<?xml version="1.0" encoding="UTF-8"?>
      <rss version="2.0"
          xmlns:dc="http://purl.org/dc/elements/1.1/"
          xmlns:sy="http://purl.org/rss/1.0/modules/syndication/"
          xmlns:admin="http://webns.net/mvcb/"
          xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
          xmlns:content="http://purl.org/rss/1.0/modules/content/">
          <channel>
            <title>Regional News | Latest Malayalam News | Breaking News  - Category: Politics</title>
            <link>https://nattuvartha.news/rss/category/politics</link>
            <description>Regional News | Latest Malayalam News | Breaking News  - Category: Politics</description>
            <dc:language>mal</dc:language>
            <dc:creator></dc:creator>
            <dc:creator>Copyright © 2022 Beca Media &amp; Advertising - All Rights Reserved Near Govt: Hospital, Nut Street, Vadakara</dc:creator>
            
      <item>
        <title>&apos;ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ വക ഹെലികോപ്റ്റർ ഉപയോഗിച്ചു&apos;&apos;; മുഖ്യമന്ത്രിക്കെതിരെ  പ്രതിപക്ഷം</title>
        <link>https://nattuvartha.news/news/Politics/all/opposition-against-vd-satheesan-used-a-government-helicopter</link>
        <guid>https://nattuvartha.news/news/Politics/all/opposition-against-vd-satheesan-used-a-government-helicopter</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785590824_345871.jpg</url>
          <title>&apos;ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ വക ഹെലികോപ്റ്റർ ഉപയോഗിച്ചു&apos;&apos;; മുഖ്യമന്ത്രിക്കെതിരെ  പ്രതിപക്ഷം</title>
          <link>https://nattuvartha.news/news/Politics/all/opposition-against-vd-satheesan-used-a-government-helicopter</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ഹെലികോപ്റ്റർ യാത്രയിൽ ആരോപണവുമായി പ്രതിപക്ഷം . വ്യക്തിപരമായ ആവശ്യത്തിന് മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചു എന്നാണ് വിമർശനം. ചികിത്സയിൽ കഴിയുന്ന ഭാര്യയുടെ പിതാവിനെ കാണാൻ സർക്കാർ വക ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്നാണ് ആരോപണം.&lt;/p&gt;
&lt;p&gt;അടിയന്തര സാഹചര്യങ്ങളിലോ ദുരന്ത നിവാരണ ആവശ്യങ്ങൾക്കോ മാത്രം ഉപയോഗിക്കേണ്ട സർക്കാർ ഹെലികോപ്റ്റർ ആണ് മുഖ്യമന്ത്രി ഉപയോഗിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാക്കളായ വി.ശിവൻകുട്ടിയും, എം.ബി. രാജേഷും ഫേസ്ബുക്കിലൂടെ രംഗത്തെത്തി.&lt;/p&gt;]]></description>
        <pubDate>2026-08-01 13:24:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം&apos;; ഹൈക്കോടതിയിൽ ഹർജിയുമായി ടി.ഐ മധുസൂധനൻ</title>
        <link>https://nattuvartha.news/news/Politics/all/ti-madhusoodanan-challenges-payyannur-election-result</link>
        <guid>https://nattuvartha.news/news/Politics/all/ti-madhusoodanan-challenges-payyannur-election-result</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785470859_621858.jpg</url>
          <title>&apos;പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം&apos;; ഹൈക്കോടതിയിൽ ഹർജിയുമായി ടി.ഐ മധുസൂധനൻ</title>
          <link>https://nattuvartha.news/news/Politics/all/ti-madhusoodanan-challenges-payyannur-election-result</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടിഐ മധുസൂധനൻ ഹൈക്കോടതിയിൽ ഹർജി നൽകി. കുഞ്ഞികൃഷ്ണന്റെ വിജയം വ്യാജപ്രചാരണത്തിലൂടെ നേടിയെടുത്തതാണെന്ന് മധുസൂധനൻ ഹർജിയിൽ ആരോപിക്കുന്നു.&lt;/p&gt;
&lt;p&gt;തനിക്കെതിരേ രക്തസാക്ഷിഫണ്ട് കള്ളനാണെന്ന പ്രചാരണം നടത്തി. ഇതിന് രേഖകളോ തെളിവോ ഇല്ല. കളങ്കിതനാണെന്ന് നാട്ടുകാർക്കിടയിൽ പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ പുസ്തകം ആധികാരികമായ തെളിവല്ല. 50,000 ഭൂരിപക്ഷത്തിന് വിജയിച്ച താൻ 7000 വോട്ടുകാൾക്ക് പരാചയപ്പെടുന്നതിന് പിന്നിലെ അപവാദ പ്രചാരണമാണ് തുടങ്ങിയ കാര്യങ്ങളാണ് മധുസൂധനൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.&lt;/p&gt;]]></description>
        <pubDate>2026-07-31 04:04:41</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഐഷി ഘോഷിനെ അറസ്​റ്റുചെയ്യാൻ നീക്കം,ഡൽഹി പൊലീസ് എകെജി ഭവനിൽ</title>
        <link>https://nattuvartha.news/news/Politics/all/sfi-leader-aishe-ghosh-arrest-move</link>
        <guid>https://nattuvartha.news/news/Politics/all/sfi-leader-aishe-ghosh-arrest-move</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785252276_482900.jpg</url>
          <title>ഐഷി ഘോഷിനെ അറസ്​റ്റുചെയ്യാൻ നീക്കം,ഡൽഹി പൊലീസ് എകെജി ഭവനിൽ</title>
          <link>https://nattuvartha.news/news/Politics/all/sfi-leader-aishe-ghosh-arrest-move</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി:&lt;/strong&gt; ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ അധ്യക്ഷയും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനെ അറസ്​റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസ് നീക്കം ജോൺബ്രിട്ടാസ് എം പി അടക്കമുള്ള സിപിഎം നേതാക്കളുടെ ഇടപെടലിലൂടെ വിഫലമായി. ഐഷിയെ അറസ്റ്റുചെയ്യാൻ ഇന്ന് മൂന്നുമണിയോടെയാണ് ഡൽഹി പൊലീസ് എകെജി ഭവനിൽ എത്തിയത്.&amp;nbsp;&lt;/p&gt;
&lt;p&gt;സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി പ്രതിഷേധത്തിന്റെ സജീവ സാന്നിദ്ധ്യമായിരുന്നു ഐഷി. വിദ്യാർത്ഥി പ്രതിഷേധത്തിൽ അറസ്റ്റുണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകിയിരുന്നതിനാൽ 2021ലെ കേസിന്റെ പേരിലാണ് അറസ്റ്റുചെയ്യാൻ ശ്രമിച്ചത്.ജോൺ ബ്രിട്ടാസടക്കമുള്ളവരുടെ നേതൃത്വത്തിൽ തടഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.അനുവാദം വാങ്ങാതെ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിനുള്ളിൽ പൊലീസിന് പ്രവേശിക്കാനാകില്ലെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. നെയിം പ്ലേ​റ്റില്ലാതെയാണ് പൊലീസ് വന്നത്.&lt;/p&gt;]]></description>
        <pubDate>2026-07-28 15:21:38</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>രമേശൻ പാലേരി ഊരാളുങ്കലിന്റെ നെടുംതൂൺ ;അനുസ്മരിച്ച് കെ.കെ. രമ എം.എൽ.എ</title>
        <link>https://nattuvartha.news/news/Politics/all/kk-rema-mla-condoles-the-demise-of-uralungal-chairman-ramesan-paleri</link>
        <guid>https://nattuvartha.news/news/Politics/all/kk-rema-mla-condoles-the-demise-of-uralungal-chairman-ramesan-paleri</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785225390_668668.jpg</url>
          <title>രമേശൻ പാലേരി ഊരാളുങ്കലിന്റെ നെടുംതൂൺ ;അനുസ്മരിച്ച് കെ.കെ. രമ എം.എൽ.എ</title>
          <link>https://nattuvartha.news/news/Politics/all/kk-rema-mla-condoles-the-demise-of-uralungal-chairman-ramesan-paleri</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര: &lt;/strong&gt;ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ.കെ. രമ എം.എൽ.എ. സഹൃദയനും മനുഷ്യസ്നേഹിയുമായ സഹകാരിയെയാണ് നഷ്ടമായതെന്ന് എം.എൽ.എ അനുസ്മരിച്ചു.&lt;/p&gt;
&lt;p&gt;രോഗബാധയുമായി മല്ലിടുമ്പോഴും തന്റെ കർമ്മമണ്ഡലങ്ങളിൽ സജീവമായി തുടരാൻ അദ്ദേഹം കാണിച്ച മനക്കരുത്ത് ഏവർക്കും മാതൃകയാണ്. കേവലം ഒരു സഹകാരി എന്നതിലുപരി, വടകരയിലെ വികസന പ്രവർത്തനങ്ങളിലും സാംസ്കാരിക രംഗത്തും സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം മികച്ചൊരു സംഘാടകൻ കൂടിയായിരുന്നു. പ്രതിസന്ധി നേരിടുന്ന സാധാരണ മനുഷ്യരെ ചേർത്തുപിടിച്ച വലിയൊരു മനുഷ്യസ്നേഹിയെയാണ് വടകരയ്ക്ക് നഷ്ടമായതെന്നും എം.എൽ.എ അനുസ്മരണകുറിപ്പിൽ പറഞ്ഞു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;കുറിപ്പിന്റെ പൂർണരൂപം:&lt;/strong&gt;&lt;/p&gt;
&lt;p&gt;വടകരയുടെ തീരാനഷ്ടം ഊരാളുങ്കലിന്റെ നെടുംതൂൺ, ഞങ്ങളുടെ പ്രിയപ്പെട്ട രമേശേട്ടൻ&lt;/p&gt;
&lt;p&gt;വിട..&lt;/p&gt;
&lt;p&gt;ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ ശ്രീ രമേശൻ പാലേരി നമ്മോട് വിട പറഞ്ഞിരിക്കുന്നു. വ്യക്തിപരമായി സഹോദരതുല്യമായ സ്നേഹം എക്കാലത്തും സൂക്ഷിച്ചിരുന്ന ഒരാളാണ് നഷ്ടമായത്.&lt;/p&gt;
&lt;p&gt;ഒരു സഹകരണ തൊഴിലാളി പ്രസ്ഥാനത്തെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തൊഴിലാളിക്കൂട്ടായ്മയായി വളർത്തിയെടുക്കുന്നതിൽ രമേശേട്ടന്റെ നേതൃപാടവത്തിനും ഭാവനാപൂർണ്ണമായ ദീർഘവീക്ഷണത്തിനും ഇടപെടലുകൾക്കും തന്നെയാണ് മുഖ്യപങ്ക്. കേരളത്തിൻ്റെ ഭൗതിക സൗകര്യങ്ങളുടെ വികാസത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പങ്ക് ആർക്കും തള്ളിക്കളയാനാവില്ല. നിർമ്മാണ മേഖലയിൽ മാത്രമല്ല ഐടി വികസനം , വിദ്യാഭ്യാസമേഖലയിലെ ഇടപെടലുകൾ തുടങ്ങി സൊസൈറ്റിയുടെ ഇടപെടൽ മേഖലകളിൽ ഈ കാലയളവിൽ വന്ന വൈവിധ്യവൽക്കരണവും അദ്ദേഹത്തിൻറെ ഇടപെടലുകളുടെ ഫലമാണ്.&lt;/p&gt;
&lt;p&gt;വടകരയിലെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധാപൂർവ്വമായ ഇടപെടലും പിന്തുണയും ഉറപ്പുവരുത്താൻ എക്കാലവും രമേശേട്ടൻ ശ്രദ്ധിച്ചിട്ടുണ്ട്.രോഗബാധയിൽ വലയുമ്പോഴും അതെല്ലാം കടിച്ചമർത്തി കഴിയുന്നത്ര സജീവമായി ഈയടുത്ത കാലം വരെ തന്റെ കർമ്മമണ്ഡലങ്ങളിൽ വ്യാപരിച്ച അദ്ദേഹത്തിൻ്റെ സ്ഥൈര്യവും മനസ്സാന്നിധ്യവും മാതൃകാപരമാണ്.&lt;/p&gt;
&lt;p&gt;ഒരു സഹകാരി എന്ന നിലയിൽ മാത്രമല്ല, മികച്ച സാംസ്കാരിക സംരംഭങ്ങളുടെ സംഘാടനത്തിനു മുൻകൈയെടുക്കുന്ന സഹൃദയനും ജീവിതത്തിൽ പല പ്രതിസന്ധികൾ അനുഭവിക്കുന്ന മനുഷ്യരെ ചേർത്തുപിടിക്കുന്ന മനുഷ്യസ്നേഹിയും കൂടിയാണ് വടകരയ്ക്ക് നഷ്ടമാവുന്നത്.&lt;/p&gt;
&lt;p&gt;രമേശേട്ടന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തിൻ്റെ സാരഥ്യത്തിൽ നാളിതുവരെ മുന്നോട്ടുപോയ തൊഴിലാളി സുഹൃത്തുക്കളും അനുഭവിക്കുന്ന ദുഃഖത്തിൽ ആത്മാർത്ഥമായി ഒപ്പം നിൽക്കുന്നു. ആ ദുഃഖവും ശൂന്യതയും എത്രയും പെട്ടെന്ന് മറികടക്കാൻ അവർക്കാവട്ടെ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-28 07:53:49</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അഖിൽ മാരാർ ട്വന്റി 20 വിട്ടു; സാബു എം. ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങൾ</title>
        <link>https://nattuvartha.news/news/Politics/all/akhil-marar-quits-twenty20-levels-serious-allegations-against-sabu-m-jacob</link>
        <guid>https://nattuvartha.news/news/Politics/all/akhil-marar-quits-twenty20-levels-serious-allegations-against-sabu-m-jacob</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785215431_97434.jpg</url>
          <title>അഖിൽ മാരാർ ട്വന്റി 20 വിട്ടു; സാബു എം. ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങൾ</title>
          <link>https://nattuvartha.news/news/Politics/all/akhil-marar-quits-twenty20-levels-serious-allegations-against-sabu-m-jacob</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ രൂക്ഷവിമർശനങ്ങളുയർത്തി സംവിധായകനും രാഷ്ട്രീയപ്രവർത്തകനുമായ അഖിൽ മാരാർ പാർട്ടി അംഗത്വം രാജിവെച്ചു. പാർട്ടിയിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷമില്ലെന്നും മുന്നോട്ട് സഹകരിച്ചുപോകാൻ സാധിക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.&lt;/p&gt;
&lt;p&gt;തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സാബു എം. ജേക്കബ് ഫോൺ പോലും എടുക്കാൻ തയ്യാറാകുന്നില്ലെന്ന് അഖിൽ മാരാർ ആരോപിച്ചു. കൊട്ടാരക്കര മണ്ഡലത്തിൽ സ്ഥാനാർഥിത്വം ഉറപ്പുനൽകിയാണ് തന്നെ ട്വന്റി 20യിലേക്ക് ക്ഷണിച്ചത്. പിന്നീട് തൃപ്പൂണിത്തുറ നൽകാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. ട്വന്റി 20 എന്നത് സാബു എം. ജേക്കബിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കുമാത്രമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.ബിഗ് ബോസ് മലയാളം സീസൺ -5 വിജയിയായ അഖിൽ മാരാർ 2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പോടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. നിലപാടുകൾ തുറന്നുപറയുന്ന സ്വഭാവത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം, ട്വന്റി20 (പാർട്ടിയിൽ ചേരുകയും, തുടർന്ന് തൃക്കാക്കര മണ്ഡലത്തിൽനിന്നും സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-28 05:05:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ</title>
        <link>https://nattuvartha.news/news/Politics/all/siddaramaiah-retirement-assembly-election-karnataka</link>
        <guid>https://nattuvartha.news/news/Politics/all/siddaramaiah-retirement-assembly-election-karnataka</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785062124_147816.jpg</url>
          <title>തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ</title>
          <link>https://nattuvartha.news/news/Politics/all/siddaramaiah-retirement-assembly-election-karnataka</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബംഗളൂരു:&lt;/strong&gt; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിരമിക്കൽ പ്രഖ്യാപിച്ച് മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായി സിദ്ധരാമയ്യ. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് സിദ്ധരാമയ്യയ്യുടെ അപ്രതീക്ഷിത പ്രഖ്യാപനം. എക്സിലൂടെയാണ് പ്രഖ്യാപനം.&lt;/p&gt;
&lt;p&gt;&quot;ഇന്നത്തെ രാഷ്ട്രീയം അഴിമതി നിറഞ്ഞതായി മാറിയിരിക്കുന്നു. അതിനാൽ 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല. എന്നാൽ രാഷ്ട്രീയത്തിൽ സജീവമായി തന്നെ തുടരും&quot;- പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. അതേസമയം, വീണ്ടും മത്സരിക്കണമെന്ന് തന്റെ മണ്ഡലത്തിലെ ജനങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിന് മുതിരുന്നത് ശരിയായ നടപടിയല്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സത്യസന്ധമായ രാഷ്ട്രീയത്തിന് ഇന്ന് നിലനിൽപ്പില്ലാത്തതിനാലാണ് താൻ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഈ സംസ്ഥാനത്തെ ജനങ്ങൾ തന്നെ അവരിൽ ഒരാളായി കണ്ട് സ്നേഹിച്ചു. ആ നന്ദി എന്നുമുണ്ടാകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-07-26 10:29:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ധർമേന്ദ്ര പ്രധാന് പകരം പ്രൽഹാദ് ജോഷി; വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി</title>
        <link>https://nattuvartha.news/news/Politics/all/pralhad-joshi-new-union-education-minister</link>
        <guid>https://nattuvartha.news/news/Politics/all/pralhad-joshi-new-union-education-minister</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785039842_474232.jpg</url>
          <title>ധർമേന്ദ്ര പ്രധാന് പകരം പ്രൽഹാദ് ജോഷി; വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി</title>
          <link>https://nattuvartha.news/news/Politics/all/pralhad-joshi-new-union-education-minister</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി: &lt;/strong&gt;നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. നിലവിലുള്ള വകുപ്പുകൾക്ക് പുറമേയാണ് അദ്ദേഹത്തിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി നൽകിയിരിക്കുന്നത്.&lt;/p&gt;
&lt;p&gt;ധർമേന്ദ്ര പ്രധാനിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം. പ്രൽഹാദ് ജോഷിക്ക് തന്റെ നിലവിലുള്ള വകുപ്പുകൾക്ക് പുറമേ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല കൂടി നൽകാൻ രാഷ്ട്രപതി നിർദ്ദേശം നൽകി.ധർമേന്ദ്ര പ്രധാനിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചുവെച്ച് രാഷ്‌ട്രപതി ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം, കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷിക്ക് നിലവിലുള്ള വകുപ്പുകൾക്ക് പുറമേ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല കൂടി നൽകി രാഷ്ട്രപതി ഉത്തരവിട്ടിരിക്കുന്നുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-26 04:22:16</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ജന്തർ മന്ദറിലെ പ്രതിഷേധക്കാർക്കെതിരായ അധിക്ഷേപ പരാമർശം; മേജർ രവിക്ക് വക്കീൽ നോട്ടീസ്</title>
        <link>https://nattuvartha.news/news/Politics/all/major-ravi-legal-notice</link>
        <guid>https://nattuvartha.news/news/Politics/all/major-ravi-legal-notice</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784950544_892162.jpg</url>
          <title>ജന്തർ മന്ദറിലെ പ്രതിഷേധക്കാർക്കെതിരായ അധിക്ഷേപ പരാമർശം; മേജർ രവിക്ക് വക്കീൽ നോട്ടീസ്</title>
          <link>https://nattuvartha.news/news/Politics/all/major-ravi-legal-notice</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: ജന്തർ മന്ദറിൽ പ്രതിഷേധം നടത്തുന്നവർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ്യാർത്ഥിനിയായ മാളവികയാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും സോഷ്യൽ മീഡിയയിൽ നിന്നും വീഡിയോ നീക്കം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.&lt;/p&gt;
&lt;p&gt;കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മോഹൻലാലിന്റെ മകളും നടിയുമായ വിസ്‌മയ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വിസ്‌മയയെ വിമര്‍ശിച്ചുകൊണ്ട് മേജര്‍ രവി രംഗത്തെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് പ്രതിഷേധക്കാരെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർഷങ്ങൾ നടത്തിയത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-25 03:33:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും</title>
        <link>https://nattuvartha.news/news/Politics/all/rescue-operation-case-mr-ajith-kumar-likely-to-be-charged</link>
        <guid>https://nattuvartha.news/news/Politics/all/rescue-operation-case-mr-ajith-kumar-likely-to-be-charged</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784948745_715267.jpg</url>
          <title>‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും</title>
          <link>https://nattuvartha.news/news/Politics/all/rescue-operation-case-mr-ajith-kumar-likely-to-be-charged</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് വ്യക്തമായ സാഹചര്യത്തിൽ ക്രമസമാധാന ചുമതലുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ പ്രതിചേർത്ത് കേസെടുക്കാനും സാധ്യത.&lt;/p&gt;
&lt;p&gt;സസ്പെൻഡ് ചെയ്ത് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ കേസ് അട്ടിമറിക്കുന്നതിന് അജിത്കുമാറിന്‍റെ ഇടപെടൽ വ്യക്തമാക്കിയിട്ടുണ്ട്. ആലപ്പുഴ കോടതിയുടെ നിർദേശാനുസരണമാണ് സർക്കാർ എസ്.ഐ.ടിയെ നിയോഗിച്ച് ‘രക്ഷാപ്രവർത്തന’ കേസ് അന്വേഷിച്ചത്. ആ സാഹചര്യത്തിൽ എ.ഡി.ജി.പിയുടെ ഇടപെടലുൾപ്പെടെ വ്യക്തമാക്കുന്ന റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കേണ്ടിവരും. അങ്ങനെ സംഭവിച്ചാൽ കൃത്യവിലോപത്തിന് എ.ഡി.ജി.പിയെ പ്രതിചേർത്ത് കേസെടുക്കേണ്ടിവരുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ സ്വമേധയാ കേസെടുത്തില്ലെങ്കിൽ എസ്.ഐ.ടി റിപ്പോർട്ട് ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചാലും കോടതി നിർദേശാനുസരണം കേസെടുക്കേണ്ടിവരും&lt;/p&gt;]]></description>
        <pubDate>2026-07-25 03:02:01</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പി.കെ.ശ്രീമതിക്കെതിരെ വ്യാജ പ്രചാരണം; കർശന നടപടിയെടുക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി</title>
        <link>https://nattuvartha.news/news/Politics/all/government-to-act-against-fake-news-targeting-former-minister-pk-sreemathi</link>
        <guid>https://nattuvartha.news/news/Politics/all/government-to-act-against-fake-news-targeting-former-minister-pk-sreemathi</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784892378_87998.jpg</url>
          <title>പി.കെ.ശ്രീമതിക്കെതിരെ വ്യാജ പ്രചാരണം; കർശന നടപടിയെടുക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി</title>
          <link>https://nattuvartha.news/news/Politics/all/government-to-act-against-fake-news-targeting-former-minister-pk-sreemathi</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt; : സിപിഎം നേതാവും മുന്‍ മന്ത്രിയുമായ പി.കെ.ശ്രീമതിക്കെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചവരെ കണ്ടെത്തി ശിക്ഷിക്കാന്‍ സര്‍ക്കാര്‍. അന്തരിച്ച എംഎല്‍എയുടെ ഭാര്യയെന്ന പേരിൽ താന്‍ ഫാമിലി പെന്‍ഷന്‍ വാങ്ങിക്കുന്നതായി വ്യാജപ്രചരണം നടക്കുന്നുവെന്ന് പറഞ്ഞ് പി.കെ.ശ്രീമതി ഇന്നലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് അവര്‍ പരാതി നല്‍കുകയും ചെയ്തു. അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച് ഈ പരാതി മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിക്ക് കൈമാറി.&lt;/p&gt;
&lt;p&gt;അന്തരിച്ച കുന്നംകുളം മുന്‍ എംഎല്‍എ പി.ആര്‍.കൃഷ്ണന്റെ ഭാര്യയായ പി.കെ.ശ്രീമതി പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നു കാട്ടി വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലെ വിവരമാണ് മുന്‍മന്ത്രി പി.കെ.ശ്രീമതിയുടെ പേരില്‍ പ്രചരിപ്പിച്ചത്.&lt;/p&gt;]]></description>
        <pubDate>2026-07-24 11:23:12</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിർ സ്ക്രീൻഷോട്ട് കേസിൽ റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻകൂർ ജാമ്യമുള്ളതിനാൽ വിട്ടയച്ചു</title>
        <link>https://nattuvartha.news/news/Politics/all/vadakara-kafir-screenshot-case-ribesh-ramakrishnan-arrest</link>
        <guid>https://nattuvartha.news/news/Politics/all/vadakara-kafir-screenshot-case-ribesh-ramakrishnan-arrest</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784887646_671794.jpg</url>
          <title>കാഫിർ സ്ക്രീൻഷോട്ട് കേസിൽ റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻകൂർ ജാമ്യമുള്ളതിനാൽ വിട്ടയച്ചു</title>
          <link>https://nattuvartha.news/news/Politics/all/vadakara-kafir-screenshot-case-ribesh-ramakrishnan-arrest</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര&lt;/strong&gt; :  കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്തശേഷം റിബേഷിനെ വിട്ടയച്ചു. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു ചോദ്യംചെയ്യൽ. കേസിൽ രണ്ടാംപ്രതിയാണ് ഇയാൾ.&lt;/p&gt;
