<?xml version="1.0" encoding="UTF-8"?>
      <rss version="2.0"
          xmlns:dc="http://purl.org/dc/elements/1.1/"
          xmlns:sy="http://purl.org/rss/1.0/modules/syndication/"
          xmlns:admin="http://webns.net/mvcb/"
          xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
          xmlns:content="http://purl.org/rss/1.0/modules/content/">
          <channel>
            <title>Regional News | Latest Malayalam News | Breaking News  - Category: Sports</title>
            <link>https://nattuvartha.news/rss/category/sports</link>
            <description>Regional News | Latest Malayalam News | Breaking News  - Category: Sports</description>
            <dc:language>mal</dc:language>
            <dc:creator></dc:creator>
            <dc:creator>Copyright © 2022 Beca Media &amp; Advertising - All Rights Reserved Near Govt: Hospital, Nut Street, Vadakara</dc:creator>
            
      <item>
        <title>ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sports/all/franco-baresi-death-ac-milan-italy-legend</link>
        <guid>https://nattuvartha.news/news/Sports/all/franco-baresi-death-ac-milan-italy-legend</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785487536_482145.jpg</url>
          <title>ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sports/all/franco-baresi-death-ac-milan-italy-legend</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;റോം&lt;/strong&gt;: ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു. 66 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്നു. ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിലൊരാളായിരുന്നു ബറേസി. ലോകകപ്പ് നേടിയ 1982 ലെ ഇറ്റാലിയൻ ടീമിൽ അംഗമായിരുന്നു.&lt;/p&gt;
&lt;p&gt;ക്ലബ്ബ് ഫുട്‌ബോളിൽ എസി മിലാനായിരുന്നു ബറേസിയുടെ തട്ടകം. 20 വർഷത്തെ ക്ലബ്ബ് കരിയറിൽ മുഴുവനായും മിലാനിലാണ് ബറേസി പന്തുതട്ടിയത്. 1977 മുതൽ 1997 വരെ എസി മിലാനിൽ കളിച്ച ബറേസി ആറ് സീരി എ കിരീടങ്ങളും മൂന്ന് യൂറോപ്യൻ കപ്പുകളും നേടി. 719 മത്സരങ്ങളിൽ മിലാനായി കളിച്ച താരം 33 ഗോളുകളും നേടി. എസി മിലാന്റെ നായകസ്ഥാനത്തുവരെയെത്തി. ബറേസി വിരമിച്ചതിന് പിന്നാലെ താരത്തിന്റെ ആറാം നമ്പർ ജേഴ്‌സി ക്ലബ്ബ് പിന്നീടാർക്കും നൽകിയിരുന്നില്ല. അക്കാലത്തെ ഏറ്റവുംമികച്ച പ്രതിരോധനിരയായിരുന്നു മാൾഡീനിയും ബറേസിയുമടങ്ങുന്ന എ.സി. മിലാന്റേത്.ദേശീയ ടീമിലും നിറസാന്നിധ്യമായിരുന്നു ബറേസി. 1982 ലെ കിരീടനേട്ടത്തിന് പുറമേ 1994 ൽ ലോകകപ്പ് ഫൈനലിലുമെത്തി. അന്ന് ഫൈനലിൽ ബ്രസീലിനോട് പരാജയപ്പെട്ട് മടങ്ങി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-31 08:42:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ക്രിക്കറ്റ്‌ ടീമിൽ ഇടം ലഭിച്ചില്ല; പതിനേഴുകാരി ആത്മഹത്യ ചെയ്‌തു</title>
        <link>https://nattuvartha.news/news/Sports/all/cricket-selection-17-year-old-woman-cricketer-suicide</link>
        <guid>https://nattuvartha.news/news/Sports/all/cricket-selection-17-year-old-woman-cricketer-suicide</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785479189_125069.jpg</url>
          <title>ക്രിക്കറ്റ്‌ ടീമിൽ ഇടം ലഭിച്ചില്ല; പതിനേഴുകാരി ആത്മഹത്യ ചെയ്‌തു</title>
          <link>https://nattuvartha.news/news/Sports/all/cricket-selection-17-year-old-woman-cricketer-suicide</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;നാഗ്‌പൂർ:&lt;/strong&gt; പ്രാദേശിക ക്രിക്കറ്റ് അസോസിയോഷൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിൽ മനംനൊന്ത് ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്‌തു. പതിനേഴുകാരിയായ അദിതി മോരേശ്വർ ചൗക്കണ്ടെയാണ് ജീവനൊടുക്കിയത്.ബുധനാഴ്‌ച പുലർച്ചെ 5.30യോടെ നാഗ്‌പൂരിലെ ലക്ഷ്‌മിനഗർ പ്രദേശത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ടീമിൽ തിരഞ്ഞെടുക്കപ്പെട്ടില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം.&lt;/p&gt;
&lt;p&gt;മഹാരാഷ്‌ട്രയിലെ അകോല സ്വദേശിയായ പെൺകുട്ടി കഴിഞ്ഞ രണ്ട് വർഷമായി അമ്മയ്‌ക്കൊപ്പം നാഗ്‌പൂരിൽ താമസിച്ചാണ് ക്രിക്കറ്റ് പരിശീലനം നടത്തിയിരുന്നത്. ഉയർന്ന തലങ്ങളിലുള്ള മത്സരങ്ങളിൽ പങ്കെടുക്കണമെന്നായിരുന്നു ആഗ്രഹം.പെൺകുട്ടിയുടെ സഹോദരനും ക്രിക്കറ്റ് താരമാണ്. പ്രാദേശിക ക്രിക്കറ്റ് ടീമിൽ തിരഞ്ഞെടുക്കപ്പെടാത്തതിനെ തുടർന്ന് പെൺകുട്ടി കടുത്ത മാനസിക സമ്മ‌ർദത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-31 06:21:56</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഹാട്രിക്കുമായി മീരാഭായ് ചാനു,​ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം</title>
        <link>https://nattuvartha.news/news/Sports/all/mirabai-chanu-commonwealth-games-gold</link>
        <guid>https://nattuvartha.news/news/Sports/all/mirabai-chanu-commonwealth-games-gold</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785123702_379775.jpg</url>
          <title>ഹാട്രിക്കുമായി മീരാഭായ് ചാനു,​ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം</title>
          <link>https://nattuvartha.news/news/Sports/all/mirabai-chanu-commonwealth-games-gold</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഗ്ലാസ്ഗോ: &lt;/strong&gt;കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം സമ്മാനിച്ച് ഒളിമ്പിക് മെഡൽ ജേതാവ് മീരാഭായ് ചാനു. ഇന്ന് നടന്ന വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തിൽ സ്വർണം നേടി തുടർച്ചയായി മൂന്നാം കോമൺവെൽത്ത് ഗെയിംസ് സ്വർണമെന്ന അപൂർവ നേട്ടമാണ് മണിപ്പൂർ സ്വദേശിനി സ്വന്തമാക്കിയത്.&lt;/p&gt;
&lt;p&gt;&amp;nbsp;2018ൽ ഗോൾഡ് കോസ്റ്റിലും 2022ൽ ബർമ്മിംഗ് ഹാമിലും സ്വർണം നേടിയിരുന്ന ചാനു ഗ്ലാസ്ഗോയിലും തന്റെ ആധിപത്യം തുടർന്നു.ക്ലീൻ ആൻഡ് ജർക്കിൽ 105 കിലോ ഉയർത്തിയാണ് താരം സ്വർ‌ണമുറപ്പിച്ചത്. സ്നാച്ചിൽ 85 കിലോഗ്രാം ഉയർത്തി പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോഡും ചാനു സ്വന്തമാക്കി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-27 03:39:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;ഈ വേദന വളരെ ആഴത്തിലുള്ളതാണ്, മുറിവുണങ്ങാൻ സമയമെടുക്കും&apos;-; തോൽ‌വിയിൽ പ്രതികരിച്ച് മെസ്സി</title>
        <link>https://nattuvartha.news/news/Sports/all/lionel-messi-reaction-2026-world-cup-final-loss</link>
        <guid>https://nattuvartha.news/news/Sports/all/lionel-messi-reaction-2026-world-cup-final-loss</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784632153_328283.jpg</url>
          <title>&apos;ഈ വേദന വളരെ ആഴത്തിലുള്ളതാണ്, മുറിവുണങ്ങാൻ സമയമെടുക്കും&apos;-; തോൽ‌വിയിൽ പ്രതികരിച്ച് മെസ്സി</title>
          <link>https://nattuvartha.news/news/Sports/all/lionel-messi-reaction-2026-world-cup-final-loss</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂയോർക്ക്: &lt;/strong&gt;ലോകകപ്പ് ഫൈനലിൽ സ്‌പെയിനിനോട് തോറ്റതിന് പിന്നാലെ പ്രതികരിച്ച് ലയണൽ മെസ്സി. വേദന വളരെ ആഴത്തിലുള്ളതാണെന്നും അതിൽ നിന്ന് പുറത്തുവരാൻ സമയമെടുക്കുമെന്നും മെസ്സി വ്യക്തമാക്കി. എക്‌സ്ട്രാം ടൈം വരെ നീണ്ട മത്സരത്തിൽ ഒരു ഗോളിന് അർജന്റീനയെ തോൽപ്പിച്ച് സ്‌പെയിൻ കപ്പെടുത്തത്.&lt;/p&gt;
&lt;p&gt;&apos;ഈ വേദന അളവറ്റതാണ്. മുറിവുണങ്ങാൻ സമയമെടുക്കും. നമ്മൾ തിരിച്ചുപിടിച്ച മത്സരങ്ങൾ, ഒരു രാജ്യം മുഴുവൻ നൽകിയ പിന്തുണ തുടങ്ങി ടീമിനൊപ്പമുള്ള യാത്രയ്ക്കിടയിലെ ഓരോ നിമിഷവും ഓർമയിലുണ്ട്. ഈ ടീമിന്റെ കഠിനധ്വാനവും വിജയത്തിനായുള്ള ശ്രമങ്ങളും ലോകത്തിന്റെ മുൻനിരയിലേക്ക് നമ്മളെ വീണ്ടുമെത്തിച്ചു. നമ്മുടെ നേട്ടങ്ങൾ പൂർണമായും വിലയിരുത്താൻ പ്രയാസമാണ്. ഈ ടീം തുടർച്ചയായി രണ്ട് ലോകകപ്പ് ഫൈനലുകളിലെത്തി. എല്ലാ ആശംസകൾക്കും സന്ദേശങ്ങൾക്കും ഹൃദയത്തിൽതൊട്ട് നന്ദി. ഒരിക്കൽക്കൂടി, നമ്മൾ ഒരു രാജ്യമായി ഒന്നിക്കുകയും ഒരുമിച്ച് നിൽക്കുകയും ചെയ്തു, അർജന്റീനക്കാരായിരിക്കുന്നതിന്റെ അളവറ്റ അഭിമാനം പങ്കിടുകയും ചെയ്തു. ചാമ്പ്യൻഷിപ്പ് നേടിയ സ്‌പെയിനിനെ അഭിനന്ദിക്കാനും ഞാൻ ആഗ്രഹിക്കുന്നു.&apos;-മെസ്സി വ്യക്തമാക്കി.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-21 11:07:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അർജന്റീനയെ തകർത്ത് ലോകകപ്പിൽ മുത്തമിട്ട് സ്‌പെയിൻ ;മെസ്സിക്ക് നിരാശ നിറഞ്ഞ മടക്കം</title>
        <link>https://nattuvartha.news/news/Sports/all/spain-defeated-argentina-and-are-champions-of-the-world</link>
        <guid>https://nattuvartha.news/news/Sports/all/spain-defeated-argentina-and-are-champions-of-the-world</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784499815_704603.jpg</url>
          <title>അർജന്റീനയെ തകർത്ത് ലോകകപ്പിൽ മുത്തമിട്ട് സ്‌പെയിൻ ;മെസ്സിക്ക് നിരാശ നിറഞ്ഞ മടക്കം</title>
          <link>https://nattuvartha.news/news/Sports/all/spain-defeated-argentina-and-are-champions-of-the-world</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂയോർക്ക്&lt;/strong&gt;: 120 മിനിറ്റും നിറഞ്ഞ്  കളിച്ച് അർജന്റീനയെ തകർത്ത് സ്‌പെയിൻ ലോക ചാമ്പ്യൻമാർ. 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് കലാശപ്പോരിന്റെ വിധിയെഴുതിയത്. പന്ത് പുറത്ത് പോകാതെ ഓടിപ്പിടിച്ച് നിക്കോ വില്യംസ് നൽകിയ പാസാണ് ടോറസ് വലയിലെത്തിച്ചത്. സ്‌പെയിനിന്റെ രണ്ടാം കിരീട നേട്ടമാണിത്. 2010-ൽ ദക്ഷിണാഫ്രിക്കയിൽ കിരീടമുയർത്തി ഒന്നരപ്പതിറ്റാണ്ടിനു ശേഷം സ്‌പെയിൻ വീണ്ടും ലോക ചാമ്പ്യൻമാർ.&lt;/p&gt;
&lt;p&gt;സ്‌പെയിൻ നിറഞ്ഞുകളിച്ചപ്പോൾ മത്സരത്തിന്റെ ഭൂരിഭാഗം സമയവും അർജന്റീന ചിത്രത്തിലേ ഇല്ലാതായിപ്പോയി. 120 മിനിറ്റോളം കളിച്ചിട്ടും രണ്ടേ രണ്ട് ഷോട്ടുകൾ മാത്രമാണ് അർജന്റീനയ്ക്ക് സ്‌പെയിൻ പോസ്റ്റ് ലക്ഷ്യമാക്കി അടിക്കാനായത്. നിശ്ചിത സമയത്തും ഇൻജുറി ടൈമിലും ഒരു ഷോട്ടുപോലും സ്‌പെയിൻ പോസ്റ്റ് ലക്ഷ്യമാക്കി അടിക്കാൻ അർജന്റീന താരങ്ങൾക്കായിരുന്നുമില്ല. ഇൻജുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡും പിന്നാലെ മാർച്ചിങ് ഓർഡറും ലഭിച്ച് എൻസോ ഫെർണാണ്ടസ് പുറത്തായതോടെ അർജന്റീന 10 പേരായി ചുരുങ്ങിയാണ് ശേഷിച്ച സമയം മത്സരത്തെ നേരിട്ടത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സ്‌പെയിനിന്റെ മധ്യനിര മികച്ച നിലവാരം പുലർത്തിയപ്പോൾ അർജന്റീന ഫിസിക്കലായി കളിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലുമുതിർക്കാൻ അർജന്റീനയ്ക്ക് സാധിച്ചില്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അഞ്ചാം മിനിറ്റിൽ തന്നെ യമാലിന്റെ മുന്നേറ്റത്തിൽ അർജന്റീന ഞെട്ടി. താരത്തിന്റെ ഷോട്ട് പക്ഷേ ഗോളി എമിലിയാനോ മാർട്ടിനെസ് രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെയെത്തിയ സ്പാനിഷ് മുന്നേറ്റവും മാർട്ടിനെസ് തടഞ്ഞു. വലതുവിങ്ങിൽ മികച്ച മുന്നേറ്റങ്ങൾ നടത്തി യമാൽ അർജന്റീന പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. പന്തടക്കത്തിൽ സ്‌പെയിൻ മുൻതൂക്കം നേടിയെങ്കിലും അർജന്റീനയുടെ പ്രതിരോധനിര ഉറച്ചുനിന്നു. അതിവേഗ കൗണ്ടർ അറ്റാക്കുകളിലൂടെ അർജന്റീനയും ഏതാനും മുന്നേറ്റങ്ങൾ സൃഷ്ടിച്ചതോടെ മത്സരം ആവേശകരമായി.സ്പാനിഷ് നിരയിൽ റോഡ്രിയുടെ പ്രകടനം ശ്രദ്ധേയമായി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-19 22:16:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;ഉറക്കമില്ലാത്ത രാത്രി&apos; ;ലോകകിരീടം ആർക്കെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി</title>
        <link>https://nattuvartha.news/news/Sports/all/argentina-vs-spain-2026-world-cup-final</link>
        <guid>https://nattuvartha.news/news/Sports/all/argentina-vs-spain-2026-world-cup-final</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784478593_976828.jpg</url>
          <title>&apos;ഉറക്കമില്ലാത്ത രാത്രി&apos; ;ലോകകിരീടം ആർക്കെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി</title>
          <link>https://nattuvartha.news/news/Sports/all/argentina-vs-spain-2026-world-cup-final</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാ&lt;/strong&gt;ൽപ്പന്ത് മാമാങ്കത്തിന്റെ ഫോട്ടോഫിനിഷിങ്ങിന്  ഇനി ശേഷിക്കുന്നത് ഒരേയൊരു കളി മാത്രം.. അതിനായി ന്യൂജേഴ്‌സി നഗരം ഒരുങ്ങിക്കഴിഞ്ഞു. സമ്പൂർണനായ ഫുട്ബോളർ എന്നു വിശേഷണമുള്ള, ലയണൽ മെസ്സി നയിക്കുന്ന അർജന്റീനാ ടീമും സുന്ദരമായ ടോട്ടൽ ഫുട്ബോളിന്റെ പ്രയോക്താക്കളായ സ്പെയിനും തമ്മിലുള്ള ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ രണ്ടു തലമുറകളിലെ പ്രതിഭകളുടെ പോരാട്ടംകൂടിയാകും. 39-കാരനായ മെസ്സിയും സ്പെയിനിന്റെ കൗമാരപ്രതിഭ ലാമിൻ യമാലും മുഖാമുഖം വരുകയാണ്.കിരീട പോരാട്ടം ഞായറാഴ്ച രാത്രി 12. 30 മുതൽ ന്യൂജഴ്‌സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ്.&lt;/p&gt;
&lt;p&gt;ലോകഫുട്ബോളിന്റെ കളിത്തൊട്ടിലാണ് സ്പെയിൻ. ലോകോത്തരതാരങ്ങൾ വളർന്നുവരുന്ന പ്രദേശം. മെസ്സി കളിച്ചുതെളിഞ്ഞതും പ്രതിഭയെ മിനുക്കിയെടുത്തതും സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയിലാണ്. സ്പാനിഷ് ശൈലി മറ്റാരേക്കാളും മനഃപാഠമാക്കിയ മെസ്സിയെ തളയ്ക്കുക എന്നതാവും സ്പാനിഷ് അജൻഡകളിലൊന്ന്. ഉദിച്ചുയരുന്ന പ്രതിഭ യമാലിന്റെ കുതിപ്പുകളും ഫോമിലേക്കുയർന്ന സ്പാനിഷ് ടീമിന്റെ ഒത്തിണക്കവും മറികടക്കുക എന്നതാണ് നിലവിലെ ചാമ്പ്യന്മാർ നേരിടുന്ന വെല്ലുവിളി.&lt;/p&gt;
&lt;p&gt;മെസ്സിക്കുവേണ്ടി മരിക്കാൻ തയ്യാറുള്ള, പിന്നാക്കം പോയാലും അവസാന നിമിഷങ്ങളിൽ പൊരുതി തിരിച്ചുവരുന്ന അർജന്റീനാ ടീം അപകടകാരികളാണ്. സുവർണ ബൂട്ടും പന്തും മറ്റൊരു ലോകകപ്പും എന്ന മോഹിപ്പിക്കുന്ന ആശയത്തിന് മെസ്സിയെക്കാൾ അർഹൻ മറ്റാരുമില്ലെന്ന് അവർക്കറിയാം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കൊമ്പുകുലുക്കി കോർത്തെറിയാൻവരുന്ന ലോകചാമ്പ്യന്മാരെ തളയ്ക്കാൻ സ്പാനിഷ് മാറ്റഡോറുകൾക്കാവുമോ എന്ന ആകാംക്ഷയുയരുമ്പോൾ കലാശമത്സരം ക്‌ളാസിക്ക്  ആവുമെന്ന പ്രതീക്ഷയിലാണ് ലോകം.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-19 16:28:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഫ്രാൻസിനെ കീഴടക്കി ഇംഗ്ലണ്ട് ലോകക്കപ്പിൽ  മൂന്നാം സ്ഥാനക്കാർ</title>
        <link>https://nattuvartha.news/news/Sports/all/england-vs-france-world-cup-2026-third-place-match</link>
        <guid>https://nattuvartha.news/news/Sports/all/england-vs-france-world-cup-2026-third-place-match</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784440239_895098.jpg</url>
          <title>ഫ്രാൻസിനെ കീഴടക്കി ഇംഗ്ലണ്ട് ലോകക്കപ്പിൽ  മൂന്നാം സ്ഥാനക്കാർ</title>
          <link>https://nattuvartha.news/news/Sports/all/england-vs-france-world-cup-2026-third-place-match</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മയാമി:&lt;/strong&gt;ആദ്യപകുതിയിൽ ഇംഗ്ലണ്ടിന്റെ അടി...രണ്ടാം പകുതിയിൽ ഫ്രാൻസിന്റെ തിരിച്ചടി. മൂന്നാം സ്ഥാനക്കാർക്കായുള്ള തീപാറും പോരാട്ടത്തിൽ ഫ്രാൻസിനെ കീഴടക്കി ഇംഗ്ലണ്ട്. നാലിനെതിരേ ആറുഗോളുകൾക്കാണ് ഇംഗ്ലീഷ് പടയുടെ ജയം. ആദ്യപകുതിയിലാണ് ഇംഗ്ലണ്ട് നാലുഗോളുകൾ നേടുന്നത്. എംബാപ്പെ ഡബിളടിച്ച് ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലെത്തി. 22 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായും എംബാപ്പെ മാറി.&lt;/p&gt;
&lt;p&gt;മത്സരം ആരംഭിച്ചതുമുതൽ തന്നെ ഇരുടീമുകളും ആക്രമണഫുട്‌ബോൾ പുറത്തെടുത്തു. ആദ്യമിനിറ്റുകളിൽ തന്നെ ഇരുടീമുകളും എതിർഗോൾമുഖങ്ങൾ വിറപ്പിച്ചു. മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റിൽ തന്നെ ഇംഗ്ലണ്ട് മുന്നിലെത്തി. 18-ാം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡുയർത്തി. എസ്രി കോൻസ തകർപ്പൻ ഹെഡറിലൂടെ ഗോളടിച്ചു. സ്‌കോർ 2-0. അതോടെ ഫ്രാൻസ് പ്രതിരോധത്തിലായി. കെയ്നും ബെല്ലിങ്ങാമുമില്ലെങ്കിലും റാഷ്ഫോർഡും സാക്കയും ഫ്രഞ്ച് പ്രതിരോധത്തിന് കടുത്ത വെല്ലുവിളിയുയർത്തി. ഇംഗ്ലീഷ് ആക്രമണങ്ങളെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ ഫ്രാൻസ് കുഴങ്ങി. ആദ്യപകുതിയുടെ അവസാനം ഫ്രഞ്ച് പട ഗോൾ വാങ്ങിക്കൂട്ടി. 37-ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും ബുക്കായോ സാക്ക ലക്ഷ്യം കണ്ടു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കിടിലൻ മുന്നേറ്റത്തിനൊടുക്കം ഫ്രഞ്ച് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ റാഷ്ഫോർഡിന് മികച്ച അവസരം കിട്ടിയെങ്കിലും ആദ്യം വലകുലുക്കാനായില്ല. എന്നാൽ പന്ത് വിടാതെ ബോക്സിൽ ഫ്രഞ്ച് പ്രതിരോധനിരയെ കബളിപ്പിച്ച റാഷ്ഫോർഡ് സാക്കയ്ക്ക് പാസ് നൽകി. ഗോളിയടക്കം മുന്നിൽക്കയറിയതോടെ അനായാസം വലകുലുങ്ങി.രണ്ടാം പകുതിയിൽ തിരിച്ചടി ലക്ഷ്യമിട്ട് ഫ്രാൻസ് പകരക്കാരെ കളത്തിലിറക്കി. ബാർക്കോളയും ഡെംബലെയും മൈതാനത്തിറങ്ങി. അതോടെ ആക്രമണങ്ങൾക്ക് മൂർച്ചകൂടി. പിന്നീട് ഫ്രാൻസിന്റെ തിരിച്ചടിക്കാണ് സാക്ഷ്യം വഹിച്ചത്. 48-ാം മിനിറ്റിൽ എംംബാപ്പെ തിരിച്ചടിക്ക് തുടക്കമിട്ടു. ഗോൾ നേടിയതോടെ മെസ്സിയെ മറികടന്ന് ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലെത്താൻ താരത്തിനായി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-19 05:48:22</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sports/all/west-indies-cricket-legend-garry-sobers-has-passed-away</link>
        <guid>https://nattuvartha.news/news/Sports/all/west-indies-cricket-legend-garry-sobers-has-passed-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784353541_561217.jpg</url>
          <title>വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sports/all/west-indies-cricket-legend-garry-sobers-has-passed-away</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ലണ്ടൻ: &lt;/strong&gt;വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബാർബഡോസിലെ വീട്ടിലായിരുന്നു അന്ത്യം. മകൻ ഡാനിയേൽ സോബേഴ്സാണ് മരണവിവരം സ്ഥിരീകരിച്ചത്. ലോകം കണ്ട മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു അദ്ദേഹം.&lt;/p&gt;
&lt;p&gt;1954ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സോബേഴ്‌സ് 1974 വരെയുള്ള കാലയളവിൽ വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇടം കയ്യൻ ബാറ്റ്സ്മാനായിരുന്ന സോബേഴ്സ് ടെസ്റ്റിൽ 8,032 റൺസും 235 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 1958ൽ പാകിസ്ഥാനെതിരെ സോബേഴ്സ് നേടിയ 365 റൺസ് ദീർഘകാലം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-18 05:43:23</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ;മെസ്സിപ്പട ലോകകപ്പ് ഫൈനലിൽ</title>
        <link>https://nattuvartha.news/news/Sports/all/argentina-defeats-england-reaches-2026-fifa-world-cup</link>
        <guid>https://nattuvartha.news/news/Sports/all/argentina-defeats-england-reaches-2026-fifa-world-cup</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784150466_56265.jpg</url>
          <title>ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ;മെസ്സിപ്പട ലോകകപ്പ് ഫൈനലിൽ</title>
          <link>https://nattuvartha.news/news/Sports/all/argentina-defeats-england-reaches-2026-fifa-world-cup</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;അ​‌​റ്റ്‌​ലാ​ന്റ​&lt;/strong&gt;:​ ​ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ഫി​ഫ​ ​ലോ​ക​ക​പ്പ് ​ ഫൈനലിൽ.ആ​ദ്യ​പ​കു​തി​യി​ൽ​ ​ഇം​ഗ്ല​ണ്ടി​ന്റെ​ ​എ​ലി​യ​ട്ട് ​ആ​ൻ​ഡേ​ഴ്‌​സ​ണും​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​ലി​സാ​ൻ​ഡ്രൊ​ ​മാ​ർ​ട്ടി​ന​സും​ ​മ​ഞ്ഞ​ക്കാ​ർ​ഡ് കണ്ടു.​&amp;nbsp;&lt;/p&gt;
&lt;p&gt;​ആ​ദ്യ​ ​പ​കു​തി​യി​ൽ​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് 12​ഉം​ ​ഇം​ഗ്ല​ണ്ടി​ന്റെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് 7​ ​ഫൗ​ളു​ക​ളു​മു​ണ്ടാ​യി.​ ​ഇം​ഗ്ല​ണ്ടി​ന്റെ​ ​മു​ന്നേ​റ്റ​ത്തോ​ടെ​യാ​ണ് ​മ​ത്സ​രം​ ​തു​ട​ങ്ങി​യ​ത്.​ 7​-ാം​ ​മി​നി​ട്ടി​ൽ​ ​അ​വ​ർ​ക്ക് ​കോ​ർ​ണ​ർ​ ​കി​ട്ടി​യെ​ങ്കി​ലും​ ​മു​ത​ലാ​ക്കാ​നാ​യി​ല്ല.​ ​തു​ട​ർ​ന്ന് ​അ​ർ​ജ​ന്റീ​ന​യും​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​മെ​ന​ഞ്ഞു.​ ​ആ​ദ്യ​ 30​ ​മി​നി​ട്ടി​ൽ​ ​ഒ​രു​ ​ഷോ​ട്ട് ​പോ​ലും​ ​ഇ​രു​ടീ​മി​ന്റെ​യും​ ​ഭാ​ഗ​ത്തു​ ​നി​ന്നു​ണ്ടാ​യി​ല്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;85-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന 1-1 സമനില പിടിച്ചു. ലയണൽ മെസ്സിയുടെ കോർണറിൽ നിന്നുള്ള നീക്കത്തിനൊടുവിൽ ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ടിലൂടെ ഫെർണാണ്ടസ് വല കുലുക്കി. തുടർന്ന് ലൗട്ടാരോ മാർട്ടിനെസിന്റെ ഹെഡ്ഡർ ഗോളിലൂടെ അർജന്റീന 2-1 ന് ജയം ഉറപ്പിച്ചു. മെസ്സിയുടെ കൃത്യമായ ക്രോസാണ് മാർട്ടിനെസിന് ഈ സുവർണ്ണാവസരം ഒരുക്കിക്കൊടുത്തത്.ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്‌പെയിനാണ് അർജന്റീനയുടെ എതിരാളികൾ.&lt;/p&gt;]]></description>
        <pubDate>2026-07-15 21:17:12</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഫ്രാൻസിനെ മലർത്തിയടിച്ച് സ്‌പെയിൻ  ലോകകപ്പ് ഫൈനലിലേക്ക്</title>
        <link>https://nattuvartha.news/news/Sports/all/spain-enters-fifa-worldcup-final</link>
        <guid>https://nattuvartha.news/news/Sports/all/spain-enters-fifa-worldcup-final</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784084114_346034.jpg</url>
          <title>ഫ്രാൻസിനെ മലർത്തിയടിച്ച് സ്‌പെയിൻ  ലോകകപ്പ് ഫൈനലിലേക്ക്</title>
          <link>https://nattuvartha.news/news/Sports/all/spain-enters-fifa-worldcup-final</link>
        </image>
        <description><![CDATA[&lt;p style=&quot;text-align:start;&quot;&gt;&lt;strong&gt;ഡാലസ്&lt;/strong&gt;: ലോകകപ്പിലെ ഫ്രാൻസിന്റെ മുന്നേറ്റം ആദ്യ സെമി ഫൈനലിൽ അവസാനിച്ചു.സ്‌പെയിൻ എതിരില്ലാത്ത രണ്ട് ഗോളിന് ഫ്രാൻസിനെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നു. മത്സരത്തിന്റെ 22-ാം മിനിട്ടിൽ സ്‌പാനിഷ് സൂപ്പർതാരം യാമിൻ യമാലിനെ ഫ്രാൻസ് ഫൗൾ ചെയ്‌ത് ലഭിച്ച പെനാൽറ്റി മികേൽ ഒയേർസബാൽ ഗോളാക്കിമാറ്റി. ടൂർണമെന്റിലെ തന്റെ അഞ്ചാം ഗോളാണ് ഒയേർസബാൽ നേടിയത്.വാശിയേറിയ മത്സരത്തിൽ ഒന്നാം പകുതിയിൽ പിന്നെ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ 58-ാം മിനിട്ടിൽ പെഡ്രോ പോളോയിലൂടെ സ്‌പെയിൻ ലീഡ് നില ഉയർത്തി. 60-ാം മിനിട്ടിൽ യമാൽ വലകുലുക്കിയെങ്കിലും ലൈൻസ്‌മാൻ ഓഫ്‌സൈഡ് വിളിച്ചു.&lt;br&gt;&amp;nbsp;&lt;/p&gt;
&lt;p&gt;ആദ്യ പകുതിയിൽ പുറത്തെടുത്ത പോരാട്ടം രണ്ടാം പകുതിയിൽ ഫ്രഞ്ച് കളിക്കാരിൽ കണ്ടതേയില്ല. അതേസമയം ഫ്രാൻസിന്റെ ഓരോ മുന്നേറ്റവും വർദ്ധിത വീര്യത്തോടെ സ്‌പെയിൻ തട്ടിയകറ്റി. എംബപ്പെയുടെ ഗോളെന്ന് കരുതിയ ഷോട്ട് കുക്കുറെല്ലയുടെ കാലിൽ തട്ടി പുറത്തേക്ക് തെറിച്ചത് ഫ്രാൻസിന്റെ പ്രതീക്ഷ പിന്നെയും തെറ്റിച്ചു. ഏഴ് മിനിട്ട് എക്‌സ്‌ട്രാ ടൈമിൽ ഫ്രഞ്ച് സൂപ്പർതാരം ഡെംബാലെയുടെ ഷോട്ട് സ്‌പാനിഷ് ഗോളി ഉനൈ സൈമൺ കൃത്യമായി കൈക്കലാക്കുകയും ചെയ്‌തു.2010ന് ശേഷം ഇതാദ്യമായാണ് സ്‌പെയിൻ ലോകകപ്പ് ഫൈനലിലെത്തുന്നത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-15 02:52:43</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിഫൈനലിൽ</title>
        <link>https://nattuvartha.news/news/Sports/all/argentina-vs-switzerland-fifa-world-cup</link>
        <guid>https://nattuvartha.news/news/Sports/all/argentina-vs-switzerland-fifa-world-cup</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783830208_433496.jpg</url>
          <title>സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിഫൈനലിൽ</title>
          <link>https://nattuvartha.news/news/Sports/all/argentina-vs-switzerland-fifa-world-cup</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൻസാസ് സിറ്റി: &lt;/strong&gt;ആരാധകരെ ആകാംക്ഷയുടെ മുൽമുനയിൽ നിർത്തി ഒടുവിൽ വിജയഗോൾ നേടി അർജന്റീന. അവസാനത്തെ എക്‌സ്ട്രാ ടൈമിൽ രണ്ട് ഗോൾ നേടിയാണ് സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് കാലുകുത്തുന്നത്. 3-1 നാണ് വിജയം. എക്‌സ്ട്രാ ടൈമിൽ യൂലിയൻ അൽവാരസും ലൗറ്റാരോ മാർട്ടിനസുമാണ് അർജന്റീനയ്ക്ക് വേണ്ടി ഗോൾ നേടിയത്. സെമിഫെെനലിൽ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളി.&lt;/p&gt;
&lt;p&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;മത്സരം തുടങ്ങി പത്താം മിനിറ്റിൽ തന്റെ അർജന്റീന ആദ്യ ഗോൾ നേടി&lt;/span&gt; . ലയണൽ മെസിയെടുത്ത കോർണർ കിക്ക് അലക്സിസ് മാക് അലിസ്റ്റർ ഗോൾ ആക്കിമാറ്റി. രണ്ടാം പകുതിയിലാണ് സ്വിറ്റ്സർലാൻഡ് ഒരു ഗോൾ നേടിയത്. ഡാൻ എൻന്തോയെ ആണ് ഗോൾ നേടിയത്. നിശ്ചിത സമയത്തും സ്കോർ സമനിലയിലായതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്.&lt;/p&gt;]]></description>
        <pubDate>2026-07-12 04:21:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;അർജന്റീന നേടിയത് അർഹതയില്ലാത്ത ജയം&apos;, ഗുരുതര ആരോപണങ്ങളുമായി ഈജിപ്ത് മുഖ്യ പരിശീലകൻ</title>
        <link>https://nattuvartha.news/news/Sports/all/egypt-coach-against--fifa-on-favouritsm-of-argentina</link>
        <guid>https://nattuvartha.news/news/Sports/all/egypt-coach-against--fifa-on-favouritsm-of-argentina</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783491510_63861.jpg</url>
          <title>&apos;അർജന്റീന നേടിയത് അർഹതയില്ലാത്ത ജയം&apos;, ഗുരുതര ആരോപണങ്ങളുമായി ഈജിപ്ത് മുഖ്യ പരിശീലകൻ</title>
