<?xml version="1.0" encoding="UTF-8"?>
      <rss version="2.0"
          xmlns:dc="http://purl.org/dc/elements/1.1/"
          xmlns:sy="http://purl.org/rss/1.0/modules/syndication/"
          xmlns:admin="http://webns.net/mvcb/"
          xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
          xmlns:content="http://purl.org/rss/1.0/modules/content/">
          <channel>
            <title>Regional News | Latest Malayalam News | Breaking News  - Category: Sections</title>
            <link>https://nattuvartha.news/rss/category/sections</link>
            <description>Regional News | Latest Malayalam News | Breaking News  - Category: Sections</description>
            <dc:language>mal</dc:language>
            <dc:creator></dc:creator>
            <dc:creator>Copyright © 2022 Beca Media &amp; Advertising - All Rights Reserved Near Govt: Hospital, Nut Street, Vadakara</dc:creator>
            
      <item>
        <title>വീര്‍ത്ത് സോഫ്റ്റായ ചപ്പാത്തി  ഉണ്ടാക്കാൻ ചില എളുപ്പവഴികളുണ്ട്</title>
        <link>https://nattuvartha.news/news/Sections/all/how-to-cook-soft-and-ballooned-chappathi-in-home</link>
        <guid>https://nattuvartha.news/news/Sections/all/how-to-cook-soft-and-ballooned-chappathi-in-home</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785386937_909851.jpg</url>
          <title>വീര്‍ത്ത് സോഫ്റ്റായ ചപ്പാത്തി  ഉണ്ടാക്കാൻ ചില എളുപ്പവഴികളുണ്ട്</title>
          <link>https://nattuvartha.news/news/Sections/all/how-to-cook-soft-and-ballooned-chappathi-in-home</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബ&lt;/strong&gt;ലൂണ്‍ പോലെ വീര്‍ത്ത ചപ്പാത്തി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാല്‍ ഇവ വീട്ടില്‍ ഉണ്ടാക്കിയെടുക്കാന്‍ പലരും മെനക്കിടാറില്ല. പക്ഷേ വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരത്തില്‍ ചപ്പാത്തി ഉണ്ടാക്കിയെടുക്കാന്‍ കഴിയും. പക്ഷേ ഇതിനായി ഗോതമ്പ് മാവ് തിരഞ്ഞെടുക്കുന്നത് മുതല്‍ ചപ്പാത്തി ചുട്ടെടുക്കുന്നത് വരെ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ വളരെ ശ്രദ്ധയോടെ വേണം ഇത് ചെയ്യാന്‍.ചെറിയ ഒരു അശ്രദ്ധ പോലും ചപ്പാത്തിയുടെ ഗുണനിലവാരത്തെ കാര്യമായി ബാധിച്ചേക്കാം. നല്ല ഗുണനിലവാരമുള്ള ഗോതമ്പ് പൊടി തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പൊടിയുടെ ഗുണനിലവാരം ചപ്പാത്തിയുടെ സ്വാദിനേയും ഗുണനിലവാരത്തേയും സ്വാധീനിക്കും.&amp;nbsp;&lt;/p&gt;
&lt;p&gt;&amp;nbsp;ചപ്പാത്തിയുണ്ടാക്കാന്‍ നല്ലത് പൊടിപ്പിച്ചെടുത്ത മാവ് ഉപയോഗിക്കുന്നതാണ്. മാവ് തയ്യാറാക്കുമ്പോള്‍ ഒരേ സമയം ഒരുപാട് വെള്ളം ചേര്‍ക്കുന്നതിന് പകരം അല്‍പ്പം അല്‍പ്പമായി ചേര്‍ത്ത് കൊടുക്കുന്നതാണ്.ചെറിയ അളവില്‍ ഒന്നിലധികം തവണയായി വെള്ളം ചേര്‍ത്ത് കൊടുക്കുന്നത് മാവിന്റെ സന്തുലിത അവസ്ഥ നിലനിര്‍ത്തുകയും മെച്ചപ്പെട്ട സ്വാദില്‍ ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുകയും ചെയ്യും.&amp;nbsp;&lt;/p&gt;
&lt;p&gt;മാവ് കുഴയ്ക്കുമ്പോള്‍ പച്ചവെള്ളത്തിന് പകരം ഇളം ചൂട് വെള്ളം ചേര്‍ത്ത് കൊടുക്കുന്നതാണ് നല്ലത്. ഇത് മാവിലെ ഗ്ലൂറ്റന്‍ സജീവമാകുന്നതിനും അതിലൂടെ നല്ല വഴക്കമുള്ളതാകുന്നതിനും സഹായിക്കും. അതുപോലെ തന്നെ സോഫ്റ്റായി ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യും. കൈപ്പത്തി ഉപയോഗിച്ച് നന്നായി മാവ് കുഴയ്ക്കുകയാണ് പിന്നീട് ചെയ്യേണ്ടത്. ഇതിന് ശേഷം മീഡിയം ഫ്‌ളേമില്‍ തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുന്ന ചപ്പാത്തി വളരെ മൃദുവായിരിക്കുകയും ബലൂണ്‍ പോലെ വീര്‍ത്ത് വരികയും ചെയ്യും.&lt;/p&gt;]]></description>
        <pubDate>2026-07-30 04:47:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കുറുന്തോടി നോച്ചിയില്‍ യാദവ് കൃഷ്ണ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/yadav-krishna-passed-away</link>
        <guid>https://nattuvartha.news/news/Sections/all/yadav-krishna-passed-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785309039_289252.jpg</url>
          <title>കുറുന്തോടി നോച്ചിയില്‍ യാദവ് കൃഷ്ണ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/yadav-krishna-passed-away</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മണിയൂര്‍:&lt;/strong&gt; കുറുന്തോടി മാപ്പിള എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി യാദവ് കൃഷ്ണ (7)അന്തരിച്ചു. നോച്ചിയില്‍ ബിജു, ജിജ ദമ്പതികളുടെ മകനാണ്. സഹോദരി: സ്വാതി.സംസ്‌കാരം ഇന്ന് (ബുധന്‍) ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.&lt;/p&gt;]]></description>
        <pubDate>2026-07-29 07:08:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മണിയൂർ തെക്കേടത്ത് അനിൽ കുമാർ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/thekkedath-anilkumar-obituary</link>
        <guid>https://nattuvartha.news/news/Sections/all/thekkedath-anilkumar-obituary</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785207783_222923.jpg</url>
          <title>മണിയൂർ തെക്കേടത്ത് അനിൽ കുമാർ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/thekkedath-anilkumar-obituary</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മണിയൂർ : &lt;/strong&gt; തെക്കേടത്ത് പരേതനായ ഗംഗാധരൻ നമ്പ്യാരുടെ മകൻ  &apos;ശ്രേയസി&apos;ൽ എം. സി അനിൽ കുമാർ (58 - വിമുക്ത ഭടൻ) അന്തരിച്ചു.&lt;/p&gt;
&lt;p&gt;ഭാര്യ: ബിന്ദു (ടീച്ചർ അഴിയൂർ ഈസ്റ്റ് യു പി സ്കൂൾ).മക്കൾ:  ആനന്ദ്, മീനാക്ഷി.അമ്മ:  ശാന്ത.സഹോദരങ്ങൾ:അനിത (സീനിയർ സൂപ്രണ്ട് ആർ ഡി ഒ ഓഫീസ് വടകര),സുനിത (ടീച്ചർ, കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹൈസ്കൂൾ), പരേതനായ സുനിൽ (പ്രധാന അധ്യാപകൻ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ  ഹൈസ്കൂൾ). സംസ്കാരം:  -28-07-2026 രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.&lt;/p&gt;]]></description>
        <pubDate>2026-07-28 03:01:14</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മംഗലശ്ശേരിയിൽ മാർഗരറ്റ് സെബാസ്റ്റ്യൻ നിര്യാതയായി</title>
        <link>https://nattuvartha.news/news/Sections/all/maruthonkara-margaret-Sebastian-passes-away</link>
        <guid>https://nattuvartha.news/news/Sections/all/maruthonkara-margaret-Sebastian-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784975745_445712.jpg</url>
          <title>മംഗലശ്ശേരിയിൽ മാർഗരറ്റ് സെബാസ്റ്റ്യൻ നിര്യാതയായി</title>
          <link>https://nattuvartha.news/news/Sections/all/maruthonkara-margaret-Sebastian-passes-away</link>
        </image>
        <description><![CDATA[&lt;p&gt;മരുതോങ്കര: മംഗലശ്ശേരിയിൽ മാർഗരറ്റ് സെബാസ്റ്റ്യൻ (കുഞ്ഞമ്മ 77) നിര്യാതയായി. കാഞ്ഞിരപ്പള്ളി ഇലവുങ്കൽ കുടുംബാംഗമാണ്. സംസ്ക്കാര ശുശ്രൂഷകൾ ഞായറാഴ്ച  ഉച്ചക്ക് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, മരുതോങ്കര സെന്റ് മേരിസ് ഫൊറോന പള്ളി കുടുംബക്കല്ലറയിൽ. ഭർത്താവ് എം. സി. സെബാസ്റ്റ്യൻ (തെയ്യാച്ചൻ).&amp;nbsp;&lt;/p&gt;
&lt;p&gt;മക്കൾ: ബിനു സെബാസ്റ്റ്യൻ (ബിസിനസ്, അമേരിക്ക), ബിന്ദു സെബാസ്റ്റ്യൻ (ക്രിയേറ്റീവ് മാനേജർ, ഓക്സ്ഫോഡ് പ്രസ്, ഡൽഹി), ബീന സോയപ്പൻ, ബിനി ജോയപ്പൻ (ഇരുവരും കോഴിക്കോട്). മരുമക്കൾ: സോണിയ ബിനു, പാലാപറമ്പിൽ കോടഞ്ചേരി (അമേരിക്ക), രശ്മി ബിന്ദു (ഡൽഹി), സോയപ്പൻ സെബാസ്റ്റ്യൻ, പെരിഞ്ചേരിയിൽ (ബിസിനസ്, കോഴിക്കോട് ), ജോയപ്പൻ സെബാസ്റ്റ്യൻ, പെരിഞ്ചേരിയിൽ (ദുബായ് ).&lt;/p&gt;]]></description>
        <pubDate>2026-07-25 10:32:45</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഖത്തറിൽ വാഹനാപകടം; വാണിമേൽ സ്വദേശിക്ക് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/Sections/all/qatar-vehicle-accident-young-man-dies</link>
        <guid>https://nattuvartha.news/news/Sections/all/qatar-vehicle-accident-young-man-dies</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784972877_62645.jpg</url>
          <title>ഖത്തറിൽ വാഹനാപകടം; വാണിമേൽ സ്വദേശിക്ക് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/Sections/all/qatar-vehicle-accident-young-man-dies</link>
        </image>
        <description><![CDATA[&lt;p&gt;വാണിമേൽ: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ വാണിമേൽ സ്വദേശിക്ക് ദാരുണാന്ത്യം. വാണിമേൽ കല്ലേരിൻ്റെവിടെ മുഹമ്മദ് (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി റയ്യാനിലെ മൈദറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചായിരുന്നു അപകടം.&amp;nbsp;&lt;/p&gt;
&lt;p&gt;ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ; കേളോത്തുംപൊയിൽ ഇർഫാന (നരിപ്പറ്റ). മക്കൾ: മെഹബിൻ, മെഹഫിൻ, മെഹർ. പിതാവ് : പി പി മൊയ്‌തു കോടിയൂറ, ഉമ്മ കല്ലേരി പാത്തു. സഹോദരൻ. ഫാദിൽ കല്ലേരി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-25 09:45:50</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>പുത്തൂർ ജാനകി സദനത്തിൽ ജാനകി അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/puthoor-janaki-sadanam-janaki-passes-away</link>
        <guid>https://nattuvartha.news/news/Sections/all/puthoor-janaki-sadanam-janaki-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784972397_939700.jpg</url>
          <title>പുത്തൂർ ജാനകി സദനത്തിൽ ജാനകി അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/puthoor-janaki-sadanam-janaki-passes-away</link>
        </image>
        <description><![CDATA[&lt;p&gt;വടകര: പുത്തൂർ ജാനകി സദനത്തിൽ പരേതനായ കക്കൻ ചന്തുവിൻറെ ഭാര്യ ജാനകി (79) അന്തരിച്ചു. വടകര തെരുവിലെ പരേതരായ കുന്നത്താൻ കണ്ണൻറെയും പാലയാടൻ ലക്ഷ്മിയുടേയും മകളാണ്. മക്കൾ; ജയന്തി,  ജയശ്രീ,  ജയൻ. മരുമക്കൾ:  ആർ ഭാസ്കരൻ (ഔവർ കോളേജ്), പ്രേമൻ, പ്രഷീന. സഹോദരങ്ങൾ: പ്രഭാകരൻ, ബാലൻ, വാസന്തി.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-25 09:37:20</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>പുറമേരി പടിഞ്ഞാറെ പൊട്ടക്കുളങ്ങര അനീഷ് അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/purameri-aneesh-passes-away</link>
        <guid>https://nattuvartha.news/news/Sections/all/purameri-aneesh-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784808981_458704.jpg</url>
          <title>പുറമേരി പടിഞ്ഞാറെ പൊട്ടക്കുളങ്ങര അനീഷ് അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/purameri-aneesh-passes-away</link>
        </image>
        <description><![CDATA[&lt;p&gt;പുറമേരി: പടിഞ്ഞാറെ പൊട്ടക്കുളങ്ങര അനീഷ് (43) അന്തരിച്ചു. വൈക്കിലശ്ശേരി വാണിപറമ്പത്ത് തറവാട് കുടുംബാംഗമാണ്. അച്ഛൻ : കേളപ്പൻ അമ്മ : ജാനു  ഭാര്യ : നിമിഷ, മകൾ : ജാനുഷ. സഹോദരങ്ങൾ : ശോഭ, അജില , അജീഷ്, അശ്വന്ത്.&lt;/p&gt;]]></description>
        <pubDate>2026-07-23 12:10:46</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>നാദാപുരം റോഡ് കാവുള്ളാംമീത്തൽ രാഘവൻ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/nadapuram-road-km-raghavan-passes-away</link>
        <guid>https://nattuvartha.news/news/Sections/all/nadapuram-road-km-raghavan-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784803101_105321.jpg</url>
          <title>നാദാപുരം റോഡ് കാവുള്ളാംമീത്തൽ രാഘവൻ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/nadapuram-road-km-raghavan-passes-away</link>
        </image>
        <description><![CDATA[&lt;p&gt;മടപ്പള്ളി: നാദാപുരം റോഡിലെ കാവുള്ളാംമീത്തൽ കെഎം രാഘവൻ (79) അന്തരിച്ചു. ഭാര്യ :പരേതയായ ചന്ദ്രി. മക്കൾ: റീഷ, ഷാജി (ഷാർജ , )ജിഷ (സിപിഐ എം പണിക്കോട്ടി കിഴക്ക് ബ്രാഞ്ച് മെമ്പർ ), ഷീറ (സിപി ഐഎം വല്ലത്തു താഴ ബ്രാഞ്ച് മെമ്പർ ). മരുമക്കൾ: പവിത്രൻ (ഓർക്കാട്ടേരി ),ലിജിന (എടച്ചേരി ), സുകുമാരൻ (പണിക്കോട്ടി ), സന്തോഷ്‌ (സി പിഐഎം നാദാപുരം റോഡ് ടൗൺ ബ്രാഞ്ച് മെമ്പർ ).&amp;nbsp;&lt;/p&gt;
&lt;p&gt;സഹോദരങ്ങൾ: കെ എം ശ്രീധരൻ (സിപിഐ എം നാദാപുരം റോഡ് ബ്രാഞ്ച് മെമ്പർ ),കെ എം മുകുന്ദൻ (സി പി ഐ എം ഊരാളുങ്കൽ ലോക്കൽ കമ്മിറ്റി മെമ്പർ ), കെ എം രാധ, കെ എം സത്യൻ (സി പി ഐ എം ഊരാളുങ്കൽ ലോക്കൽ സെക്രട്ടറി, വടകര ബ്ലോക്ക്‌ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), കെ എം അശോകൻ (സിപിഐഎം നാദാപുരം റോഡ് ബ്രാഞ്ച് മെമ്പർ , യുഎൽസിസി എസ്‌ ഊരാളുങ്കൽ ), പരേതരായ ജാനു, ശാരദ.&lt;/p&gt;]]></description>
        <pubDate>2026-07-23 10:03:53</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>പ്രതിഷേധ പ്രകടനം നടത്തി</title>
        <link>https://nattuvartha.news/news/Sections/all/delhi-protest-congress-strike-aroor</link>
        <guid>https://nattuvartha.news/news/Sections/all/delhi-protest-congress-strike-aroor</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784735085_400165.jpg</url>
          <title>പ്രതിഷേധ പ്രകടനം നടത്തി</title>
          <link>https://nattuvartha.news/news/Sections/all/delhi-protest-congress-strike-aroor</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;അരൂർ :&lt;/strong&gt; ഡൽഹിയിൽ കോൺഗ്രസ് നോക്കളെ തല്ലിച്ച തച്ചതിൽ പ്രതിഷേധിച്ച് അരൂരിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ചെത്തിൽ കുമാരൻ , പി ശ്രീലത, പി വിജയൻ, എ o.കെ ശശി, ടി.കെ വാസു ,എം സുധാകരൻ, പി എം ബാബു,  നേതൃത്വം നൽകി&lt;/p&gt;]]></description>
        <pubDate>2026-07-22 15:42:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ചെരണ്ടത്തൂർ ശ്രീനികേതനം കെ അരവിന്ദാക്ഷൻ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/cherandathoor-k-aravindhakshan-passes-away</link>
        <guid>https://nattuvartha.news/news/Sections/all/cherandathoor-k-aravindhakshan-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784636137_144666.jpg</url>
          <title>ചെരണ്ടത്തൂർ ശ്രീനികേതനം കെ അരവിന്ദാക്ഷൻ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/cherandathoor-k-aravindhakshan-passes-away</link>
        </image>
        <description><![CDATA[&lt;p&gt;ചെരണ്ടത്തൂർ: വാട്ടർ അതോറിറ്റി റിട്ട :ഡി വിഷണൽ എക്കൗണ്ടൻ്റ് ശ്രീനികേതനം കെ അരവിന്ദാക്ഷൻ (61) അന്തരിച്ചു. വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് ഡിവിഷൻ കമ്മറ്റി അംഗമാണ്. പിതാവ് : വരിക്കോളിയിലെ പരേതനായ കുനിയിൽ ശങ്കരക്കുറുപ്പ്. മാതാവ്: പരേതയായ ജാനകി അമ്മ. ഭാര്യ: ബിന്ദു.  സഹോദരങ്ങൾ: കെ പ്രേമൻ (ടാക്സ് കൺസൽട്ടൻ്റ് കല്ലാച്ചി, എക്സിക്യൂട്ടീവ് മെമ്പർ കോൺഗ്രസ് നാദാപുരം ബ്ലോക്ക് കമ്മറ്റി ), കെ ഇന്ദിര (മേപ്പയൂർ ). സഞ്ചയനം: വ്യാഴം.&lt;/p&gt;]]></description>
        <pubDate>2026-07-21 12:13:34</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഡെങ്കിപ്പനി വ്യാപകം; കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ്</title>
        <link>https://nattuvartha.news/news/Sections/all/dengue-fever-prevention-symptoms-health-alert</link>
        <guid>https://nattuvartha.news/news/Sections/all/dengue-fever-prevention-symptoms-health-alert</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784611259_630432.jpg</url>
          <title>ഡെങ്കിപ്പനി വ്യാപകം; കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ്</title>
          <link>https://nattuvartha.news/news/Sections/all/dengue-fever-prevention-symptoms-health-alert</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു. ചെറിയ അളവ് വെള്ളത്തിൽപ്പോലും ഈഡിസ് കൊതുകുകൾ മുട്ടയിട്ടു പെരുകും. ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടനശീകരണം നടത്തിയാൽ മാത്രമേ പ്രതിരോധം സാധ്യമാകൂ.&lt;/p&gt;
&lt;p&gt;പനിയോടൊപ്പം തലവേദന, കണ്ണിനു പുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ ശരീരത്തിൽ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. തുടർച്ചയായ ഛർദ്ദി, വയറുവേദന, ശരീരഭാഗങ്ങളിൽനിന്ന് രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്തു മരവിക്കുക, തളർച്ച, രക്തസമ്മർദം വല്ലാതെ താഴുക, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ തുടങ്ങിയവ ഡെങ്കിപ്പനിയുടെ അപായസൂചനകളാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഡെങ്കിപ്പനി ബാധിതർ പകൽസമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂർണമായും കൊതുകു വലയ്ക്കുള്ളിൽ ആയിരിക്കണം.ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാൽ സ്വയം ചികിത്സ ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.&lt;/p&gt;]]></description>
        <pubDate>2026-07-21 05:16:57</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നസീബ് മൻസിൽ അമ്മദ് നിര്യാതനായി</title>
        <link>https://nattuvartha.news/news/Sections/all/keezhariyoor-naseeb-mansil-ammadh-passes-away</link>
        <guid>https://nattuvartha.news/news/Sections/all/keezhariyoor-naseeb-mansil-ammadh-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784549476_108537.jpg</url>
          <title>നസീബ് മൻസിൽ അമ്മദ് നിര്യാതനായി</title>
          <link>https://nattuvartha.news/news/Sections/all/keezhariyoor-naseeb-mansil-ammadh-passes-away</link>
        </image>
        <description><![CDATA[&lt;p&gt;കീഴരിയൂർ : നസീബ് മൻസിൽ അമ്മദ് നിര്യാതനായി. പരേതയായ ജമീല ചാലിൽ, ഷക്കീല  എന്നിവർ ഭാര്യമാരാണ്. മക്കൾ; ജാസിം (ബഹ്‌റിൻ), ജാസിദ് ( ഫറോക്ക് കോളേജ് ), ജസില (ആനവാതിക്കൽ), ഷാമിൽ. മരുമക്കൾ; ഹർഷാദ് ആന വാതിക്കൽ (ദുബായ്), ഹർഷിന രാമല്ലൂർ, ഷിബില മാവൂർ.&lt;/p&gt;]]></description>
        <pubDate>2026-07-20 12:08:23</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഒമാനിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു, രണ്ടു പേർക്ക് പരിക്ക്</title>
        <link>https://nattuvartha.news/news/Sections/all/road-accident-near-salalah-in-oman</link>
        <guid>https://nattuvartha.news/news/Sections/all/road-accident-near-salalah-in-oman</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784526144_726625.jpg</url>
          <title>ഒമാനിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു, രണ്ടു പേർക്ക് പരിക്ക്</title>
          <link>https://nattuvartha.news/news/Sections/all/road-accident-near-salalah-in-oman</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സലാല:&lt;/strong&gt; സലാല- ഹൈമ റോഡിൽ ഞായറാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കണ്ണുർ താഴെചൊവ്വ ഇളയാവൂർ സീബ് മൻസിലിൽ മുഹമ്മദ് ഷാനിദിന്റെ ഭാര്യ താഴെചൊവ്വ തിലന്നൂർ ബർഷമഹലിൽ ഫാത്തിമത്ത് ഷാനയാണ് (24) മരിച്ചത്. ഭർത്താവ് മുഹമ്മദ് ഷാനിദിനെയും (31) കൂടെ യാത്ര ചെയ്ത മുഹമ്മദ് അനസ് പൂളക്കലിനെയും (26) പരിക്കുകളോടെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.&lt;/p&gt;
&lt;p&gt;ഹൈമയിൽ ​സൈൻ ബോർഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഞായറാഴ്ച വൈകീട്ടാണ് അപകടം. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം. മസ്കത്തിലെ സീബിൽ ഫാൽക്കൺ ഗ്രാഫിക്സ്’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും.അടുത്തിടെയാണ് ഫാത്തിമത്ത് ഷാന വിസിറ്റ് വിസയിൽ ഒമാനിലെത്തിയത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-20 05:38:51</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മാക്കൂൽ പീടിക വലിയ പറമ്പത്ത് അബൂബക്കർ നിര്യാതനായി</title>
        <link>https://nattuvartha.news/news/Sections/all/vatakara-makkool-peedika-valiya-parambath-aboobecker-passs-away</link>
        <guid>https://nattuvartha.news/news/Sections/all/vatakara-makkool-peedika-valiya-parambath-aboobecker-passs-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784291413_989748.jpg</url>
          <title>മാക്കൂൽ പീടിക വലിയ പറമ്പത്ത് അബൂബക്കർ നിര്യാതനായി</title>
          <link>https://nattuvartha.news/news/Sections/all/vatakara-makkool-peedika-valiya-parambath-aboobecker-passs-away</link>
        </image>
        <description><![CDATA[&lt;p&gt;വടകര: മാക്കൂൽ പീടിക വലിയ പറമ്പത്ത് വി പി അബൂബക്കർ (60) നിര്യാതനായി. അസ്സയിനാർ ഹാജി- ഫാത്തിമ ദമ്പതികളുടെ മകനാണ്. പുതിയാപ്പ് ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, മഹല്ല് കമ്മറ്റി മുൻ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമാണ്. ഭാര്യ; അഫ്സത്ത്. മക്കൾ;  ഹാഷിർ ,അർഷാദ്,  അജാസ്, അഫ്നാസ്. മരുമക്കൾ; ലൈക്ക, അഫ്നിദ , റിസ്‌വാന , നാജിയ. സഹോദരങ്ങൾ;  ഇബ്രാഹിം വിപി, അമ്മദ്, മൊയ്‌ദു ,മൂസ ,കദീശ, മറിയം , ആയിഷ ,നഫീസ ,സുബൈദ , ഹാജറ.&lt;/p&gt;]]></description>
        <pubDate>2026-07-17 12:26:56</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>വള്ളിക്കാട് എൻ. ടി. കെ ചന്ദ്രൻ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/vallikkad-ntk-chandran-passes-away</link>
        <guid>https://nattuvartha.news/news/Sections/all/vallikkad-ntk-chandran-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784278140_741861.jpg</url>
          <title>വള്ളിക്കാട് എൻ. ടി. കെ ചന്ദ്രൻ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/vallikkad-ntk-chandran-passes-away</link>
        </image>
        <description><![CDATA[&lt;p&gt;വള്ളിക്കാട്: എൻ. ടി. കെ ചന്ദ്രൻ പൂളക്കണ്ടി താഴക്കുനി (60) അന്തരിച്ചു. ഭാര്യ ബീന. അച്ഛൻ; പരേതനായ ബാലൻ. അമ്മ; നാരായണി. മക്കൾ; നിധുൻ, മേഘ. മരുമക്കൾ; അരുൺ, നിധുൻ. സഹോദരി; ചന്ദ്രി.&lt;/p&gt;]]></description>
        <pubDate>2026-07-17 08:47:08</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ബാക്കിവന്ന ചോറ് കൊണ്ട് സ്വാദേറിയ നാലുമണി പലഹാരമുണ്ടാക്കാം</title>
        <link>https://nattuvartha.news/news/Sections/all/leftover-rice-healthy-snack</link>
        <guid>https://nattuvartha.news/news/Sections/all/leftover-rice-healthy-snack</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784098832_508112.jpg</url>
          <title>ബാക്കിവന്ന ചോറ് കൊണ്ട് സ്വാദേറിയ നാലുമണി പലഹാരമുണ്ടാക്കാം</title>
          <link>https://nattuvartha.news/news/Sections/all/leftover-rice-healthy-snack</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ചോ&lt;/strong&gt;റ് ബാക്കി വന്നാൽ അത് വീട്ടിലെ മൃഗങ്ങൾക്ക് കൊടുക്കുകയോ വെറുതെ കളയുകയോ ആവും മിക്കവരും ചെയ്യുന്നത്. എന്നാൽ ബാക്കിയാവുന്ന ഈ ചോറ് ഒട്ടും പാഴാക്കാതെ തന്നെ വീട്ടിലെ കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന ഒരു സ്വാദേറിയ പലഹാരം ഉണ്ടാക്കാം.&amp;nbsp;&lt;/p&gt;
&lt;p&gt;എണ്ണ ഒട്ടുംതന്നെ ഉപയോഗിക്കാത്തതിനാൽ കൊളസ്‌ട്രോൾ, ഡയബറ്റീസ് തുടങ്ങിയ രോഗങ്ങളുള്ളവർക്കും ഡയറ്റ് നോക്കുന്നവർക്കും ഭയക്കാതെ ഈ പലഹാരം രുചിക്കാം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ആവശ്യമായ ചേരുവകൾ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ചോറ്&lt;/p&gt;
&lt;p&gt;നെയ്യ്&lt;/p&gt;
&lt;p&gt;തേങ്ങ ചിരകിയത്&lt;/p&gt;
&lt;p&gt;ശർക്കര പൊടിച്ചത്&lt;/p&gt;
&lt;p&gt;കശുവണ്ടി പൊടിച്ചത്&lt;/p&gt;
&lt;p&gt;ഏലയ്ക്ക പൊടിച്ചത്&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;തയ്യാറാക്കുന്ന വിധം&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ആദ്യം രണ്ട് കപ്പ് ചോറ് ഒരു മിക്‌സി ജാറിൽ അരച്ചെടുക്കണം. ഒരു പാനിൽ രണ്ട് ടേബിൾ സ്‌പൂൺ നെയ്യൊഴിച്ച് അതിൽ അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്ത് മൂപ്പിക്കണം. ഇനി നേരത്തെ അരച്ചുവച്ച ചോറും മുക്കാൽ കപ്പ് ശർക്കര പൊടിച്ചതും ചേർത്ത് നന്നായി ഇളക്കണം. അൽപം കശുവണ്ടി പൊടിച്ചതും ഏലയ്ക്ക പൊടിച്ചതും ചേർത്തിളക്കി ഉരുട്ടിയെടുത്താൻ ചോറുണ്ട റെഡിയായി. നാലുമണി പലഹാരമായി ചായക്കൊപ്പം ആസ്വദിക്കാം.&lt;/p&gt;]]></description>
        <pubDate>2026-07-15 06:58:13</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;കേരളത്തിന്റെ സ്വന്തം&apos; പൊറാട്ടയ്ക്ക് എന്ത് പറ്റി?</title>
        <link>https://nattuvartha.news/news/Sections/all/kerala-hotels-porotta-fuel-price-hike</link>
        <guid>https://nattuvartha.news/news/Sections/all/kerala-hotels-porotta-fuel-price-hike</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784018452_183768.jpg</url>
          <title>&apos;കേരളത്തിന്റെ സ്വന്തം&apos; പൊറാട്ടയ്ക്ക് എന്ത് പറ്റി?</title>
          <link>https://nattuvartha.news/news/Sections/all/kerala-hotels-porotta-fuel-price-hike</link>
        </image>
