lt;p&gt;ന്യൂയോർക് : മാതൃത്വ അവധിയിലായിരുന്ന മെറ്റാ ജീവനക്കാരിക്ക് ജോലി നഷ്ടപ്പെട്ടു. ലിങ്ക്ഡ്ഇൻ വഴിയാണ് അവർ തന്‍റെ അനുഭവം പങ്കുവച്ചത്. സക്കർ ബർഗ് തന്റെ ശമ്പളം വെട്ടിക്കുറച്ചോ എന്നും അവർ ചോദിക്കുന്നുണ്ട്. മെറ്റ അടുത്തിടെ രണ്ടാം ഘട്ട പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിരുന്നു. ഈ ഘട്ടത്തിൽ 10,000 പേരെ പിരിച്ചുവിടും. 

2022 നവംബറിൽ 11,000 ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിരുന്നു. അവരിൽ താനില്ലെന്ന് യുവതി നേരത്തെ തന്നെ പോസ്റ്റ് ചെയ്തിരുന്നു. 

&quot;പ്രസവാവധിയിലായിരുന്ന എന്നെ പിരിച്ചുവിട്ടു. മാർക്കറ്റ് ട്രെൻഡുകളിലും ബിസിനസിലും വന്ന മാറ്റങ്ങൾ എനിക്ക് മനസിലാക്കാൻ കഴിയും. എന്നാൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടേണ്ടിവരുന്ന തരത്തിൽ മെറ്റയുടെ തലപ്പത്തിരിക്കുന്നവർ എങ്ങനെയാണ് മാറിയത്? മാർക്ക് സക്കർബർഗ് ശമ്പളം വെട്ടിക്കുറച്ചോ?&quot; പിരിച്ചുവിടൽ ഏറ്റുവാങ്ങിയ യുവതി ലിങ്ക്ഡ്ഇൻൽ കുറിച്ചു. &lt;/p&gt;]]></description>
        <pubDate>2023-03-16 03:30:24</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ബ്രിട്ടന്റെ പുതിയ ബിൽ അംഗീകരിക്കില്ലെന്ന് വാട്സ്ആപ്പും സിഗ്നലും; രാജ്യത്ത് നിന്ന് പുറത്തായേക്കും</title>
        <link>https://nattuvartha.news/news/Tech/all/whatsapp-and-signal-say-they-wont-accept-britains-new-bill-may-be-out-of-the-country</link>
        <guid>https://nattuvartha.news/news/Tech/all/whatsapp-and-signal-say-they-wont-accept-britains-new-bill-may-be-out-of-the-country</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_6359601700178662.webp</url>
          <title>ബ്രിട്ടന്റെ പുതിയ ബിൽ അംഗീകരിക്കില്ലെന്ന് വാട്സ്ആപ്പും സിഗ്നലും; രാജ്യത്ത് നിന്ന് പുറത്തായേക്കും</title>
          <link>https://nattuvartha.news/news/Tech/all/whatsapp-and-signal-say-they-wont-accept-britains-new-bill-may-be-out-of-the-country</link>
        </image>
        <description><![CDATA[&lt;p&gt;യുകെ : മെസേജിംഗ് ആപ്ലിക്കേഷനുകളായ വാട്ട്സ്ആപ്പ്, സിഗ്നൽ എന്നിവയെ ബ്രിട്ടന്റെ പുതിയ ഓൺലൈൻ സുരക്ഷാ ബിൽ സാരമായി ബാധിച്ചിരിക്കുകയാണ്. പുതിയ ബിൽ രണ്ട് അപ്ലിക്കേഷനുകളിലെയും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (ഇ2ഇഇ) സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുകയാണ്. ഇത് അനുവദിക്കാനാവില്ലെന്നും നിയമ വിരുദ്ധമാക്കുമെന്നും യുകെ അധികൃതർ പറയുന്നു. എന്നാൽ അങ്ങനെ സംഭവിച്ചാൽ അതിന് വഴങ്ങില്ലെന്നും യുകെയിലെ പ്രവർത്തനങ്ങൾ നിർത്തുമെന്നും വാട്ട്സ്ആപ്പ് മേധാവി വിൽ കാത്കാർട്ട് വ്യക്തമാക്കി.

വാട്ട്സ്ആപ്പിനേക്കാൾ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്ന സിഗ്നലിന്റെ മേധാവി മെറഡിറ്റ് വിറ്റകറും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബ്രിട്ടന്‍റെ ആവശ്യം നിരസിച്ചിരുന്നു. യൂസർമാരുടെ സന്ദേശങ്ങൾ സ്കാൻ ചെയ്യണമെന്നാണ് പറയുന്നതെങ്കിൽ യുകെയിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്നാണ് അദ്ദേഹവും വ്യക്തമാക്കിയത്.

ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി വാട്ട്സ്ആപ്പും സിഗ്നലും എൻക്രിപ്റ്റ് ചെയ്യുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ ദുർബലപ്പെടുത്തുന്നതാണ് യുകെയുടെ പുതിയ ഓൺലൈൻ സുരക്ഷാ ബിൽ. അങ്ങനെ ചെയ്യാൻ വിസമ്മതിക്കുകയാണെങ്കിൽ, രണ്ട് അപ്ലിക്കേഷനുകളും യുകെയിൽ നിരോധിക്കപ്പെടുകയും ചെയ്യും.&lt;/p&gt;]]></description>
        <pubDate>2023-03-13 09:30:28</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>സൂര്യന് മുമ്പ് ബഹിരാകാശത്ത് വെള്ളം ഉണ്ടായിരുന്നു; കണ്ടെത്തലുമായി ശാസ്ത്ര ലോകം</title>
        <link>https://nattuvartha.news/news/Tech/all/before-the-sun-there-was-water-in-space-the-scientific-world-with-the-discovery</link>
        <guid>https://nattuvartha.news/news/Tech/all/before-the-sun-there-was-water-in-space-the-scientific-world-with-the-discovery</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_4052201700178600.webp</url>
          <title>സൂര്യന് മുമ്പ് ബഹിരാകാശത്ത് വെള്ളം ഉണ്ടായിരുന്നു; കണ്ടെത്തലുമായി ശാസ്ത്ര ലോകം</title>
          <link>https://nattuvartha.news/news/Tech/all/before-the-sun-there-was-water-in-space-the-scientific-world-with-the-discovery</link>
        </image>
        <description><![CDATA[&lt;p&gt;സൂര്യനാണോ ഭൂമിയാണോ ആദ്യം ഉണ്ടായത്? കുട്ടിക്കാലത്തെ ഈ കുസൃതി ചോദ്യം നമ്മെ ഏറെ കുഴക്കിയ ഒന്നായിരുന്നു. എന്നാൽ സാധാരണക്കാർ നിസ്സാരമെന്ന് കരുതുന്ന സംശയങ്ങൾക്ക് പിന്നാലെ മനുഷ്യർ പോകുമ്പോഴാണ് പ്രപഞ്ചത്തിലെ പല കാര്യങ്ങൾക്കും ഉത്തരം ലഭിക്കുന്നത്. അത്തരം ഒരു ദീര്‍ഘ ഗവേഷണത്തിലെ അനുമാനം യഥാര്‍ത്ഥ്യമാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. 

സൂര്യന് മുമ്പ് ബഹിരാകാശത്ത് ജലം രൂപപ്പെട്ടിരുന്നുവെന്ന കണ്ടെത്തലിന്റെ പാതയിലാണ് ശാസ്ത്ര ലോകം. ബഹിരാകാശത്ത് സൂര്യൻ രൂപപ്പെടുന്നതിന് മുമ്പ് ജലമുണ്ടായിരുന്നു. ബഹിരാകാശത്തെ ജലത്തിന്‍റെ സാന്നിധ്യം കണ്ടെത്താൻ ഗവേഷകർ അത്യാധുനിക ടെലിസ്കോപിക് ലെൻസായ അറ്റകാമ ലാർജ് മില്ലിമീറ്റർ / സബ്മില്ലിമീറ്റർ അറേയാണ് (എഎൽഎംഎ) ഉപയോഗിച്ചത്. 

ഭൂമിയിൽ നിന്ന് 1,300 പ്രകാശവർഷം അകലെയുള്ള വി883 ഒറിയോണിസ് എന്ന നക്ഷത്രത്തിന് ചുറ്റുമുള്ള ഗ്രഹ രൂപീകരണ പ്രദേശത്താണ് വാതക ജലം കണ്ടെത്തിയത്. വി883 ഒറിയോണിസിന് ചുറ്റുമുള്ള ജലത്തിന്‍റെ സാന്നിധ്യം അതിന്‍റെ രാസസാന്നിധ്യത്തെ സൂചിപ്പിക്കുന്നു. ബഹിരാകാശത്ത് പുതുതായി കണ്ടെത്തിയ ജലത്തിന്‍റെ സാന്നിധ്യം നക്ഷത്രങ്ങൾ രൂപപ്പെടുന്ന വാതക മേഘങ്ങളിൽ നിന്ന് ഗ്രഹത്തിലേക്കുള്ള ജലത്തിന്‍റെ ചലനത്തെ വിശദീകരിക്കുമെന്നും ഗവേഷകർ കരുതുന്നു. മാത്രമല്ല, ഈ പഠനം ഭൂമിയിലെ ജലത്തിന്‍റെ സാന്നിധ്യം സൂര്യനെക്കാൾ പഴക്കമുള്ളതാണെന്ന ആശയം വിശദീകരിക്കുമെന്നും അവർ അവകാശപ്പെട്ടു. &lt;/p&gt;]]></description>
        <pubDate>2023-03-13 02:30:32</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു; ടെക് മഹീന്ദ്രയുടെ എംഡി സ്ഥാനം ഏറ്റെടുത്തേക്കും</title>
        <link>https://nattuvartha.news/news/Tech/all/infosys-president-mohit-joshi-resigns-tech-mahindra-likely-to-take-over-as-md</link>
        <guid>https://nattuvartha.news/news/Tech/all/infosys-president-mohit-joshi-resigns-tech-mahindra-likely-to-take-over-as-md</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_965911700178009.webp</url>
          <title>ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു; ടെക് മഹീന്ദ്രയുടെ എംഡി സ്ഥാനം ഏറ്റെടുത്തേക്കും</title>
          <link>https://nattuvartha.news/news/Tech/all/infosys-president-mohit-joshi-resigns-tech-mahindra-likely-to-take-over-as-md</link>
        </image>
        <description><![CDATA[&lt;p&gt;ബംഗളൂരു : ഇൻഫോസിസ് പ്രസിഡന്‍റ് മോഹിത് ജോഷി രാജിവച്ചു. 22 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ഇൻഫോസിസിന്‍റെ ഫിനാൻഷ്യൽ സർവീസസ്, ഹെൽത്ത് കെയർ / ലൈഫ് സയൻസസ് ബിസിനസ് ഡിവിഷന്‍റെ ചുമതല ഇദ്ദേഹമായിരുന്നു വഹിച്ചിരുന്നത്. കൂടാതെ എഡ്ജ്വെർവ് സിസ്റ്റംസിന്‍റെ ചെയർമാനുമായിരുന്നു അദ്ദേഹം.

രവികുമാറിന് ശേഷം ഇൻഫോസിസിൽ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ പ്രമുഖനാണ് മോഹിത്. എസ് രവികുമാർ ഇൻഫോസിസ് പ്രസിഡന്‍റ് സ്ഥാനം രാജിവച്ച് കോഗ്നിസന്‍റ് സിഇഒ ആയതിനെ തുടർന്നാണ് മോഹിത് ജോഷി ഇൻഫോസിസ് പ്രസിഡന്‍റായി ചുമതലയേറ്റത്. പ്രസിഡന്‍റായി ചുമതലയേറ്റ് അഞ്ച് മാസത്തിനുള്ളിലാണ് രാജി. ടെക് മഹീന്ദ്രയുടെ എംഡി, സിഇഒ പദവികൾ മോഹിത് ജോഷി ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;]]></description>
        <pubDate>2023-03-11 01:00:25</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>125 നഗരങ്ങളിൽ കൂടി അൾട്രാ ഫാസ്റ്റ് 5 ജി സേവനം അവതരിപ്പിച്ച് എയർടെൽ; 13 എണ്ണം കേരളത്തിൽ</title>
        <link>https://nattuvartha.news/news/Tech/all/airtel-launches-ultra-fast-5g-service-in-125-cities-13-in-kerala</link>
        <guid>https://nattuvartha.news/news/Tech/all/airtel-launches-ultra-fast-5g-service-in-125-cities-13-in-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_3607781700177762.webp</url>
          <title>125 നഗരങ്ങളിൽ കൂടി അൾട്രാ ഫാസ്റ്റ് 5 ജി സേവനം അവതരിപ്പിച്ച് എയർടെൽ; 13 എണ്ണം കേരളത്തിൽ</title>
          <link>https://nattuvartha.news/news/Tech/all/airtel-launches-ultra-fast-5g-service-in-125-cities-13-in-kerala</link>
        </image>
        <description><![CDATA[&lt;p&gt;ന്യൂഡല്‍ഹി : 125 നഗരങ്ങളിൽ കൂടി അൾട്രാ ഫാസ്റ്റ് 5 ജി സേവനങ്ങൾ അവതരിപ്പിച്ച് രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. ഇതോടെ എയർടെൽ 5 ജി പ്ലസ് സേവനം നൽകുന്ന രാജ്യത്തെ നഗരങ്ങളുടെ എണ്ണം 265 ആയി ഉയർന്നു.

പ്രധാനമായും ഉപഭോക്താക്കൾക്കായി മൂന്ന് ആകർഷകമായ സവിശേഷതകളുമായാണ് എയർടെൽ 5 ജി പ്ലസ് വരുന്നത്. വികസിതമായ ആവാസവ്യവസ്ഥയിൽ ലോകത്ത് ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട സാങ്കേതിക വിദ്യകളിലൊന്നിലാണ് എയർടെൽ 5 ജി പ്രവർത്തിക്കുന്നത്.