          <link>https://nattuvartha.news/news/Sports/all/egypt-coach-against--fifa-on-favouritsm-of-argentina</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;അറ്റ്‌ലാന്റ&lt;/strong&gt;: ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയ്ക്കെതിരായ തോൽവിക്ക് പിന്നാലെ ഫിഫയ്ക്കെതിരെ ഗുരുതര വിമർശനങ്ങളുമായി ഈജിപ്ത് മുഖ്യ പരിശീലകൻ ഹൊസാം ഹസൻ. ലയണൽ മെസിയെയും സംഘത്തിനെയും ലോകക്കപ്പിൽ നിലനിർത്താനുള്ള നീതിക്കെതിരായ നീക്കങ്ങളാണ് ഫിഫ നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയ ഈജിപ്തിനെ പിന്നിലാക്കി മൂന്ന് ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. അവസാന മിനിട്ടുകളിൽ ക്രിസ്റ്റ്യൻ റൊമേറോ, ലയണൽ മെസി, എൻസോ ഫെർണാണ്ടസ് എന്നിവർ നേടിയ ഗോളുകളാണ് അർജന്റീനയ്ക്ക് ക്വാർട്ടർ പ്രവേശനം സാദ്ധ്യമാക്കിയത്.&lt;/p&gt;
&lt;p&gt;മത്സരശേഷം മാധ്യമങ്ങളെ കണ്ട ഈജിപ്ത് മുഖ്യ പരിശീലകൻ ഹൊസാം ഹസൻ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. തന്റെ ടീം നിലവിലെ ലോക ചാമ്പ്യന്മാരെക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷേ മത്സരത്തിലെ റഫറിയിംഗ് പൂർണമായും അർജന്റീനയ്ക്ക് അനുകൂലമായിരുന്നു. ചില ബാഹ്യ ശക്തികളുടെ സ്വീധീനമാണ് അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്.&apos;ഒരുപക്ഷേ അർജന്റീനയും മെസിയും ലോകക്കപ്പിൽ തുടരണമെന്ന് അവർ ആഗ്രഹിച്ചിട്ടുണ്ടാകാം. ഞങ്ങൾക്ക് അർഹിച്ച നീതി ലഭിച്ചില്ല. ജീവിതം അനിതീ നിറഞ്ഞതാണെന്നറിയാം, എന്നാൽ കായികരംഗത്തും എന്തുകൊണ്ടാണ് നീതിയില്ലാത്തത്?&apos;-ഹസൻ ചോദിച്ചു. തന്റെ കളിക്കാർക്ക് അർഹമായ ബഹുമാനം ലഭിച്ചില്ലെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് ഈജിപ്ത് പരിശീലകൻ പത്രസമ്മേളനത്തിനിടെ ഓഫീസിലേക്ക് മടങ്ങുകയായിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഈജിപ്ത് രണ്ട് ഗോൾ നേടി മുന്നേറുന്നതിനിടെ വാർ ഇടപെടലിലൂടെ ഗോൾ റദ്ദാക്കിയത് വലിയ ചർച്ചയായിരുന്നു. പെനാൽറ്റി ബോക്സിൽവച്ച് മുഹമ്മദ് സലായെ ഫൗൾ ചെയ്തിട്ടും ഈജിപ്തിന് പെനാൽറ്റി അനുവദിക്കാത്തതും അതൃപ്തിയുണ്ടാക്കി.ഇഞ്ചുറി ടൈമിലാണ് എൻസോ ഫെർണാണ്ടസ് അർജന്റീനയക്ക് വേണ്ടി വിജയഗോൾ നേടിയത്. ഇതിന് തൊട്ടുമുമ്പ് ഈജിപ്ത് താരം ഹംദി ഫാത്തിയുടെ ജേഴ്സി അലക്സിസ് മാക് അലിസ്റ്റർ വലിച്ചുകീറിയതിനെതിരെ റഫറി പ്രതികരിക്കുകയോ, വാർ പരിശോധന ഉണ്ടാവുകയോ ചെയ്തിലെന്നും ഹൊസാം ഹസൻ വിമർശിച്ചു. അർജന്റീന അർഹിക്കാത്ത വിജയമാണ് നേടിയതെന്നും മത്സരം കഴിഞ്ഞയുടൻ താൻ റഫറിയോട് ഇക്കാര്യം നേരിട്ട് അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി&lt;/p&gt;]]></description>
        <pubDate>2026-07-08 06:16:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഈജിപ്ത് പുറത്ത്;തോൽവിയുടെ വക്കിൽ നിന്ന് ഗംഭീരതിരിച്ചുവരവുമായി മെസ്സിപ്പട</title>
        <link>https://nattuvartha.news/news/Sports/all/argentina-defeated-egypt-and-qualifies-fr-quarter-final</link>
        <guid>https://nattuvartha.news/news/Sports/all/argentina-defeated-egypt-and-qualifies-fr-quarter-final</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783448972_779609.jpg</url>
          <title>ഈജിപ്ത് പുറത്ത്;തോൽവിയുടെ വക്കിൽ നിന്ന് ഗംഭീരതിരിച്ചുവരവുമായി മെസ്സിപ്പട</title>
          <link>https://nattuvartha.news/news/Sports/all/argentina-defeated-egypt-and-qualifies-fr-quarter-final</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;അറ്റ്‌ലാന്റ:&lt;/strong&gt; തോൽവിയുടെ വക്കിൽ നിന്ന് ചാമ്പ്യൻമാർക്കൊത്ത തിരിച്ചുവരവുമായി മെസ്സിപ്പട. ഈജിപ്തിനെതിരേ രണ്ടു ഗോളിന് പിന്നിൽപോയ ശേഷം മൂന്ന് ഗോൾ തിരിച്ചടിച്ച് (3-2) അർജന്റീന ക്വാർട്ടറിലേക്ക്. &lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;15-ാം മിനിറ്റിൽ യാസ്സെർ ഇബ്രാഹിമും 67-ാം മിനിറ്റിൽ മുസ്തഫ സിക്കോയും നേടിയ ഗോളുകൾ &lt;/span&gt; അർജന്റീനയുടെ ഹൃദയത്തിലാണ് തറച്ചത്. എന്നാൽ ക്രിസ്റ്റിയൻ റൊമേറോയും ലയണൽ മെസ്സിയും തിരിച്ചടിച്ച്  എൻസോ ഫെർണാണ്ടസ് ഇൻജുറി ടൈമിലെ ഹെഡറിലൂടെ വിജയം ചാർത്തി.&lt;/p&gt;
&lt;p&gt;79-ാം മിനിറ്റിൽ ലയണൽ മെസ്സി അളന്നുമുറിച്ച് ബോക്‌സിലേക്ക് നൽകിയ പന്തിൽ തലവെച്ച് ക്രിസ്റ്റ്യൻ റൊമേറോ അർജന്റീനയ്ക്കായി ഗോൾ മടക്കി. നാലു മിനിറ്റിനുള്ളിൽ മെസ്സി തന്നെ അർജന്റീനയുടെ രണ്ടാം ഗോളും നേടിയതോടെ ആരാധകർക്ക് ആശ്വാസം. മെസ്സി തന്നെയാണ് ഈ ഗോളിലേക്കുള്ള മുന്നേറ്റത്തിനും തുടക്കമിട്ടത്. ബോക്‌സിലേക്ക് വന്ന പന്ത് ഗോൺസാലോ മൊണ്ടിയെൽ തിരികെ മെസ്സിക്ക് നൽകുന്നു. കിടിലനൊരു ഷോട്ടിലൂടെ മെസ്സി വലകുലുക്കി. ഈ ലോകകപ്പിൽ മെസ്സിയുടെ എട്ടാം ഗോളായിരുന്നു ഇത്. തുടർച്ചയായ ഒമ്പതാം ലോകകപ്പ് മത്സരത്തിലും സ്‌കോർ ചെയ്യാനും മെസ്സിക്കായി.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-07 18:24:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ലോകകപ്പ് എന്ന സ്വപ്നം സഫലമാകാതെ റൊണാൾഡോ പടിയിറങ്ങി</title>
        <link>https://nattuvartha.news/news/Sports/all/ronaldo-in-tears-as-worldcup-dreams-ends</link>
        <guid>https://nattuvartha.news/news/Sports/all/ronaldo-in-tears-as-worldcup-dreams-ends</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783392687_971298.jpg</url>
          <title>ലോകകപ്പ് എന്ന സ്വപ്നം സഫലമാകാതെ റൊണാൾഡോ പടിയിറങ്ങി</title>
          <link>https://nattuvartha.news/news/Sports/all/ronaldo-in-tears-as-worldcup-dreams-ends</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഡാലസ്: &lt;/strong&gt;ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്‌പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പോർച്ചുഗൽ പുറത്തായതിനു പിന്നാലെ വികാരാധീനനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരശേഷം റൊണാൾഡോ മൈതാനത്ത് പൊട്ടിക്കരഞ്ഞു. തന്റെ അവസാന ലോകകപ്പ് കളിച്ച റൊണാൾഡോ മൈതാനം വിടുന്ന കാഴ്ച കായിക ലോകത്തെ കണ്ണീരിലാഴ്ത്തി.&lt;/p&gt;
&lt;p&gt;2006-ൽ തന്റെ ആദ്യ ലോകകപ്പ് കളിച്ച റൊണാൾഡോ, ഈ ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്ന് മത്സരത്തിന് മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു. മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ വികാരാധീനനായ റൊണാൾഡോ മൈതാനത്ത് നിൽക്കുകയും പിന്നീട് കണ്ണീരടക്കാൻ പാടുപെടുകയും ചെയ്തു. സ്പാനിഷ് കൗമാരതാരം ലമിൻ യമാൽ, റൊണാൾഡോയുടെ അടുത്തെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്തു. സ്‌പെയിൻ താരങ്ങളെയും പോർച്ചുഗലിലെ സഹതാരങ്ങളെയും അഭിനന്ദിച്ച ശേഷം കരഞ്ഞുകൊണ്ടാണ് അദ്ദേഹം ടണലിലൂടെ മടങ്ങിയത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-07 02:49:53</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പോ​ർ​ച്ചു​ഗ​ലി​നെ​ ​തോൽപ്പിച്ച് സ്പെ​യ്ൻ​ ​ലോ​ക​ക​പ്പ് ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ലെ​ത്തി</title>
        <link>https://nattuvartha.news/news/Sports/all/spain-to-world-cup-quarter-final</link>
        <guid>https://nattuvartha.news/news/Sports/all/spain-to-world-cup-quarter-final</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783391815_168625.jpg</url>
          <title>പോ​ർ​ച്ചു​ഗ​ലി​നെ​ ​തോൽപ്പിച്ച് സ്പെ​യ്ൻ​ ​ലോ​ക​ക​പ്പ് ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ലെ​ത്തി</title>
          <link>https://nattuvartha.news/news/Sports/all/spain-to-world-cup-quarter-final</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഡാ​ല​സ് ​:​ ​&lt;/strong&gt;ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ന്റെ​ 90​-ാം​ ​മി​നി​ട്ടി​ൽ​ ​മൈ​ക്കേ​ൽ​ ​മെ​റീ​നോ​ ​നേ​ടി​യ​ ​ഗോ​ളി​ന് ​പോ​ർ​ച്ചു​ഗ​ലി​നെ​ ​തോ​ൽ​പ്പി​ച്ച് ​സ്പെ​യ്ൻ​ ​ലോ​ക​ക​പ്പ് ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ലെ​ത്തി.​ഇ​രു​ ​പ​കു​തി​ക​ളി​ലും​ ​ഇ​രു​ഭാ​ഗ​ത്തും​ ​മി​ക​ച്ച​ ​മു​ന്നേ​റ്റ​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും​ ​ഗോ​ൾ​ ​കീ​പ്പ​ർ​മാ​രു​ടെ​ ​സേ​വു​ക​ളാ​ണ് ​ല​ക്ഷ്യം​ ​ഭേ​ദി​ക്കു​ന്ന​തി​ൽ​ ​ത​ട​സ​മാ​യി​ ​നി​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ക​ളി​ ​അ​വ​സാ​ന​ത്തോ​ട് ​അ​ടു​ത്ത​പ്പോ​ൾ​ ​ല​ക്ഷ്യം​ ​തെ​റ്റി​നി​ന്ന​ ​ഗോ​ളി​യെ​ ​മ​റി​ക​ട​ന്ന് ​മെ​റീ​ന​ ​പെ​ട്ടെ​ന്ന് ​ല​ഭി​ച്ച​ ​അ​വ​സ​ര​ത്തി​ൽ​ ​സ്കോ​ർ​ ​ചെ​യ്തു.&lt;/p&gt;
&lt;p&gt;&amp;nbsp;​ക്രി​സ്റ്റ്യാ​നോ​ ​റൊ​ണാ​ൾ​ഡോ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങി​യ​ ​പോ​ർ​ച്ചു​ഗ​ലി​നെ​തി​രെ​ 18​കാ​ര​ൻ​ ​ലാ​മി​ൻ​ ​യ​മാ​ലി​നെ​ ​കു​ന്ത​മു​ന​യാ​ക്കി​യാ​ണ് ​സ്പെ​യ്ൻ​ ​ക​ളി​ച്ച​ത്.​ ​ആ​ദ്യ​ ​മു​ന്നേ​റ്റം​ ​സ്പാ​നി​ഷ് ​പ​ട​യു​ടേ​താ​യി​രു​ന്നു​വെ​ങ്കി​ലും​ ​പോ​ർ​ച്ചു​ഗ​ൽ​ ​ഗോ​ളി​ ​ഡീ​ഗോ​ ​കോ​സ്റ്റ​ ​ഇ​ര​ട്ട​ ​സേ​വു​ക​ളി​ലൂ​ടെ​യ​ത് ​നി​ർ​വീ​ര്യ​മാ​ക്കി.37​-ാം​ ​മി​നി​ട്ടി​ൽ​ ​ക്രി​സ്റ്റ്യാ​നോ​ ​റൊ​ണാ​ൾ​ഡോ​യു​ടെ​ ​ഒ​രു​ ​ബൈ​സ​ക്കി​ൾ​ ​കി​ക്കി​നു​ള്ള​ ​ശ്ര​മം​ ​സ്പാ​നി​ഷ് ​ഗോ​ളി​ ​ഉ​നേ​യ് ​സി​മോ​ൺ​ ​ഡൈ​വ് ​ചെ​യ്ത് ​ക​യ്യി​ലൊ​തു​ക്കി.&lt;/p&gt;]]></description>
        <pubDate>2026-07-07 02:34:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ദയനീയ തോൽവിക്ക് പിറകെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് നെയ്മർ</title>
        <link>https://nattuvartha.news/news/Sports/all/neymar-announces-retirement-after-worldcup-defeat-of-brazil</link>
        <guid>https://nattuvartha.news/news/Sports/all/neymar-announces-retirement-after-worldcup-defeat-of-brazil</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783303645_883929.jpg</url>
          <title>ദയനീയ തോൽവിക്ക് പിറകെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് നെയ്മർ</title>
          <link>https://nattuvartha.news/news/Sports/all/neymar-announces-retirement-after-worldcup-defeat-of-brazil</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂയോർക്ക്: &lt;/strong&gt;2026 ഫിഫ ലോകകപ്പിൽ നോർവെയോട് തോറ്റ് ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്തായതിനു പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബ്രസീൽ സൂപ്പർ താരം നെയ്മർ. ബ്രസീലിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരം എന്ന ബഹുമതിയോടെയാണ് അദ്ദേഹം കളം വിടുന്നത്.&lt;/p&gt;
&lt;p&gt;ബ്രസീൽ ദേശീയ ടീമിനായി 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളും 59 അസിസ്റ്റുകളും നെയ്മർ സ്വന്തമാക്കിയിട്ടുണ്ട്. 16 വർഷത്തെ കരിയറിനാണ് ഈ 34-കാരൻ അവസാനം കുറിച്ചത്.ബ്രസീലിനൊപ്പം 2013-ൽ ഫിഫ കോൺഫെഡറേഷൻസ് കപ്പും 2016-ൽ ബ്രസീലിൽ വെച്ച് നടന്ന ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡലും നേടിയ താരമാണ് നെയ്മർ. 2012-ലെ ലണ്ടൻ ഒളിമ്പിക്‌സിലെ വെള്ളി മെഡലും നേടി. നാല് ലോകകപ്പുകളിൽ ബ്രസീലിനായി കളിച്ചെങ്കിലും ലോകകിരീടം അദ്ദേഹത്തിന് നേടാനായില്ല.കരിയറിലുടനീളം പരിക്കുകൾ നെയ്മറെ വേട്ടയാടിയിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-06 02:05:09</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ആരാധകർക്ക് നിരാശ; ബ്രസീലിനെ തോൽപ്പിച്ച് നോർവെ പ്രീ ക്വാർട്ടറിൽ</title>
        <link>https://nattuvartha.news/news/Sports/all/brazil-vs-norway-match-fifa-world-cup-2026</link>
        <guid>https://nattuvartha.news/news/Sports/all/brazil-vs-norway-match-fifa-world-cup-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783300694_15484.jpg</url>
          <title>ആരാധകർക്ക് നിരാശ; ബ്രസീലിനെ തോൽപ്പിച്ച് നോർവെ പ്രീ ക്വാർട്ടറിൽ</title>
          <link>https://nattuvartha.news/news/Sports/all/brazil-vs-norway-match-fifa-world-cup-2026</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി: &lt;/strong&gt;സൂപ്പർ താരം എർ‌ലിംഗ് ഹാളണ്ടിന്റെ ഇരട്ട ഗോളിൽ ബ്രസീലിനെ തോൽപ്പിച്ച് നോർവെ ലോകകപ്പ് ഫുട്ബാളിന്റെ ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് നോർവെയുടെ വിജയം. 79ാം മിനിട്ടിലും 90ാം മിനിട്ടിലുമാണ് ഹാളണ്ട് ബ്രസീലിന്റെ ഗോൾവല കുലുക്കിയത്. ബ്രസീലിനായി നെയ്മർ ഇൻജുറി ടൈമിൽ പെനാൽറ്റിയിലൂടെ ആശ്വാസ ഗോൾ നേടി.&amp;nbsp;&lt;/p&gt;
&lt;p&gt;ചരിത്രത്തിലാദ്യമായാണ് നോർവെ ലോകകപ്പ് ഫുട്ബാളിന്റെ ക്വാർട്ടറിൽ കടക്കുന്നത്. 1998 ലോകകപ്പിലും ബ്രസീലിനെ നോർവെ 2-1ന് തോൽപ്പിച്ചിരുന്നു.ഗോൾ രഹിതമായ ആദ്യപകുതി്ക് ശേഷം രണ്ടാം പകുതിയുടെ 79ാം മിനിട്ടിലാണ് നോർവെയുടെ ആദ്യ ഗോൾ പിറന്നത്. സബസ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ആൻഡ്രിയാസ് ഷെൽഡ്രൂപ്പ് ഇടതുവശത്ത് നിന്ന് നൽകിയ മനോഹരമായ ക്രോസ് ഉയർന്നു ചാടി ഉഗ്രൻ ഹെഡറിലൂടെ എർലിംഗ് ഹാളണ്ട് വലയിലെത്തിക്കുകയായിരുന്നു. നിശ്ചിത സമയം അവസാനിക്കുന്നതിന് തൊട്ടുമുൻപ് നോർവെയുടെ രണ്ടാമത്തെ ഗോളും പിറന്നു, ഷെൽഡ്രൂപ്പിന്റെ അസിസ്റ്റിൽ നിന്ന് പന്ത് സ്വീകരിച്ച ഹാളണ്ട് ബോക്സിന്റെ തൊട്ടു പുറത്ത ്നിന്ന് ഉതിർത്ത ശക്തമായ ഷോട്ട് ഗോൾ വലയുടെ വലതുമൂലയിലേക്ക് വീഴുകയായിരുന്നു,&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-06 01:16:26</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വിറപ്പിച്ച് കേപ് വെർദെ; നെഞ്ചിടിപ്പിനൊടുവിൽ അർജന്റീന പ്രീ-ക്വാർട്ടറിൽ</title>
        <link>https://nattuvartha.news/news/Sports/all/argentina-vs-cape-verde-2026-world-cup-round-of-32</link>
        <guid>https://nattuvartha.news/news/Sports/all/argentina-vs-cape-verde-2026-world-cup-round-of-32</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783129470_144789.jpg</url>
          <title>വിറപ്പിച്ച് കേപ് വെർദെ; നെഞ്ചിടിപ്പിനൊടുവിൽ അർജന്റീന പ്രീ-ക്വാർട്ടറിൽ</title>
          <link>https://nattuvartha.news/news/Sports/all/argentina-vs-cape-verde-2026-world-cup-round-of-32</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മയാമി:  &lt;/strong&gt;നെഞ്ചിടിപ്പേറ്റിയ പോരാട്ടത്തിനൊടുവിൽ അർജന്റീന പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഒരു ഘട്ടത്തിൽ പിന്നിലായ ശേഷം ഉഗ്രൻ പ്രകടനത്തോടെ തിരിച്ചടിച്ച കേപ് വെർദെ,അർജന്റീനയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. അർജന്റീനയ്ക്കായി സൂപ്പർ താരം ലയണൽ മെസ്സി, ലിസാൻഡ്രോ മാർട്ടിനസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഡിനെയുടെ സെൽഫ് ഗോളും അർജന്റീനയ്ക്ക് നേട്ടമായി. കേപ് വെർദെയുടെ പോരാട്ടം ഡിറോയ് ഡ്വാർട്ടെ, സിഡ്‌നി ലോപ്പസ് കബ്രാൾ എന്നിവരുടെ ഗോളുകളിലൂടെയായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;ത്രില്ലർ പോരാട്ടത്തിനൊടുക്കമാണ് നിലവിലെ ചാമ്പ്യന്മാരുടെ കഷ്ടിച്ചുള്ള ജയം (3-2). ടൂർണമെന്റിലെ കേപ് വെർദെയുടെ ആദ്യ തോൽവികൂടിയാണിത്. കളിയുടെ 28-ാം മിനിറ്റിൽ ലോങ് ബോൾ മനോഹരമായി നിയന്ത്രിച്ചെടുത്ത് ലയണൽ മെസ്സി നേടിയ തകർപ്പൻ ഗോളിലൂടെ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 59-ാം മിനിറ്റിൽ റയാൻ മെൻഡിസിന്റെ ക്രോസിൽനിന്ന് ഡ്വാർട്ടെ വലകുലുക്കിയതോടെ കേപ് വെർദെ ഒപ്പമെത്തി. നിശ്ചിത സമയത്ത് സ്‌കോർ 1-1 ആയതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. കേപ് വെർദെയുടെ പോരാട്ടവീര്യത്തിന് മുന്നിൽ പതറിയ ലോകചാമ്പ്യന്മാർ ഒടുവിൽ കടുത്ത സമ്മർദത്തിനൊടുവിലാണ് ജയം പിടിച്ചെടുത്തത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-04 01:43:07</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഷൂ​ട്ടൗ​ട്ടി​ൽ​ ആസ്ട്രേലിയയെ തോല്പിച്ച് ഈ​ജി​പ്ത് ലോകകപ്പ് പ്രീക്വാർട്ടറിൽ</title>
        <link>https://nattuvartha.news/news/Sports/all/egypt-make-history-in-worlcgup</link>
        <guid>https://nattuvartha.news/news/Sports/all/egypt-make-history-in-worlcgup</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783124328_710461.jpg</url>
          <title>ഷൂ​ട്ടൗ​ട്ടി​ൽ​ ആസ്ട്രേലിയയെ തോല്പിച്ച് ഈ​ജി​പ്ത് ലോകകപ്പ് പ്രീക്വാർട്ടറിൽ</title>
          <link>https://nattuvartha.news/news/Sports/all/egypt-make-history-in-worlcgup</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഡാ​ല​സ്&lt;/strong&gt; ​:​ ​ലോ​ക​ക​പ്പ് ​ര​ണ്ടാം​ ​റൗ​ണ്ട് ​പോ​രാ​ട്ട​ത്തി​ൽ​ ​ഓ​സ്ട്രേ​ലി​യ​യെ​ ​ഷൂ​ട്ടൗ​ട്ടി​ൽ​ 4​-2​ന് ​തോ​ൽ​പ്പി​ച്ച് ​ഈ​ജി​പ്ത് ​പ്രീ​ക്വാ​ർ​ട്ട​റി​ൽ. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഈജിപ്ത് പ്രീക്വാർട്ടറിൽ കടക്കുന്നത്. നി​ശ്ചി​ത​ 90​ ​മി​നി​ട്ടി​ലും​ ​അ​ര​മ​ണി​ക്കൂ​ർ​ ​അ​ധി​ക​സ​മ​യ​ത്തും​ ​ഇ​രു​ടീ​മു​ക​ളും​ ​ഓ​രോ​ഗോ​ള​ടി​ച്ച് ​സ​മ​നി​ല​യി​ൽ​ ​പി​രി​ഞ്ഞ​തോ​ടെ​യാ​ണ് ​ഷൂ​ട്ടൗ​ട്ട് ​വേ​ണ്ടി​വ​ന്ന​ത്.​ ​ആ​ദ്യ​ ​പ​കു​തി​യി​ൽ​ ​ഈ​ജി​പ്ത് ​ഗോ​ള​ടി​ച്ച​പ്പോ​ൾ​ ​ര​ണ്ടാം​ ​പ​കു​തി​യി​ലാ​ണ് ​ഓ​സീ​സ് ​തി​രി​ച്ച​ടി​ച്ച​ത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മ​ത്സ​ര​ത്തി​ന്റെ​ 13​-ാം​ ​മി​നി​ട്ടി​ൽ​ ​ഇ​മാം​ ​അ​ഷൗ​റി​ലൂ​ടെ​യാ​ണ് ​ഈ​ജി​പ്ത് ​സ്കോ​ർ​ ​ചെ​യ്ത​ത്.​ ​ഈ​ ​ലോ​ക​ക​പ്പി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ബെ​ൽ​ജി​യ​ത്തി​നെ​തി​രെ​ ​ഈ​ജി​പ്തി​നാ​യി​ ​ആ​ദ്യം​ ​ഗോ​ള​ടി​ച്ച​തും​ ​ഇ​മാം​ ​അ​ഷൗ​റാ​യി​രു​ന്നു.​ 55​-ാം​ ​മി​നി​ട്ടി​ൽ​ ​ഈ​ജി​പ്ഷ്യ​ൻ​ ​ഡി​ഫ​ൻ​ഡ​ർ​ ​മു​ഹ​മ്മ​ദ് ​ഹാ​നി​യു​ടെ​ ​സെ​ൽ​ഫ് ​ഗോ​ളി​ലൂ​ടെ​യാ​ണ് ​ഓ​സീ​സ് ​സ​മ​നി​ല​ ​പി​ടി​ച്ച​ത്.​ ​ഒ​രു​ ​ഹൈ​ബാ​ൾ​ ​ത​ടു​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​നി​ടെ​ ​ഹാ​നി​യു​ടെ​ ​ത​ല​യി​ൽ​ ​ത​ട്ടി​ ​പ​ന്ത് ​വ​ല​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.​ ​&lt;/p&gt;]]></description>
        <pubDate>2026-07-04 00:14:58</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മാപ്പപേക്ഷ അംഗീകരിച്ചു; ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കെസിഎ</title>
        <link>https://nattuvartha.news/news/Sports/all/kerala-cricket-association-lifts-sreesanth-ban</link>
        <guid>https://nattuvartha.news/news/Sports/all/kerala-cricket-association-lifts-sreesanth-ban</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782920262_219634.jpg</url>
          <title>മാപ്പപേക്ഷ അംഗീകരിച്ചു; ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കെസിഎ</title>
          <link>https://nattuvartha.news/news/Sports/all/kerala-cricket-association-lifts-sreesanth-ban</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസനെ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കെ.സി.എയ്ക്കെതിരെ നടത്തിയ പരാമർശങ്ങളാണ് വിലക്കിന് കാരണം. സംഘടനയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ദൃശ്യ-സാമൂഹികമാദ്ധ്യമങ്ങളിലൂടെ പരാമർങ്ങൾ നടത്തിയെന്ന് കെ.സി.എ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയുണ്ടായത്.&lt;/p&gt;
&lt;p&gt;വിവാദപരാമർശങ്ങളെ തുടന്ന് അന്ന് ശ്രീശാന്തിനും ഫ്രാഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി റിപ്പിൾസ് ടീം ലീഡ് കണ്ടെന്റെർ സായി കൃഷ്ണൻ എന്നിവർക്കെതിരെയും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്. വിലക്കിനെ തുടർന്ന് ശ്രീശാന്ത് മുൻസിഫ് കോടതിയിൽ ഹർജി നൽകിയെങ്കിലും അത് തള്ളുകയായിരുന്നു. പിന്നീട് ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് രംഗത്തെത്തുകയായിരുന്നു.ശ്രീശാന്ത് ഔദ്യോഗകമായി സമർപ്പിച്ച മാപ്പപേക്ഷ 2026 ജൂലായ് ഒന്നിന് ചേർന്ന കെസിഎ സ്‌പെഷ്യൽ ജനറൽ ബോഡി വിശദമായി ചർച്ച ചെയ്തു. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ വിലക്ക് പിൻവലിക്കാൻ യോഗം തീരുമാനിക്കുകയായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഇനി ഇത്തരത്തമുള്ള നടപടികൾ ആവർത്തിച്ചാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-01 15:34:19</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ജർമനി ലോകകപ്പിൽ നിന്ന് പുറത്ത്; പാരഗ്വായ് പ്രീക്വാർട്ടറിൽ</title>
        <link>https://nattuvartha.news/news/Sports/all/germany-knocked-out-by-paraguay-on-penalties</link>
        <guid>https://nattuvartha.news/news/Sports/all/germany-knocked-out-by-paraguay-on-penalties</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782783822_149906.jpg</url>
          <title>ജർമനി ലോകകപ്പിൽ നിന്ന് പുറത്ത്; പാരഗ്വായ് പ്രീക്വാർട്ടറിൽ</title>
          <link>https://nattuvartha.news/news/Sports/all/germany-knocked-out-by-paraguay-on-penalties</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബോസ്റ്റൺ:&lt;/strong&gt; ലോകകപ്പ് മോഹങ്ങൾ പാരഗ്വായിയുടെ പഞ്ചിൽ അവസാനിച്ചതോടെ കരുത്തന്മാരായ ജർമനി ലോകകപ്പിൽ നിന്ന് പുറത്ത്. റൗണ്ട് ഒഫ് 32 മത്സരത്തിൽ പാരഗ്വായിയോട് ഷൂട്ടൗട്ടിൽ തോറ്റാണ് ജർമനി പുറത്തായത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;പെനാൽറ്റി ഷൂട്ടൗട്ടിൽ 3-4നാണ് പാരഗ്വായ് ജയിച്ച് കയറിയത്&lt;/span&gt; . തങ്ങളുടെ ആദ്യ ഫിഫ ലോകകപ്പ് നോക്കൗട്ട് ഗോൾ എന്ന ചരിത്ര നേട്ടത്തോടെയാണ് ജർമനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി റൗണ്ട് ഓഫ് 16ൽ പാരഗ്വായ് സ്ഥാനം നേടിയിരിക്കുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-30 01:41:55</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ജപ്പാനെ കീഴ്‌പ്പെടുത്തി ബ്രസീല്‍ പ്രീക്വാര്‍ട്ടറിൽ</title>
        <link>https://nattuvartha.news/news/Sports/all/brazil-vs-japan-world-cup-knockout</link>
        <guid>https://nattuvartha.news/news/Sports/all/brazil-vs-japan-world-cup-knockout</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782782110_978060.jpg</url>
          <title>ജപ്പാനെ കീഴ്‌പ്പെടുത്തി ബ്രസീല്‍ പ്രീക്വാര്‍ട്ടറിൽ</title>
          <link>https://nattuvartha.news/news/Sports/all/brazil-vs-japan-world-cup-knockout</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഏ&lt;/strong&gt;ഷ്യന്‍ പോരാട്ടവീര്യം കാഴ്ചവച്ച ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴ്‌പ്പെടുത്തി ബ്രസീല്‍ പ്രീക്വാര്‍ട്ടറിലെത്തി. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമായിരുന്നു ജപ്പാന്‍ തോല്‍വി വഴങ്ങിയത്.&amp;nbsp;&lt;/p&gt;
&lt;p&gt;ടൈമിന്റെ അവസാന നിമിഷങ്ങളിലാണ് മാര്‍ട്ടിനെല്ലിയുടെ ഗോള്‍ വന്നത്.ആദ്യ പകുതിയില്‍ 29ാം മിനിറ്റില്‍ കൈഷു സാനോയാണ് ജപ്പാനെ മുന്നിലെത്തിച്ചത്. ബ്രസീലിന്റെ മിസ് പാസ് മുതലെടുത്ത സാനോ ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തിലാണ് ഗോള്‍ പിറന്നത്. പന്തടക്കത്തില്‍ ബ്രസീലാണ് മുന്നിട്ട് നിന്നതെങ്കിലും പ്രത്യാക്രമണത്തിലൂടെ കളം നിറയുകയായിരുന്നു ജപ്പാന്‍. ഗോള്‍ മടക്കാന്‍ ബ്രസീല്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ആദ്യ പകുതിയില്‍ ലക്ഷ്യം കാണാനായില്ല. ജാപ്പനീസ് ഗോള്‍മുഖം നിരന്തരം ആക്രമിച്ചുവെങ്കിലും സംഘടിത പ്രതിരോധമായിരുന്നു ജപ്പാന്റെ ആയുധം.എന്നാല്‍ രണ്ടാം പകുതിയില്‍ വര്‍ദ്ധിത വീര്യത്തോടെയാണ് ബ്രസീല്‍ ആക്രമിച്ച് കളിച്ചത്. 56ാം മിനിറ്റില്‍ ഇതിന് ഫലവും കണ്ടു. തകര്‍പ്പന്‍ ഹെഡറിലൂടെ കസിമെറോ ബ്രസീലിനെ ഒപ്പമെത്തിച്ചു. പിന്നീട് ലീഡിനായി ബ്രസീല്‍ ആക്രമണം കടുപ്പിച്ചു. ഒടുവില്‍ 95ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വലകുലുക്കുകയായിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-06-30 01:12:02</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വീണ്ടും ചരിത്രമെഴുതി മെസി: ജോർദാനെ തകർത്ത് അർജന്റീന</title>
        <link>https://nattuvartha.news/news/Sports/all/fifa-world-cup-2026-argentina-beat-jordan</link>
        <guid>https://nattuvartha.news/news/Sports/all/fifa-world-cup-2026-argentina-beat-jordan</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782622799_830011.jpg</url>
          <title>വീണ്ടും ചരിത്രമെഴുതി മെസി: ജോർദാനെ തകർത്ത് അർജന്റീന</title>
          <link>https://nattuvartha.news/news/Sports/all/fifa-world-cup-2026-argentina-beat-jordan</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഡാലസ്: &lt;/strong&gt;ലോകകപ്പിലെ ഗ്രൂപ്പ് ജെയിൽ ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന. മത്സരത്തിന്റെ 19-ാംമിനിട്ടിൽ ജിയോവാനി ലോസെൽസോയുടെ ഫ്രീകിക്കിലൂടെയാണ് അർജന്റീനയുടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്.&amp;nbsp;&lt;/p&gt;
&lt;p&gt;31-ാംമിനിട്ടിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലൗട്ടാരോ മാർട്ടിനെസ് രണ്ടാമത്തെ ഗോൾ നേടി ലീഡ് ഉയർത്തി.പിന്നീട് 55-ാം മിനിറ്റിൽ മുസാ അൽ തമരിയിലൂടെ ജോർദാൻ ഒരു ഗോൾ മടക്കി ആശ്വാസം കണ്ടെത്തിയെങ്കിലും പിന്നീട് കളിയിൽ പൂർണ ആധിപത്യം അർജന്റീനയ്ക്കായിരുന്നു. മത്സരത്തിന്റെ 60-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസിന് പകരക്കാരനായി കളത്തിലിറങ്ങിയ ഇതിഹാസതാരം ലയണൽ മെസി 80-ാം മിനിറ്റിൽ  അർജന്റീനയ്ക്കായി മൂന്നാം ഗോൾ നേടി. ഈ ലോകകപ്പിലെ മെസിയുടെ ആറാമത്തെ ഗോളാണിത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-06-28 04:56:57</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;സ്കോട്ട്ലൻഡിനെ തകർത്ത് ബ്രസീൽ നോക്കൗട്ടിൽ&apos;, 980 ദിവസങ്ങൾക്കു ശേഷം നെയ്മർ ഇറങ്ങി</title>
        <link>https://nattuvartha.news/news/Sports/all/brazil-vs-scotland-2026-world-cup-live-updates</link>
        <guid>https://nattuvartha.news/news/Sports/all/brazil-vs-scotland-2026-world-cup-live-updates</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782347853_708420.jpg</url>
          <title>&apos;സ്കോട്ട്ലൻഡിനെ തകർത്ത് ബ്രസീൽ നോക്കൗട്ടിൽ&apos;, 980 ദിവസങ്ങൾക്കു ശേഷം നെയ്മർ ഇറങ്ങി</title>