        <description><![CDATA[&lt;p&gt;വടകര: വൈകുന്നേരങ്ങളില്‍ തട്ടുകടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ഉയരുന്ന ആ മണം മലയാളിക്ക് ഒരു വികാരമാണ്. ചൂടുപുകയുന്ന കല്ലില്‍ കിടന്ന് സ്വര്‍ണ്ണനിറത്തില്‍ മൊരിഞ്ഞു വരുന്ന പൊറാട്ട! അതിലേക്ക് നല്ല നാടന്‍ കുരുമുളകും തേങ്ങാക്കൊത്തും ഇട്ട് വറ്റിച്ചെടുത്ത ബീഫ് ഉലര്‍ത്തിയതിന്റെ ചാറങ്ങനെ ഒഴിച്ച്, കൈകൊണ്ട് പിച്ചിയെടുത്ത് വായിലേക്ക് വെക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖമുണ്ട്. ഒരൊറ്റ പിടിയോടെ ദിവസം മുഴുവനുള്ള ക്ഷീണം മാറുന്ന മാജിക്.&lt;/p&gt;
&lt;p&gt;പണ്ട് ഹോട്ടലുകളില്‍ കയറിയാല്‍ മൂന്നും നാലുമെണ്ണം അനായാസം തട്ടിവിട്ടിരുന്ന മലയാളികള്‍ ഇന്ന് പലരും ഒരൊറ്റ പൊറാട്ടയില്‍ കൈ കഴുകുകയാണ്. തിന്നാനുള്ള മൂഡ് പോയെന്ന് മാത്രമല്ല, ഓര്‍ക്കുമ്പോള്‍ തന്നെ നെഞ്ചെരിച്ചിലും. എന്താണ് നമ്മുടെ പൊറാട്ടയ്ക്ക് സംഭവിച്ചത് വടകരയിലെയും കോഴിക്കോട്ടെയും മാത്രമല്ല, കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ഹോട്ടലുകളില്‍ ഇന്ന് കേള്‍ക്കുന്ന പ്രധാന പരാതിയാണിത്.&lt;/p&gt;
&lt;p&gt;പണ്ട് നൂലുപോലെ അടര്‍ന്നുമാറുന്ന ക്രിസ്പി ലെയറുകളുള്ള പൊറാട്ടയാണ് കിട്ടിയിരുന്നതെങ്കില്‍, ഇന്ന് പലയിടത്തും കിട്ടുന്നത് പുറംഭാഗം മാത്രം വെന്ത്, അകം വേവാത്ത പരുവത്തിലുള്ളവയാണ്. തിന്നുമ്പോള്‍ പശ പരുവത്തില്‍ റബ്ബര്‍ പോലെ വലിഞ്ഞു വരുന്നു. മൈദയുടെ ആ പച്ചച്ചുവ (മൈദ ചൊയക്കുന്നത്) കൃത്യമായി അറിയാം. ഒരെണ്ണം തിന്നുമ്പോഴേക്കും വയറിന് കനം തൂങ്ങുകയും ബാക്കി കഴിക്കാനുള്ള താല്പര്യം ഇല്ലാതാവുകയും ചെയ്യുന്നു.&lt;/p&gt;
&lt;p&gt;&lt;strong&gt;കാരണങ്ങള്‍ എന്തൊക്കെയാണ്&lt;/strong&gt;&lt;/p&gt;
&lt;p&gt;1. ഗ്യാസ് വിലക്കയറ്റവും തീ കുറയ്ക്കലും: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ വില കൂടിയതോടെ, പല ഹോട്ടലുകാരും ഗ്യാസ് ലാഭിക്കാന്‍ കല്ലിലെ തീ കുറച്ചു വെച്ചാണ് പൊറാട്ട ചുടുന്നത്. പൊറാട്ട നല്ലവണ്ണം വെന്ത് മൊരിയണമെങ്കില്‍ നല്ല ചൂടുള്ള കല്ലിലിട്ട് വേഗത്തില്‍ തിരിച്ചും മറിച്ചും ഇടണം. തീ കുറയുമ്പോള്‍ മാവിന്റെ ഉള്ളിലേക്ക് ചൂട് എത്തില്ല, പുറംഭാഗം മാത്രം വേഗം കളറാകും.&lt;/p&gt;
&lt;p&gt;2. കൈപ്പുണ്യമുള്ള &apos;മാസ്റ്റര്‍മാരുടെ&apos; കുറവ്: പണ്ടൊക്കെ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള തനി നാടന്‍ പൊറാട്ട മാസ്റ്റര്‍മാരുണ്ടായിരുന്നു. മാവ് കുഴയ്ക്കുന്ന പരുവം മുതല്‍ അത് വീശി ലെയറുകളാക്കുന്നത് വരെ അവരുടെ ഒരു കലയായിരുന്നു. ഇന്ന് പലയിടത്തും ഇതരസംസ്ഥാന തൊഴിലാളികളാണ് ഇത് ചെയ്യുന്നത്. കൃത്യമായ ട്രെയിനിംഗ് ഇല്ലാത്തതിനാല്‍ പലപ്പോഴും മാവ് കുഴയ്ക്കുന്നതിലും പരത്തുന്നതിലും പാകപ്പിഴകള്‍ സംഭവിക്കുന്നു.&lt;/p&gt;
&lt;p&gt;3. റെഡിമേഡ് / ഫ്രോസണ്‍ മാവിന്റെ വരവ്: സമയം ലാഭിക്കാനും പണിക്കൂലി കുറയ്ക്കാനുമായി ചില ഹോട്ടലുകള്‍ ഇപ്പോള്‍ ബള്‍ക്കായി വരുന്ന റെഡിമേഡ് മാവോ അല്ലെങ്കില്‍ പകുതി വേവിച്ച ഫ്രോസണ്‍ പൊറാട്ടകളോ വാങ്ങി ചൂടാക്കി നല്‍കുന്നുണ്ട്. ഇതാണ് ആ മൈദച്ചുവയ്ക്ക് പ്രധാന കാരണം.&lt;/p&gt;
&lt;p&gt;കേരളത്തിന്റെ &apos;ഔദ്യോഗിക ഭക്ഷണമേത്&apos; എന്ന് ചോദിച്ചാല്‍ മലയാളി ആദ്യം പറയുക പൊറാട്ടയും ബീഫും അല്ലെങ്കില്‍ പൊറാട്ടയും ചിക്കനും എന്നാണ്. ആ ഹൃദയബന്ധമാണ് ഈ വിലക്കയറ്റവും അശ്രദ്ധയും കാരണം ഇല്ലാതാകുന്നത്. ലാഭം മാത്രം നോക്കാതെ, ആ പഴയ ക്വാളിറ്റി നിലനിര്‍ത്താന്‍ ഹോട്ടലുടമകള്‍ തയ്യാറാകേണ്ടതുണ്ട്. ഗ്യാസ് വില കൂടിയെങ്കിലും കല്ലിലെ തീ കുറയ്ക്കാതെ, പാകത്തിന് വേവിച്ചെടുത്താല്‍ മാത്രമേ പഴയ കസ്റ്റമേഴ്സിനെ ഹോട്ടലുകളിലേക്ക് തിരികെ എത്തിക്കാന്‍ സാധിക്കൂ.&lt;/p&gt;]]></description>
        <pubDate>2026-07-14 08:37:44</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഉരുളക്കിഴങ്ങുകൊണ്ട് രുചികരമായ മയോണൈസ് വീട്ടിൽ തയ്യാറാക്കാം</title>
        <link>https://nattuvartha.news/news/Sections/all/home-made-mayonnaise-recipe</link>
        <guid>https://nattuvartha.news/news/Sections/all/home-made-mayonnaise-recipe</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784016361_308581.jpg</url>
          <title>ഉരുളക്കിഴങ്ങുകൊണ്ട് രുചികരമായ മയോണൈസ് വീട്ടിൽ തയ്യാറാക്കാം</title>
          <link>https://nattuvartha.news/news/Sections/all/home-made-mayonnaise-recipe</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഷ&lt;/strong&gt;വായ, ഗ്രിൽസ്, ഷവർമ തുടങ്ങിയ അറേബ്യൻ വിഭവങ്ങളിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് മയോണൈസ്. ചപ്പാത്തി, പൊറോട്ട എന്നിവയ്ക്കൊപ്പം മയോണൈസ് കഴിക്കുന്നവരുമുണ്ട്. എന്നാൽ മയോണൈസ് തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാലാവധി കഴിഞ്ഞ മയോണൈസ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനുംവരെ ഇടയാക്കിയേക്കാം.അതിനാൽ കുട്ടികൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർക്കുമായി വീട്ടിൽതന്നെ മയോണൈസ് തയ്യാറാക്കുന്നതാണ് നല്ലത്.&lt;/p&gt;
&lt;p&gt;&lt;strong&gt;തയ്യാറാക്കുന്ന വിധം&lt;/strong&gt;&lt;/p&gt;
&lt;p&gt;രണ്ട് കോഴിമുട്ടയുടെ വെള്ള, രണ്ട് വറ്റൽ മുളക് ചുട്ടത്, അര ഉരുളക്കിഴങ്ങ് പുഴുങ്ങിയത്, ആവശ്യത്തിന് ഉപ്പ്, രണ്ട് അല്ലി വെളുത്തുള്ളി, ഒന്നര ടേബിൾ സ്‌പൂൺ വിനാഗിരി, ഒന്നര ടേബിൾ സ്‌പൂൺ ബട്ടർ, കാൽ ടീസ്‌പൂൺ പഞ്ചസാര എന്നിവ മിക്‌സി ജാറിലെടുത്ത് ഒന്ന് കറക്കിയെടുക്കണം. ശേഷം രണ്ട് ടേബിൾ സ്‌‌പൂൺ പാലൊഴിച്ച് നന്നായി അരച്ചെടുക്കാം. സ്വാദിഷ്ടവും ആരോഗ്യത്തിന് ഗുണകരവുമായ മയോണൈസ് റെഡി.&lt;/p&gt;]]></description>
        <pubDate>2026-07-14 08:02:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പതിയാരക്കര നടുവയൽ മുല്ലേരി ഹാരിസ് നിര്യാതനായി</title>
        <link>https://nattuvartha.news/news/Sections/all/pathiyarakkara-mullery-haris-passes-away</link>
        <guid>https://nattuvartha.news/news/Sections/all/pathiyarakkara-mullery-haris-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783944230_536472.jpg</url>
          <title>പതിയാരക്കര നടുവയൽ മുല്ലേരി ഹാരിസ് നിര്യാതനായി</title>
          <link>https://nattuvartha.news/news/Sections/all/pathiyarakkara-mullery-haris-passes-away</link>
        </image>
        <description><![CDATA[&lt;p&gt;വടകര: പതിയാരക്കര നടുവയൽ മുല്ലേരി ഹാരിസ് (46) നിര്യാതനായി. പിതാവ്: പരേതനായ ഹസൻ മുല്ലേരി. മാതാവ് സൂഹറ. ഭാര്യ ആബിദ. മക്കൾ; ആദിൽ, അമർ ഷിഫാൻ . സഹോദരങ്ങൾ: നൗഫൽ മുല്ലേരി, ഹാജറ, ഷംസീറ, ജുമൈലത്ത്.&lt;/p&gt;]]></description>
        <pubDate>2026-07-13 12:00:54</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഇരിങ്ങൽ പറമ്പത്ത് മുകുന്ദൻ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/iringal-parambath-mukunthan-passes-away</link>
        <guid>https://nattuvartha.news/news/Sections/all/iringal-parambath-mukunthan-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783943947_793191.jpg</url>
          <title>ഇരിങ്ങൽ പറമ്പത്ത് മുകുന്ദൻ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/iringal-parambath-mukunthan-passes-away</link>
        </image>
        <description><![CDATA[&lt;p&gt;ഇരിങ്ങൽ: കോഴിക്കോട് ആകാശവാണിയിൽ ദീർഘകാലം എഞ്ചിനിയറിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്ത പറമ്പത്ത് മുകുന്ദൻ (85, വടകര തെരുവത്ത്, ഹെവൻ ഇരിങ്ങൽ) അന്തരിച്ചു. ഭാര്യ. പരേതയായ കാഞ്ചന കരുവോത്ത്. മക്കൾ. ഷീജ പറമ്പത്ത് (റിട്ട. അധ്യാപിക ജി. വി.എച്ച് എസ് എസ് മീഞ്ചന്ത ), ഷീജിത്ത്. മരുമകൻ; മുരളി ഒടിയിൽ (റിട്ട. ഓവർസീയർ, എൽ. എസ്.ജി.ഡി. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്).&lt;/p&gt;
&lt;p&gt;സഹോദരങ്ങൾ; വിജയൻ പറമ്പത്ത് (നെല്യാടിക്കടവ്), വത്സല (കൊല്ലം), ലക്ഷ്‌മി ( (എടച്ചേരി ) , പരേതരായ ശാരദ ( ചേന്ദമംഗലം) ,നാണി (പഴങ്കാവ് ) , രാജൻ പറമ്പത്ത്, ലക്ഷ്മണൻ പറമ്പത്ത്. സംസ്ക്കാരം ചൊവ്വ രാവിലെ 9 മണിക്ക് ഇരിങ്ങൽ നളന്ദ ഗ്രന്ഥാലത്തിന് സമീപമുള്ള വീട്ടുവളപ്പിൽ .&lt;/p&gt;]]></description>
        <pubDate>2026-07-13 11:56:03</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/former-emir-of-qatar-sheikh-hamad-bin-khalifa-al-thani-died-</link>
        <guid>https://nattuvartha.news/news/Sections/all/former-emir-of-qatar-sheikh-hamad-bin-khalifa-al-thani-died-</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783913680_529851.jpg</url>
          <title>ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/former-emir-of-qatar-sheikh-hamad-bin-khalifa-al-thani-died-</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ദോഹ: &lt;/strong&gt;ഖത്തറിന്റെ മുൻ ഭരണാധികാരിയായിരുന്ന ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി (74) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഖത്തറിലെ പരമോന്നത സർക്കാർ സ്ഥാപനമായ അമീരി ദിവാനാണ് മരണ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല.ഷെയ്ഖ് ഹമദിന്റെ മരണത്തെ തുടർന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;1995 മുതല്‍ 2013 വരെ ഖത്തര്‍ ഭരിച്ച ഷെയ്ഖ് ഹമദ്, പ്രകൃതിവാതക സമ്പത്ത് വിനിയോഗിച്ച് ഖത്തറിനെ ആഗോളതലത്തില്‍ സ്വാധീനമുള്ള രാജ്യമാക്കി മാറ്റിയതിൽ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ആധുനിക ഖത്തറിന്റെ ശില്‍പിയെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.ഷെയ്ഖ് ഹമദിന്റെ ഭരണകാലത്താണ് സാമ്പത്തിക വളര്‍ച്ച, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, നിക്ഷേപം എന്നീ മേഖലകളിൽ രാജ്യം വലിയ പുരോഗതി കൈവരിച്ചത്. അദ്ദേഹത്തിന്റെ ഭരണക്കാലത്താണ് ലോകപ്രശസ്ത വാർത്താ ശൃംഖലയായ അൽ ജസീറ പ്രവർത്തനം ആരംഭിച്ചത്. 2022 ഫിഫ ലോകകപ്പ് ആതിഥേയത്വത്തിനായുള്ള മുന്നൊരുക്കങ്ങൾക്കും അദ്ദേഹത്തിന്റെ നേതൃത്വമാണ് വഴിയൊരുക്കിയത്.സ്ത്രീകൾക്ക് വോട്ടവകാശവും മത്സരിക്കാനുള്ള അവകാശവും നൽകിയ നഗരസഭാ തിരഞ്ഞെടുപ്പുകൾ ആരംഭിച്ചതും അദ്ദേഹത്തിന്റെ ഭരണക്കാലത്താണ്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-13 03:31:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോൺസുലർ സേവനങ്ങൾ ജൂലൈ 19 വരെ നീട്ടി കുവൈത്തിലെ ഇന്ത്യൻ എംബസി</title>
        <link>https://nattuvartha.news/news/Sections/all/indian-embassy-in-kuwait-extends-emergency-only-consular-services-until-july-19</link>
        <guid>https://nattuvartha.news/news/Sections/all/indian-embassy-in-kuwait-extends-emergency-only-consular-services-until-july-19</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783670990_555001.jpg</url>
          <title>കോൺസുലർ സേവനങ്ങൾ ജൂലൈ 19 വരെ നീട്ടി കുവൈത്തിലെ ഇന്ത്യൻ എംബസി</title>
          <link>https://nattuvartha.news/news/Sections/all/indian-embassy-in-kuwait-extends-emergency-only-consular-services-until-july-19</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കുവൈത്ത് സിറ്റി: &lt;/strong&gt;കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ നൽകുന്ന കോൺസുലർ സേവനങ്ങൾ ജൂലൈ 19 വരെ നീട്ടി. ഈ കാലയളവിൽ അടിയന്തര സേവനങ്ങൾ മാത്രമാണ് ലഭിക്കുക. കോൺസുലർ വിഭാഗം രാവിലെ 9 മുതൽ 12 വരെ മാത്രമേ അടിയന്തര കേസുകൾ പരിഗണിക്കൂവെന്നും എംബസി അറിയിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;നേരത്തെ ജൂലൈ ഒന്ന് മുതൽ കോൺസുലർ സേവനങ്ങളുടെ കരാർ ഡി.യു ഗ്ലോബൽ ഡിജിറ്റൽ കമ്പനിക്ക് നൽകിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ സേവനങ്ങൾ എംബസിയിൽ നിന്ന് നൽകിവരികയാണ്. ഈ ക്രമീകരണമാണ് ഇപ്പോൾ ജൂലൈ 19 വരെ ദീർഘിപ്പിച്ചത്. തത്കാൽ പാസ്പോർട്ട്, എൻ.ആർ.ഐ സർട്ടിഫിക്കറ്റ്, ഇ-വിസ അപേക്ഷകൾ മാത്രമാണ് ഇപ്പോൾ സ്വീകരിക്കുക. സാധാരണ പാസ്പോർട്ട്, അറ്റസ്റ്റേഷൻ, റെഗുലർ വിസ സേവനങ്ങൾ ഈ കാലയളവിൽ ലഭ്യമാകില്ല.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-10 08:07:17</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പാൽ പിരിഞ്ഞെന്ന് കരുതി കളയല്ലേ; ഉപയോഗങ്ങൾ ഏറെയുണ്ട്</title>
        <link>https://nattuvartha.news/news/Sections/all/curdled-milk-uses</link>
        <guid>https://nattuvartha.news/news/Sections/all/curdled-milk-uses</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783588014_955450.jpg</url>
          <title>പാൽ പിരിഞ്ഞെന്ന് കരുതി കളയല്ലേ; ഉപയോഗങ്ങൾ ഏറെയുണ്ട്</title>
          <link>https://nattuvartha.news/news/Sections/all/curdled-milk-uses</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;അ&lt;/strong&gt;ടുക്കളയിൽ എല്ലാദിവസവും ഉപയോഗിക്കുന്ന ഭക്ഷണ പദാർത്ഥമാണ് പാൽ. രാവിലെ എഴുന്നേൽക്കുമ്പോൾ ചായയിൽ നിന്നാണ് ഒരു ദിവസത്തിന്റെ ആരംഭം തന്നെ..പ്രോട്ടിന്റെ മികച്ച ഉറവിടമാണ് പാൽ. വൈറ്റമിനുകളും കാത്സ്യവും ധാരാളമായി അടങ്ങിയ പാലിന് ഏറെ ഗുണങ്ങളുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;എന്നാൽ പാൽ​ തിളപ്പിക്കുന്ന സമയത്ത് പിരിഞ്ഞുപോയാലോ?​ ചിലപ്പോൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന പാൽ വ്യത്യസ്ത കാരണങ്ങളാൽ പിരിഞ്ഞുപോകാനിടയുണ്ട്. രണ്ടോ മൂന്നോ കവറുകൾ ഒരുമിച്ച് പിരിയുന്ന സാഹചര്യവുമുണ്ടാകാറുണ്ട്. ഇങ്ങനെ സംഭവിച്ചാൽ പിരിഞ്ഞ പാൽ കളയുകയാണ് മിക്ക വീടുകളിലും ചെയ്യുക. എന്നാൽ ഇനി അങ്ങനെ ചെയ്യരുത്.പോഷകഗുണങ്ങൾ നഷ്ടപ്പെടാതെ തന്നെ പിരിഞ്ഞ പാൽ നമുക്ക് വീണ്ടും ഉപയോഗിക്കാൻ കഴിയും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;പിരിഞ്ഞ പാലിന്റെ ഉപയോഗങ്ങൾ&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പനീർ ഉണ്ടാക്കാം&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പിരിഞ്ഞപാൽ കുറച്ചുകൂടി തിളപ്പിച്ച് അതിലേക്ക് കുറച്ച് നാരങ്ങനീരോ വിനാഗിരിയെ ചേർക്കുക. പാലിന്റെ കട്ടകൾ പൂർണമായും വേർപ്പെട്ട് വെള്ളം തെളിഞ്ഞുവരുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി ഒരു കോട്ടൺ തുണി ഉപയോഗിച്ച് അരിച്ചെടുക്കുക. നന്നായി വെള്ളം വാർത്തുകളഞ്ഞ ശേഷം അതിന് മുകളിൽ ഭാരമുള്ള ഒരു വസ്തു വയ്ക്കുക. കട്ടയായതിനുശേഷം പനീർ ആയി ഉപയോഗിക്കാം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ചപ്പാത്തിയും പൂരിയും സോഫ്റ്റാക്കാം&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സാധാരണ വെള്ളത്തിന് പകരം പിരിഞ്ഞ പാലിലെ പാൽക്കട്ടി അരിച്ചെടുത്ത ശേഷം ബാക്കി വരുന്ന വെള്ളം ഉപയോഗിച്ച് ചപ്പാത്തി,​പൂരി എന്നിവയ്ക്കുള്ള മാവ് തയ്യാറാക്കിയാൽ ഇവ കൂടുതൽ മൃദുലമായിക്കിട്ടും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പാൽപ്പേട തയ്യാറാക്കാം&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പിരിഞ്ഞ പാൽ അരിച്ചെടുത്ത ശേഷം കിട്ടുന്ന പാൽക്കട്ടി ഒരു പാനിലിട്ട് നന്നായി വഴറ്റുക. അതിലേക്ക് അല്പം നെയ്യും പഞ്ചസാരയും ഏലയ്ക്കാ പൊടിച്ചതും ചേർക്കുക. തണുത്തതിനുശേഷം കയ്യിൽവച്ച് ഉരുട്ടിയെടുക്കുക. സ്വാദിഷ്ടമായ പാൽപ്പേട തയ്യാർ.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ബേക്കിംഗിന് ഉപയോഗിക്കാം&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കേക്ക്,​ മഫിൻസ്, പാൻക്കേക്ക് എന്നിവ ഉണ്ടാക്കുമ്പോൾ ബാറ്ററിൽ​ തൈരിന് പകരം​ ഈ പിരിഞ്ഞപാൽ ഉപയോഗിക്കാം. ഇത് കേക്ക് നല്ലതുപോലെ പൊങ്ങിവരാനും സോഫ്റ്റാകാനും സഹായിക്കും.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-09 09:03:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നെല്ലാച്ചേരി ചെറിയേരി മീത്തൽ പത്മനാഭൻ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/nellacheri-meethal-pathmanabhan-passes-away</link>
        <guid>https://nattuvartha.news/news/Sections/all/nellacheri-meethal-pathmanabhan-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783340234_84960.jpg</url>
          <title>നെല്ലാച്ചേരി ചെറിയേരി മീത്തൽ പത്മനാഭൻ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/nellacheri-meethal-pathmanabhan-passes-away</link>
        </image>
        <description><![CDATA[&lt;p&gt;ചോറോട്: നെല്ലാച്ചേരി ചെറിയേരി മീത്തൽ പത്മനാഭൻ (72) അന്തരിച്ചു. ഭാര്യ; ജയശ്രീ. മക്കൾ; രജീഷ്(ടാക്സ് ഇന്ത്യ അസോസിയേറ്റ്സ്), പ്രിയേഷ് (ബഹറിൻ). മരുമക്കൾ; അനുശ്രീ, ആര്യ. സഹോദരങ്ങൾ; മുകുന്ദൻ, സരോജിനി, പത്മിനി, ലക്ഷ്മിക്കുട്ടി, പരേതരായ ബാലകൃഷ്ണൻ, വസുമതി.&lt;/p&gt;]]></description>
        <pubDate>2026-07-06 12:14:56</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>കാർത്തികപ്പള്ളി രാമത്ത് പുണ്യം നിവാസിൽ രാധാകൃഷ്ണൻ നിര്യാതനായി</title>
        <link>https://nattuvartha.news/news/Sections/all/karthikappalli-punyam-nivas-radhakrishnan-passes-away</link>
        <guid>https://nattuvartha.news/news/Sections/all/karthikappalli-punyam-nivas-radhakrishnan-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783339252_212795.jpg</url>
          <title>കാർത്തികപ്പള്ളി രാമത്ത് പുണ്യം നിവാസിൽ രാധാകൃഷ്ണൻ നിര്യാതനായി</title>
          <link>https://nattuvartha.news/news/Sections/all/karthikappalli-punyam-nivas-radhakrishnan-passes-away</link>
        </image>
        <description><![CDATA[&lt;p&gt;കാർത്തികപ്പള്ളി: പരേതരായ കുറ്റ്യേരി നാരായണൻ നമ്പ്യാരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകൻ രാമത്ത് പുണ്യം നിവാസിൽ രാധാകൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: പൂജ, പുണ്യ. മരുമക്കൾ: വിജിൽ, അർജുൻ. സഹോദരങ്ങൾ: രാമകൃഷ്ണൻ, രാജേശ്വരി, രഞ്ജിനി, രാജേഷ്.&lt;/p&gt;]]></description>
        <pubDate>2026-07-06 11:58:44</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>വിജയികളെ അനുമോദിച്ചു</title>
        <link>https://nattuvartha.news/news/Sections/all/azhiyoor-merchants-association-honor-winners</link>
        <guid>https://nattuvartha.news/news/Sections/all/azhiyoor-merchants-association-honor-winners</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783338834_13881.jpg</url>
          <title>വിജയികളെ അനുമോദിച്ചു</title>
          <link>https://nattuvartha.news/news/Sections/all/azhiyoor-merchants-association-honor-winners</link>
        </image>
        <description><![CDATA[&lt;p&gt;അഴിയൂർ: കേരള വ്യപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. യൂണിറ്റ് പ്രസിഡണ്ട് ബബിത്ത് തയ്യിൽ ഉൽഘാടനം ചെയ്തു. രാജേഷ് അഴിയൂർ, മഹമ്മൂദ് ഫനാർ, നവാസ് നെല്ലോളി , സജീഷ് ഉണ്ണി, ബിറ്റുകുളങ്ങര എന്നിവർ സംബന്ധിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-06 11:52:17</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>മടപ്പള്ളി ഉപ്പാലക്കൽ ശാരദ നിര്യാതയായി</title>
        <link>https://nattuvartha.news/news/Sections/all/madappalli-uppalakkal-saradha-passes-away</link>
        <guid>https://nattuvartha.news/news/Sections/all/madappalli-uppalakkal-saradha-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782993791_797878.jpg</url>
          <title>മടപ്പള്ളി ഉപ്പാലക്കൽ ശാരദ നിര്യാതയായി</title>
          <link>https://nattuvartha.news/news/Sections/all/madappalli-uppalakkal-saradha-passes-away</link>
        </image>
        <description><![CDATA[&lt;p&gt;മടപ്പള്ളി: അറക്കൽ ക്ഷേത്രത്തിനു സമീപം ഉപ്പാലക്കൽ ശാരദ (90) നിര്യാതയായി. പരേതനായ വടക്കേ പുരയിൽ നാരായണന്റെ ഭാര്യയാണ്. മക്കൾ. പുഷ്പ, ആനന്ദരാജ്, തുളസീ ഭായ് (മെഡിക്കൽ കോളേജ് കോഴിക്കോട് ), പുഷ്പാകരൻ, അനിൽകുമാർ, അനീഷ് കുമാർ. മരുമക്കൾ; ഫൽഗുണൻ (ചോമ്പാല), നൈന,  ലതിക, തുഷാര, റീജ. സഹോദരങ്ങൾ. മന്ദൻ, കൗസു, ഗോപാലൻ, പരേതനായ രാമകൃഷ്ണൻ.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-02 12:00:13</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>മണിയൂര്‍ മങ്കര തേക്കുംകുനി അഖില്‍ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/akhil-death-mankara-maniyur</link>
        <guid>https://nattuvartha.news/news/Sections/all/akhil-death-mankara-maniyur</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782923938_631670.jpg</url>
          <title>മണിയൂര്‍ മങ്കര തേക്കുംകുനി അഖില്‍ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/akhil-death-mankara-maniyur</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മണിയൂര്‍&lt;/strong&gt;: മങ്കര തേക്കുംകുനി അഖില്‍ (36) അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.സിപിഎം മങ്കര ബ്രാഞ്ച് അംഗമാണ്. അച്ഛന്‍: പരേതനായ ദാമോദരന്‍. അമ്മ: വിജയലക്ഷ്മി. ഭാര്യ: അനുഷ. മകന്‍: എറിക്ക് മിലോ. സഹോദരന്‍: അരുണ്‍.&lt;/p&gt;]]></description>
        <pubDate>2026-07-01 16:37:23</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മേപ്പയിൽ ഐശ്വര്യയിൽ ഗോപാലകൃഷ്ണൻ നിര്യാതനായി</title>
        <link>https://nattuvartha.news/news/Sections/all/vatakara-meppayil-aiswarya-gopalakrishnan-passes-away</link>
        <guid>https://nattuvartha.news/news/Sections/all/vatakara-meppayil-aiswarya-gopalakrishnan-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782815163_408790.jpg</url>
          <title>മേപ്പയിൽ ഐശ്വര്യയിൽ ഗോപാലകൃഷ്ണൻ നിര്യാതനായി</title>
          <link>https://nattuvartha.news/news/Sections/all/vatakara-meppayil-aiswarya-gopalakrishnan-passes-away</link>
        </image>
        <description><![CDATA[&lt;p&gt;വടകര: മേപ്പയിൽ ഭഗവതി ക്ഷേത്രത്തിന് സമീപം ഐശ്വര്യയിൽ ഗോപാലകൃഷ്ണൻ (റിട്ട. ഹെഡ് സർവ്വേയർ-80) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുജിൻ ലാൽ (സർവേ ഡിപ്പാർട്ട്മെൻ്റ്, വടകര),  സിബി(ഫാർമസിസ്റ്റ്, ഗവ. ആയുർവേദിക് ഡിസ്പെൻസറി, തിരൂർ). മരുമക്കൾ: രഞ്ജി കെ.കെ. (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, കോഴിക്കോട് സൈബർ പാർക്ക്), ഷൈബു (ബിസിനസ് കോഴിക്കോട്). സഹോദരങ്ങൾ: ശങ്കരൻ, ലക്ഷ്മി, പരേതയായ നാരായണി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-06-30 10:22:26</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>കപ്പ പപ്പടം തയ്യാറാക്കിയാലോ</title>
        <link>https://nattuvartha.news/news/Sections/all/how-to-make-tapioca-papadam</link>
        <guid>https://nattuvartha.news/news/Sections/all/how-to-make-tapioca-papadam</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782786188_779265.jpg</url>
          <title>കപ്പ പപ്പടം തയ്യാറാക്കിയാലോ</title>
          <link>https://nattuvartha.news/news/Sections/all/how-to-make-tapioca-papadam</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;എ&lt;/strong&gt;ന്നും വ്യത്യസ്തമായ രുചികൾ തേടുന്നവരാണ് മലയാളികൾ. അത്തരത്തിൽ പപ്പടത്തിൽ ഒരു വെറൈറ്റി ഐറ്റം ഉണ്ടാക്കിയാലോ? ഊണിനൊപ്പവും ബിരിയാണിക്കൊപ്പവുമെല്ലാം പപ്പടം കഴിക്കുന്നവർ നിരവധിയാണ്. ഉഴുന്ന് ഉപയോഗിച്ചാണ് പൊതുവെ പപ്പടം ഉണ്ടാക്കുന്നത്. നമുക്ക് കപ്പ ഉപയോഗിച്ചുള്ള ഒരു പപ്പടം ട്രെെ ചെയ്താലോ?​&amp;nbsp;&lt;/p&gt;
&lt;p&gt;&lt;strong&gt;ആവശ്യമായ സാധനങ്ങൾ&lt;/strong&gt;&lt;/p&gt;
&lt;p&gt;കപ്പ - ഒരു കലോ&lt;/p&gt;
&lt;p&gt;ഉപ്പ് - ആവശ്യത്തിന്&lt;/p&gt;
&lt;p&gt;ജീരകം - ഒരു ടീ‌സ്പൂൺ&lt;/p&gt;
&lt;p&gt;കുരുമുളക് പൊടി - 1/2 ടീസ്പൂൺ (ആവശ്യമെങ്കിൽ മാത്രം)&lt;/p&gt;
&lt;p&gt;കായപ്പൊടി - ഒരു നുള്ള് (ആവശ്യമെങ്കിൽ മാത്രം)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;തയ്യാറാക്കുന്ന വിധം&lt;/strong&gt;&lt;/p&gt;
&lt;p&gt;ആദ്യം കപ്പയുടെ തൊലി കളഞ്ഞ് കഴുകി ചെറിയ കഷണങ്ങളാക്കി മുറിക്കുക. കഷണങ്ങൾ വെള്ളത്തിൽ നന്നായി വേവിച്ച് എടുത്തശേഷം ചൂടുള്ളപ്പോൾ തന്നെ ഉടച്ചെടുക്കണം. ഉടച്ച കപ്പയിൽ ഉപ്പ്, ജീരകം, കുരുമുളക് പൊടി, കായപ്പൊടി എന്നിവ ചേർത്ത് നന്നായി കുഴയ്‌ക്കുക. ഇനി ഇത് ചെറിയ ഉരുളകളാക്കണം. ശേഷം ഉരുളകൾ എണ്ണ പുരട്ടിയ പ്ലാസ്റ്റിക് ഷീറ്റിലോ വാഴയിലയിലോ വയ്ക്കണം. മറ്റൊരു പ്ലാസ്റ്റിക് ഷീറ്റ് മുകളിൽ വച്ച് ചപ്പാത്തി പ്രസ്സോ പരന്ന പാത്രമോ ഉപയോഗിച്ച് വളരെ നേർത്തതായി പരത്താം. പരത്തിയ പപ്പടം വൃത്തിയുള്ള തുണിയിലോ പ്ലാസ്റ്റിക് ഷീറ്റിലോ നിരത്തി 2-3 ദിവസം നല്ല വെയിലിൽ ഉണക്കുക. പൂർണമായും ഉണങ്ങിയശേഷം വായുകടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം. ആവശ്യം വരുമ്പോൾ എടുത്ത് എണ്ണയിൽ വറുത്ത് കഴിക്കാം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-30 02:20:36</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/malayali-girl-dies-fall-rusayl-oman</link>
        <guid>https://nattuvartha.news/news/Sections/all/malayali-girl-dies-fall-rusayl-oman</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782783501_268847.jpg</url>
          <title>ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/malayali-girl-dies-fall-rusayl-oman</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മസ്‌കത്ത് &lt;/strong&gt;: ഒമാനിലെ റുസൈലില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു. തൃശൂര്‍, പിലാക്കാട് സ്വദേശി പ്രദീപിന്റെയും ദിവ്യയുടെയും മകള്‍ ദക്ഷ പ്രദീപ് (4) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന സൂപ്പര്‍ മാര്‍ക്കറ്റിലെ&lt;/span&gt;  ജീവനക്കാരനായിരുന്നു പ്രദീപ്. ദിവ്യ, പ്രദീപിന്റെ സമീപത്തേക്ക് പോയ സമയത്താണ് കുട്ടി ജനല്‍ വഴി താഴേക്ക് വീഴുന്നത്. റോയല്‍ ഒമാന്‍ പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.അടുത്തിടെയാണ് ദിവ്യയും മകളും സന്ദര്‍ശന വീസയില്‍ ഒമാനിലെത്തിയത്.നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് മസ്‌കത്ത് കെഎംസിസി റുസൈല്‍ ഏരിയ കെയര്‍ വിങ് ഭാരവാഹികള്‍ അറിയിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-30 01:36:11</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മൊകേരി പാറയുള്ള പറമ്പത്ത് നാണു നിര്യാതനായി</title>