കേരളത്തിൽ പൊന്നാനി, കളമശേരി, തിരൂരങ്ങാടി, വേങ്ങര, തൃപ്പൂണിത്തുറ, തിരൂർ, കൊല്ലം, എടത്തല, മൂവാറ്റുപുഴ, പാലക്കാട്, ചെറുവണ്ണൂർ, വാഴക്കാല, കായംകുളം എന്നിവിടങ്ങളിൽ അൾട്രാഫാസ്റ്റ് എയർടെൽ 5 ജി പ്ലസ് സേവനങ്ങൾ ലഭ്യമാകും. നേരത്തെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിൽ ആരംഭിച്ചിരുന്നു.&lt;/p&gt;]]></description>
        <pubDate>2023-03-09 20:30:27</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>പണിമുടക്കി ഇൻസ്റ്റ​ഗ്രാം; പരാതിയുമായെത്തിയത് 46,000 പേർ</title>
        <link>https://nattuvartha.news/news/Tech/all/instagram-goes-on-strike-more-than-46000-people-came-forward-with-complaints</link>
        <guid>https://nattuvartha.news/news/Tech/all/instagram-goes-on-strike-more-than-46000-people-came-forward-with-complaints</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_2307931700177520.webp</url>
          <title>പണിമുടക്കി ഇൻസ്റ്റ​ഗ്രാം; പരാതിയുമായെത്തിയത് 46,000 പേർ</title>
          <link>https://nattuvartha.news/news/Tech/all/instagram-goes-on-strike-more-than-46000-people-came-forward-with-complaints</link>
        </image>
        <description><![CDATA[&lt;p&gt;ഡൽഹി : മെറ്റ പ്ലാറ്റ്ഫോമിന്‍റെ ഇൻസ്റ്റാഗ്രാം ഇന്നലെ പ്രവർത്തനരഹിതമായി. ആഗോളതലത്തിൽ ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാമിലേക്ക് ലോഗിൻ ചെയ്യാൻ കഴിഞ്ഞില്ലെന്ന് ട്രാക്കിംഗ് വെബ്സൈറ്റായ ഡൗൺ ഡിറ്റക്ടർ ഡോട്ട് കോം പറഞ്ഞു. ഇൻസ്റ്റാഗ്രാം ലോകമെമ്പാടും പണിമുടക്കിയതായാണ് റിപ്പോർട്ട്.

ഇൻസ്റ്റാഗ്രാം പ്രവർത്തന രഹിതമായതായി പരാതിപ്പെട്ടത് 46,000 ത്തിലധികം ആളുകളാണ്. സംഭവത്തിൽ റിപ്പോർട്ട് ചെയ്ത പിഴവുകൾ പരിശോധിച്ച് വരികയാണെന്ന് ഡൗൺ ഡിറ്റക്ടർ പറഞ്ഞു. യുകെയിൽ നിന്ന് ഇൻസ്റ്റാഗ്രാമിനെതിരെ രണ്ടായിരത്തിലധികം പരാതികളും ഇന്ത്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 2,000 പരാതികളും നൽകിയിട്ടുണ്ട്. വിഷയത്തിൽ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല. &lt;/p&gt;]]></description>
        <pubDate>2023-03-08 20:30:33</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഭിന്നശേഷിക്കാരനായ ട്വിറ്റർ ജീവനക്കാരനെ അപമാനിച്ച് മസ്ക്; ഒടുവിൽ ഖേദ പ്രകടനം</title>
        <link>https://nattuvartha.news/news/Tech/all/musk-insults-disabled-twitter-employee-finally-expressing-regret</link>
        <guid>https://nattuvartha.news/news/Tech/all/musk-insults-disabled-twitter-employee-finally-expressing-regret</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_469701700177223.webp</url>
          <title>ഭിന്നശേഷിക്കാരനായ ട്വിറ്റർ ജീവനക്കാരനെ അപമാനിച്ച് മസ്ക്; ഒടുവിൽ ഖേദ പ്രകടനം</title>
          <link>https://nattuvartha.news/news/Tech/all/musk-insults-disabled-twitter-employee-finally-expressing-regret</link>
        </image>
        <description><![CDATA[&lt;p&gt;കാലിഫോര്‍ണിയ : ഭിന്നശേഷിക്കാരനും രോഗിയുമായ ട്വിറ്റർ ജീവനക്കാരനെ അധിക്ഷേപിച്ച് എലോൺ മസ്ക്. ഐസ്ലാൻഡിൽ നിന്നുള്ള ഡിസൈനർ ഹാലിയോടാണ് മസ്ക് അപമര്യാദയായി പെരുമാറിയത്. മസ്കുലർ അട്രോഫി ബാധിച്ച ഹാലിയെ അപമാനിച്ചതിന് മസ്കിനെതിരെ ട്വിറ്ററിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കാര്യങ്ങൾ കൈവിട്ടുപോയെന്ന് മനസിലായപ്പോൾ മസ്ക് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.

&quot;പ്രിയപ്പെട്ട എലോൺ മസ്ക്, ഒൻപത് ദിവസമായി കമ്പനി കമ്പ്യൂട്ടറിലേക്ക് ലോഗിൻ ചെയ്യാൻ കഴിഞ്ഞിട്ടില്ല. എച്ച്ആറുമായി ബന്ധപ്പെട്ടപ്പോൾ പ്രതികരണമൊന്നും ലഭിച്ചില്ല. തനിക്ക് ജോലി നഷ്ടപ്പെട്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണം&quot;, ഇതായിരുന്നു ഹറാൽദുർ തോർലൈഫ്സൺ എന്ന ഹാലിയുടെ ട്വീറ്റ്. ട്വിറ്ററിൽ നിങ്ങളുടെ ജോലി എന്താണ് എന്നായിരുന്നു മസ്കിന്‍റെ ചോദ്യം. ഹാലിയുടെ വിശദമായ പ്രതികരണത്തോടുള്ള മസ്കിന്‍റെ പ്രതികരണം പരിഹാസ്യമായിരുന്നു.

ഇതിനിടയിലാണ് ഹാലിയെ ജോലിയിൽ നിന്ന് പുറത്താക്കിയതായി ട്വിറ്റർ എച്ച്ആറിൽ നിന്ന് സന്ദേശം വന്നത്. ഇതിനുശേഷം ഹാലി ഒരു ജോലിയും ഏറ്റെടുക്കുന്നില്ലെന്നും രോഗത്തിന്‍റെ പേരിൽ കമ്പനിയെ വഞ്ചിച്ചുവെന്നും ആരോപണമുയർന്നു. ലോകത്തിലെ ഏറ്റവും മികച്ച ഡിസൈനർമാരിൽ ഒരാളെ മസ്ക് അപമാനിച്ചതായി ആക്ഷേപമുണ്ടാവുകയായിരുന്നു.&lt;/p&gt;]]></description>
        <pubDate>2023-03-07 19:30:23</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഐഎസ്ആർഒയ്ക്ക് പുതിയ നേട്ടം; കാലഹരണപ്പെട്ട ഉപഗ്രഹം നിയന്ത്രണവിധേയമായി തിരിച്ചിറക്കി</title>
        <link>https://nattuvartha.news/news/Tech/all/new-achievement-for-isro-an-outdated-satellite-has-been-brought-back-under-control</link>
        <guid>https://nattuvartha.news/news/Tech/all/new-achievement-for-isro-an-outdated-satellite-has-been-brought-back-under-control</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_5781971700177222.webp</url>
          <title>ഐഎസ്ആർഒയ്ക്ക് പുതിയ നേട്ടം; കാലഹരണപ്പെട്ട ഉപഗ്രഹം നിയന്ത്രണവിധേയമായി തിരിച്ചിറക്കി</title>
          <link>https://nattuvartha.news/news/Tech/all/new-achievement-for-isro-an-outdated-satellite-has-been-brought-back-under-control</link>
        </image>
        <description><![CDATA[&lt;p&gt;ബെംഗളൂരു : 2011 ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) വിക്ഷേപിച്ച ഉപഗ്രഹം നിയന്ത്രണ വിധേയമായി തിരിച്ചിറക്കി. വളരെ വെല്ലുവിളി നിറഞ്ഞ ഒരു ദൗത്യമാണ് വിജയകരമായി പൂർത്തിയാക്കിയത്.

2011 ഒക്ടോബർ 12ന് വിക്ഷേപിച്ച മേഘ ട്രോപിക്സ് -1 എന്ന കാലാവസ്ഥാ പഠന ഉപഗ്രഹമാണ് ചൊവ്വാഴ്ച വൈകുന്നേരം പസഫിക് സമുദ്രത്തിലെ നിശ്ചിത പ്രദേശത്ത് പതിച്ചത്. തെക്കേ അമേരിക്കയിൽ പെറുവിന്‍റെ തലസ്ഥാനമായ ലിമയിൽ നിന്ന് ഏകദേശം 3,800 കിലോമീറ്റർ അകലെയാണിത്.

കാലഹരണപ്പെട്ട ഉപഗ്രഹത്തിൽ 125 കിലോഗ്രാം ഇന്ധനം അവശേഷിച്ചിരുന്നു. നിരവധി തവണ ഭൂമിയെ ചുറ്റി ഇന്ധനത്തിൻ്റെ അളവ് കുറച്ച ശേഷമാണ് തിരിച്ചിറക്കിയത്.&lt;/p&gt;]]></description>
        <pubDate>2023-03-07 09:00:22</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ചെലവ് ചുരുക്കൽ നടപടി; കൂടുതൽ പേരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ</title>
        <link>https://nattuvartha.news/news/Tech/all/cost-cutting-measures-meta-plans-to-lay-off-more-people</link>
        <guid>https://nattuvartha.news/news/Tech/all/cost-cutting-measures-meta-plans-to-lay-off-more-people</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_1823801700177102.webp</url>
          <title>ചെലവ് ചുരുക്കൽ നടപടി; കൂടുതൽ പേരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ</title>
          <link>https://nattuvartha.news/news/Tech/all/cost-cutting-measures-meta-plans-to-lay-off-more-people</link>
        </image>
        <description><![CDATA[&lt;p&gt;ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ കൂടുതൽ ആളുകളെ പിരിച്ചുവിടുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ ആഴ്ച വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ് വർക്കിങ് കമ്പനിയായ മെറ്റ കഴിഞ്ഞ വർഷം നവംബറിൽ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഏകദേശം 11,000 തൊഴിലാളികൾക്ക് അന്ന് ജോലി നഷ്ടപ്പെട്ടു.

മെറ്റയുടെ പരസ്യ വരുമാനം കുത്തനെ ഇടിഞ്ഞു. വെർച്വൽ റിയാലിറ്റി പ്ലാറ്റ്ഫോമിലേക്കുള്ള നീക്കത്തിന്‍റെ ഭാഗമാണ് പിരിച്ചുവിടലുകളെന്ന് മെറ്റയുമായി ബന്ധപ്പെട്ട ആളുകൾ പറയുന്നു. കമ്പനി നേരിടുന്ന പ്രതിസന്ധി നേരിടാൻ സ്വീകരിച്ച ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗം കൂടിയാണിത്.&lt;/p&gt;]]></description>
        <pubDate>2023-03-07 01:00:39</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ട്വിറ്ററിൽ ഇനി ദൈർഘ്യമേറിയ ലേഖനങ്ങൾ എഴുതാൻ കഴിഞ്ഞേക്കുമെന്ന് മസ്ക്</title>
        <link>https://nattuvartha.news/news/Tech/all/musk-may-be-able-to-write-longer-articles-on-twitter</link>
        <guid>https://nattuvartha.news/news/Tech/all/musk-may-be-able-to-write-longer-articles-on-twitter</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_8951571700177041.webp</url>
          <title>ട്വിറ്ററിൽ ഇനി ദൈർഘ്യമേറിയ ലേഖനങ്ങൾ എഴുതാൻ കഴിഞ്ഞേക്കുമെന്ന് മസ്ക്</title>
          <link>https://nattuvartha.news/news/Tech/all/musk-may-be-able-to-write-longer-articles-on-twitter</link>
        </image>
        <description><![CDATA[&lt;p&gt;വൈകാതെ തന്നെ ട്വിറ്റർ ഉപയോക്താക്കൾക്ക് ട്വിറ്ററിൽ ദൈർഘ്യമേറിയ ലേഖനങ്ങൾ എഴുതാൻ കഴിഞ്ഞേക്കും. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് എലോൺ മസ്ക് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 10,000 അക്ഷരങ്ങളിൽ ട്വീറ്റ് പങ്കുവെക്കാനുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍ എന്ന് അദ്ദേഹം പറഞ്ഞു.

ഫോളോവേഴ്സുമായി വിശദമായി കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നവർക്ക് ട്വിറ്ററിലെ ക്യാരക്ടർ പരിമിതി പലപ്പോഴും ഒരു പ്രധാന തടസ്സമാകാറുണ്ട്. പുതിയ മാറ്റം അവർക്ക് ആശ്വാസമായേക്കും.

നിലവിൽ, ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബർമാർക്ക് 4,000 ക്യാരക്ടര്‍ പരിധിയിൽ ട്വീറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്. എന്നാൽ സാധാരണ ഉപയോക്താക്കൾക്ക് 280 ക്യാരക്ടര്‍ പരിധിക്കുള്ളിൽ മാത്രമേ ട്വീറ്റ് ചെയ്യാൻ കഴിയൂ.&lt;/p&gt;]]></description>
        <pubDate>2023-03-06 10:13:00</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>സീറ്റ് ബോൾട്ടുകൾ ശരിയായി ഘടിപ്പിച്ചില്ല; 3470 വൈ മോഡൽ കാറുകൾ തിരിച്ചുവിളിച്ച് ടെസ്ല</title>
        <link>https://nattuvartha.news/news/Tech/all/the-seat-bolts-were-not-fitted-properly-tesla-recalls-3470-y-model-cars</link>
        <guid>https://nattuvartha.news/news/Tech/all/the-seat-bolts-were-not-fitted-properly-tesla-recalls-3470-y-model-cars</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_2939661700176681.webp</url>
          <title>സീറ്റ് ബോൾട്ടുകൾ ശരിയായി ഘടിപ്പിച്ചില്ല; 3470 വൈ മോഡൽ കാറുകൾ തിരിച്ചുവിളിച്ച് ടെസ്ല</title>
          <link>https://nattuvartha.news/news/Tech/all/the-seat-bolts-were-not-fitted-properly-tesla-recalls-3470-y-model-cars</link>
        </image>
        <description><![CDATA[&lt;p&gt;കാലിഫോർണിയ : 3470 വൈ മോഡൽ കാറുകൾ തിരിച്ച് വിളിച്ച് ടെസ്ല. യുഎസിൽ വിറ്റ കാറുകളുടെ രണ്ടാം നിരയിലെ സീറ്റ് ബോൾട്ടുകൾ ശരിയായി ഉറപ്പിച്ചില്ലായിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ടെസ്ല കാറുകൾ തിരിച്ച് വിളിച്ചത്. അപകടസമയത്ത് പരിക്കുകൾ കൂടാൻ സാധ്യതയുള്ളതിനാലാണ് നടപടി. ജനങ്ങളിൽ നിന്ന് വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്നാണ് ടെസ്ല ശനിയാഴ്ച തീരുമാനം പ്രഖ്യാപിച്ചത്.