          <link>https://nattuvartha.news/news/Sports/all/brazil-vs-scotland-2026-world-cup-live-updates</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മയാമി: &lt;/strong&gt;ലോകകപ്പിൽ  മൂന്നു ഗോൾ ജയത്തോടെ നോക്കൗട്ട് പ്രവേശനം ഗംഭീരമാക്കി ബ്രസീൽ. സ്കോട്ട്ലൻഡിനെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ബ്രസീൽ തകർത്തത്. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ നേടി. ഒരു ഗോൾ മാത്യുസ് കുന്യയുടെ വകയായിരുന്നു. ജയത്തോടെ ഗ്രൂപ്പ് സിയിൽ നിന്ന് ബ്രസീൽ നോക്കൗട്ടിലെത്തി.&lt;/p&gt;
&lt;p&gt;ഏഴാം മിനിറ്റിൽ സ്കോട്ടിഷ് ഡിഫൻഡർ സ്കോട്ട് മക്‌കെന്നയുടെ പിഴവിൽ നിന്നായിരുന്നു ആദ്യ ഗോൾ. മക്‌കെന്നയെ റയാൻ ചലഞ്ച് ചെയ്യുകയും അതുവഴി പന്ത് വിനീഷ്യസിലേക്കെത്തുകയുമായിരുന്നു. അനായാസം താരം വലകുലുക്കി. പിന്നാലെ ആദ്യ പകുതിയുടെ അധിക സമയത്ത് ബ്രൂണോ ഗ്വിമറെസ് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ഹെഡറിലൂടെ വലയിലാക്കി വിനീഷ്യസ് ബ്രസീലിന്റെ ലീഡുയർത്തി. 60-ാം മിനിറ്റിലായിരുന്നു കുന്യയുടെ ഗോൾ. ബ്രസീലിനായി 980 ദിവസങ്ങൾക്കു ശേഷം നെയ്മർ കളിക്കാനിറങ്ങി. പരിക്കിനെ തുടർന്ന് രണ്ടു വർഷത്തിലേറെയായി താരം ടീമിന് പുറത്തായിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-06-25 00:35:51</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിളങ്ങി, ഉസ്ബക്കിസ്ഥാനെതിരെ അഞ്ചടിച്ച് പോര്‍ച്ചുഗീസ്</title>
        <link>https://nattuvartha.news/news/Sports/all/portugal-defeated-uzbekistan</link>
        <guid>https://nattuvartha.news/news/Sports/all/portugal-defeated-uzbekistan</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782263369_439551.jpg</url>
          <title>ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിളങ്ങി, ഉസ്ബക്കിസ്ഥാനെതിരെ അഞ്ചടിച്ച് പോര്‍ച്ചുഗീസ്</title>
          <link>https://nattuvartha.news/news/Sports/all/portugal-defeated-uzbekistan</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഹൂസ്റ്റണ്‍:&lt;/strong&gt; ലോകകപ്പ് ഫുട്‌ബോളില്‍ ഉസ്ബക്കിസ്ഥാനെതിരെ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പറങ്കികളുടെ ജയം. ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേട്ടവുമായി തിളങ്ങി. നൂനോ മെന്‍ഡസ്, റാഫേല്‍ ലിയാവോ എന്നിവരും പോര്‍ച്ചുഗലിനായി ഗോളടിച്ചു.ഉസ്ബക്കിസ്ഥാന്‍ ഗോള്‍കീപ്പര്‍ അബ്ദുവോഹിത് നെമാറ്റോവിന്റെ സെല്‍ഫ് ഗോളും പോര്‍ച്ചുഗലിന്റെ പട്ടികയില്‍ ഉള്‍പ്പെടും.ഉസ്ബക്കിസ്ഥാനെതിരായ മത്സരത്തില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്നിലായിരുന്നു പോര്‍ച്ചുഗല്‍.&amp;nbsp;&lt;/p&gt;
&lt;p&gt;നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ നൂനോ മെന്‍ഡസിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. ആദ്യ പകുതിയുടെ നിയന്ത്രണം മുഴുവനായും പോര്‍ച്ചുഗല്‍ ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു ഹൂസ്റ്റണില്‍.മത്സരത്തിന്റെ ആറാം മിനിറ്റില്‍ നായകന്റെ ക്ലിനിക്കല്‍ ഫിനിഷിംഗ് പോര്‍ച്ചുഗലിന് ലീഡ് നല്‍കി. 17ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് അനുകൂലമായി ബോക്സിന് തൊട്ടുമുന്നില്‍ നിന്ന് ഫ്രീകിക്ക്. മെന്‍ഡസിന്റെ വെടിച്ചില്ലന്‍ ഷോട്ട് ഉസ്ബക്കിസ്ഥാന്‍ ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി വലയുടെ മൂലയില്‍ പറന്നിറങ്ങി. പോര്‍ച്ചുഗല്‍ ലീഡ് ഉയര്‍ത്തി.മത്സരത്തിന്റെ 39ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മറ്റൊരു തകര്‍പ്പന്‍ ഫിനിഷിംഗിലൂടെ പോര്‍ച്ചുഗലിന്റെ മൂന്നാം ഗോളും വീണു. അതിനിടെ ഉസ്ബക്കിസ്ഥാന്‍ ഒരു ഗോള്‍ മടക്കിയെങ്കിലും വാര്‍ പരിശോധനയില്‍ പോര്‍ച്ചുഗീസ് പ്രതിരോധ താരത്തെ ഫൗള്‍ ചെയ്തുവെന്ന് തെളിഞ്ഞതോടെ റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു.രണ്ടാം പകുതിയിലും പോര്‍ച്ചുഗീസ് ആധിപത്യമാണ് ഹൂസ്റ്റണില്‍ കാണാനായത്. 60ാം മിനിറ്റില്‍ അബ്ദുവോഹിത് നെമാറ്റോവിന്റെ സെല്‍ഫ് ഗോളിലൂടെ പോര്‍ച്ചുഗലിന്റെ നാലാം ഗോള്‍ പിറന്നു. 87ാം മിനിറ്റില്‍ റാഫേല്‍ ലിയാവോയുടെ ഗോളിലൂടെ പട്ടിക പൂര്‍ത്തിയാകുകയായിരുന്നു&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-24 01:04:37</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസ്സി</title>
        <link>https://nattuvartha.news/news/Sports/all/lionel-messi-world-cup-all-time-goal-record</link>
        <guid>https://nattuvartha.news/news/Sports/all/lionel-messi-world-cup-all-time-goal-record</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782177445_113442.jpg</url>
          <title>ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസ്സി</title>
          <link>https://nattuvartha.news/news/Sports/all/lionel-messi-world-cup-all-time-goal-record</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാൻസാസ് സിറ്റി: &lt;/strong&gt;ലോകകപ്പിൽ ചരിത്രനേട്ടവുമായി  ലയണൽ മെസ്സി.ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസ്സി മാറി. ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രിയക്കെതിരേ ഗോൾ നേടിയതോടെയാണ് മെസ്സി റെക്കോഡ് കുറിച്ചത്. 17 ഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം.&lt;/p&gt;
&lt;p&gt;ലോകകപ്പിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ തലപ്പത്തുണ്ടായിരുന്ന മുൻ ജർമൻ സ്‌ട്രൈക്കർ മിറാസ്ലാവ് ക്ലോസെയെ ആണ് മെസ്സി മറികടന്നത്. ഓസ്ട്രിയക്കെതിരേ വലകുലുക്കിയതോടെ മെസ്സിക്ക് 17 ഗോളുകളായി. അൾജീരിയക്കെതിരേ മിന്നിയ മെസ്സി തകർപ്പൻ ഹാട്രിക് കുറിച്ചതോടെയാണ് ഗോൾ നേട്ടം 16 ആയി ഉയർന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;കഴിഞ്ഞ മത്സരത്തിൽ അൾജീരിയക്കെതിരേ ഹാട്രിക് ഗോൾ നേടിയതോടെയാണ് മെസ്സി ക്ലോസേയ്‌ക്കൊപ്പമെത്തിയത്. ലോകകപ്പിലെ താരത്തിന്റെ ആദ്യ ഹാട്രിക് കൂടിയായിരുന്നു അത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-06-23 01:15:14</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നെയ്മർ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു ;അടുത്ത മത്സരത്തിൽ കളിക്കും</title>
        <link>https://nattuvartha.news/news/Sports/all/neymar-returns-brazil-squad-scotland-match</link>
        <guid>https://nattuvartha.news/news/Sports/all/neymar-returns-brazil-squad-scotland-match</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781936963_90730.jpg</url>
          <title>നെയ്മർ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു ;അടുത്ത മത്സരത്തിൽ കളിക്കും</title>
          <link>https://nattuvartha.news/news/Sports/all/neymar-returns-brazil-squad-scotland-match</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വാഷിങ്ടൺ&lt;/strong&gt;: സൂപ്പർ താരം നെയ്മർ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. സ്‌കോട്ട്‌ലൻഡിനെതിരായ മത്സരത്തിൽ താരം ബ്രസീൽ സ്‌ക്വാഡിലുണ്ടാകുമെന്ന് പരിശീലകൻ കാർലോ ആൻസലോട്ടി വ്യക്തമാക്കി. ആദ്യപതിനൊന്നിൽ തന്നെ നെയ്മർ ഇടംപിടിക്കാനും സാധ്യതയുണ്ട്. പരിക്കിൽ നിന്ന് മുക്തനായ താരം ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിട്ടുണ്ട്.&lt;/p&gt;
&lt;p&gt;പരിക്ക് മൂലം ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും നെയ്മർ ഇറങ്ങിയിരുന്നില്ല. മൊറോക്കോയ്‌ക്കെതിരേയും ഹെയ്തിക്കെതിരേയുമാണ് നെയ്മർ കളിക്കാതിരുന്നത്. മൊറോക്കോയ്‌ക്കെതിരേ സമനിലയായപ്പോൾ ഹെയ്തിക്കെതിരേ എതിരില്ലാത്ത മൂന്നുഗോളിന് ബ്രസീൽ വിജയിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തിൽ നെയ്മർ കൂടി ചേരുന്നത് ടീമിന് ശക്തിപകരും.ശനിയാഴ്ച താരം ഒറ്റയ്ക്ക് പരിശീലനം നടത്തുമെന്നും തിങ്കഴാഴ്ച ടീമിനൊപ്പം ചേരുമെന്നും ആൻസലോട്ടി വ്യക്തമാക്കി. സ്‌കോട്ട്‌ലൻഡിനെതിരായ മത്സരം കളിക്കാൻ താരം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-20 06:27:55</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മഞ്ഞപ്പടയുടെ തേരോട്ടം; ഹെയ്തിക്കെതിരേ ബ്രസീലിന് മൂന്ന് ഗോൾ ജയം</title>
        <link>https://nattuvartha.news/news/Sports/all/brazil-vs-haiti-world-cup-group-c-preview</link>
        <guid>https://nattuvartha.news/news/Sports/all/brazil-vs-haiti-world-cup-group-c-preview</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781923173_918604.jpg</url>
          <title>മഞ്ഞപ്പടയുടെ തേരോട്ടം; ഹെയ്തിക്കെതിരേ ബ്രസീലിന് മൂന്ന് ഗോൾ ജയം</title>
          <link>https://nattuvartha.news/news/Sports/all/brazil-vs-haiti-world-cup-group-c-preview</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വാഷിങ്ടൺ&lt;/strong&gt;: ആശ്വാസം പകർന്ന ജയവുമായി ബ്രസീൽ. ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഹെയ്തിനെ മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് ബ്രസീൽ തകർത്തത്. ഗോളുകൾ മൂന്നും ഒന്നാം പകുതിയിലാണ് പിറന്നത്.&lt;/p&gt;
&lt;p&gt;ഇരുപത്തിമൂന്നാം മിനിറ്റിൽ മാത്യൂസ് കുന്യയാണ് ഒരു റീബൗണ്ടിൽ നിന്ന് ആദ്യ ഗോൾ നേടിയത് നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയശേഷമായിരുന്നു ഭാഗ്യത്തിന്റെ അകമ്പടിയുള്ള ഈ ഗോൾ. മുപ്പത്തിയാറാം മിനിറ്റിൽ മധ്യഭാഗത്ത് നിന്നുള്ള ഒരു ഒന്നാന്തരം ത്രൂപാസ് സ്വീകരിച്ച് കുന്യ രണ്ടാം ഗോളും വലയിലാക്കി ലീഡുയർത്തി. ഹെയ്തി മധ്യനിരയെയും പ്രതിരോധത്തെയും പിളർത്തിയ പാസ് സ്വീകരിച്ച് വിനീഷ്യസ് ജൂനിയറാണ് മൂന്നാം ഗോൾ വലയിലാക്കിയത്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-20 02:36:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ആദ്യ ഹാട്രിക് അടിച്ച് മെസി; അൾജീരിയയെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന</title>
        <link>https://nattuvartha.news/news/Sports/all/messis-first-hat-trick-in-the-world-cup-argentina-beats-algeria-by-three-goal</link>
        <guid>https://nattuvartha.news/news/Sports/all/messis-first-hat-trick-in-the-world-cup-argentina-beats-algeria-by-three-goal</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781669122_162066.jpg</url>
          <title>ആദ്യ ഹാട്രിക് അടിച്ച് മെസി; അൾജീരിയയെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന</title>
          <link>https://nattuvartha.news/news/Sports/all/messis-first-hat-trick-in-the-world-cup-argentina-beats-algeria-by-three-goal</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാൻസാസ് സിറ്റി:&lt;/strong&gt; 23-ാം ലോകകപ്പ് മത്സരത്തിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്‌ തകർത്ത് അർജന്റീന. ലോകകപ്പിലെ ആദ്യ ഹാട്രിക് നേടിയാണ് അർജന്റീനിയൻ നായകൻ ലയണൽ മെസിയാണ് ടീമിനെ വിജയത്തിലെത്തിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;മത്സരത്തിൽ 85 മിനിറ്റുകൾ പിന്നിട്ടപ്പോഴേക്കും നിലവിലെ ചാമ്പ്യന്മാരായ അർജന്റീന മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. മത്സരം അവസാനിക്കുന്ന നിമിഷത്തിൽപോലും അർജന്റീനിയയുടെ ഗോൾവല കുലുക്കാൻ അൾജീരിയയ്‌ക്കായില്ല.കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് മത്സരത്തിലാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. കളിയുടെ 17,60,76 മിനിറ്റുകളിലാണ് മെസി ഗോൾ നേടിയത്. ഈ ഹാട്രിക്കോടെ ലോകകപ്പിൽ മെസിയുടെ ആകെ ഗോളുകളുടെ എണ്ണം 16 ആയി. ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ജർമ്മനിയുടെ മിറോസ്ലോവ് ക്ലോസെയുടെ റെക്കോർഡിനൊപ്പം മെസി എത്തി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-06-17 04:03:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇന്ത്യൻ ഇതിഹാസ ഷൂട്ടിംഗ് താരം ജസ്‌പാൽ റാണ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sports/all/shooting-legend-jaspal-rana-dies</link>
        <guid>https://nattuvartha.news/news/Sports/all/shooting-legend-jaspal-rana-dies</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781241136_794350.jpg</url>
          <title>ഇന്ത്യൻ ഇതിഹാസ ഷൂട്ടിംഗ് താരം ജസ്‌പാൽ റാണ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sports/all/shooting-legend-jaspal-rana-dies</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി&lt;/strong&gt;: ഇന്ത്യൻ ഇതിഹാസ ഷൂട്ടിംഗ് താരവും ദേശീയ കോച്ചുമായ ജസ്‌പാൽ റാണ (49) അന്തരിച്ചു. ഡൽഹിയിലെ മാക്‌സ് ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അടുത്തിടെ സ്റ്റെന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;പാരീസ് ഒളിംപിക്‌സിൽ രണ്ട് മെഡലുകൾ നേടിയ ഇന്ത്യൻ ഷൂട്ടിംഗ് വിസ്‌മയം മനു ഭാക്കറിന്റെ കോച്ചാണ് റാണ.ജർമനിയിൽ നടന്ന ഐഎസ്എസ്‌എഫ് ലോകകപ്പ് മത്സരത്തിനിടെ റാണയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. തിരികെ ഇന്ത്യയിലേയ്ക്കുള്ള വിമാന യാത്രക്കിടെയും സമാന അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കോമൺ‌വെൽത്ത് ഗെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യൻ അത്‌ലറ്റുകളിൽ ഒരാളാണ് അദ്ദേഹം. നാല് പതിപ്പുകളിൽ (1994, 1998, 2002, 2006) ആധിപത്യം പുലർത്തി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-06-12 05:10:16</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇനി കാൽപ്പന്തുകളിയുടെ പൂരം; ഫിഫ ലോകകപ്പിന് ഇന്ന് അർധരാത്രി തുടക്കം</title>
        <link>https://nattuvartha.news/news/Sports/all/fifa-world-cup-2026-opening-match</link>
        <guid>https://nattuvartha.news/news/Sports/all/fifa-world-cup-2026-opening-match</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781151557_92139.jpg</url>
          <title>ഇനി കാൽപ്പന്തുകളിയുടെ പൂരം; ഫിഫ ലോകകപ്പിന് ഇന്ന് അർധരാത്രി തുടക്കം</title>
          <link>https://nattuvartha.news/news/Sports/all/fifa-world-cup-2026-opening-match</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സ&lt;/strong&gt;മുദ്രനിരപ്പിൽനിന്ന് 2200 മീറ്ററോളം ഉയരത്തിലുള്ള ചരിത്രപ്രസിദ്ധമായ ആസ്‌ടെക്ക സ്റ്റേഡിയം വ്യാഴാഴ്ച രാത്രി ആരാധകരുടെ ആവേശത്തിരയിൽ ഒന്നുകൂടി ഉയർന്നു നിൽക്കും. ആരവങ്ങൾക്കു നടുവിൽ ഇന്ത്യൻസമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ ഒരു പന്തിന്റെ ഗോളാന്തരയാത്രയ്ക്ക് തുടക്കമാകും.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മൂന്നു രാജ്യങ്ങളിലെ 16 വേദികൾ, 48 ടീമുകൾ, 104 മത്സരങ്ങൾ, ആയിരത്തിലേറെ കളിക്കാർ, അനേകകോടി കാണികൾ, കളിയുടെ ആനന്ദം, വിജയത്തിന്റെ മാഹാത്മ്യം, പരാജയത്തിന്റെ വേദന... എല്ലാം ലോകം ഒരേ മനസ്സോടെ ഏറ്റുവാങ്ങും. ലോകകപ്പിലെ ഏറ്റവും വിപുലമായ ടൂർണമെന്റാണ് ഇക്കുറി യു.എസ്.എ, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്നത്. ഇതോടെ, മൂന്നു വ്യത്യസ്ത ലോകകപ്പുകൾക്ക് വേദിയായ ഒരേയൊരു സ്റ്റേഡിയമെന്ന വിശേഷണം മെക്‌സിക്കോ സിറ്റിയിലെ ആസ്‌ടെക്ക സ്‌റ്റേഡിയം എടുത്തണിയും. 1970, 1986 ലോകകപ്പുകളിലും ഇവിടെ മത്സരമുണ്ടായിരുന്നു. ജൂലായ് 19-ന് രാത്രി 12.30-ന് യു.എസിലെ ന്യൂജെഴ്സിയിലാണ് ഫൈനൽ.വ്യാഴാഴ്ച രാത്രി 12.30-നാണ് കിക്കോഫ്.&lt;/p&gt;]]></description>
        <pubDate>2026-06-11 04:11:58</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇത് ചരിത്രം ; ഖത്തർ ലോകകപ്പ് ടീമിൽ ഇടംപിടിച്ച് തലശ്ശേരി സ്വദേശി</title>
        <link>https://nattuvartha.news/news/Sports/all/malayali-included-in-qatar-football-world-cup-team</link>
        <guid>https://nattuvartha.news/news/Sports/all/malayali-included-in-qatar-football-world-cup-team</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780382049_562605.jpg</url>
          <title>ഇത് ചരിത്രം ; ഖത്തർ ലോകകപ്പ് ടീമിൽ ഇടംപിടിച്ച് തലശ്ശേരി സ്വദേശി</title>
          <link>https://nattuvartha.news/news/Sports/all/malayali-included-in-qatar-football-world-cup-team</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ദോഹ&lt;/strong&gt;: 2026-ലെ ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്‌ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്‌ക്വാഡ് കോച്ച് ഹൂലൻ ലോപെറ്റെഗി പ്രഖ്യാപിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശിയായ മലയാളി താരം തഹ്‌സിൻ മുഹമ്മദ് ജംഷീദും ടീമിൽ ഇടംപിടിച്ചു. ഒരു മലയാളി ഇതാദ്യമായാണ് ഫിഫ ലോകകപ്പിനുള്ള ഒരു ദേശീയ ടീമിൽ ഇടംപിടിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് യോഗ്യത ഇപ്പോഴും വിദൂര സ്വപ്‌നമായി തുടരുമ്പോൾ, തഹ്‌സിൻ അന്തിമ ഇലവനിൽക്കൂടി ഉൾപ്പെട്ടാൽ ലോകകപ്പ് ചരിത്രത്തിൽ അതൊരു സുവർണ അധ്യായമാകും.17, 19 അടക്കം ഖത്തറിന്റെ യൂത്ത് ടീമുകളിലും അംഗമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരമായിരുന്ന ജംഷിദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും മകനാണ്.&lt;/p&gt;
&lt;p&gt;സൂപ്പർ താരം അക്രം അഫീഫാണ് ഖത്തർ മുന്നേറ്റനിരയെ നയിക്കുക. 126 മത്സരങ്ങളിൽനിന്ന് 60 ഗോളുകൾ നേടി ഖത്തറിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ അൽമോയസ് അലിയും സംഘത്തിലുണ്ട്. പരിചയസമ്പന്നനായ ഹസ്സൻ അൽ ഹൈദോസ്, ബൗലെം ഖൂഖി തുടങ്ങിയ പ്രമുഖരും ടീമിന്റെ കരുത്താണ്.&lt;/p&gt;]]></description>
        <pubDate>2026-06-02 06:27:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ലോകകിരീടം നിലനിർത്താൻ മെസ്സിപ്പട;അർജന്റീന ടീമിനെ പ്രഖ്യാപിച്ചു</title>
        <link>https://nattuvartha.news/news/Sports/all/argentina-fifa-world-cup-2026-squad-announcement</link>
        <guid>https://nattuvartha.news/news/Sports/all/argentina-fifa-world-cup-2026-squad-announcement</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780029609_534326.jpg</url>
          <title>ലോകകിരീടം നിലനിർത്താൻ മെസ്സിപ്പട;അർജന്റീന ടീമിനെ പ്രഖ്യാപിച്ചു</title>
          <link>https://nattuvartha.news/news/Sports/all/argentina-fifa-world-cup-2026-squad-announcement</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബ്യൂണസ് ഐറിസ്:&lt;/strong&gt; 2026 ഫിഫ ലോകകപ്പിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ സ്‌ക്വാഡിനെയാണ് പരിശീലകൻ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചത്. ലയണൽ മെസ്സി. ജൂലിയൻ അൽവാരസ്, നിക്കോളാസ് ഒട്ടാമെൻഡി, റോഡ്രിഗോ ഡിപോൾ എന്നിങ്ങനെ 2022 ലോകകപ്പ് കളിച്ച ഒട്ടുമിക്ക താരങ്ങളും ഇക്കുറിയും സ്‌കലോണിയുടെ സംഘത്തിലുണ്ട്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തുടർച്ചയായ രണ്ടാം ലോകകിരീടം ലക്ഷ്യമിട്ടാണ് കളിക്കാനിറങ്ങുന്നത്.&lt;/p&gt;
&lt;p&gt;ആറാം ലോകകപ്പ് കളിക്കാനെത്തുന്ന ഇതിഹാസ താരം ലയണൽ മെസ്സി തന്നെയാണ് അർജന്റീനയുടെ നെടുംതൂൺ. കഴിഞ്ഞ ലോകകപ്പിൽ അർജന്റീന കിരീടം നേടുന്നതിൽ നിർണായകമായിരുന്നു മെസ്സിയുടെ പ്രകടനം. ഫ്രാൻസിനെതിരായ ഫൈനലിൽ ഇരട്ടഗോളുകൾ നേടിയ താരം ഗോൾഡൻ ബോളും സ്വന്തമാക്കിയിരുന്നു. മുന്നേറ്റങ്ങളെ മെസ്സി നയിക്കുമ്പോൾ സ്‌ട്രൈക്കർമാരായി യുവതാരം ജൂലിയൻ അൽവാരസും ലൗട്ടാറോ മാർട്ടിനസുമുണ്ട്. തിയാഗോ അൽമാഡ, നിക്കോളാസ് പാസ് എന്നിവരും മുന്നേറ്റനിരയിലുണ്ട്. പൗലോ ഡിബാല ടീമിലില്ല.&lt;/p&gt;
&lt;p&gt;ശക്തമായ മധ്യനിരയാണ് അർജന്റീനയുടേത്. കഴിഞ്ഞ ലോകകപ്പിൽ തിളങ്ങിയ ലിയാൻഡ്രോ പാരഡെസ്, റോഡ്രിഗോ ഡിപോൾ, എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മക് അലിസ്റ്റർ, ജിയോവാനി ലോ സെൽസോ എന്നിവരെയെല്ലാം സ്‌കലോണി ഉൾപ്പെടുത്തിയിട്ടുണ്ട്. യുവതാരം വാലന്റീൻ ബാർകോയും ടീമിലുണ്ട്. അതേസമയം ടീമിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന റയൽ മഡ്രിഡിന്റെ യുവതാരം ഫ്രാങ്കോ മസ്റ്റാന്റുവാനോയ്ക്ക് സ്ക്വാഡിൽ ഇടംകിട്ടിയില്ല. ക്രിസ്റ്റിയൻ റൊമേറോ, ഗോൺസാലോ മൊൺടിയേൽ, ലിസാൻഡ്രോ മാർട്ടിനസ്, നിക്കോളാസ് ഒട്ടാമെൻഡി തുടങ്ങിയവരാണ് പ്രതിരോധക്കോട്ട കാക്കുന്നത്. എമിലിയാനോ മാർട്ടിനസ് തന്നെയാകും ഗോൾവല കാക്കുക. ജെറോണിമോ റുള്ളി, ജുവാൻ മൂസ്സോ എന്നിവരും ഗോൾകീപ്പർമാരായി ടീമിലിടം നേടിയിട്ടുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;ലോകകപ്പിൽ ഗ്രൂപ്പ് ജെയിലാണ് അർജന്റീന. അൾജീരിയ, ഓസ്ട്രിയ, ജോർദാൻ ടീമുകളാണ് ഗ്രൂപ്പിലെ എതിരാളികൾ.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അർജന്റീന ടീം&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, പ്രതിരോധനിര: ലിയാൻഡ്രോ ബാലേർഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഗോൺസാലോ മൊണ്ടിയൽ, ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡി, ഫക്കൂണ്ടോ മെദീന, നവൽ മൊളീന&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മധ്യനിര: ലിയാൻഡ്രോ പാരഡെസ്, റോഡ്രിഗോ ഡി പോൾ, വാലന്റൈൻ ബാർക്കോ, ജിയോവാനി ലോ സെൽസോ, എസക്വെൽ പാലാസിയോസ്, അലക്സിസ് മക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മുന്നേറ്റനിര: ജൂലിയൻ അൽവാരസ്, ലയണൽ മെസ്സി, നിക്കോളാസ് ഗോൺസാലസ്, തിയാഗോ അൽമാഡ, ജൂലിയാനോ സിമിയോണി, നികോ പാസ്, ലൗട്ടാറോ മാർട്ടിനെസ്, ജോസ് മാനുവൽ ലോപസ്&lt;/p&gt;]]></description>
        <pubDate>2026-05-29 04:35:06</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ലോകകപ്പ് ഫുട്‌ബോൾ; ഫിഫയുടെ ഔദ്യോഗിക ഗാനം പുറത്തിറക്കി, വെെറൽ</title>
        <link>https://nattuvartha.news/news/Sports/all/shakira-burna-boy--dai-dai-fifa-world-cup-official-song-2026</link>
        <guid>https://nattuvartha.news/news/Sports/all/shakira-burna-boy--dai-dai-fifa-world-cup-official-song-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779703223_270625.jpg</url>
          <title>ലോകകപ്പ് ഫുട്‌ബോൾ; ഫിഫയുടെ ഔദ്യോഗിക ഗാനം പുറത്തിറക്കി, വെെറൽ</title>
          <link>https://nattuvartha.news/news/Sports/all/shakira-burna-boy--dai-dai-fifa-world-cup-official-song-2026</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;2&lt;/strong&gt;026ലെ ഫിഫ ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിന്റെ ഔദ്യോഗിക ഗാനം പുറത്തുവിട്ട് കൊളംബിയൻ ഗായിക ഷക്കീറ. &apos;ദായ് ദായ്&apos; എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഷക്കീറയും നെെജീരിയൻ കലാകാരനായ ബെർണ ബോയ്‌യും ചേർന്നാണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്. ലയണൽ മെസി, കിലിയൻ എംബാപ്പെ, എർലിംഗ് ഹാലാൻഡ് തുടങ്ങിയ പ്രമുഖ ഫുട്ബോൾ താരങ്ങളും ഗാനത്തിൽ അണിനിരക്കുന്നുണ്ട്.&lt;/p&gt;
&lt;p&gt;ഞങ്ങൾ തയ്യാറാണ്&apos; എന്ന ഫുട്ബോൾ താരങ്ങൾ പറയുന്നതിലൂടെയാണ് ഗാനം ആരംഭിക്കുന്നത്. നാല് മിനിട്ട് ദെെർഘ്യമുള്ള വീഡിയോ ഗാനമാണ് ഇത്. ഇറ്റാലിയൻ വാക്കായ &apos;ദായ്&apos; എന്നാൽ &apos;വരൂ&apos; അല്ലെങ്കിൽ &apos;മുന്നോട്ട് പോകൂ&apos; എന്നാണ് അർത്ഥം. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജാപ്പനീസ് എന്നീ ഭാഷകളിലെ വരികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാനം വലിയ രീതിയിൽ വെെറലാകുന്നുണ്ട്. ഷക്കീറയുടെ നൃത്തത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ഗാനവുമായി ഷക്കീറ എത്തുന്നത്. 2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ ഉദ്ഘാടന വേദിയിൽ ഷക്കീറ ആലപിച്ച &apos;വക്കാവക്കാ&apos; എന്ന ഗാനം വൻ ഹിറ്റായിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-25 09:58:12</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബോക്സിങ് താരത്തെ പീഡിപ്പിച്ചതായി പരാതി, കോച്ചിനെതിരേ പോക്സോ കേസ്</title>
        <link>https://nattuvartha.news/news/Sports/all/bengaluru-boxing-coach-pocso-case</link>
        <guid>https://nattuvartha.news/news/Sports/all/bengaluru-boxing-coach-pocso-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779519978_943383.jpg</url>
          <title>ബോക്സിങ് താരത്തെ പീഡിപ്പിച്ചതായി പരാതി, കോച്ചിനെതിരേ പോക്സോ കേസ്</title>
          <link>https://nattuvartha.news/news/Sports/all/bengaluru-boxing-coach-pocso-case</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബെംഗളൂരു: &lt;/strong&gt;പതിനേഴുകാരിയായ ബോക്സിങ് താരത്തെ പീഡിപ്പിച്ച ബോക്സിങ് പരിശീലകനെതിരേ പോക്സോ കേസ്. ചെന്നൈയിൽ ബോക്സിങ് മത്സരത്തിനായി പോയപ്പോൾ മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. നേരത്തെയും ബോക്സിങ് പരിശീലകനെതിരേ സമാന പരാതികളുയർന്നിരുന്നുവെന്നും എന്നാൽ സ്വാധീനം ഉപയോഗിച്ച് കേസുകളിൽ നിന്ന് ഊരിപ്പോയതായും റിപ്പോർട്ടുണ്ട്.&lt;/p&gt;
&lt;p&gt;മേയ് 17ാം തീയതി ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി പോയപ്പോഴായിരുന്നു സംഭവം. പതിനേഴുകാരിയെ ഇയാൾ താമസിക്കുന്ന മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറുകയായിരുന്നു. ഭയന്ന പെൺകുട്ടി ആദ്യഘട്ടത്തിൽ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. പിന്നീട് പെൺകുട്ടിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റം തിരിച്ചറിഞ്ഞ അമ്മ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.ഇയാൾക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ഇയാൾ ഒളിവിലാണ്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-23 07:02:20</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മോശം രീതിയിൽ ദൃശ്യങ്ങൾ പകർത്തി,അറപ്പുണ്ടാക്കുന്ന സമീപനമെന്ന്  സാറ ടെൻഡുൽക്കർ</title>
        <link>https://nattuvartha.news/news/Sports/all/sara-tendulkar-privacy-criticism</link>
        <guid>https://nattuvartha.news/news/Sports/all/sara-tendulkar-privacy-criticism</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779447938_14441.jpg</url>
          <title>മോശം രീതിയിൽ ദൃശ്യങ്ങൾ പകർത്തി,അറപ്പുണ്ടാക്കുന്ന സമീപനമെന്ന്  സാറ ടെൻഡുൽക്കർ</title>
          <link>https://nattuvartha.news/news/Sports/all/sara-tendulkar-privacy-criticism</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മും&lt;/strong&gt;ബൈ വിമാനത്താവളത്തിൽ നിന്നും പാപ്പരാസികൾ മോശം രീതിയിൽ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതായി ഇന്ത്യൻ ക്രിക്കറ്റ് താരം  സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കർ. സാറയും സഹോദരൻ അർജുൻ തെൻഡുൽക്കറുടെ ഭാര്യ സാനിയ ചന്ദോക്കും വിമാനത്താവളത്തിലെത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് മോശം രീതിയില്‍ പകർത്തിയത്. ഇതോടെ ദൃശ്യങ്ങൾ പകർത്തിയ ആളെ മെൻഷൻ ചെയ്താണ് സാറ ഇൻസ്റ്റഗ്രാമിൽ രൂക്ഷവിമർശനം ഉന്നയിച്ചത്. അറപ്പുണ്ടാക്കുന്ന സമീപനമാണ് ഇതെന്നും തങ്ങളെ വെറുതെ വിടണമെന്നും ഇതല്ല മാധ്യമപ്രവർത്തനമെന്നും സാറ ഇൻസ്റ്റ സ്റ്റോറിയിൽ കുറിച്ചു.&lt;/p&gt;