        <link>https://nattuvartha.news/news/Sections/all/mokeri-parayulla-parambath-nanu-passes-away</link>
        <guid>https://nattuvartha.news/news/Sections/all/mokeri-parayulla-parambath-nanu-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782732077_219987.jpg</url>
          <title>മൊകേരി പാറയുള്ള പറമ്പത്ത് നാണു നിര്യാതനായി</title>
          <link>https://nattuvartha.news/news/Sections/all/mokeri-parayulla-parambath-nanu-passes-away</link>
        </image>
        <description><![CDATA[&lt;p&gt;മൊകേരി: പാറയുള്ള പറമ്പത്ത് നാണു (70- അത്തിക്കോട്) നിര്യാതനായി. ഭാര്യ: ലീല. മക്കൾ; ബിന്ദു, സിന്ധു. മരുമക്കൾ; ചന്ദ്രൻ, സുനിൽ. സഹോദരങ്ങൾ; കുമാരൻ, അശോകൻ, ബാബു, ലാലു, ദേവി, ശോഭ, ചന്ദ്രി. സഞ്ചയനം; വ്യാഴം.&lt;/p&gt;]]></description>
        <pubDate>2026-06-29 11:13:20</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>കടമേരി അമ്മുക്കുട്ടി മാരസ്യാർ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/kadameri-ammukutty-marasyar-passes-away</link>
        <guid>https://nattuvartha.news/news/Sections/all/kadameri-ammukutty-marasyar-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782730459_232027.jpg</url>
          <title>കടമേരി അമ്മുക്കുട്ടി മാരസ്യാർ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/kadameri-ammukutty-marasyar-passes-away</link>
        </image>
        <description><![CDATA[&lt;p&gt;കടമേരി :പ്രസിദ്ധ തായമ്പക ആചാര്യൻ പരേതനായ കടമേരി അച്ച്യുത മാരാരുടെ ഭാര്യ അമ്മുക്കുട്ടി മാരസ്യാർ (82) അന്തരിച്ചു. മക്കൾ : പരേതനായ കലാനിലയം ശ്രീനിവാസൻ , ശ്രീജിത്ത്  (കടമേരി) , ശ്രീകുമാരി (അധ്യാപിക പുന്നോൽ ഈസ്റ്റ് യുപി സ്കൂൾ) , ശ്രീലത. മരുമക്കൾ; പ്രഭാകരൻ (പോസ്റ്റൽ വകുപ്പ് കാട്ടിക്കുളം), പ്രഭാകരൻ (പോസ്റ്റൽ വകുപ്പ് അഴിയൂര് ), ഹേമലത, ഊർമ്മിള ( അധ്യാപിക കെ എം എൽ പി സ്‌കൂൾ മാക്കൂട്ടം). സഞ്ചയനം: ബുധൻ.&lt;/p&gt;]]></description>
        <pubDate>2026-06-29 10:51:31</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>സൗദി റാസ് തനൂറയിൽ ഹെലികോപ്റ്റർ തകർന്നുവീണ് 14 പേർ മരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/saudi-aramco-helicopter-crash-ras-tanura</link>
        <guid>https://nattuvartha.news/news/Sections/all/saudi-aramco-helicopter-crash-ras-tanura</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782698392_305384.jpg</url>
          <title>സൗദി റാസ് തനൂറയിൽ ഹെലികോപ്റ്റർ തകർന്നുവീണ് 14 പേർ മരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/saudi-aramco-helicopter-crash-ras-tanura</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;റിയാദ്: &lt;/strong&gt;റാസ് തനൂറയിൽ ഹെലികോപ്റ്റർ തകർന്നുവീണ് 14 പേർ മരിച്ചു. ഞായറാഴ്ച രാവിലെ 6 മണിയോടെയായിരുന്നു അപകടം. സൗദി അരാംകോ കമ്പനിയുടെ ഹെലികോപ്റ്ററാണ് തകർന്നുവീണതെന്ന് സൗദി ഊർജ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.&lt;/p&gt;
&lt;p&gt;ദുരന്തത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 യാത്രക്കാരും മരിച്ചു. എല്ലാവരും സൗദി പൗരന്മാരായിരുന്നു, ഹെലികോപ്റ്റർ തകർന്നുവീഴാൻ കാരണമായ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-29 01:58:10</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/two-malayalis-killed-road-accident-saudi-arabia</link>
        <guid>https://nattuvartha.news/news/Sections/all/two-malayalis-killed-road-accident-saudi-arabia</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782696676_831917.jpg</url>
          <title>സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/two-malayalis-killed-road-accident-saudi-arabia</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ദമാം:&lt;/strong&gt; സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തലശ്ശേരി മണോലിൽ വീട്ടിൽ സജീം ഖാലിദ്, കണ്ണൂർ ചെറുകുന്ന് സ്വദേശി ശ്രീലേഷ് ലക്ഷ്മൺ എന്നിവരാണ് മരിച്ചത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ദമാമിനു സമീപം ദഹ്റാൻ-ജുബൈൽ റോഡിൽ ഖത്തീഫ് സെൻട്രൽ ആശുപത്രിയുടേയും ഹാലിബട്ടൺ കമ്പനിയുടേയും സമീപം ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. റാസ്തന്നൂറയിൽ നിന്നും ദമാമിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവരുടെ കാറിലേക്ക് ഒരു സ്വദേശി യുവാവിന്റെ വാഹനം ഇടിച്ചു കയറുകയായിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-06-29 01:29:09</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബഹ്‌റൈൻ താഴെഅങ്ങാടി കോർട്ട് യോഗം ചേർന്നു</title>
        <link>https://nattuvartha.news/news/Sections/all/manama-beharain-thazhe-angadi-court-meeting</link>
        <guid>https://nattuvartha.news/news/Sections/all/manama-beharain-thazhe-angadi-court-meeting</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782562725_729966.jpg</url>
          <title>ബഹ്‌റൈൻ താഴെഅങ്ങാടി കോർട്ട് യോഗം ചേർന്നു</title>
          <link>https://nattuvartha.news/news/Sections/all/manama-beharain-thazhe-angadi-court-meeting</link>
        </image>
        <description><![CDATA[&lt;p&gt;മനാമ: ബഹ്‌റൈൻ താഴെഅങ്ങാടി കോർട്ട് വാർഷിക ജനറൽ ബോഡിയും കലാ കായിക പരിപാടികളും സംഘടിപ്പിച്ചു.പരിപാടിയിൽ വച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഖ്യ രക്ഷധികാരികൾ; സമീർ എൻ കെ, ഷമീർ കെ, അഫ്സൽ.&amp;nbsp;&lt;/p&gt;
&lt;p&gt;പ്രസിഡന്റ്‌; അബ്ദുൽ സഹദ് ,സെക്രട്ടറി; റാസിഖ് മുക്കോലഭാഗം, ട്രഷറര്‍; ഇസ്ഹാഖ് അഴിത്തല. വൈസ് പ്രസിഡന്റ് ; നജീർ, നദീർ, ഫർഹാൻ,അനസ്.  ജോയിന്റ് സെക്രട്ടറി;  ഫർമീസ്,സുഹാദ്, ജംഷിക്ക്,റിയാസ് . എക്സിക്യൂട്ടീവ് അംഗങ്ങൾ :-ഫസറു, സർലാൻ,അഷീൽ, റാസിഖ്,റമീസ്, അഫ്സർ, മുഹ്സിൻ, മുനീർ, അൻസാർ എന്നിവരെയും നാട്ടിലെ പ്രതിനിധിയായി ഡാനിയെയും തിരഞ്ഞെടുത്തു.&lt;/p&gt;]]></description>
        <pubDate>2026-06-27 12:15:14</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>വായന വാരാചരണത്തിൽ പ്രതിജ്ഞയുമായി കുട്ടികൾ</title>
        <link>https://nattuvartha.news/news/Sections/all/melody-school-reading-day-pledge</link>
        <guid>https://nattuvartha.news/news/Sections/all/melody-school-reading-day-pledge</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782383894_296525.jpg</url>
          <title>വായന വാരാചരണത്തിൽ പ്രതിജ്ഞയുമായി കുട്ടികൾ</title>
          <link>https://nattuvartha.news/news/Sections/all/melody-school-reading-day-pledge</link>
        </image>
        <description><![CDATA[&lt;p&gt;പയ്യോളി: വായനാ വാരാചരണത്തിന്റെ ഭാഗമായി മേലടി ഗവൺമെൻറ് ഫിഷറീസ് എൽ പി സ്കൂളിൽ പ്രതിജ്ഞയും പുസ്തക പരിചയവും നടന്നു. എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ വി. എം മുസ്തഫ അധ്യക്ഷത വഹിച്ചു. സമത, ഖദീജ കെ.ടി.പി വിദ്യാർഥികൾക്ക് ഉന്മേഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതുല്യ പുസ്തക പരിചയം നടത്തി. റസീന സംസാരിച്ചു. പ്രധാന അധ്യാപകൻ ജിതേഷ് സ്വാഗതവും പ്രബില ടി.കെ നന്ദിയും രേഖപ്പെടുത്തി.&lt;/p&gt;]]></description>
        <pubDate>2026-06-25 10:36:13</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>വായന പക്ഷാചരണം ഉദ്ഘാടനം ചെയ്തു</title>
        <link>https://nattuvartha.news/news/Sections/all/vettilpeedika-kp-shaji-grandhalayam</link>
        <guid>https://nattuvartha.news/news/Sections/all/vettilpeedika-kp-shaji-grandhalayam</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781952645_888899.jpg</url>
          <title>വായന പക്ഷാചരണം ഉദ്ഘാടനം ചെയ്തു</title>
          <link>https://nattuvartha.news/news/Sections/all/vettilpeedika-kp-shaji-grandhalayam</link>
        </image>
        <description><![CDATA[&lt;p&gt;വെട്ടിൽ പീടിക: കെ.പി.ഷാജി ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനദിന പരിപാടി നടന്നു. സ്കൂൾ പഠനത്തിൻ്റെ ഫിൻ ലൻ്റ് മാതൃക എന്ന പുസ്തകം പരിചയപ്പെടുത്തി കൊണ്ട് സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ടി.മോഹൻദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇ.സി.രാഘവൻ, പി. എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ വി.കെ.കരുണാകരൻ അധ്യക്ഷത വഹിച്ചു. കെ.കെ. പ്രദീപൻ, ധന്യ കെ, റീബ വി.കെ, കെ.ടി.കെ. മോളി, ഷീബ എം.കെ എന്നിവർ സംസാരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-06-20 10:48:10</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>മുട്ടുങ്ങൽ മീത്തലെ കൊയിലോത്ത് മുഹമ്മദ് അഫ്രീദ് ഷഹാൻ നിര്യാതനായി</title>
        <link>https://nattuvartha.news/news/Sections/all/afreed-shahan-obituary</link>
        <guid>https://nattuvartha.news/news/Sections/all/afreed-shahan-obituary</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781865722_468295.jpg</url>
          <title>മുട്ടുങ്ങൽ മീത്തലെ കൊയിലോത്ത് മുഹമ്മദ് അഫ്രീദ് ഷഹാൻ നിര്യാതനായി</title>
          <link>https://nattuvartha.news/news/Sections/all/afreed-shahan-obituary</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര&lt;/strong&gt;: മുട്ടുങ്ങൽ മീത്തലങ്ങാടി മീത്തലെ കൊയിലോത്ത് മുഹമ്മദ് അഫ്രീദ് ഷഹാൻ (18) നിര്യാതനായി. ഒലീവ് കോളേജ് (ഓർക്കാട്ടേരി) പ്ലസ് ടു വിദ്യാർത്ഥിയാണ്.&lt;/p&gt;
&lt;p&gt;പിതാവ് : റിയാസ്‌ വരക്കു താഴ. മാതാവ്: ആഷിദ. സഹോദരങ്ങൾ: മുഹമ്മദ് ഫൈസി, മുഹമ്മദ് ജാസി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-06-19 10:40:14</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് ഷിഗെല്ല ജാഗ്രത; കർശന നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്</title>
        <link>https://nattuvartha.news/news/Sections/all/health-department-requires-inspection-of-ice-factories-shigella</link>
        <guid>https://nattuvartha.news/news/Sections/all/health-department-requires-inspection-of-ice-factories-shigella</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781769896_319278.jpg</url>
          <title>സംസ്ഥാനത്ത് ഷിഗെല്ല ജാഗ്രത; കർശന നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്</title>
          <link>https://nattuvartha.news/news/Sections/all/health-department-requires-inspection-of-ice-factories-shigella</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വ്യാപകമാകുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം അതിവേഗത്തിലാണെന്നും മരണനിരക്കിലുണ്ടായ വർധന അതീവ ഗൗരവകരമാണെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.&lt;/p&gt;
&lt;p&gt;ഈ വർഷം റിപ്പോർട്ട് ചെയ്ത കേസുകൾ കഴിഞ്ഞ വർഷത്തെ ആകെ കണക്കുകളെയും മറികടന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ലെങ്കിൽ ഈ വർഷം ഇതിനകം ആറു പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതിൽ അഞ്ച് മരണങ്ങളും ഈ മാസം മാത്രം സംഭവിച്ചു എന്നത് സ്ഥിതിയുടെ ഗൗരവം വർധിപ്പിക്കുന്നു. ഈ മാസം മാത്രം 91 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകളിൽ പകുതിയും ഈ ജൂൺ മാസത്തിലാണെന്നത് ആശങ്കയുണർത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി തുടങ്ങിയ നഗരങ്ങൾക്ക് പുറമെ, ഇത്തവണ സംസ്ഥാനത്തെ മിക്ക ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.&lt;/p&gt;
&lt;p&gt;മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഷിഗെല്ല പ്രധാനമായും പകരുന്നത്. ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് കട്ടകൾ രോഗം പരത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടോയെന്ന കാര്യത്തിൽ ആരോഗ്യ വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഐസ് ഫാക്ടറികളിൽ കർശന പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയാൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങളും കുത്തനെ ഉയർന്നേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-18 08:02:32</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ടി കുഞ്ഞിക്കണ്ണൻ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/purameri-udf-leader-kunjikannan-passes-away</link>
        <guid>https://nattuvartha.news/news/Sections/all/purameri-udf-leader-kunjikannan-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781691821_170914.jpg</url>
          <title>ടി കുഞ്ഞിക്കണ്ണൻ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/purameri-udf-leader-kunjikannan-passes-away</link>
        </image>
        <description><![CDATA[&lt;p&gt;പുറമേരി: മുതിർന്ന കോൺഗ്രസ് നേതാവും പുറമേരി പഞ്ചായത്ത് യുഡിഎഫ് കൺവീനറുമായ തൊടുവയിൽ കുഞ്ഞിക്കണ്ണൻ (76) അന്തരിച്ചു. പുറമേരി ഗ്രാമ പഞ്ചായത്ത് മെമ്പർ , കുറ്റ്യാടി  കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ് , പുറമേരി മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് സേവാദൾ ചെയർമാൻ ഉൾപ്പെടെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;ഭാര്യ : ശാരദ. മക്കൾ: ഷാജി, ഷീബ ( കസ്തൂർബ വനിത സഹകരണ സൊസൈറ്റി കുനിങ്ങാട്), ഷിനിത്ത് കുമാർ.  മരുമക്കൾ: രമ്യ, സൗമ്യ, ടി.കെ.ബാബു (വള്ളിക്കാട് ). സഹോദരങ്ങൾ:  കല്യാണി , ജാനു, മാണി, ദേവി, നാണു, പരേതയായ മാതു.&lt;/p&gt;]]></description>
        <pubDate>2026-06-17 10:20:32</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>നിലവാരമില്ലാത്തവ ശരീരത്തെ ബാധിക്കുന്നു, ഹെയർ ഡൈ ഉപയോഗിക്കുന്നവർക്ക്  മുന്നറിയിപ്പ്</title>
        <link>https://nattuvartha.news/news/Sections/all/cdsco-regulations-hair-dyes-cosmetic-products</link>
        <guid>https://nattuvartha.news/news/Sections/all/cdsco-regulations-hair-dyes-cosmetic-products</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781585557_654048.jpg</url>
          <title>നിലവാരമില്ലാത്തവ ശരീരത്തെ ബാധിക്കുന്നു, ഹെയർ ഡൈ ഉപയോഗിക്കുന്നവർക്ക്  മുന്നറിയിപ്പ്</title>
          <link>https://nattuvartha.news/news/Sections/all/cdsco-regulations-hair-dyes-cosmetic-products</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;രാ&lt;/strong&gt;ജ്യത്തെ സൗന്ദര്യവർധക വിപണനരംഗത്ത് ഇടപെടൽ കർശനമാക്കി കേന്ദ്ര ഡ്രഗ്‌സ് കൺേട്രാൾ വിഭാഗം. ആദ്യഘട്ടമെന്നനിലയിൽ തലമുടിക്ക് നിറംനൽകുന്ന വസ്തുക്കൾക്കാണ് പിടിവീഴുക. .&amp;nbsp;&lt;/p&gt;
&lt;p&gt;നരച്ച മുടി മറയ്ക്കുന്നതിനായി ലക്ഷക്കണക്കിന് ആളുകളാണ് കൃത്യമായ ഇടവേളയിൽ ഹെയർ ഡൈകൾ ഉപയോഗിക്കുന്നത്. പ്രധാന കമ്പനികളുടേതുമുതൽ പേരറിയാൻപോലും കഴിയാത്തവയും ഇറക്കുമതിചെയ്തവയും തദ്ദേശീയമായി ഉണ്ടാക്കിയതുമായി വിപണിയിലുണ്ട്. നിലവാരമില്ലാത്തവയുടെ ആവർത്തിച്ചുള്ള ഉപയോഗം ശരീരത്തെ ബാധിക്കുന്നുണ്ടെന്നത് വസ്തുതയാണ്. ഇതേത്തുടർന്നാണ് ഹെയർ ഡൈകൾ സംബന്ധിച്ച് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ സർക്കുലറിറക്കിയത്.&lt;/p&gt;
&lt;p&gt;ഡൈകൾ വിപണിയിലെത്തിക്കുന്നവർ സൗന്ദര്യവർധക വസ്തുനിയമവും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് മാനദണ്ഡങ്ങളും പാലിക്കണമെന്നാണ് മുന്നറിയിപ്പ്. നിറംനൽകാൻ ചേർത്തിട്ടുള്ള വസ്തുക്കളുൾപ്പെടെ ഉത്പന്നത്തിലെ എല്ലാവസ്തുക്കളുടെയും വിവരം വായിക്കാൻ പാകത്തിൽ കവറിനുമുകളിൽ ചേർക്കണം. ഉപയോഗത്തിൽ നിയന്ത്രണമുണ്ടെങ്കിൽ അതും പ്രത്യേകം സൂചിപ്പിക്കണം. പ്രതിപ്രവർത്തന സാധ്യത, സുരക്ഷിതമാണോയെന്ന പരിശോധനാരീതി എന്നിവയും വ്യക്തമാക്കണം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-16 04:51:06</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മടപ്പള്ളി കുനിയിൽ  രാജൻ നിര്യാതനായി</title>
        <link>https://nattuvartha.news/news/Sections/all/madappally-kuniyil-rajan-obituary</link>
        <guid>https://nattuvartha.news/news/Sections/all/madappally-kuniyil-rajan-obituary</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781500627_223553.jpg</url>
          <title>മടപ്പള്ളി കുനിയിൽ  രാജൻ നിര്യാതനായി</title>
          <link>https://nattuvartha.news/news/Sections/all/madappally-kuniyil-rajan-obituary</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മടപ്പള്ളി: &lt;/strong&gt;മടപ്പള്ളി മുന്നൂറാം കണ്ടത്തിൽ ക്ഷേത്രത്തിനു സമീപം മൂത്തോന്റവിട താമസിക്കും കുനിയിൽ  രാജൻ( 69) നിര്യാതനായി.&lt;/p&gt;
&lt;p&gt;അച്ഛൻ : പരേതനായ കണാരൻ.അമ്മ : ദേവി.ഭാര്യ: വസന്ത.മക്കൾ: ജിൻസി, ജിസ്‌ന. മരുമക്കൾ: ശശിധരൻ കുറുമ്പയിൽ( വടകര ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി), ജിതിൻ (വടകര). സഹോദരങ്ങൾ : സതി (മേമുണ്ട).സഹോദരി :പരേതയായ രതി കൈനാട്ടി, സുധ, അജയൻ,സുനിൽ.,രാജേഷ്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-06-15 05:14:38</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം വരെ നിപ വൈറസ് സാന്നിധ്യം</title>
        <link>https://nattuvartha.news/news/Sections/all/nipah-virus-presence-in-up-to-28-percent-of-bats-in-kerala</link>
        <guid>https://nattuvartha.news/news/Sections/all/nipah-virus-presence-in-up-to-28-percent-of-bats-in-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781258909_397099.jpg</url>
          <title>കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം വരെ നിപ വൈറസ് സാന്നിധ്യം</title>
          <link>https://nattuvartha.news/news/Sections/all/nipah-virus-presence-in-up-to-28-percent-of-bats-in-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;കേരളത്തിൽ തുടർച്ചയായി നിപ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വവ്വാലുകളിൽ നടത്തിയ പഠനം ആശങ്കക്കിടയാക്കുന്നു. കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം വരെ നിപ വൈറസ് സാന്നിധ്യമുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് നിപ പടർന്നത് വവ്വാലുകളിൽ നിന്നാണ് എന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വവ്വാലുകളിലും മനുഷ്യരിലും കണ്ടെത്തിയ വൈറസുകൾ സമാനമാണ്. അതിനാൽ വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേക്ക് നിപ വൈറസ് പടരുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. അതിനാൽ തന്നെ വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.&lt;/p&gt;
&lt;p&gt;കേരളത്തിൽ ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം വൻതോതിൽ വർധിക്കുന്നതായി പഠനം. ഫെബ്രുവരിയിൽ നിന്ന് സെപ്റ്റംബറിലെത്തുമ്പോഴേക്കും വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യം ഒമ്പത് ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർന്നതായി നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് 2023ൽ ശേഖരിച്ച സാമ്പിളുകളിൽ നടത്തിയ പഠനത്തിൽ വ്യക്തമാകുന്നു. കോഴിക്കോട്, വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച വവ്വാൽ സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഫെബ്രുവരിയിൽ ഒമ്പത് ശതമാനവും ജൂലൈയിൽ 24 ശതമാനവും സെപ്റ്റംബറിൽ 28 ശതമാനവുമായിരുന്നു പഠനപ്രകാരം വവ്വാലുകളിൽ വൈറസിന്റെ സാന്നിധ്യം. ഫെബ്രുവരിയിൽ പരിശോധിച്ച 88 സാമ്പിളുകളിൽ 8 ഉം ജൂലൈയിൽ 74ൽ 18 ഉം, സെപ്റ്റംബറിൽ 110ൽ 31 വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി പഠനത്തിൽ വ്യക്തമാക്കുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കോഴിക്കോട് രോഗം പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങൾക്ക് 40-60 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിന്നാണ് വവ്വാൽ സാമ്പിളുകൾ ശേഖരിച്ച് പഠനവിധേയമാക്കിയത്. 2019 ലും 2021 ലും കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് വവ്വാലുകളിൽ നടത്തിയ പഠനത്തിൽ 20-21 ശതമാനം വരെ വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളിൽ നിന്നായിരുന്നു ഫെബ്രുവരിയിൽ സാമ്പിൾ ശേഖരിച്ചത്. ജൂലൈയിൽ കോഴിക്കോട് ജില്ലയിലെ മണാശ്ശേരി, പേരാമ്പ്ര, കുറ്റ്യാടി എന്നിവിടങ്ങളിൽ നിന്നും സെപ്റ്റംബറിൽ കോഴിക്കോട് ജില്ലയിലെ കല്ലാട്, തളീക്കര, കുറ്റ്യാടി, പേരാമ്പ്ര, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നിന്നുമാണ് വവ്വാൽ സാമ്പിൾ ശേഖരിച്ചിരുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കേരളത്തിൽ നാട്ടുപഴങ്ങളുടെ വിളവെടുപ്പ് കാലവും വവ്വാലുകളുടെ പ്രജനന കാലവും ഒരേ സീസണിലാണ്. കേരളത്തിൽ നിപ മനുഷ്യരിലേക്ക് പടർന്നത് വവ്വാലുകളിൽ നിന്നാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അത് എങ്ങനെ പടർന്നു എന്ന് കണ്ടെത്തിയിട്ടില്ല. എങ്കിലും പഴങ്ങളിൽ നിന്നാണ് പടർന്നതെന്നാണ് അനുമാനം. അതിനാൽ വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കരുതെന്നും വവ്വാലുകളെ പ്രകോപിപ്പിക്കുന്നതിൽ നിന്ന് ജനം വിട്ടുനിൽക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-12 10:05:56</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ചാലക്കര നാലകത്ത് ഹാഷിം നിര്യാതനായി</title>
        <link>https://nattuvartha.news/news/Sections/all/mahi-nalakath-hashim-passes-away</link>
        <guid>https://nattuvartha.news/news/Sections/all/mahi-nalakath-hashim-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781250849_527956.jpg</url>
          <title>ചാലക്കര നാലകത്ത് ഹാഷിം നിര്യാതനായി</title>
          <link>https://nattuvartha.news/news/Sections/all/mahi-nalakath-hashim-passes-away</link>
        </image>
        <description><![CDATA[&lt;p&gt;മാഹി: ചാലക്കര ജുമാ മസ്ജിദിന് സമീപത്ത് ലൂബാ ഹൗസിൽ നാലകത്ത് ഹാഷിം (69) നിര്യാതനായി. തലശ്ശേരി മട്ടാമ്പ്രം നാലകത്ത് കുടുംബാഗമാണ്. ഭാര്യ; താഴെവീട്ടിൽ സാജിദ. മക്കൾ: ഹാഷിർ (എറണാകുളം), ഹിഷാം (ദുബായ് ), ലുബ. മരുമകൾ; ഹെന്ന ചമ്പാട്. സഹോദരങ്ങൾ; മൊയ്‌ദു, കദീജ. ദീർഘാകാലം അബുദാബി ഡിഫെൻസിൽ ജോലി ചെയ്തിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-12 07:26:12</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>അതിവേഗം വ്യാപിക്കുന്ന ഷിഗെല്ല, വയറിളക്കം ആദ്യ ലക്ഷണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം</title>
        <link>https://nattuvartha.news/news/Sections/all/shigella-infection-prevention-kerala</link>
        <guid>https://nattuvartha.news/news/Sections/all/shigella-infection-prevention-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781085968_282298.jpg</url>
          <title>അതിവേഗം വ്യാപിക്കുന്ന ഷിഗെല്ല, വയറിളക്കം ആദ്യ ലക്ഷണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം</title>
          <link>https://nattuvartha.news/news/Sections/all/shigella-infection-prevention-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സം&lt;/strong&gt;സ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്. കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദഹന വ്യവസ്ഥിതിയെ കീഴടക്കുന്ന ഒരു തരം ബാക്ടീരിയകളുടെ കൂട്ടമാണ് ഷിഗെല്ല. ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഷിഗെല്ലോസിസ്. മലിനജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ് ബാക്ടീരിയ പെരുകുന്നതും പടരുന്നതും.&lt;/p&gt;