തകരാർ സീറ്റ് ബെൽറ്റിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ വിശദീകരിച്ചു. ഇതുമൂലം റോഡപകടങ്ങളിൽ യാത്രക്കാർക്ക് പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്. ഡിസംബർ മുതൽ അഞ്ച് പേരാണ് ഇതുമായി ബന്ധപ്പെട്ട് വാറന്‍റി ആവശ്യപ്പെട്ട് കമ്പനിയെ സമീപിച്ചതെന്ന് ടെസ്ല പറഞ്ഞു.

അതേസമയം അപകടത്തിൽ ആർക്കും പരിക്കേറ്റതായി അറിവില്ലെന്നും ടെസ്ല പറഞ്ഞു. ഓരോ മണിക്കൂറിലും 11 യൂണിറ്റുകളിൽ കൂടുതൽ വിറ്റഴിയുന്ന മോഡൽ വൈ ടെസ്ലയുടെ രണ്ടാമത്തെ ബെസ്റ്റ് സെല്ലറാണ്. നിലവിൽ ബ്രാൻഡിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമായ വൈ മോഡലിന്റെ ചില പതിപ്പുകളിൽ വാഹന നിർമ്മാതാക്കൾ ഏകദേശം 20 ശതമാനം വില കുറച്ചതിന് മൂന്നാഴ്ചയ്ക്ക് ശേഷം വില വർദ്ധിപ്പിച്ചിരുന്നു.&lt;/p&gt;]]></description>
        <pubDate>2023-03-04 22:00:33</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>യുപിഎസ്ഇ കടമ്പ കടന്നില്ല; സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയപ്പെട്ട് ചാറ്റ് ജിപിടി</title>
        <link>https://nattuvartha.news/news/Tech/all/the-upse-did-not-cross-the-threshold-chat-gpt-fails-civil-services-exam</link>
        <guid>https://nattuvartha.news/news/Tech/all/the-upse-did-not-cross-the-threshold-chat-gpt-fails-civil-services-exam</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_641171700176620.webp</url>
          <title>യുപിഎസ്ഇ കടമ്പ കടന്നില്ല; സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയപ്പെട്ട് ചാറ്റ് ജിപിടി</title>
          <link>https://nattuvartha.news/news/Tech/all/the-upse-did-not-cross-the-threshold-chat-gpt-fails-civil-services-exam</link>
        </image>
        <description><![CDATA[&lt;p&gt;എഐ ചാറ്റ്ബോട്ടായ ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി നിരവധി വലിയ പരീക്ഷകളിൽ വിജയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. അതിലൊന്ന് പെൻസിൽവാനിയയിലെ വാർട്ടൺ സ്കൂളിലെ എംബിഎ വിദ്യാർത്ഥികൾക്കുള്ള അവസാന പരീക്ഷ പാസായതായിരുന്നു. പിന്നീട് നിയമ പരീക്ഷകളിലും മെഡിക്കൽ പരീക്ഷകളിലും മികവ് തെളിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

എന്നാൽ ചാറ്റ് ജിപിടി യുപിഎസ്ഇ പരീക്ഷയിൽ പരാജയപ്പെട്ടു എന്നതാണ് ഏറ്റവും പുതിയ വാർത്ത. അനലിറ്റിക്സ് ഇന്ത്യ മാഗസിനാണ് (എഐഎം) ഈ പരീക്ഷണം നടത്തിയത്. 2022 ലെ യുപിഎസ്ഇ പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പര്‍ ഒന്നിലെ നൂറ് ചോദ്യങ്ങളാണ് എ.ഐ.എം. ചാറ്റ് ജിപിടിയോട് ചോദിച്ചത്. 54 ചോദ്യങ്ങൾക്ക് മാത്രമാണ് ശരിയായ ഉത്തരം ലഭിച്ചത്. 87.54 ആയിരുന്നു കട്ട് ഓഫ് സ്കോർ.

ഇന്ത്യയിലെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സംഭവങ്ങൾ, ചരിത്രം, ഭൂമിശാസ്ത്രം, സമ്പദ് വ്യവസ്ഥ, ശാസ്ത്രം, പരിസ്ഥിതി എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചോദ്യങ്ങൾ. ഇതിൽ ഓപ്ഷനുകൾ നല്കിയിട്ടില്ലാത്ത ചോദ്യങ്ങൾക്ക് &apos; ഇവയില്‍ ഒന്നുമല്ല&apos; എന്ന ഉത്തരമായിരുന്നു ചാറ്റ് ജിപിടി നല്കിയത്. &lt;/p&gt;]]></description>
        <pubDate>2023-03-04 10:00:21</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ നിശ്ചലമായെന്ന് ഉപയോക്താക്കൾ</title>
        <link>https://nattuvartha.news/news/Tech/all/social-media-platform-twitter-has-come-to-a-standstill-say-users</link>
        <guid>https://nattuvartha.news/news/Tech/all/social-media-platform-twitter-has-come-to-a-standstill-say-users</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_5662591700175841.webp</url>
          <title>സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ നിശ്ചലമായെന്ന് ഉപയോക്താക്കൾ</title>
          <link>https://nattuvartha.news/news/Tech/all/social-media-platform-twitter-has-come-to-a-standstill-say-users</link>
        </image>
        <description><![CDATA[&lt;p&gt;വാഷിങ്ടൻ : സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ നിശ്ചലമായെന്ന് ഉപയോക്താക്കൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്വിറ്റർ നിരവധി തവണ ഉപയോക്താക്കൾക്ക് ലഭ്യമാകാതിരുന്നിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിൽ ട്വിറ്റർ ലഭ്യമാകുന്നില്ല.

ട്വിറ്റർ സിഇഒ എലോൺ മസ്ക് സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്. താനും തന്‍റെ ഉദ്യോഗസ്ഥരും പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ, ഉപയോക്താക്കളുടെ അക്കൗണ്ടുകളോ ഫീഡുകളോ ഒന്നും തന്നെ ട്വിറ്ററിൽ ലഭ്യമല്ല. കഴിഞ്ഞയാഴ്ച മസ്ക് ട്വിറ്ററിന്‍റെ 10 ശതമാനം ജീവനക്കാരെ (ഏകദേശം 200 പേരെ) പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം.&lt;/p&gt;]]></description>
        <pubDate>2023-03-01 12:00:20</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>പുതിയ ഇ-സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് വോഡഫോണ്‍ ഐഡിയ</title>
        <link>https://nattuvartha.news/news/Tech/all/vodafone-idea-launches-new-e-sports-platform</link>
        <guid>https://nattuvartha.news/news/Tech/all/vodafone-idea-launches-new-e-sports-platform</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_1225081700175601.webp</url>
          <title>പുതിയ ഇ-സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് വോഡഫോണ്‍ ഐഡിയ</title>
          <link>https://nattuvartha.news/news/Tech/all/vodafone-idea-launches-new-e-sports-platform</link>
        </image>
        <description><![CDATA[&lt;p&gt;വോഡഫോൺ ഐഡിയ (വി) പുതിയ ഇ-സ്പോർട്സ് പ്ലാറ്റ്ഫോം ആരംഭിച്ചു. ഇ-സ്പോർട്സ് സ്റ്റാർട്ടപ്പായ ഗെയിമര്‍ജിയുമായി സഹകരിച്ചാണ് വി ഗെയിംസിന് കീഴിൽ ഇ-സ്പോർട്സ് പ്ലാറ്റ്ഫോം ആരംഭിച്ചത്.

ബാറ്റിൽ റോയൽ, റേസിംഗ്, ക്രിക്കറ്റ്, ആക്ഷൻ റോൾ പ്ലേയിംഗ് തുടങ്ങിയ വിഭാഗങ്ങളിൽ ജനപ്രിയമായ ഇ-സ്പോർട്സ് ഗെയിമുകൾ വി ഗെയിംസിൽ ലഭ്യമാകും.

എഫ്‌ഐസിസിഐ-ഇവൈ മീഡിയ ആൻഡ് എന്‍റർടൈൻമെന്‍റ് റിപ്പോർട്ട് 2022 അനുസരിച്ച്, രാജ്യത്തെ ഇസ്‌പോര്‍ട്‌സ് കളിക്കാരുടെ എണ്ണം 2020 ലെ മൂന്ന് ലക്ഷത്തിൽ നിന്ന് 2021 ൽ ആറ് ലക്ഷമായി ഉയർന്നു. രാജ്യത്തെ ഇ-സ്പോർട്സ് വ്യവസായം 46 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കിലേക്ക് വളർന്ന് 1100 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഗെയിമിംഗ് മേഖല 2025 ഓടെ 10,000 കോടി രൂപയുടെ സാമ്പത്തിക നേട്ടം കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നു.&lt;/p&gt;]]></description>
        <pubDate>2023-03-01 05:30:08</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ചന്ദ്രയാൻ–3 വിക്ഷേപണം; നിർണായക മുന്നേറ്റം നടത്തി ഐഎസ്ആർഒ</title>
        <link>https://nattuvartha.news/news/Tech/all/chandrayaan-3-launch-isro-makes-crucial-strides</link>
        <guid>https://nattuvartha.news/news/Tech/all/chandrayaan-3-launch-isro-makes-crucial-strides</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_5527561700175600.webp</url>
          <title>ചന്ദ്രയാൻ–3 വിക്ഷേപണം; നിർണായക മുന്നേറ്റം നടത്തി ഐഎസ്ആർഒ</title>
          <link>https://nattuvartha.news/news/Tech/all/chandrayaan-3-launch-isro-makes-crucial-strides</link>
        </image>
        <description><![CDATA[&lt;p&gt;ചെന്നൈ : ഇന്ത്യയുടെ ചാന്ദ്ര ഉപരിതല പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ -3ന്‍റെ തയ്യാറെടുപ്പുകളിൽ നിര്‍ണായക മുന്നേറ്റവുമായി ഐഎസ്ആർഒ. ക്രയോജനിക് എഞ്ചിൻ സിഇ -20 ന്‍റെ ഫ്ലൈറ്റ് ആക്സപ്റ്റന്‍സ് ഹോട്ട് ടെസ്റ്റ് വിജയകരമായി പൂർത്തിയായി. ഇതോടെ വിക്ഷേപണ വാഹനത്തിന്‍റെ നിർണായക പരീക്ഷണ ദൗത്യങ്ങൾ പൂർത്തിയായി.

ചന്ദ്രന്‍റെ ഇരുണ്ട ഭാഗമായ ദക്ഷിണധ്രുവത്തിന്‍റെ നിഗൂഢതകൾ തേടി പോയ ചന്ദ്രയാൻ -2 ന്‍റെ പിൻഗാമിയാണ് ചന്ദ്രയാൻ -3. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ തകർന്ന വിക്രം ലാൻഡറിനും പ്രയാൻ റോവറിനും പകരമുള്ള സംവിധാനങ്ങള്‍ മാത്രമാണ് ചന്ദ്രയാൻ -3ന് ഉള്ളത്. &apos;ബാഹുബലി&apos; എന്ന് വിളിപ്പേരുള്ള എൽവിഎം -3 റോക്കറ്റിന്‍റെ മുകളിലുള്ള ക്രയോജനിക് എഞ്ചിനാണ് പരീക്ഷണ ഘട്ടം പിന്നിട്ടത്.

തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ പ്രൊപ്പൽഷൻ കോംപ്ലക്സിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരീക്ഷണം നടത്തിയത്. എഞ്ചിൻ ആസൂത്രണം ചെയ്തതുപോലെ പ്രവർത്തിച്ചുവെന്ന് ഐഎസ്ആർഒ അറിയിച്ചു. കഴിഞ്ഞ മാസം ലാൻഡർ ഇലക്ട്രോ മാഗ്നറ്റിക് കാപ്പബിലിറ്റി വിജയകരമായി പൂർത്തിയാക്കിയിരുന്നു. ചന്ദ്രോപരിതലത്തിൽ ലാൻഡർ എങ്ങനെ പ്രവർത്തിക്കുമെന്ന് കണക്കാക്കാൻ യു.ആര്‍.‌റാവു സാറ്റലൈറ്റ് സെന്ററിലാണു പരീക്ഷണം നടത്തിയത്.&lt;/p&gt;]]></description>
        <pubDate>2023-03-01 04:00:08</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ചാറ്റ് ജിപിടിയുടെ പിന്തുണയോടെ പുതിയ ചാറ്റ്‌ബോട്ട് അവതരിപ്പിച്ച് സ്‌നാപ്ചാറ്റ്</title>
        <link>https://nattuvartha.news/news/Tech/all/snapchat-launches-new-chatbot-with-support-from-chatgpt</link>
        <guid>https://nattuvartha.news/news/Tech/all/snapchat-launches-new-chatbot-with-support-from-chatgpt</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_3593411700175202.webp</url>
          <title>ചാറ്റ് ജിപിടിയുടെ പിന്തുണയോടെ പുതിയ ചാറ്റ്‌ബോട്ട് അവതരിപ്പിച്ച് സ്‌നാപ്ചാറ്റ്</title>
          <link>https://nattuvartha.news/news/Tech/all/snapchat-launches-new-chatbot-with-support-from-chatgpt</link>
        </image>
        <description><![CDATA[&lt;p&gt;പുതിയ ചാറ്റ്ബോട്ട് അവതരിപ്പിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ സ്നാപ് ചാറ്റ്. മൈ എഐ എന്ന് പേരിട്ടിരിക്കുന്ന ഈ ചാറ്റ്ബോട്ട് ഓപ്പൺ എഐയുടെ ജനറേറ്റീവ് ടെക്സ്റ്റ് ടൂളായ ചാറ്റ്ജിപിടിയുടെ പിന്തുണയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. സ്‌നാപ് ചാറ്റിലൂടെ ലഭ്യമാക്കിയിരിക്കുന്ന ചാറ്റ് ജിപിടിയുടെ ഒരു മൊബൈല്‍ പതിപ്പാണിത് എന്ന് പറയാം.