&lt;p&gt;‘‘നിങ്ങൾക്കു പോസ്റ്റ് നീക്കം ചെയ്യാം. എന്നാൽ നിങ്ങളോടുള്ള അറപ്പ് കുറയാൻ പോകുന്നില്ല.’’– സാറ വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ 9.7 മില്യൻ ആളുകളാണ് സാറയെ പിന്തുടരുന്നത്. ഓസ്ട്രേലിയൻ ടൂറിസം അവരുടെ ബ്രാൻഡ് അംബാസഡറായി സാറയെ നിയമിച്ചിരുന്നു. 2021 ൽ‍ കൊറിയൻ ബ്യൂട്ടി ബ്രാൻഡായ ലനേജിനു വേണ്ടിയാണ് സാറ ആദ്യമായി മോഡലിങ് രംഗത്തെത്തുന്നത്. യുണിവേഴ്സിറ്റി കോളജ് ലണ്ടനിൽനിന്ന് ബിരുദവും, പബ്ലിക് ഹെൽത്ത് ന്യൂട്രീഷനിൽ മാസ്റ്റേഴ്സും നേടിയ ശേഷമാണ് സാറ മോഡലിങ് രംഗത്ത് സജീവമായത്. സച്ചിൻ തെൻഡുൽക്കർ ഫൗണ്ടേഷന്റെ ഡയറക്ടര്‍ കൂടിയാണ് 28 വയസ്സുകാരിയായ സാറ.&lt;/p&gt;]]></description>
        <pubDate>2026-05-22 11:02:13</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റൻ എംജെകെ സ്മിത്ത് അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sports/all/former-england-and-warwickshire-cricket-captain-mike-smith-passes-away</link>
        <guid>https://nattuvartha.news/news/Sports/all/former-england-and-warwickshire-cricket-captain-mike-smith-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779276146_617531.jpg</url>
          <title>മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റൻ എംജെകെ സ്മിത്ത് അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sports/all/former-england-and-warwickshire-cricket-captain-mike-smith-passes-away</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ലണ്ടൻ: &lt;/strong&gt;ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെയും വാർവിക്ഷെയർ കൗണ്ടിയുടെയും മുൻ ഇതിഹാസ നായകൻ എംജെകെ എന്നറിയപ്പെടുന്ന മൈക്ക് സ്മിത്ത് (92) അന്തരിച്ചു. ഇംഗ്ലണ്ടിനായി 50 ടെസ്റ്റുകൾ കളിച്ച അദ്ദേഹം അതിൽ പകുതി മത്സരങ്ങളിലും ടീമിനെ നയിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;14 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ മൂന്ന് സെഞ്ച്വറികളടക്കം 2278 റൺസ് നേടിയ സ്മിത്ത്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 39832 റൺസ് അടിച്ചുകൂട്ടി ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ 18-ാം സ്ഥാനത്തുണ്ട്.1959 സീസണിൽ വാർവിക്ഷെയറിനായി അദ്ദേഹം നേടിയ 2417 റൺസ് ഇന്നും തകരാത്ത റെക്കോർഡാണ്. ക്രിക്കറ്റിലെ സംഭാവനകൾക്ക് 1976-ൽ ഒബിഇ ബഹുമതി ലഭിച്ചു.ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഐസിസി മാച്ച് റഫറിയായും വാർവിക്ഷെയർ ചെയർമാനായും സേവനമനുഷ്ഠിച്ച സ്മിത്ത്, ഇംഗ്ലണ്ടിനായി അന്താരാഷ്ട്ര റഗ്ബി മത്സരത്തിലും ജേഴ്സിയണിഞ്ഞ അപൂർവ്വ പ്രതിഭയായിരുന്നു&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-20 11:19:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയിൽ ആശങ്ക</title>
        <link>https://nattuvartha.news/news/Sports/all/vinod-kambli-health-update</link>
        <guid>https://nattuvartha.news/news/Sports/all/vinod-kambli-health-update</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1776329403_216447.jpg</url>
          <title>മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയിൽ ആശങ്ക</title>
          <link>https://nattuvartha.news/news/Sports/all/vinod-kambli-health-update</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി&lt;/strong&gt;: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും വർദ്ധിക്കുന്നു. താനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ 18 മാസമായി അദ്ദേഹം വിവിധ ആരോഗ്യപ്രശ്നങ്ങളുമായി മല്ലിടുകയാണെന്ന് റിപ്പോർട്ടുകൾ. നിലവിൽ അദ്ദേഹത്തിന്റെ നില കൂടുതൽ വഷളായിട്ടില്ലെങ്കിലും താരം ഇപ്പോഴും അപകടസാധ്യതയിൽ തന്നെയാണെന്ന് അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തും മുൻ ഫസ്റ്റ്-ക്ലാസ് അമ്പയറുമായ മാർക്കസ് ഔട്ടോ വെളിപ്പെടുത്തി.&lt;/p&gt;
&lt;p&gt;തലച്ചോറിൽ രക്തം കട്ടപിടിച്ചത് മൂലം കാംബ്ലി കടുത്ത മറവിരോഗം അനുഭവിക്കുന്നുണ്ട്. പല കാര്യങ്ങളും ഓർത്തെടുക്കാനും പിന്നീട് അവ പെട്ടെന്ന് മറന്നുപോകുന്ന അവസ്ഥയും അദ്ദേഹത്തിനുണ്ട്. മദ്യപാനം അദ്ദേഹം പൂർണ്ണമായും ഉപേക്ഷിച്ചുവെന്നത് ആശ്വാസകരമായ കാര്യമാണെങ്കിലും പുകവലിക്കുന്നത് അദ്ദേഹത്തിന് വലിയ അപകടമുണ്ടാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കാംബ്ലി പുകവലിച്ചാൽ അത് പക്ഷാഘാതത്തിന് വരെ കാരണമായേക്കാമെന്നും സുഹൃത്തിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ആരോഗ്യപ്രശ്നങ്ങൾക്കിടയിലും കാംബ്ലി തന്റെ പ്രിയപ്പെട്ട മേഖലയിലേക്ക് പതുക്കെ മടങ്ങിവരുന്നതിന്റെ സൂചനകൾ നൽകുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം അടുത്തിടെ ഒരു ഐസ്‌ക്രീം പരസ്യത്തിൽ അഭിനയിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-04-16 08:47:13</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കൊല്ലത്ത് കാറിടിച്ച് ദേശീയ ഹാൻഡ്‌ബോൾ താരം മരിച്ചു</title>
        <link>https://nattuvartha.news/news/Sports/all/national-handball-player-dies-kollam-accident-2026</link>
        <guid>https://nattuvartha.news/news/Sports/all/national-handball-player-dies-kollam-accident-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1775813139_322249.jpg</url>
          <title>കൊല്ലത്ത് കാറിടിച്ച് ദേശീയ ഹാൻഡ്‌ബോൾ താരം മരിച്ചു</title>
          <link>https://nattuvartha.news/news/Sports/all/national-handball-player-dies-kollam-accident-2026</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊല്ലം: &lt;/strong&gt;അമിതവേഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികനായ ദേശീയ ഹാൻഡ്‌ബോൾ താരം മരിച്ചു. കൊല്ലം ജെ.എൻ.ആർ.എ. നഗർ 229-ൽ വിജയ് ഭവനിൽ വി. അജിത് കുമാർ (50) ആണ് മരിച്ചത്. ചിന്നക്കട-ആശ്രാമം റെസിഡൻസി റോഡിൽ വ്യാഴാഴ്ച രാത്രി 10.15-നാണ് സംഭവം. ആശ്രാമം ഭാഗത്തുനിന്ന് കൊല്ലത്തേക്ക് അമിതവേഗത്തിലെത്തിയ കാർ എതിർദിശയിലെത്തിയ ബൈക്കിൽ ഇടിച്ചുകയറുകയായിരുന്നു.പുള്ളിക്കട കോളനിയിലേക്കുള്ള വഴിയുടെ സമീപത്തുവച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ അജിത് താഴ്ചയിലുള്ള ഇടറോഡിലേക്ക് തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കാറിൽ നാലുപേരുണ്ടായിരുന്നതായും രണ്ടുപേർ ഓടിരക്ഷപ്പെട്ടതായും സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. റോഡിലാകെ രക്തം തളംകെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി. കൊല്ലം പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി. സ്‌കൂളിലെ കായികാധ്യാപകനാണ് അജിത്.&lt;/p&gt;]]></description>
        <pubDate>2026-04-10 09:23:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ ബിജെപിയിൽ ചേർന്നു</title>
        <link>https://nattuvartha.news/news/Sports/all/leander-paes-joins-bjp</link>
        <guid>https://nattuvartha.news/news/Sports/all/leander-paes-joins-bjp</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1774948778_170244.jpg</url>
          <title>ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ ബിജെപിയിൽ ചേർന്നു</title>
          <link>https://nattuvartha.news/news/Sports/all/leander-paes-joins-bjp</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി: &lt;/strong&gt;ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പേസ്‌ പാർട്ടിയിൽ ചേർന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പേസിന്റെ ബിജെപി പ്രവേശനം.&lt;/p&gt;
&lt;p&gt;കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ നിതിൻ നബിനുമായി ടെന്നീസ് താരം അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.2021 ൽ പെയ്‌സ് തൃണമൂൽ കോൺഗ്രസിൽ ചേരുകയും 2022 ലെ ഗോവ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-03-31 09:17:13</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ലോകകപ്പ് ഹീറോ കൊയിലാണ്ടിയിൽ; സുഹൃത്തിന്റെ വീട്ടിൽ സഞ്ജുവിന്റെ സർപ്രൈസ് എൻട്രി</title>
        <link>https://nattuvartha.news/news/Sports/all/actor-and-former-chalachitra-academy-chairman-prem-kumar-viral-facebook-post</link>
        <guid>https://nattuvartha.news/news/Sports/all/actor-and-former-chalachitra-academy-chairman-prem-kumar-viral-facebook-post</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1773471051_329475.jpg</url>
          <title>ലോകകപ്പ് ഹീറോ കൊയിലാണ്ടിയിൽ; സുഹൃത്തിന്റെ വീട്ടിൽ സഞ്ജുവിന്റെ സർപ്രൈസ് എൻട്രി</title>
          <link>https://nattuvartha.news/news/Sports/all/actor-and-former-chalachitra-academy-chairman-prem-kumar-viral-facebook-post</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊയിലാണ്ടി: &lt;/strong&gt;വ്യാഴാഴ്ച വൈകുന്നേരം വീട്ടിലേക്ക് എത്തിയ അതിഥിയെക്കണ്ട് കേരള ക്രിക്കറ്റ് താരം രോഹൻ കുന്നുമ്മലും വീട്ടുകാരും അമ്പരന്നു. അഹമ്മദാബാദിൽ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ തകർപ്പൻ ഇന്നിങ്സുമായി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സഞ്ജു സാംസൺ.&lt;/p&gt;
&lt;p&gt;അധികമാരോടും പറയാതെയാണ് സഞ്ജു രോഹന്റെ ആനക്കുളത്തെ വീട്ടിലെത്തിയത്.  സഞ്ജുവിനൊപ്പം കേരള താരങ്ങളായ അക്ഷയ് ചന്ദ്രൻ, ഫാബിദ് ഫറൂഖ്, സൽമാൻ നിസാർ തുടങ്ങിയവരുമുണ്ടായിരുന്നു. രോഹനും അച്ഛൻ സുശീൽ കുന്നുമ്മലും അമ്മയും ചേർന്ന് ഇന്ത്യൻതാരത്തെ വരവേറ്റു. അരമണിക്കൂറിലേറെ വീട്ടിൽ ചെലവഴിച്ചശേഷം മടങ്ങി.&lt;/p&gt;]]></description>
        <pubDate>2026-03-14 06:46:06</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സഞ്ജു സാംസണ് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം ഒരുക്കും</title>
        <link>https://nattuvartha.news/news/Sports/all/sanju-samson-official-reception-kerala-government</link>
        <guid>https://nattuvartha.news/news/Sports/all/sanju-samson-official-reception-kerala-government</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1773038684_39549.jpg</url>
          <title>സഞ്ജു സാംസണ് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം ഒരുക്കും</title>
          <link>https://nattuvartha.news/news/Sports/all/sanju-samson-official-reception-kerala-government</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലെത്തിച്ച പ്രകടനങ്ങളോടെ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണ് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം ഒരുക്കും. തിരുവനന്തപുരത്തായിരിക്കും സ്വീകരണം നൽകുകയെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.&lt;/p&gt;
&lt;p&gt;ഇന്ത്യയുടെ കിരീട വിജയത്തിനു പിന്നാലെ ടീമിനെയും സഞ്ജുവിനെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചിരുന്നു. ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ചു ആവേശകരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നുവെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ലോകകപ്പിലെ അഞ്ചു മത്സരങ്ങളിൽ നിന്ന് 321 റൺസ് നേടിയ പ്രകടനമാണ് സഞ്ജുവിനെ ടൂർണമെന്റിന്റെ താരമാക്കിയത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-03-09 06:41:53</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ന്യൂസിലാന്‍ഡിനെ തകർത്ത് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ടീം ഇന്ത്യ</title>
        <link>https://nattuvartha.news/news/Sports/all/india-defeated-newzealand-in-world-cup-final-and-retains-the-title</link>
        <guid>https://nattuvartha.news/news/Sports/all/india-defeated-newzealand-in-world-cup-final-and-retains-the-title</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1772990844_757960.jpg</url>
          <title>ന്യൂസിലാന്‍ഡിനെ തകർത്ത് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ടീം ഇന്ത്യ</title>
          <link>https://nattuvartha.news/news/Sports/all/india-defeated-newzealand-in-world-cup-final-and-retains-the-title</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;അഹമ്മദാബാദ്:&lt;/strong&gt; ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യക്ക് കിരീടം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന്റെ മറുപടി 159 റണ്‍സില്‍ അവസാനിച്ചു. ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ മൂന്നാം കിരീടമാണ് ഇത്. 2007ല്‍ എംഎസ് ധോണിയുടെ നേതൃത്വത്തിലും 2024ല്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലും ഇന്ത്യ കിരീടം നേടിയിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് നേടുന്ന ടീം എന്ന റെക്കോഡും ഇന്ത്യ സ്വന്തം പേരിലാക്കി.&lt;/p&gt;
&lt;p&gt;256 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് ഇന്നിംഗ്‌സിന്റെ ഒരു ഘട്ടത്തിലും ജയിക്കുമെന്ന പ്രതീതിയുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഓപ്പണര്‍ ഫിന്‍ അലന്‍ 9(7) ആണ് ആദ്യം പുറത്തായത്. രചിന്‍ രവീന്ദ്ര 1(2), ഗ്ലെന്‍ ഫിലിപ്‌സ് 5(5) മാര്‍ക് ചാപ്മാന്‍ 3(8) എന്നിവര്‍ പെട്ടെന്ന് പുറത്തായതോടെ കിവീസ് പതറി. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും ആക്രമിച്ച് കളിച്ച ടിം സൈഫേര്‍ട്ട് 52(26) അര്‍ദ്ധ സെഞ്ച്വറി കുറിച്ചു. എന്നാല്‍ അഞ്ചാമനായി കിവീസ് വിക്കറ്റ് കീപ്പര്‍ മടങ്ങിയതോടെ തോല്‍വിയും ഉറപ്പിച്ചു.പിന്നീട് ഡാരില്‍ മിച്ചല്‍ 17(11) മിച്ചല്‍ സാന്റ്‌നര്‍ക്കൊപ്പം അല്‍പ്പനേരം പിടിച്ചുനിന്നെങ്കിലും അക്‌സറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ കിവീസിന് ഒരു തിരിച്ചുവരവ് അസംഭവ്യമായി മാറുകയായിരുന്നു. മിച്ചല്‍ സാന്റ്‌നര്‍ 43(35), ജെയിംസ് നീഷം 8(7), മാറ്റ് ഹെന്റി 0(1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 255 റണ്‍സ്. ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ കുറിച്ചത്. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, മൂന്നാമനായി ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.&lt;/p&gt;]]></description>
        <pubDate>2026-03-08 17:25:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ട്വന്റി 20;  ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍</title>
        <link>https://nattuvartha.news/news/Sports/all/india-defeated-england-and-qualifies-for-world-cup-final</link>
        <guid>https://nattuvartha.news/news/Sports/all/india-defeated-england-and-qualifies-for-world-cup-final</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1772764356_490413.jpg</url>
          <title>ട്വന്റി 20;  ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍</title>
          <link>https://nattuvartha.news/news/Sports/all/india-defeated-england-and-qualifies-for-world-cup-final</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മുംബയ്:&lt;/strong&gt; ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍. റണ്‍മഴ കണ്ട മത്സരത്തില്‍ 7 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലാന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ പതറാതെ ബാറ്റ് വീശിയെങ്കിലും ജസപ്രീത് ബുംറയുടെ ഓവറുകള്‍ നിര്‍ണായകമായി മാറുകയായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;ഇംഗ്ലണ്ടിന് വേണ്ടി 22കാരന്‍ ജേക്കബ് ബെഥല്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറി പാഴായി. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടാനെ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളൂ.വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് 5(3), ക്യാപ്റ്റന്‍ ഹാരി ബ്രൂക് 7(6) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. മോശം ഫോം തുടരുന്ന മുന്‍ നായകന്‍ ജോസ് ബട്‌ലര്‍ 25(17) കൂടി മടങ്ങിയതോടെ 64ന് മൂന്ന് എന്ന നിലയിലേക്ക് വീണു. എന്നാല്‍ അവിടെ നിന്നാണ് ജേക്കബ് ബെഥല്‍ എന്ന 22കാരന്‍ ഏറെക്കുറെ ഒറ്റയ്ക്ക് കളി മുന്നോട്ട് കൊണ്ട് പോയത്.ടോം ബാന്റണ്‍ 17(5), വില്‍ ജാക്‌സ് 35(20) എന്നിവര്‍ മടങ്ങിയെങ്കിലും ബെഥല്‍ കളി അവസാന ഓവറുകളിലേക്ക് നീട്ടിയെടുത്തു. എന്നാല്‍ 48 പന്തുകളില്‍ നിന്ന് 105 റണ്‍സ് നേടി അവസാന ഓവറില്‍ താരം റണ്ണൗട്ടായതോടെ ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു. സാം കറന്‍ 18(14) റണ്‍സ് നേടി പുറത്തായി. ജോഫ്ര ആര്‍ച്ചര്‍ 19*(4), ജേമി ഓവര്‍ടണ്‍ 2*(3) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അര്‍ഷഅദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി&lt;/p&gt;]]></description>
        <pubDate>2026-03-06 02:31:01</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അർജുൻ ടെൻഡുൽക്കർ വിവാഹിതനായി</title>
        <link>https://nattuvartha.news/news/Sports/all/arjun-tendulkar-ties-knot-to-saniya</link>
        <guid>https://nattuvartha.news/news/Sports/all/arjun-tendulkar-ties-knot-to-saniya</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1772705278_828957.jpg</url>
          <title>അർജുൻ ടെൻഡുൽക്കർ വിവാഹിതനായി</title>
          <link>https://nattuvartha.news/news/Sports/all/arjun-tendulkar-ties-knot-to-saniya</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ക്രി&lt;/strong&gt;ക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുൽക്കർ വിവാഹിതനായി. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. ദക്ഷിണ മുംബയിലെ ഒരു സ്വകാര്യ വേദിയിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;വ്യാവസായിക - സിനിമ - ക്രിക്കറ്റ് മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.ഐസിസി ചെയർമാൻ ജയ് ഷാ, മുകേഷ് അംബാനി, നിതാ അംബാനി, മഹേന്ദ്ര സിംഗ് ധോണി, സാക്ഷി ധോണി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ളെ, യുവ്‌രാജ് സിംഗ്, ഇർഫാൻ പത്താൻ, ശ്രേയസ് അയ്യർ, പൃഥ്വി ഷാ, സുരേഷ് റെയ്ന, അമിതാഭ് ബച്ചൻ, ജയ ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-03-05 10:06:32</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വന്തം നാട്ടിൽ അമിതവേഗത്തിൽ വാഹനമോടിച്ചു;ധോനിക്ക് പിഴചുമത്തിയെന്ന് റിപ്പോർട്ട്</title>
        <link>https://nattuvartha.news/news/Sports/all/ms-dhoni-fined-overspeeding-ranchi-ipl-2026-news</link>
        <guid>https://nattuvartha.news/news/Sports/all/ms-dhoni-fined-overspeeding-ranchi-ipl-2026-news</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1772615483_345481.jpg</url>
          <title>സ്വന്തം നാട്ടിൽ അമിതവേഗത്തിൽ വാഹനമോടിച്ചു;ധോനിക്ക് പിഴചുമത്തിയെന്ന് റിപ്പോർട്ട്</title>
          <link>https://nattuvartha.news/news/Sports/all/ms-dhoni-fined-overspeeding-ranchi-ipl-2026-news</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;റാ&lt;/strong&gt;ഞ്ചിയിൽ അമിതവേഗതയിൽ വാഹനം ഓടിച്ചതിന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോനിക്ക് പിഴ ചുമത്തിയെന്ന് റിപ്പോർട്ട്. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തിന് 1000 രൂപ പിഴയടക്കേണ്ടി വന്നൂവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വേഗ പരിധി ലംഘിച്ചതോടെ നഗരത്തിലെ ഓട്ടോമേറ്റഡ് ട്രാഫിക് നിരീക്ഷണ സംവിധാനത്തിലാണ് താരത്തിന്റെ വാഹനം കുടുങ്ങിയത്.&lt;/p&gt;
&lt;p&gt;തുടർന്ന്, മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 183 പ്രകാരം അദ്ദേഹത്തിനെതിരേ ഇ-ചലാൻ നൽകുകയായിരുന്നു. അതേസമയം, ധോനി ഓടിച്ച വാഹനം ഏതാണെന്നത് സംബന്ധിച്ച് യാതൊരു വിവരവും പുറത്തുവന്നിട്ടില്ല.&lt;/p&gt;]]></description>
        <pubDate>2026-03-04 09:10:02</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സഞ്ജു സാം​സ​ണി​ന്റെ ബാറ്റിങ്ങിൽ വെ​സ്റ്റ് ​ഇ​ൻ​ഡീ​സി​നെ​ ​തകർത്ത് ​ഇ​ന്ത്യ​ ​സെ​മി​യിൽ</title>
        <link>https://nattuvartha.news/news/Sports/all/india-enter-into-the-semfinal-of-t20-world-cup-defeating-windies</link>
        <guid>https://nattuvartha.news/news/Sports/all/india-enter-into-the-semfinal-of-t20-world-cup-defeating-windies</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1772419511_785499.jpg</url>
          <title>സഞ്ജു സാം​സ​ണി​ന്റെ ബാറ്റിങ്ങിൽ വെ​സ്റ്റ് ​ഇ​ൻ​ഡീ​സി​നെ​ ​തകർത്ത് ​ഇ​ന്ത്യ​ ​സെ​മി​യിൽ</title>
          <link>https://nattuvartha.news/news/Sports/all/india-enter-into-the-semfinal-of-t20-world-cup-defeating-windies</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊ​ൽ​ക്ക​ത്ത​ ​&lt;/strong&gt;:​ ​​ ​സ​ഞ്ജു​ ​സാം​സ​ണി​ന്റെ​ ​ബാ​റ്റി​ൽ​ ​നി​ന്ന് ​പെ​രു​മ​ഴ​പോ​ലെ​ ​റ​ൺ​സ് ​പി​റ​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​വെ​സ്റ്റ് ​ഇ​ൻ​ഡീ​സി​നെ​ ​ അഞ്ച് വി​ക്ക​റ്റി​ന് ​തോ​ൽ​പ്പി​ച്ച് ​ഇ​ന്ത്യ​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ന്റെ​ ​സെ​മി​ഫൈ​ന​ലി​ലേൽ പ്രവേശിച്ചു. ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​വി​ൻ​ഡീ​സ് 195​/4​ ​എ​ന്ന​ ​സ്കോ​ർ​ ​ഉ​യ​ർ​ത്തി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്ക് ​വേ​ണ്ടി സ​ഞ്ജു​ ​ 50 പ​ന്തു​ക​ളി​ൽ​ 4​സി​ക്സും​ ​ 12 ഫോ​റു​മ​ട​ക്കം​ 97 റ​ൺ​സ് ​നേ​ടി​ ​വി​ജ​യം​ ​വെ​ട്ടി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു.&lt;/p&gt;
&lt;p&gt;ക്യാ​പ്‌​ട​‌​ൻ​ ​ഷാ​യ് ​ഹോ​പ്പും​ ​(32​),​ ​റോ​സ്റ്റ​ൺ​ ​ചേ​സും​ ​(40​)​ ​ചേ​ർ​ന്ന് ​മാ​ന്യ​മാ​യ​ ​തു​ട​ക്ക​മാ​ണ് ​വി​ൻ​ഡീ​സി​ന് ​ന​ൽ​കി​യ​ത്.​ ​ഇ​വ​ർ​ 8.5​ ​ഓ​വ​റി​ൽ​ 68​ ​റ​ൺ​സ് ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ 33​ ​പ​ന്തു​ക​ളി​ൽ​ ​മൂ​ന്നു​ഫോ​റും​ ​ഒ​രു​ ​സി​ക്സും​ ​പാ​യി​ച്ച​ ​ഹോ​പ്പി​നെ​ ​ബൗ​ൾ​ഡാ​ക്കി​ ​വ​രു​ൺ​ ​ച​ക്ര​വ​ർ​ത്തി​യാ​ണ് ​വി​ൻ​ഡീ​സി​ന് ​ആ​ദ്യ​ ​പ്ര​ഹ​രം​ ​ന​ൽ​കി​യ​ത്.​ ​തു​ട​ർ​ന്നി​റ​ങ്ങി​യ​ ​ഷി​മ്രോ​ൺ​ ​ഹെ​റ്റ്മേ​യ​റി​നെ​ക്കൂ​ട്ടി​ ​ചേ​സ് ​ടീ​മി​നെ​ 102​ലെ​ത്തി​ച്ചു.​ 12​ ​പ​ന്തു​ക​ളി​ൽ​ ​ഒ​രു​ ​ഫോ​റും​ ​ര​ണ്ട് ​സി​ക്സു​മ​ട​ക്കം​ 27​ ​റ​ൺ​സ് ​നേ​ടി​യ​ ​ഹെ​റ്റ്മേ​യ​റി​നെ​ 12​-ാം​ ​ഓ​വ​റി​ൽ​ ​ബും​റ​യു​ടെ​ ​ബൗ​ളിം​ഗി​ൽ​ ​സ​ഞ്ജു​ ​പി​ടി​കൂ​ടി.​ര​ണ്ടു​പ​ന്തു​ക​ൾ​ക്കു​ള്ളി​ൽ​ ​ബും​റ​ ​ചേ​സി​നെ​ ​സൂ​ര്യ​യു​ടെ​ ​ക​യ്യി​ലെ​ത്തി​ച്ച​തോ​ടെ​ ​വി​ൻ​ഡീ​സ് 103​/3​ ​എ​ന്ന​ ​നി​ല​യി​ലാ​യി.119​ൽ​ ​വ​ച്ച് ​ഷെ​ർ​ഫാ​നേ​ ​റൂ​ത​ർ​ഫോ​ഡി​നെ​ ​(14​)​ ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ​ ​സ​ഞ്ജു​വി​ന്റെ​ ​ക​യ്യി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​അ​ഞ്ചാം​ ​വി​ക്ക​റ്റി​ൽ​ ​ക്രീ​സി​ൽ​ ​ഒ​രു​മി​ച്ച​ ​റോ​വ്‌​മാ​ൻ​ ​പ​വ​ലും​ ​(34​*​),​ ​ജാ​സ​ൺ​ ​ഹോ​ൾ​ഡ​റും​ ​(37​)​ ​ചേ​ർ​ന്ന് 195​ലെ​ത്തി​ച്ചു.​ ​ഇ​ന്ത്യ​യ്ക്ക് ​വേ​ണ്ടി​ ​ബും​റ​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​പ്പോ​ൾ​ ​ഹാ​ർ​ദി​ക്കും​ ​വ​രു​ണും​ ​ഓ​രോ​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.&lt;/p&gt;
&lt;p&gt;മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്ക് ​തു​ട​ക്കം​ ​അ​ത്ര​ ​ഗം​ഭീ​ര​മാ​യി​രു​ന്നി​ല്ല.​ 11​ ​പ​ന്തു​ക​ൾ​ ​നേ​രി​ട്ട് ​ര​ണ്ട് ​ബൗ​ണ്ട​റി​ക​ൾ​ ​ക​ണ്ടെ​ത്തി​യ​ ​അ​ഭി​ഷേ​ക് ​ശ​ർ​മ്മ​ ​മൂ​ന്നാം​ ​ഓ​വ​റി​ൽ​ ​അ​കീ​ൽ​ ​ഹൊ​സൈ​ന്റെ​ ​ബൗ​ളിം​ഗി​ൽ​ ​ഹെ​റ്റ്മേ​യ​ർ​ക്ക് ​ക്യാ​ച്ച് ​ന​ൽ​കി​ ​മ​ട​ങ്ങി.​ ​സ​ഞ്ജു​ ​തു​ട​രെ​ ​ര​ണ്ട് ​സി​ക്സു​ക​ൾ​ ​പാ​യി​ച്ച് ​ഫോ​മി​ന്റെ​ ​ല​ക്ഷ​ണം​ ​കാ​ട്ടി​യെ​ങ്കി​ലും​ ​അ​ഭി​ഷേ​കി​ന് ​പ​ക​രം​ ​വ​ന്ന​ ​ഇ​ഷാ​ൻ​ ​ആ​റു​പ​ന്തു​ക​ളി​ൽ​ ​ര​ണ്ട് ​ബൗ​ള​ണ്ട​റി​ക​ള​ട​ക്കം​ 10​ ​റ​ൺ​സ് ​മാ​ത്രം​ ​നേ​ടി​ ​മ​ട​ങ്ങി.​ ​ആ​ദ്യ​ ​അ​ഞ്ചോ​വ​റി​ൽ​ 45​/2​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു​ ​ഇ​ന്ത്യ.​ ​തു​ട​ർ​ന്ന് ​സ​ഞ്ജു​വും​ ​സൂ​ര്യ​യും​ ​(18​)​ ​ക്രീ​സി​ലൊ​രു​മി​ച്ചു.&lt;/p&gt;]]></description>
        <pubDate>2026-03-02 02:41:24</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖൻചന്ദ്ര സിങ് അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sports/all/rinku-singh-father-khanchandra-singh-passes-away-from-cancer</link>
        <guid>https://nattuvartha.news/news/Sports/all/rinku-singh-father-khanchandra-singh-passes-away-from-cancer</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1772166166_81366.jpg</url>
          <title>ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖൻചന്ദ്ര സിങ് അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sports/all/rinku-singh-father-khanchandra-singh-passes-away-from-cancer</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;നോയിഡ: &lt;/strong&gt;ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖൻചന്ദ്ര സിങ് അന്തരിച്ചു. കാൻസർ ബാധിതനായി ഗ്രേറ്റർ നോയിഡയിലെ യാതാർത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കരളിനെ ബാധിച്ച അർബുദം നാലാം സ്റ്റേജിലായിരുന്നു. ഒരു വർഷം മുൻപാണ് കരളിന് അർബുദം ബാധിച്ചതായി കണ്ടെത്തിയത്. ഇതോടെ ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്ന റിങ്കു ടീം ക്യാമ്പ് വിട്ടു.&lt;/p&gt;