&lt;p&gt;നേരത്തേ രണ്ടുതവണ റിബേഷിനെ ചോദ്യംചെയ്യലിന് അന്വേഷണസംഘം വിളിച്ചുവരുത്തിയിരുന്നു. എന്നാൽ, അന്ന് ഇയാളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് പ്രതിപ്പട്ടിയിൽ ഉൾപ്പെടുത്തിയേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മുൻകൂർജാമ്യംതേടി കോടതിയെ സമീപിക്കുകയായിരുന്നു.തുടർന്ന്, ജൂലായ് 17-ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി റിബേഷിന് മുൻകൂർജാമ്യം അനുവദിച്ചു. ഇതിനുപിന്നാലെയാണ് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം റിബേഷിന് നോട്ടീസ് നൽകിയത്.വിവാദ സ്‌ക്രീൻഷോട്ട് ആദ്യം വ്യാപകമായി ഷെയർചെയ്തവരിൽ റിബേഷുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.&lt;/p&gt;]]></description>
        <pubDate>2026-07-24 10:03:48</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് പോലീസുകാരന്റെ മുഖത്തടിച്ചു</title>
        <link>https://nattuvartha.news/news/Politics/all/youth-congress-protest-kalpetta-question-paper-leak</link>
        <guid>https://nattuvartha.news/news/Politics/all/youth-congress-protest-kalpetta-question-paper-leak</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784868435_726547.jpg</url>
          <title>യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് പോലീസുകാരന്റെ മുഖത്തടിച്ചു</title>
          <link>https://nattuvartha.news/news/Politics/all/youth-congress-protest-kalpetta-question-paper-leak</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കല്പറ്റ: &lt;/strong&gt;ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കല്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.&lt;/p&gt;
&lt;p&gt;കല്പറ്റ പോസ്റ്റോഫീസിന്റെ മുൻപിലെ ബാരിക്കേഡുകൾ തകർത്ത് ഉള്ളിൽക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞതിനെത്തുടർന്നാണ് സംഘർഷം.കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് പോലീസുകാരന്റെ മുഖത്തടിച്ചു. പോലീസുകാരനുമായി വാക്തർക്കമുണ്ടാവുകയും തുടർന്ന് പ്രവർത്തകരെത്തി അദ്ദേഹത്തെ മാറ്റിക്കൊണ്ടുപോവുകയായിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-24 04:45:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Politics/all/samastha-state-general-secretary-aalikutty-passes-away</link>
        <guid>https://nattuvartha.news/news/Politics/all/samastha-state-general-secretary-aalikutty-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784805826_648171.jpg</url>
          <title>സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Politics/all/samastha-state-general-secretary-aalikutty-passes-away</link>
        </image>
        <description><![CDATA[&lt;p&gt;കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പണ്ഡിതനുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് തിരൂർക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. 2016-ൽ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാരുടെ വിയോഗത്തെ തുടർന്നാണ് അദ്ദേഹം സമസ്തയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായത്. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയിൽ തിരൂർക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945-ലായിരുന്നു ജനനം.&lt;/p&gt;
&lt;p&gt;2013 മുതൽ കാസർകോട് ജില്ലാ ഖാസിയായ ആലിക്കുട്ടി മുസ്‌ലിയാർ 2003 മുതൽ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിൻസിപ്പൽ കൂടിയാണ്. ദർസ് പഠനത്തിനു ശേഷം വിവിധ സ്ഥലങ്ങളിൽ മുദരിസായി. 1978ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ അധ്യാപകനായി. 2003 മുതൽ പ്രിൻസിപ്പലായ അദ്ദേഹം ശൈഖുൽ ജാമിഅ എന്നാണ് അറിയപ്പെടുന്നത്. 2010ൽ സമസ്ത സെക്രട്ടറിയായി. 2003 മുതൽ 2005 വരെ കേരള സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാനും 2006-09ൽ കേന്ദ്ര ഹജ് കമ്മിറ്റി വൈസ് ചെയർമാനുമായിരുന്നു. 2016 മുതൽ സമസ്ത ജനറൽ സെക്രട്ടറിയാണ്.&lt;/p&gt;
&lt;p&gt;ജാമിഅ നൂരിയ്യ അറബിയ്യയുടെ പ്രിൻസിപ്പാൾ, തിരൂർക്കാട് അൻവാറുൽ ഇസ്ലാമിക് വിദ്യാഭ്യാസ കോംപ്ലക്‌സ് വൈസ് പ്രസിഡന്റ്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം അറബിക് കോളജ് പ്രസിഡന്റ്, വടകര ഹുജ്ജത്തുൽ ഇസ്‌ലാം ഇസ്ലാമിക് കേംപ്ലക്‌സ് എന്നിവയുടെ മുഖ്യഭാരവാഹിത്വം തുടങ്ങിയവ വഹിച്ചിരുന്നു. കാസറകോഡ് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി, അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് ദേശീയ സമിതിയംഗം എന്നീ സ്ഥാനങ്ങൾ കൂടി അദ്ദേഹം വഹിച്ചിരുന്നു.&lt;/p&gt;
&lt;p&gt;ബഹുഭാഷാ പണ്ഡിത നായ അദ്ദേഹം ഇന്ത്യക്കകത്തും പുറത്തും നിരവധി വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ഇന്ത്യൻ മുസ്ലിങ്ങളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ള ആളാണ് ആലിക്കുട്ടി മുസ്ലിയാർ. മുസ്ലിം വേൾഡ് ലീഗിലെ ഇസ്ലാമിക് ഫിഖ്ഹ് കൗൺസിൽ അംഗം കൂടിയായിരുന്നു അദ്ദേഹം. 1978-ൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയുടെ (ഇഫ്ലു) സിലബസ് രൂപീകരണ കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.&lt;/p&gt;
&lt;p&gt;2008-ൽ ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാലയിൽ നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ ശിഹാബ് തങ്ങൾക്ക് പകരക്കാരനായി അദ്ദേഹം പങ്കെടുത്തു. 2011-ൽ ലിബിയയിൽ പ്രസിഡന്റ് മുഅമ്മർ ഗദ്ദാഫിയുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര സൂഫി സമ്മേളനത്തിലും, 2012-ൽ മൊറോക്കോയിൽ നടന്ന സൂഫി സമ്മേളനത്തിലും അദ്ദേഹം തസവ്വുഫ് സംബന്ധമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തുടർന്നുള്ള രണ്ടുവർഷങ്ങളിൽ ആഫ്രിക്കൻ രാജ്യമായ സെനഗലിൽ നടന്ന സമ്മേളനങ്ങളിലും അദ്ദേഹം പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;2003 മുതൽ 2006 വരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായിരുന്ന അദ്ദേഹം, 2006 മുതൽ 2009 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായും പ്രവർത്തിച്ചു. മന്ത്രിയല്ലാത്ത ഒരാൾ ചെയർമാൻ പദവിയിൽ ആദ്യമായി എത്തുന്നത് ആലിക്കുട്ടി മുസ്ലിയാരുടെ നിയമനത്തോടെയാണ്. എസ്.വൈ.എസ്. ജനറൽ സെക്രട്ടറിയായി 1992 മുതൽ 2016 വരെ അദ്ദേഹം പ്രവർത്തിച്ചു. 2004 മുതൽ സംസ്ഥാന മുസ്ലിം ഓർഫനേജ് കോ ഓർഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയാണ്. അൽ മുഅല്ലിം, അൽ നൂർ മാസികകളുടെയും സുന്നി അഫ്കാറിന്റെയും ചീഫ് എഡിറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-23 11:21:05</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്തിനെ പൂർണമായും തള്ളി സിപിഎം</title>
        <link>https://nattuvartha.news/news/Politics/all/sabarimala-gold-theft-case-ps-prasanth-arrest-update</link>
        <guid>https://nattuvartha.news/news/Politics/all/sabarimala-gold-theft-case-ps-prasanth-arrest-update</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784798050_875239.jpg</url>
          <title>ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്തിനെ പൂർണമായും തള്ളി സിപിഎം</title>
          <link>https://nattuvartha.news/news/Politics/all/sabarimala-gold-theft-case-ps-prasanth-arrest-update</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വംബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ സിപിഎം പൂർണമായും കൈവിട്ട അവസ്ഥയിൽ. അറസ്റ്റിനുപിന്നാലെയുള്ള നേതാക്കളുടെ പ്രതികരണങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. നേരത്തേ എ പത്മകുമാറിന്റെ അറസ്റ്റിനുപിന്നാലെ വ്യക്തമായ നടപടികളിലേക്ക് പാർട്ടി കടക്കാത്തതിൽ കൈപൊള്ളിയ അനുഭവമാണ് ഇത്തരമൊരു നിലപാടിന് കാരണമെന്നാണ് കരുതുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാതിരുന്നത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വലിയ തിരിച്ചടിയായെന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ തന്നെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന പാർട്ടി കമ്മിറ്റികളിൽ സംസ്ഥാന, ജില്ലാ നേതാക്കളെ ഇക്കാര്യമുയർത്തി പാർട്ടി അംഗങ്ങൾ നിറുത്തിപ്പൊരിച്ചിരുന്നു.പ്രശാന്തിന്റെ അറസ്റ്റ് രാഷട്രീയപ്രേരിതമാണെന്ന വാദം ആദ്യം തള്ളിയത് മുതിർന്ന നേതാവ് ഇപി ജയരാജനായിരുന്നു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമായി കാണുന്നില്ലെന്നും നിയമം നിമയത്തിന്റെ വഴിക്ക് പോകട്ടെ എന്നുമാണ് അദ്ദേഹം പറഞ്ഞത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-23 07:58:30</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഓൺലൈൻ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നു; പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി</title>
        <link>https://nattuvartha.news/news/Politics/all/pk-sreemathi-cpm-breaks-down-fake-news-video</link>
        <guid>https://nattuvartha.news/news/Politics/all/pk-sreemathi-cpm-breaks-down-fake-news-video</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784787361_474443.jpg</url>
          <title>ഓൺലൈൻ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നു; പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി</title>
          <link>https://nattuvartha.news/news/Politics/all/pk-sreemathi-cpm-breaks-down-fake-news-video</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ത&lt;/strong&gt;നിക്കെതിരെ ഓൺലൈനിൽ വ്യാജപ്രചാരണം നടക്കുന്നുവെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി. പ്രചാരണം നടത്തിയ ഓൺലൈൻ, സാറ്റലൈറ്റ് ചാനലുകൾക്കും പത്രത്തിനുമെതിരെ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. തന്നെക്കുറിച്ചുള്ള മോശം പ്രചാരണത്തെ കുറിച്ച് സംസാരിക്കവെ മാധ്യമങ്ങൾക്ക് മുന്നിൽ പി.കെ. ശ്രീമതി പൊട്ടിക്കരഞ്ഞു.&lt;/p&gt;
&lt;p&gt;പി.ആർ. കൃഷ്ണൻ എന്ന എംഎൽഎയുടെ ഭാര്യയായി അഭിനയിച്ച് എംഎൽഎ എന്ന നിലയിൽ കിട്ടേണ്ട കുടുംബ പെൻഷൻ താൻ വാങ്ങുന്നുവെന്നാണ് പ്രചാരണം. കേട്ടാൽ വിശ്വസിച്ചുപോകുന്നതരത്തിൽ വളരെ മോശമായാണ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്. ഇത് തെറ്റും തീർത്തും അടിസ്ഥാനരഹിതവുമാണ്. 50 കൊല്ലമായി താൻ ഈ സമൂഹത്തിലുണ്ട്. ഇത്തരം വാർത്തകൾ കൊടുക്കും മുമ്പ് ഇതിൽ വസ്തുതയുണ്ടോ എന്ന് തന്നോട് ഒരു വാക്ക് ചോദിച്ചിട്ടില്ലെന്നും ശ്രീമതി പറഞ്ഞു.&amp;nbsp;&lt;/p&gt;
&lt;p&gt;&apos;എത്ര വൃത്തികെട്ട രീതിയിലാണ് ഈ പ്രചാരണം നടക്കുന്നത്? ജനം ടിവി, കർമ, ഭാരത് ലൈവ്, കണ്ണൂർ ജില്ലയിലെ സായാഹ്ന പത്രമായ സുദിനം എന്നിവയിലാണ് വാർത്ത വന്നത്. ഇതിനെതിരെ കേസ് കൊടുക്കാൻ ആവശ്യമായ തെളിവുകൾ രണ്ട് ദിവസം മുമ്പ് തന്നെ ശേഖരിച്ച് അഭിഭാഷകനെ ഏൽപ്പിച്ചിട്ടുണ്ട്. ഒരു പൊതുപ്രവർത്തകയ്ക്ക് സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്.&apos; -ശ്രീമതി പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-07-23 06:13:48</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം</title>
        <link>https://nattuvartha.news/news/Politics/all/bjp-protest-kpcc-headquarters-thiruvananthapuram-clash</link>
        <guid>https://nattuvartha.news/news/Politics/all/bjp-protest-kpcc-headquarters-thiruvananthapuram-clash</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784712647_375655.jpg</url>
          <title>കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം</title>
          <link>https://nattuvartha.news/news/Politics/all/bjp-protest-kpcc-headquarters-thiruvananthapuram-clash</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: കെപിസിസി ആസ്ഥാനത്തേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്. ചൊവ്വാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒൗദ്യോഗികവസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്ക് ബിജെപി മാർച്ച് സംഘടിപ്പിച്ചത്.&lt;/p&gt;
&lt;p&gt;ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധമാർച്ച്. കോൺഗ്രസിനും രാഹുലിനുമെതിരേ മുദ്രാവാക്യം മുഴക്കിയായിരുന്നു ബിജെപി പ്രവർത്തകരുടെ നീക്കം. ഇവർ കോലം കത്തിക്കുകയും ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു. മാർച്ച് സംഘർഷഭരിതമായതിന് പിന്നാലെ പോലീസ് ജലപീരങ്കി പ്രയോഗിച്ച് പ്രവർത്തകരെ പിരിച്ചുവിടാനുള്ള നീക്കം നടത്തി.&amp;nbsp;&lt;/p&gt;
&lt;p&gt;ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ, കരമന ജയൻ, വി.വി. രാജേഷ്, ഷോൺ ജോർജ്, എസ്. സുരേഷ് തുടങ്ങിയ നേതാക്കൾ പ്രതിഷേധത്തിലുണ്ടായിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-22 09:28:45</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മൂന്ന് കോടിക്ക് മന്ത്രി സ്ഥാനം; വിദ്യാ ബാലകൃഷ്ണൻ എംഎൽഎയെ വിളിച്ച നമ്പറിന്റെ ഉടമയെ കണ്ടെത്തി</title>
        <link>https://nattuvartha.news/news/Politics/all/elathur-mla-vidya-balakrishnan-fake-call-scam-investigation</link>
        <guid>https://nattuvartha.news/news/Politics/all/elathur-mla-vidya-balakrishnan-fake-call-scam-investigation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784694663_243885.jpg</url>
          <title>മൂന്ന് കോടിക്ക് മന്ത്രി സ്ഥാനം; വിദ്യാ ബാലകൃഷ്ണൻ എംഎൽഎയെ വിളിച്ച നമ്പറിന്റെ ഉടമയെ കണ്ടെത്തി</title>
          <link>https://nattuvartha.news/news/Politics/all/elathur-mla-vidya-balakrishnan-fake-call-scam-investigation</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് മന്ത്രി പദവി വാഗ്ദാനം ചെയ്തുകൊണ്ട് വ്യാജഫോൺ കോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി. ഡൽഹി സ്വദേശിയുടെ പേരിലാണ് സിം കാർഡുള്ളത്. സിം കാർഡ് തന്റേത് തന്നെയാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;എന്നാൽ കോൾ വന്നതിൽ തനിക്ക് പങ്കില്ലെന്നും മൊബൈൽ ഫോൺ മോഷണം പോയിരുന്നുവെന്നുമാണ് ഇയാളുടെ മൊഴി. സിം കാർഡ് ഉടമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കേരളത്തിൽനിന്നെത്തിയ പോലീസ് സംഘം ഇയാളെ കഴിഞ്ഞദിവസം വിശദമായി ചോദ്യംചെയ്തിരുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ രൂപവത്ക്കരിച്ച പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡൽഹി കേന്ദ്രീകരിച്ചുകൊണ്ട് അന്വേഷണം നടത്തുന്നുണ്ടായിരുന്നു.സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നായിരുന്നു വിദ്യാ ബാലകൃഷ്ണന് ലഭിച്ച സന്ദേശം. ജൂലായ് ആറിന് ഉച്ചയ്ക്ക് രണ്ടിനാണ് വിദ്യക്ക് ഫോൺ വന്നത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-22 04:26:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിർ സ്‌ക്രീൻഷോട്ട് ; റിബേഷ് രാമകൃഷ്ണനെ  പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട്</title>
        <link>https://nattuvartha.news/news/Politics/all/kafir-screenshot-report-filed-in-court-against-dyfi-leader</link>
        <guid>https://nattuvartha.news/news/Politics/all/kafir-screenshot-report-filed-in-court-against-dyfi-leader</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784693820_463239.jpg</url>
          <title>കാഫിർ സ്‌ക്രീൻഷോട്ട് ; റിബേഷ് രാമകൃഷ്ണനെ  പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട്</title>
          <link>https://nattuvartha.news/news/Politics/all/kafir-screenshot-report-filed-in-court-against-dyfi-leader</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര: &lt;/strong&gt;കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പ്രതി ചേർത്ത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വടകര ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകി. ഒന്നാം പ്രതിയായ ജിതിൻ ഭാസ്കരൻ നിർമിച്ച കാഫിർ സ്ക്രീൻ ഷോട്ട് റിബേഷ് രാമകൃഷ്ണൻ റെഡ് എൻകൗണ്ടർ വാട്സ്ആപ് കൂട്ടായ്മയിൽ പോസ്റ്റ് ചെയ്തെന്നാണ് എസ്.ഐ.ടി കണ്ടെത്തിയത്.&lt;/p&gt;
&lt;p&gt;റെഡ് എൻകൗണ്ടർ വാട്സ്ആപ് കൂട്ടായ്മയുടെ അഡ്മിൻ റിബേഷ് രാമകൃഷ്ണനാണ്. റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റിലായ സി.പി.എം. കരിമ്പനപ്പാലം കണ്ണംകുഴി ബ്രാഞ്ച് അംഗമായ ആയില്യത്തിൽ ആർ. അമൽ റെഡ് ബറ്റാലിയൻ എന്ന വാട്സ്ആപ് ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്യുകയുമായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കേസിൽ കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനവദിച്ച സാഹചര്യത്തിലാണ് എസ്.ഐ.ടി റിബേഷിനെ പ്രതിചേർത്ത് കോടതിക്ക് റിപ്പോർട്ട് നൽകിയത്. എസ്.ഐ.ടി നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തും.മുൻകൂർ ജാമ്യം ലഭിച്ച സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കും.&lt;/p&gt;]]></description>
        <pubDate>2026-07-22 04:10:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തലസ്ഥാനത്ത് നാടകീയരംഗങ്ങൾ;രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് പോലീസ്</title>
        <link>https://nattuvartha.news/news/Politics/all/rahul-gandhi-detained-delhi-police-protest-pm-residence-1784640570</link>
        <guid>https://nattuvartha.news/news/Politics/all/rahul-gandhi-detained-delhi-police-protest-pm-residence-1784640570</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784640570_711829.jpg</url>
          <title>തലസ്ഥാനത്ത് നാടകീയരംഗങ്ങൾ;രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് പോലീസ്</title>
          <link>https://nattuvartha.news/news/Politics/all/rahul-gandhi-detained-delhi-police-protest-pm-residence-1784640570</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി: &lt;/strong&gt;പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്ത് പോലീസ്. പ്രതിഷേധം മൂന്ന് മണിക്കൂറോളം പിന്നിടുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി ഉണ്ടായത്. കോൺഗ്രസ് നടത്തുന്ന സിജെപി അനുകൂല പ്രക്ഷോഭത്തെ തുടർന്ന് അസാധാരണ നടപടികൾക്കാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിക്കുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ സമരമിരിക്കുന്ന മറ്റ് കോൺഗ്രസ് എം.പിമാരെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പല എംപിമാർക്കും പരിക്കേറ്റു. വനിതകളുൾപ്പെടെയുള്ള എംപിമാരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തുനീക്കുകയാണ്. എംപിമാർക്ക് പുറമെ പിന്തുണയുമായി കൂടുതൽപേർ സമരസ്ഥലത്തേക്ക് എത്തിച്ചേരുന്ന സാഹചര്യത്തിലാണ് കൂട്ട നടപടി. അനുനയനീക്കവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമരവേദിയിൽ എത്തി രാഹുലുമായി അരമണിക്കൂറോളം ചർച്ച നടത്തിയെങ്കിലും ഫലംകണ്ടിരുന്നില്ല. തുടർന്ന്, മന്ത്രി തിരികെ പോയിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-21 13:26:55</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സിജെപി സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി ജന്തർ മന്തറിൽ</title>
        <link>https://nattuvartha.news/news/Politics/all/congress-extends-support-to--cjp-protest-rahul-gandhi-reaches-jantar-mantar</link>
        <guid>https://nattuvartha.news/news/Politics/all/congress-extends-support-to--cjp-protest-rahul-gandhi-reaches-jantar-mantar</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784632924_610769.jpg</url>
          <title>സിജെപി സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി ജന്തർ മന്തറിൽ</title>
          <link>https://nattuvartha.news/news/Politics/all/congress-extends-support-to--cjp-protest-rahul-gandhi-reaches-jantar-mantar</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി&lt;/strong&gt;: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ സിജെപി നടത്തുന്ന സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കളും രംഗത്ത്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ ജന്തർ മന്തറിലെ സമരത്തിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം നടത്താൻ ശ്രമിച്ച കോൺഗ്രസ് എംപിമാരെ പൊലീസ് തടയുകയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. കൈകൾ കൂട്ടിക്കെട്ടിയായിരുന്നു രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ പ്രതിഷേധം.വിഷയത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജി വയ്ക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. യുവാക്കളെ ക്രൂരമായി ആക്രമിച്ചതിന് പ്രധാനമന്ത്രി മറുപടി പറയണമെന്നും നിലവിലെ സർക്കാർ രാജ്യത്തെ യുവജനങ്ങളുടെ ഭാവി നശിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-21 11:20:25</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പാലാ നഗരസഭയിൽ യുഡിഎഫിന് തിരിച്ചടി: എൽഡിഎഫ് അവിശ്വാസ പ്രമേയം പാസായി,ദിയ പുറത്ത്</title>
        <link>https://nattuvartha.news/news/Politics/all/pala-municipality-ldf-no-confidence-motion-udf</link>
        <guid>https://nattuvartha.news/news/Politics/all/pala-municipality-ldf-no-confidence-motion-udf</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784618742_877436.jpg</url>
          <title>പാലാ നഗരസഭയിൽ യുഡിഎഫിന് തിരിച്ചടി: എൽഡിഎഫ് അവിശ്വാസ പ്രമേയം പാസായി,ദിയ പുറത്ത്</title>
          <link>https://nattuvartha.news/news/Politics/all/pala-municipality-ldf-no-confidence-motion-udf</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പാലാ:&lt;/strong&gt; യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരും വിമതയായി വിജയിച്ച മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു.ഇതോടെ ദിയ ബിനു പുളിക്കണ്ടത്തിന് ചെയർമാൻ സ്ഥാനം നഷ്ടമായി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ്,എന്നിവരാണ് വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയത്. റിയ ചീരാംകുഴി, സെബാസ്റ്റ്യൻ പനക്കൽ എന്നീ കോൺഗ്രസ് അംഗങ്ങൾ ഹാജരായില്ല. കേരള കോൺഗ്രസിൻ്റെ മൂന്ന് അംഗങ്ങളായ സോണിയ ചിറ്റേട്ട്, ബിജു വരിക്കാനി, സിജി ടോണി എന്നിവരും മാണി.സി. കാപ്പന്‍റെ പാർട്ടിയായ കെ.ഡി.പിയിലെ പ്രിൻസി സണ്ണിയും ഹാജരായിരുന്നില്ല.&lt;/p&gt;
&lt;p&gt;നഗരസഭാധ്യക്ഷ ദിയാ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുലും ഇടഞ്ഞതോടെയാണ് പാലാ നഗരസഭയിൽ ഭരണപക്ഷത്ത് വിള്ളലുണ്ടായത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-21 07:23:31</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇന്നും ജ്വലിക്കുന്ന വിപ്ലവനക്ഷത്രം;വിഎസ് അച്യുതാനന്ദന്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്</title>