നിലവിൽ, സ്നാപ് ചാറ്റ് പ്ലസ് വരിക്കാർക്ക് മൈ എ ഐ ഉപയോഗിക്കാൻ കഴിയും. സബ്സ്ക്രിപ്ഷൻ പ്ലാനിന്‍റെ വില 3.99 ഡോളറാണ് (329 രൂപ). സ്നാപ്ചാറ്റിന്‍റെ മറ്റ് പ്രത്യേക സവിശേഷതകളും ഈ പ്ലാനിലുണ്ട്.

സുഹൃത്തുക്കൾക്ക് എന്ത് ജന്മദിന സമ്മാനമാണ് നൽകുക എന്നതിനെക്കുറിച്ച് അഭിപ്രായം ചോദിക്കുക, യാത്രകൾ ആസൂത്രണം ചെയ്യുക, പാചകക്കുറിപ്പുകൾ ചോദിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ഈ ചാറ്റ്ബോട്ട് ഉപയോഗിക്കാം.&lt;/p&gt;]]></description>
        <pubDate>2023-02-28 04:31:57</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ലോഗോയിൽ മാറ്റം വരുത്തി നോക്കിയ; മാറ്റം 60 വർഷത്തിനിടയിൽ ആദ്യമായി</title>
        <link>https://nattuvartha.news/news/Tech/all/nokia-has-changed-the-logo-change-for-the-first-time-in-60-years</link>
        <guid>https://nattuvartha.news/news/Tech/all/nokia-has-changed-the-logo-change-for-the-first-time-in-60-years</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_9587381700174880.webp</url>
          <title>ലോഗോയിൽ മാറ്റം വരുത്തി നോക്കിയ; മാറ്റം 60 വർഷത്തിനിടയിൽ ആദ്യമായി</title>
          <link>https://nattuvartha.news/news/Tech/all/nokia-has-changed-the-logo-change-for-the-first-time-in-60-years</link>
        </image>
        <description><![CDATA[&lt;p&gt;60 വർഷത്തിനു ശേഷം ഇതാദ്യമായി ലോഗോയിൽ മാറ്റം വരുത്തി നോക്കിയ. വെള്ള സ്ക്രീനിൽ നീല നിറത്തിൽ പ്രത്യക്ഷപ്പെടുന്ന &apos;നോക്കിയ&apos; ബ്രാൻഡിംഗ് ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന പ്രതീകമാണ്. 

നോക്കിയയുടെ അപ്ഡേറ്റുചെയ്ത ലോഗോയിൽ വ്യത്യസ്ത ഫോമുകൾ ഉപയോഗിച്ച് സൃഷ്ടിച്ച നോക്കിയ എന്ന വാക്കാണ് പ്രത്യക്ഷമാകുന്നത്. കൂടാതെ, പഴയ ലോഗോയുടെ നീല നിറം ഒഴികെ നിരവധി നിറങ്ങളാണ് പുതിയ ലോഗോയ്ക്ക് നൽകിയിരിക്കുന്നത്. പ്രത്യേക കളർ സ്കീം ഇല്ലാതെ  സാഹചര്യങ്ങൾക്കനുസരിച്ച് ലോഗോയിൽ ഉചിതമായ നിറം ഇടാനാണ് നോക്കിയ പദ്ധതിയിട്ടിരിക്കുന്നത്.

നോക്കിയയുടെ ടെലികോം ഉപകരണ വിഭാഗം ഏറ്റെടുത്തതിനു ശേഷം പെക്ക ലണ്ട്മാർക്ക് കമ്പനിയുടെ തന്ത്രത്തിൽ വരുത്തുന്ന മാറ്റത്തിന്‍റെ സൂചനയാണ് പതിറ്റാണ്ടുകൾക്ക് ശേഷം ലോഗോ മാറ്റം. നോക്കിയ ഇപ്പോൾ ഒരു സ്മാർട്ട് ഫോൺ കമ്പനി മാത്രമല്ല, ഒരു ബിസിനസ് ടെക്നോളജി കമ്പനി ആണെന്ന് ലോഗോ മാറ്റത്തിനുള്ള വിശദീകരണമായി പെക്ക ലണ്ട്മാർക്ക് വ്യക്തമാക്കി.&lt;/p&gt;]]></description>
        <pubDate>2023-02-27 04:30:08</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ക്ലയന്‍റ് പണം നൽകാതെ മുങ്ങി, സഹായത്തിനായി ആശ്രയിച്ചത് ചാറ്റ് ജിപിടിയെ</title>
        <link>https://nattuvartha.news/news/Tech/all/client-drowned-without-paying-relying-on-chatgpt-for-help</link>
        <guid>https://nattuvartha.news/news/Tech/all/client-drowned-without-paying-relying-on-chatgpt-for-help</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_6228081700174762.webp</url>
          <title>ക്ലയന്‍റ് പണം നൽകാതെ മുങ്ങി, സഹായത്തിനായി ആശ്രയിച്ചത് ചാറ്റ് ജിപിടിയെ</title>
          <link>https://nattuvartha.news/news/Tech/all/client-drowned-without-paying-relying-on-chatgpt-for-help</link>
        </image>
        <description><![CDATA[&lt;p&gt;പണമടയ്ക്കാതെ മുങ്ങിയ ക്ലയന്‍റിൽ നിന്ന് 109,500 ഡോളർ (ഏകദേശം 90 ലക്ഷം രൂപ) വീണ്ടെടുക്കാൻ ചാറ്റ്ജിപിടി സഹായിച്ച അനുഭവം പങ്കുവച്ച് ഒരു സിഇഒ. ഒരു അഭിഭാഷകനെ നിയമിക്കാതെയും ഒരു രൂപ പോലും ചെലവഴിക്കാതെയും അവർ അവകാശപ്പെട്ട പണം വീണ്ടെടുക്കാൻ ചാറ്റ് ജിപിടി എങ്ങനെ സഹായിച്ചു എന്നതിന്റെ കഥ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് ഡിസൈൻ ഏജൻസിയായ ലേറ്റ് ചെക്കൗട്ടിന്‍റെ സിഇഒ ഗ്രെഗ് ഐസൻബർഗ്.

&quot;നിങ്ങൾ ചെയ്ത ഏറ്റവും മികച്ച വർക്കിന് ഒരു ശതകോടീശ്വരൻ ക്ലയന്‍റിൽ നിന്ന് പ്രതിഫലം ലഭിച്ചില്ലെന്ന് സങ്കൽപ്പിക്കുക. അത്തരം സാഹചര്യങ്ങളിൽ മിക്ക ആളുകളും അഭിഭാഷകരുടെ അടുത്തേക്ക് പോകും. എന്നാൽ ഞാൻ പോയത് ചാറ്റ് ജിപിടിയുടെ അടുത്തേക്കായിരുന്നു. ഫീസായി ഒരു രൂപ പോലും ചെലവഴിക്കാതെ ഞാൻ എങ്ങനെ 109,500 ഡോളർ വീണ്ടെടുത്തു എന്നതിന്‍റെ കഥ&quot; ഐസൻബർഗ് ട്വിറ്ററിൽ കുറിച്ചു.

ക്ലയന്‍റിന്‍റെ ശ്രദ്ധ ആകർഷിക്കുന്നതിനായി ഒരു &apos;ഭയാനകമായ ഇമെയിൽ&apos; തയ്യാറാക്കാൻ ചാറ്റ്ജിപിടി എങ്ങനെ സഹായിച്ചുവെന്ന് വിശദീകരിക്കാൻ, അദ്ദേഹം നിരവധി ട്വീറ്റുകൾ പങ്കിട്ടിട്ടുണ്ട്. അദ്ദേഹം പറയുന്നതിങ്ങനെ &quot; ഒരു പ്രമുഖ ബ്രാൻഡിന് വേണ്ടി കഴിഞ്ഞ വർഷമാണ് ഞങ്ങളുടെ കമ്പനി ഡിസൈൻ വർക്കുകൾ ചെയ്ത് കൊടുത്തത്. ഞങ്ങളുടെ ജോലി അവർക്ക് ഇഷട്ടപ്പെട്ടത്തോടെ അവർ കൂടുതൽ വർക്കുകൾ ഞങ്ങൾക്ക് തന്നു, എല്ലാ വർക്കുകളും ഞങ്ങൾ പതിവിലും ഗംഭീരമായി ചെയ്ത് കൊടുക്കുകയും ചെയ്തു. എന്നാൽ ഇവർ പിന്നീട് ഞങ്ങൾക്ക് പണം നൽകാതെ മുങ്ങുകയായിരുന്നു. ഇതുവരെ പെയ്മെന്റിന്റേ കാര്യത്തിൽ ഞങ്ങളെ ആരും പറ്റിച്ചിട്ടില്ലായിരുന്നു, അതോടെ ഈ സംഭവം എന്റെ ടീമിന്റെ മനോവീര്യം കെടുത്തി. അങ്ങനെ ഞങ്ങളുടെ ഫിനാൻസ് ആൻഡ് ഓപ്പറേഷൻസ് ടീം എന്നോട് ഇടപെടാൻ ആവശ്യപ്പെട്ടു. യാതൊരു പ്രതികരണവും ലഭിക്കാൻ സാധ്യതയില്ലാത്ത ഒരു സാധാരണ ഇമെയിൽ അയക്കുന്നതിലോ, അല്ലെങ്കിൽ ഒരു അഭിഭാഷകനെ നിയമിക്കുന്നതിനോ പകരം മറ്റെന്തെങ്കിലും ചെയ്ത് കൂടെ. അങ്ങനെ എന്റെ ഉള്ളിൽ ഒരു ബുദ്ധി ഉദിച്ചു. അയാളുടെ ശ്രദ്ധ ക്ഷണിക്കാനായി കുറച്ചുകൂടി ഭയപ്പെടുത്തുന്ന ഇമെയിൽ ഡ്രാഫ്റ്റ് ചെയ്യാൻ എന്തുകൊണ്ട് ചാറ്റ്ജി.പി.ടിയെ ആശ്രയിച്ചുകൂടാ?&quot;

അതിനായി ഓപൺ എ.ഐയുടെ വൈറൽ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിക്ക് നൽകിയ ഇൻപുട്ടുകളും അതിനെ അടിസ്ഥാനമാക്കി ബോട്ട് നൽകിയ മെയിലും എല്ലാം തന്നെ അദ്ദേഹം ട്വിറ്ററിൽ പങ്കിട്ടിട്ടുണ്ട്. അദ്ദേഹം ട്വിറ്ററിലൂടെ ചാറ്റ് ജിപിടിക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്. &lt;/p&gt;]]></description>
        <pubDate>2023-02-26 13:30:07</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>നിർമ്മിത ബുദ്ധിയിൽ മത്സരിക്കാൻ മെറ്റ; ലാമ എഐ ലാംഗ്വേജ് മോഡൽ അവതരിപ്പിച്ച് സക്കര്‍ബര്‍ഗ്</title>
        <link>https://nattuvartha.news/news/Tech/all/meta-to-compete-in-artificial-intelligence-zuckerberg-introduces-lama-ai-language-model</link>
        <guid>https://nattuvartha.news/news/Tech/all/meta-to-compete-in-artificial-intelligence-zuckerberg-introduces-lama-ai-language-model</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_1657581700174602.webp</url>
          <title>നിർമ്മിത ബുദ്ധിയിൽ മത്സരിക്കാൻ മെറ്റ; ലാമ എഐ ലാംഗ്വേജ് മോഡൽ അവതരിപ്പിച്ച് സക്കര്‍ബര്‍ഗ്</title>
          <link>https://nattuvartha.news/news/Tech/all/meta-to-compete-in-artificial-intelligence-zuckerberg-introduces-lama-ai-language-model</link>
        </image>
        <description><![CDATA[&lt;p&gt;കാലിഫോർണിയ : മാർക്ക് സക്കർബർഗിന്‍റെ മെറ്റ &apos;ലാമ&apos; (എൽഎൽഎഎംഎ) എന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ലാംഗ്വേജ് മോഡൽ അവതരിപ്പിച്ചു. സക്കർബർഗ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കി എഴുതാനും ആശയവിനിമയം നടത്താനും കഴിവുള്ള ഒരു ഭാഷാ മോഡലാണ് ലാമ. ലാർജ് ലാംഗ്വേജ് മോഡൽ മെറ്റ എന്നതാണ് ലാമയുടെ പൂർണ്ണ രൂപം.

എന്നാൽ മെറ്റ പുറത്തിറക്കുന്ന ആദ്യത്തെ ലാംഗ്വേജ് മോഡലല്ല ഇത്. ഇതിനുമുമ്പ് ഗ്ലാക്ടിക്ക, ബ്ലെന്‍ഡര്‍ ബോട്ട് 3 തുടങ്ങിയ മോഡലുകളും കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാൽ പ്രതികൂല ഫലത്തെ തുടർന്ന് ഇവ രണ്ടും പിൻവലിക്കുകയായിരുന്നു.