&lt;p&gt;ശരീരത്തിനകത്ത് എത്തുന്ന ബാക്ടീരിയ ആമാശയത്തിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന വിഷവസ്തുക്കള്‍ ഉൽപാദിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇത് ദഹനവ്യവസ്ഥിതിയെ തകരാറിലാക്കുകയും രോഗമായി മാറുകയും ചെയ്യും. വയറിളക്കമാണ് ആദ്യ ലക്ഷണം. എന്നാല്‍ അസുഖം പലപ്പോഴും ഗുരുതരമായി മാറാതെ പോവുകയാണ് പതിവ്. പലരിലും ഇത് ലക്ഷണങ്ങള്‍ പോലും കാണിക്കാതെ ഒഴിഞ്ഞു മാറി പോകാറുമുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;വ്യാപനം എങ്ങനെ?&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;1. ഷിഗെല്ലയുടെ സാന്നിധ്യമുള്ള വസ്തുക്കളിലുള്ള സ്പര്‍ശം&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;2. ശുചിയല്ലാത്ത ഭക്ഷണം, മലിനമായ ജലം&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;3. രോഗബാധിതനായ കുഞ്ഞിന്റെ ഡയപ്പയര്‍ മാറ്റുന്നതിലൂടെ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;4. രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗി ഉപയോഗിച്ച ശുചിമുറിയു‌ടെ ഉപയോഗത്തിലൂടെയും&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;5. രോഗി പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;6. തടാകങ്ങള്‍, നീന്തല്‍കുളങ്ങള്‍ മുതലായവയിലെ വെള്ളത്തിലൂടെ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;7. രോഗിയുമായുള്ള ലൈംഗികബന്ധത്തിലൂടെ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;ലക്ഷണങ്ങൾ&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പ്രധാന ലക്ഷണം വയറിളക്കമാണ്. പലപ്പോഴും ഇതില്‍ രക്തത്തിന്റെ സാന്നിധ്യം കാണപ്പെടാന്‍ സാധ്യതയുണ്ട്. പനി, വയറു വേദന, വയറു ശൂന്യമായിരിക്കുമ്പോള്‍ പോലും ഇടയ്ക്കിടെ ശോധന അനുഭവപ്പെടുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ബാക്ടീരിയ ശരീരത്തിലെത്തി കഴിഞ്ഞാല്‍ ഒന്നോ രണ്ടോ ദിവസം മുതല്‍ ഏഴു ദിവസത്തിനുള്ളിൽത്തന്നെ ലക്ഷണങ്ങള്‍ പ്രകടമാകും. പൊതുവേ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സാധാരണ ജീവത്തിലേക്ക് തിരികെയെത്താറുണ്ട്. എന്നാൽ, അപൂര്‍വമായി ചിലരില്‍ അസുഖം ഭേദമാകുവാന്‍ മാസങ്ങള്‍ വേണ്ടി വരാറുമുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;രോഗം ഏറ്റവും എളുപ്പത്തില്‍ ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളത് കുഞ്ഞുങ്ങളെയാണ്. യാത്രക്കാരാണ് രോഗബാധിതരാകുവാന്‍ സാധ്യതയുള്ള മറ്റൊരു വിഭാഗം. ഭക്ഷണ-കുടിവെള്ള കാര്യങ്ങളിലെ ശുചിത്വവും വ്യക്തിശുചിത്വവും നിര്‍ബന്ധമായി പിന്‍തുടരുക എന്നതാണ് ഇതിനെ അതിജീവിക്കാനുള്ള പ്രതിവിധി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;രോഗ സങ്കീർണതകൾ&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജലീകരണം ‘ഷോക്ക്’ എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം. ഇതോടൊപ്പം ചെറിയ കുട്ടികളിൽ ജന്നി (seizures ) വരാനുള്ള സാധ്യതയും അധികമാണ്. തുടർച്ചയായ വയറിളക്കം റെക്ടൽ പ്രൊലാപ്സിലേക്ക് (വൻകുടലിന്റെ ഉള്ളിലെ ശ്ലേഷ്മസ്തരം മലദ്വാരത്തിലൂടെ പുറത്തേക്ക് തള്ളി ഇറങ്ങുന്ന അവസ്ഥ) നയിച്ചേക്കാം. കൃത്യമായ ചികിത്സ ലഭിക്കാത്ത പക്ഷം അപൂർവം ചില ആളുകളിൽ ഈ രോഗം ഹീമോലിറ്റിക് യൂറീമിക് സിൻഡ്രോം എന്ന അവസ്ഥയിലേക്ക് (രക്തത്തിലെ ചുവന്ന രക്താണുക്കളുടെയും പ്ലേറ്റ്ലെറ്റുകളുടെയും എണ്ണത്തിൽ ക്രമാതീതമായ കുറവുണ്ടാകുന്നു) നയിക്കുന്നത് വഴി വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം. മറ്റുചിലരിൽ വൻകുടലിന്റെ ചലനശേഷി നഷ്ടപ്പെട്ട് അതിനുള്ളിൽ രോഗാണു പെറ്റു പെരുകി, പൊട്ടി പഴുപ്പ് വയറിനു ഉള്ളിലേക്ക് ബാധിച്ച് peritonitis എന്ന അവസ്ഥയിലേക്കു നയിക്കാം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഷിഗെല്ല എർസെഫലൈറ്റിസ്-ഷിഗെല്ല രോഗാണു ഉണ്ടാക്കുന്ന ഒരു ടോക്സിൻ തലച്ചോറിനെ ബാധിക്കുന്നതിനാൽ അപസ്മാരം, പൂർണ ബോധമില്ലായ്മ, അബോധാവസ്ഥ എന്നീ പ്രശ്നങ്ങളുണ്ടാകുന്നു. അപൂർവ്വമായി ഇത് വളരെ മാരകമാകുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;പ്രതിരോധം&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഈ അസുഖത്തിന് എതിരെ ഒരു വാക്സീന് വേണ്ടിയുള്ള ശ്രമം ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെങ്കിലും അത് ഇതുവരെ യാഥാർഥ്യമാക്കപ്പെട്ടിട്ടില്ല. ഷിഗല്ലയുടെ പ്രതിരോധത്തിനായി വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും തന്നെയാണ് പ്രാധാന്യം നൽകേണ്ടത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;∙ കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകി സൂക്ഷിക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;∙ ചെറിയ കുട്ടികൾ കൈ കഴുകുമ്പോൾ മുതിർന്നവർ ഒരു മേൽനോട്ടം വഹിക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;∙ രോഗിയുടെ മലവും മറ്റു വിസർജ്യങ്ങളും പറ്റിയ തുണികൾ വേണ്ടത്ര അവധാനതയോടെ കൈകാര്യം ചെയ്യുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;∙ അണുനാശിനികൾ ഉപയോഗിച്ച് രോഗികളുടെ വസ്ത്രങ്ങൾ വൃത്തിയാക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;∙ വയറിളക്കം ഉള്ള വേളകളിൽ നിങ്ങൾ പാചകം ചെയ്യുന്നതിൽ നിന്നും, ആഹാരപദാർഥങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;∙ വയറിളക്കം ഉള്ള സമയങ്ങളിൽ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പറഞ്ഞയയ്ക്കാതെ വീട്ടിൽ തന്നെ സംരക്ഷിക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;∙ പൊതു കുളങ്ങളിൽ നിന്നും കിണറുകളിൽ നിന്നും സ്വിമ്മിങ് പൂളുകളിൽ നിന്നും വെള്ളം വയറ്റിനുള്ളിൽ ചെല്ലാതിരിക്കാൻ ശ്രദ്ധിക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;∙ കുടിവെള്ളം തിളപ്പിച്ചാറിയതിനു ശേഷം മാത്രം ഉപയോഗിക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;∙ ആഹാരം പാചകം ചെയ്യുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;∙ കൃത്യമായ ഇടവേളകളിൽ കിണറുകളിൽ ക്ലോറിനേഷൻ നടത്തുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;∙ അതാത് കാലഘട്ടങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;ചികിത്സ&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ശക്തമായ രീതിയില്‍ വയറിളക്കുമുണ്ടാകുവാനിടയുള്ളതിനാല്‍ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ദ്രാവകരൂപത്തിലുള്ള പദാര്‍ഥങ്ങള്‍, വെള്ളം എന്നിവ ധാരാളമായി കുടിക്കുക. ഒആര്‍എസ് പോലുള്ള ലായനികള്‍ സ്വീകരിക്കുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദ്ദേശം നിര്‍ബന്ധമായും ഉറപ്പ് വരുത്തണം. ചെറിയ രീതിയില്‍ മാത്രം രോഗലക്ഷണങ്ങളുള്ളവരില്‍ മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ പൊതുവെ ആവശ്യമായി വരാറില്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;സ്വീകരിക്കേണ്ട മുന്‍കരുതലുകൾ&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;വ്യക്തിശുചിത്വം പാലിക്കുക. ഉപയോഗിച്ച ഡയപ്പറുകള്‍ ഒരു കാരണവശാലും അലസമായി കളയരുത്. അടച്ചുറപ്പുള്ള കവറുകളിലോ മറ്റോ നിക്ഷേപിച്ച ശേഷം ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യുക. വസ്ത്രം മാറുന്ന മേശയും‍ കിച്ചണ്‍ കൗണ്ടറുകള്‍, ഭക്ഷണമേശകള്‍ മുതലായ ഇടങ്ങളെല്ലാം ഉപയോഗിക്കുന്നതിനു മുന്‍പും ശേഷവും ആന്റിബാക്ടീരിയല്‍ ലോഷനുകള്‍ ഉപയോഗിച്ച് വൃത്തിയാക്കുക. അസുഖ ബാധിതനായ വ്യക്തിയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം നിര്‍ബന്ധമായും ഒഴിവാക്കുക. അവശ്യ സന്ദര്‍ഭങ്ങളില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മറക്കരുത്. ഷിഗെല്ല ബാധിതരായ വ്യക്തികളെ ഒരു കാരണവശാലും ഭക്ഷണം പാകം ചെയ്യാനും മറ്റും അനുവദിക്കരുത്.&lt;/p&gt;]]></description>
        <pubDate>2026-06-10 10:01:14</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ദുബായിൽ ബസ്‌ അപകടം; ആറ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/Sections/all/bus-accident-in-dubai-six-indians-died</link>
        <guid>https://nattuvartha.news/news/Sections/all/bus-accident-in-dubai-six-indians-died</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780980183_616134.jpg</url>
          <title>ദുബായിൽ ബസ്‌ അപകടം; ആറ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/Sections/all/bus-accident-in-dubai-six-indians-died</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ദുബായ്&lt;/strong&gt;: എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. മരണപ്പെട്ടവരിൽ ആറ് പേരും ഇന്ത്യക്കാരാണ്. സാങ്കേതിക തകരാർ മൂലം റോഡിൽ പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയ ട്രക്കിലേക്ക് അതിവേഗത്തിൽ പിന്നിൽ നിന്ന് വന്ന മിനി ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;ഡ്രൈവർ ഉൾപ്പടെ 16 പേരാണ് ബസിൽ ഉണ്ടായിരുന്നത്&lt;/span&gt; . അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ രണ്ട് പേർ ഇന്ത്യക്കാരാണ്. അപകടത്തെ തുടർന്ന് എമിറേറ്റ്സ്‌ റോഡിൽ ദീർഘ നേരത്തേക്ക് ഗതാഗതം തടസപ്പെട്ടു. പൊലീസ് എത്തിയാണ് സാഹചര്യം പുന:സ്ഥാപിച്ചത്. ട്രക്കിന് പിന്നിൽ സഞ്ചരിച്ച മിനിബസ് നിശ്ചിത അകലം പാലിക്കാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി&lt;/p&gt;]]></description>
        <pubDate>2026-06-09 04:38:53</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഉന്നത വിജയികൾക്ക് ആദരം</title>
        <link>https://nattuvartha.news/news/Sections/all/chorod-socialist-honor-winners</link>
        <guid>https://nattuvartha.news/news/Sections/all/chorod-socialist-honor-winners</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780748327_220463.jpg</url>
          <title>ഉന്നത വിജയികൾക്ക് ആദരം</title>
          <link>https://nattuvartha.news/news/Sections/all/chorod-socialist-honor-winners</link>
        </image>
        <description><![CDATA[&lt;p&gt;വൈക്കിലശ്ശേരി: ചോറോട് പഞ്ചായത്ത് ആറാം വാർഡ് സോഷ്യലിസ്റ്റ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നതവിജയികളെ അനുമോദിച്ചു. യുവ കവിയിത്രി അശ്വതി എം.കെ ഉപഹാരങ്ങൾ നൽകി. ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി. ദാമോദരൻ, മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ, ഇ.ശ്രീധരൻ, പി.സി.ശശീന്ദ്രൻ, പവിത്രൻ കാങ്ങാട്ട് എന്നിവർ സംസാരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-06-06 12:17:18</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>കവിയും അധ്യാപകനുമായ എ.സി. ശ്രീഹരി അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/famous-poet-ac-srihari-passes-away</link>
        <guid>https://nattuvartha.news/news/Sections/all/famous-poet-ac-srihari-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780738001_710029.jpg</url>
          <title>കവിയും അധ്യാപകനുമായ എ.സി. ശ്രീഹരി അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/famous-poet-ac-srihari-passes-away</link>
        </image>
        <description><![CDATA[&lt;p&gt;പയ്യന്നൂർ: കവിയും അധ്യാപകനുമായ എ. സി. ശ്രീഹരി (56) അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പയ്യന്നൂർ ആലപ്പടമ്പ് സ്വദേശിയാണ്.&lt;/p&gt;
&lt;p&gt;പയ്യന്നൂർ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയും മലയാളത്തിലെ പ്രശസ്തനായ കവിയും എഴുത്തുകാരനുമാണ് ശ്രീഹരി. മെയ് 30-നാണ് സർവീസിൽനിന്ന് വിരമിച്ചത്. അദ്ദേഹത്തിന്റെ കവിതകൾ കേരളത്തിലെ സർവകലാശാലകളിൽ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്. എൻ.എൻ. കക്കാട്, വി.ടി.കുമാരൻ, വൈലോപ്പിള്ളി തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.&lt;/p&gt;
&lt;p&gt;പയ്യന്നൂരിനടുത്ത്‍ ആലപ്പടമ്പിൽ 1969 നവംബർ 24-ന് ആയിരുന്നു ജനനം. എ.സി. ദാമോദരൻ നമ്പൂതിരിയും സാവിത്രി അന്തർജ്ജനവുമാണ് മാതാപിതാക്കൾ. പയ്യന്നൂർ കോളേജിൽനിന്ന് ഇംഗ്ലീഷിൽ ബിരുദവും ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും മഹാത്മാഗാന്ധി സർ‌വ്വകലാശാലയിൽനിന്ന് എം.ഫിലും നേടി. ഭാര്യ: സംഗീത കെ., മകൻ: എ.സി. ശ്രീഹർഷൻ.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-06-06 09:24:54</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>മഴക്കാലമെത്തി; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പകർച്ചവ്യാധികൾ ഒഴിവാക്കാം</title>
        <link>https://nattuvartha.news/news/Sections/all/the-rain-comes-diseases-if-you-pay-attention-to-these-things-you-can-avoid-epidemics</link>
        <guid>https://nattuvartha.news/news/Sections/all/the-rain-comes-diseases-if-you-pay-attention-to-these-things-you-can-avoid-epidemics</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780651989_576348.jpg</url>
          <title>മഴക്കാലമെത്തി; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പകർച്ചവ്യാധികൾ ഒഴിവാക്കാം</title>
          <link>https://nattuvartha.news/news/Sections/all/the-rain-comes-diseases-if-you-pay-attention-to-these-things-you-can-avoid-epidemics</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്:&lt;/strong&gt; കനത്ത ചൂടിന് പിന്നാലെയെത്തുന്ന മഴക്കാലം പകർച്ചവ്യാധികളുടെ കാലം കൂടിയാണ്. മഴക്കാലത്ത് നമ്മേ തേടിയെത്തുന്ന ക്ഷണിക്കപ്പെടാത്ത അതിഥികളാണ് പലതരത്തിലുള്ള രോഗങ്ങൾ. കേരളത്തിൽ കാലവർഷം ആരംഭിക്കുന്നതോടൊപ്പം ഗുരുതരവും അപകടകരവുമായ സാംക്രമിക രോഗങ്ങളും പടർന്നുപിടിക്കും. വേനൽ ചൂടിന്റെ കാഠിന്യത്തിൽ നിന്ന് പെട്ടന്ന് മഴയുടെ തണുപ്പിലേക്ക് വരുമ്പോൾ രോഗാണുക്കൾ പെരുകാനുള്ള സാഹചര്യം സംജാതമാകുന്നു. ശുചിത്വവും രോഗപ്രതിരോധ ശേഷിയും കുറയുന്നത് രോഗങ്ങൾ പെട്ടന്ന് പടർന്നുപിടിക്കാൻ കാരണമാകും.&lt;/p&gt;
&lt;p&gt;ജലജന്യം, പ്രാണി,ജന്തു കുജന്യം എന്നീ ഇനങ്ങളിലായാണ് മഴക്കാല രോഗങ്ങൾ പടർന്നുപിടിക്കുന്നത്. പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിലൂടെ, ഈ സീസണിൽ നിങ്ങൾക്ക് അസുഖം വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയും. രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് ഗുണകരം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;ജലജന്യ രോഗങ്ങൾ:&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അതിസാരം, വയറിളക്കം, ഛർദ്ദി, ടൈഫോയിഡ്, മഞ്ഞപ്പിത്തം, കോളറ, ഷിഗല്ല...&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;പ്രാണി, ജന്തുജന്യ രോഗങ്ങൾ:&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഡെങ്കിപ്പനി, ചിക്കുൻഗുനിയ, എലിപ്പനി, ജപ്പാൻ ജ്വരം, ചെള്ളുപനി, പന്നിപ്പനി, മലേറിയ, മഞ്ഞപ്പനി, വെസ്റ്റ് നൈൽ പനി, റിഫ്റ്റ് വാലി പനി, മലമ്പനി, സെന്റ് ലൂയിസ് എൻസഫലൈറ്റിസ്, മന്തുരോഗം...&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യങ്ങൾ&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെടൽ.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* വെള്ളം കെട്ടിക്കിടന്നുണ്ടാകുന്ന കൊതുക് വ്യാപനം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* പരിസരം ശുചിത്വമില്ലായ്മ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* ഭക്ഷണ പാര്‍ഥങ്ങൾ സുരക്ഷിതമല്ലാതെ കൈകാര്യം ചെയ്യൽ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* ആസ്ത്മ, അലർജി കൊണ്ടുള്ള തുമ്മൽ, വാതരോഗങ്ങൾ മുതലായവ ഉള്ളവർ മഴക്കാലത്ത് അസുഖങ്ങൾ കൂടുതൽ രൂക്ഷമാകാൻ * * സാധ്യതയുള്ളതിനാൽ കൂടുതൽ മുൻകരുതലുകൾ വേണം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* അർബുദം, പ്രമേഹം തുടങ്ങിയ ദീർഘകാല രോഗങ്ങൾ ഉള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* രോഗങ്ങൾക്ക് മരുന്നുകൾ കഴിക്കുന്നവർ കൃത്യമായി കഴിക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* പുറത്തുപോയി വന്നതിനുശേഷവും, മലമൂത്രവിസർജനത്തിനുശേഷവും, ആഹാരത്തിന് മുൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകി വൃത്തിയാക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* ആഹാരപദാർത്ഥങ്ങൾ അതാത് സമയത്ത് പാകം ചെയ്ത് ചെറുചൂടോടെ കഴിക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* ആഹാരപദാർത്ഥങ്ങൾ ഈച്ചയും മറ്റും കടക്കാതെ അടച്ചുവയ്ക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* കുടിവെള്ളം തിളപ്പിച്ചത് മാത്രം ഉപയോഗിക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* പുറത്തുപോകുമ്പോൾ പാദരക്ഷകൾ ഉപയോഗിക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* രോഗീപരിചരണം നടത്തുന്നവർ ഗ്ലൗസ്, മാസ്കുകൾ എന്നിവ ധരിക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* നന്നായി കഴുകി ഉണങ്ങിയ വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* കഴിയുമെങ്കിൽ വസ്ത്രങ്ങൾ ഇസ്തിരിയിട്ട് ഉപയോഗിക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും ടവൽ കൊണ്ട് മറച്ചുപിടിക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* മഴക്കാലം തുടങ്ങാൻ കാത്തുനിൽക്കാതെ ജൈവ-ഖര മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* മലിനജലം കുടിവെള്ള സ്രോതസ്സുകളുമായി കലരാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുക; വെള്ളം കെട്ടിനിൽക്കാനുള്ള എല്ലാ സാഹചര്യങ്ങളും (ശുദ്ധജലമായാലും മലിനജലമായാലും) ഒഴിവാക്കണം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആയി ആചരിക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* ജലാശയങ്ങളിലും മറ്റും (കൃഷിയിടങ്ങളിലെ കുളങ്ങൾ, വലിയ ടാങ്കുകൾ, ജലസംഭരണികൾ എന്നിവയിൽ) കൂത്താടി ഭോജികളായ മത്സ്യങ്ങളെ (ഗപ്പി) നിക്ഷേപിക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* രോഗിയെ കൊതുകുകടി ഏൽക്കാതെ കൊതുകുവലയ്ക്കുള്ളിൽ കിടത്തുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* കൊതുകുകടി ഏൽക്കാതെ ദേഹം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;* മുറികളുടെ ജനാലകളും എയർഹോളുകളും കൊതുകു കടക്കാത്ത തരത്തിലുള്ള വല കെട്ടി സംരക്ഷിക്കുക.&lt;/p&gt;]]></description>
        <pubDate>2026-06-05 09:25:58</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു</title>
        <link>https://nattuvartha.news/news/Sections/all/indian-national-killed-in-iranian-drone-attack-at-kuwait</link>
        <guid>https://nattuvartha.news/news/Sections/all/indian-national-killed-in-iranian-drone-attack-at-kuwait</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780498472_142435.jpg</url>
          <title>ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു</title>
          <link>https://nattuvartha.news/news/Sections/all/indian-national-killed-in-iranian-drone-attack-at-kuwait</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കുവൈറ്റ് സിറ്റി: &lt;/strong&gt;കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. കുവൈറ്റിലെ ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.&apos;കുവൈറ്റ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരന്റെ ദാരുണമായ മരണത്തിൽ കുവൈറ്റിലെ ഇന്ത്യൻ എംബസി അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖിതരായ കുടുംബവുമായി എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്. സംഭവത്തിൽ പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും സാദ്ധ്യമായ എല്ലാ പിന്തുണയും സഹായവും നൽകുന്നതിന് കുവൈറ്റ് അധികൃതരുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്നു&apos;- എംബസി സമൂഹമാധ്യമക്കുറിപ്പിൽ വ്യക്തമാക്കി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാർക്കുള്ള കെട്ടിടമായ ടെർമിനൽ 1നു നേരെയാണ് ഇറാന്റെ ആക്രമണമുണ്ടായത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-06-03 14:50:25</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ ആക്രമണം: നിരവധിപേർക്ക് പരിക്ക്</title>
        <link>https://nattuvartha.news/news/Sections/all/kuwait-international-airport-drone-attack-2026</link>
        <guid>https://nattuvartha.news/news/Sections/all/kuwait-international-airport-drone-attack-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780478619_165791.jpg</url>
          <title>കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ ആക്രമണം: നിരവധിപേർക്ക് പരിക്ക്</title>
          <link>https://nattuvartha.news/news/Sections/all/kuwait-international-airport-drone-attack-2026</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കുവൈത്ത് സിറ്റി:&lt;/strong&gt; കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേർക്ക് ഇറാന്റെ ആക്രമണം. മിസൈലും ഡ്രോണുകളും ഉപയോഗിച്ചുള്ളതായിരുന്നു ആക്രമണം. പ്രധാന ടെർമിനലായ ടി 1-ന് നേർക്കാണ് ആക്രമണമുണ്ടായത്. 56 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്.&amp;nbsp;&lt;/p&gt;
&lt;p&gt;പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ കുവൈത്ത് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (DGCA) അടിയന്തര പ്രവർത്തന പദ്ധതി സജീവമാക്കിയിട്ടുണ്ട്.&lt;/p&gt;
&lt;p&gt;ആക്രമണത്തിന് പിന്നാലെ വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങളെ മറ്റ്‌ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന ടെർമിനൽ ഒന്ന് ഈ മാസം ഒന്നാം തീയതിയാണ് തുറന്നത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-06-03 09:20:06</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇറച്ചിയുടെ ഐസ് കളയുന്നത് ഫ്രീസറിൽ നിന്ന് പുറത്തെടുത്ത് വച്ചിട്ടാണോ ; എങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം</title>
        <link>https://nattuvartha.news/news/Sections/all/defrost-frozen-meat-quickly-tips</link>
        <guid>https://nattuvartha.news/news/Sections/all/defrost-frozen-meat-quickly-tips</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780397216_673109.jpg</url>
          <title>ഇറച്ചിയുടെ ഐസ് കളയുന്നത് ഫ്രീസറിൽ നിന്ന് പുറത്തെടുത്ത് വച്ചിട്ടാണോ ; എങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം</title>
          <link>https://nattuvartha.news/news/Sections/all/defrost-frozen-meat-quickly-tips</link>
        </image>
        <description><![CDATA[&lt;p style=&quot;text-align:start;&quot;&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;&lt;strong&gt;മി&lt;/strong&gt;ക്ക വീടുകളിലും മീനും ഇറച്ചിയും വാങ്ങിയാൽ ഒരുമിച്ച് വൃത്തിയാക്കി ഫ്രിജിലെ ഫ്രീസറിലാക്കി വയ്ക്കുന്ന ശീലം ഉണ്ട്.  കറി വയ്ക്കാൻ നേരമാകുമ്പോൾ ഫ്രീസറിൽ നിന്നും ഇറച്ചി എടുത്താൽ അത് മുഴുവൻ ഐസു കട്ടപിടിച്ചിരിക്കും. അപ്പോൾ  ചെയ്യുന്ന വലിയ തെറ്റാണ് ചൂടുവെള്ളത്തിൽ ഇടുകയോ നേരെ പുറത്തുവച്ച് മണിക്കൂറുകൾ കാത്തിരിക്കുകയോ ചെയ്യുന്നത്. ഇങ്ങനെയല്ലാതെ കുറച്ച് ഈസി ട്രിക്കുകൾ അറിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ ഇറച്ചിയിലെ ഐസ് ഉരുക്കിയെടുക്കാം.&lt;/span&gt;&lt;/p&gt;
&lt;p style=&quot;text-align:start;&quot;&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;ഐസായ ഇറച്ചി പെട്ടെന്ന് ഉരുകാനായുള്ള സുരക്ഷിതമായ മാർഗങ്ങളിൽ ഒന്നാണ് ഇറച്ചി തണുത്ത വെള്ളത്തിൽ ഒരു പാത്രത്തിൽ വയ്ക്കുക എന്നത്. വെള്ളം ഓരോ 20-30 മിനിറ്റിലും മാറ്റുക. ചെറിയ കഷണങ്ങൾ ഒരു മണിക്കൂറിനുള്ളിൽ ഡിഫ്രോസ്റ്റ് ചെയ്തേക്കാം. വലിയ ഭാഗങ്ങൾക്ക് കൂടുതൽ സമയമെടുത്തേക്കാം, പക്ഷേ ഘടനയെ ബാധിക്കാതെ വേഗത്തിൽ ഡിഫ്രോസ്റ്റ് ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങളിൽ ഒന്നാണ് തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കുക എന്നത്  . ഇറച്ചി ഒരു കവർ/സിപ് ലോക്ക് ബാഗിൽ ഇട്ട് വെള്ളത്തിലേക്ക് മുക്കിവയ്ക്കുക. ഇറച്ചി ഫ്രീസറിൽ വയ്ക്കുന്നതിന് മുമ്പ്, ഫ്രീസർ-സുരക്ഷിതമായ ബാഗുകളിൽ നേർത്തതും തുല്യവുമായ പാളികളായി മുറിച്ച് ഇറച്ചി വയ്ക്കാം. കുത്തിനിറച്ച് വയ്ക്കാതെ ശ്രദ്ധിക്കണം.കട്ടപിടിച്ച ഇറച്ചിയിലേക്ക് അല്പം ഉപ്പുപൊടി ഇട്ട് നന്നായി തേച്ചുപിടിപ്പിക്കുക. ഇതിനു മുകളിലേക്ക് നേരിയ ചെറുചൂടുള്ള വെള്ളം ഒഴിക്കുക. വെള്ളത്തിന് അധികം ചൂടുണ്ടാകരുത്. മിനിറ്റുകൾക്കകം ഐസ് ഉരുകി ഇറച്ചി കഷണങ്ങൾ വേർപെട്ടു കിട്ടും. കൂടാതെ ഉപ്പുവെള്ളത്തിൽ മുക്കിവെക്കാം. പാത്രത്തിൽ സാധാരണ വെള്ളമെടുത്ത് അതിൽ രണ്ട് വലിയ സ്പൂൺ ഉപ്പ് കലർത്തുക. ഈ ഉപ്പുവെള്ളത്തിലേക്ക് ഐസായ ഇറച്ചി ഇറക്കിവയ്ക്കാം. തണുത്ത വെള്ളമാണെങ്കിൽ പോലും ഉപ്പിന്റെ സാന്നിധ്യം ഉള്ളതിനാൽ 15-20 മിനിറ്റിനുള്ളിൽ ഐസ് പൂർണമായി മാറും.&lt;/span&gt;&lt;/p&gt;
&lt;p style=&quot;text-align:start;&quot;&gt;&lt;/p&gt;
&lt;p style=&quot;text-align:left;&quot;&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;ശ്രദ്ധിക്കാം&lt;/span&gt;&lt;/p&gt;
&lt;p style=&quot;text-align:start;&quot;&gt;&lt;/p&gt;
&lt;p style=&quot;text-align:left;&quot;&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;തിളച്ച വെള്ളം ഒഴിവാക്കുക: ഐസ് കളയാൻ ഒരിക്കലും തിളച്ച വെള്ളം ഇറച്ചിയിലേക്ക് നേരിട്ട് ഒഴിക്കരുത്. ഇത് ഇറച്ചിയുടെ പുറംഭാഗം വേവിക്കുകയും ബാക്ടീരിയകൾ വളരാൻ കാരണമാവുകയും ചെയ്യും. ഉടൻ പാകം ചെയ്യുക. ഐസ് മാറ്റിയെടുത്ത ഇറച്ചി കൂടുതൽ സമയം പുറത്തുവെക്കാതെ ഉടൻ തന്നെ പാകം ചെയ്യാൻ ശ്രദ്ധിക്കുക.&lt;/span&gt;&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-06-02 10:43:43</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/malayali-youth-stabbed-to-death-sharjah-investigation</link>
        <guid>https://nattuvartha.news/news/Sections/all/malayali-youth-stabbed-to-death-sharjah-investigation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780396929_780300.jpg</url>
          <title>ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/malayali-youth-stabbed-to-death-sharjah-investigation</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;അബുദാബി&lt;/strong&gt;: ഷാർജയിലെ അൽ നഹ്ദയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശിയായ ഇസ്മായിൽ പൊന്നാരമാണ് മരിച്ചത്. ടിക്ടോക്കിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.&lt;/p&gt;
&lt;p&gt;സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ മലയാളിയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഷാർജ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്..&lt;/p&gt;]]></description>
        <pubDate>2026-06-02 10:40:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തക്കാളി ഉപയോഗിച്ച് ചർമം തിളങ്ങാനുള്ള പൊടികൈകൾ പരീക്ഷിച്ചാലോ</title>
        <link>https://nattuvartha.news/news/Sections/all/skin-care-tips-with-tomato</link>
        <guid>https://nattuvartha.news/news/Sections/all/skin-care-tips-with-tomato</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779964396_531360.jpg</url>
          <title>തക്കാളി ഉപയോഗിച്ച് ചർമം തിളങ്ങാനുള്ള പൊടികൈകൾ പരീക്ഷിച്ചാലോ</title>