&lt;p&gt;അടുത്തിടെ പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിനു മുമ്പ് റിങ്കു ടീം വിട്ടിരുന്നു. പിതാവിനെ കണ്ട് തിരിച്ചെത്തിയ താരം സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ പകരക്കാരനായി ഫീൽഡിങ്ങിനും ഇറങ്ങി.റിങ്കുവിന്റെ കരിയറിൽ പ്രധാന പങ്കുവഹിച്ചയാളാണ് പിതാവ് ഖൻചന്ദ്ര സിങ്. അലിഗഡിൽ എൽപിജി സിലിണ്ടർ വിതരണക്കാരനായിരുന്ന അദ്ദേഹം കടുത്ത സാമ്പത്തിക പരിമിതികൾക്കിടെയാണ് റിങ്കുവിന്റെ ക്രിക്കറ്റ് പരിശീലനത്തിനു വേണ്ട കാര്യങ്ങൾ ചെയ്തിരുന്നത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-02-27 04:21:15</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അർജുൻ ടെൻഡുൽക്കറിന്‍റെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് സച്ചിനും കുടുംബവും</title>
        <link>https://nattuvartha.news/news/Sports/all/sachin-tendulkar-and-his-family-invite-pm-modi-to-son-arjun-tendulkars-wedding</link>
        <guid>https://nattuvartha.news/news/Sports/all/sachin-tendulkar-and-his-family-invite-pm-modi-to-son-arjun-tendulkars-wedding</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1770787314_379357.jpg</url>
          <title>അർജുൻ ടെൻഡുൽക്കറിന്‍റെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് സച്ചിനും കുടുംബവും</title>
          <link>https://nattuvartha.news/news/Sports/all/sachin-tendulkar-and-his-family-invite-pm-modi-to-son-arjun-tendulkars-wedding</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി: &lt;/strong&gt;മകൻ അർജുൻ ടെണ്ടുൽക്കറും സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് സച്ചിനും കുടുംബവും. സമൂഹ മാധ്യമങ്ങളിലൂടെ ഈ വിവരം സച്ചിൻ തന്നെയാണ് അറിയിച്ചത്. പ്രധാനമന്ത്രിക്കൊപ്പമുള്ള കുടുംബത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സച്ചിന്‍റെ പോസ്റ്റ്&lt;/p&gt;
&lt;p&gt;&quot;ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ അർജുന്റെയും സാനിയയുടെയും വിവാഹത്തിന് ക്ഷണിക്കാൻ കഴിഞ്ഞതിൽ വലിയ ബഹുമതിയായി കാണുന്നു. നവ ദമ്പതികൾക്കുള്ള അനുഗ്രഹങ്ങൾക്കും ഉപദേശങ്ങൾക്കും മോദിജി നന്ദി,&quot; എന്നാണ് സച്ചിന്‍റെ കുറിപ്പ്.&lt;/p&gt;
&lt;p&gt;മാർച്ച് അഞ്ചിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും വിവാഹം. എന്നാൽ മാർച്ച് മൂന്നിന് വിവാഹ ആഘോഷങ്ങൾ ആരംഭിക്കും. അറിയപ്പെടുന്ന ഒരു ബിസിനസ് കുടുംബത്തിലെ അംഗമാണ് സാനിയ ചന്ദോക്. ഗ്രാവിസ് ഗ്രൂപ്പ് ചെയർമാൻ രവി ഘായിയുടെ ചെറുമകളാണ് അവർ. ടെണ്ടുൽക്കർ കുടുംബവുമായും അർജുന്റെ സഹോദരി സാറാ ടെണ്ടുൽക്കറുമായും വർഷങ്ങളായി സാനിയക്ക് ബന്ധമുണ്ട്.അർജുനും സാനിയയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കഴിഞ്ഞത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-02-11 05:20:13</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിൽ</title>
        <link>https://nattuvartha.news/news/Sports/all/kerala-vs-punjab-santosh-trophy-semifinal</link>
        <guid>https://nattuvartha.news/news/Sports/all/kerala-vs-punjab-santosh-trophy-semifinal</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1770288121_308491.jpg</url>
          <title>സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിൽ</title>
          <link>https://nattuvartha.news/news/Sports/all/kerala-vs-punjab-santosh-trophy-semifinal</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ദിബ്രുഗണ്ഡ്: &lt;/strong&gt;സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരത്തിൽ കേരളം ഫൈനലിൽ.പഞ്ചാബിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് കേരളത്തിന്റെ മുന്നേറ്റം.തുടർച്ചയായ രണ്ടാം തവണയാണ് കേരളം കിരീടപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സർവീസസാണ് കേരളത്തിന്റെ എതിരാളികൾ. റെയിൽവേസിനെ 2-0ന് തകർത്താണ് സർവീസ് ഫൈനലിലേക്ക് കടന്നത്. ധാക്കുവഖാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ തുടക്കം മുതൽ കേരളമാണ് ആധിപത്യം പുലർത്തിയത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;16-ാം മിനിട്ടിൽ മുഹമ്മദ് അജ്‌‌സലിലൂടെയാണ് ഗോൾവേട്ട ആരംഭിച്ചത്. പിന്നീട് 34, 83 മിനിട്ടുകളിൽ മുഹമ്മദ് റിയാസ് ഇരട്ട ഗോളുകൾ നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് എം. വിഘ്‌നേഷും ഗോളടിച്ചതോടെ കേരളം ഫൈനൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-02-05 10:40:55</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സന്തോഷ് ട്രോഫി ഫുട്ബോൾ; കേരളം-സർവീസസ് മത്സരം മാറ്റിവെച്ചു</title>
        <link>https://nattuvartha.news/news/Sports/all/santosh-trophy-kerala-team-match-postponed</link>
        <guid>https://nattuvartha.news/news/Sports/all/santosh-trophy-kerala-team-match-postponed</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1769832254_106559.jpg</url>
          <title>സന്തോഷ് ട്രോഫി ഫുട്ബോൾ; കേരളം-സർവീസസ് മത്സരം മാറ്റിവെച്ചു</title>
          <link>https://nattuvartha.news/news/Sports/all/santosh-trophy-kerala-team-match-postponed</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ദിബ്രുഗഢ്: &lt;/strong&gt;സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ മത്സരം മാറ്റിവെച്ചു. ശനിയാഴ്ച രാവിലെ ഒൻപതിന് നടക്കേണ്ടിയിരുന്ന കേരളം-സർവീസസ് മത്സരമാണ് മാറ്റിവെച്ചത്. ഞായറാഴ്ചത്തേക്കാണ് മാറ്റിയത്. സ്ഥലവും സമയവും പിന്നീട് അറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ദിബ്രുഗഢ്-ധെമാജി പാതയിലുളള മിസിങ് ഗോത്രത്തിൻ്റെ ഗ്രാമത്തിൽ രണ്ട് ദിവസമായി യുവജനോത്സവം നടക്കുകയാണ്. ഇതുമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് മത്സരം മാറ്റിയത്. ശനിയാഴ്ച രാവിലെ കേരള ടീം ദിബ്രുഗഢിൽ നിന്ന് പുറപ്പെടാൻ നിൽക്കുമ്പോഴാണ് സംഘാടകർ മത്സരം മാറ്റിയ വിവരം അറിയിക്കുന്നത്.&lt;/p&gt;]]></description>
        <pubDate>2026-01-31 04:03:01</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മാർച്ചിലും മെസിയും സംഘവും കേരളത്തിലെത്തില്ല,​ ടീമിന് ഖത്തറിൽ രണ്ട് മത്സരങ്ങൾ</title>
        <link>https://nattuvartha.news/news/Sports/all/messi-will-not-visit-kerala-march</link>
        <guid>https://nattuvartha.news/news/Sports/all/messi-will-not-visit-kerala-march</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1768981179_12728.jpg</url>
          <title>മാർച്ചിലും മെസിയും സംഘവും കേരളത്തിലെത്തില്ല,​ ടീമിന് ഖത്തറിൽ രണ്ട് മത്സരങ്ങൾ</title>
          <link>https://nattuvartha.news/news/Sports/all/messi-will-not-visit-kerala-march</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; മാർച്ച് മാസത്തിലും അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സി കേരളത്തിൽ എത്തിയേക്കില്ല. മാർച്ചിലെ അർജന്റീനയുടെ രണ്ട് മത്സരങ്ങളും ഖത്തറിലായിരിക്കും നടക്കുക. നേരത്തേ മാർച്ചിൽ മെസ്സി കേരളത്തിലെത്തുമെന്നാണ് സ്‌പോൺസർ അറിയിച്ചിരുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മാർച്ച് മാസത്തിൽ ഫൈനലിസ്സിമ മത്സരവും ഒരു സൗഹൃദമത്സരവുമാണ് അർജന്റീന കളിക്കുക. മാർച്ച് 27 നാണ് യൂറോപ്യൻ ചാമ്പ്യന്മാരായ സ്‌പെയിനുമായുള്ള അർജന്റീനയുടെ ഏറ്റുമുട്ടൽ. ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിലാണ് ഈ മത്സരം. നാലുദിവസങ്ങൾക്ക് ശേഷം മാർച്ച് 31 ന് ഈ വിൻഡോയിലെ രണ്ടാം മത്സരവും കളിക്കും. ഖത്തറുമായാണ് ലോക ചാമ്പ്യന്മാരുടെ സൗഹൃദമത്സരം.നേരത്തേ അർജന്റീന ടീം നവംബറിൽ കേരളത്തിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും എത്തിയില്ല. നവംബറിൽ കേരളത്തിൽ കളിക്കില്ലെന്ന് അർജന്റീന ഫുട്ബോൾ ടീം തന്നെ വ്യക്തമാക്കുകയായിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-01-21 07:36:27</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബാഡ്‌മിന്റൺ ഇതിഹാസം സൈന നെഹ്‌വാൾ വിരമിച്ചു</title>
        <link>https://nattuvartha.news/news/Sports/all/saina-nehwal-retires-from-badminton</link>
        <guid>https://nattuvartha.news/news/Sports/all/saina-nehwal-retires-from-badminton</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1768880187_745522.jpg</url>
          <title>ബാഡ്‌മിന്റൺ ഇതിഹാസം സൈന നെഹ്‌വാൾ വിരമിച്ചു</title>
          <link>https://nattuvartha.news/news/Sports/all/saina-nehwal-retires-from-badminton</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി&lt;/strong&gt;: ഇന്ത്യൻ ബാഡ്‌മിന്റൺ ഇതിഹാസവും ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ സൈന നെഹ്‌വാൾ വിരമിച്ചു. കാൽമുട്ടിനേറ്റ പരിക്കും ശാരീരിക ബുദ്ധിമുട്ടുകളുമാണ് വിരമിക്കലിന് കാരണമെന്ന് 35കാരിയായ താരം അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി താരം കളിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.&apos;രണ്ട് വർഷം മുമ്പ് ഞാൻ കളി നിർത്തിയിരുന്നു. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ കായികരംഗത്ത് എത്തിയതും സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതും. അതിനാൽതന്നെ മുൻകൂട്ടി പ്രഖ്യാപിക്കേണ്ട ആവശ്യമില്ലായിരുന്നു. ഇനി കളിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ അത്രയേയുള്ളൂ. തരുണാസ്ഥി പൂർണ്ണമായും നശിച്ചിരിക്കുന്നു, ആർത്രൈറ്റിസ് ഉണ്ട്. എനിക്കിനി കളിക്കാൻ കഴിയില്ല, അത് ബുദ്ധിമുട്ടാണ് എന്ന് മാതാപിതാക്കളെയും പരിശീലകരെയും അറിയിച്ചു. സൈന ഇനി കളിക്കില്ലെന്ന് പതിയെ ആളുകളും തിരിച്ചറിയും. അതിനാൽ ഒരു പ്രഖ്യാപനത്തിന്റെ ആവശ്യമില്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;വിരമിക്കൽ പ്രഖ്യാപിക്കുന്നത് അത്ര വലിയ കാര്യമാണെന്ന് ഞാൻ കരുതുന്നില്ല. എന്റെ സമയം കഴിഞ്ഞുവെന്ന് എനിക്ക് തോന്നി, എന്റെ കാൽമുട്ടിന് മുമ്പത്തെപ്പോലെ പ്രകടനം നടത്താൻ കഴിയില്ല. ലോകത്തിലെ ഏറ്റവും മികച്ച താരമാകാൻ എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ പരിശീലനം നടത്തണം. ഇപ്പോൾ എന്റെ കാൽമുട്ട് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ തളരാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ മതിയെന്ന് ഞാൻ കരുതി. എനിക്കിനി മുന്നോട്ട് പോകാൻ കഴിയില്ല&apos;-ഒരു പോഡ്‌കാസ്റ്റിൽ സൈന വ്യക്തമാക്കി.ഹരിയാന സ്വദേശിയായ സൈന നെഹ്‌വാൾ 2008ൽ ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് വിജയിച്ചതോടെയാണ് ലോകശ്രദ്ധ ആകർഷിച്ചത്. അതേവർഷം ഒളിമ്പിക്സിൽ ക്വാർട്ടർ ഫൈനലിലെത്തി. 2009ൽ അർജുന അവാർഡും 2010ൽ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡും നേടിയ സൈന ബാ‌ഡ്‌മിന്റണിൽ ലോക ഒന്നാം റാങ്ക് നേടിയ ആദ്യ ഇന്ത്യ വനിതാ താരവുമാണ്.2012ൽ ലണ്ടൻ ഒളിമ്പിക്‌‌സിൽ വെങ്കല മെഡൽ സ്വന്തമാക്കി. 2016ലെ റിയോ ഒളിമ്പിക്സിൽ കാൽമുട്ടിന് പരിക്കേറ്റത് സൈനയുടെ കരിയറിനെ സാരമായി ബാധിച്ചിരുന്നു. പിന്നീട് 2017ൽ ലോക ചാമ്പ്യൻഷിപ്പ് വെങ്കലവും 2018ൽ കോമൺ‌വെൽത്ത് ഗെയിംസിൽ സ്വർണ്ണവും നേടി സൈന തിരിച്ചുവരവ് നടത്തിയെങ്കിലും കാൽമുട്ടിലെ പരിക്ക് കൂടുതൽ സങ്കീർണമാവുകയായിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-01-20 03:34:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അർജുൻ ടെൻഡുൽക്കറുടെ വിവാഹം മാർച്ചിൽ</title>
        <link>https://nattuvartha.news/news/Sports/all/arjun-tendulkar-and-saaniya-chandhok-wedding-date-announced</link>
        <guid>https://nattuvartha.news/news/Sports/all/arjun-tendulkar-and-saaniya-chandhok-wedding-date-announced</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1767793349_233403.jpg</url>
          <title>അർജുൻ ടെൻഡുൽക്കറുടെ വിവാഹം മാർച്ചിൽ</title>
          <link>https://nattuvartha.news/news/Sports/all/arjun-tendulkar-and-saaniya-chandhok-wedding-date-announced</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മുംബയ്:&lt;/strong&gt;സച്ചിൻ ടെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുൽക്കറുടെ വിവാഹത്തീയതി പ്രഖ്യാപിച്ച് കുടുംബം. അർജുനും സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹം മാർച്ച് അഞ്ചിന് നടത്തുമെന്നാണ് ഇരുവരുടെയും കുടുംബങ്ങൾ അറിയിച്ചിരിക്കുന്നത്.അഞ്ചാം തീയതിയാണ് പ്രധാനചടങ്ങെങ്കിലും മൂന്നാം തീയതി മുതൽ ആഘോഷങ്ങൾ ആരംഭിക്കും.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മുംബയിൽ വളരെ സ്വകാര്യമായിട്ടായിരിക്കും ചടങ്ങുകൾ. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാകും പ്രവേശനം. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരുമെന്നാണ് റിപ്പോർട്ട്.ഐപിഎൽ മുംബയ് ഇന്ത്യൻസിൽ നിന്ന് ലക്‌നൗ സൂപ്പർ ജയന്റ്‌സിലേക്ക് അർജുൻ മാറിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്‌ക്ക് വേണ്ടിയാണ് അർജുൻ കളിക്കുന്നത്. മുംബയിലെ അറിയപ്പെടുന്ന വ്യവസായി രവി ഘായിയുടെ ചെറുമകളാണ് അർജുന്റെ പ്രതിശ്രുത വധു സാനിയ ചന്ദോക്ക്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-01-07 13:39:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മുൻ ഫുട്ബോൾ താരം പി. പൗലോസ് അന്തരിച്ചു; കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗം</title>
        <link>https://nattuvartha.news/news/Sports/all/former-kerala-footballer-p-poulose-passes-away</link>
        <guid>https://nattuvartha.news/news/Sports/all/former-kerala-footballer-p-poulose-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1766395547_117447.jpg</url>
          <title>മുൻ ഫുട്ബോൾ താരം പി. പൗലോസ് അന്തരിച്ചു; കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗം</title>
          <link>https://nattuvartha.news/news/Sports/all/former-kerala-footballer-p-poulose-passes-away</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;മുൻ കേരള ഫുട്ബോൾ താരം പി. പൗലോസ് അന്തരിച്ചു. 76 വയസ്സായിരുന്നു. 1973 ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗമായിരുന്നു പൗലോസ്. പ്രതിരോധനിരക്കാരനായ പൗലോസ് എട്ടുവർഷത്തോളം കേരളത്തിനായി സന്തോഷ് ട്രോഫിയിൽ ബൂട്ടുകെട്ടി. 1979ൽ ക്യാപ്റ്റനുമായി. പിന്നീട് ഫുട്ബോൾ അസോസിയേഷൻ ഭാരവാഹിയായി.&lt;/p&gt;
&lt;p&gt;1973 ഡിസംബർ 27-ന് എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്തായിരുന്നു കേരളത്തിന്റെ കന്നി കിരീടനേട്ടം.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-12-22 09:22:53</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അപകീർത്തി പരാമർശം; പോലീസിൽ പരാതി നൽകി ഗാംഗുലിയുടെ ഭാര്യ ഡോണ</title>
        <link>https://nattuvartha.news/news/Sports/all/dona-ganguly-social-media-abuse-complaint</link>
        <guid>https://nattuvartha.news/news/Sports/all/dona-ganguly-social-media-abuse-complaint</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1764393584_794065.jpg</url>
          <title>അപകീർത്തി പരാമർശം; പോലീസിൽ പരാതി നൽകി ഗാംഗുലിയുടെ ഭാര്യ ഡോണ</title>
          <link>https://nattuvartha.news/news/Sports/all/dona-ganguly-social-media-abuse-complaint</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊല്‍ക്കത്ത: &lt;/strong&gt;സാമൂഹിക മാധ്യമത്തില്‍ അപകീര്‍ത്തി പരാമര്‍ശം നടത്തിയതില്‍ പോലീസില്‍ പരാതി നല്‍കി ഒഡീസി നര്‍ത്തകിയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ഭാര്യയുമായ ഡോണ ഗാംഗുലി. ഠാക്കൂര്‍പുക്കൂര്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണമാരംഭിച്ചു.&lt;/p&gt;
&lt;p&gt;കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലിലെ ഡോണ ഗാംഗുലിയുടെ നൃത്തപ്രകടനവുമായി ബന്ധപ്പെട്ടാണ് ഫെയ്‌സ്ബുക്ക് പേജില്‍ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നിലുള്ളവരെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പരാതി. ശരീരാധിക്ഷേപം നടത്തിയെന്നും സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നുമാണ് ബുധനാഴ്ച നല്‍കിയ പരാതിയിലുള്ളത്. ഇവയുടെ സ്‌ക്രീന്‍ഷോട്ടുകളും പോലീസിന് കൈമാറിയിട്ടുണ്ട്.അധിക്ഷേപ പോസ്റ്റുകള്‍ക്ക് പിന്നിലുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-11-29 05:18:12</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഡിസംബറിൽ കാര്യവട്ടത്ത് കളിക്കും</title>
        <link>https://nattuvartha.news/news/Sports/all/india-women-sl-t20-trivandrum</link>
        <guid>https://nattuvartha.news/news/Sports/all/india-women-sl-t20-trivandrum</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1764315884_568372.jpg</url>
          <title>ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഡിസംബറിൽ കാര്യവട്ടത്ത് കളിക്കും</title>
          <link>https://nattuvartha.news/news/Sports/all/india-women-sl-t20-trivandrum</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; വനിതാ ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യൻമാരായ ഇന്ത്യൻ ടീം തലസ്ഥാനത്ത് എത്തുന്നു. ലോക ചാമ്പ്യൻമാരായശേഷം ടീം ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പരയ്ക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയം വേദിയാകും. ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി 20 പരമ്പരയിലെ മൂന്നു മത്സരങ്ങൾക്കാണ് തലസ്ഥാനം വേദിയാകുന്നത്. ഡിസംബർ 26, 28, 30 തീയതികളിലായാണ് മത്സരങ്ങൾ നടക്കുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നിർണായകമായ അവസാന മത്സരങ്ങൾക്കാണ് തിരുവനന്തപുരം സാക്ഷ്യം വഹിക്കുന്നത്.&lt;/p&gt;
&lt;p&gt;ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങളുടെ നിറവിൽ ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീം തലസ്ഥാനത്തെത്തുന്നു എന്നത് കായികപ്രേമികൾക്ക് ഇരട്ടി മധുരമാകും. വിശാഖപട്ടണത്തെ ആദ്യ രണ്ട് മത്സരങ്ങൾക്കുശേഷം ഡിസംബർ 24-ന് ഇരു ടീമുകളും തിരുവനന്തപുരത്ത് എത്തിച്ചേരും. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ലോകകപ്പ് കിരീടം ചൂടിയശേഷം ഹർമൻപ്രീത് കൗറും സംഘവും ആദ്യമായി കളത്തിലിറങ്ങുന്ന പരമ്പരയാണിതെന്ന പ്രത്യേകതയുമുണ്ട്.ലോകജേതാക്കൾക്ക് ആതിഥ്യമരുളാൻ ലഭിച്ച അവസരം കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) സംഘാടനമികവിനുള്ള അംഗീകാരമാണെന്നു കെസിഎ പ്രസിഡന്റും ഇന്ത്യൻ വിമെൻ ലീഗ് ചെയർമാനും കൂടിയായ ജയേഷ് ജോർജ് പറഞ്ഞു. മത്സരങ്ങൾക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഗ്രീൻഫീൽഡിൽ ഒരുക്കുന്നതെന്ന് സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2025-11-28 07:40:03</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പരിശീലനത്തിനിടെ ബാസ്‌കറ്റ്‌ബോള്‍ പോസ്റ്റ് വീണ് ദേശീയ കൗമാര താരത്തിന് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/Sports/all/teen-basketball-player-dies-basket-post-accident</link>
        <guid>https://nattuvartha.news/news/Sports/all/teen-basketball-player-dies-basket-post-accident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1764140442_827231.jpg</url>
          <title>പരിശീലനത്തിനിടെ ബാസ്‌കറ്റ്‌ബോള്‍ പോസ്റ്റ് വീണ് ദേശീയ കൗമാര താരത്തിന് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/Sports/all/teen-basketball-player-dies-basket-post-accident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;റോത്തക്ക്: പ&lt;/strong&gt;രിശീലനത്തിനിടെ ഇരുമ്പ് ബാസ്‌കറ്റ്‌ബോള്‍ പോസ്റ്റ് ദേഹത്ത് വീണ് ദേശീയ തലത്തിലുള്ള 16 വയസ്സുകാരനായ ബാസ്‌കറ്റ്‌ബോള്‍ താരത്തിന് ദാരുണാന്ത്യം. ഹാര്‍ദിക് രാത്തി എന്ന താരമാണ് മരിച്ചത്. ഹരിയാണയിലെ ലഖാന്‍ മാജ്രയിലുള്ള ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലാണ് അപകടമുണ്ടായത്.&lt;/p&gt;
&lt;p&gt;തനിച്ച് പരിശീലനം നടത്തുകയായിരുന്ന ഹാര്‍ദിക് ബാസ്‌കറ്റ്‌ബോള്‍ വളയത്തില്‍ തൂങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. പോസ്റ്റ് വളഞ്ഞ് ഹാര്‍ദിക്കിന്റെ നെഞ്ചിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അപകടം നടക്കുന്നതിന് മുമ്പായി ഹാര്‍ദിക് ഒരു തവണ പോസ്റ്റില്‍ തൂങ്ങുന്നതും ദൃശ്യത്തിലുണ്ട്. സമീപത്തുണ്ടായിരുന്നവര്‍ സഹായത്തിനായി ഓടിയെത്തി പോസ്റ്റ് ഉയര്‍ത്തിമാറ്റിയെങ്കിലും, പരിക്കുകളെ തുടര്‍ന്ന് ഹാര്‍ദിക് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ അപകടത്തെ തുടര്‍ന്ന്, മരിച്ച ഹാര്‍ദികിനോടുള്ള ആദരസൂചകമായി ഹരിയാണയിലെ എല്ലാ കായികമേളകളും മത്സരങ്ങളും അടുത്ത മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെക്കുമെന്ന് സംസ്ഥാന ഒളിമ്പിക് അസോസിയേഷന്‍ അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2025-11-26 06:58:42</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പിതാവിന് ഹൃദയാഘാതം; സ്‌മൃതി മന്ദാനയുടെ  വിവാഹം  മാറ്റിവച്ചു</title>
        <link>https://nattuvartha.news/news/Sports/all/smriti-mandhanas-father-suffers-heart-attack-wedding-with-palash-muchhal-postponed</link>
        <guid>https://nattuvartha.news/news/Sports/all/smriti-mandhanas-father-suffers-heart-attack-wedding-with-palash-muchhal-postponed</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1763955752_11774.jpg</url>
          <title>പിതാവിന് ഹൃദയാഘാതം; സ്‌മൃതി മന്ദാനയുടെ  വിവാഹം  മാറ്റിവച്ചു</title>
          <link>https://nattuvartha.news/news/Sports/all/smriti-mandhanas-father-suffers-heart-attack-wedding-with-palash-muchhal-postponed</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മുംബയ്: &lt;/strong&gt;ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്‌മൃതി മന്ദാനയുടെ വിവാഹം മാറ്റിവച്ചു. ഇന്നാണ് സ്മൃതിയുടെയും സംഗീത സംവിധായകൻ പലാഷ് മുച്ചലിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ദാനയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്നാണ് വിവാഹം മാറ്റിവച്ചത്. സ്മൃതിയുടെ മാനേജർ തുഹിൻ മിശ്രയാണ് ഇക്കാര്യം അറിയിച്ചത്.അച്ഛന്റെ ആരോഗ്യം മെച്ചപ്പെടുന്നതുവരെ വിവാഹം വേണ്ടെന്നാണ് സ്മൃതി അറിയിച്ചിരിക്കുന്നത്.&lt;/p&gt;
&lt;p&gt;&amp;nbsp;ശ്രീനിവാസ് മന്ദാനയ്ക്ക്  ഹൃദയാഘാതം ഉണ്ടായെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മന്ദാനയുടെ ജന്മനാടായ സാംഗ്ലിയിലായിരുന്നു വിവാഹവേദി. വിവാഹത്തിന് മുന്നോടിയായ ചടങ്ങുകളുടെയും മറ്റും ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയിയൽ പ്രചരിക്കുന്നതിടെയാണ് ഇത്തരമൊരു വാർത്ത വരുന്നത്. സാംഗ്ലിയിലെ സർവിത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ശ്രീനിവാസ് മന്ദാന ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. വിവാഹം അനിശ്ചിതമായി മാറ്റിവച്ചിരിക്കുന്നുവെന്നാണ് വിവരം.&lt;/p&gt;]]></description>
        <pubDate>2025-11-24 03:39:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ പ്രായത്തട്ടിപ്പ് നടന്നതായി സ്ഥിരീകരണം</title>
        <link>https://nattuvartha.news/news/Sports/all/kerala-school-sports-meet-age-fraud-investigation</link>
        <guid>https://nattuvartha.news/news/Sports/all/kerala-school-sports-meet-age-fraud-investigation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1762529397_822206.jpg</url>
          <title>സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ പ്രായത്തട്ടിപ്പ് നടന്നതായി സ്ഥിരീകരണം</title>
          <link>https://nattuvartha.news/news/Sports/all/kerala-school-sports-meet-age-fraud-investigation</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ പ്രായത്തട്ടിപ്പ് നടന്നതായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ കണ്ടെത്തൽ. കായികമേളയിൽ മെഡല്‍ നേടിയ ഉത്തര്‍പ്രദേശുകാരി ജ്യോതി ഉപാധ്യ പ്രായത്തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തൽ. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍, 200 മീറ്റര്‍ മത്സരങ്ങളില്‍ ജ്യോതി വെള്ളി മെഡല്‍ നേടിയിരുന്നു. ഈ ഇനങ്ങളിൽ നാലാം സ്ഥാനം നേടിയ മത്സരാര്‍ഥികളാണ് നേരത്തേ സംഘാടകര്‍ക്ക് പരാതി നല്‍കിയത്.&lt;/p&gt;
&lt;p&gt;19 വയസ്സ് പ്രായപരിധിയുള്ള മത്സരങ്ങളില്‍ 21 വയസ്സുകാരിയായ ജ്യോതി പങ്കെടുത്തതായി അന്വേഷണത്തിൽ വ്യക്തമായി. സ്കൂൾ പ്രവേശനത്തിന് വ്യാജ ആധാറാണ് നൽകിയത്. ഇതിൽ 2007 ൽ ജനിച്ചതായാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സൈറ്റില്‍ ജ്യോതി ഉപാധ്യ ജനിച്ചത് 2004-ല്‍ ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് സെന്റ് ജോസഫ് എച്ച്എസ് പുല്ലൂരാംപാറ സ്കൂൾ വിദ്യാർഥിയാണ്. വിഷയത്തിൽ സ്കൂളിനോട് വിദ്യാഭ്യാസവകുപ്പ് വിശദീകരണം തേടും. അതിന് ശേഷമായിരിക്കും തുടർനടപടികൾ.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-11-07 15:28:13</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വാതുവയ്പ്പ് കേസ്; സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി</title>
        <link>https://nattuvartha.news/news/Sports/all/ed-attaches-assets-worth-rupees-11.14-crore-belonging-to-suresh-raina-and-shikhar-dhawan</link>
        <guid>https://nattuvartha.news/news/Sports/all/ed-attaches-assets-worth-rupees-11.14-crore-belonging-to-suresh-raina-and-shikhar-dhawan</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1762430378_554293.jpg</url>
          <title>വാതുവയ്പ്പ് കേസ്; സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി</title>
          <link>https://nattuvartha.news/news/Sports/all/ed-attaches-assets-worth-rupees-11.14-crore-belonging-to-suresh-raina-and-shikhar-dhawan</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി:&lt;/strong&gt; വാതുവയ്പ്പ് കേസുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി. 11.14 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സുരേഷ് റെയ്നയുടെ 6.64 കോടിയുടെ മ്യൂച്ചൽ ഫണ്ട് നിക്ഷേപവും, ശിഖർ ധവാന്റെ 4.5 കോടി രൂപ വിലമതിക്കുന്ന വസ്തുവകകളുമാണ് ഇഡി കണ്ടുകെട്ടിയത്. &apos;1xBet&apos; എന്ന ബെറ്റിംഗ് വാതുവയ്പ്പ് സൈറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ആണ് നടപടി. ശിഖർ ധവാന്റെ മൊഴി നേരത്തെ ഇഡി രേഖപ്പെടുത്തിയിരുന്നു. ഇതേ കേസിൽ റെയ്‌നയേയും എട്ട് മണിക്കൂറിലധികം ഇഡി മുമ്പ് ചോദ്യം ചെയ്തിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;ഇന്ത്യയിൽ പ്രവർത്തിക്കുന്ന നിയമവിരുദ്ധ ഓൺലൈൻ വാതുവയ്പ്പ് പ്ലാറ്റ്‌ഫോമുകൾക്കെതിരായ നടപടിയുടെ ഭാഗമായിട്ടായിരുന്നു അന്വേഷണം. ബെറ്റിംഗ് ആപ്പിനെതിരെ ഉപയോക്താക്കളെ വഞ്ചിക്കൽ, നികുതി വെട്ടിപ്പ് എന്നീ ഗുരുതരമായ ആരോപണങ്ങളാണ് നിലനിൽക്കുന്നത്.&lt;/p&gt;]]></description>