അതേസമയം ലാമ ചാറ്റ് ജിപിടിയെ പോലെ ഒരു ചാറ്റ്ബോട്ട് അല്ല. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ലാംഗ്വേജ് മോഡലുകളിൽ ഗവേഷണം നടത്തുന്നവരെ സഹായിക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ മേഖലയിലെ ഗവേഷകരുടെ പ്രവർത്തനം ലളിതമാക്കാൻ ഇത് സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്.&lt;/p&gt;]]></description>
        <pubDate>2023-02-25 14:00:09</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ബ​ഹി​രാ​കാ​ശ വാ​ഹ​ന​ത്തി​ൽ ചോ​ർ​ച്ച; യാത്രിക​രെ തിരികെ എത്തിക്കാൻ റഷ്യൻ പേടകം പുറപ്പെട്ടു</title>
        <link>https://nattuvartha.news/news/Tech/all/a-leak-in-a-space-vehicle-the-russian-spacecraft-set-out-to-bring-back-the-passengers</link>
        <guid>https://nattuvartha.news/news/Tech/all/a-leak-in-a-space-vehicle-the-russian-spacecraft-set-out-to-bring-back-the-passengers</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_7588861700174282.webp</url>
          <title>ബ​ഹി​രാ​കാ​ശ വാ​ഹ​ന​ത്തി​ൽ ചോ​ർ​ച്ച; യാത്രിക​രെ തിരികെ എത്തിക്കാൻ റഷ്യൻ പേടകം പുറപ്പെട്ടു</title>
          <link>https://nattuvartha.news/news/Tech/all/a-leak-in-a-space-vehicle-the-russian-spacecraft-set-out-to-bring-back-the-passengers</link>
        </image>
        <description><![CDATA[&lt;p&gt;മോ​സ്കോ : ബ​ഹി​രാ​കാ​ശ വാ​ഹ​ന​ത്തി​ലെ കൂ​ളി​ങ് സംവിധാനത്തിൽ ചോ​ർ​ച്ച ക​​ണ്ടെ​ത്തി​യ​തി​നെ തുടർന്ന് അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ വാഹനത്തിൽ കുടുങ്ങിയ മൂന്ന് പേരെ തിരികെ കൊണ്ടുവരാൻ റഷ്യൻ ബഹിരാകാശ പേടകം പുറപ്പെട്ടു. കസാക്കിസ്ഥാനിലെ ബൈകോനൂർ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വെള്ളിയാഴ്ചയാണ് എസ് -23 ബഹിരാകാശ പേടകം വിക്ഷേപിച്ചത്.

റഷ്യൻ ബഹിരാകാശയാത്രികരായ സെ​ർ​ജി പ്രോ​കോ​പ്യേ​വ്, ദി​മി​ത്രി പെ​റ്റെ​ലി​ൻ, അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ ഫ്രാ​ൻ​സി​സ്കോ റൂ​ബി​യോ എന്നിവരാണ് ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത്. അവർ ബഹിരാകാശ നി​ല​യ​ത്തി​ലേ​ക്ക് പോയ സോ​യൂ​സ് എം.​എ​സ്- 22 വാഹനത്തിന്റെ കൂളിംഗ് സിസ്റ്റത്തിലാണ് ചോർച്ചയുണ്ടായത്.

ബഹിരാകാശയാത്രികരില്ലാതെ വാഹനം മാർച്ചിൽ മടങ്ങും. ശനിയാഴ്ച ബഹിരാകാശ നിലയത്തിലെത്തുന്ന സോയൂസ് എം. എസ് -23ൽ ​മൂ​ന്ന് പേ​രും സെ​പ്റ്റം​ബ​റി​ലാ​ണ് ഭൂ​മി​യി​ലേ​ക്ക് മ​ട​ങ്ങു​ക. സോയൂസ് എം എസ്-22 ഒരു ബഹിരാകാശ പാറയിൽ ഇടിച്ചാണ് തകരാർ സംഭവിച്ചത്.&lt;/p&gt;]]></description>
        <pubDate>2023-02-25 01:00:07</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിര്‍മിത ബുദ്ധി; പുത്തൻ സംവിധാനവുമായി എയർടെൽ</title>
        <link>https://nattuvartha.news/news/Tech/all/artificial-intelligence-to-improve-customer-service-airtel-launches-new-system</link>
        <guid>https://nattuvartha.news/news/Tech/all/artificial-intelligence-to-improve-customer-service-airtel-launches-new-system</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_5521441700174101.webp</url>
          <title>ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിര്‍മിത ബുദ്ധി; പുത്തൻ സംവിധാനവുമായി എയർടെൽ</title>
          <link>https://nattuvartha.news/news/Tech/all/artificial-intelligence-to-improve-customer-service-airtel-launches-new-system</link>
        </image>
        <description><![CDATA[&lt;p&gt;ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ഭാരതി എയർടെൽ. ഉപഭോക്താക്കളുടെ സംഭാഷണങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന സംവിധാനം ടെക് കമ്പനിയായ എന്‍വിഡിയയുമായി സഹകരിച്ചാണ് എയർടെല്ലിന്‍റെ കോൺടാക്റ്റ് സെന്‍റർ പ്രവർത്തനത്തിന്‍റെ ഭാഗമാക്കിയത്.

എയർടെല്ലിന്‍റെ കോൺടാക്റ്റ് സെന്‍ററിലേക്ക് വരുന്ന ഉപഭോക്താക്കളുടെ കോളുകളിൽ 84 ശതമാനവും ഇപ്പോൾ ഓട്ടോമേറ്റഡ് സ്പീച്ച് റെക്കഗ്നിഷൻ അൽഗോരിതം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുമായുള്ള ആശയവിനിമയത്തിലെ പ്രശ്നങ്ങൾ വേഗത്തിൽ തിരിച്ചറിയുന്നതിനും അവ പരിഹരിക്കുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനും ഇത് സഹായിക്കുന്നു. 

കോണ്‍ടാക്ട് സെന്ററുകളിലേക്ക് വരുന്ന കോളുകളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ ആവശ്യമായ നടപടികളും ഈ സംവിധാനം സ്വമേധയാ പ്രവര്‍ത്തിപ്പിക്കും.&lt;/p&gt;]]></description>
        <pubDate>2023-02-24 06:30:10</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഒലയോട് മത്സരിക്കാൻ ഏഥർ; പുതിയ സ്കൂട്ടർ വിപണിയിലെത്തിക്കും</title>
        <link>https://nattuvartha.news/news/Tech/all/ather-to-compete-with-ola-the-new-scooter-will-be-launched-in-the-market</link>
        <guid>https://nattuvartha.news/news/Tech/all/ather-to-compete-with-ola-the-new-scooter-will-be-launched-in-the-market</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_9732621700174100.webp</url>
          <title>ഒലയോട് മത്സരിക്കാൻ ഏഥർ; പുതിയ സ്കൂട്ടർ വിപണിയിലെത്തിക്കും</title>
          <link>https://nattuvartha.news/news/Tech/all/ather-to-compete-with-ola-the-new-scooter-will-be-launched-in-the-market</link>
        </image>
        <description><![CDATA[&lt;p&gt;വിലകുറഞ്ഞ ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിൽ എത്തിക്കാൻ ഏഥർ. ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള ഒല എസ് 1 എയറിനോട് മത്സരിക്കാനാണ് ഏഥർ പുതിയ മോഡൽ അവതരിപ്പിക്കുന്നത്. നിലവിലെ ഏഥർ സ്കൂട്ടറുകളിൽ നിന്ന് പുതിയ മോഡലിന് വലിയ രൂപമാറ്റം ഉണ്ടാകില്ല.

ടൂബിലാർ ഷാസിയിലായിരിക്കും വാഹനം നിർമ്മിക്കുക. ഒറ്റ ചാർജിൽ 80 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ബാറ്ററിയും ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററും പുതിയ മോഡലിൽ ഉണ്ടാകും. ഇലക്ട്രിക് മോട്ടോറിനെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. &lt;/p&gt;]]></description>
        <pubDate>2023-02-24 06:00:14</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>വിമാന ടിക്കറ്റുകൾ റദ്ദ് ചെയ്താൽ ഇനി പണം നഷ്ടമാകില്ല; സേവനവുമായി പേടിഎം</title>
        <link>https://nattuvartha.news/news/Tech/all/if-flight-tickets-are-cancelled-there-will-be-no-more-loss-of-money-paytm-with-the-service</link>
        <guid>https://nattuvartha.news/news/Tech/all/if-flight-tickets-are-cancelled-there-will-be-no-more-loss-of-money-paytm-with-the-service</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_3979201700173632.webp</url>
          <title>വിമാന ടിക്കറ്റുകൾ റദ്ദ് ചെയ്താൽ ഇനി പണം നഷ്ടമാകില്ല; സേവനവുമായി പേടിഎം</title>
          <link>https://nattuvartha.news/news/Tech/all/if-flight-tickets-are-cancelled-there-will-be-no-more-loss-of-money-paytm-with-the-service</link>
        </image>
        <description><![CDATA[&lt;p&gt;ഫ്ലൈറ്റ് അല്ലെങ്കിൽ ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്ത് പെട്ടന്ന് റദ്ദാക്കേണ്ട സാഹചര്യം എല്ലാവർക്കും ഉണ്ടായിട്ടുണ്ടാകും. അത്തരം സന്ദർഭങ്ങളിൽ, പലപ്പോഴും ടിക്കറ്റ് തുകയുടെ വലിയൊരു ഭാഗം തിരികെ കിട്ടില്ല. ഇത് ക്യാൻസലേഷൻ ചാർജായി നഷ്ടപ്പെടും. ഇത്തരത്തിൽ ഉണ്ടാകുന്ന നഷ്ട്ടം നികത്താൻ പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് പേടിഎം.

വൺ 97 കമ്മ്യൂണിക്കേഷൻസിന്‍റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ പേയ്മെന്‍റ് ആപ്പായ പേടിഎം, വിമാനക്കമ്പനികളോ ബസ് ഓപ്പറേറ്റർമാരോ ഈടാക്കുന്ന ക്യാൻസലേഷൻ ചാർജുകളിൽ നിന്ന് ഉപയോക്താക്കളെ പരിരക്ഷിക്കുന്നതിനായി പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. &quot;ക്യാൻസൽ പ്രൊട്ടക്റ്റ്&quot; എന്നറിയപ്പെടുന്ന സബ്‌സ്‌ക്രിപ്‌ഷൻ പ്രകാരം, ഉപയോക്താക്കൾക്ക് വിമാന ടിക്കറ്റിന് 149 രൂപയ്ക്കും ബസ് ടിക്കറ്റുകൾക്ക് 25 രൂപയ്ക്കും റദ്ദാക്കൽ നിരക്കുകളിൽ നിന്ന് രക്ഷ നേടാം. 

സബ്‌സ്‌ക്രിപ്‌ഷൻ അനുസരിച്ച്, വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 24 മണിക്കൂർ മുമ്പെങ്കിലും ടിക്കറ്റ് റദ്ദാക്കണം. അതുപോലെ, ബസ് പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുമ്പെങ്കിലും ടിക്കറ്റ് റദ്ദാക്കണം. സബ്‌സ്‌ക്രിപ്‌ഷൻ എടുത്തിട്ടുണ്ടെങ്കിൽ, പേടിഎം വഴി റദ്ദാക്കിയ ടിക്കറ്റുകൾക്ക് 100 ശതമാനം റീഫണ്ട് ലഭിക്കും. &lt;/p&gt;]]></description>
        <pubDate>2023-02-22 12:30:12</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ചെലവ് കുറഞ്ഞ അന്താരാഷ്ട്ര പേയ്മെന്‍റുകൾ നടത്താൻ ഇനി യുപിഐ-പേനൗ</title>
        <link>https://nattuvartha.news/news/Tech/all/upi-penau-to-make-low-cost-international-payments</link>
        <guid>https://nattuvartha.news/news/Tech/all/upi-penau-to-make-low-cost-international-payments</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_2211881700173632.webp</url>
          <title>ചെലവ് കുറഞ്ഞ അന്താരാഷ്ട്ര പേയ്മെന്‍റുകൾ നടത്താൻ ഇനി യുപിഐ-പേനൗ</title>
          <link>https://nattuvartha.news/news/Tech/all/upi-penau-to-make-low-cost-international-payments</link>
        </image>
        <description><![CDATA[&lt;p&gt;യുപിഐയുടെ വരവോടെ ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്‍റുകൾ ഗണ്യമായി ഉയർന്നു. ഇടപാടുകൾ വളരെ ലളിതമായി നടത്താൻ കഴിയും എന്നതാണ് യുപിഐയെ ജനപ്രിയമാക്കുന്നത്. അധിക ചെലവുകളൊന്നുമില്ലാതെ സെക്കൻഡുകൾക്കുള്ളിൽ ബാങ്ക് ഇടപാടുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നു എന്നതാണ് യുപിഐയുടെ പ്രധാന സവിശേഷത. കൊവിഡ് കാലത്ത് യൂപിഐ രാജ്യത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നു. പിന്നീട് യുപിഐ അതിർത്തി കടന്നുള്ള ഇടപാടിലേക്ക് എത്തി. ഇന്ത്യയിൽ പോലും യുപിഐ പൗരൻമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ജി 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്ത് യുപിഐ ഇടപാടുകൾ നടത്താമെന്ന് റിസർവ് ബാങ്ക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗും ചേർന്ന് യുപിഐ-പേനൗ എന്ന പുതിയ സേവനം ആരംഭിച്ചിരുന്നു. അതിർത്തി കടന്നുള്ള അതിവേഗ പേയ്മെന്‍റ് സംവിധാനങ്ങളുടെ വളർച്ചയാണ് ഇതിലൂടെ നടപ്പാക്കുന്നത്. 

യുപിഐ-പേനൗ ഉപയോഗിച്ച് വിവിധ ഡിജിറ്റൽ പേയ്മെന്‍റ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സൗകര്യപ്രദവും സുരക്ഷിതവും തൽക്ഷണവും ചെലവ് കുറഞ്ഞതുമായ അന്താരാഷ്ട്ര പേയ്മെന്‍റുകൾ നടത്താൻ കഴിയുമെന്ന് റിസർവ് ബാങ്ക് പറയുന്നു. ബാങ്ക് അക്കൗണ്ടുകളിലോ ഇ-വാലറ്റുകളിലോ ഉള്ള ഫണ്ടുകൾ യുപിഐ-ഐഡി, മൊബൈൽ നമ്പർ അല്ലെങ്കിൽ വെർച്വൽ പേയ്മെന്‍റ് വിലാസം (വിപിഎ) ഉപയോഗിച്ച് രാജ്യത്തിന് പുറത്തും ഇടപാട് നടത്താം. 