          <link>https://nattuvartha.news/news/Sections/all/skin-care-tips-with-tomato</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന&lt;/strong&gt;മ്മുടെ അടുക്കളകളിൽ എപ്പോഴും ലഭ്യമാകുന്ന ഒന്നാണ്  തക്കാളി. ചർമസംരക്ഷണത്തിന്  തക്കാളി മികച്ച ഉപാധിയാണ്. തക്കാളിയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, ലൈക്കോപീൻ, മറ്റ് പോഷകങ്ങൾ എന്നിവ ചർമത്തിലെ കറുത്ത പാടുകൾ മാറ്റാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. നിങ്ങളുടെ ചർമത്തിനു തിളക്കം നൽകാനും മറ്റു പ്രശ്നങ്ങളെ അകറ്റാനും സഹായിക്കുന്ന കിടിലൻ തക്കാളി പൊടിക്കൈകൾ പരിചയപ്പെടാം.&lt;/p&gt;
&lt;p&gt;തക്കാളിയും തേനും&lt;/p&gt;
&lt;p&gt;തക്കാളിയിലെ ആസിഡ് സ്വഭാവം ചർമത്തിലെ അഴുക്കുകളെ നീക്കുമ്പോൾ, തേൻ ചർമത്തിന് ആവശ്യമായ ഈർപ്പം നൽകുന്നു. ചർമത്തിനു നല്ല തിളക്കം ലഭിക്കാൻ 2 സ്പൂൺ തക്കാളി നീരും, 1 സ്പൂൺ തേനും ആണ് ആവശ്യം. ഇവ നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ആഴ്ചയിൽ രണ്ടുതവണ ഇത് ചെയ്യാം.&lt;/p&gt;
&lt;p&gt;തക്കാളിയും നാരങ്ങാനീരും&lt;/p&gt;
&lt;p&gt;നാരങ്ങാനീരിലെ ബ്ലീച്ചിങ് ഗുണങ്ങളും തക്കാളിയും ചേരുമ്പോൾ മുഖത്തെ കറുത്ത പാടുകളും വെയിലേറ്റ് ഉണ്ടാകുന്ന കരിവാളിപ്പും വേഗത്തിൽ മാറുന്നു. ഇതുവഴി ചർമം കണ്ണാടി പോലെ തിളങ്ങും. ആദ്യം 1 സ്പൂൺ തക്കാളി നീരും, കുറച്ച് തുള്ളി നാരങ്ങാനീരും എടുക്കുക. ഇത് പഞ്ഞി ഉപയോഗിച്ച് മുഖത്ത് പാടുകളുള്ള ഭാഗങ്ങളിൽ പുരട്ടുക. 10-12 മിനിറ്റിനു ശേഷം കഴുകിക്കളയാം. സെൻസിറ്റിവ് ചർമമുള്ളവർ നാരങ്ങാനീര് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.&lt;/p&gt;
&lt;p&gt;തക്കാളിയും തൈരും&lt;/p&gt;
&lt;p&gt;തൈരിലെ ലാക്റ്റിക് ആസിഡ് ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമം മൃദുലമാക്കാൻ സഹായിക്കുന്നു. ഇതിനായി 2 സ്പൂൺ തക്കാളി പൾപ്പ്, 1 സ്പൂൺ തൈര് എന്നിവ എടുത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 5 മിനിറ്റ് പതുക്കെ മസാജ് ചെയ്യുക. 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. മാറ്റം നിങ്ങൾക്ക് കണ്ടറിയാം.&lt;/p&gt;
&lt;p&gt;പ്രത്യേകം ശ്രദ്ധിക്കുക: തക്കാളിയിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക ആസിഡുകൾ ചിലരിൽ നേരിയ അലർജി ഉണ്ടാക്കിയേക്കാം. അതിനാൽ ഈ പൊടിക്കൈകൾ മുഖത്ത് ഉപയോഗിക്കുന്നതിന് മുൻപായി കൈയിലോ കഴുത്തിലോ പുരട്ടി &apos;പാച്ച് ടെസ്റ്റ്&apos; ചെയ്യുന്നത് നന്നായിരിക്കും&lt;/p&gt;]]></description>
        <pubDate>2026-05-28 10:30:30</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന്‌ ബലിപെരുന്നാള്‍ ;അറഫ സംഗമത്തിൽ പങ്കെടുത്തത് നിരവധി വിശ്വാസികൾ</title>
        <link>https://nattuvartha.news/news/Sections/all/hajj-pilgrims-gather-at-mount-arafat</link>
        <guid>https://nattuvartha.news/news/Sections/all/hajj-pilgrims-gather-at-mount-arafat</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779868697_707947.jpg</url>
          <title>ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന്‌ ബലിപെരുന്നാള്‍ ;അറഫ സംഗമത്തിൽ പങ്കെടുത്തത് നിരവധി വിശ്വാസികൾ</title>
          <link>https://nattuvartha.news/news/Sections/all/hajj-pilgrims-gather-at-mount-arafat</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മക്ക&lt;/strong&gt;: ഹജ്ജ് തീര്‍ഥാടനത്തിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ 16 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ഒത്തുചേര്‍ന്നു. പുലര്‍ച്ചെ മുതല്‍ തീര്‍ഥാടകര്‍ അറഫ മൈതാനത്തേക്ക് ഒഴുകിയെത്തി. നമിറ പള്ളിയിലെ അറഫ പ്രഭാഷണത്തോടെയാണ് സംഗമ ചടങ്ങുകള്‍ക്ക് തുടക്കമായത്.&lt;/p&gt;
&lt;p&gt;മസ്ജിദുന്നബവി ഇമാമും ഖത്തീബുമായ ഷെയ്ഖ് ഡോ. അലി ബിന്‍ അബ്‌ദുറഹ്‌മാന്‍ അല്‍ ഹുദൈഫി പ്രഭാഷണം നടത്തി. ഹജ്ജ് കര്‍മം ബാഹ്യവും ആന്തരികവുമായ പരിശുദ്ധിയെയും ഉടമ്പടികളുടെ പൂര്‍ത്തീകരണത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.അസ്‌തമയത്തോടെ തീര്‍ഥാടകര്‍ അറഫയോട് വിടപറഞ്ഞ് മുസ്ദലിഫയിലേക്ക് നീങ്ങി. ബുധനാഴ്‌ച നടക്കുന്ന ജംറകളിലെ കല്ലേറ് കര്‍മത്തിനുള്ള കല്ലുകളും ശേഖരിച്ചാവും തീർഥാടകർ മിനായിലേക്ക് മടങ്ങുക. മിനായില്‍ മൂന്ന് ദിവസത്തെ രാപ്പാര്‍പ്പും ബലി കര്‍മവും ജംറകളിലെ കല്ലേറും പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജ് കര്‍മങ്ങള്‍ക്ക് സമാപനമാകും. ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്‌ചയാണ് ബലിപെരുന്നാള്‍.&lt;/p&gt;]]></description>
        <pubDate>2026-05-27 07:49:38</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാത്തിരിപ്പിന് വിരാമം; രണ്ട് പതിറ്റാണ്ട് നീണ്ട ജയിൽ വാസം അവസാനിച്ചു,അബ്‌ദുൾ റഹീം ഇനി നാട്ടിലേക്ക്</title>
        <link>https://nattuvartha.news/news/Sections/all/abdul-rahim-released-and-will-be-deported-today</link>
        <guid>https://nattuvartha.news/news/Sections/all/abdul-rahim-released-and-will-be-deported-today</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779850531_942418.jpg</url>
          <title>കാത്തിരിപ്പിന് വിരാമം; രണ്ട് പതിറ്റാണ്ട് നീണ്ട ജയിൽ വാസം അവസാനിച്ചു,അബ്‌ദുൾ റഹീം ഇനി നാട്ടിലേക്ക്</title>
          <link>https://nattuvartha.news/news/Sections/all/abdul-rahim-released-and-will-be-deported-today</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;റിയാദ്&lt;/strong&gt;: 20 വർഷമായി ജയിലിൽ കഴിയുകയായിരുന്ന അബ്‌ദുൾ റഹീമിന് മോചനമായി. ജയിലിൽ നിന്ന് ഡീപോർട്ടേഷൻ സെന്ററിലേക്ക് അദ്ദേഹത്തിനെ മാറ്റി. ഇനി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായാൽ അദ്ദേഹത്തിന് നാട്ടിലേക്ക് വരാനാകും. ഇക്കഴിഞ്ഞ 19നാണ് അദ്ദേഹത്തിന്റെ 20 വർഷത്തെ ശിക്ഷാ കാലയളവ് പൂർത്തിയായത്. സൗദിയിൽ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായുള്ള അവധിയിലായതിനാൽ ജയിൽമോചന ഉത്തരവിന് നേരിയ താമസമുണ്ടായി. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ തീരുമാനം എടുത്തുള്ള ഉത്തരവുകൾ വന്നതോടെ അബ്‌ദുൾ റഹീം ജയിൽമോചിതനാകുകയുമായിരുന്നു. അദ്ദേഹത്തിന്റെ എക്‌സിറ്റ് വിസ തയ്യാറായിട്ടുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസിൽ അബ്ദുൾ റഹീം അറസ്റ്റിലാകുന്നത്. സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് അബ്‌ദുൾ റഹീം ജയിലിലായത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-27 02:44:56</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കരുവഞ്ചേരി കുനിയിൽ ഗൗരിഅമ്മ നിര്യാതയായി</title>
        <link>https://nattuvartha.news/news/Sections/all/kuniyil-gouri-amma-obituary</link>
        <guid>https://nattuvartha.news/news/Sections/all/kuniyil-gouri-amma-obituary</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779778833_401196.jpg</url>
          <title>കരുവഞ്ചേരി കുനിയിൽ ഗൗരിഅമ്മ നിര്യാതയായി</title>
          <link>https://nattuvartha.news/news/Sections/all/kuniyil-gouri-amma-obituary</link>
        </image>
        <description><![CDATA[&lt;p&gt;കരുവഞ്ചേരി :പരേതനായ കോവുക്കൽ നാരായണ കുറുപ്പിന്റെ മകൾ കുനിയിൽ ഗൗരിഅമ്മ(73)നിര്യതയായി.മകൻ :മനേഷ് (സെക്രട്ടറി കോൺഗ്രസ്‌ പാലയാട് മണ്ഡലം കമ്മിറ്റി).&lt;/p&gt;
&lt;p&gt;മരുമകൾ :ഷിജിന (സെക്രട്ടറി മഹിളാ കോൺഗ്രസ് വില്ല്യാപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റി )സഹോദരങ്ങൾ :പരേതരായ രാഘവകുറുപ്പ്, ജാനു അമ്മ, മാളുഅമ്മ .സഞ്ചയനം :വ്യാഴാഴ്ച രാവിലെ&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-26 06:57:51</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നഗ്നരായി  ഉറങ്ങി നോക്കൂ; ശരീരത്തിന് സംഭവിക്കുന്ന ഗുണകരമായ മാറ്റങ്ങൾ  അറിയാം</title>
        <link>https://nattuvartha.news/news/Sections/all/what-happens-to-you-when-sleep-naked</link>
        <guid>https://nattuvartha.news/news/Sections/all/what-happens-to-you-when-sleep-naked</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779696973_604223.jpg</url>
          <title>നഗ്നരായി  ഉറങ്ങി നോക്കൂ; ശരീരത്തിന് സംഭവിക്കുന്ന ഗുണകരമായ മാറ്റങ്ങൾ  അറിയാം</title>
          <link>https://nattuvartha.news/news/Sections/all/what-happens-to-you-when-sleep-naked</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;നുഷ്യ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. ദിവസവും ഉറക്കം ശരിയായില്ലെങ്കിൽ അത് പല  ആരോഗ്യപ്രശ്നത്തിനും മാനസികപ്രശ്നത്തിനും കാരണമാകുന്നു. സാധാരണയായി ഒരാൾ   എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് വിദഗ്ധർ പറയുന്നത്. കുട്ടികൾ കൂടുതൽ സമയം ഉറങ്ങണം. രാത്രിയിൽ പൂർണ നഗ്നരായി ഉറങ്ങുന്നത് വളരെ നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത്തരത്തിൽ ഉറങ്ങുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു.&amp;nbsp;&amp;nbsp;&lt;/p&gt;
&lt;p&gt;- നഗ്നമായി ഉറങ്ങുന്നത് നിങ്ങളുടെ ശരീരതാപനില വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് തലച്ചോറിന് വിശ്രമത്തിനുള്ള സമയമാണെന്ന് സൂചന നൽകി നല്ല ആഴമേറിയ ഉറക്കത്തിന് സഹായിക്കുന്നു.&lt;/p&gt;
&lt;p&gt;- ആരോഗ്യമുള്ള ചർമ്മത്തിനും നഗ്നമായി ഉറങ്ങുന്നത് നല്ലതാണ്. ശരീരത്തിലെ തിണർപ്പ്, കുരു പോലുള്ളവ തടയാൻ സഹായിക്കുന്നു.&lt;/p&gt;
&lt;p&gt;- ശരീരതാപനില കുറയുന്നത് ഹോർമോണുകളുടെ ഒപ്റ്റിമൽ റിലീസിനെ പ്രോത്സാഹിപ്പിക്കുന്നു. ഇത് കോശം നന്നാക്കലിനും വാർദ്ധക്യം തടയുന്നതിനും സഹായിക്കുന്നു.&lt;/p&gt;
&lt;p&gt;- സമ്മർദ്ദം കുറയ്ക്കാനും നഗ്നമായി ഉറങ്ങുന്നത് നല്ലതാണ്. ആഴത്തിലുള്ള ഉറക്കം സ്ട്രെസ് ഹോർമോൺ കുറയ്ക്കുന്നു. കൂടാതെ പങ്കാളിയോടൊപ്പം നഗ്നരായി ഉറങ്ങുന്നത് നിങ്ങളുടെ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുമെന്ന് 2014ൽ ബ്രിട്ടണിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നുണ്ട്.&lt;/p&gt;
&lt;p&gt;- ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും നഗ്നരായി ഉറങ്ങുന്നതാണ് നല്ലത്.&lt;/p&gt;
&lt;p&gt;-  ഇറുകിയ അടിവസ്ത്രങ്ങൾ ധരിച്ച് ഉറങ്ങുന്നത് ദോഷമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നുണ്ട്. സ്ത്രീകളിൽ ഇത് അണുബാധയ്ക്ക് കാരണമാകാം&lt;/p&gt;]]></description>
        <pubDate>2026-05-25 08:13:31</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ദുബായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; മലയാളി യുവതിയും മകളും മരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/malayali-mother-daughter-death-dubai-accident</link>
        <guid>https://nattuvartha.news/news/Sections/all/malayali-mother-daughter-death-dubai-accident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779511899_179791.jpg</url>
          <title>ദുബായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; മലയാളി യുവതിയും മകളും മരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/malayali-mother-daughter-death-dubai-accident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ദു&lt;/strong&gt;ബായിലുണ്ടായ വാഹനാപകടത്തിൽ അമ്മയും അഞ്ച് വയസ്സുകാരിയായ മകളും മരിച്ചു. പുതിയാപ്പറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം ‘ആർഷ അഷിത’യിൽ ആർഷയും (35) ഏകമകൾ റൂഹിയുമാണ് മരിച്ചത്. കാർ നിർത്തി റോഡ് മുറിച്ചുകടക്കുമ്പോൾ മറ്റൊരു വാഹനം ഇടിച്ചെന്നാണ് നാട്ടിൽ കിട്ടിയ വിവരം. കാറിൽ സാധനം വാങ്ങാൻ ടൗണിലേക്ക് പോയതായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഓൺലൈൻ ബിസിനസ് നടത്തി വരികയായിരുന്നു ആർഷ. കുറെ വർഷങ്ങളായി ഭർത്താവ് നിഹിലുമൊന്നിച്ച് ദുബായിലാണ് താമസം.&lt;/p&gt;
&lt;p&gt;നിഹിലിന്റെ അച്ഛനും സഹോദരനും ഭാര്യയും കുടുംബവും ദുബായിൽത്തന്നെയാണ് താമസം. ആർഷയുടെ സഹോദരി അഷിത ഇവരുടെ അടുത്ത ഫ്ലാറ്റിലാണ്. ആർഷയുടെ അച്ഛൻ ടി.കെ.പുരുഷോത്തമനും ഭാര്യ ഗീതയും അഴീക്കോട്ട് നിന്ന് ദുബായിലേക്ക് പോയിട്ടുണ്ട്.&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-23 04:49:08</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഭക്ഷ്യവിഷബാധ; രുചി വ്യത്യാസമുള്ള അച്ചാറ് കഴിച്ചു,വിദ്യാർത്ഥിനികൾ ചികിത്സയിൽ</title>
        <link>https://nattuvartha.news/news/Sections/all/students-in-iti-chengannur-admitted-hospital-due-to-food-poison</link>
        <guid>https://nattuvartha.news/news/Sections/all/students-in-iti-chengannur-admitted-hospital-due-to-food-poison</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779447099_760383.jpg</url>
          <title>ഭക്ഷ്യവിഷബാധ; രുചി വ്യത്യാസമുള്ള അച്ചാറ് കഴിച്ചു,വിദ്യാർത്ഥിനികൾ ചികിത്സയിൽ</title>
          <link>https://nattuvartha.news/news/Sections/all/students-in-iti-chengannur-admitted-hospital-due-to-food-poison</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;ചെങ്ങന്നൂർ ഗവൺമെന്റ് വനിതാ ഐടിഐയിൽ വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ. സർവേയർ വിഭാഗത്തിലെ അഞ്ച് വിദ്യാർത്ഥിനികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ സ്ഥാപനത്തിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതാകാം എന്നാണ് സംശയിക്കുന്നത്.&lt;/p&gt;
&lt;p&gt;ഭക്ഷണത്തിനൊപ്പം വിളമ്പിയ അച്ചാറിന് കടുത്ത രുചി വ്യത്യാസം അനുഭവപ്പെട്ടിരുന്നതായി ചികിത്സയിലുള്ള വിദ്യാർത്ഥിനികൾ പറഞ്ഞു. നൂറ്റമ്പതോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ പുറത്തുനിന്നുള്ള ഏജൻസിയാണ് ഉച്ചഭക്ഷണം എത്തിച്ച് നൽകുന്നത്. ഇതിന്റെ ഗുണനിലവാരത്തെച്ചൊല്ലി നേരത്തേയും പരാതികളുണ്ടായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർത്ഥിനികൾ സ്വന്തം നിലയ്ക്കാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തിൽ ഐടിഐ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും വൈകുന്നേരം അഞ്ചിനാണ് രക്ഷിതാക്കളെ വിവരമറിയിക്കാൻ തയ്യാറായതെന്നും പിടിഎ ഭാരവാഹികളും രക്ഷിതാക്കളും ആരോപിച്ചു.&lt;/p&gt;]]></description>
        <pubDate>2026-05-22 10:48:48</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മൺച്ചട്ടിയിലാണോ കറികൾ വയ്ക്കുന്നത്? എങ്കിലിത് ശ്രദ്ധിച്ചോളൂ!</title>
        <link>https://nattuvartha.news/news/Sections/all/clay-pot-cooking-benefits</link>
        <guid>https://nattuvartha.news/news/Sections/all/clay-pot-cooking-benefits</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779446095_355447.jpg</url>
          <title>മൺച്ചട്ടിയിലാണോ കറികൾ വയ്ക്കുന്നത്? എങ്കിലിത് ശ്രദ്ധിച്ചോളൂ!</title>
          <link>https://nattuvartha.news/news/Sections/all/clay-pot-cooking-benefits</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പ&lt;/strong&gt;ണ്ടുകാലത്ത്  കറികളൊക്കെ മൺചട്ടിയിലായിരുന്നു പാകം ചെയ്തിരുന്നത്. മൺചട്ടിയിൽ ഉണ്ടാക്കുന്ന രുചിയും മണവും  മറക്കാനാവാത്തതാണ്. രുചിയും ആരോഗ്യവും ഒരുമിച്ച് നൽകുന്ന ഈ നാടൻ പാത്രങ്ങൾ വീണ്ടും മലയാളി വീടുകളിലെ അടുക്കളകളിൽ സ്ഥാനം പിടിക്കുകയാണ്.&amp;nbsp;&lt;/p&gt;
&lt;p&gt;ഇപ്പോൾ ആരോഗ്യത്തെ കൂടുതൽ ശ്രദ്ധിക്കുന്നവർ വീണ്ടും മൺചട്ടികളിലേക്ക് മാറി. സ്റ്റീൽ, അലുമിനിയം, നോൺസ്റ്റിക് പാത്രങ്ങൾ വ്യാപകമായെങ്കിലും “നല്ല ഭക്ഷണം മൺചട്ടിയിലാണെന്ന” പഴയ വിശ്വാസം ഇന്നും പല കുടുംബങ്ങളിലും ശക്തമാണ്. പ്രത്യേകിച്ച് കേരള സ്റ്റൈൽ മീൻകറിയുടെ യഥാർഥ ടേസ്റ്റ് കിട്ടണമെങ്കിൽ മൺചട്ടി വേണമെന്നാണ് പലരും പറയുന്നത്.&lt;/p&gt;
&lt;p&gt;&lt;strong&gt;മൺചട്ടിയിൽ പാചകം ചെയ്യുന്നതിന്റെ പ്രധാന ഗുണങ്ങൾ&lt;/strong&gt;&lt;/p&gt;
&lt;p&gt;-ഭക്ഷണത്തിന് പ്രത്യേക രുചി ലഭിക്കും&lt;/p&gt;
&lt;p&gt;- ആരോഗ്യത്തിന് കൂടുതൽ നല്ലത്&lt;/p&gt;
&lt;p&gt;- മൺചട്ടികൾ ചൂട് സാവധാനം സ്വീകരിക്കുകയും സാവധാനം പുറത്തുവിടുകയും ചെയ്യുന്നതിനാൽ ഭക്ഷണം കൂടുതൽ സമയം ചൂടോടെ നിലനിൽക്കും.&amp;nbsp;&lt;/p&gt;
&lt;p&gt;- എണ്ണയുടെ ഉപയോഗം കുറയ്ക്കാം. മൺപാത്രങ്ങളിൽ ഭക്ഷണം ഒട്ടിപ്പിടിക്കൽ കുറവായതിനാൽ ചില വിഭവങ്ങളിൽ എണ്ണയുടെ അളവ് കുറച്ച് പാചകം ചെയ്യാൻ സാധിക്കും.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;strong&gt;പുതിയ മൺചട്ടി ഉപയോഗിക്കുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ&lt;/strong&gt;&lt;/p&gt;
&lt;p&gt;വെള്ളത്തിൽ നനച്ചുവയ്ക്കണം. പുതിയ മൺചട്ടി വാങ്ങിയാൽ ആദ്യം കുറച്ച് മണിക്കൂർ വെള്ളത്തിൽ നനച്ചുവയ്ക്കുന്നത് നല്ലതാണ്. ഇത് പാത്രം കൂടുതൽ നാൾ ഉപയോഗിക്കാൻ സഹായിക്കും. ആദ്യമായി ഉപയോഗിക്കുമ്പോൾ ചെറിയ തീയിൽ മാത്രമേ പാചകം ചെയ്യാവൂ. പെട്ടെന്ന് കൂടുതൽ ചൂട് നൽകിയാൽ ചട്ടി പൊട്ടാൻ സാധ്യതയുണ്ട്.&lt;/p&gt;
&lt;p&gt;ചിലർ മൺച്ചട്ടികൾ ആദ്യ ഉപയോഗത്തിന് മുമ്പ് കഞ്ഞിവെള്ളമോ എണ്ണയോ ഉപയോഗിച്ച് ചട്ടി മയക്കി എടുക്കാറുണ്ട്. ഇത് കൂടുതൽ കാലം ഉപയോഗിക്കാൻ സഹായിക്കും.&lt;/p&gt;
&lt;p&gt;&lt;strong&gt;മൺചട്ടികൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്&lt;/strong&gt;&lt;/p&gt;
&lt;p&gt;∙വളരെ ശക്തമായ ഡിറ്റർജന്റുകൾ ഒഴിവാക്കുന്നത് നല്ലതാണ്&lt;/p&gt;
&lt;p&gt;∙ ചൂടുള്ള ചട്ടxയിൽ ഉടൻ തണുത്ത വെള്ളം ഒഴിക്കരുത്&lt;/p&gt;
&lt;p&gt;∙ഉപയോഗിച്ച ശേഷം നന്നായി ഉണക്കണം&lt;/p&gt;
&lt;p&gt;∙ദുർഗന്ധം ഒഴിവാക്കാൻ നാരങ്ങയോ ബേക്കിങ് സോഡയോ ഉപയോഗിച്ച് ക്ലീൻ ചെയ്യാം&lt;/p&gt;]]></description>
        <pubDate>2026-05-22 10:31:42</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പുതിയ എബോളയ്‌ക്ക് മുന്‍പത്തേക്കാള്‍ തീവ്രത, രോഗികൾ ചോരവാർന്ന് മരിക്കുന്നു</title>
        <link>https://nattuvartha.news/news/Sections/all/ebola-outbreak-congo-new-strain</link>
        <guid>https://nattuvartha.news/news/Sections/all/ebola-outbreak-congo-new-strain</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779437929_192376.jpg</url>
          <title>പുതിയ എബോളയ്‌ക്ക് മുന്‍പത്തേക്കാള്‍ തീവ്രത, രോഗികൾ ചോരവാർന്ന് മരിക്കുന്നു</title>
          <link>https://nattuvartha.news/news/Sections/all/ebola-outbreak-congo-new-strain</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ക&lt;/strong&gt;ഴിഞ്ഞ ആഴ്ചയാണ് ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള വൈറസിന്‍റെ പുതിയ വകഭേദത്തെക്കുറിച്ചും രോഗികളായ 65 പേര്‍ മരിച്ചതിനെക്കുറിച്ചും വാര്‍ത്ത വന്നത്. രോഗവ്യാപനത്തെക്കുറിച്ചുള്ള ഭീതിപടര്‍ത്തുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ കോംഗോയില്‍ നിന്ന് പുറത്തുവന്നത് . രോഗം കണ്ടെത്തി രണ്ടാം ആഴ്ചയില്‍ മരണം 130 കടന്നെന്ന് അധികൃതര്‍ അറിയിച്ചു . വരും ആഴ്ചകളില്‍ ഇത് വീണ്ടും ഇരട്ടിച്ചേക്കാം എന്ന വിലയിരുത്തലും ഉണ്ട് . സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയ ശാസ്ത്രജ്ഞര്‍ക്ക് ആദ്യ അഴ്ച  ഫലം സംപൂര്‍ണ പരാജയമായിരുന്നു . രോഗത്തിന് കാരണം പഴയ എബോള വൈറസെന്ന് കരുതിയാണ്  ചികില്‍സ പുരോഗമിച്ചത് .  പഴയതിലും ശക്തിയുള്ള വ്യത്യസ്തമായ വൈറസാണ് പടര്‍ന്നുപിടിച്ചിരിക്കുന്നതെന്ന്  ഏറെ വൈകിയാണ്കണ്ടെത്തിയത് . മേയ് 14നാണ് പുതിയ വകഭേദത്തെ കണ്ടെത്തിയത്. ഇതിന് ബുണ്ടിബുഗ്യോ എന്ന പേരാണിട്ടിരിക്കുന്നത്.വൈറസിനെ തിരിച്ചറിയാന്‍ വൈകിയത് വലിയ തിരിച്ചടിയായെന്ന് അധികൃതര്‍ വ്യക്തമാക്കി.&amp;nbsp;&lt;/p&gt;
&lt;p&gt;ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗ്രാമത്തിന് ചുറ്റുമുള്ള നിരവധി ഗ്രാമങ്ങളില്‍ ഇതിനോടകം വൈറസ് പടര്‍ന്നുപിടിച്ച് കഴിഞ്ഞു. മുന്നൂറോളം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് നിലവിലെ കണക്കുകൂട്ടൽ . പനി, തലവേദന, പേശികളിലെ വേദന, വയറിളക്കം ഛര്‍ദി എന്നിവ കൂടാതെ ശരീരത്തില്‍ നിന്നും രക്തം ഒഴുകിപ്പോകല്‍ എന്നിവയാണ് വൈറസിന്‍റെ രോഗലക്ഷണങ്ങള്‍.&lt;/p&gt;]]></description>
        <pubDate>2026-05-22 08:15:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഒമാനിൽ വേനൽച്ചൂട് ശക്തമാകുന്നു;  45 ഡിഗ്രി കടന്നു</title>
        <link>https://nattuvartha.news/news/Sections/all/oman-is-heating-up-466-degrees-celsius-in-khuriyat</link>
        <guid>https://nattuvartha.news/news/Sections/all/oman-is-heating-up-466-degrees-celsius-in-khuriyat</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779436361_765214.jpg</url>
          <title>ഒമാനിൽ വേനൽച്ചൂട് ശക്തമാകുന്നു;  45 ഡിഗ്രി കടന്നു</title>
          <link>https://nattuvartha.news/news/Sections/all/oman-is-heating-up-466-degrees-celsius-in-khuriyat</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മസ്കത്ത്: &lt;/strong&gt;ഒമാനിൽ വേനൽച്ചൂട് ശക്തമാകുന്നു. സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ദിമാ വത്തായീനിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി; 45.2 ഡിഗ്രി സെൽഷ്യസ്.&lt;/p&gt;
&lt;p&gt;ബുധനാഴ്ച ഇതേ പ്രദേശത്ത് രേഖപ്പെടുത്തിയ  താപനില 43.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഒറ്റ ദിവസം കൊണ്ട് താപനിലയിൽ 1.7 ഡിഗ്രിയുടെ വർധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ മറ്റ് പല ഭാഗങ്ങളിലും വ്യാഴാഴ്ച കടുത്ത ചൂട് അനുഭവപ്പെട്ടു. ഫഹൂദ് (44.9 ഡിഗ്രി), ഷിനാസ് (44.6 ഡിഗ്രി), സുഹാർ (44.5 ഡിഗ്രി), റുസ്താഖ് (44.2 ഡിഗ്രി), ബർക്ക (44 ഡിഗ്രി) എന്നിവിടങ്ങളിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയ മറ്റ് പ്രധാന പ്രദേശങ്ങൾ. വരും ദിവസങ്ങളിലും ചൂട് തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു .&lt;/p&gt;]]></description>
        <pubDate>2026-05-22 07:50:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തിളച്ച ചായ ഊതി ഊതി കുടിക്കുന്നവരാണോ..? ഇന്ന് നിങ്ങളുടെ ദിവസമാണ്</title>
        <link>https://nattuvartha.news/news/Sections/all/world-tea-day-today</link>
        <guid>https://nattuvartha.news/news/Sections/all/world-tea-day-today</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779347391_599329.jpg</url>
          <title>തിളച്ച ചായ ഊതി ഊതി കുടിക്കുന്നവരാണോ..? ഇന്ന് നിങ്ങളുടെ ദിവസമാണ്</title>
          <link>https://nattuvartha.news/news/Sections/all/world-tea-day-today</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ചാ&lt;/strong&gt;യയില്ലാതെ മലയാളിക്ക് ഒരു ദിവസമില്ല. ഇന്ത്യയിലെ നല്ലൊരു ശതമാനം ആളുകളും ചായ പ്രേമികളാണ്.സങ്കടം വന്നാലും സന്തോഷം വന്നാലും ചായ കുടിക്കും. തിളച്ച ചായ ഊതിയൂതി കുടിക്കുകയെന്നാല്‍ ഒരു പ്രത്യേക വൈബാണ്. ലൈറ്റ് ചായ, സ്‌ട്രോങ് ചായ, പൊടിച്ചായ, കട്ടന്‍ചായ, മീഡിയം ചായ, അടിച്ച ചായ, അടിക്കാത്ത ചായ, മസാല ചായ, ഏലയ്ക്കാ ചായ തുടങ്ങി ചായയുടെ വൈവിധ്യങ്ങള്‍ അനേകമാണ്. ചായയുടെ ദിനമാണിന്ന്. ലോക ചായ ദിനം.&lt;/p&gt;
&lt;p&gt;ലോകമെമ്പാടും മിക്കവാറും എല്ലാ നഗരങ്ങളിലും ലഭ്യമായ പാനീയങ്ങളില്‍ ഒന്നാണ് ചായ. ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ നിന്നും തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ നിന്നുമാണ് ചായയുടെ ഉത്ഭവമെന്ന് കരുതപ്പെടുന്നു. മറ്റ് പാനീയങ്ങളെ അപേക്ഷിച്ച് ലോകമെമ്പാടും ചായയുടെ ജനപ്രീതി കൂടിവരികയാണ്. തൊഴില്‍, സംസ്‌കാരം, ബിസിനസ്സ് എന്നിവയില്‍ ചായയുടെ സ്വാധീനം കണക്കിലെടുത്തുകൊണ്ടാണ് മേയ് 21 ലോക ചായ ദിനമായി ആചരിക്കുന്നത്. 2019 ഡിസംബറിലാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ മേയ് 21 അന്താരാഷ്ട്ര ചായ ദിനമായി പ്രഖ്യാപിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;strong&gt;ചായയുടെ ഗുണങ്ങള്‍&lt;/strong&gt;&lt;/p&gt;
&lt;p&gt;ദിവസം രണ്ട് കപ്പ് ചായ വരെ കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നും സ്‌ട്രോക്കിന്റെയും ഹൃദയസ്തംഭനത്തിന്റെയും സാധ്യത കുറയ്ക്കുമെന്നും പുതിയ പഠനം പറയുന്നു. പക്ഷേ, പഞ്ചസാരയോ കൃത്രിമ മധുരങ്ങളോ ചേര്‍ത്താല്‍ ഈ ആരോഗ്യഗുണങ്ങള്‍ നഷ്ടമാകും. ഹൃദയാരോഗ്യം ഗൗരവമായി കാണുന്നവര്‍, ചായ കുടിക്കുന്നത് കുറച്ച് കൂടി ശ്രദ്ധയോടെ വേണം. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച &apos;ദ റോള്‍ ഓഫ് ടീ ഇന്‍ മാനേജിങ് കാര്‍ഡിയോവാസ്‌കുലര്‍ റിസ്‌ക് ഫാക്ടേഴ്‌സ്&apos; എന്ന പഠനവും, നാന്റോങ് യൂണിവേഴ്‌സിറ്റിയുടെ ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് കാര്‍ഡിയോളജി: കാര്‍ഡിയോവാസ്‌കുലര്‍ റിസ്‌ക് ആന്‍ഡ് പ്രിവന്‍ഷനില്‍ പ്രസിദ്ധീകരിച്ച പഠനവും ചായയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നവയാണ്. ചായയില്‍ പഞ്ചസാര പാടില്ലെന്നതാണ് രണ്ടു പഠനങ്ങളിലും പറയുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-21 07:04:29</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പഴങ്ങൾ പെട്ടെന്ന് ചീഞ്ഞുപോകുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക</title>
        <link>https://nattuvartha.news/news/Sections/all/fruits-storage-rips-health</link>
        <guid>https://nattuvartha.news/news/Sections/all/fruits-storage-rips-health</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779266404_622091.jpg</url>
          <title>പഴങ്ങൾ പെട്ടെന്ന് ചീഞ്ഞുപോകുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക</title>
          <link>https://nattuvartha.news/news/Sections/all/fruits-storage-rips-health</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ചൂ&lt;/strong&gt;ട് കാലത്ത് ശരീരത്തിന് ഏറ്റവും ആവശ്യമായത് വെള്ളവും പോഷകങ്ങളും ആണ് . അതിന് ഏറ്റവും നല്ലത് പഴങ്ങളാണ്. വെയിൽ കൂടുമ്പോൾ ശരീരത്തിൽ നിന്ന് വെള്ളം വേഗത്തിൽ കുറയുന്നതിനാൽ ഹൈഡ്രേഷൻ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.&amp;nbsp;&lt;/p&gt;