        <pubDate>2025-11-06 11:57:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മെസ്സി മാർച്ചിൽ വരും; ഇമെയിൽ വന്നെന്ന് മന്ത്രി അബ്ദുറഹ്മാൻ</title>
        <link>https://nattuvartha.news/news/Sports/all/argentina-football-kerala-march-2025</link>
        <guid>https://nattuvartha.news/news/Sports/all/argentina-football-kerala-march-2025</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1762162787_183961.jpg</url>
          <title>മെസ്സി മാർച്ചിൽ വരും; ഇമെയിൽ വന്നെന്ന് മന്ത്രി അബ്ദുറഹ്മാൻ</title>
          <link>https://nattuvartha.news/news/Sports/all/argentina-football-kerala-march-2025</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം:&lt;/strong&gt; അര്‍ജന്റീന ടീം സൗഹൃദമത്സരത്തിനായി കേരളത്തില്‍ അടുത്തവര്‍ഷം മാര്‍ച്ചില്‍ വരുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. രണ്ടുദിവസംമുന്‍പ് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മെയില്‍ വന്നിരുന്നു. മാര്‍ച്ചില്‍ വരുമെന്ന് ഉറപ്പ് നല്‍കിയതായും അത് സംബന്ധിച്ച പ്രഖ്യാപനം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഉടന്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. സ്‌റ്റേഡിയത്തിലെ അസൗകര്യങ്ങളാണ് നവംബറിലെ കളി മുടങ്ങാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.&lt;/p&gt;
&lt;p&gt;മാര്‍ച്ചില്‍ വരുമെന്നറിയിച്ച് രണ്ടുദിവസംമുന്‍പ് മെയില്‍ വന്നിരുന്നുവെന്നാണ് മന്ത്രി പറയുന്നത്. അടുത്ത ദിവസംതന്നെ അതുസംബന്ധിച്ച ഒരു പ്രഖ്യാപനമുണ്ടാകുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, ഫിഫയുടെ അനുമതി സംബന്ധിച്ച കാര്യങ്ങളില്‍ മന്ത്രി വ്യക്തത വരുത്തിയിട്ടില്ല. നേരത്തേ ഒക്ടോബറില്‍ വരുമെന്നും പിന്നീട് നവംബറില്‍ വരുമെന്നുമായിരുന്നു പ്രഖ്യാപിച്ചിരുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-11-03 09:37:48</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ വനിതകൾ ;ദക്ഷിണാഫ്രിക്കയെ തകർത്തത് 52 റൺസിന്</title>
        <link>https://nattuvartha.news/news/Sports/all/womens-cricket-world-cup-final-india-vs-south-africa</link>
        <guid>https://nattuvartha.news/news/Sports/all/womens-cricket-world-cup-final-india-vs-south-africa</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1762130495_874439.jpg</url>
          <title>ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ വനിതകൾ ;ദക്ഷിണാഫ്രിക്കയെ തകർത്തത് 52 റൺസിന്</title>
          <link>https://nattuvartha.news/news/Sports/all/womens-cricket-world-cup-final-india-vs-south-africa</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മും​ബ​യ് :&lt;/strong&gt; ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ വനിതകൾ. ടന്ന കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കന്നികിരീടം സ്വന്തമാക്കിയത്. മും​ബ​യ് ​ഡി.​വൈ​ ​പ​ട്ടേ​ൽ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​മ​ഴ​കാ​ര​ണം​ ​വൈ​കി​യ​ ​ഫൈ​ന​ൽ​ ​മ​ത്സ​ര​ത്തി​ൽ​ ​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ആ​ദ്യം​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​നി​ശ്ചി​ത​ 50​ ​ഓ​വ​റി​ൽ​ ​ഏ​ഴു​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ 298​ ​റ​ൺ​സ് ​നേ​ടി​. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ആൾ ഔട്ടായി.​ഷ​ഫാ​ലി​ ​വെ​ർ​മ്മ​യു​ടെ​യും​ ​ദീ​പ്തി​ ​ശ​ർ​മ്മ​യു​ടെ​യും​ ​ആ​ൾ​റൗ​ണ്ട​ർ​ ​പ്ര​ക​ട​നം​ ​ഇ​ന്ത്യ​യെ​ ​കി​രീ​ട​ത്തി​ലേ​ക്ക് ​ന​യി​ക്കു​ക​യാ​യി​രു​ന്നു.​ ​&lt;/p&gt;
&lt;p&gt;ഓ​പ്പ​ണ​റാ​യി​ ​ഇ​റ​ങ്ങി​ 87​ ​റ​ൺ​സ​ടി​ച്ച​ ​ഷ​ഫാ​ലി,​ ​ര​ണ്ട് ​നി​ർ​ണാ​യ​ക​ ​വി​ക്ക​റ്റു​ക​ളും​ ​പി​ഴു​തു.​ 58​ ​റ​ൺ​സും​ ​അ​ഞ്ചു​വി​ക്ക​റ്റു​ക​ളു​മാ​ണ് ​ദീ​പ്തി​ ​നേ​ടി​യ​ത്. ഷ​ഫാ​ലി​യാ​ണ് ​ഇ​ന്ത്യ​ൻ​ ​ഇ​ന്നിം​ഗ്സി​ലെ​ ​ടോ​പ് ​സ്കോ​റ​ർ.​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​മ​ദ്ധ്യ​നി​ര​ ​ബാ​റ്റ​ർ​ ​ദീ​പ്തി​ ​ശ​ർ​മ്മ​യും​ ​(58​),​ 45​ ​റ​ൺ​സ് ​നേ​ടി​യ​ ​ഓ​പ്പ​ണ​ർ​ ​സ്മൃ​തി​ ​മാ​ന്ഥ​ന​യും​ 34​ ​റ​ൺ​സ​ടി​ച്ച​ ​റി​ച്ച​ ​ഘോ​ഷും​ ​ഇ​ന്ത്യ​യെ​ ​മി​ക​ച്ച​ ​സ്കോ​റി​ലെ​ത്താ​ൻ​ ​സ​ഹാ​യി​ച്ചു.​ ​സെ​മി​യി​ലെ​ ​ഐ​തി​ഹാ​സി​ക​ ​സെ​ഞ്ച്വ​റി​യി​ലൂ​ടെ​ ​ഇ​ന്ത്യ​യെ​ ​ഫൈ​ന​ലി​ലെ​ത്തി​ച്ച​ ​ജ​മീ​മ​ ​റോ​ഡ്രി​ഗ​സി​ന് 24​ ​റ​ൺ​സേ​ ​നേ​ടാ​നാ​യു​ള്ളൂ.​ ​സെ​മി​യി​ൽ​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ ​നേ​ടി​യി​രു​ന്ന​ ​നാ​യി​ക​ ​ഹ​ർ​മ​ൻ​പ്രീ​ത് ​കൗ​ർ​ 20​ ​റ​ൺ​സി​ന് ​പു​റ​ത്താ​യി&lt;/p&gt;]]></description>
        <pubDate>2025-11-03 00:39:12</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ടെന്നീസിൽ നിന്ന് വിരമിച്ച് രോഹന്‍ ബൊപ്പണ്ണ</title>
        <link>https://nattuvartha.news/news/Sports/all/rohan-bopanna-retired-from-professional-tennis</link>
        <guid>https://nattuvartha.news/news/Sports/all/rohan-bopanna-retired-from-professional-tennis</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1761989816_14274.jpg</url>
          <title>ടെന്നീസിൽ നിന്ന് വിരമിച്ച് രോഹന്‍ ബൊപ്പണ്ണ</title>
          <link>https://nattuvartha.news/news/Sports/all/rohan-bopanna-retired-from-professional-tennis</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡല്‍ഹി: &lt;/strong&gt;ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം രോഹന്‍ ബൊപ്പണ്ണ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബൊപ്പണ്ണ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ബൊപ്പണ്ണയുടെ സംഭവബഹുലമായ രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനാണ് ഇതോടെ വിരാമമാകുന്നത്. പാരീസ് മാസ്റ്റേഴ്‌സ് 1000 ടൂര്‍ണമെന്റിലാണ് ബൊപ്പണ്ണ അവസാനമായി കളിച്ചത്.&lt;/p&gt;
&lt;p&gt;ജീവിതത്തിന് അർഥം നൽകിയ ഒന്നിനോട് എങ്ങനെ വിട പറയും? മറക്കാനാവാത്ത 20 വർഷങ്ങൾക്ക് ശേഷം, ഞാൻ എൻ്റെ റാക്കറ്റ് ഔദ്യോഗികമായി താഴെ വെക്കുകയാണ്. എൻ്റെ സെർവ് ശക്തിപ്പെടുത്താൻ കൂർഗിൽ വിറക് വെട്ടിയത് മുതൽ ലോകത്തിലെ ഏറ്റവും വലിയ വേദികളിൽ നിന്നതുവരെ, എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായിരുന്നു. - ബൊപ്പണ്ണ കുറിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-11-01 09:35:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു, വിടപറഞ്ഞത് ഒളിമ്പിക്സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി</title>
        <link>https://nattuvartha.news/news/Sports/all/manuel-frederick-passed-away-the-first-malayali-to-win-a-hockey-medal-at-the-olympics</link>
        <guid>https://nattuvartha.news/news/Sports/all/manuel-frederick-passed-away-the-first-malayali-to-win-a-hockey-medal-at-the-olympics</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1761887247_249982.jpg</url>
          <title>ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു, വിടപറഞ്ഞത് ഒളിമ്പിക്സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി</title>
          <link>https://nattuvartha.news/news/Sports/all/manuel-frederick-passed-away-the-first-malayali-to-win-a-hockey-medal-at-the-olympics</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബംഗളൂരു: &lt;/strong&gt;ഒളിമ്പിക്‌സിൽ ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. ബംഗളുരുവിലെ ഹെബ്രാൽ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കണ്ണൂർ സ്വദേശിയാണ്. 1972ലെ മ്യൂണിക് ഒളിംപിക്‌സിൽ ഹോളണ്ടിനെ തോൽപിച്ച് വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ ഗോളിയായിരുന്നു അദ്ദേഹം. 1978ൽ അർജന്റീന ബ്യൂണസ് ഐറിസിൽ നടന്ന ലോകകപ്പിലാണ് മാനുവൽ ഫ്രെഡറിക് ഇന്ത്യയുടെ അഭിമാനമായി മാറിയത്&lt;/p&gt;
&lt;p&gt;.ഗോൾമുഖത്തെ കടുവ എന്നാണ് മാനുവൽ ഫ്രെഡറിക് അറിയപ്പെട്ടിരുന്നത്.കായികരംഗത്തെ സംഭാവനകൾക്ക് രാജ്യം 2019ൽ അദ്ദേഹത്തെ ധ്യാൻചന്ദ് പുരസ്കാരം നൽകി ആദരിച്ചു. 16 ദേശീയ ചാമ്പ്യൻഷിപ്പുകൾ ടൈബ്രേക്കറിൽ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയും സ്വന്തമാക്കി. ഫുട്ബോളിൽ സ്ട്രൈക്കറായും ഹോക്കിയിൽ ഗോൾകീപ്പറായും തുടങ്ങിയ മാനുവൽ ഫ്രെഡറിക് കണ്ണൂർ ബിഇഎം സ്‌കൂളിലെ ഫുട്ബോൾ ടീം വഴിയാണ് ഹോക്കിയിൽ സജീവമായത്. 17-ാം വയസിൽ ബോംബെ ഗോൾഡ് കപ്പിലും കളിച്ചു. ബംഗളൂരു ആർമി സർവീസ് കോറിൽ നിന്നാണ് അദ്ദേഹം വിരമിച്ചത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-10-31 05:05:09</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ക്രിക്കറ്റ് പരിശീലനത്തിനിടെ കഴുത്തിൽ പന്ത് കൊണ്ടു; 17കാരന് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/Sports/all/17-year-old-dies-after-being-hit-by-cricket-ball</link>
        <guid>https://nattuvartha.news/news/Sports/all/17-year-old-dies-after-being-hit-by-cricket-ball</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1761880433_506728.jpg</url>
          <title>ക്രിക്കറ്റ് പരിശീലനത്തിനിടെ കഴുത്തിൽ പന്ത് കൊണ്ടു; 17കാരന് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/Sports/all/17-year-old-dies-after-being-hit-by-cricket-ball</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മെൽബൺ: &lt;/strong&gt;ക്രിക്കറ്റ് പരിശീലനത്തിനിടെ പന്ത് കഴുത്തിൽകൊണ്ട് ബെൻ ഓസ്റ്റിൻ (17) എന്ന യുവതാരത്തിന് ദാരുണാന്ത്യം. ആസ്ട്രേലിയയിലെ മെൽബണിൽ ഫെറിൻട്രീ ഗള്ളിയിലാണ് സംഭവം. ചൊവ്വാഴ്ച ബെൻ ഓസ്റ്റിൻ സഹതാരങ്ങൾക്കൊപ്പം ബാറ്റിംഗ് പരിശീലനം നടത്തുമ്പോഴാണ് അപകടം.ട്വന്റി20 പരിശീലനത്തിനിടെയാണ് യുവതാരത്തിന്റെ കഴുത്തിൽ പന്ത് കൊണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;ഗുരുതരാവസ്ഥയിൽ ആയിരുന്ന ബെൻ ഓസ്റ്റിൻ ബുധനാഴ്ച മരണത്തിന് കീഴടങ്ങിയെന്ന് ഫെറിൻട്രീ ഗള്ളി ക്രിക്കറ്റ് ക്ലബ് അറിയിച്ചു, ബെന്നിന്റെ വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുമെന്നും ക്ലബ് പറഞ്ഞു. ഓസ്റ്റിൻ ഹെൽമെറ്റ് ധരിച്ചിരുന്നെന്നും 10 വർഷം മുമ്പ് ഫിലിപ്പ് ഹ്യൂസ് എന്ന താരത്തിന് സംഭവിച്ചതുപോലുള്ള മരണമാണ് ഇതെന്നും ക്രിക്കറ്റ് വിക്ടോറിയ സിഇഒ നിക്ക് കമ്മിൻസ് പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2025-10-31 03:12:00</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇന്ത്യൻ വനിതകൾ ലോകകപ്പ് ഫൈനലിൽ</title>
        <link>https://nattuvartha.news/news/Sports/all/india-beats-australia-odi-world-cup-final</link>
        <guid>https://nattuvartha.news/news/Sports/all/india-beats-australia-odi-world-cup-final</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1761879746_918844.jpg</url>
          <title>ഇന്ത്യൻ വനിതകൾ ലോകകപ്പ് ഫൈനലിൽ</title>
          <link>https://nattuvartha.news/news/Sports/all/india-beats-australia-odi-world-cup-final</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മുംബൈ&lt;/strong&gt;: ഒരിക്കല്‍ക്കൂടി ഒരിന്ത്യ-ഓസ്‌ട്രേലിയ തീപാറും പോരാട്ടത്തിന് നവി മുംബൈ വേദിയായപ്പോള്‍ പിറന്നത് ചരിത്രം. സെമിയില്‍ കരുത്തരായ ഓസീസ് വനിതകളെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍! ഏകദിന ലോകകപ്പ് കിരീട മുത്തത്തിലേക്ക് ഇനി ഒരേയൊരു ജയത്തിന്റെ അകലം മാത്രം. ജെമീമ റോഡ്രിഗസ് എന്ന മുംബൈക്കാരി സ്വന്തം കാണികൾക്ക് മുന്നിൽ നടത്തിയ തീപാറും പോരാട്ടമാണ് ഇന്ത്യക്ക് ജയം സാധ്യമാക്കിയത്.&amp;nbsp;&lt;/p&gt;
&lt;p&gt;ടോസ് ഭാഗ്യം ഓസ്‌ട്രേലിയക്കായിരുന്നു. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റുചെയ്യുന്നവര്‍ ജയിക്കുന്നതാണ് ഈ ലോകകപ്പിലെ പതിവ്. അതുകൊണ്ട് ബാറ്റിങ് തിരഞ്ഞെടുക്കാന്‍ ഓസീസിന് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. 49.5 ഓവറില്‍ 338 റണ്‍സാണ് സന്ദര്‍ശകര്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ പക്ഷേ, ഇന്ത്യ അതിലും ശക്തമായി തിരിച്ചടിച്ചു. 48.3 ഓവറില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: 341-5 (48.3 ഓവര്‍). അഞ്ചുവിക്കറ്റിന്റെ ജയം.&lt;/p&gt;
&lt;p&gt;ജെമീമ റോഡ്രിഗസിന്റെ സെഞ്ചുറിക്കരുത്താണ് ഇന്ത്യക്ക് തുണയായത്. തകര്‍പ്പനടികളോടെ ജെമീമ ഇന്ത്യയെ മുന്നോട്ടുനയിച്ചപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മികച്ചകൂട്ടായി നിന്നു. 134 പന്തുകളില്‍ 127 റണ്‍സ് നേടിയ ജെമീമ, ക്രീസില്‍ തുടര്‍ന്ന് ടീമിന്റെ വിജയംകൂടി ഉറപ്പാക്കുകയായിരുന്നു. 14 ഫോറുകളുണ്ട് ആ ഇന്നിങ്സിൽ. അമൻജോത് കൌർ (15) ആയിരുന്നു വിജയ റണ്‍ കുറിക്കുമ്പോള്‍ ജെമീമയ്‌ക്കൊപ്പം ക്രീസില്‍. ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍നിന്ന് 89 റണ്‍സ് നേടി പുറത്തായി. ജെമീമയും ഹർമൻപ്രീതും ചേര്‍ന്ന് മൂന്നാംവിക്കറ്റില്‍ 167 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഈ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ജയത്തിന്റെ നട്ടെല്ല്. സ്മൃതി മന്ദാന (24), ദീപ്തി ശര്‍മ (24), വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് (23), ഷെഫാലി വര്‍മ (10) എന്നിവരും ജയത്തില്‍ നിര്‍ണായക ഭാഗഭാക്കായി.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഓസീസ് ഉയര്‍ത്തിയ റണ്‍മല ഒന്‍പത് പന്തുകള്‍ ബാക്കിവെച്ചാണ് ഇന്ത്യ മറികടന്നത്. മൂന്നാംതവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്. നവംബര്‍ രണ്ട് ഞായറാഴ്ച ഇതേ വേദിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഫൈനല്‍. കന്നി ലോകകപ്പ് കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-10-31 03:00:29</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ്: മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് തിരുവനന്തപുരത്തിന്</title>
        <link>https://nattuvartha.news/news/Sports/all/kerala-school-olympics-cheif-ministers-trophy</link>
        <guid>https://nattuvartha.news/news/Sports/all/kerala-school-olympics-cheif-ministers-trophy</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1761640906_906502.jpg</url>
          <title>സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ്: മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് തിരുവനന്തപുരത്തിന്</title>
          <link>https://nattuvartha.news/news/Sports/all/kerala-school-olympics-cheif-ministers-trophy</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ഇക്കൊല്ലത്തെ സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് പടിയിറങ്ങുമ്പോള്‍ 1825 പോയിന്റുമായി മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് സ്വന്തമാക്കി തിരുവനന്തപുരം ജില്ല. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശൂര്‍, കണ്ണൂര്‍ ജില്ലകള്‍ നേടിയത് യഥാക്രമം 892, 859 പോയിന്റുകളാണ്. അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് തിരുവനന്തപുരം ഇത്തവണത്തെ ചാമ്പ്യന്മാരായത്.&lt;/p&gt;
&lt;p&gt;ഗെയിംസ് ഇനങ്ങളില്‍ 798 പോയിന്റുകള്‍ നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായത്. അക്വാട്ടിക്സില്‍ 649 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായപ്പോള്‍ തൃശൂര്‍ ജില്ലാ രണ്ടാമതായത് 149 പോയിന്റുകള്‍ നേടിയാണ്. അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ മലപ്പുറം 247 പോയിന്റുകളോടെ ചാമ്പ്യന്മാരായി. 212 പോയിന്റുകളോടെ പാലക്കാട് രണ്ടാമതായി.&lt;/p&gt;]]></description>
        <pubDate>2025-10-28 08:40:21</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഗുരുതരം ;ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു</title>
        <link>https://nattuvartha.news/news/Sports/all/shreyas-iyer-injury-sydney-icu</link>
        <guid>https://nattuvartha.news/news/Sports/all/shreyas-iyer-injury-sydney-icu</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1761547089_81515.jpg</url>
          <title>ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഗുരുതരം ;ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു</title>
          <link>https://nattuvartha.news/news/Sports/all/shreyas-iyer-injury-sydney-icu</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സിഡ്‌നി: &lt;/strong&gt;ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം മത്സരത്തിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഗുരുതരം. സിഡ്‌നിയിലെ ആശുപത്രിയിലുള്ള താരത്തെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. അലക്‌സ്‌കാരിയെ പുറത്താക്കാന്‍ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിനാണ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത്. ഡ്രസ്സിങ് റൂമിലേക്ക് താരത്തെ എത്തിച്ചതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയതായി ബിസിസിഐ അറിയിച്ചിരുന്നു.&lt;/p&gt;
&lt;p&gt;&apos;കഴിഞ്ഞ രണ്ട് ദിവസമായി ശ്രേയസ് ഐസിയുവിലാണ്. ആന്തരിക രക്തസ്രാവം കണ്ടെത്തി, ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. രക്തസ്രാവം മൂലമുള്ള അണുബാധ പടരുന്നത് തടയേണ്ടതുള്ളതിനാല്‍, രോഗം ഭേദമാകുന്നതിനനുസരിച്ച് ഏഴു ദിവസം വരെ അദ്ദേഹം നിരീക്ഷണത്തില്‍ തുടരും&apos; ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പേര്‍ട്ട് ചെയ്തു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ടീം ഡോക്ടറും ഫിസിയോയും അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്, പക്ഷേ ഇത് മാരകമായേക്കാവുന്ന അവസ്ഥയായിരുന്നുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-10-27 06:36:48</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നവംബറില്‍ മെസ്സി കേരളത്തിൽ വരില്ല; സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍</title>
        <link>https://nattuvartha.news/news/Sports/all/argentina-kerala-visit-cancelled-november</link>
        <guid>https://nattuvartha.news/news/Sports/all/argentina-kerala-visit-cancelled-november</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1761363564_326140.jpg</url>
          <title>നവംബറില്‍ മെസ്സി കേരളത്തിൽ വരില്ല; സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍</title>
          <link>https://nattuvartha.news/news/Sports/all/argentina-kerala-visit-cancelled-november</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിലെത്തില്ലെന്ന് ഉറപ്പായി. മത്സരത്തിന്റെ സ്‌പോണ്‍സര്‍ (റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍) തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റി വയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ധാരണയായെന്നാണ് വിശദീകരണം. അടുത്ത വിന്‍ഡോയില്‍ കേരളത്തില്‍ കളിക്കുമെന്നാണ് പറയുന്നത്.&lt;/p&gt;
&lt;p&gt;നവംബര്‍ 17-ന് കൊച്ചിയില്‍ അര്‍ജന്റീന ടീം കളിക്കുമെന്നായിരുന്നു സ്പോണ്‍സര്‍ പ്രഖ്യാപിച്ചത്. നേരത്തേ ലുവാണ്ടയില്‍ അംഗോളയ്ക്കെതിരായ അര്‍ജന്റീനയുടെ മത്സരത്തിന്റെ കാര്യത്തില്‍ സ്ഥിരീകരണം വന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ പര്യടനം നടക്കാന്‍ സാധ്യതയില്ലെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴെല്ലാം സ്‌പോണ്‍സര്‍മാര്‍ അത് നിഷേധിക്കുകയായിരുന്നു.&lt;/p&gt;]]></description>
        <pubDate>2025-10-25 03:37:38</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സില്‍ പാലക്കാടിന് കിരീടം</title>
        <link>https://nattuvartha.news/news/Sports/all/palakkad-inclusive-sports-championship</link>
        <guid>https://nattuvartha.news/news/Sports/all/palakkad-inclusive-sports-championship</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1761199855_451212.jpg</url>
          <title>ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സില്‍ പാലക്കാടിന് കിരീടം</title>
          <link>https://nattuvartha.news/news/Sports/all/palakkad-inclusive-sports-championship</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇന്‍ക്ലൂസീവ് വിഭാഗത്തില്‍ പാലക്കാടിന് കിരീടം. ഗെയിംസിലും അത്ലറ്റിക്‌സിലും മിന്നും പ്രകടനം കാഴ്ചവെച്ചാണ് പാലക്കാട് കിരീടത്തില്‍ മുത്തമിട്ടത്.&amp;nbsp;&lt;/p&gt;
&lt;p&gt;ഗെയിംസ് ഇനത്തില്‍ പിന്നിലെങ്കിലും അത്ലറ്റിക്‌സില്‍ കുതിച്ചാണ് പാലക്കാട് ഓവറോള്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. ഗെയിംസില്‍ 44 പോയിന്റോടെ കോഴിക്കോട് ആണ് ഒന്നാമതെത്തിയത്. പാലക്കാട് 36 പോയിന്റോടെ രണ്ടാമതായി. തിരുവനന്തപുരം 32 പോയിന്റോടെ മൂന്നാമതെത്തി.&lt;/p&gt;
&lt;p&gt;എന്നാല്‍ അത്ലറ്റിക്‌സില്‍ പാലക്കാട് വന്‍ കുതിപ്പ് നടത്തി. 54 പോയിന്റോടെ ജില്ല ഒന്നാമതെത്തി. തിരുവനന്തപുരം 46 പോയിന്റോടെ രണ്ടാമതും കോഴിക്കോട് 36 പോയിന്റുമായി മൂന്നാമതായി.&lt;/p&gt;
&lt;p&gt;ആകെ 90 പോയിന്റോടെ പാലക്കാട് ജേതാക്കളായി. 80 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 78 പോയിന്റുമായി തിരുവനന്തപുരം മൂന്നാമതായി.&lt;/p&gt;]]></description>
        <pubDate>2025-10-23 06:08:06</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കൊടിയേറി</title>
        <link>https://nattuvartha.news/news/Sports/all/kerala-school-sports-meet-thiruvananthapuram</link>
        <guid>https://nattuvartha.news/news/Sports/all/kerala-school-sports-meet-thiruvananthapuram</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1761105478_46652.jpg</url>
          <title>സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കൊടിയേറി</title>
          <link>https://nattuvartha.news/news/Sports/all/kerala-school-sports-meet-thiruvananthapuram</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാന സ്‌കൂള്‍ കായികമേളയെന്ന കായിക വിപ്ലവത്തിന് അനന്തപുരിയുടെ മണ്ണില്‍ കൊടിയേറി. ലഹരിക്കെതിരെ കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാണ് ഉദ്ഘാടനച്ചടങ്ങിന് തുടക്കമായത്.&lt;/p&gt;
&lt;p&gt;ഒളിമ്പിക്‌സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂള്‍ കായികമേള ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം.വിജയനും മന്ത്രി വി.ശിവന്‍കുട്ടിയും ചേര്‍ന്ന് ദീപശിഖ തെളിയിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഒക്ടോബര്‍ 22 മുതല്‍ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങള്‍ നടക്കും. മേളയില്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിന്റെ ഭാഗമായി 1944 കായിക താരങ്ങള്‍ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങള്‍ പങ്കെടുക്കുന്നു. ഗള്‍ഫ് മേഖലയില്‍ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്‌കൂളുകളില്‍ നിന്നും 35 കുട്ടികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെണ്‍കുട്ടികള്‍ കൂടി ഈ സംഘത്തില്‍ ഉണ്ടെന്ന പ്രത്യേകതയുമുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-10-22 03:54:51</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം</title>
        <link>https://nattuvartha.news/news/Sports/all/kerala-school-sports-meet-2025</link>
        <guid>https://nattuvartha.news/news/Sports/all/kerala-school-sports-meet-2025</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1761022044_746676.jpg</url>
          <title>സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം</title>
          <link>https://nattuvartha.news/news/Sports/all/kerala-school-sports-meet-2025</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം. 21 മുതൽ 28 വരെയാണ് കായികമേള സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 4.00 മണിക്ക് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.&lt;/p&gt;
&lt;p&gt;കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. തുടർന്ന് ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനതാരം ഐ.എം.വിജയൻ മന്ത്രി വി.ശിവൻകുട്ടിയ്‌ക്കൊപ്പം ദീപശിഖ കൊളുത്തും. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് മേളയുടെ ബ്രാൻഡ് അംബാസഡർ. ചലച്ചിത്ര താരം കീർത്തി സുരേഷ് മേളയുടെ ഗുഡ്‌വിൽ അംബാസഡർ ആണ്. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ അരങ്ങേറും. മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും ഓരോ ജില്ലയിൽ നിന്നും മുന്നൂറ് കുട്ടികൾ പങ്കെടുക്കുന്ന വിപുലമായ മാർച്ച് പാസ്റ്റുമാണ് ഒരുക്കിയിരിക്കുന്നത്. പതിനാറോളം സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മേളയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.&lt;/p&gt;
&lt;p&gt;ഒക്ടോബർ 22 മുതൽ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങൾ നടക്കും. മേളയിൽ ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി 1944 കായിക താരങ്ങൾ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങൾ പങ്കെടുക്കുന്നു. ഗൾഫ് മേഖലയിൽ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്‌കൂളുകളിൽ നിന്നും 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെൺകുട്ടികൾ കൂടി ഈ സംഘത്തിൽ ഉണ്ടെന്ന പ്രത്യേകതയുമുണ്ട്. ആയിരത്തോളം ഒഫീഷ്യൽസും രണ്ടായിരത്തോളം വോളന്റിയേഴ്സും കായിക മാമാങ്കത്തിന്റെ ഭാഗമാകുന്നു. സ്‌കൂൾ കായിക മേള ചരിത്രത്തിൽ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിർവ്വഹിച്ച തീം സോംഗാണ് ഇത്തവണത്തേത്.ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണ്ണക്കപ്പാണ് ഇത്തവണ നൽകുന്നത്.&lt;/p&gt;]]></description>