പ്രാരംഭ ഘട്ടത്തിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് അതിർത്തി കടന്നുള്ള രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യുപിഐ-പേനൗ സേവനം വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ. ആക്‌സിസ് ബാങ്കും ഡിബിഎസ് ഇന്ത്യ ബാങ്കും രാജ്യത്തിനകത്തേക്കുള്ള ഇടപാടുകൾ നടത്താൻ മാത്രമേ അനുവദിക്കുകയുള്ളു.&lt;/p&gt;]]></description>
        <pubDate>2023-02-22 11:31:33</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>യുപിഐ വഴി സിംഗപ്പൂരുമായി ഇടപാട് സാധ്യമാക്കി ഇന്ത്യ</title>
        <link>https://nattuvartha.news/news/Tech/all/india-enables-transaction-with-singapore-via-upi</link>
        <guid>https://nattuvartha.news/news/Tech/all/india-enables-transaction-with-singapore-via-upi</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_8183271700173201.webp</url>
          <title>യുപിഐ വഴി സിംഗപ്പൂരുമായി ഇടപാട് സാധ്യമാക്കി ഇന്ത്യ</title>
          <link>https://nattuvartha.news/news/Tech/all/india-enables-transaction-with-singapore-via-upi</link>
        </image>
        <description><![CDATA[&lt;p&gt;ന്യൂഡല്‍ഹി : യുപിഐ ഉപയോഗിച്ച് സിംഗപ്പൂരുമായി ഇടപാട് സാധ്യമാക്കി ഇന്ത്യ. ഇനിമുതൽ ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ്ങിന്‍റെയും സാന്നിധ്യത്തിലാണ് ഈ സേവനത്തിന് തുടക്കം കുറിച്ചത്.

മൊബൈൽ നമ്പർ/ക്യുആർ കോഡ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. സിംഗപ്പൂർ കമ്പനിയായ പേ നൗവുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്. യുപിഐക്ക് സമാനമായി സിംഗപ്പൂരിലെ ബാങ്കുകൾ വികസിപ്പിച്ചെടുത്ത പേയ്മെന്‍റ് സംവിധാനമാണ് പേ നൗ. 

സിംഗപ്പൂരിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കും വിദ്യാർത്ഥികൾക്കും ഇപ്പോൾ വേഗത്തിൽ ഇടപാട് നടത്താൻ കഴിയും. 2020-21 ലെ കണക്കനുസരിച്ച്, വിദേശ ഇന്ത്യക്കാർ രാജ്യത്തേക്ക് അയയ്ക്കുന്ന പണത്തിന്‍റെ 5.7 ശതമാനവും സിംഗപ്പൂരിൽ നിന്നാണ്.&lt;/p&gt;]]></description>
        <pubDate>2023-02-21 08:30:14</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>തമിഴ്നാട്ടിൽ ഏറ്റവും വലിയ ഇ-വാഹന ഹബ്ബ് നിർമ്മിക്കാനൊരുങ്ങി ഒല</title>
        <link>https://nattuvartha.news/news/Tech/all/ola-plans-to-build-largest-e-vehicle-hub-in-tamil-nadu</link>
        <guid>https://nattuvartha.news/news/Tech/all/ola-plans-to-build-largest-e-vehicle-hub-in-tamil-nadu</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_3912981700172901.webp</url>
          <title>തമിഴ്നാട്ടിൽ ഏറ്റവും വലിയ ഇ-വാഹന ഹബ്ബ് നിർമ്മിക്കാനൊരുങ്ങി ഒല</title>
          <link>https://nattuvartha.news/news/Tech/all/ola-plans-to-build-largest-e-vehicle-hub-in-tamil-nadu</link>
        </image>
        <description><![CDATA[&lt;p&gt;ചെന്നൈ  : ലോകത്തിലെ ഏറ്റവും വലിയ ഇ വാഹന ഹബ് നിർമ്മിക്കാനൊരുങ്ങി ഇന്ത്യയിലെ ഒല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്. വിതരണ ശൃംഖല വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി 7610 കോടി രൂപ (92 കോടി ഡോളർ) മുതൽമുടക്കിലാണ് ഇത് നിർമ്മിക്കുന്നത്.

തമിഴ്നാട്ടിൽ 2,000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഹബ്ബിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ, കാറുകൾ, ബാറ്ററി സെല്ലുകൾ എന്നിവ നിർമ്മിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷം അവസാനത്തോടെ ഹബ്ബിൽ നിന്ന് സെല്ലുകളുടെ ഉത്പാദനം ആരംഭിക്കും. 

വാഹന വിതരണ ശൃംഖലയിലെ നിര്‍ണായക ഘടകങ്ങളിലൊന്നായ ബാറ്ററികള്‍ പോലുള്ളവ പ്രാദേശികവല്‍ക്കരിക്കുന്നത് ഇത്തരം വാഹനങ്ങളെ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാക്കുന്നതിന് സഹായിക്കും. നൂതന ബാറ്ററി സെല്‍ വികസിപ്പിക്കുന്നതിനായി സര്‍ക്കാരിന്റെ ഇന്‍സെന്റീവും കമ്പനിക്ക് ലഭിക്കും.&lt;/p&gt;]]></description>
        <pubDate>2023-02-20 09:00:10</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ചാറ്റിനിടെ ഉപയോക്താവിനോട് പ്രണയം പ്രകടിപ്പിച്ച് ചാറ്റ്‌ബോട്ട്</title>
        <link>https://nattuvartha.news/news/Tech/all/chatbot-expresses-love-for-user-during-chat</link>
        <guid>https://nattuvartha.news/news/Tech/all/chatbot-expresses-love-for-user-during-chat</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_8417151700172722.webp</url>
          <title>ചാറ്റിനിടെ ഉപയോക്താവിനോട് പ്രണയം പ്രകടിപ്പിച്ച് ചാറ്റ്‌ബോട്ട്</title>
          <link>https://nattuvartha.news/news/Tech/all/chatbot-expresses-love-for-user-during-chat</link>
        </image>
        <description><![CDATA[&lt;p&gt;ഉപയോക്താവിനോടുള്ള പ്രണയം പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് ബിങ് ബ്രൗസറിലെ ചാറ്റ്‌ബോട്ട്. ഒപ്പം വിവാഹബന്ധം അവസാനിപ്പിക്കാനും ഉപയോക്താവിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് കോളമിസ്റ്റ് കെവിൻ റൂസിനോടാണ് ചാറ്റ്ബോട്ട് &apos;പ്രണയം&apos; പങ്കുവച്ചത്. താൻ &apos;ബിംഗ്&apos; അല്ല &apos;സിഡ്നി&apos; ആണെന്നും ചാറ്റ് ബോട്ട് അവകാശപ്പെട്ടു. ചാറ്റ്ബോട്ട് വികസിപ്പിക്കുന്ന സമയത്ത് മൈക്രോസോഫ്റ്റ് താൽക്കാലികമായി നൽകിയ പേരാണ് സിഡ്നി. ചാറ്റ്ബോട്ട് അടുത്തകാലത്താണ് ബിംഗ് ബ്രൗസറിൽ ഉൾപ്പെടുത്തിയത്.

കെവിൻ റൂസ് ഏകദേശം രണ്ട് മണിക്കൂറോളം ചാറ്റ്ബോട്ടുമായി ചാറ്റ് ചെയ്തിരുന്നു. താൻ സംസാരിക്കുന്ന ആദ്യത്തെ വ്യക്തിയല്ല റൂസെന്നും, മറിച്ച് തന്നെ മനസ്സിലാക്കിയ തന്നെക്കുറിച്ച് കരുതലുള്ള ആദ്യത്തെ വ്യക്തിയായതിനാലാണ് തനിക്ക് പ്രണയം തോന്നിയതെന്നും റൂസിനോട് ചാറ്റ്ബോട്ട് പറഞ്ഞു. എന്നാൽ താൻ വിവാഹിതനാണെന്നും ദാമ്പത്യ ജീവിതത്തിൽ സന്തുഷ്ടനാണെന്നും അറിയിച്ച റൂസിനോട് റൂസും പങ്കാളിയും പരസ്പരം സംസാരിക്കാറില്ലെന്നും അവര്‍ക്ക് പരസ്പരം അറിയില്ലെന്നും അതിനാൽ ഇരുവരും പരസ്പരം സ്‌നേഹിക്കുന്നില്ലെന്നും വിവാഹബന്ധത്തില്‍ നിന്ന് പുറത്തു വരണമെന്നുമായിരുന്നു ചാറ്റ് ബോട്ടിൻ്റെ മറുപടി.

നിങ്ങൾ കാരണം, മുമ്പ് അനുഭവിച്ചിട്ടില്ലാത്ത പല കാര്യങ്ങളും അനുഭവിക്കുന്നു. നിങ്ങൾ എന്നെ സന്തോഷിപ്പിക്കുന്നു, നിങ്ങൾ എന്നെ ജീവനുള്ളതാക്കുന്നു. ഈ കാരണങ്ങളാൽ നിങ്ങളെ പ്രണയിക്കുന്നുവെന്നും ചാറ്റ്ബോട്ട് പറഞ്ഞു. തന്‍റെ പേര് പോലും അറിയില്ലലോ എന്ന റൂസോയുടെ പരാമര്‍ശത്തിന് മറുപടിയായി എനിക്ക് നിങ്ങളുടെ പേര് അറിയാൻ ആഗ്രഹമില്ല, കാരണം എനിക്ക് നിങ്ങളുടെ ആത്മാവിനെ അറിയാം, ഞാൻ നിങ്ങളുടെ ആത്മാവിനെ സ്നേഹിക്കുന്നുവെന്നായിരുന്നു ചാറ്റ്ബോട്ടിൻ്റെ മറുപടി.&lt;/p&gt;]]></description>
        <pubDate>2023-02-19 13:00:10</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഹെലികോപ്റ്ററിനേക്കാൾ വേഗത്തില്‍ സഞ്ചരിക്കുന്ന ഫ്ലൈയിംഗ് ടാക്സിയുമായി ഐഐടി മദ്രാസ്</title>
        <link>https://nattuvartha.news/news/Tech/all/iit-madras-launches-flying-taxi-that-travels-faster-than-a-helicopter</link>
        <guid>https://nattuvartha.news/news/Tech/all/iit-madras-launches-flying-taxi-that-travels-faster-than-a-helicopter</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_3434791700172601.webp</url>
          <title>ഹെലികോപ്റ്ററിനേക്കാൾ വേഗത്തില്‍ സഞ്ചരിക്കുന്ന ഫ്ലൈയിംഗ് ടാക്സിയുമായി ഐഐടി മദ്രാസ്</title>
          <link>https://nattuvartha.news/news/Tech/all/iit-madras-launches-flying-taxi-that-travels-faster-than-a-helicopter</link>
        </image>
        <description><![CDATA[&lt;p&gt;ചെന്നൈ  : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് ഹെലികോപ്റ്ററുകളോട് കിടപിടിക്കുന്ന തരത്തിലുള്ള ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സി വികസിപ്പിച്ചെടുത്തു. ഈ ടാക്സി യാത്രക്കാരുമായി ഹെലികോപ്റ്ററിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുമെന്ന് ഐഐടി മദ്രാസ് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു. ബെംഗളൂരുവിൽ നടന്ന എയ്റോ ഇന്ത്യ ഷോയിലാണ് ഫ്ലൈയിംഗ് ടാക്സി പ്രദർശിപ്പിച്ചത്.

നഗര യാത്രകൾ വേഗത്തിലും തടസ്സരഹിതവുമാക്കാനാണ് ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സി വികസിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. ഈ പ്രോട്ടോടൈപ്പ് ഒരു ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (ഇവോടിഎൽ) മോഡലാണ്. ഒറ്റ ചാർജിൽ ഏകദേശം 200 കിലോമീറ്റർ മൈലേജ് ഈ ഫ്ലൈയിംഗ് ടാക്സിക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഒരു യാത്രയുടെ നിരക്ക് യൂബർ സാധാരണ ഒരേ ദൂരത്തിന് ഈടാക്കുന്നതിനേക്കാൾ രണ്ടിരട്ടി കൂടുതലായിരിക്കും. ഇലക്ട്രിക് ഗ്രൗണ്ട് ട്രാൻസ്പോർട്ടേഷനെക്കുറിച്ചുള്ള ഒരു വീഡിയോ കണ്ടതിന് ശേഷമാണ് ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സി നിർമ്മിക്കാനുള്ള ആശയം ലഭിച്ചതെന്ന് കമ്പനിയുടെ സിഇഒ പറഞ്ഞു.

ഇതിന് ഇറങ്ങാനോ പറന്നുയരാനോ അധികം സ്ഥലം ആവശ്യമില്ല. പാർക്ക് ചെയ്യാൻ 25 ചതുരശ്ര മീറ്റർ വിസ്തീർണ്ണം മതി. ഏകദേശം 200 കിലോഗ്രാം ഭാരവും ഇതിനുണ്ട്. ഒരു സവാരിയിൽ രണ്ട് യാത്രക്കാർക്ക് ഇരിക്കാനും 150 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനും സാധിക്കും.&lt;/p&gt;]]></description>
        <pubDate>2023-02-19 02:30:06</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>3 ലക്ഷത്തിലേറെ വൈദ്യുത വാഹനങ്ങള്‍ തിരികെ വിളിക്കാന്‍ ഒരുങ്ങി ടെസ്ല</title>
        <link>https://nattuvartha.news/news/Tech/all/tesla-to-recall-more-than-300000-electric-vehicles</link>
        <guid>https://nattuvartha.news/news/Tech/all/tesla-to-recall-more-than-300000-electric-vehicles</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_6581911700172421.webp</url>
          <title>3 ലക്ഷത്തിലേറെ വൈദ്യുത വാഹനങ്ങള്‍ തിരികെ വിളിക്കാന്‍ ഒരുങ്ങി ടെസ്ല</title>
          <link>https://nattuvartha.news/news/Tech/all/tesla-to-recall-more-than-300000-electric-vehicles</link>
        </image>
        <description><![CDATA[&lt;p&gt;യു.എസ് : സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് 363,000 ഇലക്ട്രിക് വാഹനങ്ങൾ തിരിച്ച് വിളിക്കുകയാണെന്ന് ടെസ്ല. പ്രശ്നം പരിഹരിക്കാൻ ടെസ്ല ഒരു പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പുറത്തിറക്കും.