        <link>https://nattuvartha.news/news/Politics/all/one-year-on-how-vs-achuthanandans-luminous-legacy-continues</link>
        <guid>https://nattuvartha.news/news/Politics/all/one-year-on-how-vs-achuthanandans-luminous-legacy-continues</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784607880_432785.jpg</url>
          <title>ഇന്നും ജ്വലിക്കുന്ന വിപ്ലവനക്ഷത്രം;വിഎസ് അച്യുതാനന്ദന്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്</title>
          <link>https://nattuvartha.news/news/Politics/all/one-year-on-how-vs-achuthanandans-luminous-legacy-continues</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം :&lt;/strong&gt; സിപിഎം സ്ഥാപക നേതാക്കളിലൊരാളും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദൻ ഓർമയായിട്ട് ഇന്ന് ഒരു വർഷം. ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന വിഎസിന്റെ അസാന്നിധ്യം അടയാളപ്പെടുത്തിയ ഒരു വർഷമാണു കഴിഞ്ഞുപോയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എക്കാലത്തെയും കനത്ത തോൽവിയേറ്റു വാങ്ങി പാർട്ടിയും മുന്നണിയും കിതയ്ക്കുമ്പോൾ, തിരിച്ചുവരവ് ആഗ്രഹിക്കുന്നവർ അതിനു വഴിയായി വിഎസിന്റെ പോരാട്ടങ്ങളിലേക്കു കൂടിയാണു വിരൽചൂണ്ടുന്നത്.&lt;/p&gt;
&lt;p&gt;പത്മവിഭൂഷൺ പുരസ്കാരം മരണാനന്തരം ലഭിച്ചെങ്കിലും പാർട്ടിയോട് ആലോചിച്ചശേഷം കുടുംബം അതു നിരസിക്കുകയായിരുന്നു. 1923 ഒക്ടോബർ 20നു ജനിച്ച വിഎസ്, 101–ാം വയസ്സിൽ 2025 ജൂലൈ 21നാണു വിടവാങ്ങിയത്. എട്ടു പതിറ്റാണ്ടിലേറെ നീണ്ട സമരജീവിതത്തിന് ഉചിതമായ സ്മാരകമൊരുക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമേ, വിഎസ് അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിൽ നിർമിച്ച വിഎസ് സ്മാരകം ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് വലിയചുടുകാട്ടിൽ നടക്കുന്ന റാലിയും പൊതുസമ്മേളനവും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ശിൽപി ഉണ്ണി കാനായി നിർമിച്ച, വിഎസിന്റെ അർധകായ പ്രതിമ ഇന്ന് പറവൂർ വേലിക്കകത്തെ വീട്ടുവളപ്പിൽ സ്ഥാപിക്കും. സംസ്ഥാനമെങ്ങും ചരമവാർഷികാചരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-21 04:21:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മുഖ്യമന്ത്രി വിജയിക്ക് ഭീഷണി; ഡിഎംകെ എംഎല്‍എ അറസ്റ്റില്‍</title>
        <link>https://nattuvartha.news/news/Politics/all/dmk-mla-gv-markandeyan-arrested-over-threat-against-vijay</link>
        <guid>https://nattuvartha.news/news/Politics/all/dmk-mla-gv-markandeyan-arrested-over-threat-against-vijay</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784531347_728957.jpg</url>
          <title>മുഖ്യമന്ത്രി വിജയിക്ക് ഭീഷണി; ഡിഎംകെ എംഎല്‍എ അറസ്റ്റില്‍</title>
          <link>https://nattuvartha.news/news/Politics/all/dmk-mla-gv-markandeyan-arrested-over-threat-against-vijay</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ: &lt;/strong&gt;തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്കെതിരെ ഭീഷണി മുഴക്കിയെന്നാരോപിച്ച് ഡിഎംകെ എംഎല്‍എയെ അറസ്റ്റ് ചെയ്തു. വിലാതിക്കുളം എംഎല്‍എ ജി.വി. മാര്‍ക്കണ്ഡേയനെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കിക്കൊണ്ടുള്ള എംഎല്‍എയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.&lt;/p&gt;
&lt;p&gt;തൂത്തുക്കുടിയിലെ കോവില്‍പട്ടിയില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് മാര്‍ക്കണ്ഡേയന്‍ വിവാദ പ്രസംഗം നടത്തിയത്. കരൂരിലെ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. നിയമസഭ ചേരുമ്പോള്‍ വിജയ് വിവരമറിയുമെന്നും പ്രസംഗിച്ചു. മുഖ്യമന്ത്രിക്കെതിരായ പ്രസ്താവന ഭീഷണിസ്വഭാവമുള്ളതാണെന്ന് വിലയിരുത്തിയാണ് പൊലീസ് കേസെടുത്തത്.&lt;/p&gt;]]></description>
        <pubDate>2026-07-20 07:06:48</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് അമൽ അറസ്റ്റിൽ</title>
        <link>https://nattuvartha.news/news/Politics/all/kafir-screenshot-case-dyfi-leader-arrest</link>
        <guid>https://nattuvartha.news/news/Politics/all/kafir-screenshot-case-dyfi-leader-arrest</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784370425_676698.jpg</url>
          <title>കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് അമൽ അറസ്റ്റിൽ</title>
          <link>https://nattuvartha.news/news/Politics/all/kafir-screenshot-case-dyfi-leader-arrest</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര&lt;/strong&gt;: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഡിവൈഎഫ്ഐ നേതാവ് അമ‍ലിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അമൽ ഡിവൈഎഫ്ഐ വടകര ടൗൺ മേഖലാ കമ്മിറ്റി അംഗവും സി.പി.എം കണ്ണങ്കുഴി ബ്രാഞ്ചംഗവുമാണ്. റെ‌ഡ് ബറ്റാലിയൻ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ വ്യാജ കാഫിർ സ്ക്രീൻഷോട്ട് പങ്കുവച്ച കേസിലാണ് അമലിനെ അറസ്റ്റ് ചെയ്തത്.&lt;/p&gt;
&lt;p&gt;നേരത്തെ അന്വേഷണ സംഘം അമലിനെ ചോദ്യം ചെയ്തിരുന്നു. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിൽ അമലിനും പങ്കുണ്ടെന്ന് എസ്ഐടി കണ്ടെത്തുകയായിരുന്നു. കേസിൽ ‌ഡിവൈഎഫ്ഐ പ്രവർത്തകൻ ജിതിൻ ഭാസ്കർ നേരത്തെ അറസ്റ്റിലായിരുന്നു. റിമാൻഡിലായ ജിതിന് 18 ദിവസത്തിന് ശേഷം കോഴിക്കോട് ജില്ലാ സെഷൻസ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-18 10:25:09</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഉമ്മൻചാണ്ടിയുടെ സ്മരണയിൽ കേരളം;ജനകീയ മുഖ്യമന്ത്രി വിടപറഞ്ഞിട്ട് മൂന്നുവർഷം</title>
        <link>https://nattuvartha.news/news/Politics/all/oommen-chandy-third-death-anniversary-puthuppally</link>
        <guid>https://nattuvartha.news/news/Politics/all/oommen-chandy-third-death-anniversary-puthuppally</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784351441_574730.jpg</url>
          <title>ഉമ്മൻചാണ്ടിയുടെ സ്മരണയിൽ കേരളം;ജനകീയ മുഖ്യമന്ത്രി വിടപറഞ്ഞിട്ട് മൂന്നുവർഷം</title>
          <link>https://nattuvartha.news/news/Politics/all/oommen-chandy-third-death-anniversary-puthuppally</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പുതുപ്പള്ളി: &lt;/strong&gt;മലയാളക്കരയുടെ ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ സ്മരണയിൽ പുതുപ്പള്ളി. ഏതൊരാൾക്കും ഇടനിലക്കാരനില്ലാതെ നേരിട്ട് സങ്കടം ബോധിപ്പിക്കാവുന്ന ഇടമായിരുന്നു പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ വീട്. നിയോജമണ്ഡലം പരിധിയൊന്നും ഇവിടെ ബാധകമായിരുന്നില്ല.&amp;nbsp;&lt;/p&gt;
&lt;p&gt;ജനങ്ങൾക്കിടയിൽമാത്രം ജീവിച്ച് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ആവുന്നതെല്ലാം ചെയ്ത് ജനഹൃദയങ്ങൾ കീഴടക്കിയ നേതാവ്. ദേഹവിയോഗത്തിന് ശേഷവും അദ്ദേഹത്തിന്റെ കബറിടത്തിലെത്തുന്നവർ ഏറെയാണ്. നാനാദേശങ്ങളിൽനിന്ന് ആ ഒഴുക്ക് ഇന്നും തുടരുന്നു. ഒരു പൂവ് കബറിൽ സമർച്ചോ ഒരു മെഴുകുതിരി കൊളുത്തിയോ കൈകൂപ്പി പ്രാർഥിച്ചോ അവർ മടങ്ങുന്നു. നേരിൽക്കണ്ട കാലത്തെ ഓർമകളുമായി ഓരോരുത്തരും ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നു.&lt;/p&gt;
&lt;p&gt;മൂന്നാം സ്മൃതിദിനാചരണമായ ശനിയാഴ്ച വൻജനാവലിയാണ് പുതുപ്പള്ളിയിലേക്കെത്തുക. ജനസേവനം, കരുണ, വികസനം എന്നീ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച ഉമ്മൻ ചാണ്ടിയുടെ ജീവിതസന്ദേശം പുതുതലമുറയിലേക്ക് പകർന്നുനൽകാൻ ലക്ഷ്യമിട്ടുള്ള പരിപാടികളാണ് നടത്തുന്നത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-18 05:06:17</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ ജാമ്യം</title>
        <link>https://nattuvartha.news/news/Politics/all/kafir-screenshot-case-ribesh-ramakrishnan-granted-anticipatory-bail</link>
        <guid>https://nattuvartha.news/news/Politics/all/kafir-screenshot-case-ribesh-ramakrishnan-granted-anticipatory-bail</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784295789_378398.jpg</url>
          <title>കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ ജാമ്യം</title>
          <link>https://nattuvartha.news/news/Politics/all/kafir-screenshot-case-ribesh-ramakrishnan-granted-anticipatory-bail</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്:&lt;/strong&gt; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ സെക്ഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.&lt;/p&gt;
&lt;p&gt;കേസില്‍ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ താന്‍ പ്രതിചേര്‍ക്കപ്പെട്ടേക്കുമെന്ന നിഗമനത്തിലാണ് റിബേഷ് രാമകൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാല്‍ റിബേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു.&lt;/p&gt;
&lt;p&gt;വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ച് വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിച്ചവരില്‍ പ്രധാനിയാണ് റിബേഷ് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.കേസ് അന്വേഷണത്തിന്റെ നിര്‍ണായകമായ ഈ ഘട്ടത്തില്‍, ആരോപണവിധേയന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് തെളിവുനശീകരണത്തിനും അന്വേഷണത്തെ ബാധിക്കുന്നതിനും കാരണമാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.എന്നാല്‍ കോടതി റിബേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-17 13:38:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം; യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് സൈബർ പൊലീസ്</title>
        <link>https://nattuvartha.news/news/Politics/all/pk-kunhalikutty-obscene-remarks-case-against-youtube-channel</link>
        <guid>https://nattuvartha.news/news/Politics/all/pk-kunhalikutty-obscene-remarks-case-against-youtube-channel</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784197171_291700.jpg</url>
          <title>മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം; യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് സൈബർ പൊലീസ്</title>
          <link>https://nattuvartha.news/news/Politics/all/pk-kunhalikutty-obscene-remarks-case-against-youtube-channel</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം: &lt;/strong&gt;മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീലപരാമർശം നടത്തിയ സംഭവത്തിൽ യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് മലപ്പുറം സൈബർ പൊലീസ്. ബ്രഹ്മ കോഹഗ്നിഷനെന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തത്.തിരുവനന്തപുരത്തുവച്ചു നടന്ന പരിപാടിയിൽ നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ യൂട്യൂബ് ചാനലിലൂടെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;നിലവിളക്ക്, ഹലാൽ, ഹറാം എന്നീ മതപരമായ ആശയങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ വിദ്വേഷവും ശത്രുതയും വളർത്താൻ ശ്രമിച്ചതിനാണ് യൂട്യൂബ് ചാനലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്.യൂട്യൂബ് ചാനൽ ഉടമയ്‌ക്കെതിരെ യൂത്ത് ലീഗും രംഗത്തെത്തിയിരുന്നു. യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാഫി കാടേങ്ങലാണ് മലപ്പുറം സൈബർ പൊലീസിൽ പരാതി നൽകിയത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-16 10:14:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിര്‍ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്‍റെ മുന്‍കൂർ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്</title>
        <link>https://nattuvartha.news/news/Politics/all/kafir-screenshot-case-ribesh-ramakrishnan-anticipatory-bail</link>
        <guid>https://nattuvartha.news/news/Politics/all/kafir-screenshot-case-ribesh-ramakrishnan-anticipatory-bail</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784183601_490083.jpg</url>
          <title>കാഫിര്‍ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്‍റെ മുന്‍കൂർ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്</title>
          <link>https://nattuvartha.news/news/Politics/all/kafir-screenshot-case-ribesh-ramakrishnan-anticipatory-bail</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദമുയർത്തിയ വ്യാജ കാഫിർ സ്ക്രീൻഷോട്ട് കേസിൽ ആരോപണവിധേയനായ റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. അതോടൊപ്പം, കേസിലെ പ്രധാന പ്രതിയായ ജിതിൻ ഭാസ്കരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം വടകര മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹരജിയിലും ഇന്ന് വാദം കേൾക്കും.&lt;/p&gt;
&lt;p&gt;കേസിൽ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ താൻ പ്രതിചേർക്കപ്പെട്ടേക്കുമെന്ന നിഗമനത്തിലാണ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ റിബേഷിന് മുൻകൂർ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. വ്യാജ കാഫിർ സ്ക്രീൻഷോട്ട് നിർമിച്ച് ആദ്യം വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചവരിൽ പ്രധാനിയാണ് റിബേഷ് എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-16 06:30:30</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;മൂന്ന് കോടി രൂപ തന്നാൽ മന്ത്രിയാക്കാം&apos;; എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് &apos;ഡൽഹിയിൽ നിന്ന് ഫോൺ കോൾ&apos;</title>
        <link>https://nattuvartha.news/news/Politics/all/mla-minister-offer-three-crore-fake-call-delhi</link>
        <guid>https://nattuvartha.news/news/Politics/all/mla-minister-offer-three-crore-fake-call-delhi</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784090500_924018.jpg</url>
          <title>&apos;മൂന്ന് കോടി രൂപ തന്നാൽ മന്ത്രിയാക്കാം&apos;; എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് &apos;ഡൽഹിയിൽ നിന്ന് ഫോൺ കോൾ&apos;</title>
          <link>https://nattuvartha.news/news/Politics/all/mla-minister-offer-three-crore-fake-call-delhi</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്&lt;/strong&gt;: മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുള്ള വാഗ്ദാനവുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻവരുമെന്നും മന്ത്രിയാക്കണമെങ്കിൽ മൂന്നുകോടി രൂപ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു വാട്സാപ്പ് കോൾ വന്നത്. വയനാട് എംപിയുടെ ഓഫീസിൽ നിന്നാണെന്നാണ് വിളിച്ച ആൾ പറഞ്ഞത്. സംശയം തോന്നിയ എംഎൽഎ കാര്യം പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസിനെ അറിയിച്ചപ്പോൾ അങ്ങനെയൊരു ഫോൺ കോൾ ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി. തുടർന്ന് എംഎൽഎ കോഴിക്കോട് സൈബർ സെല്ലിൽ പരാതി നൽകി.&lt;/p&gt;
&lt;p&gt;ജൂലായ് ആറിനാണ് വാട്സാപ്പ് കോൾ വന്നത്. ഇംഗ്ലീഷിലായിരുന്നു സംസാരം. വയനാട് എംപിയുടെ ഓഫീസിൽ നിന്ന് രാജ്‌കുമാർ ആണെന്നാണ് പരിചയപ്പെടുത്തിയത്. ജില്ലയിലെ ഒരു എംപിയാണ് ഫോൺ നമ്പർ തന്നതെന്നും ഇയാൾ പറഞ്ഞു.വാഗ്ദാനം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ട എംഎൽഎ പണം തരാമെന്നും എങ്ങനെയാണ് നിങ്ങൾ തന്നെ മന്ത്രിയാക്കാൻ പോകുന്നതെന്നും തിരിച്ചുചോദിച്ചു.ഏകദേശം 10 മിനിട്ട് നീണ്ട സംസാരത്തിലൂടെ മന്ത്രിയാക്കാൻ നടത്തുന്ന ഓപ്പറേഷൻ വിവരിച്ചു. പിന്നീട് ഫോൺ കട്ട് ചെയ്ത ശേഷം എംഎൽഎ തന്റെ ഫോൺ നമ്പർ നൽകിയെന്നും പറഞ്ഞ എംപിയെ വിളിച്ച് കാര്യങ്ങൾ അറിയിച്ചു. എഐസിസി ആസ്ഥാനത്തുനിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചെന്നും ജില്ലയിലെ രണ്ട് എംഎൽഎമാരുടെ ഫോൺ നമ്പർ വാങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നാണ് ഇരുവരും ചേർന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ വിളിച്ചന്വേഷിച്ചത്. ഡൽഹിയിൽ നിന്നാണ് വിളി വന്നതെന്ന് സൈബർ സെൽ സ്ഥിരീകരിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-15 04:36:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല ;കുട്ടികളെ അപമാനിച്ചതായുള്ള ആരോപണത്തിൽ പ്രതികരിച്ച് കെ ടി ജലീൽ</title>
        <link>https://nattuvartha.news/news/Politics/all/kt-jaleel-explanation</link>
        <guid>https://nattuvartha.news/news/Politics/all/kt-jaleel-explanation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784007458_272194.jpg</url>
          <title>ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല ;കുട്ടികളെ അപമാനിച്ചതായുള്ള ആരോപണത്തിൽ പ്രതികരിച്ച് കെ ടി ജലീൽ</title>
          <link>https://nattuvartha.news/news/Politics/all/kt-jaleel-explanation</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്: &lt;/strong&gt;പത്താം ക്ലാസ് പരീക്ഷയിൽ എ പ്ലസ് നേടിയവരെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികളെ അപമാനിച്ചതായുള്ള ആരോപണത്തിൽ പ്രതികരിച്ച് മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ. അനുമോദന ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴെല്ലാം ഏകപക്ഷീയമായി പ്രസംഗിച്ചു പോരുന്ന രീതിയല്ല തന്റേത്.&amp;nbsp;&lt;/p&gt;
&lt;p&gt;വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ചോദിച്ചും പറഞ്ഞുമാണ് സംസാരിക്കാറ്. മണ്ണാർക്കാട്ടും അതുതന്നെയാണ് സംഭവിച്ചതെന്നാണ് കെ ടി ജലീലിന്റെ വിശദീകരണം.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;പോസ്റ്റിന്റെ പൂർണരൂപം&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;നുള്ളും പൊള്ളും പിന്നെ മയയും കുയിയും !&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മണ്ണാർക്കാട്ട് ഇന്നലെ നടന്ന എസ്‌എസ്‌എൽസി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാൻ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ജേതാക്കളും അവരുടെ രക്ഷിതാക്കളുമാണ് പങ്കെടുത്തത്. പരിപാടിയിലേക്ക് ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. കുട്ടികളുമായും രക്ഷിതാക്കളുമായും ചോദ്യങ്ങൾ ചോദിച്ചും വർത്തമാനങ്ങൾ പറഞ്ഞും ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഉണർത്തിയുമാണ് ഞാൻ ഉൽഘാടനം ചെയ്തത്. പ്രസംഗം കഴിഞ്ഞ് മുഴുവൻ പേർക്കും മെമെന്റോ നൽകിയ ശേഷമാണ് വേദി വിട്ടത്.അതുമായി ബന്ധപ്പെട്ട് &quot;മുസ്ലിം വിദ്യാർത്ഥി ഫെഡറേഷൻ&quot; (എംഎസ്എഫ്) എനിക്കെതിരെ ആക്ഷേപമുന്നയിച്ച് രംഗത്തു വന്നത് ഒരു വിവാദത്തിന് തിരി കൊളുത്തിയതായി അറിയാനായി. പന്ത്രണ്ടര വർഷം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ അദ്ധ്യാപകനായി പ്രവർത്തിച്ചയാളാണ് ഈയുള്ളവൻ. 2006-ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അദ്ധ്യാപന ജീവിതത്തോട് വിട പറഞ്ഞത്.എന്റെ വിദ്യാർത്ഥികളെ കഴിവിന്റെ പരമാവധി അവർക്കു മനസിലാകും വിധം ഞാൻ പഠിപ്പിച്ചിട്ടുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കുട്ടികളുമായി വളരെ സൗഹൃദത്തിലാണ് വർത്തിച്ചത്. സത്യത്തിൽ അവർക്ക് ഞാനൊരു സുഹൃത്തായിരുന്നു. എനിക്കവർ അനുജ സ്നേഹിതൻമാരും. കുട്ടികളുടെ നൻമയല്ലാതെ മറ്റൊന്നും ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല. ഒരു കുട്ടിയേയും ശിക്ഷിച്ചതായി ഓർക്കുന്നില്ല. എന്തെങ്കിലും തെറ്റു പറഞ്ഞാൽ തമാശക്ക് ചിരിച്ച് ചെവിയിൽ പിടിക്കുമെന്നല്ലാതെ അവരെ വേദനിപ്പിക്കും വിധം പെരുമാറിയിട്ടേയില്ല.ഞാൻ പഠിപ്പിച്ച ഏതെങ്കിലും ഒരു കുട്ടിക്ക് മറിച്ചൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ കമന്റായി അവർക്കത് ഈ പോസ്റ്റിന് ചുവട്ടിൽ എഴുതാം. എന്റെ വിദ്യാർത്ഥികളിൽ ധാരാളം എംഎസ്എഫ്-കാരും ഉണ്ടായിരുന്നു. അവരിൽ പലരും രാഷ്ട്രീയത്തിൽ ഉൾപ്പടെ പലമേഖലകളിലും പ്രവർത്തിക്കുന്നുണ്ട്. തുറന്ന മനസ്സോടെ അവർക്കും ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ കമന്റിടാം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഇനി മണ്ണാർക്കാട്ടേക്കു വരാം. സാധാരണ അനുമോദന ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴെല്ലാം ഏകപക്ഷീയമായി പ്രസംഗിച്ചു പോരുന്ന രീതിയല്ല എന്റേത്. വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ചോദിച്ചും പറഞ്ഞുമാണ് സംസാരിക്കാറ്. മണ്ണാർക്കാട്ടും അതുതന്നെയാണ് സംഭവിച്ചത്. കുട്ടികളെ കാണുമ്പോൾ പൊതുപ്രവർത്തകൻ എന്നതിനെക്കാൾ എന്നിലെ അദ്ധ്യാപകനാണ് ഉയർന്നു നിൽക്കാറ്. തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകൾക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ച് കൊടുക്കാനാണ് ശ്രമിക്കാറ്. അതേ മണ്ണാർക്കാട്ടും നടന്നിട്ടുള്ളൂ. വീഡിയോ പൂർണ്ണമായും കണ്ടാൽ അത് ബോദ്ധ്യമാകും.ചിരിച്ചു കൊണ്ട് ഒരു കുട്ടിയുടെ ചെവിയിൽ പിടിച്ചു എന്നത് ശരിയാണ്. അപ്പോൾ അവനും ചിരിക്കുകയാണ് ചെയ്തത്. കുട്ടിയുടെ മുഖം ബ്ലറർ ആക്കിയതു കൊണ്ട് അതു കാണുന്നില്ലെന്ന് മാത്രം. ഞാൻ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. അതെന്റെ രീതിയുമല്ല. ആ കുട്ടിയോട് ചോദിച്ചാൽ അതു ബോദ്ധ്യമാകും. ഏതെങ്കിലും രക്ഷിതാക്കൾക്കോ വിദ്യാർത്ഥികൾക്കോ എന്റെ പ്രസംഗം പ്രയാസം ഉണ്ടാക്കാനിടയില്ലെന്നാണ് എന്റെ വിശ്വാസം. അങ്ങിനെ ഉണ്ടായതായി ആരെങ്കിലും പറഞ്ഞാൽ തീർച്ചയായും അതു പരിഗണിക്കും.കുട്ടികൾക്ക് പിശകുകൾ സംഭവിച്ചാൽ തമാശയിലും കാര്യത്തിലും അത് ചൂണ്ടിക്കാണിച്ച് കൊടുക്കുന്നതാണ് മുതിർന്നവരുടെ ചുമതല. പ്രത്യേകിച്ച് അദ്ധ്യാപകരുടെ. അല്ലെങ്കിൽ അവർ എത്ര വളർന്നാലും, മയ, കുയി, പുയ, പുയു, മയു, എന്നൊക്കെയാകും പറയുക. ഇതൊന്നും മനസ്സിലാകാത്തവരല്ല എംഎസ്‌എഫുകാർ. പാലക്കാട് ജില്ലയിൽ നടന്ന ഒരു കാര്യത്തിൽ എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പരാതിപ്പെട്ടതിന്റെ ഔചിത്യം മനസിലാകുന്നില്ല. എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് നല്ല നമസ്കാരം.&lt;/p&gt;]]></description>
        <pubDate>2026-07-14 05:35:18</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിർ സ്‌ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകി എസ്‌ഐടി</title>
        <link>https://nattuvartha.news/news/Politics/all/sit-files-plea-seeking-cancellation-of-jithin-bhaskars-bail</link>
        <guid>https://nattuvartha.news/news/Politics/all/sit-files-plea-seeking-cancellation-of-jithin-bhaskars-bail</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783759231_20154.jpg</url>
          <title>കാഫിർ സ്‌ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകി എസ്‌ഐടി</title>