&lt;p&gt;ഈ സമയത്ത് തണ്ണിമത്തൻ, മാങ്ങ, പൈനാപ്പിൾ, പഴം പോലുള്ള ഫ്രൂട്ട്സ് കഴിക്കുന്നത് ശരീരത്തെ തണുപ്പിക്കുകയും ഹൈഡ്രേഷൻ നിലനിർത്തുകയും ചെയ്യും.&amp;nbsp;&lt;/p&gt;
&lt;p&gt;പക്ഷേ ചൂടുകാലത്ത് പഴങ്ങൾ കേടാകാതെ സൂക്ഷിക്കുക ബുദ്ധിമുട്ടാണ് . വാഴപ്പഴം പെട്ടെന്ന് കറുത്തുപോകാറുണ്ട്. പഴങ്ങൾ പുതുമയുള്ളതും രുചികരവുമായി നിലനിർത്തുന്നത് ഒരു വെല്ലുവിളിയാണ്, പ്രത്യേകിച്ചും സീസണല്‍ പഴങ്ങള്‍. പഴങ്ങൾ കേടാകാതെയും വാടിപ്പോകാതെയും ദീർഘകാലത്തേക്ക് ഫ്രഷ് ആയി നിലനിർത്താന്‍ ചില ടിപ്പുകള്‍ അറിയാം.&lt;/p&gt;
&lt;p&gt;&lt;strong&gt; &lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;strong&gt; പഴങ്ങള്‍ മാറ്റിവയ്ക്കുക&lt;/strong&gt;&lt;/p&gt;
&lt;p&gt;വാഴപ്പഴം ,ആപ്പിൾ , അവോക്കാഡോ തുടങ്ങിയ ചില പഴങ്ങൾ എഥിലീൻ വാതകം പുറന്തള്ളുന്നു, ഇത് പാകമാകുന്ന പ്രക്രിയയെ വേഗത്തിലാക്കുകയും സമീപത്തുള്ള പഴങ്ങളും വേഗത്തിൽ പഴുക്കാന്‍ കാരണമാവുകയും ചെയ്യും. ഇങ്ങനെ പെട്ടെന്ന് പാകമാകുന്നത് തടയാൻ, മറ്റു പഴങ്ങള്‍ ഇവയ്ക്കൊപ്പം സൂക്ഷിക്കാതിരിക്കുക.&lt;/p&gt;
&lt;p&gt;&lt;strong&gt;വായുസഞ്ചാരമുള്ള പാത്രങ്ങൾ ഉപയോഗിക്കുക&lt;/strong&gt;&lt;/p&gt;
&lt;p&gt;പഴങ്ങൾ, അടച്ച പാത്രങ്ങളിൽ  സൂക്ഷിക്കുന്നതിനുപകരം, സുഷിരങ്ങളുള്ള പാത്രങ്ങൾ  ഉപയോഗിക്കുക. ഇവ മെച്ചപ്പെട്ട വായു സഞ്ചാരം സാധ്യമാക്കുന്നു, പെട്ടെന്ന് പഴുക്കുന്നതും ഈർപ്പം അടിഞ്ഞുകൂടുന്നതും പൂപ്പൽ സാധ്യതയും കുറയ്ക്കുന്നു. പഴങ്ങള്‍ ഏറെക്കാലം കേടാകാതെ നിലനിര്‍ത്താനും നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങൾക്ക് കഴിവുണ്ട്. പഴങ്ങൾ സൂക്ഷിക്കുന്നതിന് മുമ്പ്, അല്‍പ്പം നാരങ്ങാനീര് അവയ്ക്ക് മുകളില്‍ തളിക്കുക. ഇത് ഓക്സീകരണം മന്ദഗതിയിലാക്കാനും അവയുടെ സ്വാഭാവിക നിറം കാത്തുസൂക്ഷിക്കാനും നല്ലതാണ്.&lt;/p&gt;
&lt;p&gt;&lt;strong&gt;ഓരോന്നും പൊതിഞ്ഞ് വെവ്വേറെ സൂക്ഷിക്കുക&lt;/strong&gt;&lt;/p&gt;
&lt;p&gt;വാഴപ്പഴം, ആപ്പിൾ, പീച്ച് തുടങ്ങിയ പഴങ്ങൾ റഫ്രിജറേറ്ററിൽ വയ്ക്കുന്നതിന് മുമ്പ് ഓരോന്നും ഓരോ പേപ്പർ ടവലുകളില്‍ പൊതിയുക. ഇത് പെട്ടെന്ന് ചീഞ്ഞു പോകാതിരിക്കാനും പാകമാകുന്ന പ്രക്രിയ മന്ദഗതിയിലാക്കാനും സഹായിക്കുന്നു.&lt;/p&gt;
&lt;p&gt;&lt;strong&gt;ഫ്രീസ് ചെയ്യുക&lt;/strong&gt;&lt;/p&gt;
&lt;p&gt;സീസണല്‍ പഴങ്ങളുടെ ഒരു പ്രത്യേകത, അവ ഉണ്ടാകുമ്പോള്‍ ധാരാളം ഉണ്ടാകും എന്നതാണ്. അങ്ങനെ ധാരാളമായി കിട്ടുന്ന സമയത്ത് മാങ്ങ പോലുള്ള ഫലവര്‍ഗ്ഗങ്ങള്‍ നന്നായി വൃത്തിയാക്കിയ ശേഷം, കഷ്ണങ്ങളാക്കി മുറിച്ച്, ഒരു ബാഗിലേക്കോ കണ്ടെയ്‌നറിലേക്കോ മാറ്റി ഫ്രീസറില്‍ വയ്ക്കുക.&lt;/p&gt;]]></description>
        <pubDate>2026-05-20 08:36:49</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കൂട്ടാങ്കണ്ടി ആയിഷ ഹജ്ജുമ്മ നിര്യാതയായി</title>
        <link>https://nattuvartha.news/news/Sections/all/menapram-koottankandi-ayisha-hajjumma-passes-away</link>
        <guid>https://nattuvartha.news/news/Sections/all/menapram-koottankandi-ayisha-hajjumma-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779263288_53469.jpg</url>
          <title>കൂട്ടാങ്കണ്ടി ആയിഷ ഹജ്ജുമ്മ നിര്യാതയായി</title>
          <link>https://nattuvartha.news/news/Sections/all/menapram-koottankandi-ayisha-hajjumma-passes-away</link>
        </image>
        <description><![CDATA[&lt;p&gt;ചൊക്ലി: മേനപ്രം കുറ്റിയിൽ പീടികക്ക് സമീപം കൂട്ടാങ്കണ്ടി ആയിഷ ഹജ്ജുമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ സുലൈമാൻ. മക്കൾ: നിസാർ (ദുബൈ), സമീറ, റഹീസ് , അനസ്, സിറാജ്, റമീസ.&lt;/p&gt;
&lt;p&gt;മരുമക്കൾ: അസീസ് (പാനൂർ ),ഹൈറുന്നിസ, സാജിത, റാഫി, ശബാന , ജബീറ. സഹോദരങ്ങൾ: അബൂബക്കർ ഹാജി (സംസം ചൊക്ലി), ഉമ്മർ ഹാജി, സഫിയ ഹജ്ജുമ്മ, പരേതരായ ഖദീജ ഹജ്ജുമ്മ, യൂസഫ് ഹാജി, അബ്ദുള്ള ഹാജി, ഇബ്രാഹിം ഹാജി, അസീസ് ഹാജി.&lt;/p&gt;]]></description>
        <pubDate>2026-05-20 07:45:52</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>നെല്ല്യങ്കര മഠത്തും കളത്തിൽ പി.ടി. രാജൻ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/chorod-nellyankara-pt-rajan-passes-away</link>
        <guid>https://nattuvartha.news/news/Sections/all/chorod-nellyankara-pt-rajan-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779261332_818791.jpg</url>
          <title>നെല്ല്യങ്കര മഠത്തും കളത്തിൽ പി.ടി. രാജൻ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/chorod-nellyankara-pt-rajan-passes-away</link>
        </image>
        <description><![CDATA[&lt;p&gt;ചോറോട് :നെല്ല്യങ്കര മഠത്തും കളത്തിൽ പേറ്റാട്ട് താഴെക്കുഴിയിൽ പി.ടി. രാജൻ (72) അന്തരിച്ചു. ഭാര്യ: പരേതയായ രജനി. മക്കൾ: നീരജ, ശരത്. സഹോദരങ്ങൾ: ചന്ദ്രൻ, വിശ്വൻ, ഭാസ്കരൻ, ഇന്ദിര, പുഷ്പ, ഷീജ, സന്തോഷ്.&lt;/p&gt;]]></description>
        <pubDate>2026-05-20 07:13:27</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>തോട് ശുചീകരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/chorod-ward-rain-pond-cleaning</link>
        <guid>https://nattuvartha.news/news/Sections/all/chorod-ward-rain-pond-cleaning</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779261076_108061.jpg</url>
          <title>തോട് ശുചീകരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/chorod-ward-rain-pond-cleaning</link>
        </image>
        <description><![CDATA[&lt;p&gt;വടകര: ചോറോട് പഞ്ചായത്ത് പതിനാലാം വാർഡിൽ മഴക്കാല ശുചീകരണ പ്രവർത്തിയുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജി പ്രമോദിന്റെയും വാർഡ് മെമ്പർ ഷിജില മേയനയുടെയും നേതൃത്വത്തിൽ പുഞ്ചത്തോടിലടിഞ്ഞുകൂടിയ മാലിന്യങ്ങൾ വൃത്തിയാക്കി. പ്രദേശവാസികളായ ഷാജി വട്ടക്കണ്ടി, സന്തോഷ് നടുക്കണ്ടി, സന്ദീപ്, ദാസൻ, വിജേഷ്, നാട്ടുകാരും പങ്കുചേർന്നു.&lt;/p&gt;]]></description>
        <pubDate>2026-05-20 07:09:14</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ബലിപെരുന്നാൾ;അവധി പ്രഖ്യാപിച്ച്‌ കുവൈത്തും ഒമാനും</title>
        <link>https://nattuvartha.news/news/Sections/all/eid-al-adha-kuwait-and-oman-announce-official-holidays</link>
        <guid>https://nattuvartha.news/news/Sections/all/eid-al-adha-kuwait-and-oman-announce-official-holidays</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779257937_441403.jpg</url>
          <title>ബലിപെരുന്നാൾ;അവധി പ്രഖ്യാപിച്ച്‌ കുവൈത്തും ഒമാനും</title>
          <link>https://nattuvartha.news/news/Sections/all/eid-al-adha-kuwait-and-oman-announce-official-holidays</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കുവൈത്ത് സിറ്റി: &lt;/strong&gt;ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ച്‌ കുവൈത്തും ഒമാനും. കുവൈത്തിൽ ആറുദിവസത്തെ ഔദ്യോഗിക അവധിയാണ്‌ പ്രഖ്യാപിച്ചത്‌. മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും 26 മുതൽ 31 വരെ അവധിയായിരിക്കും.&lt;/p&gt;
&lt;p&gt;അവധി കഴിഞ്ഞ് ജൂൺ ഒന്നുമുതൽ എല്ലാ സർക്കാർ കാര്യാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തനം പുനഃരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഈ വർഷം 27ന്‌ ആണ് കുവൈത്തിൽ ബലിപെരുന്നാൾ.ഒമാനിൽ പൊതു, സ്വകാര്യ മേഖലകളിൽ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധിയാണ്‌ പ്രഖ്യാപിച്ചത്‌. 26 മുതൽ മെയ് 30 വരെയായിരിക്കും അവധി. 31ന്‌ ഔദ്യോഗിക പ്രവൃത്തിദിനത്തിന് തുടക്കമാകും&lt;/p&gt;]]></description>
        <pubDate>2026-05-20 06:15:45</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പുസ്തകമേളയും ചിത്രപ്രദർശനവും</title>
        <link>https://nattuvartha.news/news/Sections/all/kozhikkode-ksspu-state-conference-book-fest</link>
        <guid>https://nattuvartha.news/news/Sections/all/kozhikkode-ksspu-state-conference-book-fest</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779191367_12455.jpg</url>
          <title>പുസ്തകമേളയും ചിത്രപ്രദർശനവും</title>
          <link>https://nattuvartha.news/news/Sections/all/kozhikkode-ksspu-state-conference-book-fest</link>
        </image>
        <description><![CDATA[&lt;p&gt;കോഴിക്കോട്: കെ .എസ് .എസ് .പി .യു സംസ്ഥാന സമ്മേളനത്തിൻടെ ഭാഗമായി വെള്ളയിൽ ഗവ. എൽ .പി സ്കൂളിൽ നടന്ന പുസ്തകമേളയും ചിത്രപ്രദർശനവും സ്റ്റേറ്റ് സെക്രട്ടറി ആർ. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. കലാസംസ്കാരിക വേദി ചെയർമാൻ യു.ഹേമന്ത് കുമാർ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കൺവീനർ സി. അപ്പുക്കുട്ടി , വർക്കിംഗ് ചെയർമാൻ കെ. വി ജോസഫ് ,കൺവീനർ സി. അശോകൻ ,വിദ്യാലയത്തിലെ പ്രധാന അധ്യാപിക രഹന എന്നിവർ സംസാരിച്ചു. കലാസാംസ്കാരിക വേദി കൺവീനർ കെ. പി ഗോപിനാഥൻ സ്വാഗതവും, പുസ്തകമേള സബ് കമ്മിറ്റി കൺവീനർ സി. മദന മാധവൻ നന്ദിയും രേഖപ്പെടുത്തി.&amp;nbsp;&lt;/p&gt;
&lt;p&gt;സംസ്ഥാന സമ്മേളനം19 ,20 ,21 തീയതികളിൽ വ്യത്യസ്ത പരിപാടികളോടെ മിനൂസ് ഓഡിറ്റോറിയത്തിൽ നടക്കും. 21ന് മലബാർ ക്രിസ്ത്യൻ പരിസരത്തു നിന്നും ആരംഭിക്കുന്ന പ്രകടനത്തോടെ സമ്മേളനം  മുതലക്കുളം മൈതാനിയിൽ സമാപിക്കും. കെ ടി ജലീൽ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.&lt;/p&gt;]]></description>
        <pubDate>2026-05-19 11:47:13</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>നായനാർ സ്മരണ പുതുക്കി</title>
        <link>https://nattuvartha.news/news/Sections/all/ayancheri-cim-nayanar-memorial-day</link>
        <guid>https://nattuvartha.news/news/Sections/all/ayancheri-cim-nayanar-memorial-day</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779190579_507129.jpg</url>
          <title>നായനാർ സ്മരണ പുതുക്കി</title>
          <link>https://nattuvartha.news/news/Sections/all/ayancheri-cim-nayanar-memorial-day</link>
        </image>
        <description><![CDATA[&lt;p&gt;ആയഞ്ചേരി: സർവ്വാദരണീയനായ കമ്മ്യൂണിസ്റ്റ് നേതാവ് ഇ.കെ നായനാരുടെ ഓർമ്മദിനം ആയഞ്ചേരി ടൗണിൽ സി.പി.ഐ (എം) നേതൃത്വത്തിൽ ആചരിച്ചു. പ്രഭാതഭേരിയും അനുസ്മരണ യോഗവും നടന്നു. ബ്രാഞ്ച് സിക്രട്ടരി പി പ്രജിത്ത് പതാക ഉയർത്തി. കെ ലിബിൻ അധ്യക്ഷത വഹിച്ചു. ടി.വി. കുഞ്ഞിരാമൻ, ഇ. ഗോപാലൻ, ആർ കുഞ്ഞിരാമൻ, അശ്വിൻ പി.കെ ,അനീഷ് പി.കെ, പ്രണവ് ഇ എന്നിവർ സംസാരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-05-19 11:33:23</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ടി കുഞ്ഞമ്മദ് അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/chokli-pannyannur-t-kunjammadh-passes-away</link>
        <guid>https://nattuvartha.news/news/Sections/all/chokli-pannyannur-t-kunjammadh-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779186610_56258.jpg</url>
          <title>ടി കുഞ്ഞമ്മദ് അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/chokli-pannyannur-t-kunjammadh-passes-away</link>
        </image>
        <description><![CDATA[&lt;p style=&quot;text-align:start;&quot;&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;ചൊക്ലി: മുസ്ലിം ലീഗ് നേതാവും പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ പന്ന്യന്നൂരിലെ തിരൂമ്മൽ ടി കുഞ്ഞമ്മദ് (76) അന്തരിച്ചു. പൂക്കോം മുസ്ലിം എൽ.പി സ്കൂൾ റിട്ട. പ്രധാനധ്യാപകനും, മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ.ടി മുഹമ്മദ് ബഷീറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്നു. പന്ന്യന്നൂർ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിരുന്നു. &lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;ഭാര്യ : നഫീസ. മക്കൾ: നൗഷാദ് തിരുമ്മൽ, നൗഫൽ, നസീം, നസീറ, നയീം.  മരുമക്കൾ: ആശാരീന്റ വിട സഹീറ (പൂക്കോം), അഫ്‌നിദ (അഴിയൂർ), ഹനീഫ (പുല്ലൂക്കര), ഷഫ്‌ന (കീഴ്മാടം), ഫിദ (പന്ന്യന്നൂർ). സഹോദരങ്ങൾ : പരേതരായ അബൂബക്കർ തിരൂമ്മൽ, മറിയോമ്മ തിരൂമ്മൽ. &lt;/span&gt;&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-19 10:28:45</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>അബ്‌ദുൾ റഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും,ഉടൻ നാട്ടിലെത്തും</title>
        <link>https://nattuvartha.news/news/Sections/all/abdul-rahim-sentence-in-saudi-will-end-today</link>
        <guid>https://nattuvartha.news/news/Sections/all/abdul-rahim-sentence-in-saudi-will-end-today</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779168637_153395.jpg</url>
          <title>അബ്‌ദുൾ റഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും,ഉടൻ നാട്ടിലെത്തും</title>
          <link>https://nattuvartha.news/news/Sections/all/abdul-rahim-sentence-in-saudi-will-end-today</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;റിയാദ്: &lt;/strong&gt;കൊലപാതക കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്‌ദുൾ റഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും. പെരുന്നാൾ അവധിക്ക് മുമ്പായി പുറത്തിറങ്ങൽ നടപടികൾ പൂർത്തിയാക്കാനാണ് കുടുംബത്തിന്റെയും നിയമ സഹായ സമിതിയുടെയും നീക്കം. മരിച്ച ബാലന്റെ കുടുംബത്തിന് ദയാധനം നൽകി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ അബ്‌ദുൾ റഹീമിന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. അതാണ് ഇന്ന് അവസാനിക്കുന്നത്.&lt;/p&gt;
&lt;p&gt;ജയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികൾ പൂർത്തിയായാൽ രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്പോർട്ട് ) ഇന്ത്യൻ എംബസി തയ്യാറാക്കിയതായി സാമൂഹ്യപ്രവർത്തകനും കുടുംബത്തിന്റെ പവർ ഒഫ് അറ്റോണിയുമായ സിദ്ധിഖ് തുവ്വൂർ പറഞ്ഞു.മലയാളികൾ ചേർന്നാണ് 34 കോടി രൂപ ദയാധനം നൽകിയത്. 2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതക കേസിൽ അബ്‌ദുൾ റഹീം അറസ്റ്റിലാകുന്നത്&lt;/p&gt;]]></description>
        <pubDate>2026-05-19 05:27:31</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബലിപെരുന്നാൾ: യുഎഇയിൽ പൊതു-സ്വകാര്യ മേഖലകളിലെ അവധി പ്രഖ്യാപിച്ചു</title>
        <link>https://nattuvartha.news/news/Sections/all/uae-announces-four-day-paid-eid-al-adha-holiday-private-sector-worker</link>
        <guid>https://nattuvartha.news/news/Sections/all/uae-announces-four-day-paid-eid-al-adha-holiday-private-sector-worker</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779100167_631685.jpg</url>
          <title>ബലിപെരുന്നാൾ: യുഎഇയിൽ പൊതു-സ്വകാര്യ മേഖലകളിലെ അവധി പ്രഖ്യാപിച്ചു</title>
          <link>https://nattuvartha.news/news/Sections/all/uae-announces-four-day-paid-eid-al-adha-holiday-private-sector-worker</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ദുബായ്: &lt;/strong&gt;ബലിപെരുന്നാളിന്റെ (ഈദുൽ അദ്ഹ) പുണ്യത്തിലേക്ക് കടക്കവേ യുഎഇയിൽ പൊതു-സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധിയാണ് ലഭിക്കുകയെന്ന് മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.​&lt;/p&gt;
&lt;p&gt;ഈ മാസം 26 (അറഫാ ദിനം) മുതൽ 29 വരെയാണ് മന്ത്രാലയം പ്രഖ്യാപിച്ച ഔദ്യോഗിക അവധി. ഇതോടെ നാല് ദിവസം തുടർച്ചയായി സ്വകാര്യ മേഖലയ്ക്ക് വിശ്രമം ലഭിക്കും. എന്നാൽ ഷാർജ സർക്കാർ ജീവനക്കാർക്ക് ഇത്തവണ ലോട്ടറിയാണ്. വാരാന്ത്യ അവധികൾ കൂടി ചേർത്ത് തുടർച്ചയായ 10 ദിവസത്തെ ദീർഘ അവധിയാണ് ഷാർജയിൽ ലഭിക്കുക. ഷാർജയിലെ നാല് പ്രവൃത്തി ദിനങ്ങളുള്ള തൊഴിൽ രീതിയാണ് ഈ നീണ്ട അവധിക്ക് വഴിയൊരുക്കിയത്.&lt;/p&gt;
&lt;p&gt;ഇന്നലെ (മേയ് 17) ചന്ദ്രപ്പിറവി ദൃശ്യമായതോടെ ഇന്ന് ദുൽഹജ് ഒന്ന് ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതനുസരിച്ച് ഹജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം 26ന് നടക്കും. തുടർന്ന് 27 നാകും യുഎഇയിൽ ബലിപെരുന്നാൾ ആഘോഷിക്കുക&lt;/p&gt;]]></description>
        <pubDate>2026-05-18 10:27:57</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ചപ്പാത്തി മാവ് ഫ്രിഡ്‌ജിൽ വയ്ക്കുമ്പോൾ നിറംമാറുന്നുണ്ടോ ?എങ്കിൽ ഇങ്ങനെ ചെയ്യാം</title>
        <link>https://nattuvartha.news/news/Sections/all/ips-to-avoid-color-changing-of-leftover-chapati-dough</link>
        <guid>https://nattuvartha.news/news/Sections/all/ips-to-avoid-color-changing-of-leftover-chapati-dough</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779097930_683292.jpg</url>
          <title>ചപ്പാത്തി മാവ് ഫ്രിഡ്‌ജിൽ വയ്ക്കുമ്പോൾ നിറംമാറുന്നുണ്ടോ ?എങ്കിൽ ഇങ്ങനെ ചെയ്യാം</title>
          <link>https://nattuvartha.news/news/Sections/all/ips-to-avoid-color-changing-of-leftover-chapati-dough</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാളി വീടുകളിൽ പ്രഭാതഭക്ഷണമായും അത്താഴമായും വിളമ്പുന്ന ഒന്നാണ് ചപ്പാത്തി. ഗോതമ്പ് മാവുകൊണ്ട് തയ്യാറാക്കുന്നതായതിനാൽ ഡയബറ്റീസുള്ളവരും തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും ചപ്പാത്തി പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താറുണ്ട്. മാവിൽ ഉപ്പും വെള്ളവും ചേർത്ത് കുഴച്ചാണ് ചപ്പാത്തി തയ്യാറാക്കുന്നത്. ചിലർ മാവ് കുഴയ്ക്കുമ്പോൾ വെളിച്ചെണ്ണ, പഴം എന്നിവയും ചേർക്കാറുണ്ട്. കുഴച്ച മാവ് ബാക്കിവരുന്നത് സാധാരണയായി ഫ്രിഡ്‌ജിലാണ് സൂക്ഷിക്കാറുള്ളത്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ മാവ് കറുപ്പ് നിറമായോ ചാര നിറമായോ മാറാറുണ്ട്&lt;/p&gt;
&lt;p&gt;ഗോതമ്പ് മാവിൽ വെള്ളം ചേർത്ത് കുഴയ്ക്കുമ്പോൾ അത് വായുവുമായി സമ്പർക്കമുണ്ടാവുന്നു. തുടർന്ന് മാവിലുള്ള സംയുക്തങ്ങളുമായി ഓക്‌സിജൻ പ്രതിപ്രവർത്തിക്കുകയും മാവിന് ഇരുണ്ട നിറമുണ്ടാവുകയും ചെയ്യുന്നു. ഗോതമ്പ് മാവിലെ സ്വാഭാവിക എൻസൈമുകൾ കാരണവും നിറം മാറ്റം സംഭവിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. മാവ് പുളിക്കുന്നതും നിറം മാറുന്നതിന് കാരണമാകാറുണ്ട്. വൃത്തിഹീനമായ പാത്രത്തിൽ സൂക്ഷിക്കുന്നതും പഴകിയ മാവ് ഉപയോഗിക്കുന്നതും നിറം മാറ്റത്തിന് കാരണമാകാം.&lt;/p&gt;
&lt;p&gt;&lt;strong&gt;ശരിയായി സൂക്ഷിക്കേണ്ട വിധം &lt;/strong&gt;&lt;/p&gt;
&lt;p&gt;ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നതിന് മുൻപ് എണ്ണ പുരട്ടുക.&amp;nbsp;&lt;/p&gt;
&lt;p&gt;എയർടൈറ്റ് കണ്ടെയ്‌നറിൽ സൂക്ഷിക്കുക.&amp;nbsp;&lt;/p&gt;
&lt;p&gt;ആവശ്യത്തിന് എടുത്തതിനുശേഷം ഉടൻ തന്നെ ഫ്രിഡ്‌ജിൽ വയ്ക്കുക.&amp;nbsp;&lt;/p&gt;
&lt;p&gt;24 മണിക്കൂറിനുള്ളിൽ തന്നെ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്&lt;/p&gt;]]></description>
        <pubDate>2026-05-18 09:50:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബഹ്‌റൈനിൽ മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാൾ മേയ് 27ന്</title>
        <link>https://nattuvartha.news/news/Sections/all/moon-sighted-in-bahrain-eid-al-adha-on-may-27</link>
        <guid>https://nattuvartha.news/news/Sections/all/moon-sighted-in-bahrain-eid-al-adha-on-may-27</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779095074_961722.jpg</url>
          <title>ബഹ്‌റൈനിൽ മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാൾ മേയ് 27ന്</title>
          <link>https://nattuvartha.news/news/Sections/all/moon-sighted-in-bahrain-eid-al-adha-on-may-27</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മനാമ: &lt;/strong&gt;ഹജ്ജ് തീർത്ഥാടനത്തിനും ബലിപെരുന്നാളിനും തുടക്കം കുറിക്കുന്ന ദുൽ ഹിജ്ജ മാസപ്പിറവി ബഹ്‌റൈൻ ആകാശത്ത് ദൃശ്യമായി. ഞായറാഴ്ച വൈകുന്നേരം മാസപ്പിറവി ദർശിച്ചതായി ബഹ്‌റൈനി ജ്യോതിശാസ്ത്രജ്ഞൻ മുഹമ്മദ് റെദാ അൽ അസ്ഫൂർ അറിയിച്ചു.&lt;/p&gt;
&lt;p&gt;മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ മേയ് 18 തിങ്കളാഴ്ച ദുൽ ഹിജ്ജ ഒന്നാം തീയതിയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രഖ്യാപനത്തോടെ ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങളുടെ പ്രധാന ചടങ്ങായ അറഫാ ദിനം മേയ് 26 ചൊവ്വാഴ്ചയും, ലോകമെമ്പാടുമുള്ള മുസ്ലിംകൾ ത്യാഗസ്മരണ പുതുക്കുന്ന ബലിപെരുന്നാൾ മേയ് 27 ബുധനാഴ്ചയും ആയിരിക്കും. ഇസ്‌ലാമിക ചാന്ദ്ര കലണ്ടറിലെ അവസാനത്തെയും ഏറ്റവും പവിത്രവുമായ മാസങ്ങളിലൊന്നാണ് ദുൽ ഹിജ്ജ.&lt;/p&gt;]]></description>
        <pubDate>2026-05-18 09:03:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ആർത്തവ വേദന കുറയ്‌ക്കാൻ ഹോട്ട്ബാ‌ഗുകൾ ഉപയോഗിക്കാറുണ്ടോ?എങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം</title>
        <link>https://nattuvartha.news/news/Sections/all/safety-tips-during-periods</link>
        <guid>https://nattuvartha.news/news/Sections/all/safety-tips-during-periods</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778832194_319538.jpg</url>
          <title>ആർത്തവ വേദന കുറയ്‌ക്കാൻ ഹോട്ട്ബാ‌ഗുകൾ ഉപയോഗിക്കാറുണ്ടോ?എങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം</title>
          <link>https://nattuvartha.news/news/Sections/all/safety-tips-during-periods</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആ&lt;/strong&gt;ർത്തവ സമയങ്ങളിൽ പലസ്‌ത്രീകളിലും അസഹനീയമായ വയറുവേദനയും ശരീരവേദനയും അനുഭവപ്പെടാറുണ്ട്. ഡോ‌ക്‌ടർമാർ നൽകുന്ന മരുന്നുകൾക്കുപുറമെ വേദനയുള്ള ഭാഗങ്ങളിൽ ചൂടുപിടിക്കുന്നതും ശരീരത്തിന് ആശ്വാസം നൽകുന്നു. ഇതിന് ഏറ്റവും സൗകര്യപ്രദമായ മാർഗമാണ് ഹോട്ട്ബാ‌ഗുകൾ. വയറ്, കഴുത്ത്, തോൾ, തുടങ്ങി വേദനയനുഭവപ്പെടുന്ന ഭാഗങ്ങളിലെല്ലാം ഹോട്ട്ബാഗ് പിടിക്കുന്നത് വേദന കുറച്ച് ആശ്വാസം പകരാൻ സഹായിക്കുന്നു.&lt;/p&gt;
&lt;p&gt;എന്നാൽ, ശരിയായ രീതിയിൽ ഇതുപയോഗിച്ചില്ലെങ്കിൽ ഗുണത്തെക്കാൾ അധികമായി ദോഷം ചെയ്യാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്.. ഹോട്ട് ബാഗിന്റെ പ്രധാന ഗുണം അത് രക്തചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു എന്നതാണ്. ചൂട് നൽകുന്നതിലൂടെ മസിലുകളുടെ വേദന ശമിക്കുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;ആർത്തവ വേദനകൾക്ക് പുറമെയുള്ള ശരീരവേദനകൾക്കും ഹോട്ട്ബാ‌ഗുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇത്തരത്തിൽ ഉപയോഗിക്കുന്നത് ശരിയായ രീതിയല്ലെന്നാണ് ഡോക്‌ടർമാർ ഉൾപ്പടെയുള്ളവർ പറയുന്നത്.ഹോട്ട്ബാഗിൽ നിറയ്‌ക്കുന്ന വെള്ളത്തിലെ ചൂടിന്റെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. നല്ല ചൂടുള്ള വെള്ളം ഉപയോഗിക്കുന്നതിലൂടെ പൊള്ളലുകൾ ഉണ്ടായേക്കാം. അതിനാൽ ചെറിയ ചൂടുള്ള വെള്ളം മാത്രമെ ഹോട്ട്‌ബാഗിൽ നിറയ്‌ക്കാവു. കൂടാതെ ഹോട്ട്‌ബാഗ് നേരിട്ട് ചർമ്മത്തിലേയ്‌ക്ക് വയ്‌ക്കാതെ ഒരു തുണിയിൽ പൊതിഞ്ഞ് ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. ഒരേ ഭാഗത്ത് ദീർഘനേരം ചൂടുകൊടുക്കുന്നതും ചർമ്മത്തിന് ദോഷം ചെയ്യാം. സാധാരണയായി 15-20 മിനിറ്റുകൾവരെ ഉപയോഗിച്ചാൽ മതിയാകും. ഇടവേളകൾ നൽകി ഉപയോഗിക്കുന്നതാണ് നല്ലത്&lt;/p&gt;]]></description>
        <pubDate>2026-05-15 08:02:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അമീബിക് മസ്തിഷ്‌ക ജ്വരം;നാലര മാസത്തിനിടെ മരിച്ചത് 20 പേർ</title>
        <link>https://nattuvartha.news/news/Sections/all/amoebic-meningoencephalitis-outbreak-kerala</link>
        <guid>https://nattuvartha.news/news/Sections/all/amoebic-meningoencephalitis-outbreak-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778663377_422882.jpg</url>
          <title>അമീബിക് മസ്തിഷ്‌ക ജ്വരം;നാലര മാസത്തിനിടെ മരിച്ചത് 20 പേർ</title>
          <link>https://nattuvartha.news/news/Sections/all/amoebic-meningoencephalitis-outbreak-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലരമാസത്തിനിടെ മരിച്ചത് 20 പേർ. 100 പേർക്കാണ് രോഗം പിടിപെട്ടത്. സംസ്ഥാനത്തെ മരണനിരക്ക് 24 ശതമാനമായി കുറയ്ക്കാനായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ മാസം രോഗം പിടിപെട്ട നാലിൽ മൂന്നു പേരെയും രക്ഷിക്കാനായില്ല.&lt;/p&gt;
&lt;p&gt;നൈഗ്ലേറിയ ഫൗളേറി, അക്കാന്തമീബ എന്നിവയാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണമാവുന്ന സൂക്ഷ്മജീവികൾ. നൈഗ്ലേറിയ ഫൗളേറി മൂലമുള്ള മസ്തിഷ്‌ക ജ്വരത്തിന് 99 ശതമാനവും അക്കാന്തമീബ കാരണമാവുന്നതിന് 70-90 ശതമാനവുമാണ് ആഗോളതലത്തിലെ മരണനിരക്ക്. സംസ്ഥാനത്ത് രോഗം തുടക്കത്തിലേ കണ്ടെത്തി വിദഗ്ധചികിത്സ ഉറപ്പാക്കുന്നതിനാലാണ് മരണനിരക്ക് കുറഞ്ഞുനിൽക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. സംസ്ഥാനത്ത് എലിപ്പനി കഴിഞ്ഞാൽ ഇക്കൊല്ലം ഏറ്റവും കൂടുതൽപേർ മരിച്ച രോഗമായി അമീബിക് മസ്തിഷ്‌ക ജ്വരം. 891 എലിപ്പനിബാധിതരിൽ 28 പേർ മരിച്ചു. 5745 ഡെങ്കിപ്പനിബാധിതരിൽ 16 പേർക്കാണ് ജീവൻ നഷ്ടമായത്. തണുപ്പില്ലാത്ത തടാകങ്ങൾ, കുളങ്ങൾ, മലിനമായ നീന്തൽക്കുളങ്ങൾ എന്നിവയിലാണ് രോഗകാരണമായ അമീബകളുണ്ടാവാൻ സാധ്യതയുള്ളത്.&amp;nbsp;&lt;/p&gt;
&lt;p&gt;മൂക്കിലൂടെ പ്രവേശിച്ച് മസ്തിഷ്‌കത്തെ ബാധിക്കുന്നു. പ്രതിരോധശേഷി കുറഞ്ഞവരിൽ ദേഹത്തുള്ള മുറിവുകളിലൂടെയും അക്കാന്തമീബ നാഡീവ്യൂഹത്തെയും മസ്തിഷ്‌കത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. തീവ്രമായ പനി, പെട്ടെന്നുള്ള ജ്വരം, തലവേദന, ഛർദി, കഴുത്തുവേദന, ബോധക്ഷയം, വെളിച്ചം കാണുമ്പോൾ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ.&lt;/p&gt;]]></description>