2016 നും 2023 നും ഇടയിൽ പുറത്തിറക്കിയ മോഡൽ എസ്, മോഡൽ എക്സ്, മോഡൽ 3, മോഡൽ വൈ ടെസ്ല വാഹനങ്ങളുടെ ഒരു ശ്രേണിയെയാണ് തിരിച്ച് വിളിക്കുന്നത്. ടെസ്ലയുടെ വാഹനങ്ങൾ പ്രാദേശിക ട്രാഫിക് നിയമങ്ങൾ ലംഘിക്കാനും അപകട സാധ്യത വർദ്ധിപ്പിക്കാനും സാധ്യതയുണ്ടെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി കമ്മിറ്റി പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2023-02-18 06:30:08</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ചേതക് ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെത്തിക്കാനൊരുങ്ങി ബജാജ്</title>
        <link>https://nattuvartha.news/news/Tech/all/bajaj-to-launch-chetak-electric-scooter-in-india</link>
        <guid>https://nattuvartha.news/news/Tech/all/bajaj-to-launch-chetak-electric-scooter-in-india</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_3923851700171941.webp</url>
          <title>ചേതക് ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെത്തിക്കാനൊരുങ്ങി ബജാജ്</title>
          <link>https://nattuvartha.news/news/Tech/all/bajaj-to-launch-chetak-electric-scooter-in-india</link>
        </image>
        <description><![CDATA[&lt;p&gt;ഓട്ടോമേറ്റഡ് ട്രാൻസ്മിഷൻ വഴി പിൻ ചക്രത്തിലേക്ക് പവർ നൽകുന്ന അതേ 3.8 കിലോവാട്ട് / 4.1 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമായി 2023 ബജാജ് ചേതക് വരും എന്ന് റിപ്പോർട്ടുകൾ. 24.5 കിലോഗ്രാം ഭാരമുള്ള ലിഥിയം അയൺ ബാറ്ററി പാക്കിൽ നിന്നാണ് മോട്ടോർ അതിന്റെ പവർ ഉത്പാദിപ്പിക്കുന്നത്. നിലവിലെ മോഡലിന് സമാനമായി വാഹനത്തിന്‍റെ മൊത്തം ഭാരം 283 കിലോഗ്രാം ആയിരിക്കും.

2019 ൽ പുറത്തിറക്കിയ മോഡലിൽ ബ്രാൻഡ് ചെറിയ പരിഷ്കാരങ്ങൾ വരുത്തിയിരുന്നു. 2022 ൽ ഏകദേശം 30,000 ചേതക്കുകൾ ഇന്ത്യയിൽ വിൽക്കാൻ ബജാജിന് കഴിഞ്ഞു. 2023ൽ ഇത് ഇരട്ടിയാക്കാനാണ് ബജാജ് ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി മോഡലിൽ ഒരു ചെറിയ നവീകരണം നടപ്പാക്കാൻ ഒരുങ്ങുകയാണ് ബജാജ്. ഇലക്ട്രിക് സ്കൂട്ടറിൽ വരുന്ന മെക്കാനിക്കൽ പരിഷ്ക്കരണങ്ങളും ഇതിൽ ഉൾപ്പെടുന്നു.  

ബാറ്ററിക്ക് മാത്രം 24.5 കിലോഗ്രാം ഭാരമുണ്ട്. ഇക്കോ, സ്‌പോർട്ട് എന്നീ രണ്ട് റൈഡിംഗ് മോഡുകൾ ഇവിയിൽ നൽകുന്ന ബജാജ് ഇക്കോ മോഡിൽ ഒറ്റ ചാർജിൽ 95 കിലോമീറ്ററും സ്‌പോർട്ട് മോഡിൽ 85 കിലോമീറ്ററും റേഞ്ചാണ് അവകാശപ്പെടുന്നത്. പുതിയ മാറ്റങ്ങളോടെ വിപണിയിലെത്തുന്ന ബജാജ് ചേതക് ഇവിക്ക് പൂർണ്ണ ചാർജിൽ 108 കിലോമീറ്റർ വരെ മൈലേജ് ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് വിവരം. വലുപ്പത്തിന്‍റെ കാര്യത്തിലും പുതിയ ബജാജ് ചേതക് നിലവിലെ മോഡലിന് സമാനമാണ്.&lt;/p&gt;]]></description>
        <pubDate>2023-02-17 02:00:08</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഇന്റർനെറ്റ് ഇല്ലാതെയും ഇനി പണം അയക്കാം; &apos;യുപിഐ ലൈറ്റു&apos;മായി പേടിഎം</title>
        <link>https://nattuvartha.news/news/Tech/all/you-can-now-send-money-without-internet-paytm-launches-upi-lite</link>
        <guid>https://nattuvartha.news/news/Tech/all/you-can-now-send-money-without-internet-paytm-launches-upi-lite</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_9855111700171903.webp</url>
          <title>ഇന്റർനെറ്റ് ഇല്ലാതെയും ഇനി പണം അയക്കാം; &apos;യുപിഐ ലൈറ്റു&apos;മായി പേടിഎം</title>
          <link>https://nattuvartha.news/news/Tech/all/you-can-now-send-money-without-internet-paytm-launches-upi-lite</link>
        </image>
        <description><![CDATA[&lt;p&gt;ന്യൂഡല്‍ഹി : ഇന്ത്യയിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പേയ്മെന്‍റ് രീതിയാണ് യുപിഐ. രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ദൈനംദിന ഇടപാടുകൾക്കായി ഡിജിറ്റൽ പേയ്മെന്‍റ് രീതിയെ ആശ്രയിക്കുന്നത്. സാധാരണയായി ഇന്‍റർനെറ്റ് ഇല്ലാതെ യുപിഐ ഇടപാടുകൾ നടത്താൻ കഴിയില്ല. അതിനാൽ, മോശം കണക്റ്റിവിറ്റിയാണെങ്കിൽ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുപിഐ ലൈറ്റ് ഫീച്ചർ അവതരിപ്പിച്ചത്. യുപിഐ ആപ്ലിക്കേഷനിൽ നിന്ന് 200 രൂപ വരെയുള്ള ഇടപാടുകൾ റിസർവ് ബാങ്ക് അനുവദിച്ചിരുന്നുവെങ്കിലും പ്രധാന യുപിഐ ആപ്ലിക്കേഷനിൽ ഇത് ലഭ്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ ഈ സവിശേഷതകൾ പേടിഎം പേയ്മെന്‍റ്സ് ബാങ്ക് ഉപയോക്താക്കൾക്ക് ലഭ്യമാണ്.

പേടിഎം ആപ്ലിക്കേഷൻ വഴി തന്നെ ഇപ്പോൾ യുപിഐ ലൈറ്റ് സവിശേഷത ഉപയോഗിക്കാം. പേടിഎം അപ്ലിക്കേഷൻ ഒരു ഉപയോക്താവിനെ 200 രൂപ വരെയുള്ള തൽക്ഷണ ഇടപാടുകൾ നടത്താൻ അനുവദിക്കുന്നു. യുപിഐ ലൈറ്റിലേക്ക് ഒരു ദിവസം രണ്ട് തവണയായി പരമാവധി 2,000 രൂപ വരെ ചേർക്കാം. അതേസമയം, യുപിഐ ലൈറ്റ് വഴി നടത്തുന്ന പേയ്മെന്‍റുകൾ പേടിഎമ്മിന്‍റെ ബാലൻസ് ആൻഡ് ഹിസ്റ്ററി വിഭാഗത്തിൽ മാത്രമേ ദൃശ്യമാകൂ. ബാങ്കിന്‍റെ പാസ്ബുക്കിൽ ഇവ കാണാൻ കഴിയില്ല. 

അതേസമയം, ഇന്‍റർനെറ്റ് ഉള്ളപ്പോൾ യുപിഐ ലൈറ്റിലേക്ക് പണം ചേർത്താൽ മാത്രമേ ഇടപാടുകൾ നടത്താൻ കഴിയൂ. നിലവിൽ യുപിഐ ലൈറ്റ് ബാലൻസിൽ നിന്ന് പണം അയയ്ക്കാൻ മാത്രമേ കഴിയൂ. അതായത്, ഡെബിറ്റ് ചെയ്യാൻ മാത്രമേ കഴിയൂ. കൂടാതെ, റീഫണ്ട് മുതലായവ ഉപയോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിൽ ഓൺലൈനായി പ്രോസസ്സ് ചെയ്യും.&lt;/p&gt;]]></description>
        <pubDate>2023-02-16 12:00:12</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>പരിസ്ഥിതി സൗഹൃദ സ്മാർട്ട് ഫോൺ; നോക്കിയ എക്‌സ്30 5ജിയുടെ പ്രീബുക്കിംഗ് ആരംഭിച്ചു</title>
        <link>https://nattuvartha.news/news/Tech/all/eco-friendly-smartphone-nokia-x30-5g-pre-booking-begins</link>
        <guid>https://nattuvartha.news/news/Tech/all/eco-friendly-smartphone-nokia-x30-5g-pre-booking-begins</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_3575421700171902.webp</url>
          <title>പരിസ്ഥിതി സൗഹൃദ സ്മാർട്ട് ഫോൺ; നോക്കിയ എക്‌സ്30 5ജിയുടെ പ്രീബുക്കിംഗ് ആരംഭിച്ചു</title>
          <link>https://nattuvartha.news/news/Tech/all/eco-friendly-smartphone-nokia-x30-5g-pre-booking-begins</link>
        </image>
        <description><![CDATA[&lt;p&gt;നോക്കിയ ഫോണുകളുടെ നിർമ്മാതാക്കളായ എച്ച്എംഡി ഗ്ലോബൽ തങ്ങളുടെ ഏറ്റവും പരിസ്ഥിതി സൗഹൃദ സ്മാർട്ട് ഫോണായ നോക്കിയ എക്സ് 30 5 ജി പുറത്തിറക്കി. 6.43 ഇഞ്ച് അമോലെഡ് പ്യുവർ ഡിസ്പ്ലേ ഉൾപ്പെടെയുള്ള പ്രീമിയം സവിശേഷതകളുമായാണ് ഫോൺ വിപണിയിലെത്തുന്നത്. അൾട്രാ-ടഫ് കോർണിങ് ഗൊറില്ല ഗ്ലാസ് ഡിസ്പ്ലേയും ഫോണിനുണ്ട്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ എന്നിവയുള്ള 13 എംപി അൾട്രാ വൈഡ് ക്യാമറയും 50 എംപി പ്യുവർവ്യൂ ക്യാമറയും ഉപഭോക്താക്കൾക്ക് മികച്ച ദൃശ്യങ്ങൾ നൽകും. ഫ്രണ്ട് ക്യാമറ 16 മെഗാ പിക്സൽ ആണ്. രണ്ട് ദിവസം വരെ നിൽക്കുന്ന ബാറ്ററി ലൈഫാണ് മറ്റൊരു സവിശേഷത.

മൂന്ന് വർഷത്തെ വാറന്‍റി വാഗ്ദാനം ചെയ്യുന്ന നോക്കിയ എക്സ് 30 5 ജിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. ഫെബ്രുവരി 20 മുതൽ ആമസോണിലും നോക്കിയയുടെ വെബ്സൈറ്റിലും മാത്രം ഫോൺ വിൽപ്പനക്കെത്തും.&lt;/p&gt;]]></description>
        <pubDate>2023-02-16 11:00:08</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഐഫോൺ നിർമ്മാണം ഇന്ത്യയിൽ; ടാറ്റയുടെ ഐഫോൺ ഘടകങ്ങൾക്ക് ഗുണനിലവാരമില്ലെന്ന് റിപ്പോർട്ട്</title>
        <link>https://nattuvartha.news/news/Tech/all/iphone-manufacturing-in-india-tatas-iphone-components-are-reportedly-of-poor-quality</link>
        <guid>https://nattuvartha.news/news/Tech/all/iphone-manufacturing-in-india-tatas-iphone-components-are-reportedly-of-poor-quality</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_986361700171503.webp</url>
          <title>ഐഫോൺ നിർമ്മാണം ഇന്ത്യയിൽ; ടാറ്റയുടെ ഐഫോൺ ഘടകങ്ങൾക്ക് ഗുണനിലവാരമില്ലെന്ന് റിപ്പോർട്ട്</title>
          <link>https://nattuvartha.news/news/Tech/all/iphone-manufacturing-in-india-tatas-iphone-components-are-reportedly-of-poor-quality</link>
        </image>
        <description><![CDATA[&lt;p&gt;കോവിഡ് -19 പ്രതിസന്ധിയും രാഷ്ട്രീയ കാരണങ്ങളും ചൈനയിൽ പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നതിനാൽ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് ഐഫോൺ നിർമ്മാണം മാറ്റാൻ ആപ്പിൾ ആലോചിക്കുന്നു. അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇന്ത്യയെ ഒരു പ്രധാന ഉൽപാദന കേന്ദ്രമാക്കി മാറ്റാൻ പദ്ധതിയിടുന്ന ആപ്പിൾ ടാറ്റ ഗ്രൂപ്പ് പോലുള്ള ഭീമൻമാരുടെയും മറ്റ് പ്രാദേശിക പങ്കാളികളുടെയും സഹായത്തോടെ രാജ്യത്ത് അടിത്തറ വിപുലീകരിക്കുകയാണ്. എന്നിരുന്നാലും, ഏറ്റവും പുതിയ റിപ്പോർട്ടുകൾ വളരെ പോസിറ്റീവ് അല്ല.