          <link>https://nattuvartha.news/news/Politics/all/sit-files-plea-seeking-cancellation-of-jithin-bhaskars-bail</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്:&lt;/strong&gt; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി കോടതിയിൽ ഹരജി നൽകി. ജിതിൻ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. തിരുവള്ളൂരിലെ സ്വീകരണത്തിനിടെ ഉണ്ടായ അക്രമവും ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശങ്ങളും ചൂണ്ടിക്കാട്ടിയാണ് എസ്‌ഐടിയുടെ നീക്കം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ജിതിൻ ഭാസ്‌കർ ജാമ്യം നേടി പുറത്തിറങ്ങയതിന് പിന്നാലെ തിരുവള്ളൂരിൽ സ്വീകരണം നൽകിയിരുന്നു. സ്വീകരണത്തിനിടെ സിപിഎം പ്രവർത്തകർ യുഡിഎഫ് സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചിരുന്നു. 200 പേർക്ക് ജിതിൻ സ്‌ക്രീൻഷോട്ട് അയച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ 10 പേർക്കെങ്കിൽ താൻ അയച്ചുവെന്ന് തെളിയിക്കാനാവുമോ എന്ന് ജിതിൻ ഫേസ്ബുക്ക് വെല്ലുവിളിച്ചിരുന്നു.ഇതിന് പിന്നാലെ സ്‌ക്രീൻ ഷോട്ട് ഫോർവേഡ് ചെയ്തതായി &apos;തിരുവള്ളൂർ കൂട്ടായ്മ&apos; എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജിതിൻ തന്നെ വെളിപ്പെടുത്തിയിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-11 08:38:21</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഓഫീസിന് മുന്നിലെ എംഎൽഎ  ബോർഡ് മാറ്റിയില്ല; മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി</title>
        <link>https://nattuvartha.news/news/Politics/all/youth-congress-files-complaint-against-m-mukesh</link>
        <guid>https://nattuvartha.news/news/Politics/all/youth-congress-files-complaint-against-m-mukesh</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783663864_112338.jpg</url>
          <title>ഓഫീസിന് മുന്നിലെ എംഎൽഎ  ബോർഡ് മാറ്റിയില്ല; മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി</title>
          <link>https://nattuvartha.news/news/Politics/all/youth-congress-files-complaint-against-m-mukesh</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊല്ലം&lt;/strong&gt;: കൊല്ലത്തെ ഓഫീസിന് മുന്നിൽ സ്ഥാപിച്ച എംഎൽഎ ബോർഡ് മാറ്റാതെ എം മുകേഷ്. എംഎൽഎ ആയിരുന്നപ്പോൾ ആനന്ദവല്ലിശ്വരത്തെ ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡാണിത്. ബോർഡ് മാറ്റാത്തത് കുറ്റകരമായ നടപടിയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്, ജില്ലാ കളക്ടർക്കും കൊല്ലം എസ്.എച്ച്.ഒക്കും പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിലാണ് പരാതി നൽകിയത്. ആനന്ദവല്ലീശ്വരത്തെ ഓഫീസിന് സമീപത്തെ ബോർഡ് മാറ്റിയില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ കേസെടുക്കണമെന്നുമാണ് ആവശ്യം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പുതിയ സാമാജികർ എത്തിക്കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം തന്നെ മുൻ എംഎൽഎമാറും മന്ത്രിമാരും കാറുകളിലെയും ഓഫീസുകളിലെയും അടക്കം ബോർഡുകൾ മാറ്റണം എന്നതാണ്. എന്നാൽ ഇത് കഴിഞ്ഞ തവണ എം മുകേഷ് എംഎൽഎ ആയിരുന്നപ്പോൾ സ്ഥാപിച്ച ബോർഡാണ് ഇപ്പോഴും മാറ്റാതെ ഇരിക്കുന്നത്.&lt;/p&gt;]]></description>
        <pubDate>2026-07-10 06:09:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പത്തനംതിട്ടയിൽ കേരളകോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി:  നൂറോളം പേർ കോൺഗ്രസിലേക്ക്</title>
        <link>https://nattuvartha.news/news/Politics/all/kerala-congress-m-split-pathanamthitta-defection</link>
        <guid>https://nattuvartha.news/news/Politics/all/kerala-congress-m-split-pathanamthitta-defection</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783312253_20091.jpg</url>
          <title>പത്തനംതിട്ടയിൽ കേരളകോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി:  നൂറോളം പേർ കോൺഗ്രസിലേക്ക്</title>
          <link>https://nattuvartha.news/news/Politics/all/kerala-congress-m-split-pathanamthitta-defection</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട: &lt;/strong&gt;കേരള കോൺഗ്രസ് എമ്മിൽ വൻ പൊട്ടിത്തെറി. ജില്ലാ വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും നൂറിലധികം പേർ പാർട്ടി വിട്ടു. ഇവർ  കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജേക്കബ്, സെക്രട്ടറി സാം ജോയിക്കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം സുനിൽ വലഞ്ചുഴി എന്നിവരുടെ നേതൃത്വത്തിലാണ് ഒരു സംഘം പ്രവർത്തകർ പാർട്ടി വിടുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ജില്ലാ പ്രസിഡന്റിന്റെ ഏകാധിപത്യ നിലപാടുകൾ ആണ് പ്രധാനമായും പ്രതിഷേധത്തിന് കാരണമായി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്കുണ്ടായ തിരിച്ചടികളിൽ ഇവർക്ക് അതൃപ്തിയുണ്ട്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-06 04:23:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിർ സ്ക്രീൻഷോട്ട് കേസ് ;ജിതിൻ ഭാസ്കറിന് ജാമ്യം</title>
        <link>https://nattuvartha.news/news/Politics/all/kaffir-screen-case-jithin-bhaskar-bail</link>
        <guid>https://nattuvartha.news/news/Politics/all/kaffir-screen-case-jithin-bhaskar-bail</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783083136_729115.jpeg</url>
          <title>കാഫിർ സ്ക്രീൻഷോട്ട് കേസ് ;ജിതിൻ ഭാസ്കറിന് ജാമ്യം</title>
          <link>https://nattuvartha.news/news/Politics/all/kaffir-screen-case-jithin-bhaskar-bail</link>
        </image>
        <description><![CDATA[&lt;p&gt;കോഴിക്കോട്: വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വി.എസ്. ബിന്ദു കുമാരിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ ജാമ്യാപേക്ഷയിൽ രണ്ട് തവണ വാദം വിധി പറയുന്നത് മാറ്റിയിരുന്നു. കേസിൽ അറസ്റ്റിലായതിന് ശേഷം ജിതിൻ ഭാസ്‌കർ കഴിഞ്ഞ 16-ാം തീയതിമുതൽ റിമാൻഡിലാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ജില്ലാ കോടതിയെ സമീപിച്ചത്.&lt;/p&gt;]]></description>
        <pubDate>2026-07-03 12:50:12</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>20 വർഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട് സെൻട്രൽ ജയിലിൽ കഴിയുന്നനേതാവ്  ഡി.വൈ.എഫ്.ഐ.കണ്ണൂർ ജില്ലാ ഭാരവാഹി</title>
        <link>https://nattuvartha.news/news/Politics/all/vk-nishad-dyfi-kannur-appointment-controversy</link>
        <guid>https://nattuvartha.news/news/Politics/all/vk-nishad-dyfi-kannur-appointment-controversy</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782970541_875830.jpg</url>
          <title>20 വർഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട് സെൻട്രൽ ജയിലിൽ കഴിയുന്നനേതാവ്  ഡി.വൈ.എഫ്.ഐ.കണ്ണൂർ ജില്ലാ ഭാരവാഹി</title>
          <link>https://nattuvartha.news/news/Politics/all/vk-nishad-dyfi-kannur-appointment-controversy</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ&lt;/strong&gt;: പോലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട് സെൻട്രൽ ജയിലിൽ കഴിയുന്ന വി.കെ. നിഷാദ് ഡി.വൈ.എഫ്.ഐ.യുടെ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്. തലശ്ശേരിയിൽ നടന്ന ജില്ലാ സമ്മേളനമാണ് നിഷാദ് ഉൾപ്പെടെയുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. സമ്മേളനത്തിൽ നിഷാദിന്റെ സന്ദേശം വായിച്ചതായാണ് വിവരം. കേസിൽ നിഷാദിനൊപ്പം ശിക്ഷിക്കപ്പെട്ട ടി.സി.വി. നന്ദകുമാറിനെ ജൂൺ അവസാനം നടന്ന സമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ. പയ്യന്നൂർ ബ്ലോക്ക് ട്രഷററായി തിരഞ്ഞെടുത്തിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;ഡി.വൈ.എഫ്.ഐ. പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരിക്കേയാണ് വി.കെ. നിഷാദിനെ 20 വർഷം തടവിനും 2.5 ലക്ഷം രൂപ പിഴയടയ്ക്കാനും തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ശിക്ഷ 10 വർഷം അനുഭവിച്ചാൽ മതി. അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം. നേതാവ് പി. ജയരാജനെ അറസ്റ്റ്‌ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയാണ് പോലീസിനുനേരേ ബോംബേറുണ്ടായത്. ശിക്ഷ വിധിക്കുമ്പോൾ പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി നിഷാദ് നാമനിർദേശപത്രിക നൽകിയിരുന്നു. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ 2025 നവംബർ 24-നാണ് കുറ്റക്കാരനായി കണ്ടെത്തിയതെങ്കിലും മത്സരരംഗത്ത് തുടരാൻ സി.പി.എം. തീരുമാനിക്കുകയായിരുന്നു.ജയിലിൽക്കിടന്ന് മത്സരിച്ച നിഷാദ് 341 വോട്ടിന്റെ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാനായിട്ടില്ല. അയോഗ്യനായി പ്രഖ്യാപിക്കാനും ഉപതിരഞ്ഞെടുപ്പ് നടത്താനും നടപടിയുമുണ്ടായിട്ടില്ല.&lt;/p&gt;]]></description>
        <pubDate>2026-07-02 05:32:20</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിർ സ്ക്രീൻ ഷോട്ട്; എം.എസ്.എഫ് നേതാവ് കാസിമിനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി</title>
        <link>https://nattuvartha.news/news/Politics/all/kafir-screenshot-kasim-removed-from-the-list-of-accused</link>
        <guid>https://nattuvartha.news/news/Politics/all/kafir-screenshot-kasim-removed-from-the-list-of-accused</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782967623_829596.jpg</url>
          <title>കാഫിർ സ്ക്രീൻ ഷോട്ട്; എം.എസ്.എഫ് നേതാവ് കാസിമിനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി</title>
          <link>https://nattuvartha.news/news/Politics/all/kafir-screenshot-kasim-removed-from-the-list-of-accused</link>
        </image>
        <description><![CDATA[&lt;p style=&quot;text-align:start;&quot;&gt;&lt;strong&gt;വടകര:&lt;/strong&gt;കാഫിർ സ്ക്രീൻ ഷോട്ട് എം.എസ്.എഫ് നേതാവ് തിരുവള്ളൂർ സ്വദേശി പുല്ലാഞ്ഞികണ്ടി പി.കെ. കാസിമിന്റെ പേരിൽ വ്യാജമായി നിർമിച്ചതാണെന്ന് വ്യക്തമായതോടെ പ്രതിപ്പട്ടികയിൽനിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അദ്ദേഹത്തെ ഒഴിവാക്കി. കാസിമിനെ ഒഴിവാക്കിയുള്ള റിപ്പോർട്ട് എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ചു.&lt;/p&gt;
&lt;p style=&quot;text-align:left;&quot;&gt;സി.പി.എം നേതാവ് സി. ഭാസ്കരനാണ് വിവാദ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട് വടകര പൊലീസിൽ ആദ്യം പരാതി നൽകിയത്. സ്ക്രീൻ ഷോട്ട് നിർമിച്ചത് കാസിം ആണെന്ന ആരോപണമുയർന്നതോടെ ഇടതു സർക്കാറിന്റെ കാലത്ത് നിയോഗിച്ച അന്വേഷണ സംഘം ചോദ്യം ചെയ്തു. നിരപരാധിത്വം തെളിയിക്കാൻ മൂന്ന് ഫോണുകളും അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ കാസിം ഹാജരാക്കി.എന്നാൽ, കാസിമിന്റെ മൊബൈൽ ഫോൺ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.പൊലീസ് അന്വേഷണം ഡി.വൈ.എഫ്.ഐ നേതാവായിരുന്ന റിബേഷ് രാമകൃഷ്ണനിലാണ് അവസാനമെത്തിയത്. ഇതോടെ കേസ് അന്വേഷണം നിലക്കുകയായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-02 04:40:36</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്;ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി</title>
        <link>https://nattuvartha.news/news/Politics/all/kafir-screenshot-case-dyfi-leader-ribesh-ramakrishnan-applies-for-anticipatory-bail</link>
        <guid>https://nattuvartha.news/news/Politics/all/kafir-screenshot-case-dyfi-leader-ribesh-ramakrishnan-applies-for-anticipatory-bail</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782784617_808714.jpg</url>
          <title>കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്;ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി</title>
          <link>https://nattuvartha.news/news/Politics/all/kafir-screenshot-case-dyfi-leader-ribesh-ramakrishnan-applies-for-anticipatory-bail</link>
        </image>
        <description><![CDATA[&lt;p&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;&lt;strong&gt;വടകര &lt;/strong&gt;&lt;/span&gt;&lt;strong&gt; :&lt;/strong&gt; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍. കേസില്‍ പ്രതി ചേര്‍ക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കെയാണ് നീക്കം.&lt;/p&gt;
&lt;p&gt;റിബേഷിന്റെ മുന്‍കൂര്‍ ജാമ്യഹരജി ജൂലൈ മൂന്നിന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. നേരത്തെ റിബേഷ് രാമകൃഷ്ണന്‍ ഡിവൈഎഫ്‌ഐ ഭാരവാഹിത്വം ഒഴിഞ്ഞിരുന്നു.ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് സ്ഥാനമാണ് റിബേഷ് ഒഴിഞ്ഞത്.ആദ്യഘട്ടത്തില്‍ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത നേതാക്കളെ ചോദ്യം ചെയ്ത കൂട്ടത്തില്‍ റിബെഷും ഉള്‍പ്പെട്ടിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-06-30 01:54:23</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പി.ജെ. ജോസഫിന് മന്ത്രിതുല്യ പദവി വേണം; അവകാശവാദവുമായി കേരള കോൺഗ്രസ്</title>
        <link>https://nattuvartha.news/news/Politics/all/kerala-congress-demands-ministerial-rank-for-pj-joseph</link>
        <guid>https://nattuvartha.news/news/Politics/all/kerala-congress-demands-ministerial-rank-for-pj-joseph</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782697137_449227.jpg</url>
          <title>പി.ജെ. ജോസഫിന് മന്ത്രിതുല്യ പദവി വേണം; അവകാശവാദവുമായി കേരള കോൺഗ്രസ്</title>
          <link>https://nattuvartha.news/news/Politics/all/kerala-congress-demands-ministerial-rank-for-pj-joseph</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഇടുക്കി: &lt;/strong&gt;കാബിനറ്റ് പദവികൾ നൽ‌കണമെന്ന ആവശ്യവുമായി യു.ഡി.എഫിൽ സമ്മർദം ശക്തമാക്കി ഘടകകക്ഷികൾ. മുതിർന്ന നേതാവായ പി.ജെ. ജോസഫിന് മന്ത്രിതുല്യ പദവി നൽകണമെന്ന് കേരള കോൺഗ്രസ് നേതാവും പാർട്ടിയുടെ ഏകമന്ത്രിയുമായ മോൻസ് ജോസഫ് ആവശ്യപ്പെട്ടു. പി.ജെ. ജോസഫിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;യു.ഡി.എഫിന്റെ ആദ്യ കൺവീനർ എന്ന നിലയിലും മുന്നണിയിലെ ഏറ്റവും മുതിർന്ന നേതാവ് എന്ന നിലയിലും കാബിനറ്റ് പദവി ജോസഫിന് സ്വാഭാവികമായും അവകാശപ്പെട്ടതാണെന്ന് മോൻസ് പറഞ്ഞു. അഞ്ച് പതിറ്റാണ്ടുകാലം നിയമസഭാംഗവുമായിരുന്നു പി.ജെ. ജോസഫ്. ആവശ്യം മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ യു.ഡി.എഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും മോൻസ് കൂട്ടിച്ചേർത്തു.പദവി ഏതെന്ന് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ഭരണപരിഷ്കാര കമീഷൻ അധ്യക്ഷസ്ഥാനം പാർട്ടി നോട്ടമിടുന്നുണ്ട്. ഭരണരംഗത്ത് ജോസഫിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന പദവി എന്നതാണ് കേരള കോൺഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്.&lt;/p&gt;]]></description>
        <pubDate>2026-06-29 01:35:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിർ സ്ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്കറിന്‍റെ ജാമ്യാപേക്ഷ തള്ളി</title>
        <link>https://nattuvartha.news/news/Politics/all/jithin-bhaskar-bail-application-rejected</link>
        <guid>https://nattuvartha.news/news/Politics/all/jithin-bhaskar-bail-application-rejected</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782201583_847514.jpeg</url>
          <title>കാഫിർ സ്ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്കറിന്‍റെ ജാമ്യാപേക്ഷ തള്ളി</title>
          <link>https://nattuvartha.news/news/Politics/all/jithin-bhaskar-bail-application-rejected</link>
        </image>
        <description><![CDATA[&lt;p&gt;വടകര :&quot;കാഫിർ സ്ക്രീൻഷോട്ട്&quot; കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിന്റെ ഉറവിടവും സ്ക്രീൻഷോട്ട് എങ്ങനെ നിർമ്മിക്കപ്പെട്ടുവെന്നും കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തെളിവുകൾ നശിപ്പിച്ചതായും ആരോപണമുണ്ട്. ഇതിനെ തുടർന്ന് കോടതി ജിതിനെ രണ്ട് ദിവസത്തേക്ക് എസ്‌ഐടി കസ്റ്റഡിയിൽ വിടുകയും ജാമ്യം നിഷേധിക്കുകയും ചെയ്തു.&lt;br&gt;&lt;br&gt;പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് ജിതിന്‍ വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിൽ രണ്ടാമതും ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നത്.&lt;/p&gt;]]></description>
        <pubDate>2026-06-23 07:57:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാലാവധി അവസാനിച്ചു ;കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു</title>
        <link>https://nattuvartha.news/news/Politics/all/Jeorge-kurian-resigned-central-minister</link>
        <guid>https://nattuvartha.news/news/Politics/all/Jeorge-kurian-resigned-central-minister</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782191608_794627.jpeg</url>
          <title>കാലാവധി അവസാനിച്ചു ;കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു</title>
          <link>https://nattuvartha.news/news/Politics/all/Jeorge-kurian-resigned-central-minister</link>
        </image>
        <description><![CDATA[&lt;p&gt;ന്യൂഡൽഹി: കേന്ദ്ര ന്യൂനപക്ഷ-ഫിഷറീസ്‌ സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭയിലെ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചിരി ക്കെയാണ് രാജി. രാഷ്ട്രപതി ദ്രൗപദി മുർമു കുര്യന്റെ രാജി സ്വീകരിച്ചു. &lt;br&gt;&lt;br&gt;&apos;പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം, ഭരണഘടനയുടെ ആർട്ടിക്കിൾ 75 ലെ വകുപ്പ് (2) പ്രകാരം, കേന്ദ്ര മന്ത്രി സഭയിൽ നിന്നുള്ള ജോർജ് കുര്യന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു&apos;രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ പറഞ്ഞു.&lt;br&gt;&lt;br&gt;മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു കുര്യൻ. കേന്ദ്ര സഹ മന്ത്രിയായതിന് പിന്നാലെ 2024 ഓഗസ്റ്റിലാണ്അദ്ദേഹത്തെ രാജ്യസഭാംഗമായി തിരഞ്ഞെടുത്തത്.&lt;/p&gt;]]></description>
        <pubDate>2026-06-23 05:10:14</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിർ സ്ക്രീൻഷോട്ട് കേസ്;ജിതിൻ ഭാസ്കരന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും</title>
        <link>https://nattuvartha.news/news/Politics/all/kafir-screenshot-case-jithin-bhaskaran-bail-plea-updates</link>
        <guid>https://nattuvartha.news/news/Politics/all/kafir-screenshot-case-jithin-bhaskaran-bail-plea-updates</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782102640_554571.jpg</url>
          <title>കാഫിർ സ്ക്രീൻഷോട്ട് കേസ്;ജിതിൻ ഭാസ്കരന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും</title>
          <link>https://nattuvartha.news/news/Politics/all/kafir-screenshot-case-jithin-bhaskaran-bail-plea-updates</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ വടകര ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സ്ക്രീൻഷോട്ട് നിർമ്മിച്ചത് ജിതിൻ ഭാസ്കർ തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതി തന്റെ ഫോണിൽ സ്ക്രീൻഷോട്ട് നിർമ്മിച്ച ശേഷം അത് റീസെറ്റ് ചെയ്ത് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്.&lt;/p&gt;
&lt;p&gt;നിലവിൽ ജിതിൻ ഭാസ്കറിന്റെ ഫോൺ റീസെറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇത് ശാസ്ത്രീയമായി തെളിയിക്കാൻ ഫോറൻസിക് ലാബിൽ നിന്നുള്ള പരിശോധനാഫലം ലഭ്യമാകേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് ദിവസം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-22 04:27:22</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പുതിയ മുഖ്യമന്ത്രി അഹങ്കാരി ;സതീശനെ വീണ്ടും രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ.</title>
        <link>https://nattuvartha.news/news/Politics/all/sukumaran-nair-again-against-vd-satheesan</link>
        <guid>https://nattuvartha.news/news/Politics/all/sukumaran-nair-again-against-vd-satheesan</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781947002_640503.jpg</url>
          <title>പുതിയ മുഖ്യമന്ത്രി അഹങ്കാരി ;സതീശനെ വീണ്ടും രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ.</title>
          <link>https://nattuvartha.news/news/Politics/all/sukumaran-nair-again-against-vd-satheesan</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ചങ്ങനാശ്ശേരി: &lt;/strong&gt;മുഖ്യമന്ത്രി വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് വീണ്ടും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്നും ഇനി കാൽപിടിക്കാൻ എൻ.എസ്.എസില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.&lt;/p&gt;
&lt;p&gt;പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് ബജറ്റ് സമ്മേളനത്തിനിടയിലുള്ള പ്രസംഗത്തിലാണ് സുകുമാരൻ നായർ മുഖ്യമന്ത്രിയെ വിമർശിച്ചത്. രണ്ടു തവണ കാണാൻ അനുമതി തേടിയിട്ടും മുഖ്യമന്ത്രി സമയം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഇൻകം ടാക്സ് ഭേദഗതിയുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച ആവശ്യപ്പെട്ടതെന്നാണ് വിവരം.സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകില്ലെന്ന് പറഞ്ഞ സതീശനെതിനെ നേരത്തെയും സുകുമാരൻ നായർ രൂക്ഷ വിമർശനം നടത്തിയിരുന്നു. പെരുന്നയിലെത്തി മണിക്കൂറുകളോളം തിണ്ണനിരങ്ങിയ ആളാണ് വി.ഡി. സതീശൻ എന്നാണ് അന്ന് സുകുമാരൻ ഇതിനു മറുപടി നൽകിയത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-06-20 09:14:21</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കെ.ബി ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽനിന്ന് പുറത്താക്കി ;അംഗത്വം പുതുക്കി നൽകിയില്ല</title>
        <link>https://nattuvartha.news/news/Politics/all/kb-ganesh-kumar-removed-nss-director-board</link>
        <guid>https://nattuvartha.news/news/Politics/all/kb-ganesh-kumar-removed-nss-director-board</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781937477_558159.jpg</url>
          <title>കെ.ബി ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽനിന്ന് പുറത്താക്കി ;അംഗത്വം പുതുക്കി നൽകിയില്ല</title>
          <link>https://nattuvartha.news/news/Politics/all/kb-ganesh-kumar-removed-nss-director-board</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ചങ്ങനാശ്ശേരി:&lt;/strong&gt; കെ.ബി ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽനിന്ന് പുറത്താക്കി. ഗണേഷ് കുമാറിന് മാത്രം ഡയറക്ടർ ബോർഡ് അംഗത്വം പുതുക്കി നൽകിയില്ല. നേരത്തെ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനിൽനിന്നും അദ്ദേഹം പുറത്തായിരുന്നു. പിന്നാലെയാണ് ഡയറക്ടർ ബോർഡ് അംഗത്വവും നഷ്ടമായത്.&lt;/p&gt;