        <pubDate>2026-05-13 09:04:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ദക്ഷിണേന്ത്യയിലെ മികച്ച സ്ട്രോക്ക് ചികിത്സാ സംഘത്തിനും ന്യൂറോളജിസ്റ്റിനുമുള്ള പുരസ്‌കാരം കണ്ണൂർ ആസ്റ്റർ മിംസിന്</title>
        <link>https://nattuvartha.news/news/Sections/all/national-recognition-for-aster-mims</link>
        <guid>https://nattuvartha.news/news/Sections/all/national-recognition-for-aster-mims</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778566957_455073.jpg</url>
          <title>ദക്ഷിണേന്ത്യയിലെ മികച്ച സ്ട്രോക്ക് ചികിത്സാ സംഘത്തിനും ന്യൂറോളജിസ്റ്റിനുമുള്ള പുരസ്‌കാരം കണ്ണൂർ ആസ്റ്റർ മിംസിന്</title>
          <link>https://nattuvartha.news/news/Sections/all/national-recognition-for-aster-mims</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ:&lt;/strong&gt; ന്യൂഡൽഹിയിൽ നടന്ന മൂന്നാമത് നാഷണൽ സ്ട്രോക്ക് കോൺക്ലേവിൽ ഇരട്ട നേട്ടവുമായി കണ്ണൂർ ആസ്റ്റർ മിംസ്. വോയ്സ് ഓഫ് ഹെൽത്ത് കെയറും ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷനും സംയുക്തമായി ഏർപ്പെടുത്തിയ സ്ട്രോക്ക് ഇന്നൊവേഷൻസ് ആൻഡ് എക്സലൻസ് അവാർഡ്‌സിൽ ദക്ഷിണേന്ത്യയിലെ മികച്ച സ്ട്രോക്ക് കെയർ ഡെലിവറി ടീം ആയി കണ്ണൂർ ആസ്റ്റർ മിംസിലെ സ്ട്രോക്ക് വിഭാഗം തിരഞ്ഞെടുക്കപ്പെട്ടു. സ്ട്രോക്ക് ചികിത്സാ രംഗത്തെ മികച്ച സേവനങ്ങൾക്ക് ലഭിച്ച ഈ അംഗീകാരത്തിന് പുറമെ, ദക്ഷിണേന്ത്യയിലെ മികച്ച സ്ട്രോക്ക് ന്യൂറോളജിസ്റ്റിനുള്ള വ്യക്തിഗത പുരസ്കാരത്തിന് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സൗമ്യ സി.വി. അർഹയായി. ഡൽഹിയിൽ നടന്ന ചടങ്ങിൽ ആരോഗ്യരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.&lt;/p&gt;
&lt;p&gt;സ്ട്രോക്ക് ബാധിച്ച രോഗികൾക്ക് ആദ്യ മണിക്കൂറുകളിൽ  നൽകുന്ന ചികിത്സ അവരുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിൽ നിർണ്ണായകമാണ്. ഡോ. സൗമ്യ സി.വി.യുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഈ മേഖലയിൽ നടത്തുന്ന നൂതനമായ ഇടപെടലുകളും സങ്കീർണ്ണമായ കേസുകളിൽ നേടിയ വിജയവുമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. അത്യാധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവും ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ കൃത്യതയാർന്ന ഏകോപനവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ജൂറി വിലയിരുത്തി.&lt;/p&gt;
&lt;p&gt;മികച്ച നിലവാരമുള്ള ചികിത്സയിലൂടെയും രോഗീസൗഹൃദ സമീപനത്തിലൂടെയും ജനങ്ങളുടെ വലിയ വിശ്വാസം നേടിയെടുക്കാൻ ആശുപത്രിക്ക് സാധിച്ചിട്ടുണ്ട്. സ്ട്രോക്ക് ചികിത്സയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ലഭിച്ച വലിയൊരു സാക്ഷ്യപത്രമാണ് ഈ ദേശീയ പുരസ്കാരങ്ങൾ. ഗുണനിലവാരവും മികച്ച സേവനവും മുൻനിർത്തി ലഭിച്ച ഈ അംഗീകാരം വരും നാളുകളിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ കരുത്തുനൽകുന്നതാണെന്ന് അധികൃതർ അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2026-05-12 06:19:07</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ചെമ്മരത്തൂര്‍ പീടികകോറോത്ത് കല്യാണി അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/peedikakoroth-kalyani-passed-away</link>
        <guid>https://nattuvartha.news/news/Sections/all/peedikakoroth-kalyani-passed-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778559029_145350.jpg</url>
          <title>ചെമ്മരത്തൂര്‍ പീടികകോറോത്ത് കല്യാണി അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/peedikakoroth-kalyani-passed-away</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ചെമ്മരത്തൂര്‍:&lt;/strong&gt; പീടികകോറോത്ത് കല്യാണി (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കോരു. മക്കള്‍: പി.കെ..ശ്രീധരന്‍ (റിട്ട. അധ്യാപകന്‍ മേമുണ്ട എച്ച്എസ്എസ്, സിപിഎം വടകര ഏരിയകമ്മിറ്റി അംഗം), രവീന്ദ്രന്‍, രാധ (കണ്ണൂക്കര), രാമകൃഷ്ണന്‍ (പ്രധാനാധ്യാപകന്‍ മയ്യന്നൂര്‍ നമ്പര്‍ വണ്‍ എല്‍പി സ്‌കൂള്‍), അനില്‍കുമാര്‍.&amp;nbsp;&lt;/p&gt;
&lt;p&gt;മരുമക്കള്‍: സുവര്‍ണ (അധ്യാപിക, വില്യാപ്പള്ളി മാപ്പിള എല്‍പി സ്‌കൂള്‍), പരേതനായ രാജന്‍, ശോഭ (വൈക്കിലിശ്ശേരി റോഡ്), ഷീമ (കല്ലേരി), നാൻസി. സഹോദരങ്ങള്‍: ടി.പി.ദാമോദരന്‍, പരേതരായ മാതു, നാരായണി, കുമാരന്‍, നാണി.&lt;/p&gt;]]></description>
        <pubDate>2026-05-12 04:09:09</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വെസ്റ്റ് നൈൽ പനിക്കെതിരേ ജാഗ്രതപാലിക്കാൻ നിർദ്ദേശം</title>
        <link>https://nattuvartha.news/news/Sections/all/west-nile-fever-prevention-alappuzha-guidelines</link>
        <guid>https://nattuvartha.news/news/Sections/all/west-nile-fever-prevention-alappuzha-guidelines</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778310006_898191.jpg</url>
          <title>വെസ്റ്റ് നൈൽ പനിക്കെതിരേ ജാഗ്രതപാലിക്കാൻ നിർദ്ദേശം</title>
          <link>https://nattuvartha.news/news/Sections/all/west-nile-fever-prevention-alappuzha-guidelines</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;കൊതുകു പരത്തുന്ന വെസ്റ്റ് നൈൽ പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു. ദേശാടനപ്പക്ഷികളിൽ കാണാനിടയുള്ള ഫ്ലാവി വൈറസ് വിഭാഗത്തിൽപ്പെടുന്ന വൈറസ് കൊതുകുകടിയിലൂടെ മനുഷ്യരിലേക്കെത്തുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;കെട്ടിനിൽക്കുന്ന മലിനജലത്തിലും ഓവുചാലുകൾ, സെപ്റ്റിക് ടാങ്കുകൾ, ചതുപ്പുപ്രദേശം, പാടങ്ങൾ പുൽച്ചെടികൾ തഴച്ചുവളരുന്ന ഇടങ്ങൾ എന്നിവിടങ്ങളിലും കൂടുതൽ കാണാനിടയുള്ള ക്യൂലക്സ് കൊതുകുകളാണ് രോഗവാഹകർ.വെള്ളം കെട്ടിക്കിടക്കാനിടയുള്ള ടയറുകൾ, പാത്രങ്ങൾ എന്നിവിടങ്ങളിലും കൊതുകു പെരുകാൻ ഇടയുണ്ട്. കൊതുകുകടി ഒഴിവാക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണം.&lt;/p&gt;
&lt;p&gt;വ്യക്തിഗത പ്രതിരോധശീലങ്ങൾ പാലിക്കണം&lt;/p&gt;
&lt;p&gt;കൊതുകു കടിക്കാൻ സാധ്യത കൂടുതലുള്ള രാവിലെയും വൈകുന്നേരങ്ങളിലും പ്രത്യേകം ശ്രദ്ധിക്കുക. പ്രഭാത/സായാഹ്ന നടത്തം തുടങ്ങി വ്യായാമങ്ങളിൽ ഏർപ്പെടുന്നവരും ഈ സമയങ്ങളിൽ പുറത്ത് സമയം ചെലവിടുന്നവരും കൊതുകുകടി ഏൽക്കാതെ ശ്രദ്ധിക്കുക. പുറത്ത് സമയം ചെലവിടാതിരിക്കുന്നതാണ് ഉചിതം. പുറത്തിറങ്ങുമ്പോൾ കൈകാലുകൾ മൂടുന്ന തരത്തിലുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. കൊതുകുകടി പ്രതിരോധിക്കുന്ന ലേപനങ്ങൾ പുരട്ടുക. കിടപ്പുമുറിയിലും മറ്റും മുഷിഞ്ഞ വസ്ത്രങ്ങൾ കൂട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കുക. കൊതുക് കടക്കാത്ത വിധം ജനാലകളിലും വാതിലുകളിലും വല ഘടിപ്പിക്കുക. ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക.&lt;/p&gt;
&lt;p&gt;കൊതുകുനാശനം ഉറപ്പാക്കുക&lt;/p&gt;
&lt;p&gt;വീടിനുള്ളിലും പരിസരത്തും കൊതുക് വളരാൻ ഇടയുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുക. ടെറസിലും പാത്തികളിലും വെള്ളം തങ്ങിനിൽക്കാത്ത വിധം വൃത്തിയാക്കുക. ടയറുകൾ, പാഴ്‌വസ്തുക്കൾ എന്നിവ വെള്ളം നനയാത്തവിധം സൂക്ഷിക്കുക. വെള്ളം ശേഖരിച്ചുവെക്കുന്ന പാത്രങ്ങൾ മൂടി സൂക്ഷിക്കുക.&lt;/p&gt;
&lt;p&gt;ശൗചാലയങ്ങളുടെ വെന്റ്‌ പൈപ്പ് വലയിട്ടു മൂടുക. വീടിനു പരിസരത്തെ കുറ്റിച്ചെടികൾ വെട്ടി വൃത്തിയാക്കുക. വീടിനു പരിസരത്ത് മലിനമായതോ ഒഴുക്കില്ലാത്തതോ ആയ വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിൽ ഫോഗിങ്, മറ്റു കൊതുകുനാശന പ്രവർത്തനങ്ങൾ എന്നിവ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ഉറപ്പാക്കുക. ജൈവമാലിന്യം കൃത്യമായി സംസ്കരിക്കുക.&lt;/p&gt;
&lt;p&gt;ജാഗ്രത പാലിക്കണം&lt;/p&gt;
&lt;p&gt;വയോജനങ്ങൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, ഗർഭിണികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കുക. പനി, ക്ഷീണം, മനംപിരട്ടൽ, ഛർദി, കഴുത്തുതിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. രണ്ടുദിവസംമുതൽ രണ്ടാഴ്ചവരെ രോഗലക്ഷണം പ്രകടമാകാൻ സമയം എടുത്തേക്കും.&lt;/p&gt;
&lt;p&gt;ഭൂരിപക്ഷം പേരിലും പ്രകടമായ രോഗലക്ഷണങ്ങൾ ഉണ്ടാവണമെന്നില്ല. പനി, ശരീരവേദന, തലവേദന, വയറിളക്കം, മനംപിരട്ടൽ പോലെയുള്ള ലക്ഷണങ്ങൾ തുടക്കത്തിൽ ഉണ്ടായേക്കാം. രോഗം ഗുരുതരമായാൽ നാഡീവ്യവസ്ഥയെ ബാധിക്കുന്നതിനാൽ എൻസെഫലൈറ്റിസ്, മസ്തിഷ്കജ്ജ്വരം, കാഴ്ച നഷ്ടപ്പെടുക, പക്ഷാഘാതം തുടങ്ങിയവ ഉണ്ടാകാനിടയുണ്ട്. രോഗിയിൽനിന്ന് രോഗം പകരില്ല.&lt;/p&gt;]]></description>
        <pubDate>2026-05-09 06:57:23</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വി.ഡി സതീശന് വേണ്ടി സ്പെഷൽ കുർബാന കഴിപ്പിച്ച് ബഹ്റൈൻ പ്രവാസി</title>
        <link>https://nattuvartha.news/news/Sections/all/bahraini-expatriate-holds-special-qurbana-for-vd-satheesan</link>
        <guid>https://nattuvartha.news/news/Sections/all/bahraini-expatriate-holds-special-qurbana-for-vd-satheesan</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778308610_833636.jpg</url>
          <title>വി.ഡി സതീശന് വേണ്ടി സ്പെഷൽ കുർബാന കഴിപ്പിച്ച് ബഹ്റൈൻ പ്രവാസി</title>
          <link>https://nattuvartha.news/news/Sections/all/bahraini-expatriate-holds-special-qurbana-for-vd-satheesan</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മനാമ: &lt;/strong&gt;വി.ഡി സതീശൻ മുഖ്യമന്ത്രിയാവണമെന്ന ആഗ്രഹവുമായി കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ സ്പെഷൽ കുർബാന കഴിപ്പിച്ച് ബഹ്റൈൻ പ്രവാസി. പ്രമുഖ കോൺഗ്രസ് പ്രവർത്തകനാണ് സതീശനു വേണ്ടി കുർബാന കഴിപ്പിച്ചത്.തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കുന്നതിനിടയിലും മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ആശങ്കയിലാണ് ബഹ്റൈനിലെയടക്കമുള്ള പ്രവാസി കോൺഗ്രസ് പ്രവർത്തകർ. ഇതിനിടെയിലാണ് ഇത്തരത്തിലൊരു കൗതുക പ്രവർത്തി.&lt;/p&gt;
&lt;p&gt;വി.ഡി &lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;സതീശൻ &lt;/span&gt; തന്നെ മുഖ്യമന്ത്രിയായി വരണമെന്ന് വലിയൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഇദ്ദേഹം പറഞ്ഞത്. യു.ഡി.എഫിന് 102 സീറ്റ്‌ ലഭിക്കുന്നതിൽ പ്രധാനഘടകം വി.ഡി സതീശന്റെ നിലപാടുകളും, വികസന കാഴ്ചപ്പാടുകളുമാണ്. പിണറായി വിജയന്റെ ദുർഭരണത്തിന് എതിരെ വോട്ട് ചെയ്ത ജനങ്ങൾ വി.ഡി സതീശൻ മുഖ്യമന്ത്രിയാകും എന്ന പ്രതീക്ഷയിൽ കൂടിയാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-05-09 06:34:43</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പച്ചമാങ്ങ കൊണ്ട് മിനിട്ടുകൾക്കുള്ളിൽ കിടിലൻ ജാം ഉണ്ടാക്കാം</title>
        <link>https://nattuvartha.news/news/Sections/all/green-mango-jam</link>
        <guid>https://nattuvartha.news/news/Sections/all/green-mango-jam</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778224394_827867.jpg</url>
          <title>പച്ചമാങ്ങ കൊണ്ട് മിനിട്ടുകൾക്കുള്ളിൽ കിടിലൻ ജാം ഉണ്ടാക്കാം</title>
          <link>https://nattuvartha.news/news/Sections/all/green-mango-jam</link>
        </image>
        <description><![CDATA[&lt;p&gt;&amp;nbsp;&lt;strong&gt;വേ&lt;/strong&gt;നൽക്കാലം എന്നത് മാമ്പഴ സീസൺ കൂടിയാണ്. ധാരാളം മാങ്ങകൾ മാവിൽ വിളഞ്ഞുനിൽക്കുന്ന ഈ സമയത്ത് മാങ്ങ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒരു ജാം പരിചയപ്പെട്ടാലോ.പഴുത്ത മാങ്ങയാണെന്ന് കരുതിയെങ്കിൽ തെറ്റി പച്ച മാങ്ങ ഉപയോഗിച്ചാണ് ഈ ജാം ചെയ്യുന്നത്. എങ്ങനെ പച്ചമാങ്ങ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ജാം തയ്യാറാക്കമെന്ന് നോക്കാം&lt;/p&gt;
&lt;p&gt;&lt;strong&gt;ചേരുവകൾ &lt;/strong&gt;&lt;/p&gt;
&lt;p&gt;പച്ചമാങ്ങ&amp;nbsp;&lt;/p&gt;
&lt;p&gt;വെള്ളം&amp;nbsp;&lt;/p&gt;
&lt;p&gt;ഉപ്പ്&amp;nbsp;&lt;/p&gt;
&lt;p&gt;മഞ്ഞൾപ്പൊടി&amp;nbsp;&lt;/p&gt;
&lt;p&gt;കറുവപ്പട്ട&amp;nbsp;&lt;/p&gt;
&lt;p&gt;ഗ്രാമ്പൂ&amp;nbsp;&lt;/p&gt;
&lt;p&gt;ഏലയ്ക്ക&amp;nbsp;&lt;/p&gt;
&lt;p&gt;നാരങ്ങാനീര്&lt;/p&gt;
&lt;p&gt;&lt;strong&gt;തയ്യാറാക്കുന്ന വിധം&lt;/strong&gt;&amp;nbsp;&lt;/p&gt;
&lt;p&gt;ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് രണ്ട് കപ്പ് വെള്ളം എടുത്ത് അരക്കിലോ പച്ചമാങ്ങ കഷ്ണങ്ങളായി അരിഞ്ഞതുചേർക്കുക. അതിലേയ്ക്ക് അര ടീ‌സ്പൂൺ ഉപ്പും കുറച്ച് മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് തിളപ്പിക്കുക. അഞ്ചോ ആറോ മിനിട്ട് തിളപ്പിച്ചതിനുശേഷം വെള്ളം അരിച്ചുമാറ്റണം. ഇനി ഒരു പാനിൽ രണ്ടര കപ്പ് പഞ്ചസാര ചേർത്ത് രണ്ട് കപ്പ് വെള്ളം, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക് എന്നിവ ചേർത്ത് തിളപ്പിക്കുക. പഞ്ചസാര നന്നായി അലിഞ്ഞതിന് ശേഷം മാറ്റിവച്ച മാങ്ങയും അൽപം നാരങ്ങാനീരും കൂടി ചേർത്ത് തിളപ്പിക്കുക. വെള്ളം വറ്റുന്നതുവരെ തിളപ്പിച്ചതിന് ശേഷം അടുപ്പിൽ നിന്നും മാറ്റാം. തണുത്തശേഷം ഉചിതമായ പാത്രത്തിലേക്ക് മാറ്റുക. നല്ല കിടിലൻ പച്ച മാങ്ങ ജാം റെഡി.&lt;/p&gt;]]></description>
        <pubDate>2026-05-08 07:10:41</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മരുതോങ്കര നെല്ലരികയിൽ ആനിയമ്മ നിര്യാതയായി</title>
        <link>https://nattuvartha.news/news/Sections/all/aniyamma-maruthongara-obituary</link>
        <guid>https://nattuvartha.news/news/Sections/all/aniyamma-maruthongara-obituary</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778136431_384433.jpg</url>
          <title>മരുതോങ്കര നെല്ലരികയിൽ ആനിയമ്മ നിര്യാതയായി</title>
          <link>https://nattuvartha.news/news/Sections/all/aniyamma-maruthongara-obituary</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മരുതോങ്കര :&lt;/strong&gt; മരുതോങ്കര നെല്ലരികയിൽ ആനിയമ്മ(75)  നിര്യാതയായി.ഭർത്താവ് :പരേതനായ നെല്ലരികയിൽ മത്തായി. (75) നിര്യാതയായി. സംസ്കാര കർമ്മങ്ങൾ വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കും.&lt;/p&gt;
&lt;p&gt;മക്കൾ : ജെയ്സി (മസ്കറ്റ്), ജെയ്സൺ (സിംഗപ്പൂർ), സി. സോളി മരിയ FCC (മുക്കം), സോജൻ (ആസ്ട്രേലിയ), ജോബിൻ മരുതോങ്കര (ശാലോം), സന്തോഷ് മരുതോങ്കര (ബാംഗളൂർ), പരേതനായ ജോൺസൺ.&lt;/p&gt;
&lt;p&gt;മരുമക്കൾ : പ്രസാദ് ഓരിൽ, കരിയാത്തുംപാറ (മസ്കറ്റ്), അമ്പിളി കൈതക്കുളം, പൂഴിത്തോട് (സിംഗപ്പൂർ), ധന്യ ചെമ്മാനക്കര, കല്ലാനോട് (ആസ്ട്രേലിയ), മെർളി പെരുമാട്ടിക്കുന്നേൽ, മക്കിയാട് (മോൺ. റെയ്മണ്ട് സ്കൂൾ), സിമി കറുകമാലിൽ, പൊയിലോംചാൽ (ശാലോം).&lt;/p&gt;]]></description>
        <pubDate>2026-05-07 06:45:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>താമര വിത്ത് നിസാരകാരനല്ല;നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്</title>
        <link>https://nattuvartha.news/news/Sections/all/health-benefits-of-having-lotus-seeds</link>
        <guid>https://nattuvartha.news/news/Sections/all/health-benefits-of-having-lotus-seeds</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1777887142_48827.jpg</url>
          <title>താമര വിത്ത് നിസാരകാരനല്ല;നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്</title>
          <link>https://nattuvartha.news/news/Sections/all/health-benefits-of-having-lotus-seeds</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;താ&lt;/strong&gt;മര പൂവ് ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ എത്ര പേർക്ക് താമര വിത്തിന്റെ ഗുണങ്ങളറിയാം? ആരോഗ്യഗുണങ്ങളുടെ കലവറയാണിവ.അന്നജം, കാൽസ്യം, കോപ്പർ, ഭക്ഷ്യനാരുകൾ, ഊർജ്ജം, ഫോളേറ്റ്, അയൺ, മഗ്നീഷ്യം, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ് ഇവ.&lt;/p&gt;
&lt;p&gt;പ്രമേഹം നിയന്ത്രിക്കുന്നത് മുതൽ തടി കുറയക്കാൻ വരെ ഇവ സഹായിക്കുന്നു. ഇവ പാലിനൊപ്പം ചേർത്ത് കഴിക്കുന്നത് ഇരട്ടിഫലം ആണ് നൽകുന്നത്. ഇങ്ങനെ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിച്ച് നോക്കാം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;തടി കുറക്കാൻ സഹായിക്കും&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കൊഴുപ്പ് കോശങ്ങൾ മൂലമാണ് ശരീര ഭാരം കൂടുന്നത്. കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം തടയാൻ താമര വിത്തുകൾക്ക് കഴിയുമത്രേ. താമര വിത്തുകളിലെ പോളിഫെനോളുകൾ ശരീരത്തിൻ്റെ ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തും. എന്നിരുന്നാലും ഭാരം കുറക്കാൻ എത്രത്തോളം താമരവിത്ത് സഹായിക്കുമെന്ന കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഡിപ്രഷനെ നേരിടാൻ സഹായിക്കും&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&amp;nbsp;താമര വിത്തുകളിൽ അടങ്ങിയിരിക്കുന്ന സാപ്പോണിനുകളും ഫ്ലേവനോയ്ഡുകളും ഉത്കണ്ഠയും വിഷാദവും കുറയ്ക്കുമെന്നാണ് ചില പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. താമര വിത്തുകളിലെ ആൽക്കലോയിഡുകൾ കൂടുതൽ ഉറക്കം ലഭിക്കാൻ സഹായിക്കുമത്രേ, അതുവഴി വിഷാദരോഗവും ഇല്ലാതാക്കും. ആന്റി ഓക്സിഡന്റുകൾ താമര വിത്തുകളിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ ശരീരത്തിലെ ഹാനികരമായ തന്മാത്രകളെ ചെറുക്കാനും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ തടയാൻ താമരവിത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾക്ക് സാധിക്കും. ഇവ കൊളാജന്റെ ഉൽപ്പാദനം കൂട്ടുന്നു. മാത്രമല്ല പ്രോട്ടീന്റെ അളവ് നിലനിർത്തുകയും ചെയ്യും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&amp;nbsp;ഗർ‍ഭസ്ത സ്ത്രീകൾക്ക്&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ നൽകാൻ താമരവിത്ത് സഹായിക്കും. അതുകൊണ്ട് തന്നെ ഒരുപിടി താമരവിത്ത് ദിവസവും കഴിക്കാം. ചെറിയ കുട്ടികളിൽ വിശപ്പില്ലായ്മ പരിഹരിക്കാനും താമര വിത്ത് കഴിക്കാറുണ്ട്. എന്നാൽ ഗർഭിണികളും കുട്ടികളും താമര വിത്ത് കഴിക്കുമ്പോൾ ഡോക്ടർമാരുടെ നിർദ്ദേശം തേടാൻ പ്രത്യേകം ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-04 09:30:09</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മടപ്പള്ളി കച്ചേരി കണ്ടി സുരേന്ദ്രൻ നിര്യാതനായി</title>
        <link>https://nattuvartha.news/news/Sections/all/madappalli-kacherikandi-surendran-passes-away</link>
        <guid>https://nattuvartha.news/news/Sections/all/madappalli-kacherikandi-surendran-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1777714339_273544.jpg</url>
          <title>മടപ്പള്ളി കച്ചേരി കണ്ടി സുരേന്ദ്രൻ നിര്യാതനായി</title>
          <link>https://nattuvartha.news/news/Sections/all/madappalli-kacherikandi-surendran-passes-away</link>
        </image>
        <description><![CDATA[&lt;p&gt;മടപ്പള്ളി: കച്ചേരി കണ്ടി സുരേന്ദ്രൻ (66) നിര്യാതനായി. സുധീഷ്.പരേതരായ മാളിയേക്കൽ കുമാരന്റെയും ലീലയുടെയും മകനാണ്.  ഭാര്യ. റീത്ത. മക്കൾ; സുകേഷ്, സുജീഷ്, സുജിഷ. മരുമക്കൾ; വികാസ് (ചോമ്പാല), ഷിജിന. സഹോദരങ്ങൾ; അശോകൻ, സുധ, മനോജൻ, ഷാജി.&lt;/p&gt;]]></description>
        <pubDate>2026-05-02 09:29:27</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ചെമ്പരത്തിപ്പൂവ് കൊണ്ട് രുചികരമായ തോരൻ തയ്യാറാക്കിയാലോ</title>
        <link>https://nattuvartha.news/news/Sections/all/chembarathi-poov-thoran-recipe</link>
        <guid>https://nattuvartha.news/news/Sections/all/chembarathi-poov-thoran-recipe</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1777614119_901009.jpg</url>
          <title>ചെമ്പരത്തിപ്പൂവ് കൊണ്ട് രുചികരമായ തോരൻ തയ്യാറാക്കിയാലോ</title>
          <link>https://nattuvartha.news/news/Sections/all/chembarathi-poov-thoran-recipe</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ത&lt;/strong&gt;ലമുടിയുടെ ആരോഗ്യസംരക്ഷണത്തിൽ മുൻപന്തിയിലുള്ള ഒന്നാണ് ചെമ്പരത്തിപ്പൂവ്. എണ്ണ കാച്ചുന്നതിനും താളി തയ്യാറാക്കുന്നതിനുമെല്ലാം ചെമ്പരത്തിപ്പൂവ് ഉപയോഗിക്കുന്നു. ചെമ്പരത്തിപ്പൂവ് കൊണ്ടുള്ള ചായയും പലരും കുടിക്കാറുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;എന്നാൽ, ചെമ്പരത്തിപ്പൂവ് ഉപയോഗിച്ച് നല്ല അടിപൊളി തോരൻ തയ്യാറാക്കാൻ സാധിക്കുമെന്ന കാര്യം പലർക്കും അറിയില്ല.വൈറ്റമിൻ എ, വൈറ്റമിൻ സി, അമിനോ ആസിഡുകൾ, തലയോട്ടിയെയും മുടിയെയും പോഷിപ്പിക്കുന്ന മറ്റ് പോഷകങ്ങൾ തുടങ്ങിയവയാൽ സമ്പുഷ്‌ടമാണ് ചെമ്പരത്തിപ്പൂവ്. അതിനാൽതന്നെ ഈ പൂവ് തോരനാക്കി കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ വളരെയധികം സ്വാദിഷ്‌ടവുമാണ് ഈ വിഭവം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;ചേരുവകൾ&lt;/strong&gt;&lt;/p&gt;
&lt;p&gt;ഒരു കപ്പ് ചെമ്പരത്തിപ്പൂവിന്റെ ഇതൾ&lt;/p&gt;
&lt;p&gt;നാല് ചുവന്നുള്ളി അരിഞ്ഞത്&lt;/p&gt;
&lt;p&gt;ഒരു കഷ്‌ണം ഇഞ്ചി ചെറുതായി അരിഞ്ഞത്&lt;/p&gt;
&lt;p&gt;രണ്ട് പച്ചമുളക് അരിഞ്ഞത്&lt;/p&gt;
&lt;p&gt;ഒരു ടേബിൾ സ്‌പൂൺ തേങ്ങ ചിരകിയത്&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;തയ്യാറാക്കുന്ന വിധം&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ആദ്യം ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് വറുത്തശേഷം അതിലേക്ക് ചുവന്നുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവയിട്ട് വഴറ്റുക. ഇതിലേക്ക് ചെമ്പരത്തിപ്പൂവിന്റെ ഇതൾ, തേങ്ങ ചിരകിയത്, ഉപ്പ് എന്നിവ ചേർത്ത് ഒരു മിനിറ്റ് വേവിച്ചാൽ തോരൻ തയ്യാറായിക്കഴിഞ്ഞു.ചെമ്പരത്തിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ചിലരിൽ ഇത് അലർജി പ്രശ്‌നങ്ങൾ ഉണ്ടാക്കാം. അതിനാൽ ഉപയോഗിക്കുന്നതിന് മുൻപ് നല്ല ശ്രദ്ധ വേണം.&lt;/p&gt;]]></description>
        <pubDate>2026-05-01 05:40:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്‌കൂളിൽ പോകാനൊരുങ്ങവേ ഹൃദയാഘാതം; റിയാദിൽ മലയാളി വിദ്യാർത്ഥി മരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/malayali-student-died-of-heart-attack-at-saudi-arabia</link>
        <guid>https://nattuvartha.news/news/Sections/all/malayali-student-died-of-heart-attack-at-saudi-arabia</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1777458516_975284.jpg</url>
          <title>സ്‌കൂളിൽ പോകാനൊരുങ്ങവേ ഹൃദയാഘാതം; റിയാദിൽ മലയാളി വിദ്യാർത്ഥി മരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/malayali-student-died-of-heart-attack-at-saudi-arabia</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;റിയാദ്&lt;/strong&gt;: പ്രവാസി മലയാളി വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്‌കൂളിലെ പ്ളസ് വൺ വിദ്യാർത്ഥി ഹനീൻ അബ്‌ദുസമദ് (15) ആണ് മരിച്ചത്. പ്ളസ് വൺ അദ്ധ്യയന വർഷത്തിന്റെ പ്രവേശന ദിനത്തിൽ സ്‌കൂളിലേയ്ക്ക് പോകാൻ ഒരുങ്ങവേയാണ് ഹൃദയാഘാതമുണ്ടായത്.കഴിഞ്ഞ ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. സ്‌കൂൾ യൂണിഫോം ധരിച്ച് പോകാനൊരുങ്ങവേ ഹനീന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടൻതന്നെ പ്രിൻസസ് നൂറ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ കിംഗ് അബ്‌ദുള്ള ബിൻ അബ്‌ദുൾ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നലെ വൈകിട്ടോടെ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.കാലിക്കറ്റ് യൂണിവേഴ്‌‌സിറ്റി ജീവനക്കാരനായ മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി പാണമ്പ്ര കൊട്ടമ്പറമ്പത്ത് അഡ്വ. പി കെ ഹബീബ് റഹ്മാൻ, റിയാദിലെ പ്രിൻസസ് നൂറ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.കെ ഷയീൻ എന്നിവരാണ് മാതാപിതാക്കൾ. ഹാദി അബ്ദുറഹ്മാൻ, ഹയാ ഹബീബ് എന്നിവരാണ് സഹോദരങ്ങൾ. മൃതദേഹം റിയാദിൽതന്നെ കബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.&lt;/p&gt;]]></description>
        <pubDate>2026-04-29 10:25:37</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വേനലിൽ ചിക്കൻപോക്സ് പിടിപെടുന്നവരുടെ എണ്ണവും കൂടുന്നു;ജാഗ്രത വേണം</title>
        <link>https://nattuvartha.news/news/Sections/all/summer-diseases-spread-with-heat-be-careful-against-chicken-pox-be-careful</link>
        <guid>https://nattuvartha.news/news/Sections/all/summer-diseases-spread-with-heat-be-careful-against-chicken-pox-be-careful</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1777457299_338535.jpg</url>
          <title>വേനലിൽ ചിക്കൻപോക്സ് പിടിപെടുന്നവരുടെ എണ്ണവും കൂടുന്നു;ജാഗ്രത വേണം</title>
          <link>https://nattuvartha.news/news/Sections/all/summer-diseases-spread-with-heat-be-careful-against-chicken-pox-be-careful</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വേ&lt;/strong&gt;നൽക്കാലത്ത് ചൂടേറുന്നതോടെ പകർച്ച രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ചൂട് വർധിക്കുന്നതോടെ രോഗാണുക്കൾ ശക്തമാ കും. അമിത വിയർപ്പിനെ തുടർന്ന് ശരീരത്തിലെ ധാതു ലവണങ്ങൾ നഷ്ടപ്പെടുന്നതു രോഗങ്ങൾ ഗുരുതരമാകാനും ഇടയാക്കുന്നു.&lt;/p&gt;
&lt;p&gt;ചൂട് കൂടുന്നതോടെ വളരെ വേഗത്തിൽ പടരുന്ന രോഗമാണ് ചിക്കൻപോ ക്സ്. വേരിസെല്ലാ സോസ്റ്റർ എന്ന വൈറസാണ് രോഗം പടർത്തുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് 10 മുതൽ 21 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തിൽ കുമിളകൾ എന്നിവയാണ് രോഗലക്ഷണങ്ങൾ. പനി തുടങ്ങി 3 ദിവസത്തിനുള്ളിൽ കുമിളകൾ പ്രത്യക്ഷപ്പെടും.&amp;nbsp;&lt;/p&gt;