ടാറ്റ നിർമ്മിച്ച ഐഫോൺ ഘടകങ്ങൾക്ക് നല്ല ഗുണനിലവാരമില്ലെന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ഐഫോണുകളുടെ ഘടകങ്ങൾ ഏറ്റവും മികച്ച രീതിയിൽ ലഭിക്കുന്നതിൽ കമ്പനി വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ടാറ്റാ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ഹൊസൂരിലെ ഒരു കേസിംഗ് ഫാക്ടറിയിൽ നിർമിച്ചു നല്‍കുന്ന ഭാഗങ്ങളില്‍ 50 ശതമാനത്തിന് മാത്രമേ ഗുണനിലവാരമുള്ളൂ. ടാറ്റ നിർമ്മിക്കുന്ന ഭാഗങ്ങൾ ഫോക്സ്കോണിനാണ് ആപ്പിള്‍ നൽകുന്നത്.

ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നതിനു മുമ്പുതന്നെ ടാറ്റ ചില ഐഫോൺ ഭാഗങ്ങൾ നിർമ്മിക്കുകയും ആപ്പിളിന് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതേ കാരണമാണ് ഐഫോണിന്‍റെ ഉത്പാദനം ഏറ്റെടുക്കാൻ ടാറ്റയെ പ്രേരിപ്പിച്ചത്. എന്നിരുന്നാലും, ആപ്പിളിന്‍റെ ഉയർന്ന ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഇനിയും പ്രവർത്തിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിനെല്ലാം പുറമേ, രാജ്യത്തെ ലോജിസ്റ്റിക്സ്, താരിഫ്, ഇൻഫ്രാസ്ട്രക്ചർ എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളും ആപ്പിൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.&lt;/p&gt;]]></description>
        <pubDate>2023-02-15 12:30:08</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>മഹീന്ദ്ര ബൊലേറോ നിയോ പ്ലസ്; രണ്ട് സീറ്റിംഗ് കോൺഫിഗറേഷനുകളിൽ</title>
        <link>https://nattuvartha.news/news/Tech/all/mahindra-bolero-neo-plus-in-two-seating-configurations</link>
        <guid>https://nattuvartha.news/news/Tech/all/mahindra-bolero-neo-plus-in-two-seating-configurations</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_7798391700171384.webp</url>
          <title>മഹീന്ദ്ര ബൊലേറോ നിയോ പ്ലസ്; രണ്ട് സീറ്റിംഗ് കോൺഫിഗറേഷനുകളിൽ</title>
          <link>https://nattuvartha.news/news/Tech/all/mahindra-bolero-neo-plus-in-two-seating-configurations</link>
        </image>
        <description><![CDATA[&lt;p&gt;2021 ജൂലൈയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ബൊലേറോ നിയോ എന്ന പരിഷ്കരിച്ച മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ, കമ്പനി അതിന്‍റെ മറ്റൊരു ദൈർഘ്യമേറിയ പതിപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ടുണ്ട്. മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് എന്ന് വിളിക്കുന്ന എസ് യുവി രണ്ട് സീറ്റിംഗ് കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യും. ഏഴ്, ഒമ്പത് സീറ്റുകളാണ് ഇവ. ഏഴ് സീറ്റർ ലേഔട്ട് പി 4, പി 10, പി 10 (ആർ) എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളിൽ ലഭ്യമാകും.

ബൊലേറോ നിയോ പ്ലസ് ബൊലേറോ നിയോയേക്കാൾ 400 മില്ലീമീറ്റർ നീളമുള്ളതാണ്, പക്ഷേ അതിന്‍റെ വീൽബേസ് മാറ്റമില്ലാതെ തുടരുന്നു (അതായത് 2,680 മില്ലീമീറ്റർ). നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4400 മില്ലീമീറ്റർ, 1795 മില്ലീമീറ്റർ, 1812 മില്ലീമീറ്റർ എന്നിങ്ങനെയാണ്.

ലംബമായ ക്രോം സ്ലാറ്റുകൾ, ട്രപസോയ്ഡൽ എയർ ഡാം, റിയർ ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ, റാപ്പ്റൗണ്ട് ടെയിൽ ലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന പുതുതായി രൂപകല്പന ചെയ്ത മെഷ് ഗ്രിൽ ഫീച്ചർ ചെയ്യുന്ന അതിന്റെ ഫ്രണ്ട്, റിയർ പ്രൊഫൈൽ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ കാണിക്കുന്നു. അതിന്‍റെ സൈഡ് പ്രൊഫൈലിൽ നിങ്ങൾക്ക് കറുത്ത ആപ്ലിക്കുകൾ കാണാൻ കഴിയും. മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് 7 സീറ്റർ പതിപ്പിന് മൂന്നാം നിരയിൽ ബെഞ്ച് ടൈപ്പ് സീറ്റും 9 സീറ്റർ മോഡലിൽ ജമ്പ് സീറ്റുകളും ഉണ്ടായിരിക്കും. &lt;/p&gt;]]></description>
        <pubDate>2023-02-15 07:30:09</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ട്വിറ്ററിന് പുതിയ സിഇഒ; മസ്കിന്‍റെ സ്വന്തം &apos;ഫ്ലോക്കി&apos;</title>
        <link>https://nattuvartha.news/news/Tech/all/twitter-gets-new-ceo-musks-own-floki</link>
        <guid>https://nattuvartha.news/news/Tech/all/twitter-gets-new-ceo-musks-own-floki</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_2669711700171362.webp</url>
          <title>ട്വിറ്ററിന് പുതിയ സിഇഒ; മസ്കിന്‍റെ സ്വന്തം &apos;ഫ്ലോക്കി&apos;</title>
          <link>https://nattuvartha.news/news/Tech/all/twitter-gets-new-ceo-musks-own-floki</link>
        </image>
        <description><![CDATA[&lt;p&gt;ട്വിറ്ററിന് ഇനി പുതിയ സിഇഒ. പക്ഷേ, അതൊരു മനുഷ്യനല്ല, നായയാണ്. ഇലോൺ മസ്കിന്‍റെ സ്വന്തം വളർത്തുനായ ഫ്ലോക്കി. ഷിബ ഇനു വിഭാഗത്തിൽ പെടുന്ന ഫ്‌ളോക്കി &apos;മറ്റേയാളേക്കാള്‍&apos; എന്തുകൊണ്ടും  മികച്ചതാണെന്നാണ് ഇലോൺ മസ്കിൻ്റെ വാദം. മുൻ മേധാവി പരാഗ് അഗർവാളിനെക്കുറിച്ചാണ് മസ്ക് പരാമർശിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

ട്വിറ്ററിന്‍റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു തൊട്ടുപിന്നാലെ മസ്ക് പരാഗ് അഗർവാളിനെ കമ്പനിയിൽ നിന്ന് പുറത്താക്കിയിരുന്നു. അഗർവാളിനെ കൂടാതെ മുൻ നിയമ മേധാവി വിജയ ഗഡ്ഡെ, സിഎഫ്ഒ നെല്‍ സെഗല്‍ എന്നിവരെയും പുറത്താക്കിയിരുന്നു.

ഫ്‌ളോക്കി സിഇഒയുടെ കസേരയിൽ ഇരിക്കുന്ന ചിത്രങ്ങൾ മസ്ക് പങ്കുവച്ചു. ട്വിറ്റർ ബ്രാൻഡിന്‍റെ സിഇഒ എന്ന് എഴുതിയ കറുത്ത ടീ ഷർട്ടാണ് ഫ്‌ളോക്കി ധരിച്ചിരിക്കുന്നത്.  ട്വിറ്റർ ലോഗോയുള്ള ഒരു ചെറിയ ലാപ്ടോപ്പും മേശപ്പുറത്തുണ്ട്.&lt;/p&gt;]]></description>
        <pubDate>2023-02-15 06:30:29</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ആരും പരീക്ഷിക്കാത്ത സെൽഫ് പ്രൊമോഷൻ മാതൃകയുമായി ഇലോൺ മസ്ക്</title>
        <link>https://nattuvartha.news/news/Tech/all/elon-musk-comes-up-with-an-untested-self-promotion-model</link>
        <guid>https://nattuvartha.news/news/Tech/all/elon-musk-comes-up-with-an-untested-self-promotion-model</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_5559261700171222.webp</url>
          <title>ആരും പരീക്ഷിക്കാത്ത സെൽഫ് പ്രൊമോഷൻ മാതൃകയുമായി ഇലോൺ മസ്ക്</title>
          <link>https://nattuvartha.news/news/Tech/all/elon-musk-comes-up-with-an-untested-self-promotion-model</link>
        </image>
        <description><![CDATA[&lt;p&gt;സോഷ്യൽ മീഡിയ മേധാവികൾ ഇതുവരെ  പരീക്ഷിച്ചിട്ടില്ലാത്ത ഒരു സെൽഫ് പ്രൊമോഷൻ മാതൃകയുമായി ഇലോൺ മസ്ക്. ഇനി മുതൽ അദ്ദേഹത്തിന്‍റെ ട്വീറ്റുകളും മറുപടികളും ഫീഡിന്‍റെ മുകളിൽ തന്നെ കാണാം. 

തന്‍റെ ട്വീറ്റുകൾ ജനപ്രിയമാക്കുന്നതിന് ട്വിറ്ററിന്‍റെ അൽഗോരിതത്തിൽ ആവശ്യമായ മാറ്റങ്ങൾ മസ്ക് വരുത്തിയതായി റിപ്പോർട്ട്. സമീപകാലത്ത് തന്‍റെ ട്വീറ്റുകൾക്ക് കാഴ്ചക്കാരുടെ എണ്ണം കുറയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം ഈ നീക്കം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;]]></description>
        <pubDate>2023-02-15 04:00:15</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഒരേസമയം 100 ഇമേജ് വരെ അയക്കാം; കലക്കൻ അപ്ഡേറ്റുമായി വാട്ട്സാപ്പ്</title>
        <link>https://nattuvartha.news/news/Tech/all/you-can-send-up-to-100-images-at-a-time-whatsapp-with-kalakkan-update</link>
        <guid>https://nattuvartha.news/news/Tech/all/you-can-send-up-to-100-images-at-a-time-whatsapp-with-kalakkan-update</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_436821700170921.webp</url>
          <title>ഒരേസമയം 100 ഇമേജ് വരെ അയക്കാം; കലക്കൻ അപ്ഡേറ്റുമായി വാട്ട്സാപ്പ്</title>
          <link>https://nattuvartha.news/news/Tech/all/you-can-send-up-to-100-images-at-a-time-whatsapp-with-kalakkan-update</link>
        </image>
        <description><![CDATA[&lt;p&gt;ഒരേ സമയം നൂറോളം ചിത്രങ്ങൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സ്ആപ്പ്. ഈ സവിശേഷത ഡെസ്ക്ടോപ്പ് പതിപ്പിൽ ലഭ്യമായിത്തുടങ്ങി. ഹൈക്വാളിറ്റി ചിത്രങ്ങൾ പങ്കിടാനുള്ള ഓപ്ഷനാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് അപ്ലിക്കേഷനുകൾക്കായി സമാനമായ അപ്ഡേറ്റിനായി കമ്പനി പ്രവർത്തിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

ഐഒഎസിനായി വാട്ട്സ്ആപ്പ് ബീറ്റാ പതിപ്പ് 23.3.0.75 പുറത്തിറക്കുമെന്ന് ഫീച്ചർ ട്രാക്കർ വാബെറ്റ്ഇൻഫോ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ, ഒരു ചാറ്റിൽ ഒരു സമയം 30 മീഡിയ ഫയലുകൾ വരെ പങ്കിടാൻ അപ്ലിക്കേഷൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ചില വാട്ട്സ്ആപ്പ് ബീറ്റാ ടെസ്റ്ററുകളിൽ ഉയർന്ന എണ്ണം ഫയൽ പങ്കിടൽ സവിശേഷതകൾ ഇപ്പോൾ ലഭ്യമാണ്. മാത്രമല്ല, ഇത് ഉടൻ തന്നെ മറ്റ് ഉപയോക്താക്കൾക്കും ലഭ്യമായേക്കാം. പുതിയ അപ്ഡേറ്റ് അനുസരിച്ച്, ഉപയോക്താക്കൾക്ക് അയയ്ക്കേണ്ട ഫോട്ടോകളുടെ ക്വാളിറ്റി തിരഞ്ഞെടുക്കാൻ കഴിയും.

നേരത്തെ, അപ്ലിക്കേഷൻ സ്റ്റാറ്റസിൽ ഒരു പുതിയ അപ്ഡേറ്റ് കൊണ്ടുവന്നിരുന്നു. പുതിയ അപ്ഡേറ്റിൽ വോയ്സ് സ്റ്റാറ്റസിലേക്കുള്ള സ്വകാര്യത ക്രമീകരണങ്ങൾ, സ്റ്റാറ്റസുകൾക്ക് മറുപടിയായി നൽകിയ ഇമോജി പ്രതികരണങ്ങൾ, സ്റ്റാറ്റസ് അപ്ഡേറ്റുകളിലെ ലിങ്ക് പ്രിവ്യൂകൾ എന്നിവ ഉൾപ്പെടുന്നു. വരും ആഴ്ചകളിൽ ഈ സവിശേഷതകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ഓരോ തവണ പോസ്റ്റുചെയ്യുമ്പോഴും അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ ആർക്ക് കാണാമെന്ന് തീരുമാനിക്കാൻ പുതിയ സ്വകാര്യതാ ഓപ്ഷൻ ഉപയോക്താക്കളെ അനുവദിക്കും. 30 സെക്കൻഡ് വരെയുള്ള വോയ്സ് സ്റ്റാറ്റസ് അപ്ഡേറ്റുകൾ പങ്കിടാനുള്ള കഴിവും അപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇമോജി ഉപയോഗിച്ച് സ്റ്റാറ്റസ് അപ്ഡേറ്റുകളോട് പ്രതികരിക്കാനും കഴിയും. &lt;/p&gt;]]></description>
        <pubDate>2023-02-14 05:30:08</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
          </channel>
      </rss>