&lt;p&gt;എൻഎസ്എസ് ഡയറക്ടർ ബോർഡിലെ ഒൻപത് പേരുടെ കാലാവധി അവസാനിച്ചിരുന്നു. ഇതിൽ എട്ടുപേരുടെ അംഗത്വം പുതുക്കിനൽകി. എന്നാൽ, ഗണേഷ് കുമാറിന്റേത് മാത്രം പുതുക്കിയില്ല. ഗണേഷിന് പകരം ബി.ആർ.കെ ബാബുവിനെയാണ് ഡയറക്ടർ ബോർഡിലേക്ക് എടുത്തിരിക്കുന്നത്.പത്തനാപുരം താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട വിവിധ ആരോപണങ്ങൾ ഗണേഷ് കുമാറിനെതിരേ ഉയർന്നിരുന്നു. പത്മ കഫെയുടെ നിർമാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടർന്ന് താലൂക്ക് യൂണിയനിൽനിന്ന് പകുതിയിലധികം അംഗങ്ങൾ രാജിവെക്കുകയും യൂണിയൻ പിരിച്ചുവിടുകയും ചെയ്തിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-06-20 06:33:10</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വപ്നപദ്ധതികളുമായി വി.ഡി. സതീശൻ സർക്കാരിന്റെ കന്നിബജറ്റ്</title>
        <link>https://nattuvartha.news/news/Politics/all/chief-minister-vd-satheesan-in-assembly-budget-presentation</link>
        <guid>https://nattuvartha.news/news/Politics/all/chief-minister-vd-satheesan-in-assembly-budget-presentation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781849783_83636.jpg</url>
          <title>സ്വപ്നപദ്ധതികളുമായി വി.ഡി. സതീശൻ സർക്കാരിന്റെ കന്നിബജറ്റ്</title>
          <link>https://nattuvartha.news/news/Politics/all/chief-minister-vd-satheesan-in-assembly-budget-presentation</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി ബജറ്റിൽ സ്വപ്നപദ്ധതികൾ ഇടംനേടി. മിഷൻ സമുദ്ര പദ്ധതിക്ക് 400 കോടി വകയിരുത്തി. കേരളത്തെ തുറമുഖ നഗരമാക്കാനും തീരദേശ വികസനവും ലക്ഷ്യമിട്ട് കേരള മാരിടൈം നയത്തിന് രൂപം നൽകുമെന്ന് സതീശൻ പ്രഖ്യാപിച്ചു.&lt;/p&gt;
&lt;p&gt;സൗജന്യ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയും വയോജനങ്ങൾക്കായി പ്രത്യേക പദ്ധതികളും കാൻസർ പ്രതിരോധത്തിനും  പകർച്ചവ്യാധി പ്രതിരോധത്തിനുമുള്ള പദ്ധതികളും ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായ ചികിത്സാച്ചെലവുകൾ പല കുടുംബങ്ങളിലും വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. ഇത്തരം ബാധ്യത ലഘൂകരിക്കുന്നതിനും കൈത്താങ്ങാകുന്നതിനുമായി എല്ലാ കുടുംബങ്ങൾക്കും 25ലക്ഷം രൂപയുള്ള സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇത് ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമാണ്. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി പത്തുകോടി രൂപ വിലയിരുത്തും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;വനിതകള്‍ക്കായി &apos;കൃഷി സഖി&apos;&lt;/p&gt;
&lt;p&gt;വനിതകള്‍ക്കായി &apos;കൃഷി സഖി - വനിതാ കര്‍ഷക വികസന പരിപാടി&apos; നടപ്പാക്കും. 2050-ഓടു കൂടി കേരളത്തെ പൂര്‍ണ്ണമായും കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ജെൻസി ആൻഡ് ന്യൂജെൻ ടെക്നോളജി&lt;/p&gt;
&lt;p&gt;ഡിജിറ്റല്‍ ധാര്‍മികത, സ്വകാര്യതയുടെ സംരക്ഷണം, സൈബര്‍ സുരക്ഷ, മാനുഷിക മൂല്യങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ട് സ്റ്റാര്‍ട്ട് അപ്പുകള്‍, ഇന്നൊവേഷന്‍ ഹബ്ബുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍ സ്മാര്‍ട്ട് വ്യവസായങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിനായി 50 കോടി രൂപ അനുവദിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ക്ഷേമ പെൻഷൻ വർധനവ് ഇല്ല&lt;/p&gt;
&lt;p&gt;ക്ഷേമ പെൻഷൻ വർധനവ് ഇല്ലാതെ വി.ഡി.സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ്. കേന്ദ്ര ഫണ്ടിലും വിമർശനമില്ല. പദ്ധതികളും പരിപാടികളും വേഗം കൂട്ടുമെന്നും ബജറ്റിൽ പരാമർശം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിൽ വർധന&lt;/p&gt;
&lt;p&gt;ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 10 ൽ നിന്ന് 15 ശതമാനം ഉയർത്തി. 20% വരെ വീര്യമുള്ള മദ്യത്തിൻറെ നികുതി പുനക്രമീകരിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മെഡിസെപ്പ് സമഗ്രമായി പരിഷ്കരിക്കും&lt;/p&gt;
&lt;p&gt;സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി. ഡിഎ, ഡിആർ എന്നിവ മുടക്കു കൂടാതെ നൽകും. അഷ്വേഡ് പെൻഷനിൽ അപാകതയുള്ളതിനെ കുറിച്ച് പഠിക്കും. മെഡിസെപ്പ് സമഗ്രമായി പരിഷ്കരിക്കും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കോട്ടയത്തെ &apos;സ്കൈ വാക്ക്&apos; പദ്ധതി നടപ്പിലാക്കും&lt;/p&gt;
&lt;p&gt;തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ പദ്ധതിയായ കോട്ടയെത്തെ &apos;സ്കൈ വാക്ക്&apos; പദ്ധതി നടപ്പിലാക്കും. ആറന്മുള വള്ളിയോടങ്ങൾക്കുള്ള ഗ്രാൻഡ് 15000 രൂപയാക്കി. സലിം കുമാർ സ്മാരകം എറണാകുളത്ത് നിർമിക്കും. ശ്രീനാരായണഗുരുവിന് ഡൽഹിയിൽ സാംസ്കാരിക കേന്ദ്രം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മലപ്പുറത്ത് ക്യാൻസർ സെൻ്റർ&lt;/p&gt;
&lt;p&gt;മലപ്പുറത്ത് ക്യാൻസർ സെൻ്റർ ആരംഭിക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടി അനുവദിച്ചു. ക്യാൻസർ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും. എസ്എംഎ ഉൾപ്പെടെയുള്ള അപൂർവ രോഗങ്ങൾക്ക് മരുന്ന് ലഭ്യമാക്കും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം ക്ഷേത്രങ്ങളിൽ തിരുപ്പതി മോഡൽ വികസനം&lt;/p&gt;
&lt;p&gt;ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം ക്ഷേത്രങ്ങളിൽ തിരുപ്പതി മോഡൽ വികസനം കൊണ്ടുവരും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പുതിയ ഭവന പദ്ധതി&lt;/p&gt;
&lt;p&gt;പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്കായി പ്രത്യേക ഭവന പദ്ധതി കൊണ്ടുവരും. ഗ്രാൻഡ് സമയബന്ധിതമായി കൊടുത്തു തീർക്കും. ഭിന്നശേഷിക്കാർക്ക് തടസരഹിത യാത്ര ഉറപ്പാക്കാൻ റാംപ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ആരോഗ്യ മേഖലയ്ക്ക് പ്രഥമ പരിഗണന&lt;/p&gt;
&lt;p&gt;തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ് പ്രവർത്ത സജ്ജമാക്കും. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് കൊണ്ടുവരും. സ്‌കൂൾ ഹെൽത്ത് ബ്രിഗേഡ് രൂപീകരിക്കും. 40 വയസ്സിന് മുകളിലുള്ളവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്താൻ പദ്ധതി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കായിക യുവജന മേഖലയ്ക്ക് 173 കോടി&lt;/p&gt;
&lt;p&gt;കായിക യുവജന മേഖലയുടെ വികസനത്തിന് 173.77 കോടി അനുവദിച്ചു. 2036 ലെ ഒളിമ്പിക്സിൽ പങ്കെടുക്കാൻ താരങ്ങളെ പ്രാപ്തമാക്കാൻ മിഷൻ 2036.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;റാഗിങ് തടയാൻ സിദ്ധാർഥിൻ്റെ പേരിൽ സംവിധാനം&lt;/p&gt;
&lt;p&gt;വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയാൻ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥിൻ്റെ പേരിൽ റാഗിംഗ് വിരുദ്ധ സ്ക്വാഡ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സ്കൂളുകളിൽ പെൺകുട്ടികൾക്ക് സൗജന്യ നാപ്കിനുകൾ&lt;/p&gt;
&lt;p&gt;എല്ലാ പെൺകുട്ടികൾക്കും സ്കൂളുകളിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകാൻ പദ്ധതി. പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് 1478.57 കോടി നീക്കിവച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരും. ഗവേഷണത്തിന് പ്രാധാന്യം നൽകും. അർഹമായ സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും&lt;/p&gt;
&lt;p&gt;ഉത്തരവാദിത്ത ടൂറിസം വിപുലീകരിക്കും. മുസിരിസ് ടൂറിസം പദ്ധതി വിപുലപ്പെടുത്താൻ 19 കോടി അനുവദിച്ചു. തീർഥാടന ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഗതാഗത മേഖലയ്ക്ക് 1578.83 കോടി&lt;/p&gt;
&lt;p&gt;ഗതാഗത മേഖലയ്ക്ക് 1578.83 കോടി അനുവദിച്ചു. തീര ദേശ ജലഗതാഗതം മെച്ചപ്പെടുത്തും. റോഡ് അപകടങ്ങൾ കുറയ്ക്കുവാനും പദ്ധതി. നികുതി വെട്ടിപ്പ് തടയാൻ ടാക്സ് ഇൻറലിജൻസ് സംവിധാനം കൊണ്ടുവരും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;വ്യവസായ മേഖലയ്ക്ക് 1115.48 കോടി&lt;/p&gt;
&lt;p&gt;പരമ്പരാഗത വ്യവസായങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്നും വ്യാവസായ മേഖലയെ മെച്ചപ്പെടുത്തുന്നതിനായി 1115. 48 കോടി അനുവദിക്കുമെന്നും മുഖ്യമന്ത്രി. പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും. മൺപാത്ര തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യം. കയർ കയറ്റുമതിക്ക് പ്രോത്സാഹനം നൽകും. കശുവണ്ടി മേഖലയ്ക്ക് 56 കോടി നീക്കി വച്ചു. വളർന്നുവരുന്ന സംരംഭങ്ങൾക്ക് ഇൻക്യുബേഷൻ സെൻ്റർ.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;എൻഡോസൾഫാൻ ബാധിത കുടുംബങ്ങളെ ഏറ്റെടുക്കും&lt;/p&gt;
&lt;p&gt;എൻഡോസൾഫാൻ ബാധിത കുടുംബങ്ങളെ സര്ക്കാർ ഏറ്റെടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇവർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും ബജറ്റിൽ. കാസറഗോഡ് മെഡിക്കൽ കോളേജിൻ്റെ അടിസ്ഥാന പ്രവർത്തന സൗകര്യങ്ങൾ മെച്ചപ്പെടുത്തും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;വിലങ്ങാട് പാക്കേജിന് 5 കോടി&lt;/p&gt;
&lt;p&gt;വിലങ്ങാട് പാക്കേജിനായി 5 കോടി ബജറ്റിൽ വകയിരുത്തി. ഇടുക്കി,വയനാട്, കാസർകോട് ജില്ലകൾക്കായി പ്രത്യേക പാക്കേജ്. വിദ്യാഭ്യാസം, ഉപജീവനം,ആരോഗ്യം എന്നിവയ്ക്ക് മുൻഗണന നൽകിയുള്ളതാണ് പാക്കേജ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാൻ ആധുനിക നടപടി&lt;/p&gt;
&lt;p&gt;മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ ആധുനിക രീതികൾ നടപ്പാക്കും. വനം വന്യജീവി സംരക്ഷണത്തിന് 243 കോടി നീക്കി വച്ചു. കടുവ, പുലി എന്നിവയുടെ ശാസ്ത്രീയ സെൻസസ് നടത്തും. ഇവയെ മാറ്റി പാർപ്പിക്കുന്നതിനുള്ള നിയമവിധേയ നടപടി സ്വീകരിക്കും&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഫിഷറീസ് വികസനത്തിന് 200 കോടി&lt;/p&gt;
&lt;p&gt;ഫിഷറീസ് വികസനത്തിനായി ബജറ്റിൽ 200 കോടി രൂപ അനുവദിച്ചു. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി 75 രൂപയാക്കി. എല്ലാ തീരദേശ നിവാസികൾക്കും പട്ടയം ലഭ്യമാക്കും. മുതലപ്പൊഴി അശാസ്ത്രീയത പരിഹരിക്കാൻ നടപടികൾ സ്വീകരിക്കും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ക്ഷീര വികസനത്തിന് ഊന്നൽ&lt;/p&gt;
&lt;p&gt;ക്ഷീര വികസനത്തിന് ബജറ്റിൽ 102.88 കോടി വകയിരുത്തി. നിലവിൽ 70 ലക്ഷം ലിറ്ററാണ് പാൽ ഉൽപാദനം. അടുത്ത മൂന്നുവർഷത്തിനുള്ളിൽ പാൽ ഉൽപാദനം ഒരുകോടി ലിറ്റർ ആക്കി ഉയർത്തും. അധികം വരുന്ന പാൽ മൂല്യ വർധിത ഉത്പന്ന നിർമാണത്തിന് ഉപയോഗിക്കും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;റബ്ബർ കർഷകർക്കാശ്വാസം; താങ്ങുവില കൂട്ടി&lt;/p&gt;
&lt;p&gt;റബ്ബറിൻ്റെ താങ്ങുവില 200ൽ നിന്നും 250 ആയി വർധിപ്പിച്ചു. കൃഷി അനുബന്ധ മേഖലയ്ക്കായി കൂടുതൽ തുക വകയിരുത്തി. നാളികേരത്തിന് പുതിയ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കും. മണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതി. 258.88 കോടി രൂപ മൃഗ സംരക്ഷണ പ്രവർത്തനത്തിന്. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. വനം വന്യജീവി സംരക്ഷണത്തിന് 243 കോടി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കെഎസ്ആർടിസിയിലെ സൗജന്യ യാത്രയ്ക്ക് 600 കോടി&lt;/p&gt;
&lt;p&gt;കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രക്കായി ബജറ്റിൽ 600 കോടി വകയിരുത്തി. മലയാളം എഐ സംരംഭത്തിനായി 10 കോടി. പട്ടിക ജാതി മേഖലയ്ക്ക് 527.68 കോടി, പട്ടിക വർഗ മേഖലയ്ക്ക് 152.52 കോടി രൂപയും അധികമായി അനുവദിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ&lt;/p&gt;
&lt;p&gt;തിരുവനന്തപുരം- കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 20 കോടി നീക്കി വച്ചു. കേരള ഗോൾഡ് ഹബ്ബിന് 10 കോടി അനുവദിച്ചു. കൊച്ചി ആലുവ പെരുമ്പാവൂർ ബെൽറ്റിനെ ഫർണിച്ചർ നിർമാണ ഹബ് ആക്കി മാറ്റും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി&lt;/p&gt;
&lt;p&gt;ഇന്ദിരാ ഗ്യാരണ്ടിയിലൊന്നായ ഒരു കുടുംബത്തിന് 25 ലക്ഷത്തിൻ്റെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കും. ഇതിൻ്റെ പ്രാരംഭ പ്രവ്ർത്തനങ്ങൾക്കായി 10 കോടി രൂപ നീക്കിവച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കൊച്ചിയിൽ ചിത്ര നഗരം&lt;/p&gt;
&lt;p&gt;സിനിമ മേഖലയെ വികസിപ്പിക്കാൻ ബജറ്റിൽ സമഗ്ര പദ്ധതി. കൊച്ചിയിൽ ചിത്രനഗരം സ്ഥാപിക്കും. ഇതിനായി 100 കോടി വകയിരുത്തി. എം.ടി. വാസുദേവൻ നായർ കൾചറൽ പാർക്ക് കോഴിക്കോട് സ്ഥാപിക്കും. ഇതിനായി കൾച്ചറൽ ടൂറിസം ട്രസ്റ്റ് രൂപീകരിക്കും. ജോൺസൻ മാഷിൻ്റെ പേരിൽ തൃശ്ശൂരിൽ മ്യൂസിക് അക്കാദമിയും ആരംഭിക്കും. കലാ സാംസ്കാരിക മേഖലയിൽ 203.9 കോടി രൂപ.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം മലബാറിൽ&lt;/p&gt;
&lt;p&gt;ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം മലബാറിൽ. ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കും. ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകും. ഇതിനായി 50 കോടി നീക്കിവച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഗ്രീൻ ഹൈഡ്രജൻ ഹബ്ബിന് 100 കോടി&lt;/p&gt;
&lt;p&gt;കേരളത്തിൻ്റെ ഭാവി ഊർജ പദ്ധതിക്ക് ഗ്രീൻ ഹൈഡ്രജൻ ഹബ്ബിന് 100 കോടി. സമഗ്രമായ ലാൻഡ് മാനേജ്മെൻറ് നയം രൂപീകരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കേരള സിൽവർ എക്കണോമി വിപുലീകരിക്കും&lt;/p&gt;
&lt;p&gt;കേരള സിൽവർ എക്കണോമി കൊണ്ടുവരും. വയോജനവകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചിരിക്കുന്നത് പത്തു കോടി. ആരോഗ്യ സ്ഥാപനങ്ങളിൽ അന്താരാഷ്ട്ര കെയർ ഗിവൺ സർട്ടിഫിക്കറ്റ് കോഴ്സുകൾ.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;വിദ്യാഭ്യാസ രംഗത്തിന് ഊന്നൽ&lt;/p&gt;
&lt;p&gt;ലോകോത്തര ഉന്നത വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കും. സ്വകാര്യ സർവകലാശാല ബില്ലിൽ കാലോചിതമായ മാറ്റം വരുത്തും. സ്വകാര്യ സർവകലാശാല ബിൽ മാറ്റം വരുത്തും. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിക്ക് 50 കോടി. കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിക്ക് 100 കോടി. റിസർച്ച് പാർക്കിന് 60 കോടി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവർക്കായി കരുതൽ മിഷൻ&lt;/p&gt;
&lt;p&gt;മാരക രോഗങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നടത്താന്‍ കഴിയാത്തവര്‍ക്കും കുട്ടികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നടത്താന്‍ കഴിയാത്ത തരത്തില്‍ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന, അര്‍ഹരായവര്‍ക്കുള്ള പദ്ധതി. ഇത്തരത്തിലുള്ളവര്‍ക്ക് സഹായം ലഭിക്കുന്നതിനായി സാങ്കേതിക വിദ്യാധഷ്ഠിത പദ്ധതിയാണ് വണ്‍ കേരള കരുതല്‍ മിഷന്‍.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;നിക്ഷേപകരെ ആകർഷിക്കാൻ &apos;ഇൻവെസ്റ്റ് കേരള&apos;&lt;/p&gt;
&lt;p&gt;നിക്ഷേപകരെ ആകർഷിക്കാൻ ഡാറ്റ അധിഷ്ഠിത ഇൻവെസ്റ്റ് കേരള തുടങ്ങും. മുഖ്യമന്ത്രി അധ്യക്ഷനും വ്യവസായ മന്ത്രി ഉപാധ്യക്ഷനുമായി ഇൻവെസ്റ്റ്മെൻ്റ് അഡ്വൈസറി സമിതി രൂപീകരിക്കും. പതിനായിരം എസ്എംഇകൾ. ഇതിനായി 100 കോടി ബജറ്റിൽ വകയിരുത്തി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സതേൺ കേരള ഇക്കണോമി കോറിഡോർ&lt;/p&gt;
&lt;p&gt;തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ഏകീകൃത സാമ്പത്തിക കേന്ദ്രമാക്കുന്ന സതേൺ കേരള ഇക്കണോമിക് കോറിഡോർ തുടങ്ങും. ഇതിൻ്റെ പഠനത്തിനായി വിദഗ്ധ ഏജൻസിയെ നിയമിക്കും. ഇതിനായി 50 കോടി നീക്കി വച്ചു. ഏവിയേഷൻ ഹബ്ബിൻറെ ആരംഭ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചിട്ടുള്ളത് 200 കോടി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കിഫ്ബി സമഗ്രമായി പരിഷ്കരിക്കും&lt;/p&gt;
&lt;p&gt;കിഫ്ബിയുടെ സമഗ്ര പരിഷ്ക്കരണം ഉണ്ടാവുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി വിദഗ്ധ സമിതിയെ നിയമിക്കുവാനും തീരുമാനം. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നിക്ഷേപം വർധിപ്പിക്കും. വൻകിട നിക്ഷേപം കൊണ്ടു വരുന്നതിലൂടെ ഖജനാവ് നിറയ്ക്കുമെന്നും ബജറ്റിൽ പരാമർശം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സ്വപ്ന പദ്ധതി &apos;മിഷൻ സമുദ്ര&apos; പ്രഖ്യാപിച്ച് മുഖ്യമന്ത്രി&lt;/p&gt;
&lt;p&gt;മിഷൻ സമുദ്ര കേരളത്തിൻ്റെ സ്വപ്ന പദ്ധതിയെന്ന് മുഖ്യമന്ത്രി. മിഷൻ സമുദ്രയ്ക്ക് നീക്കി വച്ചിരിക്കുന്നത് 400 കോടി. 5 വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും. വിഴിഞ്ഞത്ത് കപ്പൽ നിർമാണ കേന്ദ്രം സ്ഥാപിക്കും. മാരി ടൈം മ്യൂസിയത്തിന് 50 കോടി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി&lt;/p&gt;
&lt;p&gt;കേരളം നേരിടുന്നത് വലിയ സാമ്പത്തിക വെല്ലുവിളിയെന്ന് ബജറ്റ് അവതരണത്തിൽ മുഖ്യമന്ത്രി. വരുമാനത്തിൽ 20ന്റ ചെലവിടുന്നത് പലിശയ്ക്കെന്നും വിമർശനം. പുതുക്കിയ ബജറ്റ് അടുത്ത അഞ്ചുവർഷത്തെ ദിശാസൂചികയെന്നും മുഖ്യമന്ത്രി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-19 06:14:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പോക്സോ കേസിലെ പരാമർശം; എം.വി ഗോവിന്ദനെതിരെ കെ.സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തള്ളി</title>
        <link>https://nattuvartha.news/news/Politics/all/k-sudhakarans-defamation-case-against-mv-govindan-dismissed</link>
        <guid>https://nattuvartha.news/news/Politics/all/k-sudhakarans-defamation-case-against-mv-govindan-dismissed</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781773300_49137.jpg</url>
          <title>പോക്സോ കേസിലെ പരാമർശം; എം.വി ഗോവിന്ദനെതിരെ കെ.സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തള്ളി</title>
          <link>https://nattuvartha.news/news/Politics/all/k-sudhakarans-defamation-case-against-mv-govindan-dismissed</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: എം.വി ഗോവിന്ദനെതിരെ കെ.സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തള്ളി.തെളിവ് നൽകാൻ സുധാകരൻ നേരിട്ട് ഹാജരാകാതിരുന്നതോടെയാണ് കോടതി നടപടി.&lt;/p&gt;
&lt;p&gt;മോൺസൺ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ കെ.സുധാകരനും മോൺസന്റെ വീട്ടിലുണ്ടായിരുന്നു എന്ന ഗോവിന്ദന്റെ പ്രസ്താവനക്കെതിരെയാണ് കേസ് ഫയൽ ചെയ്തത്. പാർട്ടി പത്രത്തെ ഉദ്ധരിച്ചു കൊണ്ടായിരുന്നു കെ സുധാകരനെതിരേ എം.വി ഗോവിന്ദൻ ആരോപണം ഉന്നയിച്ചത്. പ്രസ്താവനയിൽ എം.വി ഗോവിന്ദൻ ഉറച്ചു നിന്നതോടെയാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ കെ. സുധാകരൻ തീരുമാനിച്ചത്.&lt;/p&gt;]]></description>
        <pubDate>2026-06-18 08:57:18</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്: യുഡിഎഫ്-പോലീസ് ഗൂഢാലോചന അവസാനിപ്പിക്കണമെന്ന് സിപിഎം</title>
        <link>https://nattuvartha.news/news/Politics/all/cpm-demands-end-to-udf-police-conspiracy</link>
        <guid>https://nattuvartha.news/news/Politics/all/cpm-demands-end-to-udf-police-conspiracy</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781760636_852532.jpg</url>
          <title>കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്: യുഡിഎഫ്-പോലീസ് ഗൂഢാലോചന അവസാനിപ്പിക്കണമെന്ന് സിപിഎം</title>
          <link>https://nattuvartha.news/news/Politics/all/cpm-demands-end-to-udf-police-conspiracy</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര: &lt;/strong&gt;കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ചു എന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമങ്ങളാണ് യുഡിഎഫ്-പോലീസ് കൂട്ടുകെട്ട്  നടത്തികൊണ്ടിരിക്കുന്നതെന്ന് സിപിഎം വടകര ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.&amp;nbsp;&lt;/p&gt;
&lt;p&gt;ഇതിന്റെ ഭാഗമായി നിരപരാധികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മണിക്കൂറുകളോളം പോലീസ് സ്റ്റേഷന്‍ വരാന്തയില്‍ കാത്ത് നിര്‍ത്തി അന്വേഷണ പ്രഹസനം തുടരുന്നതിനിടയിലാണ് ചൊവ്വാഴ്ച ജിതിന്‍ ഭാസ്‌ക്കറിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുന്നത്. നേരത്തെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണ് സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ചത് എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിച്ചത്. അദ്ദേഹത്തിനെതിരെ വ്യക്തിഹത്യ നടത്തുകയും അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ഉപരോധമേര്‍പ്പെടുത്തിയതും മറന്നിട്ടില്ല. ഒടുവില്‍ തെളിവിന്റെ അഭാവത്തില്‍ അവസാനിപ്പിച്ച കേസാണ് ഇപ്പോള്‍ സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ വീണ്ടും പൊക്കി കൊണ്ടുവന്നിട്ടുള്ളത്. വടകര എംപി ഷാഫി പറമ്പിലും കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളയുമാണ് ഈ ഗൂഢാലോചനയുടെ ആസൂത്രകര്‍.&lt;/p&gt;
&lt;p&gt;2024 ല്‍ കെ കെ ശൈലജ വടകരയിലെ സ്ഥാനാര്‍ഥിയായി വന്നതു മുതലാണ് പരാജയ ഭീതി പൂണ്ട യുഡിഎഫ് പ്രവര്‍ത്തകര്‍ ടീച്ചര്‍ക്കെതിരെ അതിനിന്ദ്യമായ രീതിയില്‍ വര്‍ഗീയ പ്രചരണം അഴിച്ചു വിട്ടത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സ്‌ക്രീന്‍ ഷോട്ട് വിവാദവും ഉയര്‍ന്നുവന്നത്. ഇതിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്‌കരന്‍മാസ്റ്ററാണ് ആദ്യമായി പോലീസില്‍ പരാതി നല്കിയത്. കെ.കെ.ശൈലജ പ്രവാചകനെ നിന്ദിച്ചുവെന്നും ലവ് ജിഹാദിനെ അനുകൂലിച്ചു എന്നെല്ലാമുള്ള വര്‍ഗീയ പ്രചരണം വ്യാപകമായി അഴിച്ചുവിട്ട യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഇതില്‍ ന്യൂമാഹി പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ ടി.എച്ച്.അസ്ലമിന് കോടതി 15,000 പിഴ വിധിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് തൊട്ടില്‍ പാലം സ്വദേശി മെല്‍വിന്‍ തോമസും ശിക്ഷിക്കപ്പെട്ടു. അതായത് വിഷലിപ്തമായ വര്‍ഗീയ പ്രചാരണം നടത്തിയവരെല്ലാം യുഡിഎഫ് നേതാക്കന്മാരായിരുന്നു. ഈ വിഷയത്തില്‍ അഴിഞ്ഞ് വീണതെല്ലാം യുഡിഎഫിന്റെ മുഖം മൂടികളായിരുന്നു. എന്നാല്‍ ഇതെല്ലാം മറച്ചുവെച്ച്സിപിഎമ്മിനെതിരെ ലീഗും കോണ്‍ഗ്രസും ഷാഫിയും പാറക്കലുമെല്ലാം നടത്തി കൊണ്ടിരിക്കുന്നപ്രചരണത്തിന്റെ പിന്നില്‍ മറ്റൊന്നാണ്.&amp;nbsp;&lt;/p&gt;
&lt;p&gt;ഡിസിസി സെക്രട്ടറിയുടെ വീട്ടുമുറ്റത്ത് ഇബ്രാഹിം ഹാജി തീ കൊളുത്തി മരിച്ച സംഭവത്തില്‍ ഉയര്‍ന്നുവന്ന കോണ്‍ഗ്രസ്-ലീഗ്-ആര്‍എംപിഐ കൂട്ടുകെട്ടിന്റെ സഹകരണ തട്ടിപ്പിനെതിരെയുള്ള ജനരോഷം മറച്ചുവെക്കുന്നതിനു വേണ്ടിയുള്ള പാഴ്ശ്രമമാണ്. വടകരയിലും പരിസരങ്ങളിലും നിലനില്ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നിക്ഷിപ്ത താല്പര്യക്കാരെ ഒറ്റപ്പെടുത്തണമെന്നും യുഡിഎഫ് ചട്ടുകമായി പ്രവര്‍ത്തിക്കുന്ന പൊലീസ് നടപടിക്കെതിരെ ശക്ത മായ ജനവികാരം ഉയര്‍ന്നു വരണമെന്നും സിപിഎം ആവശ്യപ്പെട്ടു.&lt;/p&gt;]]></description>
        <pubDate>2026-06-18 05:25:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിർ സ്‌ക്രീൻഷോട്ട്: ജി​തി​ൻ ഭാ​സ്ക​റിന്റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്</title>