        <pubDate>2025-10-21 04:46:10</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അർജന്റീനയെ തകർത്ത്  മൊറോക്കോ ഫിഫ അണ്ടർ-20 ലോകകപ്പ് ചാമ്പ്യന്മാർ</title>
        <link>https://nattuvartha.news/news/Sports/all/morocco-wins-u20-world-cup-argentina</link>
        <guid>https://nattuvartha.news/news/Sports/all/morocco-wins-u20-world-cup-argentina</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1760933448_234047.jpg</url>
          <title>അർജന്റീനയെ തകർത്ത്  മൊറോക്കോ ഫിഫ അണ്ടർ-20 ലോകകപ്പ് ചാമ്പ്യന്മാർ</title>
          <link>https://nattuvartha.news/news/Sports/all/morocco-wins-u20-world-cup-argentina</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സാന്തിയാഗോ&lt;/strong&gt;: അണ്ടര്‍-20 ലോകകപ്പ് ഫുട്ബോൾ ഫൈനലില്‍ അര്‍ജന്റീനയെ തകര്‍ത്ത് മൊറോക്കോ ചാമ്പ്യന്മാരായി. ചിലിയിലെ സാന്തിയാഗോയില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ചരിത്രത്തിലാദ്യമായാണ് മൊറോക്കോ അണ്ടര്‍-20 ലോകകപ്പ് നേടുന്നത്.&lt;/p&gt;
&lt;p&gt;12-ാം മിനിറ്റില്‍ നിര്‍ണായകമായ പെനാല്‍റ്റിയിലൂടെ യാസിര്‍ സാബിരിയാണ് മൊറോക്കോയ്ക്ക് ആദ്യം ലീഡ് നല്‍കിയത്. 29-ാം മിനിറ്റില്‍ ഒത്മാന്‍ മാമയില്‍നിന്ന് ലഭിച്ച പാസ് ഗോളാക്കി മാറ്റി സബിരി ഫൈനലിലെ ഗോള്‍ നേട്ടം രണ്ടാക്കി. രണ്ടാം പകുതിയില്‍ ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊന്നും പിറന്നില്ല. ഇതോടെ മൊറോക്കോ ചരിത്രവിജയം നേടുകയായിരുന്നു.ജയത്തോടെ, 2009-ല്‍ ഘാനയ്ക്ക് ശേഷം അണ്ടര്‍-20 ലോകകപ്പ് നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി മാറിയിരിക്കുകയാണ് മൊറോക്കോ.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-10-20 04:08:02</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വാം അപ് ചെയ്യാൻ കലൂർ സ്റ്റേഡിയത്തിൽ ഓട്ടോയിലെത്തി സഞ്ജു സാംസൺ</title>
        <link>https://nattuvartha.news/news/Sports/all/sanju-samson-in-kaloor-stadium</link>
        <guid>https://nattuvartha.news/news/Sports/all/sanju-samson-in-kaloor-stadium</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1760163851_834176.jpg</url>
          <title>വാം അപ് ചെയ്യാൻ കലൂർ സ്റ്റേഡിയത്തിൽ ഓട്ടോയിലെത്തി സഞ്ജു സാംസൺ</title>
          <link>https://nattuvartha.news/news/Sports/all/sanju-samson-in-kaloor-stadium</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;വാം അപ് ചെയ്യാൻ കലൂർ സ്റ്റേഡിയത്തിലെത്തി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇന്നലെയാണ് സഞ്ജു സ്റ്റേഡിയത്തിലെത്തി വാം അപ് ചെയ്‌തത്. സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികളെപ്പറ്റിയുള്ള ചർച്ചയ്‌ക്കായി കായിക മന്ത്രി വി അബ്‌ദുറഹിമാൻ ഉൾപ്പെടെയുള്ളവർ സ്റ്റേഡിയത്തിലേക്ക് വരുന്നതിനിടെയാണ് സഞ്ജുവും എത്തിയത്. ഒരു മണിക്കൂറോളം വ്യായാമം ചെയ്‌ത ശേഷം സഞ്ജു ഓട്ടോറിക്ഷയിലാണ് മടങ്ങിയത്. ഇതിന്റെ വീഡിയോ ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;ഈ മാസം തുടങ്ങുന്ന രഞ്ജി ട്രോഫി ടൂർണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിൽ സഞ്ജു സാംസണുമുണ്ട്. എലൈറ്റ് ബിയിൽ കളിക്കുന്ന കേരളത്തിലെ ആദ്യ മത്സരം 15ന് തിരുവനന്തപുരം സ്‌പോർട്‌സ് ഹബ് സ്റ്റേഡിയത്തിൽ മഹാരാഷ്‌ട്രയുമായാണ്. ഇന്ത്യൻ ടീമിന്റെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ട്വന്റി 20 ടീമിലും സഞ്ജു സാംസണും ഉൾപ്പെട്ടിട്ടുണ്ട്. ഈ മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് താരം.&lt;/p&gt;]]></description>
        <pubDate>2025-10-11 06:22:43</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>രഞ്ജിട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; അസ്ഹറുദ്ദീൻ ക്യാപ്റ്റൻ</title>
        <link>https://nattuvartha.news/news/Sports/all/ranji-trophy-kerala-team-announced-azharuddin-to-captain</link>
        <guid>https://nattuvartha.news/news/Sports/all/ranji-trophy-kerala-team-announced-azharuddin-to-captain</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1760093583_948119.jpg</url>
          <title>രഞ്ജിട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; അസ്ഹറുദ്ദീൻ ക്യാപ്റ്റൻ</title>
          <link>https://nattuvartha.news/news/Sports/all/ranji-trophy-kerala-team-announced-azharuddin-to-captain</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ര&lt;/strong&gt;ഞ്ജി ട്രോഫി പുതിയ സീസണിലേക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് അസ്ഹറുദ്ദീനാണ് പുതിയ ക്യപ്റ്റൻ. മറുനാടൻ താരമായ ബാബ അപരാജിത് വൈസ് ക്യാപ്റ്റനായ ടീമിൽ സഞ്ജു സാംസണുമുണ്ട്. കഴിഞ്ഞ വർഷം സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിയിൽചരിത്രത്തിലാദ്യമായി കേരളം ഫൈനലിലെത്തിയിരുന്നു. എന്നാൽ ​ഫൈനലിൽ വിദർഭയോട് പരാജയപ്പെടുകയായിരുന്നു. ഒക്ടോബർ 15 ന് മഹാരാഷ്ട്രയുമായാണ് സീസണിലെ കേരളത്തിന്റെ ആദ്യ മത്സരം.&lt;/p&gt;
&lt;p&gt;ടീം: മുഹമ്മദ് അസ്ഹറുദ്ദീന്‍(ക്യാപ്റ്റന്‍), ബാബ അപരാജിത്( വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, രോഹൻ എസ്. കുന്നുമ്മല്‍, അക്ഷയ് ചന്ദ്രൻ, സല്‍മാന്‍ നിസാര്‍, ഷോണ്‍ റോജര്‍, അക്ഷയ് ചന്ദ്രന്‍, അഭിഷേക് പി.നായർ, അഹമ്മദ് ഇമ്രാൻ, ഏദൻ ആപ്പിൾ തോട്ടം, എൻ.പി. ബേസിൽ, എം.ഡി. നിധീഷ്, അങ്കിത് ശർമ,&lt;/p&gt;]]></description>
        <pubDate>2025-10-10 10:51:18</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു ;ശുഭ്മാൻ ഗിൽ നയിക്കും</title>
        <link>https://nattuvartha.news/news/Sports/all/indian-team-australia-series-kohli-rohit-gill-captain</link>
        <guid>https://nattuvartha.news/news/Sports/all/indian-team-australia-series-kohli-rohit-gill-captain</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1759573458_570646.jpg</url>
          <title>ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു ;ശുഭ്മാൻ ഗിൽ നയിക്കും</title>
          <link>https://nattuvartha.news/news/Sports/all/indian-team-australia-series-kohli-rohit-gill-captain</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡല്‍ഹി: &lt;/strong&gt;ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരയില്‍ മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ഇന്ത്യന്‍ ടീമിൽ തിരിച്ചെത്തി. അതേസമയം ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗിൽ ഏകദിനത്തിലും ടീമിനെ നയിക്കും. രോഹിത്തിന് നായകസ്ഥാനം നഷ്ടമായി. 2027 ലോകകപ്പ് ലക്ഷ്യമിട്ടാണ് സെലക്ടർമാരുടെ നീക്കം. മൂന്ന് ഏകദിനവും അഞ്ച് ടി20 മത്സരങ്ങളും പരമ്പരയിലുണ്ട്.&lt;/p&gt;
&lt;p&gt;ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് ചർച്ച ചെയ്യാൻ ബിസിസിഐ സെലക്ടർമാർ രോഹിത് ശർമയുമായി യോഗം ചേർന്നിരുന്നു. ശനിയാഴ്ചയാണ് സെലക്ടർമാർ കൂടിക്കാഴ്ച നടത്തിയത്‌. രോഹിത്തുമായി ഇക്കാര്യം നേരിട്ട് ചർച്ച ചെയ്തുവെന്നാണ് വിവരം. ഇതിന് പിന്നാലെ നായകസ്ഥാനത്തുനിന്ന് താരത്തെ മാറ്റുകയായിരുന്നു.  2027 ലോകകപ്പിലും ഗിൽ തന്നെ ഇന്ത്യയെ നയിക്കും.&lt;/p&gt;
&lt;p&gt;ഉപനായകനായി ശ്രേയസ്സ് അയ്യർ ടീമിലിടംപിടിച്ചു. എന്നാൽ മലയാളി താരം സഞ്ജു സാംസണിനെ പരിഗണിച്ചില്ല.  ഋഷഭ് പന്തിന് പരിക്കേറ്റതിനാല്‍ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു എത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും താരത്തെ പരിഗണിച്ചില്ല. കെ.എല്‍. രാഹുല്‍ തന്നെയാകും ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍.യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നിവര്‍ ഏകദിന ടീമിലിടം നേടി. പേസര്‍ ജസ്പ്രീത് ബുംറയ്ക്ക വിശ്രമം അനുവദിച്ചു. അതേസമയം ടി20 പരമ്പരയ്ക്കുള്ള ടീമിനെ സൂര്യകുമാര്‍ യാദവാണ് നയിക്കുന്നത്. ഗില്‍ വൈസ് ക്യാപ്റ്റനായി തുടരും. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.&lt;/p&gt;]]></description>
        <pubDate>2025-10-04 10:22:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പാകിസ്താനെ തകർത്ത് ഏഷ്യാകപ്പിൽ മുത്തമിട്ട് ഇന്ത്യ</title>
        <link>https://nattuvartha.news/news/Sports/all/india-won-asia-cup-finals</link>
        <guid>https://nattuvartha.news/news/Sports/all/india-won-asia-cup-finals</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1759085552_183794.jpg</url>
          <title>പാകിസ്താനെ തകർത്ത് ഏഷ്യാകപ്പിൽ മുത്തമിട്ട് ഇന്ത്യ</title>
          <link>https://nattuvartha.news/news/Sports/all/india-won-asia-cup-finals</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ദുബായ്: &lt;/strong&gt;ഏഷ്യ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യക്ക് കിരീടം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.ഇന്ത്യയുടെ ഒന്‍പതാം ഏഷ്യാകപ്പ് കിരീടമാണിത്. ടൂര്‍ണമെന്റിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇരുരാജ്യങ്ങളും കലാശക്കളിയില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍, കിരീടസൗഭാഗ്യം പാകിസ്താനെ കനിഞ്ഞില്ല. ടൂര്‍ണമെന്റില്‍ ഒരു തോല്‍വി പോലുമില്ലാതെയാണ് ഇന്ത്യയുടെ കിരീടനേട്ടം. പാകിസ്താന്‍ തോറ്റ മൂന്നേ മൂന്ന് മത്സരങ്ങളാവട്ടെ, ഇന്ത്യയോടും.&lt;/p&gt;
&lt;p&gt;അര്‍ധ സെഞ്ചുറി നേടിയ തിലക് വര്‍മയും നാലു വിക്കറ്റുകള്‍ നേടി പാക് നിരയെ തകര്‍ത്ത കുല്‍ദീപ് യാദവുമാണ് ഇന്ത്യയുടെ ഫൈനല്‍ ഹീറോകള്‍. പാകിസ്താനുവേണ്ടി സഹിബ്സാദ ഫർഹാൻ അർധസെഞ്ചുറി നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 19.1 ഓവറില്‍ 146 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: 150/5. ഒരു ഘട്ടത്തില്‍ 20-ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ, തിലക് വര്‍മയും സഞ്ജു സാംസണും ചേര്‍ന്നാണ് വീണിടത്തുനിന്ന് എഴുന്നേല്‍പ്പിച്ചത്. 53 പന്തുകള്‍ നേരിട്ട തിലക് നാല് സിക്‌സും മൂന്ന് ഫോറും സഹിതം 69 റണ്‍സ് നേടി. തിലകിന്റെ ഇന്നിങ്‌സാണ് ഇന്ത്യയുടെ കിരീട വിജയത്തില്‍ ഏറ്റവും നിര്‍ണായകമായത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-09-28 18:49:38</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പ് കേസ്, യുവരാജ് സിംഗിനെ ഇ ഡി ചോദ്യംചെയ്തു</title>
        <link>https://nattuvartha.news/news/Sports/all/ed-questioned-yuvraj-singh-in-online-betting-case</link>
        <guid>https://nattuvartha.news/news/Sports/all/ed-questioned-yuvraj-singh-in-online-betting-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1758689175_687367.jpg</url>
          <title>ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പ് കേസ്, യുവരാജ് സിംഗിനെ ഇ ഡി ചോദ്യംചെയ്തു</title>
          <link>https://nattuvartha.news/news/Sports/all/ed-questioned-yuvraj-singh-in-online-betting-case</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡല്‍ഹി: &lt;/strong&gt;അനധികൃത ഓണ്‍ലൈന്‍ ബെറ്റിംഗ് പ്ലാറ്റ്ഫോമുകള്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു. ഇന്നലെ  ഡല്‍ഹിയിലെ ഇ.ഡി ഓഫീസിലെത്തിയ യുവരാജിന്റെ മൊഴി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി.&lt;/p&gt;
&lt;p&gt;വണ്‍ എക്സ് ബെറ്റ് എന്ന ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഇതേ കേസില്‍ തിങ്കളാഴ്ച മുന്‍ ഇന്ത്യന്‍ ക്രക്കറ്റര്‍ റോബിന്‍ ഉത്തപ്പയെ ഇ.ഡി ചോദ്യംചെയ്തിരുന്നു. നേരത്തെ മുന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്ന, ശിഖര്‍ ധവാന്‍ എന്നിവരെയും ചോദ്യംചെയ്തിരുന്നു.മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും നടിയുമായി മിമി ചക്രവര്‍ത്തി, ബംഗാളി നടന്‍ അംകുഷ് ഹസ്ര എന്നിവരെയും ചോദ്യം ചെയ്തിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-09-24 04:43:44</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>റിലേയിൽ സ്വർണം: പൊതു അവധി പ്രഖ്യാപിച്ച് ബോട്‌സ്വാന</title>
        <link>https://nattuvartha.news/news/Sports/all/botswana-4x400m-relay-gold-public-holiday</link>
        <guid>https://nattuvartha.news/news/Sports/all/botswana-4x400m-relay-gold-public-holiday</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1758600170_155930.jpg</url>
          <title>റിലേയിൽ സ്വർണം: പൊതു അവധി പ്രഖ്യാപിച്ച് ബോട്‌സ്വാന</title>
          <link>https://nattuvartha.news/news/Sports/all/botswana-4x400m-relay-gold-public-holiday</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഗാബൊറോൺ: &lt;/strong&gt;ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത് ആഘോഷിക്കാൻ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച് ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാന.&lt;/p&gt;
&lt;p&gt;കഴിഞ്ഞദിവസം പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ ലീ ബെക്കെമ്പിലേ എപ്പി, ലെറ്റ്‌സിൽ ടെബോഗോ, ബയാപോ ഡോറി, ബുസാങ് കോളൻ കെബിനാറ്റ്ഷിപി എന്നിവരടങ്ങിയ സംഘം രണ്ടുമിനിറ്റ് 57.76 സെക്കൻഡിൽ ഫിനിഷ്‌ചെയ്താണ് സ്വർണം നേടിയത്. യുഎസ് ടീം വെള്ളിയും ദക്ഷിണാഫ്രിക്ക വെങ്കലവും നേടി. അവസാനലാപ്പിൽ കോളൻ കെബിനാറ്റ്ഷിപിയുടെ അദ്ഭുതകരമായ കുതിപ്പാണ് ടീമിന് സ്വർണം നേടിക്കൊടുത്തത്. പുരുഷന്മാരുടെ 400 മീറ്ററിലും കോളൻ സ്വർണം നേടിയിരുന്നു.&lt;/p&gt;
&lt;p&gt;വിജയം ആഘോഷിക്കാൻ ബോട്‌സ്വാനയുടെ സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന്, സെപ്റ്റംബർ 29-ന് പൊതു അവധിയായിരിക്കുമെന്ന് പ്രസിഡന്റ് ഡ്യൂമ ഗിഡിയോൺ ബൊക്കൊ പ്രഖ്യാപിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-09-23 04:01:36</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മിഥുൻ മൻഹാസ് ഇനി ബിസിസിഐയുടെ തലപ്പത്ത്</title>
        <link>https://nattuvartha.news/news/Sports/all/mithun-manhas-next-bcci-president</link>
        <guid>https://nattuvartha.news/news/Sports/all/mithun-manhas-next-bcci-president</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1758510669_301620.jpg</url>
          <title>മിഥുൻ മൻഹാസ് ഇനി ബിസിസിഐയുടെ തലപ്പത്ത്</title>
          <link>https://nattuvartha.news/news/Sports/all/mithun-manhas-next-bcci-president</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി: &lt;/strong&gt;രാജ്യത്തെ ഏറ്റവും സമ്പന്നമായ കായികസംഘടനയായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ പ്രസിഡന്റ്സ്ഥാനത്തേക്ക് മുൻ താരം മിഥുൻ മൻഹാസ്. അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മുൻ ഡൽഹി ടീം ക്യാപ്റ്റൻ എത്തുന്നത്. മൻഹാസും നിലവിലെ സെക്രട്ടറി ദേവജിത് സൈക്കിയയും നേതൃത്വം നൽകിയ പാനൽ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആഭ്യന്തരക്രിക്കറ്റിൽ മികച്ച താരമായിരുന്നെങ്കിലും ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം കിട്ടാതിരുന്ന താരമാണ് മൻഹാസ്.&lt;/p&gt;
&lt;p&gt;ഈ മാസം 28-ന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ ഔദ്യോഗികമായി ഫലപ്രഖ്യാപനം നടക്കും. ജയ്ഷായുടെ പിൻഗാമിയായെത്തിയ ദേവജിത് സൈക്കിയ സെക്രട്ടറി സ്ഥാനത്തും രാജീവ് ശുക്ല വൈസ് പ്രസിഡന്റ്സ്ഥാനത്തും തുടരും നിലവിലെ ട്രഷറർ പ്രഭ്‌തേജ് ഭാട്യ ജോയിന്റ് സെക്രട്ടറിയാകും. നിലവിൽ രോഹൻ ദേശായിയാണ് ജോയിന്റ് സെക്രട്ടറി. കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രഘുറാം ഭട്ട് പുതിയ ട്രഷററാകും.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-09-22 03:08:58</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മെസ്സിയും സംഘവും കൊച്ചിയിൽ പന്തുതട്ടിയേക്കും</title>
        <link>https://nattuvartha.news/news/Sports/all/lionel-messi-argentina-national-team-to-play-in-kochi-stadium</link>
        <guid>https://nattuvartha.news/news/Sports/all/lionel-messi-argentina-national-team-to-play-in-kochi-stadium</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1758277187_692822.jpg</url>
          <title>മെസ്സിയും സംഘവും കൊച്ചിയിൽ പന്തുതട്ടിയേക്കും</title>
          <link>https://nattuvartha.news/news/Sports/all/lionel-messi-argentina-national-team-to-play-in-kochi-stadium</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും സംഘവും കൊച്ചിയിൽ പന്തുതട്ടിയേക്കും. കേരളത്തിലെ അർജന്റീന ടീമിന്റെ മത്സരം കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണമായിട്ടില്ല.നേരത്തേ തിരുവനന്തപുരത്ത് വെച്ച് നടക്കുമെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്.&lt;/p&gt;
&lt;p&gt;കേരളത്തിലെത്തുന്നത് സംബന്ധിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷൻ അടുത്തിടെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സാമൂഹികമാധ്യമങ്ങള്‍ വഴി ഈ വര്‍ഷത്തെ സൗഹൃദമത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ചുള്ള വിവരമാണ് എഎഫ്എ പുറത്തുവിട്ടത്.നവംബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിട്ടുള്ളത്. കേരളത്തിന് പുറമേ അംഗോളയിലും അര്‍ജന്റീന കളിക്കും. നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് ഈ സൗഹൃദമത്സരങ്ങള്‍ നടക്കുന്നത്.&lt;/p&gt;]]></description>
        <pubDate>2025-09-19 10:17:13</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മോദിക്ക് പിറന്നാൾ സമ്മാനവുമായി മെസ്സി; ഖത്തർ ലോകകപ്പിൽ അണിഞ്ഞ ജഴ്സി ഒപ്പിട്ടയച്ചു</title>
        <link>https://nattuvartha.news/news/Sports/all/messi-sends-his-signed-fifa-world-cup-jersey-for-pm-modis-75th-birthday</link>
        <guid>https://nattuvartha.news/news/Sports/all/messi-sends-his-signed-fifa-world-cup-jersey-for-pm-modis-75th-birthday</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1758004386_389194.jpg</url>
          <title>മോദിക്ക് പിറന്നാൾ സമ്മാനവുമായി മെസ്സി; ഖത്തർ ലോകകപ്പിൽ അണിഞ്ഞ ജഴ്സി ഒപ്പിട്ടയച്ചു</title>
          <link>https://nattuvartha.news/news/Sports/all/messi-sends-his-signed-fifa-world-cup-jersey-for-pm-modis-75th-birthday</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി: &lt;/strong&gt;പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ സമ്മാനവുമായി ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി. സെപ്റ്റംബർ 17ന് 75ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് 2022 ​ഖത്തർ ലോകകപ്പിൽ ലയണൽ മെസ്സി അണിഞ്ഞ അർജന്റീന ജഴ്സിയാണ് തന്റെ ഒപ്പോടുകൂടി സമ്മാനമായി അയച്ചു നൽകിയത്.&lt;/p&gt;
&lt;p&gt;ഡിസംബറിൽ മെസ്സിയുടെ ഇന്ത്യൻ പര്യടനവും പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയും മുന്നിൽ നിൽക്കെയാണ് ലോകഫുട്ബാളിലെ ഇതിഹാസം ലോകകപ്പിൽ അണിഞ്ഞ ജഴ്സി കൈയൊപ്പ് ചാർത്തി സമ്മാനിക്കുന്നത്. ഡിസംബർ 13 മുതൽ 15 വരെയാണ് മെസ്സിയും ഇന്റർമിയാമിയിലെ സഹതാരങ്ങളും ഇന്ത്യൻ പര്യടനത്തിനായി എത്തുന്നത്. കൊൽക്കത്ത, ന്യൂഡൽഹി, മുംബൈ നഗരങ്ങൾ സന്ദർശിക്കുന്ന മെസ്സി ഡിസംബർ 15ന് പ്രധാനമന്ത്രിയുമായി കൂടികാഴ്ചയും നടത്തുന്നുണ്ട്.75ാം പിറന്നാൾ സമ്മാനമായി കൈയൊപ്പ് ചാർത്തിയ ജഴ്സി അയച്ചതായി മെസ്സിയുടെ ഇന്ത്യൻ പര്യടനത്തിന് ചുക്കാൻ പിടിക്കുന്ന സതാദ്രു ദത്ത വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി.വർഷാവസാനത്തിലെ പര്യടനത്തിന് മുമ്പായി അർജന്റീന ടീം കേരളത്തിലെത്തിയ സൗഹൃദ മത്സരവും കളിക്കുന്നുണ്ട്. നവംബർ 10നും 18നുമിടയിൽ കേരളത്തിലെത്തുമെന്നാണ് അർജന്റീന ഫെഡറേഷൻ അറിയിച്ചത്.&lt;/p&gt;]]></description>
        <pubDate>2025-09-16 06:28:38</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ലോങ് ജംപ് ഇതിഹാസം മൈക്ക് പവലിന് അനിശ്ചിതകാലത്തേക്ക് വിലക്ക്</title>
        <link>https://nattuvartha.news/news/Sports/all/coach-powell-suspended-over-safeguarding-concern</link>
        <guid>https://nattuvartha.news/news/Sports/all/coach-powell-suspended-over-safeguarding-concern</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1757693215_326164.jpg</url>
          <title>ലോങ് ജംപ് ഇതിഹാസം മൈക്ക് പവലിന് അനിശ്ചിതകാലത്തേക്ക് വിലക്ക്</title>
          <link>https://nattuvartha.news/news/Sports/all/coach-powell-suspended-over-safeguarding-concern</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാലിഫോര്‍ണിയ&lt;/strong&gt;: ലോങ് ജംപ് ലോക റെക്കോഡിനുടമയും പരിശീലകനുമായ മൈക്ക് പവലിനെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റ് (എഐയു). സ്വതന്ത്ര ട്രിബ്യൂണലായ എഐയു വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.&lt;/p&gt;
&lt;p&gt;മത്സരാർഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വിലക്കിന് ആധാരമെന്നാണ് എഐയു പ്രസ്താവനയിൽ അറിയിച്ചത്.കുട്ടികളും മുതിർന്നവരുമുൾപ്പെടുന്ന മത്സരാർഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ളതാണിത്. വിലക്കിന് പിന്നിലുള്ള യഥാര്‍ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.&lt;/p&gt;
&lt;p&gt;സസ്പെൻഡ് ചെയ്തതിനാൽ ശനിയാഴ്ച ടോക്യോയിൽ ആരംഭിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പവലിന് പങ്കെടുക്കാൻ സാധിക്കില്ല. മാത്രമല്ല ലോക അത്‌ലറ്റിക്‌സുമായി ബന്ധപ്പെട്ട ഒരു മത്സരങ്ങളുടെയും ഭാഗമാകാന്‍ സാധിക്കില്ല. അതേസമയം പവലിന് വിലക്കിനെതിരേ അപ്പീൽ നൽകാം.&lt;/p&gt;]]></description>
        <pubDate>2025-09-12 16:05:22</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പാകിസ്ഥാൻ താരം ആസിഫ് അലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു</title>
        <link>https://nattuvartha.news/news/Sports/all/pakistan-cricketer-asif-ali-announces-retirement</link>
        <guid>https://nattuvartha.news/news/Sports/all/pakistan-cricketer-asif-ali-announces-retirement</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1756871766_261139.jpg</url>
          <title>പാകിസ്ഥാൻ താരം ആസിഫ് അലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു</title>
          <link>https://nattuvartha.news/news/Sports/all/pakistan-cricketer-asif-ali-announces-retirement</link>
        </image>
        <description><![CDATA[&lt;p&gt;&amp;nbsp;&lt;strong&gt;കറാച്ചി&lt;/strong&gt;: പാകിസ്ഥാൻ മിഡിൽ ഓർ‌ഡർ ബാറ്റ്സ്മാൻ ആസിഫ് അലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 2026ലെ ട്വന്റി20 ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം. സെപ്തംബർ ഒന്നിന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്. അതേസമയം ആഭ്യന്തര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും കളി തുടരും. 2022ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരത്തിലായിരുന്നു ആസിഫ് അവസാനമായി പാകിസ്ഥാനു വേണ്ടി കളിച്ചത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&apos;അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. പാകിസ്ഥാൻ ജേഴ്‌സി ധരിക്കുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായിരുന്നു. സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിച്ചതിലും അഭിമാനമുണ്ട്. എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് ഞാൻ വിരമിക്കുന്നത്, ലോകമെമ്പാടുമുള്ള ആഭ്യന്തര, ലീഗ് ക്രിക്കറ്റ് ഫോർമാറ്റുകൾ കളിച്ചുകൊണ്ട് യാത്ര തുടരും.&quot;- അലി സോഷ്യൽ മീഡിയയിൽ കുറിച്ചു.&lt;/p&gt;]]></description>
        <pubDate>2025-09-03 03:54:39</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;അവന് ഏറ്റവും ഇഷ്ടപ്പെട്ട, അവന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു പെണ്‍കുട്ടിയെ തന്നെ കിട്ടി&apos;;പി.ടി ഉഷയുടെ മകന്‍ വിഘ്‌നേഷ് ഉജ്ജ്വല്‍ വിവാഹിതനായി</title>
        <link>https://nattuvartha.news/news/Sports/all/pt-ushas-son-vignesh-v-ujjwal-got-married</link>
        <guid>https://nattuvartha.news/news/Sports/all/pt-ushas-son-vignesh-v-ujjwal-got-married</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1756177997_190221.jpg</url>
          <title>&apos;അവന് ഏറ്റവും ഇഷ്ടപ്പെട്ട, അവന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു പെണ്‍കുട്ടിയെ തന്നെ കിട്ടി&apos;;പി.ടി ഉഷയുടെ മകന്‍ വിഘ്‌നേഷ് ഉജ്ജ്വല്‍ വിവാഹിതനായി</title>
          <link>https://nattuvartha.news/news/Sports/all/pt-ushas-son-vignesh-v-ujjwal-got-married</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: രാജ്യത്തിന്റെ അഭിമാനമായ കായികതാരവും രാജ്യസഭാംഗവുമായ പി.ടി ഉഷയുടേയും വി.ശ്രീനിവാസന്റേയും ഏക മകന്‍ ഡോ.വിഘ്‌നേഷ് ഉജ്ജ്വല്‍ വിവാഹിതനായി. കൊച്ചി വൈറ്റില ചെല്ലിയന്തറ &apos;ശ്രീരാം കൃഷ്ണ&apos;യില്‍ അശോക് കുമാറിന്റെയും ഷിനിയുടെയും മകള്‍ കൃഷ്ണയാണ് വധു.&lt;/p&gt;
&lt;p&gt;കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലിലാണ് വിവാഹം നടന്നത്. കായിക, രാഷ്ട്രീയ, സിനിമാ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ ഒട്ടേറെ സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തു. ബോക്‌സിങ് ഇതിഹാസ താരം മേരി കോം, നടന്‍ ശ്രീനിവാസന്‍, കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍, ജോണ്‍ ബ്രിട്ടാസ് എംപി തുടങ്ങിയവര്‍ വിവാഹത്തിനെത്തി.&lt;/p&gt;
&lt;p&gt;&apos;മകന്റെ ജീവിതത്തിലെ അടുത്ത ഘട്ടമാണ് ഈ വിവാഹം. ഒരമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. അറേഞ്ച്ഡ് മാര്യേജ് ആണ്. മകന് വിവാഹം നോക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷമായി. അവന് ഏറ്റവും ഇഷ്ടപ്പെട്ട, അവന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു പെണ്‍കുട്ടിയെ തന്നെ പങ്കാളിയായി കിട്ടി..&apos; പി.ടി ഉഷ പ്രതികരിച്ചു.സ്‌പോര്‍ട്‌സ് മെഡിസിന്‍ പഠിച്ച വിഘ്‌നേഷ് ഉജ്ജ്വല്‍ പി.ടി ഉഷ സ്ഥാപിച്ച സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ ഡോക്ടറാണ്.&lt;/p&gt;]]></description>