&lt;p&gt;രോഗാണുക്കൾ വായുവിലൂടെ പകരുന്നതിനാൽ അടുത്തിടപഴകുന്നവർക്കു രോഗം വരാൻ സാധ്യത കൂടുതലാണ്.ചിക്കൻ പോക്സ് വന്നിട്ടില്ലാത്തവർ രോഗികളുമായി സമ്പർക്കം പുലർത്തിയാൽ 72 മണിക്കൂറിനുള്ളിൽ വാക്സിൻ എടുത്തു രോഗത്തെ പ്രതിരോധിക്കാം.&lt;/p&gt;
&lt;p&gt;&lt;strong&gt;രോഗം വന്നാൽ ശ്രദ്ധിക്കേണ്ടവ&lt;/strong&gt;&lt;/p&gt;
&lt;p&gt;കൃത്യമായ മരുന്നിനൊപ്പം പരിപൂർണ വിശ്രമവുമാണ്. ധാരാളം വെള്ളം കുടിക്കുക. പഴവർഗങ്ങൾ കഴിക്കുക. ശരീരം കട്ടി കുറഞ്ഞ നനഞ്ഞ തുണി കൊണ്ട് ഒപ്പിയെടുക്കുക. കൈകൾ നഖം വെട്ടി വൃത്തിയാക്കുക. കുമിളയിൽ ചൊറിഞ്ഞാൽ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. ചൊറിച്ചിൽ കുറയ്ക്കുന്നതിനു കുളി സഹായിക്കും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും വസ്തുക്കളും മറ്റുള്ളവർ ഉപയോഗിക്കരുത്. ഇവ അണുനാശിനികൾ ഉപയോഗിച്ച് അണുവിമുക്തമാകുക.കഠിനമായ ചൂട് മാറ്റു പല രോഗങ്ങൾക്കും കാരണമാണ്. ശരീരത്തിലെ ജലാശം കുറയുന്നത് മൂലവും വെയിൽ കൊണ്ടുകൊണ്ടുള്ള ശാരീരിക അധ്വാനങ്ങളും മാറ്റു പല മാരക രോഗങ്ങൾക്കും ഇടയ്ക്കും. രൂക്ഷമായ വെയിൽ കൊള്ളാതി രിക്കു കുകയും തിളപ്പിച്ചാറ്റി യ വെള്ളം തുടർച്ചയായി കുടിച്ചു കൊണ്ടിരിക്കുകയുമാണ് വേനൽക്കാല രോഗങ്ങളിൽ നിന്ന് രക്ഷപെടാനുള്ള പ്രധാന മാർഗം. പഴവർഗങ്ങൾ കഴിക്കുന്നതും നല്ല പരിഹാരമാര്ഗമാണ്. ശു ദ്ധ ജലം മാത്രമേ കുടിക്കാനുപയോഗിക്കൂ എന്ന് ഉറപ്പു വരുത്തുന്നത് പലരോഗങ്ങളിൽ നിന്നും രക്ഷ പെടാനുള്ള പ്രധാന മുൻ കരുതലാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-04-29 10:04:31</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അഴിയൂർ സ്വദേശി കോട്ടയത്ത്‌ നിര്യാതനായി</title>
        <link>https://nattuvartha.news/news/Sections/all/azhiyoor-native-dies-in-kottayam</link>
        <guid>https://nattuvartha.news/news/Sections/all/azhiyoor-native-dies-in-kottayam</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1777114839_175398.jpg</url>
          <title>അഴിയൂർ സ്വദേശി കോട്ടയത്ത്‌ നിര്യാതനായി</title>
          <link>https://nattuvartha.news/news/Sections/all/azhiyoor-native-dies-in-kottayam</link>
        </image>
        <description><![CDATA[&lt;p&gt;അഴിയൂർ: അഴിയൂർ സ്വദേശി കോട്ടയത്ത്‌ നിര്യാതനായി. കോട്ടയത്ത്‌ കച്ചവടം നടത്തി വരികയായിരുന്ന അഴിയൂർ സ്വദേശി നൗഫൽ മുക്കാളിയാണ് മരിച്ചത്. ജുമാ നമസ്കാരത്തിനിടെ പള്ളിയിൽ വെച്ച് തളർച്ച അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയുമായിരുന്നു.മുസ്‌ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും സജീവ പ്രവർത്തകനും മുക്കാളി ശാഖ ഭാരവാഹിയും ആയിരുന്നു. ബഹറിനിൽ പ്രവാസി ആയിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-04-25 10:57:47</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>റിട്ട. എ ഇ ഒ എളയടം വാവള്ളോട്ട് അബ്‌ദുല്ല അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/aroor-rtd-aeo-abdhulla-passes-away</link>
        <guid>https://nattuvartha.news/news/Sections/all/aroor-rtd-aeo-abdhulla-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1777105365_377063.jpg</url>
          <title>റിട്ട. എ ഇ ഒ എളയടം വാവള്ളോട്ട് അബ്‌ദുല്ല അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/aroor-rtd-aeo-abdhulla-passes-away</link>
        </image>
        <description><![CDATA[&lt;p&gt;അരൂർ: എളയടത്തെ മത സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും എളയടം മസ്ജിദുൽ അമാൻ മഹല്ല് കമ്മറ്റി ജനറൽ സെക്രട്ടറിയും റിട്ട. എ. ഇ. ഒ യുമായ എളയടം വാവള്ളോട്ട് അബ്‌ദുല്ല (75) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ : നൗഷിക്, നൗഷത്ത്, നൂറ. മരുമക്കൾ: സാജിദ് (വൈത്തിരി), അജിനാസ് (കൈതക്കുണ്ട്),  ശംല കീഴലത്ത്. സഹോദരങ്ങൾ: പോക്കർ, ബിയ്യാത്തു, അഹ്‌മദ് കുട്ടി, സൂപ്പി, ജമീല, മൂസ്സ, ഹമീദ്, സലിം. പ്രശസ്‌ത സാഹിത്യകാരൻ അക്ബർ കക്കട്ടിലിൻ്റെ ഭാര്യാ സഹോദരനാണ്.&lt;/p&gt;]]></description>
        <pubDate>2026-04-25 08:20:34</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>പാലോളി പത്മനാഭൻ നമ്പ്യാർ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/thodannur-school-rtd-teacher-pathmanabhan-nambiar</link>
        <guid>https://nattuvartha.news/news/Sections/all/thodannur-school-rtd-teacher-pathmanabhan-nambiar</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1777015751_642590.jpg</url>
          <title>പാലോളി പത്മനാഭൻ നമ്പ്യാർ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/thodannur-school-rtd-teacher-pathmanabhan-nambiar</link>
        </image>
        <description><![CDATA[&lt;p&gt;വടകര: തോടന്നൂർ യു.പി സ്‌കൂൾ റിട്ട അദ്ധ്യാപകനും മാനേജ്മെൻ്റ് കമ്മിറ്റി ചെയർമാനുമായ പാലോളി പത്മനാഭൻ നമ്പ്യാർ (82) അന്തരിച്ചു. ഭാര്യ: സരള (റിട്ട. അധ്യാപിക, തോടന്നൂർ യു.പി.സ്കൂൾ). മക്കൾ: കൃഷ്‌ണകുമാർ (അദ്ധ്യാപകൻ, ആവള യു. പി. സ്ക്കൂൾ), ജയകുമാർ (ലോക്കൽ ഫണ്ട് ആഡിറ്റ് ഓഫീസർ തിരുവനന്തപുരം).&amp;nbsp;&lt;/p&gt;
&lt;p&gt;മരുമക്കൾ; ദിവ്യ നരിക്കൂട്ടുംചാൽ (അദ്ധ്യാപിക എസ് ജി എം എസ് ബി സ്‌കൂൾ വടകര), രസ്‌ന മുളിയങ്കൽ (അദ്ധ്യാപിക, കുണ്ടുതോട് ഗവ. എൽ.പി. സ്കൂൾ). സഹോദരങ്ങൾ; പത്മാവതി അമ്മ പള്ളിക്കര, പരേതരായ ചിന്നു അമ്മ, ദേവിയമ്മ, കമലു അമ്മ, കുഞ്ഞിക്കാവമ്മ, അമ്മു അമ്മ ,ശാരദമ്മ, ഗോപാലകൃഷ്ണൻ.&lt;/p&gt;]]></description>
        <pubDate>2026-04-24 07:24:33</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ചൂടും അന്തരീക്ഷതാപവും വർധിക്കുന്നു; സൂര്യതാപത്തിനെതിരേ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്</title>
        <link>https://nattuvartha.news/news/Sections/all/heatwave-safety-guidelines</link>
        <guid>https://nattuvartha.news/news/Sections/all/heatwave-safety-guidelines</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1777004594_925793.jpg</url>
          <title>ചൂടും അന്തരീക്ഷതാപവും വർധിക്കുന്നു; സൂര്യതാപത്തിനെതിരേ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്</title>
          <link>https://nattuvartha.news/news/Sections/all/heatwave-safety-guidelines</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;വേനൽച്ചൂടും അന്തരീക്ഷതാപവും ക്രമാതീതമായി വർധിക്കുന്നതിനാൽ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്. സൂര്യതാപം, താപശരീരശോഷണം, ചൂടുകുരു, പേശീവലിവ് തുടങ്ങിയവയുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. പ്രായമായവർ, രക്തസമ്മർദമുൾപ്പെടെയുള്ളവയ്ക്ക് ചികിത്സയിലിരിക്കുന്നവർ, കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ തുടങ്ങിയവർക്ക് കൂടുതൽ ശ്രദ്ധവേണം. തിരക്കുള്ള ഇടങ്ങളിലെത്തുന്നത്, ആഹാര-പാനീയ ലഭ്യത ഇല്ലാതിരിക്കുന്നത്‌, നേരിട്ടു വെയിലേൽക്കുന്നത്‌ എന്നിവയെല്ലാം താപാനുബന്ധ രോഗസാധ്യത വധിപ്പിക്കുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അമിതമായ വിയർപ്പ്, കഠിനമായ ക്ഷീണം, തലവേദന, തലകറക്കം, പേശിവലിവ്, ഓക്കാനം, ഛർദി തുടങ്ങിയവ താപശരീരശോഷണത്തിന്റെ തുടക്ക ലക്ഷണങ്ങളാണ്. വിയർപ്പിലൂടെ ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നതാണു കാരണം. എന്നാൽ, അന്തരീക്ഷതാപം ഒരു പരിധിയിൽ കൂടുകയോ കഠിനമായ വെയിൽ ഏൽക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് സൂര്യാഘാതം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ശക്തി കുറഞ്ഞതും വേഗത്തിലുമുള്ള നാഡിമിടിപ്പ്, കടുത്ത തലവേദന, തലകറക്കം, ഉയർന്ന ശരീരോഷ്മാവ്, വറ്റിവരണ്ട ചുവന്ന ചർമം, മാനസികാവസ്ഥയിലുള്ള മാറ്റം, അബോധാവസ്ഥ എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. സൂര്യാഘാത ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം. .&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;ശ്രദ്ധിക്കേണ്ടത്&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പകൽ 11-നും മൂന്നിനും ഇടയിലുള്ള വെയിൽ നേരിട്ട് ഏൽക്കരുത്. വെയിലത്ത് ജോലിചെയ്യുന്നവർ തൊഴിൽസമയം ക്രമീകരിക്കണം.&lt;/p&gt;
&lt;p&gt;കുട്ടികളെ വെയിലത്തു കളിക്കാൻ വിടരുത്. വെയിലത്ത് പാർക്കുചെയ്തിരിക്കുന്ന വാഹനങ്ങളിൽ കുഞ്ഞുങ്ങളെയോ വയോജനങ്ങളെയോ ഇരുത്തിയിട്ട് മറ്റിടങ്ങളിൽ പോകരുത്. കുഞ്ഞുങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് പാനീയമോ തിളപ്പിച്ചാറിയ വെള്ളമോ കൊടുക്കുക.&lt;/p&gt;
&lt;p&gt;കിടപ്പുരോഗികളിൽ നിർജലീകരണം ഒഴിവാക്കുന്നതിന് ഇടയ്ക്കിടെ തിളപ്പിച്ചാറിയ വെള്ളം കൊടുക്കണം. രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടായാൽ ഡോക്ടറുടെ സേവനം തേടുക.&lt;/p&gt;
&lt;p&gt;ഇരുചക്രവാഹനങ്ങളിൽ ഭക്ഷണം വിതരണംചെയ്യുന്ന ജോലിചെയ്യുന്നവർ വെയിൽ നേരിട്ട് ഏൽക്കാതെ ശ്രദ്ധിക്കണം. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും വിശ്രമവും നിർബന്ധം. ദാഹം തോന്നുന്നില്ലെങ്കിലും ഇടവിട്ട് വെള്ളം കുടിക്കുക.&lt;/p&gt;
&lt;p&gt;പൊതുപരിപാടികളും സമ്മേളനങ്ങളും പകൽ 11-നും മൂന്നിനും ഇടയിൽ പരമാവധി ഒഴിവാക്കുക. കാലാവസ്ഥാവകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.&lt;/p&gt;
&lt;p&gt;പരീക്ഷകൾ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ കുട്ടികൾക്ക് ശുദ്ധജലവും ക്ലാസ്‌മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണം. ഫാനുകൾ പ്രവർത്തനയോഗ്യമാണെന്ന് ഉറപ്പാക്കുക.&lt;/p&gt;
&lt;p&gt;മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ, കൃത്രിമ മധുരപാനീയങ്ങൾ എന്നിവ ഒഴിവാക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ്. തുടങ്ങിയ പാനീയങ്ങൾ കുടിക്കുക. ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.&lt;/p&gt;
&lt;p&gt;വായുസഞ്ചാരം ഉറപ്പാക്കുന്നതിന് പകൽസമയം ജനാലകൾ തുറന്നിടുക. ഇളംനിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ, കുട/ തൊപ്പി, സൺഗ്ലാസ് എന്നിവ ധരിക്കുക.&lt;/p&gt;
&lt;p&gt;വെയിലത്ത് ഇറങ്ങേണ്ടിവരുമ്പോൾ അസ്വസ്ഥത തോന്നിയാൽ പെട്ടെന്ന് തണലിലേക്കു മാറുകയും കാറ്റുകൊള്ളുകയും ചെയ്യുക. ധാരാളം വെള്ളം കുടിക്കുക. കട്ടികൂടിയതും ഇറുകിയതുമായ വസ്ത്രങ്ങൾ ഒഴിവാക്കുക. തണുത്ത വെള്ളംകൊണ്ട് ദേഹം തുടയ്ക്കുക.&lt;/p&gt;
&lt;p&gt;വേനൽക്കാല കളരികൾ, കൂട്ടായ്മകൾ, മറ്റു ക്യാമ്പുകൾ എന്നിവ അനുയോജ്യമായ സമയത്തു മാത്രം സംഘടിപ്പിക്കുക. അങ്കണവാടിക്കുട്ടികൾക്ക് ചൂട് ഏൽക്കാത്തതരത്തിലുള്ള സംവിധാനമുണ്ടെന്ന് പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും ഉറപ്പാക്കണം.&lt;/p&gt;]]></description>
        <pubDate>2026-04-24 04:20:08</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഒഞ്ചിയം മീത്തലെ പുത്തൻപുരയിൽ യൂസുഫ് നിര്യാതനായി</title>
        <link>https://nattuvartha.news/news/Sections/all/onjiyam-meethale-puthanpurayil-yousaf-passes-away</link>
        <guid>https://nattuvartha.news/news/Sections/all/onjiyam-meethale-puthanpurayil-yousaf-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1776769317_871756.jpg</url>
          <title>ഒഞ്ചിയം മീത്തലെ പുത്തൻപുരയിൽ യൂസുഫ് നിര്യാതനായി</title>
          <link>https://nattuvartha.news/news/Sections/all/onjiyam-meethale-puthanpurayil-yousaf-passes-away</link>
        </image>
        <description><![CDATA[&lt;p&gt;വടകര: മുസ്ലിംലീഗ് സ്റ്റേറ്റ് കൗൺസിലർ സി. കെ. മൊയ്തു വിന്റെ സഹോദരി ഭർത്താവ് ഒഞ്ചിയം മീത്തലെ പുത്തൻപുരയിൽ യുസുഫ് (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷമീർ, ഫൗസിയ, ബഷറിയ, ഷമീന. മരുമക്കൾ: അഷ്‌റഫ്‌, സലാം, മിഹ്റാജ്, ഫായിസ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അസീസ്, മറിയം, ജമീല.&lt;/p&gt;]]></description>
        <pubDate>2026-04-21 10:59:37</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ചോറോട് വലിയ പറമ്പത്ത് നാണു അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/chorod-valiya-parambath-nanu-passes-away</link>
        <guid>https://nattuvartha.news/news/Sections/all/chorod-valiya-parambath-nanu-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1776763907_246604.jpg</url>
          <title>ചോറോട് വലിയ പറമ്പത്ത് നാണു അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/chorod-valiya-parambath-nanu-passes-away</link>
        </image>
        <description><![CDATA[&lt;p&gt;ചോറോട്: വലിയ പറമ്പത്ത് നാണു (87) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ: ഷീല, റീന, ബീന, രഞ്ജിത്ത് (ബഹ്റൈൻ). മരുമക്കൾ: ദാമു (കുരിക്കിലാട് ),  കുഞ്ഞിക്കണ്ണൻ (പുറമേരി ),  ചന്ദ്രൻ (മൊകേരി), ശ്രീജി (കരിമ്പനപ്പാലം).&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-04-21 09:29:58</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>വേനൽ കടുക്കുന്നു; പാമ്പുകൾ നിങ്ങളുടെ വീട്ടുപരിസരത്ത് എത്തിയേക്കാം; അപകടം ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക</title>
        <link>https://nattuvartha.news/news/Sections/all/preventing-snake-bites-home</link>
        <guid>https://nattuvartha.news/news/Sections/all/preventing-snake-bites-home</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1776753941_292912.jpg</url>
          <title>വേനൽ കടുക്കുന്നു; പാമ്പുകൾ നിങ്ങളുടെ വീട്ടുപരിസരത്ത് എത്തിയേക്കാം; അപകടം ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക</title>
          <link>https://nattuvartha.news/news/Sections/all/preventing-snake-bites-home</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വീ&lt;/strong&gt;ട്ടിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചത് ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. കുട്ടിയുടെ സഹോദരൻ 10 വയസ്സുകാരനും കടിയേറ്റിട്ടുണ്ട്. കുറച്ചു നാളുകളായി പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് സംഭവിച്ചത്. സംസ്ഥാനത്ത് ചൂട് കടുത്തതോടെ ഈർപ്പംതേടി വീടുകൾക്കുള്ളിലും പരിസരത്തും പാമ്പുകളെത്തുന്നതിനാൽ ജാഗ്രത വേണമെന്ന് വന്യജീവി സംരക്ഷകർ മുന്നറിയിപ്പ് നൽകി. ശീതരക്ത ജീവികളായ പാമ്പുകൾ ചൂടുകൂടുമ്പോൾ ഈർപ്പമുള്ള സ്ഥലങ്ങളിലെത്തും.&amp;nbsp;&lt;/p&gt;
&lt;p&gt;വീട്ടുവളപ്പിലെ ചെടിച്ചട്ടികൾ, കുളിമുറികൾ, തറയോടുകൾക്കിടയിലെ വിള്ളലുകൾ, നനവുള്ള ഭാഗങ്ങൾ എന്നിവിടങ്ങൾ താമസമാക്കും. വേനൽക്കാലത്താണ് മൂർഖന്റെ മുട്ടവിരിയുന്നത്. അണലിയുടെ പ്രസവസമയവും ഇപ്പോഴാണ്. പാമ്പിൻ കുഞ്ഞുങ്ങൾ ഈർപ്പമുള്ള സ്ഥലങ്ങൾ തേടിയെത്തും.&lt;/p&gt;
&lt;p&gt;ഇന്ത്യയിൽ പാമ്പുകടി ഏൽക്കുന്നത് ഭൂരിഭാഗവും രാത്രിയിൽ, പുറത്തുവച്ചാണ്. അതുകൊണ്ടുതന്നെ രാത്രിയിൽ സഞ്ചരിക്കുമ്പോൾ വെളിച്ചത്തോടെ സഞ്ചരിക്കുകയെന്നതാണ് പ്രധാനം. മറ്റൊന്ന് പാമ്പുകൾ വീടിന് പരിസരത്തോ, അകത്തോ കയറുന്നത് ഒഴിവാക്കുക എന്നതാണ്. ഇതിനായി സാധനങ്ങൾ ഏറെനാൾ കൂട്ടിയിടാതിരിക്കുക, പ്രത്യേകിച്ചും പാമ്പുകൾക്ക് ചൂട് ലഭിക്കാൻ സാധ്യതയുള്ള സാധനങ്ങൾ. വിറകും മറ്റും അടുക്കിവച്ചാൽ തന്നെ അത് വീടിന് പുറത്ത് വക്കുകയും അടിക്കടി ഈ ഭാഗം വൃത്തിയാക്കുകയും ചെയ്യുക.&lt;/p&gt;
&lt;p&gt;വലിച്ചെറിയുന്ന മാലിന്യത്തിന്റെ പങ്ക്മാലിന്യവും പാമ്പുകളെ വീട്ടിലേക്ക് ആകർഷിക്കുന്ന ഘടകമാണ്. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് എലികൾ പെരുകുന്നതിന് കാരണമാകും. അവയെ പിടിക്കാൻ പാമ്പുകളും വീടിന്റെ പരിസരങ്ങളിൽ സ്ഥാനമുറപ്പിക്കും. പാമ്പുകളാകട്ടെ അനക്കമില്ലാത്ത സമയങ്ങളിൽ മാത്രം പുറത്തിറങ്ങുകയും മറ്റുള്ള സമയങ്ങളിൽ ഉചിതമായ ഇടം കണ്ടെത്തി ഒളിച്ചിരിക്കുകയും ചെയ്യുന്ന ജീവികളാണ്. ഇങ്ങനെ ഒളിച്ചിരിക്കുന്ന ഇടങ്ങളിൽ മനുഷ്യർ എത്തുമ്പോഴാണ് പാമ്പ് കടിയേൽക്കുന്നത്. ഉദാഹരണത്തിന് കോമൺ ക്രൈറ്റ് എന്നറിയപ്പെടുന്ന മോതിരവളയന്റെ കടിയേറ്റ് പലരും മരിക്കുന്നത് ഉറക്കത്തിലാണ്. ചൂട് തേടി വീടിനുള്ളിലേക്ക് എത്തുന്ന ഈ പാമ്പ് പലപ്പോഴും കൂട്ടിയിട്ടിരിക്കുന്ന വസ്ത്രങ്ങൾക്കിടയിലോ കിടക്കയിലോ ആയിരിക്കും ഇടംപിടിക്കുക. ഉറക്കത്തിലാണ് ഇവയുടെ കടിയേല്‍‍ക്കുന്നതെങ്കിൽ അറിയാൻ പോലും കഴിയില്ല. ഇത്തരം സന്ദർഭങ്ങളിൽ കടിയേൽക്കുന്നവർ ഉറക്കത്തിൽ തന്നെ മരിക്കാനാണ് കൂടുതൽ സാധ്യത.&lt;/p&gt;
&lt;p&gt;പാമ്പുകളുടെ കടിയേൽക്കുന്ന മറ്റൊരു പ്രധാന മേഖല കൃഷിയിടങ്ങളാണ്. കൃഷിയിടങ്ങളിൽ കാണപ്പെടുന്ന വിവിധ ജീവികൾ പാമ്പുകളുടെ പ്രധാന ഇരകളാണ്. അതുകൊണ്ടുതന്നെ കൃഷിയിടങ്ങളിൽ വലിയ അളവിൽ പാമ്പുകൾ കാണപ്പെടുകയും ചെയ്യുന്നു. കൃഷിയിടങ്ങളിലും മറ്റും കൃഷി നശിപ്പിക്കുന്ന ചെറു ജീവികളുടെ അളവ് നിയന്ത്രിക്കുന്നതിലും പാമ്പുകൾ നിർണായക പങ്ക് വഹിക്കുന്നു.മൺസൂൺ കാലത്താണ് പാമ്പുകടി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. മൺസൂൺ കാലത്ത് പാമ്പുകൾ കൂടുതൽ സജീവമാകുന്നതും, വെള്ളവും തണുപ്പും ഒഴിവാക്കാനുള്ള പാമ്പുകളുടെ ചോദനവും ഒപ്പം മൺസൂൺ കാലഘട്ടത്തിൽ കൃഷിയിടങ്ങളിൽ ആളുകൾ സജീവമാകുന്നതും കടിയേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.&lt;/p&gt;
&lt;p&gt;∙വാതിലുകളുടെയും ജനലുകളുടെയും അടിയിലെ വിള്ളലുകള്‍, പൈപ്പ് ലൈനുകള്‍ എന്നിവ വഴി പാമ്പുകള്‍ അകത്തു കടക്കാം. ഇവ അടച്ചെന്ന് ഉറപ്പാക്കുക&lt;/p&gt;
&lt;p&gt;∙പുറത്ത് നിർബന്ധമായും പാദരക്ഷകൾ ഉപയോഗിക്കുക&lt;/p&gt;
&lt;p&gt;∙രാത്രി സഞ്ചരിക്കുമ്പോൾ വെളിച്ചം വേണം. ടോർച്ച്, മൊബൈൽ ഫ്ലാഷ് ലൈറ്റ് എന്നിവ കരുതാം&lt;/p&gt;
&lt;p&gt;∙വീടിനുള്ളിലോ പുറത്തോ പാമ്പിനെ കണ്ടാൽ പാമ്പ് പിടുത്തക്കാരെയോ വനംവകുപ്പിലോ ബന്ധപ്പെടുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പാമ്പ് കടിയേറ്റാൽ&lt;/p&gt;
&lt;p&gt;പരിഭ്രാന്തി വേണ്ട വിശ്രമിക്കുകയാണ് വേണ്ടത്. പാമ്പുകടിയേറ്റാൽ അതു രക്തചംക്രമണത്തിലേക്കു കടക്കുമ്പോഴാണു ലക്ഷണങ്ങൾ പ്രകടമാവുക. സാധാരണ രീതിയിൽ പാമ്പുകടിയേറ്റാൽ നാം പേടിച്ചു പരിഭ്രാന്തരാകും. പേടി കാരണം ശരീരത്തിൽ അഡ്രിനാലിൽ എന്ന ഹോർമോൺ ഉൽപാദിക്കപ്പെടും. ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങും. ശരീരത്തിലേക്കു കയറിയ വിഷം രക്ത ചംക്രമണത്തിലേക്കു പെട്ടെന്നു കയറുകയും ചെയ്യും. അതിനാൽ ആദ്യം ചെയ്യേണ്ടത് പാമ്പുകടിയേറ്റ വ്യക്തിയെ പരിഭ്രാന്തനാകാതെ വിശ്രമിക്കാൻ അനുവദിക്കുക എന്നതാണ്.&lt;/p&gt;
&lt;p&gt;പ്രഥമ ശുശ്രൂഷ&lt;/p&gt;
&lt;p&gt;കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക. ഏതുതരം പാമ്പാണെങ്കിലും കടിയുടെ മുറിവ് രണ്ടു പല്ല് ആഴ്ന്നിറങ്ങിയതു പോലെയാണ്. പാമ്പ് ഇര പിടിക്കുന്നതിനു മുൻപാണു കടിക്കുന്നതെങ്കിൽ വിഷം നന്നായി ശരീരത്തിൽ കയറും. ഇര പിടിച്ചശേഷമാണെങ്കിൽ വിഷം അത്ര കാര്യമായി കയറില്ല. ഞരമ്പുകളിലാണു കടിയേൽക്കുന്നതെങ്കിൽ വിഷം വേഗം ശരീരത്തിൽ പ്രവേശിക്കും. നാഡിയെ ബാധിച്ചാൽ: ആശുപത്രിയിൽ എത്തുന്നതു വരെ കൃത്രിമ ശ്വാസോച്ഛ്വാസം നൽകണം. ഒരു മിനിറ്റിൽ ആറു തവണ എന്ന രീതിയിൽ.&lt;/p&gt;
&lt;p&gt;ശുശ്രൂഷ എങ്ങനെ ?&lt;/p&gt;
&lt;p&gt;കടിയേറ്റ ഭാഗം അനക്കാതിരിക്കാൻ സ്പ്ലിന്റ് ചെയ്യുക. ഒടിവിലും മറ്റും ചെയ്യുന്നതു പോലെ. തടിയോ മരക്കഷണമോ കട്ടിയുള്ള കടലാസോ മാഗസിനോ ഉപയോഗിക്കാം. ശരീരം അനങ്ങുന്നതു വിഷം പെട്ടെന്നു ശരീരത്തിലേക്കു പടരാൻ ഇടയാക്കും.നടക്കാൻ അനുവദിക്കരുത്. കസേരയിൽ ഇരുത്തിവേണം കാറിൽ പോലും കയറ്റാൻ. ആശുപത്രിയിൽ വീൽ ചെയർ ഉപയോഗിക്കാം. പാമ്പു കടിയേറ്റ സ്ഥലത്തു കൂടുതൽ മുറിവുണ്ടാക്കി രക്തം കളയാൻ നോക്കരുത്.കടിയേറ്റ സ്ഥലത്ത് ചായപ്പൊടി, പഞ്ചസാര പോലുള്ള വസ്തുക്കൾ ഇടരുത്. ഇലാസ്റ്റിക് ബാൻഡേജ് കൊണ്ടു കടിയേറ്റ ഭാഗത്തു കെട്ടിവയ്ക്കാം. കയറും മറ്റും കൊണ്ടു മുറിവിന്റെ മുകളിൽ കെട്ടേണ്ടതില്ല. എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക. ആന്റിവെനം ഉള്ള ആശുപത്രിയിൽ വേണം എത്തിക്കാൻ.&lt;/p&gt;]]></description>
        <pubDate>2026-04-21 06:43:07</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ദുബായിൽ കോഴിക്കോട് സ്വദേശി കുത്തേറ്റ് മരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/kozhikode-native-stabbed-to-death-dubai</link>
        <guid>https://nattuvartha.news/news/Sections/all/kozhikode-native-stabbed-to-death-dubai</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1776530319_38491.jpg</url>
          <title>ദുബായിൽ കോഴിക്കോട് സ്വദേശി കുത്തേറ്റ് മരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/kozhikode-native-stabbed-to-death-dubai</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ദുബായ്&lt;/strong&gt;: മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ചു.ചെറുവണ്ണൂർ മധുരബസാറിലെ നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്. ദുബായ് അൽഖൂസിലെ അൽമനാർ സെന്ററിന് പിറകിലുള്ള താമസ കെട്ടിടത്തിലാണ് സംഭവം.&lt;/p&gt;
&lt;p&gt;മുറിയിലെ മറ്റ് സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നുവെന്നാണ് വിവരം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പോലീസ് റാഷിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കേസിലെ പ്രതിയും മലയാളിയാണ്. തൊട്ടടുത്ത മുറിയിലുള്ളവർ മദ്യപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തർക്കത്തിലേക്ക് വഴിവെച്ചതെന്നാണ് വിവരം.ജസീലിനൊപ്പം താമസിക്കുന്നവർ മദ്യപാനം ചോദ്യംചെയ്തതോടെ ആക്രമിക്കപ്പെടുകയായിരുന്നു. ഈ സമയം പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തിയ ജസീൽ തർക്കം പരിഹരിക്കാനായി സംസാരിക്കുന്നതിനിടെ മദ്യപാനി കഴുത്തിന് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പോലീസ് എത്തിയാണ് പ്രതിയെ കീഴടക്കിയത്. മൃതദേഹം ദുബായ് റാഷിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു&lt;/p&gt;]]></description>
        <pubDate>2026-04-18 16:36:09</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഒരു പാത്രം ചോറുണ്ണാൻ ഈ ചമ്മന്തി മാത്രം മതി; വെറും പത്ത് മിനിട്ടിൽ തയ്യാറാക്കാം</title>
        <link>https://nattuvartha.news/news/Sections/all/easy-tastey-onion-chutney-recipe-malayalam</link>
        <guid>https://nattuvartha.news/news/Sections/all/easy-tastey-onion-chutney-recipe-malayalam</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1776504456_960881.jpg</url>
          <title>ഒരു പാത്രം ചോറുണ്ണാൻ ഈ ചമ്മന്തി മാത്രം മതി; വെറും പത്ത് മിനിട്ടിൽ തയ്യാറാക്കാം</title>
          <link>https://nattuvartha.news/news/Sections/all/easy-tastey-onion-chutney-recipe-malayalam</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഓ&lt;/strong&gt;ഫീസിലേക്കും സ്‌കൂളിലേക്കുമുള്ള ലഞ്ച് ബോക്‌സ് തയ്യാറാക്കുന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്. വെറും പത്ത് മിനിട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ഉള്ളിച്ചമ്മന്തി പരിചയപ്പെടാം. സാധാരണ ഉള്ളിച്ചമ്മന്തിയിൽ നിന്ന് വ്യത്യസ്‌തമായ രുചിയാണ് ഇതിന്. ,&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;ആവശ്യമായ സാധനങ്ങൾ&lt;/strong&gt;&lt;/p&gt;
&lt;p&gt;വെളിച്ചെണ്ണ - ഒരു ടേബിൾസ്‌പൂൺ&lt;/p&gt;
&lt;p&gt;സവാള - ഇടത്തരം രണ്ടെണ്ണം&lt;/p&gt;
&lt;p&gt;ചെറിയ ഉള്ളി - 50 ഗ്രാം&lt;/p&gt;
&lt;p&gt;ഇഞ്ചി അരിഞ്ഞത് - 1 ചെറിയ കഷ്‌ണം&amp;nbsp;&lt;/p&gt;
&lt;p&gt;കറിവേപ്പില - അര കപ്പ്&lt;/p&gt;
&lt;p&gt;മുളകുപൊടി - 1 സ്‌പൂൺ ( നിങ്ങളുടെ എരിവിനനുസരിച്ച് അളവ് മാറ്റാം)&lt;/p&gt;
&lt;p&gt;ഉപ്പ് - ആവശ്യത്തിന്&lt;/p&gt;
&lt;p&gt;പുളി - നെല്ലിക്കാവലുപ്പത്തിന്&lt;/p&gt;
&lt;p&gt;ശർക്കര - ഒന്നര ടീസ്‌പൂൺ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;തയ്യാറാക്കുന്ന വിധം&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് സവാളയും ചെറിയ ഉള്ളിയും ചേർത്ത് ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റുക. ശേഷം ഇതിലേക്ക് ഇഞ്ചിയും കറിവേപ്പിലയുമിട്ട് വഴറ്റുക. കറിവേപ്പിലയുടെ പച്ചമണം പൂർണമായും മാറരുത്. ഈ സമയം മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് ഒരു മിനിട്ട് വഴറ്റിയ ശേഷം സ്റ്റൗ ഓഫ് ചെയ്യുക. ഇതിലേക്ക് പുളി, ശർക്കര എന്നിവയും ചേർത്ത് യോജിപ്പിച്ച് തണുക്കാൻ മാറ്റിവയ്‌ക്കുക. മിക്‌സിയുടെ ചെറിയ ജാറിൽ ചെറുതായി ഇതിനെ ചതച്ചെടുക്കണം. ഒരുപാട് അരയാൻ പാടില്ല. ചോറിനൊപ്പവും ദോശ, അപ്പം എന്നിവയ്‌ക്കൊപ്പവും കഴിക്കാൻ നല്ലതാണ്&lt;/p&gt;]]></description>
        <pubDate>2026-04-18 09:25:13</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കുടിവെള്ളം വിതരണം ചെയ്തു</title>
        <link>https://nattuvartha.news/news/Sections/all/azhiyoor-kunjippalli-drinking-water-distributed</link>
        <guid>https://nattuvartha.news/news/Sections/all/azhiyoor-kunjippalli-drinking-water-distributed</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1776415383_470052.jpg</url>
          <title>കുടിവെള്ളം വിതരണം ചെയ്തു</title>
          <link>https://nattuvartha.news/news/Sections/all/azhiyoor-kunjippalli-drinking-water-distributed</link>
        </image>
        <description><![CDATA[&lt;p&gt;അഴിയൂർ: കുഞ്ഞിപ്പള്ളി അൽഹിക്ക് മസെന്ററിന്റെ ആഭിമുഖ്യത്തിൽ സുനാമി കോളനിയും പരിസര പ്രദേശങ്ങളിലും കുടി വെള്ളം വിതരണം ചെയ്തു. ഇവിടങ്ങളിൽ കുടിവെള്ള ക്ഷാമം ഉണ്ട്. മൊയ്തു കുഞ്ഞിപ്പള്ളി, മുസ്തഫ അഴിയൂർ, പുരുഷു ചോമ്പാല എന്നിവർ നേതൃത്വം നൽകി.&lt;/p&gt;]]></description>
        <pubDate>2026-04-17 08:36:54</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
          </channel>
      </rss>