        <link>https://nattuvartha.news/news/Politics/all/kafir-screenshot-case-verdict-on-dyfi-leaders-bail-plea-today-sit-to-file-custody-application</link>
        <guid>https://nattuvartha.news/news/Politics/all/kafir-screenshot-case-verdict-on-dyfi-leaders-bail-plea-today-sit-to-file-custody-application</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781753049_727917.jpg</url>
          <title>കാഫിർ സ്‌ക്രീൻഷോട്ട്: ജി​തി​ൻ ഭാ​സ്ക​റിന്റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്</title>
          <link>https://nattuvartha.news/news/Politics/all/kafir-screenshot-case-verdict-on-dyfi-leaders-bail-plea-today-sit-to-file-custody-application</link>
        </image>
        <description><![CDATA[&lt;p style=&quot;text-align:start;&quot;&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;&lt;strong&gt;വ​ട​ക​ര&lt;/strong&gt;: കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് കേ​സി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വ് ജി​തി​ൻ ഭാ​സ്ക​ര​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്.​ഐ.​ടി) വ്യാ​ഴാ​ഴ്ച വ​ട​ക​ര ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും. ജി​തി​ൻ അ​ഡ്വ. കെ.​എം. രാം​ദാ​സ് മു​ഖേ​ന ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം കേ​ട്ട കോ​ട​തി വി​ധി​പ​റ​യ​ൽ ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് വി​ഷ​യ​ത്തി​ൽ ഒ​ന്നും വെ​ളി​വാ​യി​ട്ടി​ല്ലെ​ന്നും കേ​സി​ൽ കൂ​ടു​ത​ൽ​പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​റ​സ്റ്റി​ലാ​യ​യാ​ളെ കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്താ​ൽ മാ​ത്ര​മേ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും എ​സ്.​ഐ.​ടി ന​ൽ​കി​യ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. ജി​തി​നെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന​തോ​ടെ കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ടി​ന്റെ ഉ​റ​വി​ടം ഉ​ൾ​പ്പെ​ടെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.തെ​ളി​വു​ക​ൾ മു​ഴു​വ​ൻ മാ​യ്ച്ചു​ക​ള​ഞ്ഞ സം​ഭ​വ​ത്തി​ൽ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ നി​ര​ത്തി ചോ​ദ്യം​ചെ​യ്ത് ഉ​റ​വി​ടം പു​റ​ത്തു​കൊ​ണ്ടു​വ​രാ​നാ​ണ് ശ്ര​മം.&lt;/span&gt;&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-06-18 03:20:02</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>യു.ഡി.എഫ് - പോലീസ്-മാധ്യമ ഭരണകൂട വേട്ടയ്ക്കെതിരെ പ്രതിഷേധിക്കുക; പ്രസ്താവനയുമായി ഡി വൈ എഫ് ഐ</title>
        <link>https://nattuvartha.news/news/Politics/all/dyfi-against-police-and-udf</link>
        <guid>https://nattuvartha.news/news/Politics/all/dyfi-against-police-and-udf</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781623516_261863.jpg</url>
          <title>യു.ഡി.എഫ് - പോലീസ്-മാധ്യമ ഭരണകൂട വേട്ടയ്ക്കെതിരെ പ്രതിഷേധിക്കുക; പ്രസ്താവനയുമായി ഡി വൈ എഫ് ഐ</title>
          <link>https://nattuvartha.news/news/Politics/all/dyfi-against-police-and-udf</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര:&lt;/strong&gt; വടകരയിലെ വിവാദമായ &apos;കാഫിർ സ്ക്രീൻഷോട്ട്&apos; വിഷയത്തിന്റെ മറവിൽ യുഡിഎഫ് പോലീസിന്റെയും മാധ്യമങ്ങളുടെയും ഒത്താശയോടെ നടത്തുന്ന മാധ്യമ ഭരണകൂട വേട്ടയ്ക്കെതിരെ പ്രസ്ഥാവനയുമായി  ഡി വൈ എഫ് ഐ.&lt;/p&gt;
&lt;p&gt;ഡിവൈഎഫ്ഐ പ്രവർത്തകരെ ലക്ഷ്യമിട്ട് നടക്കുന്ന ആസൂത്രിതമായ നീക്കങ്ങൾക്കെതിരെ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭരണകൂട സ്വാധീനം ഉപയോഗിച്ച് കൃത്യമായ ഗൂഢാലോചനയാണ് സംഘടനയ്ക്കും പ്രവർത്തകർക്കും എതിരെ നടക്കുന്നത്.&lt;/p&gt;
&lt;p&gt;നേരത്തെ ഈ വിഷയത്തിൽ ഡിവൈഎഫ്ഐ നേതാവായ റിബേഷ് മാസ്റ്ററാണ് പ്രതിയെന്ന രീതിയിൽ നടത്തിയ പ്രചരണങ്ങൾക്ക്‌ സമാനമായ രീതിയിലാണ് ഇപ്പോൾ മറ്റൊരു പ്രവർത്തകനെ പോലീസ് പ്രതിചേർത്തിരിക്കുന്നത്.കേവലം സോഷ്യൽ മീഡിയ പോസ്റ്റുകളുടെയും വാട്സാപ്പ് ഗ്രൂപ്പുകളിലെ സന്ദേശങ്ങളുടെയും മാത്രം അടിസ്ഥാനത്തിൽ നിരവധി ഡിവൈഎഫ്ഐ പ്രവർത്തകരെ നിരന്തരം ചോദ്യം ചെയ്യാനും കള്ളക്കേസുകളിൽ കുടുക്കാനുമാണ് ബോധപൂർവ്വമായ ശ്രമം നടക്കുന്നത്.&lt;/p&gt;
&lt;p&gt;യാതൊരുവിധ തെളിവും ഇല്ലാതെ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാരായി എന്ന കാരണത്താൽ മാത്രമാണ് പോലീസ് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ ഇത്തരത്തിൽ കള്ള കേസുകൾ ചുമത്തുന്നത്. യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനും ഡിവൈഎഫ്ഐ എന്ന സംഘടനയെയും പ്രവർത്തകരെയും സംശയത്തിന്റെ മുനയിൽ നിർത്താനും ആണ് പോലീസും യുഡിഎഫ് സംവിധാനവും ശ്രമിക്കുന്നത്. ഷാഫി പറമ്പിലിന്റെയും പാറക്കൽ അബ്ദുല്ല എംഎൽഎ യുടെയും നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന ആജ്ഞാനിവർത്തികളായി വടകരയിലെ പോലീസും എസ്ഐടി സംഘവും മാറിയിരിക്കുന്നു. തിരുവള്ളൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്ത നടപടി തികച്ചും ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണ്.യുഡിഎഫ് അധികാരത്തിൽ വന്നതിനുശേഷം പൂർണ്ണമായ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി എസ്.ഐ.ടി രൂപീകരിക്കുകയും യുഡിഎഫ് നൽകുന്ന തിരക്കഥയ്ക്ക്  അനുസരിച്ച് രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ വീണ്ടും ഡിവൈഎഫ്ഐ പ്രവർത്തകരെ മാത്രം ലക്ഷ്യമിട്ട് നീങ്ങുന്നത് അംഗീകരിക്കാനാകില്ല.&lt;/p&gt;
&lt;p&gt;ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഡിവൈഎഫ്ഐയെയും ജനമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ വേണ്ടിയുള്ള കള്ളക്കഥകളാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. നിരപരാധികളായ യുവജന പ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കി പീഡിപ്പിക്കുന്ന നീക്കങ്ങളിൽ നിന്നും പോലീസ് പിന്തിരിയണം. ഭരണകൂടത്തിന്റെ തണലിൽ നടക്കുന്ന ഈ അന്യായമായ വേട്ടയാടലും പീഡനങ്ങളും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.&lt;/p&gt;
&lt;p&gt;ഇത്തരം ഭരണകൂടവേട്ടയാടലുകൾക്കെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും അണിനിരത്തിക്കൊണ്ട്  അതിശക്തമായ സമര പ്രക്ഷോഭങ്ങൾക്ക് ഡി വൈ എഫ് ഐ നേതൃത്വം നൽകുമെന്നും ഡി വൈ എഫ് എ പ്രസ്താവനയിൽ അറിയിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-16 15:22:03</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിർ സ്ക്രീൻ ഷോട്ട്  കേസ് ; ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ</title>
        <link>https://nattuvartha.news/news/Politics/all/dyfi-leader-arrested-in-kafir-screenshot-case</link>
        <guid>https://nattuvartha.news/news/Politics/all/dyfi-leader-arrested-in-kafir-screenshot-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781610147_618199.jpg</url>
          <title>കാഫിർ സ്ക്രീൻ ഷോട്ട്  കേസ് ; ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ</title>
          <link>https://nattuvartha.news/news/Politics/all/dyfi-leader-arrested-in-kafir-screenshot-case</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര: &lt;/strong&gt;കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ.സി.പി.എം തുരുത്തി ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ വടകര മുൻ ബ്ലോക്ക് കമ്മിറ്റി അംഗവുമായ ജിതിൻ ഭാസ്കറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.&lt;/p&gt;
&lt;p&gt;ജിതിൻ ഭാസ്കർ അഡ്മിനായ വടകര സ്ക്വാഡ് വാട്സ്ആപ് ഗ്രൂപ്പിലാണ് കാഫിർ സ്ക്രീൻ ഷോട്ട് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ജിതിൻ ഉൾപ്പെടെ പത്ത് ഇടത് സൈബർ പോരാളികളാണ് വടകര സ്ക്വാഡിന്റെ അഡ്മിൻമാർ. ജിതിനെ നേരത്തെ കേസിൽ ചോദ്യം ചെയ്തിരുന്നു. പിന്നാലെ ചൊവ്വാഴ്ച വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വടകര സ്ക്വാഡിന് പിന്നാലെ റെഡ് എൻകൗണ്ടർ, പോരാളി ഷാജി തുടങ്ങിയ ഗ്രൂപ്പുകളിലേക്കും വ്യക്തികളിലേക്കും പോസ്റ്റ് പ്രചരിക്കുകയായിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-16 11:31:07</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വകാര്യ നിമിഷങ്ങൾ വരെ പകർത്തി ദുരുപയോഗം ചെയ്യുന്നു- വ്‌ളോഗർമാർക്കെതിരെ തെഹ്‌ലിയ</title>
        <link>https://nattuvartha.news/news/Politics/all/fatima-thahiliya-mla-warns-against-paparazzi-vloggers</link>
        <guid>https://nattuvartha.news/news/Politics/all/fatima-thahiliya-mla-warns-against-paparazzi-vloggers</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781593504_535495.jpg</url>
          <title>സ്വകാര്യ നിമിഷങ്ങൾ വരെ പകർത്തി ദുരുപയോഗം ചെയ്യുന്നു- വ്‌ളോഗർമാർക്കെതിരെ തെഹ്‌ലിയ</title>
          <link>https://nattuvartha.news/news/Politics/all/fatima-thahiliya-mla-warns-against-paparazzi-vloggers</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്&lt;/strong&gt;: സ്വകാര്യനിമിഷങ്ങളടക്കം പകർത്തി ദുരുപയോഗം ചെയ്യുന്ന വ്‌ളോഗർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി പേരാമ്പ്ര എംഎൽഎ ഫാത്തിമ തെഹ്‌ലിയ.&amp;nbsp;&lt;/p&gt;
&lt;p&gt;വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി പകർത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്നും അവർ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് തഹ്‌ലിയയുടെ പ്രതികരണം.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;പോസ്റ്റിന്റെ പൂർണരൂപം…&lt;/strong&gt;&lt;/p&gt;
&lt;p&gt;എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വീഡിയോ പ്രവർത്തനങ്ങളോട്:&lt;/p&gt;
&lt;p&gt;ഒരു ജനപ്രതിനിധി എന്ന നിലയിൽ, ദിവസേന നിരവധി പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് എന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. അത്തരം പരിപാടികളിൽ സംഘാടകർ ഔദ്യോഗികമായി ഫോട്ടോയും വീഡിയോ ചിത്രീകരണത്തിനുമായി ആളുകളെ ചുമതലപ്പെടുത്താറുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;എന്നാൽ, ചില സാഹചര്യങ്ങളിൽ സോഷ്യൽ മീഡിയ പോസ്റ്ററുകൾ മാത്രം അടിസ്ഥാനമാക്കി, യാതൊരു തിരിച്ചറിയൽ അടയാളങ്ങളുമില്ലാതെ “മീഡിയ” എന്ന പേരിൽ ചിലർ പരിപാടികളിൽ ഇടപെടുകയും ചിത്രീകരണങ്ങൾ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആരാണ് സംഘാടകർ നിയോഗിച്ചവർ, ആരാണ് അനധികൃതമായി ഇടപെടുന്നവർ എന്നത് പലപ്പോഴും തിരിച്ചറിയാനാകാത്ത സാഹചര്യമാണുണ്ടാകുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്ത്, വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി പകർത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ പോലും വിചിത്രവും ഉദ്ദേശ്യബോധമുള്ളതുമായ ക്യാപ്ഷനുകൾ നൽകി sensationalize ചെയ്യുകയും, അനാവശ്യ പ്രതികരണങ്ങളും നെഗറ്റിവിറ്റിയും സൃഷ്ടിക്കുകയും, അതിനെ monetise ചെയ്ത് ലാഭമാക്കുകയും ചെയ്യുന്ന പ്രവണത അതീവ അപലപനീയമാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഇത്തരം ചാനലുകൾ എന്റെ പി.ആർ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന തരത്തിൽ പ്രചരിക്കുന്ന തെറ്റിദ്ധാരണകൾക്കും യാതൊരു അടിസ്ഥാനവുമില്ലെന്ന് ഞാൻ വ്യക്തമായി അറിയിക്കുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പൊതുഇടങ്ങളിലാണെങ്കിൽ പോലും, ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്. അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. യാതൊരു code of conduct-ഉം പാലിക്കാതെ, ഒരു മൊബൈൽ ഫോണുമായി എത്തി ഒരാളുടെ സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്നത് അംഗീകരിക്കാനാവില്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഇത് എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം മാത്രമല്ല; എന്നോടൊപ്പമുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള അതിക്രമവും കൂടിയാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മനുഷ്യന്റെ സ്വകാര്യത ലംഘിക്കുകയും, ഉദ്ദേശപൂർവ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും ശ്രമിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും ഉൾക്കൊള്ളാനാവില്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഇത്തരത്തിലുള്ള പാപ്പരാസി രീതികൾ തുടർന്നാൽ, അത് വ്യക്തമായ stalking-ഉം privacy violation-ഉം ആയി കണക്കാക്കി ആവശ്യമായ നിയമനടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് വ്യക്തമാക്കുന്നു.&lt;/p&gt;]]></description>
        <pubDate>2026-06-16 07:01:47</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എൻ.ഹരിയെ റബ്ബർ ബോർഡ് ചെയർമാനായി നിയമിച്ചു</title>
        <link>https://nattuvartha.news/news/Politics/all/n-hari-appointed-rubber-board-chairman-2026</link>
        <guid>https://nattuvartha.news/news/Politics/all/n-hari-appointed-rubber-board-chairman-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781519631_707257.jpg</url>
          <title>എൻ.ഹരിയെ റബ്ബർ ബോർഡ് ചെയർമാനായി നിയമിച്ചു</title>
          <link>https://nattuvartha.news/news/Politics/all/n-hari-appointed-rubber-board-chairman-2026</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോട്ടയം:&lt;/strong&gt;  റബർ ബോർഡിന് 18 മാസത്തിന് ശേഷം സ്ഥിരം ചെയർമാൻ. ബി ജെ പി മധ്യമേഖലാ പ്രസിഡന്റ് എൻ.ഹരിയെ റബ്ബർ ബോർഡ് ചെയർമാനായി നിയമിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നൽകി വരികയായിരുന്നു. കോട്ടയം ആനിക്കാട് സ്വദേശയായ എൻ ഹരി ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്റായും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-15 10:31:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നടി ഗൗതമി അണ്ണാ ഡി.എം.കെ.യിൽനിന്ന് രാജിവെച്ചു</title>
        <link>https://nattuvartha.news/news/Politics/all/actress-gautami-resigns-from-aiadmk</link>
        <guid>https://nattuvartha.news/news/Politics/all/actress-gautami-resigns-from-aiadmk</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781495164_856425.jpg</url>
          <title>നടി ഗൗതമി അണ്ണാ ഡി.എം.കെ.യിൽനിന്ന് രാജിവെച്ചു</title>
          <link>https://nattuvartha.news/news/Politics/all/actress-gautami-resigns-from-aiadmk</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ&lt;/strong&gt;:നടി ഗൗതമി അണ്ണാ ഡി.എം.കെ.യിൽനിന്ന് രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറി പദവിയിൽനിന്നും രാജിവെക്കുന്നതായി അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്ക് അയച്ച രാജിക്കത്തിൽ ഗൗതമി അറിയിച്ചു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്നും വ്യക്തമാക്കിയിട്ടുണ്ട്.&lt;/p&gt;
&lt;p&gt;രാജിക്കത്തിന്റെ വിശദാംശങ്ങൾ ഗൗതമി എക്സിലൂടെ പുറത്തുവിട്ടു. കടുത്തവേദനയോടെയാണ് പാർട്ടി വിടുന്നതെന്നും ഇനി ജനസേവനത്തിനും സാമൂഹിക പ്രവർത്തനങ്ങൾക്കും കൂടുതൽസമയം ചെലവഴിക്കുമെന്നും ഗൗതമി അറിയിച്ചു. തനിക്ക് എല്ലാവിധപിന്തുണയും സഹകരണവും നൽകിയ അണ്ണാ ഡി.എം.കെ.യിലെ മുൻ മന്ത്രിമാർ, ഭാരവാഹികൾ, പോഷക സംഘടനകളുടെ സെക്രട്ടറിമാർ എന്നിവർക്ക് നന്ദിയും അറിയിച്ചു.&lt;/p&gt;
&lt;p&gt;അണ്ണാ ഡി.എം.കെ.യിെല മുൻ മന്ത്രിമാരും നേതാക്കളും കൂട്ടത്തോടെ പാർട്ടി വിടുന്നതിനിടയിലാണ് ഗൗതമിയുടെയും രാജി. ബി.ജെ.പി.യുമായുള്ള കാൽനൂറ്റാണ്ട് കാലത്തെ ബന്ധം ഉപേക്ഷിച്ച് 2024 ഫെബ്രുവരിയിലാണ് ഗൗതമി അണ്ണാ ഡി.എം.കെ.യിൽ ചേർന്നത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-06-15 03:41:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി, ഒരാൾ അറസ്റ്റിൽ</title>
        <link>https://nattuvartha.news/news/Politics/all/death-threats-to-chief-minister-and-family</link>
        <guid>https://nattuvartha.news/news/Politics/all/death-threats-to-chief-minister-and-family</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781319060_24947.jpg</url>
          <title>മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി, ഒരാൾ അറസ്റ്റിൽ</title>
          <link>https://nattuvartha.news/news/Politics/all/death-threats-to-chief-minister-and-family</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. തിരുവനന്തപുരം സിറ്റി പോലീസ് കമാൻഡിംഗ് സെന്ററിലെ (ഡിപിസിസി) ഔദ്യോഗിക ഫോൺ നമ്പറിലേക്കാണ് വെള്ളിയാഴ്ച വൈകിട്ട് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുക്കുകയും ചിറയിൻകീഴ് സ്വദേശി ടോണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾക്ക് മാനസിക പ്രശ്നമുള്ളതായി സംശയിക്കുന്നു.&lt;/p&gt;
&lt;p&gt;മുഖ്യമന്ത്രി വി.ഡി സതീശനെയും കുടുംബത്തെയും കൊലപ്പെടുത്തി തനിക്ക് &apos;പ്രശസ്തനാകണം&apos; എന്നാണ് ഫോൺ ചെയ്തയാൾ പറഞ്ഞത്. വി.ഡി. സതീശനെ തനിക്ക് ഇഷ്ടമല്ലെന്നും മുഖ്യമന്ത്രിക്ക് ഇപ്പോൾ നൽകിയിരിക്കുന്ന സുരക്ഷ മതിയോ എന്നും ഇയാൾ പോലീസിനോട് വെല്ലുവിളിച്ചു.ഡിപിസിസി ഡ്യൂട്ടി ഓഫീസർ സുരേഷ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.&lt;/p&gt;]]></description>
        <pubDate>2026-06-13 02:47:42</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിർ സ്ക്രീൻഷോട്ട് കേസ് ;പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി</title>
        <link>https://nattuvartha.news/news/Politics/all/dyfi-kozhikode-allegation-against-sit-kafir-screenshot-case</link>
        <guid>https://nattuvartha.news/news/Politics/all/dyfi-kozhikode-allegation-against-sit-kafir-screenshot-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781166113_607665.jpg</url>
          <title>കാഫിർ സ്ക്രീൻഷോട്ട് കേസ് ;പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി</title>
          <link>https://nattuvartha.news/news/Politics/all/dyfi-kozhikode-allegation-against-sit-kafir-screenshot-case</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്:&lt;/strong&gt; കാഫിർ സ്ക്രീൻഷോട്ട് കേസിൽ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാകമ്മിറ്റി. യു.ഡി.എഫ്. ഗവൺമെന്റ് അധികാരത്തിലെത്തിയതിനു ശേഷം എസ്.ഐ.ടിയെ കേസ് ഏൽപ്പിച്ചു. ഇതോടെ കൃത്യമായ രാഷ്ട്രീയലക്ഷ്യം വെച്ച് എസ്.ഐ.ടി പ്രവർത്തിക്കുകയാണെന്നും ഡിവൈഎഫ്ഐ നേതൃത്വം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.&lt;/p&gt;
&lt;p&gt;വടകരയിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ‘വടകര സ്ക്വാഡ്’ എന്ന ഗ്രൂപ്പിൽ ഉള്ള അംഗങ്ങളെ ഇപ്പോൾ എല്ലാ ദിവസവും വിളിപ്പിക്കുകയും അവരെ കുറ്റവാളികളാക്കി സമൂഹത്തിന് മുൻപിൽ ചിത്രീകരിക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ കുറ്റം സമ്മതിച്ചാൽ നിങ്ങളെ വിടാമെന്നും പറഞ്ഞ് സമ്മർദ്ദം ചെലുത്തുകയാണെന്നും നേതാക്കൾ ആരോപിച്ചു.&lt;/p&gt;
&lt;p&gt;അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിക്കുന്നവരുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുകയും പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന നിലയിൽ മാധ്യമങ്ങൾ വാർത്ത കൊടുക്കുകയും ചെയ്യുകയാണ്.ഫോണുകൾ പിടിച്ചുവെക്കുകയും, ദീർഘനേരം അവരെ മാധ്യമ ശ്രദ്ധ കിട്ടാൻ അവിടെ ഇരുത്തിക്കുകയും ചെയ്യുകയാണെന്നും നേതാക്കൾ പറഞ്ഞു.കാഫിർ സ്ക്രീൻഷോട്ട് വിഷയത്തിൽ ഏത് അന്വേഷണത്തോടും ഡി.വൈ.എഫ്.ഐ സഹകരിക്കും. ഡിവൈഎഫ്ഐയെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമമാണ് നടത്തുന്നത്. അന്വേഷണം തെറ്റായദിശയിലാണെന്ന് സംശയമുണ്ട്. യുഡിഎഫും യൂത്ത് കോൺഗ്രസും രചിക്കുന്ന തിരക്കഥ അനുസരിച്ചാണ് എസ്.ഐ.ടി പ്രവർത്തിക്കുന്നതെങ്കിൽ ശക്തമായ സമര പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-06-11 08:17:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വയനാട്ടിൽ സമ്പർക്കത്തിലൂടെ ഷിഗെല്ല വ്യാപിക്കുന്നതായി സംശയമെന്ന് മന്ത്രി കെ മുരളീധരൻ</title>
        <link>https://nattuvartha.news/news/Politics/all/k-muraleedharan-on-shigella-spread</link>
        <guid>https://nattuvartha.news/news/Politics/all/k-muraleedharan-on-shigella-spread</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781090916_629838.jpg</url>
          <title>വയനാട്ടിൽ സമ്പർക്കത്തിലൂടെ ഷിഗെല്ല വ്യാപിക്കുന്നതായി സംശയമെന്ന് മന്ത്രി കെ മുരളീധരൻ</title>
          <link>https://nattuvartha.news/news/Politics/all/k-muraleedharan-on-shigella-spread</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്:&lt;/strong&gt; കോളിയാടി മാർ ബസേലിയോസ് സ്‌കൂളിലെ ഷിഗെല്ല വ്യാപനം സമ്പർക്കത്തിലൂടെയാണോയെന്ന് സംശയമുള്ളതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. നിലവിൽ രോഗം നിയന്ത്രണവിധേയമാണെന്നും രണ്ട് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;കോളിയാടിയിൽ &lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;ഷിഗെല്ല രോഗവ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നോയെന്ന് ആശങ്ക ഉയരുകയാണ്&lt;/span&gt; . നേരത്തേ സ്‌കൂളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും മാത്രമാണ് രോഗലക്ഷണങ്ങൾ കണ്ടിരുന്നത്. ഇപ്പോൾ ചില കുട്ടികളുടെ ബന്ധുക്കളിലും രോഗലക്ഷണം കണ്ടതോടെയാണ് സംശയം ഉയർന്നിരിക്കുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റിയിൽ നഴ്‌സിംഗ് പോസ്റ്റ് വർദ്ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. 12 എംഎൽഎമാർ അവരുടെ ഫണ്ടിൽ നിന്ന് വെന്റിലേറ്റർ സൗകര്യമുൾപ്പെടെയൊരുക്കും. എംഎൽഎ റിയാസിന്റെ സഹായം നേരിട്ട് അഭ്യർത്ഥിക്കും.ആശുപത്രിയിലെ പീഡിയാട്രിക് ഐസിയു മൂന്നാം നിലയിലേയ്ക്ക് മാറ്റും. കോക്ളിയാർ ഇംപ്ളാന്റേഷൻ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങാൻ ഉടൻ നടപടി സ്വീകരിക്കും. വെർച്വൽ ഓട്ടോപ്‌സിക്ക് പണം കണ്ടെത്താനായി നടപടി ആരംഭിച്ചു. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രി എറണാകുളം ജനറൽ ആശുപത്രി മാതൃകയിൽ ഉയർത്തും. ധനകാര്യ വകുപ്പിനോട് കൂടുതൽ ഫണ്ട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2026-06-10 11:24:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വി. ജോയിയെ ജില്ലാ സെക്രട്ടറിയായി തിരികെ കൊണ്ടുവരുന്നതിൽ അതൃപ്തി; നേതൃയോഗത്തിൽനിന്ന് വിട്ടുനിന്ന് വി. ശിവൻകുട്ടി</title>
        <link>https://nattuvartha.news/news/Politics/all/sivankutty-skips-cpm-thiruvananthapuram-district-meeting</link>
        <guid>https://nattuvartha.news/news/Politics/all/sivankutty-skips-cpm-thiruvananthapuram-district-meeting</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781075225_350360.jpg</url>