        <pubDate>2025-08-26 03:11:48</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അഭ്യൂഹങ്ങള്‍ക്ക് വിരാമം;മെസ്സി കേരളത്തിലേക്ക്,സ്ഥിരീകരണവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍</title>
        <link>https://nattuvartha.news/news/Sports/all/lionel-messi-argentina-national-football-team-friendly-match-in-kerala</link>
        <guid>https://nattuvartha.news/news/Sports/all/lionel-messi-argentina-national-football-team-friendly-match-in-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1755915807_333820.jpg</url>
          <title>അഭ്യൂഹങ്ങള്‍ക്ക് വിരാമം;മെസ്സി കേരളത്തിലേക്ക്,സ്ഥിരീകരണവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍</title>
          <link>https://nattuvartha.news/news/Sports/all/lionel-messi-argentina-national-football-team-friendly-match-in-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: മാസങ്ങള്‍നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം. അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയും സംഘവും കേരളത്തിലേക്ക്. ഇതുസംബന്ധിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക സ്ഥിരീകരണമെത്തി. സാമൂഹികമാധ്യമങ്ങള്‍ വഴി ഈ വര്‍ഷത്തെ സൗഹൃദമത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ചുള്ള വിവരമാണ് എഎഫ്എ പുറത്തുവിട്ടത്.&lt;/p&gt;
&lt;p&gt;നവംബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിട്ടുള്ളത്. കേരളത്തിന് പുറമേ അംഗോളയിലും അര്‍ജന്റീന കളിക്കും. നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് ഈ സൗഹൃദമത്സരങ്ങള്‍ നടക്കുന്നത്. അതേസമയം മെസ്സിപ്പടയുടെ എതിരാളികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല&lt;/p&gt;]]></description>
        <pubDate>2025-08-23 02:18:47</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ വിവാഹിതനാവുന്നു; വധു പെറ്റ് സ്പാ ഉടമ</title>
        <link>https://nattuvartha.news/news/Sports/all/arjun-tendulkar-engaged-saaniya-chandok</link>
        <guid>https://nattuvartha.news/news/Sports/all/arjun-tendulkar-engaged-saaniya-chandok</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1755149460_687017.jpg</url>
          <title>അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ വിവാഹിതനാവുന്നു; വധു പെറ്റ് സ്പാ ഉടമ</title>
          <link>https://nattuvartha.news/news/Sports/all/arjun-tendulkar-engaged-saaniya-chandok</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മുംബൈ:&lt;/strong&gt; ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ വിവാഹിതനാവുന്നു. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകള്‍ സാനിയ ചന്ദോക്കുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു.അടുത്ത സുഹൃത്തുക്കളും ഇരുകുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.&lt;/p&gt;
&lt;p&gt;പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത സാനിയ, മുംബൈയിലെ വ്യവസായ പ്രമുഖരായ ഘായ് കുടുംബാംഗമാണ്. ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍, പ്രശസ്ത ഐസ്‌ക്രീം ബ്രാന്‍ഡായ ബ്രൂക്ക്‌ലിന്‍ ക്രീമറി എന്നിവയുടെ ഉടമസ്ഥരാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ പ്രകാരം (കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം), സാനിയ ചന്ദോക്ക് മുംബൈ ആസ്ഥാനമായുള്ള മിസ്റ്റര്‍ പോസ് സ്പാ ആൻഡ് സ്‌റ്റോര്‍ എല്‍എല്‍പിയുടെ ഡെസിഗ്നേറ്റഡ് പാര്‍ട്ട്ണറും ഡയറക്ടറുമാണ്. ഇന്ത്യക്കു പുറമേ മിഡില്‍ ഈസ്റ്റിലടക്കം ഇവര്‍ക്ക് ഐസ്‌ക്രീം കമ്പനികളുണ്ട്. പെറ്റ് സ്പായുടെ ഉടമ കൂടിയാണ് ഇവർ.ഇരുപത്തഞ്ചുകാരനായ അര്‍ജുന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറാണ്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-08-14 05:28:27</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതാകുന്നു</title>
        <link>https://nattuvartha.news/news/Sports/all/christiano-ronaldo-and-georgina-got-engaged</link>
        <guid>https://nattuvartha.news/news/Sports/all/christiano-ronaldo-and-georgina-got-engaged</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1754995116_604041.jpg</url>
          <title>ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതാകുന്നു</title>
          <link>https://nattuvartha.news/news/Sports/all/christiano-ronaldo-and-georgina-got-engaged</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ക്രി&lt;/strong&gt;സ്റ്റ്യാനോ റൊണാൾഡോ വിവാഹിതാകുന്നു. പങ്കാളി ജോർജിന റോഡ്രിഗസാണ് വാർത്ത സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. അത് സംഭവിച്ചു,ഈ ജീവിതത്തിലും ഇനിയുള്ളതിലും എന്ന അടിക്കുറിപ്പോടെയാണ് ജോർജിന വിരലിൽ അണിഞ്ഞ വജ്രമോതിരത്തിന്‍റെ ചിത്രം പങ്കുവെച്ചത്. എന്നാൽ വിവാഹത്തെ കുറിച്ച് ക്രിസ്റ്റ്യാനോ ഇതുവരെ സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.&lt;/p&gt;
&lt;p&gt;&apos;ഏറ്റവും ഉചിതമായ സമയത്താകും വിവാഹമുണ്ടാവുക, ഞാനും ജോർജിനയും വിവാഹിതരാകുമെന്ന് എനിക്ക് 1000 ശതമാനം ഉറപ്പാണ്. എപ്പോൾ വേണമെങ്കിലും സംഭവിക്കാം...&apos; എന്ന് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. ഒൻപത് വർഷമായി ഇരുവരും പ്രണയത്തിലാണ്. 2016ലാണ് ഗുച്ചി സ്റ്റോറിൽ ജോലി ചെയ്തിരുന്ന ജോർജിനയെ റൊണാൾഡോ കാണുന്നത്.2017ലാണ് ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്.സ്പാനിഷ് മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് ജോർജിന.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-08-12 10:29:39</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മുംബൈ സിറ്റി മുൻ പരിശീലകൻ യോർഗെ കോസ്റ്റ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sports/all/former-mumbai-city-fc-head-coach-jorge-costa-dies</link>
        <guid>https://nattuvartha.news/news/Sports/all/former-mumbai-city-fc-head-coach-jorge-costa-dies</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1754454006_361544.jpg</url>
          <title>മുംബൈ സിറ്റി മുൻ പരിശീലകൻ യോർഗെ കോസ്റ്റ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sports/all/former-mumbai-city-fc-head-coach-jorge-costa-dies</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ലിസ്ബൺ: &lt;/strong&gt;പോർച്ചുഗൽ ക്ലബ്ബായ പോർട്ടോയുടെ ഇതിഹാസതാരവും ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിയുടെ മുൻപരിശീലകനുമായ യോർഗെ കോസ്റ്റ (53) അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടർന്നായിരുന്നു അന്ത്യം. നിലവിൽ പോർട്ടോ ക്ലബ്ബിന്റെ ഫുട്‌ബോൾ ഡയറക്ടറായിരുന്നു. 2018-19 സീസണിലാണ് കോസ്റ്റ മുംബൈ സിറ്റിയെ പരിശീലിപ്പിച്ചത്. 39 കളിയിൽ ടീമിനെ ഇറക്കിയതിൽ 17 ജയവും എട്ടുസമനിലയും നേടി. 14 മത്സരങ്ങളിൽ തോറ്റു. കരിയറിൽ 16 ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;കളിക്കാരനായി പോർട്ടോ ക്ലബ്ബിനായി തിളങ്ങി. ചാമ്പ്യൻസ് ലീഗും യുവേഫ കപ്പും ഇന്റർ കോണ്ടിനെന്റൽ കപ്പും നേടി. എട്ടുതവണ പോർച്ചുഗൽ ലീഗും സ്വന്തമാക്കി. സെൻട്രൽ ബാക്കായിരുന്ന താരം പോർട്ടോക്കായി 383 മത്സരങ്ങൾ കളിച്ചു. 25 ഗോളും നേടി. പോർച്ചുഗൽ ദേശീയടീമിനായി 50 മത്സരം കളിച്ചു. ഇതിൽ രണ്ടുഗോളുണ്ട്. 1991-ൽ അണ്ടർ-20 ലോകകപ്പ് ജയിച്ച പോർച്ചുഗൽ ടീമിൽ അംഗമായിരുന്നു.&lt;/p&gt;]]></description>
        <pubDate>2025-08-06 04:18:38</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ആരാധകർക്ക് നിരാശ; ഒക്ടോബറില്‍ മെസ്സി കേരളത്തിലെത്തില്ലെന്ന് മന്ത്രി വി.അബ്ദുറഹ്‌മാന്‍</title>
        <link>https://nattuvartha.news/news/Sports/all/messi-argentina-football-team-will-not-visit-kerala-october-v-abdurahiman</link>
        <guid>https://nattuvartha.news/news/Sports/all/messi-argentina-football-team-will-not-visit-kerala-october-v-abdurahiman</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1754301231_411197.jpg</url>
          <title>ആരാധകർക്ക് നിരാശ; ഒക്ടോബറില്‍ മെസ്സി കേരളത്തിലെത്തില്ലെന്ന് മന്ത്രി വി.അബ്ദുറഹ്‌മാന്‍</title>
          <link>https://nattuvartha.news/news/Sports/all/messi-argentina-football-team-will-not-visit-kerala-october-v-abdurahiman</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ദേശീയ ഫുട്ബോൾ ടീം ഈ വർഷം കേരളത്തിലെത്തില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ. ഈ വർഷം ഒക്ടോബറിൽ കേരളത്തിൽ വരാനാവില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചതായി മന്ത്രി സ്ഥിരീകരിച്ചു.&lt;/p&gt;
&lt;p&gt;അർജന്റീന ഫുട്ബോൾ ടീമും സ്പോൺസർമാരും വ്യത്യസ്ത നിലപാടുകളെടുക്കുന്നതായാണ് മന്ത്രി പറയുന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഒക്ടോബറിൽ കേരളത്തിൽ വരുന്നതിലുള്ള ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഒക്ടോബറിൽ വരുമെങ്കിൽ മാത്രമേ തങ്ങൾക്ക് താത്പര്യമുള്ളൂവെന്നാണ് സ്പോൺസർമാരുടെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.മെസ്സിയും സംഘവും നിശ്ചയിച്ച സമയത്തു തന്നെ കേരളത്തില്‍ കളിക്കാനെത്തുമെന്നാണ് നേരത്തേ മന്ത്രി പ്രതികരിച്ചിരുന്നത്. മെസ്സി വരുമെന്നറിയിച്ച് ഫെയ്സ്ബുക്ക് പോസ്റ്റും മന്ത്രി പങ്കുവെച്ചിരുന്നു.&lt;/p&gt;]]></description>
        <pubDate>2025-08-04 09:50:20</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ദിവ്യ ദേശ്മുഖിന് ലോക വനിതാ ചെസ് ലോകകപ്പ് കിരീടം;നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി</title>
        <link>https://nattuvartha.news/news/Sports/all/divya-deshmukh-wins-fide-womens-world-cup</link>
        <guid>https://nattuvartha.news/news/Sports/all/divya-deshmukh-wins-fide-womens-world-cup</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1753719555_879648.jpg</url>
          <title>ദിവ്യ ദേശ്മുഖിന് ലോക വനിതാ ചെസ് ലോകകപ്പ് കിരീടം;നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി</title>
          <link>https://nattuvartha.news/news/Sports/all/divya-deshmukh-wins-fide-womens-world-cup</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബാത്തുമി (ജോര്‍ജിയ):&lt;/strong&gt; ഫിഡെ ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ 19-കാരി ദിവ്യ ദേശ്മുഖിന്. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദിവ്യ.ഇന്ത്യന്‍ താരം തന്നെയായ കൊനേരു ഹംപിയെ ടൈബ്രേക്കറില്‍ തോല്‍പ്പിച്ചാണ് നാഗ്പുര്‍ സ്വദേശിയായ ദിവ്യയുടെ കിരീട നേട്ടം.ജോര്‍ജിയയിലെ ബാത്തുമിയിലാണ് മത്സരം നടക്കുന്നത്.&lt;/p&gt;
&lt;p&gt;നേരത്തേ ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചിരുന്നു. ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഗെയിമും സമനിലയായതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് മത്സരം സമനിലയില്‍ അവസാനിച്ചു. രണ്ടാം മത്സരത്തില്‍ കറുത്ത കരുക്കലുമായി കളിച്ചാണ് ദിവ്യ, കൊനേരു ഹംപിയെ കീഴടക്കി കിരീടമണിഞ്ഞത്. ഇതോടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ദിവ്യയെ തേടിയെത്തി. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടുന്ന നാലാമത്തെ ഇന്ത്യക്കാരിയാണ് ദിവ്യ.&lt;/p&gt;]]></description>
        <pubDate>2025-07-28 16:16:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സോഫ്റ്റ് ബേസ് ബോൾ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സ്വർണ്ണ കിരീടം</title>
        <link>https://nattuvartha.news/news/Sports/all/vatakara-soft-base-ball-asian-games-india-won</link>
        <guid>https://nattuvartha.news/news/Sports/all/vatakara-soft-base-ball-asian-games-india-won</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1753430506_133525.jpg</url>
          <title>സോഫ്റ്റ് ബേസ് ബോൾ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സ്വർണ്ണ കിരീടം</title>
          <link>https://nattuvartha.news/news/Sports/all/vatakara-soft-base-ball-asian-games-india-won</link>
        </image>
        <description><![CDATA[&lt;p&gt;വടകര: നേപ്പാളിൽ ജൂലൈ 21ന് സമാപിച്ച സോഫ്റ്റ് ബേസ് ബോൾ ഏഷ്യൻ ഗെയിംസിൽ വീണ്ടും സ്വർണ്ണ കിരീടം ചൂടി ഇന്ത്യ. ഫൈനലിൽ ആതിഥേയരായ നേപ്പാളിനെ കീഴ്പ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. ടീം ക്യാപ്റ്റൻ മൃദുല കെ ടി പയ്യന്നൂർ കോളേജ് രണ്ടാം വർഷ ബിരുദ  വിദ്യാർത്ഥിനിയും കുന്നുമ്മക്കര സ്വദേശിയും ആണ്.&amp;nbsp;&lt;/p&gt;
&lt;p&gt;അനന്യ വൈസ് ക്യാപ്റ്റൻ അമൽ കോളേജ് നിലമ്പൂർ. അനഘ, അസഹ ഫാത്തിമ, റംസീന, മഹറുന്നിസ, പ്രവീണ, ശ്രവ്യ, അശ്വിനി, ഹവ്യത, കീർത്തന, ഷഹാന ഷെറിൻ, ശ്രുതി, വിസ്മയ, റബീഹ് എന്നിവർ ടീം അംഗങ്ങളാണ്. ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നിലനിർത്തിയത്.&lt;/p&gt;]]></description>
        <pubDate>2025-07-25 07:59:15</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>വനിതാ ചെസ് ലോകകപ്പ്: കൊനേരു ഹംപി സെമിയിൽ</title>
        <link>https://nattuvartha.news/news/Sports/all/fide-womens-world-cup-humpy-semifinals</link>
        <guid>https://nattuvartha.news/news/Sports/all/fide-womens-world-cup-humpy-semifinals</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1753069907_356651.jpg</url>
          <title>വനിതാ ചെസ് ലോകകപ്പ്: കൊനേരു ഹംപി സെമിയിൽ</title>
          <link>https://nattuvartha.news/news/Sports/all/fide-womens-world-cup-humpy-semifinals</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബാത്തുമി (ജോർജിയ):&lt;/strong&gt; ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപി സെമിഫൈനലിൽ. ചൈനയുടെ യുക്‌സിൻ സോങ്ങിനെയാണ് ഹംപി ക്വാർട്ടറിൽ കീഴടക്കിയത് (1.5-0.5). മറ്റൊരു ക്വാർട്ടറിൽ ഇന്ത്യൻ താരമായ ആർ. വൈശാലി മുൻ ലോകചാമ്പ്യൻ ചൈനയുടെ ടാൻ സോങ്കിയോട്‌ കീഴടങ്ങി (1.5-0.5).&lt;/p&gt;
&lt;p&gt;ആദ്യ ഗെയിം ജയിച്ച ഹംപി രണ്ടാം ഗെയിമിൽ ചൈനീസ് താരത്തെ സമനിലയിൽ തളച്ചു. ഹംപിയുടെ ജയത്തോടെ രണ്ട് ഇന്ത്യൻതാരങ്ങൾ സെമിയിലെത്തുമെന്ന് ഉറപ്പായി.ഒരു ക്വാർട്ടറിൽ ഇന്ത്യൻ താരങ്ങളായ ദിവ്യ ദേശ്മുഖും ഹരികാ ദ്രോണാവല്ലിയുമാണ് ഏറ്റുമുട്ടുന്നത് ഇരുവരും തമ്മിലുള്ള ആദ്യ ഗെയിം സമനിലയിലാണ്.&lt;/p&gt;]]></description>
        <pubDate>2025-07-21 03:48:14</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു</title>
        <link>https://nattuvartha.news/news/Sports/all/saina-nehwal-and-kashyap-to-divorce</link>
        <guid>https://nattuvartha.news/news/Sports/all/saina-nehwal-and-kashyap-to-divorce</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1752475534_900251.jpg</url>
          <title>സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു</title>
          <link>https://nattuvartha.news/news/Sports/all/saina-nehwal-and-kashyap-to-divorce</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഹൈദരാബാദ്: &lt;/strong&gt;ഇന്ത്യൻ ബാഡ്‌മിന്റൺ വനിതാ താരവും ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ സൈന നെഹ്‌വാൾ വിവാഹമോചിതയാകുന്നു. ഏഴ് വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് സൈനയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.&lt;/p&gt;
&lt;p&gt;&apos;ജീവിതം ചിലപ്പോൾ നമ്മെ വ്യത്യസ്‌ത ദിശകളിലേക്ക് കൊണ്ടുപോകും. ഏറെ ആലോചനകൾക്ക് ശേഷം ഞാനും കശ്യപ് പരുപ്പള്ളിയും വേർപിരിയാൻ തീരുമാനിച്ചു. സമാധാനവും ശാന്തിയും വളർച്ചയും ഞങ്ങൾ തിരഞ്ഞെടുത്തു. ഇന്നുവരെ നൽകിയ നിരവധി ഓർമ്മകൾക്ക് നന്ദിയുണ്ട്. അതോടൊപ്പം മുന്നോട്ടുള്ള ജീവിതത്തിൽ എല്ലാ ആശംസകളും നേരുന്നു. ഈ സമയം ഞങ്ങളുടെ സ്വകാര്യതയെ മനസിലാക്കിയതിനും ബഹുമാനിക്കുന്നതിലും നന്ദിയുണ്ട്.&apos; സൈന കുറിച്ചു.ഹരിയാന സ്വദേശിയായ സൈന നെഹ്‌വാൾ 2008ൽ ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് വിജയിച്ചതോടെയാണ് ലോകശ്രദ്ധ ആകർഷിച്ചത്. അതേ വർഷം ഒളിമ്പിക്സിൽ ക്വാർട്ടർ ഫൈനലിലെത്തി. 2009ൽ അർജുന അവാർഡും 2010ൽ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡും നേടിയ സൈന ബാ‌ഡ്‌മിന്റണിൽ ലോക ഒന്നാം റാങ്ക് നേടിയ ഒരേയൊരു ഇന്ത്യക്കാരിയുമാണ്.2014 കോമൺവെൽത്ത് ഗെയിംസിൽ ഗോൾഡ് മെഡൽ ജേതാവാണ് 38കാരനായ പരുപ്പള്ളി കശ്യപ്. 2012 ഒളിമ്പിക്‌സിൽ ക്വാർട്ടർ ഫൈനലിലെത്തിയയാളാണ്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-07-14 06:42:38</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കെസിഎൽ താരലേലം; സഞ്ജുവിനെ റെക്കോ‌‌‌ർഡ് തുകയ്ക്ക് സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്</title>
        <link>https://nattuvartha.news/news/Sports/all/sanju-samson-is-the-most-expensive-player-in-the-kcl</link>
        <guid>https://nattuvartha.news/news/Sports/all/sanju-samson-is-the-most-expensive-player-in-the-kcl</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1751697306_164213.jpg</url>
          <title>കെസിഎൽ താരലേലം; സഞ്ജുവിനെ റെക്കോ‌‌‌ർഡ് തുകയ്ക്ക് സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്</title>
          <link>https://nattuvartha.news/news/Sports/all/sanju-samson-is-the-most-expensive-player-in-the-kcl</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; കേരള ക്രിക്കറ്റ് ലീഗ് ലേലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 26.80 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. സഞ്ജുവിന്റെ അടിസ്ഥാന വില 3 ലക്ഷമായിരുന്നെങ്കിലും കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂർ ടൈറ്റൻസ്, ട്രിവാൻഡ്രം റോയൽസ് എന്നിവർ തമ്മിലുള്ള കടുത്ത ലേലമാണ് വില ഉയരാൻ കാരണമായത്. ഇതോടെ കെസിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായി സഞ്ജു.&lt;/p&gt;
&lt;p&gt;തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ലേലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 26.80 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. സഞ്ജുവിന്റെ അടിസ്ഥാന വില 3 ലക്ഷമായിരുന്നെങ്കിലും കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂർ ടൈറ്റൻസ്, ട്രിവാൻഡ്രം റോയൽസ് എന്നിവർ തമ്മിലുള്ള കടുത്ത ലേലമാണ് വില ഉയരാൻ കാരണമായത്. ഇതോടെ കെസിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായി സഞ്ജു.&lt;/p&gt;]]></description>
        <pubDate>2025-07-05 06:33:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാറപകടം; ലിവര്‍പൂള്‍ താരം ഡിയോഗോ ജോട്ടയ്ക്ക് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/Sports/all/diogo-jota-dies-car-crash</link>
        <guid>https://nattuvartha.news/news/Sports/all/diogo-jota-dies-car-crash</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1751534217_949769.jpg</url>
          <title>കാറപകടം; ലിവര്‍പൂള്‍ താരം ഡിയോഗോ ജോട്ടയ്ക്ക് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/Sports/all/diogo-jota-dies-car-crash</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മാഡ്രിഡ്: &lt;/strong&gt;ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് സ്ട്രൈക്കല്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു. 28 വയസായിരുന്നു. വടക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ സമോറ നഗരത്തില്‍ താരം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് സ്പാനിഷ് മാധ്യമം മാഴ്സ റിപ്പോര്‍ട്ട് ചെയ്തു. താരത്തിന്റെ സഹോദരനും ഫുട്ബോള്‍ താരവുമായ ആന്‍ഡ്രെയും ഒപ്പമുണ്ടായിരുന്നു. അപകടത്തില്‍ തീ പിടിച്ച ജോട്ടയുടെ കാര്‍ കത്തിയമര്‍ന്നതായാണ് റിപ്പോര്‍ട്ട്.&lt;/p&gt;
&lt;p&gt;1996-ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് അക്കാദമിയിലൂടെയാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 2016-ല്‍ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്‌സിലെത്തി. 2020-ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബ്ബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്.വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് താരത്തിന്റെ മരണം.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-07-03 09:13:49</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പാരീസ് ഡയമണ്ട് ലീഗ്; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഒന്നാമത്</title>
        <link>https://nattuvartha.news/news/Sports/all/neeraj-chopra-paris-diamond-league-win</link>
        <guid>https://nattuvartha.news/news/Sports/all/neeraj-chopra-paris-diamond-league-win</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1750478558_714707.jpg</url>
          <title>പാരീസ് ഡയമണ്ട് ലീഗ്; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഒന്നാമത്</title>
          <link>https://nattuvartha.news/news/Sports/all/neeraj-chopra-paris-diamond-league-win</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പാരീസ്:&lt;/strong&gt; പാരീസ് ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഒന്നാമത്. 88.16 മീറ്ററാണ് എറിഞ്ഞത്. ആദ്യ ത്രോയിലാണ് നീരജ് ഇത്രയും ദൂരം കണ്ടെത്തിയത്. ജർമനിയുടെ ജൂലിയൻ വെബ്ബർ (87.88 മീറ്റർ) രണ്ടാമതെത്തി. സീസണിലെ ഡയമണ്ട് ലീഗിൽ ആദ്യമായിട്ടാണ് നീരജ് ഒന്നാം സ്ഥാനം നേടുന്നത്. സീസണിൽ രണ്ടാമത്തെ ഡയമണ്ട് ലീഗ് മീറ്റാണിത്.&lt;/p&gt;
&lt;p&gt;ദോഹ മീറ്റിൽ 90 മീറ്ററെന്ന കടമ്പ ഇന്ത്യൻ താരം പിന്നിട്ടിരുന്നു. 90.23 മീറ്റർ എറിഞ്ഞ നീരജ് ജർമ്മനിയുടെ ജൂലിയൻ വെബറിന് പിന്നിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. എട്ടുവർഷത്തിന് ശേഷമാണ് പാരീസ് ഡയമണ്ട് ലീഗിൽ നീരജ് മത്സരിക്കുന്നത്. 2017-ൽ 84.67 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.&lt;/p&gt;]]></description>
        <pubDate>2025-06-21 04:00:15</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ന്യൂസീലൻഡ്-ഇന്ത്യ ട്വന്റി 20 ക്രിക്കറ്റ് തിരുവനന്തപുരത്ത്</title>
        <link>https://nattuvartha.news/news/Sports/all/ndia-new-zealand-t20-match-thiruvanathapuram-</link>
        <guid>https://nattuvartha.news/news/Sports/all/ndia-new-zealand-t20-match-thiruvanathapuram-</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1749881544_984299.jpg</url>
          <title>ന്യൂസീലൻഡ്-ഇന്ത്യ ട്വന്റി 20 ക്രിക്കറ്റ് തിരുവനന്തപുരത്ത്</title>
          <link>https://nattuvartha.news/news/Sports/all/ndia-new-zealand-t20-match-thiruvanathapuram-</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായുള്ള ട്വന്റി 20 മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. 2026 ജനുവരിയിലാണ് മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളുമടങ്ങുന്ന പര്യടനത്തിനായി ന്യൂസീലൻഡ് ടീം എത്തുന്നത്. ജയ്‌പുർ, മൊഹാലി, ഇന്ദോർ, രാജ്കോട്ട്, ഗുവാഹാട്ടി, ഹൈദരാബാദ്, നാഗ്പുർ എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങൾ നടക്കുക. മത്സരത്തിന്റെ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.&lt;/p&gt;
&lt;p&gt;2026 ഫെബ്രുവരിയിൽ ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായിട്ടാണ് മത്സരമെന്നത് ശ്രദ്ധേയമാണ്. ഇതിനുശേഷം ഏപ്രിലിൽ കാര്യവട്ടം ഇന്ത്യയുടെ ഒരു ഏകദിന മത്സരത്തിന് വേദിയാകുമെന്നും ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-06-14 06:10:49</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബെം​ഗളൂരു ദുരന്തം; വിരാട് കോലിക്കെതിരേ പരാതി</title>
        <link>https://nattuvartha.news/news/Sports/all/complaint-against-virat-kohli-in-connection-with-bengaluru-stampede</link>
        <guid>https://nattuvartha.news/news/Sports/all/complaint-against-virat-kohli-in-connection-with-bengaluru-stampede</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1749267097_577446.jpg</url>
          <title>ബെം​ഗളൂരു ദുരന്തം; വിരാട് കോലിക്കെതിരേ പരാതി</title>
          <link>https://nattuvartha.news/news/Sports/all/complaint-against-virat-kohli-in-connection-with-bengaluru-stampede</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബെംഗളൂരു&lt;/strong&gt;: ഐപിഎൽ കിരീടവിജയാഘോഷത്തോടനുബന്ധിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തിനുസമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ വിരാട് കോലിക്കെതിരേ പോലീസിൽ പരാതി.കബ്ബോണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. സോഷ്യല്‍ ആക്ടിവിസ്റ്റായ വെങ്കടേഷ് എന്നയാളാണ് പരാതിക്കാരന്‍.&lt;/p&gt;
&lt;p&gt;സംഭവത്തിന് പിന്നാലെ കോലി ലണ്ടനിലേക്ക് മടങ്ങിയത് സംശയത്തിന് ഇടനല്‍കിയതായി പരാതിയില്‍ പറയുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ കോലി ആരാധകരെ പ്രോത്സാഹിപ്പിച്ചുവെന്നും എന്നാല്‍ സുരക്ഷ സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിന്റെ കീഴില്‍ ഈ പരാതിയും പരിഗണിക്കുമെന്നാണ് പോലീസ് അറിയിക്കുന്നത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കും പരാതിയും പരിശോധിക്കപ്പെടുക.&lt;/p&gt;]]></description>
        <pubDate>2025-06-07 03:29:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
          </channel>
      </rss>