          <title>വി. ജോയിയെ ജില്ലാ സെക്രട്ടറിയായി തിരികെ കൊണ്ടുവരുന്നതിൽ അതൃപ്തി; നേതൃയോഗത്തിൽനിന്ന് വിട്ടുനിന്ന് വി. ശിവൻകുട്ടി</title>
          <link>https://nattuvartha.news/news/Politics/all/sivankutty-skips-cpm-thiruvananthapuram-district-meeting</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;വി. ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തിരികെ കൊണ്ടുവരുന്നതിൽ മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി. ശിവൻകുട്ടിയ്ക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. ഇന്ന് നടക്കാനിരിക്കുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ അദ്ദേഹം പങ്കെടുക്കില്ലെന്നാണ് വിവരം.&amp;nbsp;&lt;/p&gt;
&lt;p&gt;തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് വി. ജോയി സെക്രട്ടറി സ്ഥാനം രാജിവെച്ചത്. തുടർന്ന് എ.എ. റഹിം എംപിക്ക് താത്കാലിക ചുമതല നൽകുകയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിൽ വി. ജോയി തന്നെ സെക്രട്ടറിയായി തിരികെ എത്തണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ഇതിനെ അനുകൂലിക്കുന്ന നിലപാടിലാണ്. എന്നാൽ വി. ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും ഇതിൽ അതൃപ്തി വ്യക്തമാക്കുകയായിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-10 07:04:07</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അനിൽ ആന്റണി കേന്ദ്രമന്ത്രിസഭയിലേക്കെന്ന് സൂചന</title>
        <link>https://nattuvartha.news/news/Politics/all/anil-antony-to-become-union-minister</link>
        <guid>https://nattuvartha.news/news/Politics/all/anil-antony-to-become-union-minister</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781071505_619281.jpg</url>
          <title>അനിൽ ആന്റണി കേന്ദ്രമന്ത്രിസഭയിലേക്കെന്ന് സൂചന</title>
          <link>https://nattuvartha.news/news/Politics/all/anil-antony-to-become-union-minister</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഡൽഹി&lt;/strong&gt;: അനിൽ ആന്റണി കേന്ദ്രമന്ത്രിസഭയിലേക്കെന്ന് സൂചന. രാജ്യസഭയിലേക്ക് അനിൽ ആന്റണിയെ പരിഗണിക്കാൻ ബിജെപി നീക്കം. ജോർജ് കുര്യന് പകരം ഒഴിവ് വരുന്ന സീറ്റ് അനിൽ ആന്റണിക്ക് നൽകിയേക്കും. സംസ്ഥാന നേതൃത്വവുമായി ആശയവിനിമയം നടത്തി. പി.കെ. കൃഷ്ണദാസിന് ഗവർണർ പദവി നൽകുന്നതും പരിഗണനയിൽ.&lt;/p&gt;
&lt;p&gt;നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രധാന പ്രൊജക്ടായ &apos;ഒരിന്ത്യ, ഒരൊറ്റ തെരഞ്ഞെടുപ്പി&apos;ൻ്റെ ദേശീയ കോർഡിനേറ്ററാണ് നിലവിൽ അനിൽ ആൻ്റണി. ഈ സാഹചര്യത്തിലാണ് ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നൊരു രാജ്യസഭാംഗമായി അനിൽ ആൻ്റണിയെ പരിഗണിക്കുന്നത്. ഡൽഹിയിലുള്ള രാജീവ് ചന്ദ്രശേഖറുമായി കേന്ദ്ര നേതൃത്വം ആശയവിനിമയം നടത്തിയിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-06-10 06:01:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വയം തിരുത്തലിനായി സി.പി.എം ; ജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കാൻ വാട്സ്ആപ്പ് നമ്പറും ഇ-മെയിലും</title>
        <link>https://nattuvartha.news/news/Politics/all/cpm election-kerala-election-review-2026-corrective-measures</link>
        <guid>https://nattuvartha.news/news/Politics/all/cpm election-kerala-election-review-2026-corrective-measures</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781021101_602247.jpg</url>
          <title>സ്വയം തിരുത്തലിനായി സി.പി.എം ; ജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കാൻ വാട്സ്ആപ്പ് നമ്പറും ഇ-മെയിലും</title>
          <link>https://nattuvartha.news/news/Politics/all/cpm election-kerala-election-review-2026-corrective-measures</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സ്വയം തിരുത്തലിനായി ജനങ്ങളുടെ അഭിപ്രായം തേടാൻ സിപിഎം തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം മുൻകൂട്ടി കാണുന്നതിൽ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് വീഴ്ചപറ്റിയെന്ന വിമർശനം അദ്ദേഹം പരസ്യമായി സമ്മതിച്ചു.&lt;/p&gt;
&lt;p&gt;കേരളത്തിന്റെ സത്പാരമ്പര്യങ്ങൾ നിലനിർത്തി മുന്നോട്ട് നയിക്കുന്നതിനും നിലവിലെ വെല്ലുവിളികളെ നേരിടുന്നതിനും പാർട്ടി അനുഭാവികൾക്കും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിനും നിർദേശങ്ങൾ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. നിർദേശങ്ങൾ അറിയിക്കുന്നതിനായി 7999477168 എന്ന വാട്സ്ആപ്പ് നമ്പറും puthuvazhikal@gmail.com എന്ന മെയിൽ ഐഡിയും ഉപയോഗപ്പെടുത്താം. ഈ കാലഘട്ടം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എങ്ങനെ വിജയകരമായി നേരിടാം എന്ന കാര്യത്തിൽ എല്ലാവർക്കും അഭിപ്രായം അറിയിക്കാം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ലോകവ്യാപകമായി ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വലതുപക്ഷ സ്വാധീനം കേരളത്തിലെ ചിന്താമണ്ഡലത്തെയും ബാധിച്ചിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ വിലയിരുത്തി. എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾ പൊതുവേ ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടിയിട്ടുണ്ടെങ്കിലും നിർമാണ മേഖലയുൾപ്പെടെയുള്ള പരമ്പരാഗത മേഖലകളിലെ ചില പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാൻ സാധിക്കാത്തത് ജനങ്ങളിൽ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. താഴെത്തട്ടിൽ നടത്തിയ പരിശോധനകളിൽ ഈ അസംതൃപ്തി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി പാർട്ടി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-09 15:59:43</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ തനിക്ക് ഇതുവരെ നോട്ടീസ് കിട്ടിയിട്ടില്ല ;പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് കെ.കെ ലതിക</title>
        <link>https://nattuvartha.news/news/Politics/all/kafir-screenshot-case-kk-lathika-sit-investigation</link>
        <guid>https://nattuvartha.news/news/Politics/all/kafir-screenshot-case-kk-lathika-sit-investigation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780990402_315770.jpg</url>
          <title>കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ തനിക്ക് ഇതുവരെ നോട്ടീസ് കിട്ടിയിട്ടില്ല ;പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് കെ.കെ ലതിക</title>
          <link>https://nattuvartha.news/news/Politics/all/kafir-screenshot-case-kk-lathika-sit-investigation</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട് :&lt;/strong&gt; കാഫിർ സ്‌ക്രീൻഷോട്ട് എസ്ഐടി അന്വേഷണത്തിന്റെ ഭാഗമായി തനിക്ക് ഇതുവരെ നോട്ടീസൊന്നും കിട്ടിയിട്ടില്ലെന്ന് മുൻ എം.എൽ.എ കെ.കെ ലതിക. ചില മാധ്യമങ്ങൾ തനിക്ക് നോട്ടീസ് നൽകുമെന്ന തരത്തിൽ വാർത്ത നൽകിയിട്ടുണ്ട്. ഇതിനെ കുറിച്ച് അറിയില്ല. ഒരുപക്ഷെ പോലീസുകാർ ഈ മാധ്യമങ്ങൾക്കായിരിക്കും നോട്ടീസ് നൽകിയിട്ടുണ്ടാവുകയെന്നും കെ.കെ ലതിക പ്രതികരിച്ചു.നോട്ടീസ് ലഭിച്ചാൽ എന്താണെന്ന് പരിശോധിച്ച് പറയാമെന്നും ലതിക പറഞ്ഞു.&lt;/p&gt;
&lt;p&gt;കഴിഞ്ഞ ദിവസമാണ് കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ എസ്.ഐ.ടി ഉദ്യോഗസ്ഥർ മൂന്നുപേരെ ചോദ്യം ചെയ്തത്. ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് കമ്മിറ്റി മുൻ പ്രസിഡന്റ് റിബേഷ് രാമകൃഷ്ണൻ, അമ്പാടിമുക്ക് സഖാക്കൾ ഫെയ്‌സ്ബുക്ക് പേജ് അഡ്മിൻ മനീഷ്, റെഡ് ബറ്റാലിയൻ വാട്‌സാപ്പ് ഗ്രൂപ്പിൽ സന്ദേശം പോസ്റ്റ് ചെയ്ത അമൽറാം എന്നിവരെയാണ് കൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ടി. മനോഹരന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തത്. കെ.കെ.ലതികയുടെ ഫെയ്സ്ബുക്ക് പേജിലും സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.കെ ലതികയെയും ചോദ്യം ചെയ്യുമെന്ന വാർത്ത പുറത്തുവന്നത്.&lt;/p&gt;]]></description>
        <pubDate>2026-06-09 07:27:46</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിർ സ്‌ക്രീൻഷോട്ട് കേസ് ;റിബേഷ് രാമകൃഷ്ണനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു</title>
        <link>https://nattuvartha.news/news/Politics/all/kafir-screenshot-case-sit-interrogates-dyfi-leader-ribesh</link>
        <guid>https://nattuvartha.news/news/Politics/all/kafir-screenshot-case-sit-interrogates-dyfi-leader-ribesh</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780902263_381062.jpg</url>
          <title>കാഫിർ സ്‌ക്രീൻഷോട്ട് കേസ് ;റിബേഷ് രാമകൃഷ്ണനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു</title>
          <link>https://nattuvartha.news/news/Politics/all/kafir-screenshot-case-sit-interrogates-dyfi-leader-ribesh</link>
        </image>
        <description><![CDATA[&lt;p&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;വടകര &lt;/span&gt; : കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ചോദ്യം ചെയ്യുന്നു. വടകര എസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ. മുൻ അന്വേഷണസംഘം നേരത്തെ റിബേഷിനെ ചോദ്യം ചെയ്തിരുന്നു.എവിടെനിന്നാണ് സ്‌ക്രീൻഷോട്ട് ലഭിച്ചതെന്ന് റിബേഷ് ഇവരോട് വെളിപ്പെടുത്തിയിരുന്നില്ല.&lt;/p&gt;
&lt;p&gt;ഭ&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;രണംമാറിയതോടെ പുതുതായി എത്തിയ എസ്ഐടി കേസിൽ അന്വേഷണം&lt;/span&gt;  വ്യാപിപ്പിച്ചു. തുടർന്നാണ് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗമായിരുന്ന ജിതിൻ ഭാസ്‌കറിലേക്ക് അന്വേഷണം എത്തിയത്. വടകര സ്ക്വാഡ് എന്ന സൈബർ ഗ്രൂപ്പിന്റെ അഡ്മിനും തിരുവള്ളൂർ സ്വദേശിയുമായ ജിതിനെ ചോദ്യം ചെയ്യാനായി കഴിഞ്ഞദിവസം വിളിച്ചുവരുത്തിയിരുന്നു.സിപിഎം അനുകൂല വാട്സാപ്പ് ഗ്രൂപ്പായ വടകര സ്ക്വാഡിൽനിന്നാണ് കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിച്ചത് എന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-08 06:59:14</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കെ.പി.സി.സി അധ്യക്ഷപദം ഒഴിയാൻ സന്നദ്ധത അറിയിച്ച് മന്ത്രി സണ്ണിജോസഫ്</title>
        <link>https://nattuvartha.news/news/Politics/all/sunny-joseph-offers-to-step-down-as-kpcc-president</link>
        <guid>https://nattuvartha.news/news/Politics/all/sunny-joseph-offers-to-step-down-as-kpcc-president</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780896843_253286.jpg</url>
          <title>കെ.പി.സി.സി അധ്യക്ഷപദം ഒഴിയാൻ സന്നദ്ധത അറിയിച്ച് മന്ത്രി സണ്ണിജോസഫ്</title>
          <link>https://nattuvartha.news/news/Politics/all/sunny-joseph-offers-to-step-down-as-kpcc-president</link>
        </image>
        <description><![CDATA[&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: കെ.പി.സി.സി അധ്യക്ഷപദം ഒഴിയാൻ സന്നദ്ധത അറിയിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്. തീരുമാനം ഹൈക്കമാൻഡിനെ അറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ കെ.പി.സി.സി, ഡി.സി.സി പുനഃസംഘടന ഉടനുണ്ടായേക്കും. ശനിയാഴ്ച ചേർന്ന കെ.പി.സി.സി വിശാലയോഗത്തിലാണ് സണ്ണിസഫ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയായ സാഹചര്യത്തിലാണ് സ്ഥാനമൊഴിയുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;അഞ്ച് ഡി.സി.സി പ്രസിഡന്‍റുമാർ എം.എൽ.എമാരായിട്ടുണ്ട്. &lt;/span&gt; അവരും സ്ഥാനമൊഴിയാമെന്ന് അറിയിച്ചു. അതിന്‍റെ അടിസ്ഥാനത്തിൽ പുനഃസംഘടന നടത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ പുനഃസംഘടന നടത്തിയപ്പോൾ കേരളത്തിൽ നടത്താതിരുന്നത് തെരഞ്ഞെടുപ്പ് സാഹചര്യമുള്ളതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്കുൾപ്പെടെ നേരത്തെ ചില നീക്കങ്ങൾ ഗ്രൂപ്പുകൾ നടത്തിയിരുന്നു. അക്കാര്യങ്ങൾകൂടി പരിശോധിച്ചാകും എ.ഐ.സി.സി തീരുമാനം.&lt;/p&gt;]]></description>
        <pubDate>2026-06-08 05:31:31</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിർ സ്ക്രീൻ ഷോട്ട് കേസ് ; ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് ഹാജരാവാൻ നോട്ടീസ്</title>
        <link>https://nattuvartha.news/news/Politics/all/kafir-screen-shot-dyfi-activists-notice-police</link>
        <guid>https://nattuvartha.news/news/Politics/all/kafir-screen-shot-dyfi-activists-notice-police</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780892358_15187.jpg</url>
          <title>കാഫിർ സ്ക്രീൻ ഷോട്ട് കേസ് ; ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് ഹാജരാവാൻ നോട്ടീസ്</title>
          <link>https://nattuvartha.news/news/Politics/all/kafir-screen-shot-dyfi-activists-notice-police</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വ​ട​ക​ര:&lt;/strong&gt; എ​സ്.​ഐ.​ടി അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സി​ൽ ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ഡി.​വൈ.​എ​ഫ്.​ഐ വ​ട​ക​ര ബ്ലോ​ക്ക് മുൻ പ്ര​സി​ഡ​ന്റ് റി​ബേ​ഷ്, മ​നീ​ഷ്, അ​തു​ൽ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​വാ​ൻ എ​സ്.​ഐ.​ടി നോ​ട്ടീ​സ് ന​ൽ​കി​യ​ത്.&amp;nbsp;&lt;/p&gt;
&lt;p&gt;വ​ട​ക​ര സ്‌​ക്വാ​ഡ് എ​ന്ന വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലൂ​ടെ​യാ​ണ് കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് ആ​ദ്യം പ്ര​ച​രി​ച്ച​ത്. റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​ന് പോ​സ്റ്റ് ല​ഭി​ച്ച​ത് ഈ ​ഗ്രൂ​പ്പി​ൽ​നി​ന്നാ​ണെ​ന്ന് എ​സ്.​ഐ.​ടി ക​ണ്ടെ​ത്തി​യി​രു​ന്നു. ​േബ്ലാ​ക്ക് ക​മ്മി​റ്റി അം​ഗമായിരുന്ന ജി​തി​ൻ ഭാ​സ്ക​ര​ൻ വ​ഴി​യാ​ണ് വ​ട​ക​ര സ്ക്വാ​ഡ് ഗ്രൂ​പ്പി​ൽ പോ​സ്റ്റ് എ​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് പ്ര​ച​രി​പ്പി​ച്ച ഗ്രൂ​പ്പു​ക​ളു​ടെ അ​ഡ്മി​ൻ​മാ​രെ മു​ഴു​വ​ൻ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം​ചെ​യ്യും. ക​ഴി​ഞ്ഞ ദി​വ​സം എ​സ്.​ഐ.​ടി ചോ​ദ്യം​ചെ​യ്ത് വി​ട്ട​യ​ച്ച ജി​തി​ൻ ഭാ​സ്ക​റി​ന്റെ മൊ​ബൈ​ൽ ഫോ​ൺ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​രു​ന്നു. ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​യ റി​ബേ​ഷി​നെ ചോ​ദ്യം​ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ഡി.​വൈ.​എ​ഫ്.​ഐ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. കഴിഞ്ഞ ദിവസം ന​ട​ന്ന ഡി.​വൈ.​എ​ഫ്.​ഐ വ​ട​ക​ര ​​േബ്ലാ​ക്ക് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ റി​ബേ​ഷി​നെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തെ വി​മ​ർ​ശി​ച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-08 04:15:09</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മന്ത്രിസഭയിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടെന്ന വാർത്ത നിഷേധിച്ച് സുരേഷ് ഗോപി</title>
        <link>https://nattuvartha.news/news/Politics/all/union-minister-of-state-suresh-gopi-denied-the-news</link>
        <guid>https://nattuvartha.news/news/Politics/all/union-minister-of-state-suresh-gopi-denied-the-news</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780709647_73252.jpg</url>
          <title>മന്ത്രിസഭയിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടെന്ന വാർത്ത നിഷേധിച്ച് സുരേഷ് ഗോപി</title>
          <link>https://nattuvartha.news/news/Politics/all/union-minister-of-state-suresh-gopi-denied-the-news</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ:&lt;/strong&gt; ഈ മാസം നടക്കുന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ തന്നെ ഒഴിവാക്കണമെന്ന തരത്തിൽ വന്ന ചാനൽ വാർത്തകളെ പരിഹസിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സിനിമകളിൽ അഭിനയിക്കാനുള്ളതിനാൽ ഈ മാസം അവസാനം നടക്കുന്ന കേന്ദ്രമന്ത്രിസഭ പുനഃസംഘടനയിൽ തന്നെ സഹമന്ത്രി സ്ഥാനത്തുനിന്നും നീക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടുവെന്ന നിലക്കുള്ള വാർത്തകൾ വന്നിരുന്നു. ഇതിനെതിരെയാണ് ഫേസ്ബുക്കിലൂടെ സഹമന്ത്രിയുടെ പരിഹാസം.&lt;/p&gt;
&lt;p&gt;കേന്ദ്രമന്ത്രിസഭ പുനഃസംഘടന നടക്കാനിരിക്കെ സഭയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സുരേഷ് ഗോപി. പെട്രോളിയം-പ്രകൃതി വാതക, ടൂറിസം വകുപ്പുകളുടെ കേന്ദ്രസഹമന്ത്രിയാണ് സുരേഷ് ഗോപി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;ഫേസ്ബുക്ക് കുറിപ്പ്&lt;/strong&gt;&lt;/p&gt;
&lt;p&gt;സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു.... നിങ്ങള്‍ അറിഞ്ഞിരുന്നോ ?&lt;/p&gt;
&lt;p&gt;ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ...&lt;/p&gt;
&lt;p&gt;സത്യം അറിയാൻ ഒരൊറ്റ ക്ലിക്ക് മതി. അതുകൊണ്ട് ഇത്തരം &apos;സിനിമാ കഥകൾ&apos; വിശ്വസിച്ച് ആരും സമയം കളയരുത്.&lt;/p&gt;
&lt;p&gt;​വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോട്...&lt;/p&gt;
&lt;p&gt;&quot;ലത് ശരിയല്ല... ഇനിയെങ്കിലും മാറ്റണം !&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-06 01:31:19</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;നിരവധി സിനിമകൾ പൂർത്തിയാക്കാനുണ്ട്&apos; ;കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന് സുരേഷ്‌ഗോപി</title>
        <link>https://nattuvartha.news/news/Politics/all/suresh-gopi-demands-removal-from-union-cabinet</link>
        <guid>https://nattuvartha.news/news/Politics/all/suresh-gopi-demands-removal-from-union-cabinet</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780645139_478973.jpg</url>
          <title>&apos;നിരവധി സിനിമകൾ പൂർത്തിയാക്കാനുണ്ട്&apos; ;കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന് സുരേഷ്‌ഗോപി</title>
          <link>https://nattuvartha.news/news/Politics/all/suresh-gopi-demands-removal-from-union-cabinet</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി&lt;/strong&gt;: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ സഭയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി സുരേഷ്‌ഗോപി. പെട്രോളിയം-പ്രകൃതി വാതക, ടൂറിസം വകുപ്പുകളുടെ കേന്ദ്രസഹമന്ത്രിയാണ് സുരേഷ് ഗോപി. തന്നെ മന്ത്രിസഭയിൽ നിന്നൊഴിവാക്കണമെന്ന ആവശ്യം അദ്ദേഹം പ്രധാനമന്ത്രിയെയും അമിത്ഷ അടക്കമുള്ള നേതാക്കളെയും അറിയിച്ചതായാണ് റിപ്പോർട്ട്. &lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;2024 തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് വൻഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്.&lt;/span&gt;  കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബി.ജെ.പി എംപിയാണ് അദ്ദേഹം.&lt;/p&gt;
&lt;p&gt;നിരവധി സിനിമകൾ പൂർത്തിയാക്കാനുണ്ട് എന്ന ആവശ്യം മുൻനിർത്തിയാണ് തീരുമാനം എന്നാണ് വിവരം. മന്ത്രിയായ ശേഷം സിനിമ ചെയ്യാനാകാത്ത സാഹചര്യം ഉണ്ടെന്നും നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചു. ഈ മാസം പകുതിയോടെ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും സമാന ആവശ്യം സുരേഷ് ഗോപി മുന്നോട്ടുവെച്ചിരുന്നു. തനിക്ക് സിനിമാ അഭിനയം തുടരണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ വരുമാനം നല്ല നിലയില്‍ നിലച്ചു. പാര്‍ട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താന്‍. തന്നെയൊന്ന് കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണമെന്ന് ആഗ്രഹമുണ്ടെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-05 07:34:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഫോൺ എടുക്കാത്ത ഉന്നത നേതാവ്,നേരിട്ടത് അവഗണന ;പരോക്ഷ വിമർശനവുമായി വിനോദിനി ബാലകൃഷ്ണൻ</title>
        <link>https://nattuvartha.news/news/Politics/all/vinodini-balakrishnan-cpm-leadership-criticism</link>
        <guid>https://nattuvartha.news/news/Politics/all/vinodini-balakrishnan-cpm-leadership-criticism</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780632254_721493.jpg</url>
          <title>ഫോൺ എടുക്കാത്ത ഉന്നത നേതാവ്,നേരിട്ടത് അവഗണന ;പരോക്ഷ വിമർശനവുമായി വിനോദിനി ബാലകൃഷ്ണൻ</title>
          <link>https://nattuvartha.news/news/Politics/all/vinodini-balakrishnan-cpm-leadership-criticism</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ഉന്നംവെച്ച് പരോക്ഷവിമർശനവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. കോടിയേരിയുടെ മരണശേഷം സിപിഎം ഉന്നത നേതൃത്വത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയെന്ന് വിനോദിനി പറയുന്നു. ആവശ്യത്തിന് വിളിച്ചാൽ പിബി അംഗം ഫോൺ എടുക്കാറില്ല. തങ്ങളെ നേതാക്കൾ തിരിഞ്ഞു പോലും നോക്കിയില്ലെന്ന് പച്ചക്കുതിര മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനോദിനി പറഞ്ഞു.&lt;/p&gt;
&lt;p&gt;കോടിയേരി വിട്ടുപോയതിന് ശേഷം പാർട്ടി നേതൃത്വത്തിലുള്ളവരുടെ സമീപനത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌ ആണ് വിനോദിനി മറുപടി നൽകിയത്. മരണവും സംസ്കാരവും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി. നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ നേതൃത്വത്തിൽനിന്ന് പിന്നെ ആരും ബന്ധപ്പെട്ടിട്ടില്ല. ‘നീ ഓക്കേയാണോ, ഞങ്ങളൊക്കെ കൂടെയുണ്ട്’ എന്നു പോലും പറഞ്ഞിട്ടില്ല. സാധാരണ പ്രവർത്തകരെക്കുറിച്ചല്ല ഞാന് പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സഹദുഃഖം പങ്കിടുകയും ചെയ്യണമെന്നല്ല. സ്വന്തം പോക്കറ്റിലുള്ള ഫോൺ എടുത്ത് ഒന്നു സംസാരിക്കാൻപോലും ആർക്കും തോന്നാത്ത ഒരു കാലമായി ഇത് മാറിയോ. പ്രധാനപ്പെട്ട ഒരു കാര്യം പറയാൻവേണ്ടി പാർട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാൻ വിളിച്ചിട്ടും ഫോൺ എടുത്തില്ല, തിരിച്ചു വിളിച്ചതുമില്ല. വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ആഭ്യന്തരമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവും ആയിരുന്ന കോടിയേരിയുടെ മരണം നടന്ന നാലു വർഷത്തിനിടയിൽ എനിക്കുണ്ടായ അനുഭവമാണ് ചൂണ്ടിക്കാണിക്കുന്നത്. കുടുംബത്തോടുള്ള സമീപനമാണ് പറയുന്നത്. ഇത് എന്റെ മാത്രം അനുഭവമായിരിക്കുമോ, അതോ എല്ലാരംഗത്തും ഒരു സന്ദർഭത്തിൽ സ്ത്രീകൾ ആരുമില്ലാതാവുന്ന അവസ്ഥയിൽ എത്തിച്ചേരുന്നതാണോ?- വിനോദിനി ബാലകൃഷ്ണൻ പറഞ്ഞു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പേര് പറയാത്ത ആ നേതാവ് പിണറായി വിജയനായിരിക്കും എന്ന് വായനക്കാർ ധരിക്കുമെന്ന ചോദ്യകർത്താവിന്റെ ചോദ്യത്തിന്; അല്ല എന്നായിരുന്നു മറുപടി. വിജയേട്ടൻ വിളിച്ചാൽ ഫോൺ എടുക്കുകയും അപ്പോൾ പറ്റിയില്ലെങ്കിൽ തിരിച്ചുവിളിക്കുകയും ചെയ്യുന്ന ആളാണ്. ഞാൻ ഉദ്ദേശിച്ചത് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കേരളത്തിലെ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്ന നേതാവിനെക്കുറിച്ചാണ്.&lt;/p&gt;
&lt;p&gt;കോടിയേരിയുടെ മരണത്തിനുശേഷം അതിന്റെ ചടങ്ങുകളെല്ലാം കഴിഞ്ഞതിനിപ്പുറം ഈ നാലുവർഷത്തിനിടയിൽ അദ്ദേഹമൊരിക്കലും എന്നെ ഫോണിൽപ്പോലും ബന്ധപ്പെട്ടിട്ടില്ല. ഇക്കാലത്തിനിടയിൽ വല്ലപ്പോഴും ഞാൻ അങ്ങോട്ട് വിളിച്ചാൽ ഫോൺ എടുക്കാറുമില്ല- വിനോദിനി ബാലകൃഷ്ണൻ പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-06-05 03:46:43</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇന്ധന വിലവർധനയും വിലക്കയറ്റവും; സിപിഐ എം ജനകീയ പ്രക്ഷോഭം ഇന്ന്‌</title>
        <link>https://nattuvartha.news/news/Politics/all/cpim-protest-kerala-against-fuel-price-hike-and-inflation</link>
        <guid>https://nattuvartha.news/news/Politics/all/cpim-protest-kerala-against-fuel-price-hike-and-inflation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780545686_835556.jpg</url>
          <title>ഇന്ധന വിലവർധനയും വിലക്കയറ്റവും; സിപിഐ എം ജനകീയ പ്രക്ഷോഭം ഇന്ന്‌</title>
          <link>https://nattuvartha.news/news/Politics/all/cpim-protest-kerala-against-fuel-price-hike-and-inflation</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി സിപിഐ എം നേതൃത്വത്തിൽ നടത്തുന്ന ജനകീയ പ്രക്ഷോഭം ഇന്ന്. കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിലാണ് പ്രതിഷേധ സമരം സംഘടിപ്പിക്കുക.&amp;nbsp;&lt;/p&gt;
&lt;p&gt;അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ജനകീയ പ്രക്ഷോഭം. കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിലോ തെരഞ്ഞെടുക്കുന്ന സ്ഥലത്തോ ആയിരിക്കും സമരം നടക്കുക.&lt;/p&gt;
&lt;p&gt;ഇന്ധന നികുതി വേണ്ടെന്നുവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ കന്റോൺമെന്റ്‌ ഹ‍ൗസിൽനിന്ന്‌ സൈക്കിളിൽ നിയമസഭയിലേക്ക്‌ സമരം നയിച്ച ഇപ്പോഴത്തെ വി ഡി സതീശൻ വിലക്കയറ്റത്തിൽ ഇപ്പോഴും പഠനം നടത്തുന്നതേയുള്ളു. രണ്ടാഴ്‌ചയ്‌ക്കിടെ നാല്‌ തവണ ഇന്ധന വിലവർധിച്ചിട്ടും മുഖ്യമന്ത്രി നിശ്ശബ്ദത തുടരുകയാണ്. ഇത് അവസാനിപ്പിച്ച് ജനകീയ തീരുമാനങ്ങളെടുക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-04 03:57:10</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇനി സഹയാത്രികനല്ല പാർട്ടിയുടെ ഭാഗം ;സിപിഎമ്മിൽ അംഗത്വമെടുത്ത് കെ.ടി ജലീലും ഭാര്യയും</title>
        <link>https://nattuvartha.news/news/Politics/all/kt-jaleel-joins-cpim-membership-2026</link>
        <guid>https://nattuvartha.news/news/Politics/all/kt-jaleel-joins-cpim-membership-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780472959_574507.jpg</url>
          <title>ഇനി സഹയാത്രികനല്ല പാർട്ടിയുടെ ഭാഗം ;സിപിഎമ്മിൽ അംഗത്വമെടുത്ത് കെ.ടി ജലീലും ഭാര്യയും</title>
          <link>https://nattuvartha.news/news/Politics/all/kt-jaleel-joins-cpim-membership-2026</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം:&lt;/strong&gt; സിപിഎമ്മിൽ അംഗത്വമെടുത്ത് മുൻമന്ത്രി കെ.ടി. ജലീലും ഭാര്യ ഫാത്തിമയും. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പാർട്ടിയുടെ ഭാഗമായതിനെ കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നത്. ഇനി സഹയാത്രികനല്ല പാർട്ടിയുടെ ഭാഗം എന്നാണ് കുറിപ്പിന്റെ തലക്കെട്ട്.&lt;/p&gt;
&lt;p&gt;&lt;strong&gt;കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഇനി സഹയാത്രികനല്ല&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പാർട്ടിയുടെ ഭാഗം&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;എന്റെ പൊതുജീവിതത്തിൽ വലിയ താങ്ങും തണലും നൽകിയ പാർട്ടിയാണ് സി.പി.ഐ(എം). 2006-ൽ തുടങ്ങിയ ആത്മബന്ധം രണ്ടു പതിറ്റാണ്ടിനിടയിൽ ഒരു ഘട്ടത്തിലും ദുർബലമായിട്ടില്ല. സഹയാത്രികനായിരിക്കെ പാർട്ടി സെക്രട്ടറിയായ സ: പിണറായി വിജയൻ നയിച്ച 2 സംസ്ഥാന ജാഥയിലും, ഗോവിന്ദൻ മാസ്റ്റർ നയിച്ച ഒരു ജാഥയിലും ഈയുള്ളവനെ അംഗമാക്കിയ സി.പി.ഐ(എം) എന്നിലർപ്പിച്ച വിശ്വാസം വളരെ വലുതാണ്. ഒരാളുടെയും പിന്നാലെ നടക്കാതെയും ഒരാളെക്കൊണ്ടും ശുപാർശ ചെയ്യിക്കാതെയും മലപ്പുറം ജില്ലയിൽ നിന്ന് തുടർച്ചയായി 4 പ്രാവശ്യം എം.എൽ.എയും അഞ്ചുവർഷം മന്ത്രിയുമാക്കിയ പാർട്ടിയോട് എക്കാലവും ഞാൻ കടപ്പെട്ടിരിക്കും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തെ തുടർന്ന് വിമർശന ശരങ്ങൾ ഒരുപാട് ഏറ്റുവാങ്ങേണ്ടി വന്ന സി.പി.ഐ(എം), വലതുപക്ഷ പിന്തിരിപ്പൻമാരാലും വർഗ്ഗീയ ശക്തികളാലും നഖശിഖാന്തം എതിർക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വർഗ്ഗീയ ഫാഷിസ്റ്റുകൾ ഫണം വിടർത്തി ആടുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ മുഴുവൻ ജനങ്ങളുടെയും ഒരു പൊതു പ്ലാറ്റ്‌ഫോമൊരുക്കി ആശയ രംഗത്തും കർമ്മ മേഖലയിലും അക്ഷരാർത്ഥത്തിൽ പൊരുതിനിൽക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളാണ്. ഇടതുപക്ഷ ചേരി ദുർബലമായാൽ ആത്യന്തികമായി നഷ്ടം സംഭവിക്കുക ദുർബല ജനവിഭാഗങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കുമാണെന്ന സത്യം പകൽവെളിച്ചം പോലെ വ്യക്തമാണ്. പശ്ചിമബംഗാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദുർബലമായപ്പോൾ ഉണ്ടായ ടി.എം.സിയുടെ ആയുസ്സ് വെറും 15 വർഷമാണ്. ഇപ്പോൾ അവിടം ഭരിക്കുന്നത് ബി.ജെ.പിയാണ്. സമാന സാഹചര്യം കേരളത്തിൽ ഉണ്ടാകാതിരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഊർജസ്വലതയോടെ നിലനിൽക്കണം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കാപട്യക്കാരും അഭിനേതാക്കളും കളം നിറഞ്ഞാടുന്ന സമകാലിക രാഷ്ട്രീയത്തിൽ ജീവിത സാഹചര്യങ്ങൾ രൂപപ്പെടുത്തിയ ശൈലി പിന്തുടരുന്നത് കൊണ്ടു മാത്രം വിമർശിക്കപ്പെടുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ. ഇതര രാഷ്ട്രീയ പാർട്ടി നേതാക്കളുമായും പ്രവർത്തകരുമായും തുലനം ചെയ്യുമ്പോൾ നാട്ടുകാരെ പറ്റിക്കാതെയും ധാർമ്മിക ബോധം സ്വജീവിതത്തിൽ പ്രയോഗവൽക്കരിച്ചും പൊതുരംഗത്ത് പ്രവർത്തിക്കുന്നവരാണ് മഹാഭൂരിഭാഗം കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവർത്തകരും. അപവാദമുണ്ടാകാം. ഞാൻ നിഷേധിക്കുന്നില്ല. അത്തരക്കാർ പക്ഷെ ന്യൂനാൽ ന്യൂനപക്ഷമാണ്. അതു തെളിഞ്ഞാൽ അവരെ മാറ്റി നിർത്താൻ മടി കാണിക്കാത്തവരാണ് ഇടതുപക്ഷ കക്ഷികൾ. മറ്റു രാഷ്ട്രീയ പാർട്ടികളെ അപേക്ഷിച്ച് തരികിടക്കാരും തട്ടിപ്പൻമാരും ഏറ്റവും കുറഞ്ഞ പാർട്ടിയാണ് കമ്മ്യൂണിസ്റ്റു പാർട്ടി എന്നർത്ഥം. വ്യക്തി വിശുദ്ധിയുടെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. കറകളഞ്ഞ മതേതരവാദികളുമാണ് അവർ. ഇതെല്ലാം എനിക്കു ബോദ്ധ്യമായ കാര്യങ്ങളാണ്. ആരും പറഞ്ഞു തന്നതല്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മതാചാരങ്ങൾ പിന്തുടരുന്ന ഒരു വിശ്വാസിക്ക് സി.പി.ഐ(എം)മ്മിൽ മെമ്പർഷിപ്പെടുക്കാൻ കഴിയില്ലെന്നും അത്തരക്കാർ മതത്തിൽ നിന്ന് പുറത്താണെന്നുമുള്ള വാദമുയർത്തി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുക്കുന്നതിൽ നിന്ന് ഹൈന്ദവ-മുസ്ലിം-ക്രൈസ്തവ വിശ്വാസികളെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങൾ അതതു വിഭാഗങ്ങളിലെ വർഗ്ഗീയ വിഷം ചീറ്റുന്നവർ നാട്ടിൽ പ്രചരിപ്പിക്കുന്ന അത്യന്തം അപകടകരമായ അവസ്ഥ കാണാതിരുന്നു കൂട. ലോകത്തുള്ള എല്ലാ വർഗ്ഗീയ-ജാതീയ- സങ്കുചിത ശക്തികളും ഒരുമിക്കുന്ന ഏക ബിന്ദു, കമ്മ്യൂണിസ്റ്റ് പാർട്ടികളെ ക്ഷയിപ്പിക്കുക എന്നിടത്താണ്. അതിനെതിരായ ശക്തമായ പ്രതിരോധവും കൂടിയാണ് സി.പി.ഐ(എം)മ്മിൽ അംഗത്വമെടുക്കാനുള്ള ഞങ്ങളുടെ തീരുമാനം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഒരാൾക്ക് നല്ല വിശ്വാസിയും നല്ല കമ്മ്യൂണിസ്റ്റുകാരനുമാകാൻ കഴിയുമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച പലരുമുണ്ട്. ലോക മുതലാളിത്വത്തിനെതിരെ ഇറാനും ചൈനയും റഷ്യയും ഉത്തര കൊറിയയും ഒരുമിച്ചു നിൽക്കുന്ന കാഴ്ച ആരെയാണ് ആവേശം കൊള്ളിക്കാത്തത്? ലോക ഫാസിസത്തിനെതിരായി കമ്മ്യൂണിസ്റ്റുകാരും വിശ്വാസികളും ഒരുമിച്ച് പടുത്തുയർത്തിയിരിക്കുന്ന ഐക്യനിര എല്ലാ &apos;മുൻധാരണ&apos;കളെയും കീഴ്‌മേൽ മറിച്ചിരിക്കയാണ്. ഇന്ത്യയിലും സമാന വേദികൾ ഉയർന്നു വരേണ്ടത് അനിവാര്യമാണ്. മതങ്ങളുടെയും മതചിഹ്നങ്ങളുടെയും പവിത്രത ജീവിതത്തിൽ പകർത്താതെ അവയെ ചൂഷണോപാധിയാക്കി സാധാരണ ജനങ്ങളെ പറ്റിച്ച് ധനസമ്പാദനം നടത്തുകയും അധികാരം കയ്യാളുകയും ആഢംഭരത്തിൽ ആറാടുകയും ചെയ്യുന്ന വിദ്വേഷ പ്രചാരകരോടുള്ള വിയോജിപ്പു കൂടിയാണ് എന്റെയും സഹധർമ്മിണിയുടെയും പാർട്ടി പ്രവേശം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പ്രസ്ഥാനത്തിന്റെ സമൃദ്ധ കാലത്ത് ഏതു പാർട്ടിയിൽ ചേരാനും ഒരുപാടുപേർ കാണും. എന്നാൽ പാർട്ടി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ പാർട്ടിയുടെ കൂടെ നിൽക്കുന്ന നിസ്വാർത്ഥരായ ലക്ഷക്കണക്കിന് സഖാക്കൾക്കൊപ്പം അവരിൽ ഒരാളായി നിൽക്കാതെ മാറി നിന്നാൽ സമൂഹത്തോട് ചെയ്യുന്ന കൊടിയ അപരാധമാകും അത്. കർഷകരും തൊഴിലാളികളും അധസ്ഥിതരും സ്ത്രീകളും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളും സാധാരണക്കാരും സർക്കാർ ജീവനക്കാരും ചെറുകിട കച്ചവടക്കാരും വ്യാപാരികളും അദ്ധ്യാപകരും വ്യവസായികളും പ്രൊഫഷണലുകളും വിദ്യാസമ്പന്നരും ബുദ്ധിജീവികളും വിദ്യാർത്ഥികളും യുവാക്കളും പ്രവാസികളും കുട്ടികളും മദ്ധ്യവയസ്‌കരും വയോജനങ്ങളും എല്ലാ ജാതിമതസ്ഥരും അടങ്ങുന്ന കൂട്ടായ്മയിൽ അണിചേരുക എന്നത് ഓരോ മനുഷ്യ സ്‌നേഹിയുടെയും ജീവിത ധർമ്മമാണെന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം. ആ മഹത്തായ ദൗത്യമാണ് പാർട്ടി അംഗങ്ങളാകുന്നതിലൂടെ സഫലമാകുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-03 07:47:00</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വി മുരളീധരൻ കാണിച്ചത് അങ്ങേയറ്റം തരംതാണതും വിവേചനപരവുമായ നടപടിയെന്ന് വി ശിവൻകുട്ടി</title>
        <link>https://nattuvartha.news/news/Politics/all/v-sivankutty-condemns-v-muraleedharan-mla-behavior-kattela-school</link>
        <guid>https://nattuvartha.news/news/Politics/all/v-sivankutty-condemns-v-muraleedharan-mla-behavior-kattela-school</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780383857_18969.jpg</url>
          <title>വി മുരളീധരൻ കാണിച്ചത് അങ്ങേയറ്റം തരംതാണതും വിവേചനപരവുമായ നടപടിയെന്ന് വി ശിവൻകുട്ടി</title>
          <link>https://nattuvartha.news/news/Politics/all/v-sivankutty-condemns-v-muraleedharan-mla-behavior-kattela-school</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;കട്ടേല മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുരുന്നുകളോട് വി. മുരളീധരൻ എം.എൽ.എ കാണിച്ചത് അങ്ങേയറ്റം തരംതാണതും വിവേചനപരവുമായ നടപടിയാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇത് അങ്ങേയറ്റം പ്രതിഷേധാർഹവും ലജ്ജാവഹവുമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.&lt;/p&gt;
&lt;p&gt;പട്ടികജാതി-പട്ടികവർഗ, പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വെച്ച്, അവിടുത്തെ വിദ്യാർത്ഥികളെ ഇത്രത്തോളം അവഹേളിക്കാൻ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി നൽകുന്നതിന് പകരം, അവരെ അപമാനിക്കുന്ന രീതിയിൽ മേശപ്പുറത്തേക്ക് മിഠായി തട്ടിയിട്ട് അത് എടുത്തു കഴിക്കാൻ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മയുടെ ഉത്തമ ഉദാഹരണമാണ്. കുട്ടികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതും അവരുടെ മനസ്സിൽ വലിയ ആഘാതം ഉണ്ടാക്കുന്നതുമായ ഇത്തരം പ്രവൃത്തികൾ ഒരു പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഏറ്റവും ഗൗരവകരമായ കാര്യം, ഈ സംഭവസമയത്ത് ഉദ്ഘാടകയായ മന്ത്രി അവിടെ ഉണ്ടായിരുന്നിട്ടും, ഒരു ജനപ്രതിനിധിയുടെ ഈ ധിക്കാരപരമായ നടപടിയെ തടയാനോ തിരുത്താനോ അവർ തയ്യാറായില്ല എന്നതാണ്. കുട്ടികളുടെ സംരക്ഷണത്തിനും അന്തസ്സിനും വേണ്ടി നിലകൊള്ളേണ്ട ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി, കുട്ടികൾക്ക് നേരെ ഇത്തരമൊരു അനാദരവ് കാട്ടുമ്പോൾ അത് നിശബ്ദമായി നോക്കി നിന്നത് അതീവ ഗുരുതരമായ വീഴ്ചയാണ്. കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ് അവിടെ ഇത്തരമൊരു മോശം പ്രവണതയ്ക്ക് കൂട്ടുനിന്നത് എന്നത് പ്രതിഷേധാർഹമാണ്.സമൂഹത്തിന്റെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്നുള്ള കുട്ടികളോട് കാണിച്ച ഈ വിവേചനം ഒരുതരത്തിലും പൊറുക്കാനാവില്ല. ഈ സംഭവത്തിൽ എം.എൽ.എ മാപ്പു പറയണമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.&lt;/p&gt;]]></description>
        <pubDate>2026-06-02 06:40:51</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കെ.ടി. ജലീൽ സി.പി.എം അംഗത്വത്തിലേക്ക്</title>
        <link>https://nattuvartha.news/news/Politics/all/ex-minister-kt-jaleel-seeks-cpm-membership</link>
        <guid>https://nattuvartha.news/news/Politics/all/ex-minister-kt-jaleel-seeks-cpm-membership</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780378751_454326.jpg</url>
          <title>കെ.ടി. ജലീൽ സി.പി.എം അംഗത്വത്തിലേക്ക്</title>
          <link>https://nattuvartha.news/news/Politics/all/ex-minister-kt-jaleel-seeks-cpm-membership</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം:&lt;/strong&gt; ഇടത് സ്വതന്ത്രനായി നാലുതവണ നിയമസഭയിലെത്തിയ മുൻ മന്ത്രി കെ.ടി. ജലീൽ സി.പി.എം അംഗത്വത്തിലേക്ക്. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ, അംഗത്വമെടുക്കാനുള്ള ഔദ്യോഗിക സന്നദ്ധത അദ്ദേഹം ജില്ല നേതൃത്വത്തെ അറിയിച്ചു.&lt;/p&gt;
&lt;p&gt;മുൻകാലങ്ങളിൽ മുസ്‍ലിം ലീഗിന്റെ യുവജന വിഭാഗമായ യൂത്ത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ജലീൽ, നേതൃത്വവുമായുള്ള കടുത്ത ഭിന്നതയെത്തുടർന്നാണ് പാർട്ടി വിട്ടത്. തൊട്ടുപിന്നാലെ 2006ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ, ലീഗ് അതികായൻ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ജലീൽ 8781 വോട്ടിന്റെ അട്ടിമറി വിജയം നേടി രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചു.&lt;/p&gt;
&lt;p&gt;കുറ്റിപ്പുറം മണ്ഡലം പുനർനിർണയത്തെത്തുടർന്ന് ഇല്ലാതായതോടെ തവനൂരിലേക്ക് മാറിയ ജലീൽ, 2011, 2016, 2021 വർഷങ്ങളിൽ തുടർച്ചയായി നിയമസഭയിലെത്തി. ഒന്നാം പിണറായി സർക്കാറിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ, ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി വന്നതോടെ സർക്കാറിന്റെ കാലാവധി തീരാറായ ഘട്ടത്തിൽ അദ്ദേഹം രാജിവെച്ചിരുന്നു.2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയോട് പരാജയപ്പെട്ടതോടെ ജലീലിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് തടയിടപ്പെട്ടു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-02 05:36:23</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറായി ഷാനിമോൾ ഉസ്‌മാൻ തിരഞ്ഞെടുക്കപ്പെട്ടു</title>
        <link>https://nattuvartha.news/news/Politics/all/shanimol-osman-elected-as-kerala-legislative-assembly-deputy-speaker</link>
        <guid>https://nattuvartha.news/news/Politics/all/shanimol-osman-elected-as-kerala-legislative-assembly-deputy-speaker</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780375632_113381.jpg</url>
          <title>നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറായി ഷാനിമോൾ ഉസ്‌മാൻ തിരഞ്ഞെടുക്കപ്പെട്ടു</title>
          <link>https://nattuvartha.news/news/Politics/all/shanimol-osman-elected-as-kerala-legislative-assembly-deputy-speaker</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറായി കോൺഗ്രസിന്റെ ഷാനിമോൾ ഉസ്‌മാനെ തിരഞ്ഞെടുത്തു. 99 വോട്ടുകളാണ് ലഭിച്ചത്. സിപിഐയിലെ മുഹമ്മദ് മൊഹ്‌സിന് 34 വോട്ടുകൾ ലഭിച്ചു. ബിജെപി എംഎൽഎമാർ ഉൾപ്പെടെ നാലുപേർ വോട്ട് ചെയ്‌തില്ല. ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു വോട്ടെടുപ്പ്. സ്‌പീക്കറെ മാറ്റി നിർത്തി സ്വതന്ത്രർ ഉൾപ്പെടെ യുഡിഎഫിന് 101 സീറ്റുള്ളതിനാൽ ഷാനിമോൾ ഉസ്‌മാൻ വിജയിക്കുമെന്ന് നേരത്തേ ഉറപ്പായിരുന്നു.&lt;/p&gt;
&lt;p&gt;അതേസമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ തുടങ്ങും. അന്തരിച്ച മുൻ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്‌‌ണൻ, മുൻ എംപി കെ പി ധനപാലൻ, മുൻ മന്ത്രി ടി യു കുരുവിള എന്നിവർക്ക് നിയമസഭ ചരമോപചാരം അർപ്പിക്കും. പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും ഇന്ന് സഭയിലെത്തും.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-02 04:44:39</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>3 വർഷത്തിനുശേഷം ബിനീഷ് കോടിയേരിക്ക് പാർട്ടിയിൽ അംഗത്വം</title>
        <link>https://nattuvartha.news/news/Politics/all/bineesh-kodiyeri-reinstated-cpm-membership</link>
        <guid>https://nattuvartha.news/news/Politics/all/bineesh-kodiyeri-reinstated-cpm-membership</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780028220_518737.jpg</url>
          <title>3 വർഷത്തിനുശേഷം ബിനീഷ് കോടിയേരിക്ക് പാർട്ടിയിൽ അംഗത്വം</title>
          <link>https://nattuvartha.news/news/Politics/all/bineesh-kodiyeri-reinstated-cpm-membership</link>
        </image>
        <description><![CDATA[&lt;p&gt;തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും മുതിർന്ന പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് മൂന്ന് വർഷത്തിനുശേഷം അംഗത്വം പുതുക്കിനൽകി സിപിഎം. നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായതോടെ പിണറായി വിജയൻ ഇടപെട്ടാണ് അംഗത്വം നൽകിയത്.&lt;/p&gt;
&lt;p&gt;ഈ ആവശ്യവുമായി നാലുതവണയാണ് ബിനീഷ് സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നത്. എന്നാൽ അപ്പോഴെല്ലാം അപേക്ഷ നിരസിക്കുന്ന നിലപാടാണ് സിപിഎം എടുത്തിരുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;ഇത് വലിയ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ലഹരിക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് പാർട്ടി ബിനീഷിന്റെ അംഗത്വം റദ്ദാക്കിയത്. തുടർന്ന്, 2023-ൽ കേസിൽ നിന്നും പൂർണമായും കുറ്റവിമുക്തനായി. എന്നാൽ അതിനുശേഷവും പാർട്ടി അംഗത്വം പുതുക്കിനൽകാൻ തയ്യാറായിരുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കാരണമാണ് അംഗത്വം പുതുക്കിനൽകാതിരുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ജില്ലാ നേതൃത്വം ഇടപെട്ട് നാലുതവണയാണ് അംഗത്വം പുനഃസ്ഥാപിക്കാനുള്ള അപേക്ഷ നൽകിയത്. എന്നിട്ടും സംസ്ഥാന നേതൃത്വം ഈ അപേക്ഷ പരിഗണിച്ചിരുന്നില്ല. ആലോചിച്ച് ചെയ്യാം എന്ന് മറുപടിയാണ് പാർട്ടി സെക്രട്ടറിയിൽ നിന്നും കിട്ടിയിരുന്നത്. മൂന്നുവർഷങ്ങൾക്ക് ശേഷമാണ് ബിനീഷിന് അംഗത്വം പുതുക്കിനൽകാൻ ഇപ്പോൾ പാർട്ടി തീരുമാനിച്ചിരിക്കുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-29 04:10:42</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കർണാടകയിൽ നേതൃമാറ്റം ;മുഖ്യമന്ത്രി പദവിയിൽനിന്നും രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ</title>
        <link>https://nattuvartha.news/news/Politics/all/siddaramaiah-resigns-karnataka-cm-leadership-transition-</link>
        <guid>https://nattuvartha.news/news/Politics/all/siddaramaiah-resigns-karnataka-cm-leadership-transition-</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779949947_819951.jpg</url>
          <title>കർണാടകയിൽ നേതൃമാറ്റം ;മുഖ്യമന്ത്രി പദവിയിൽനിന്നും രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ</title>
          <link>https://nattuvartha.news/news/Politics/all/siddaramaiah-resigns-karnataka-cm-leadership-transition-</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബെംഗളൂരു:&lt;/strong&gt; കർണാടക മുഖ്യമന്ത്രി പദവിയിൽനിന്നും രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽവിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്. സിദ്ധരാമയ്യയുടെ വീട്ടിൽവെച്ച് നടന്ന ഈ പ്രാതലിനെ &apos;അനൗദ്യോഗിക മന്ത്രിസഭായോഗം&apos; എന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചത്.&lt;/p&gt;
&lt;p&gt;നിലവിൽ ചേരിതിരിഞ്ഞുനിൽക്കുന്ന സമീപനം ഉപേക്ഷിച്ച് ഡി.കെ. ശിവകുമാറിന് പരിപൂർണ പിന്തുണ നൽകണം എന്നുകൂടി അദ്ദേഹം സഹമന്ത്രിമാരോടും പാർട്ടി പ്രവർത്തകരോടും ആവശ്യപ്പെട്ടതായാണ് വിവരം. ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് ഇനി ഔദ്യോഗിക നടപടി ക്രമങ്ങൾ മാത്രമേ ബാക്കിയുള്ളൂ.സിദ്ധരാമയ്യ രാജിവെച്ചതോടെ വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരും. ഇതിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നിയമസഭാകക്ഷിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കും.&lt;/p&gt;]]></description>
        <pubDate>2026-05-28 06:28:19</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മുഷ്ടി ചുരുട്ടി പിണറായി വിജയൻ; ഇഡി റെയ്ഡിന് പിന്നാലെ ചിത്രം പങ്കുവച്ച് പ്രതിപക്ഷ നേതാവ്</title>
        <link>https://nattuvartha.news/news/Politics/all/pinarayi-vijayans-facebook-on-ed-raid-</link>
        <guid>https://nattuvartha.news/news/Politics/all/pinarayi-vijayans-facebook-on-ed-raid-</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779946180_607194.jpg</url>
          <title>മുഷ്ടി ചുരുട്ടി പിണറായി വിജയൻ; ഇഡി റെയ്ഡിന് പിന്നാലെ ചിത്രം പങ്കുവച്ച് പ്രതിപക്ഷ നേതാവ്</title>
          <link>https://nattuvartha.news/news/Politics/all/pinarayi-vijayans-facebook-on-ed-raid-</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ഇഡി റെയ്ഡിന് പിന്നാലെ പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള തന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇഡി റെയ്ഡിനെ തുട‌ർന്ന് സംസ്ഥാനത്ത് സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മുഖ്യമന്ത്രിയും പാർട്ടി പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ രംഗത്തെത്തിയത്. ഫേസ്ബുക്കിലെ തന്റെ ഔദ്യോഗിക പേജിലാണ് ചിത്രം പങ്കുവച്ചത്.&lt;/p&gt;
&lt;p&gt;ചിത്രത്തിൽ പിണറായി വിജയന് സമീപം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമുണ്ട്&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-28 05:28:17</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അവർ ഇത്തരമൊരു പരിശോധന ആഗ്രഹിക്കാൻ തുടങ്ങിയിട്ട്  ഏറെക്കാലമായി ;ഇ. ഡി വേട്ടയിൽ പ്രതികരിച്ച് പിണറായി വിജയൻ</title>
        <link>https://nattuvartha.news/news/Politics/all/pinarayi-vijayan-about-ed-raid</link>
        <guid>https://nattuvartha.news/news/Politics/all/pinarayi-vijayan-about-ed-raid</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779877571_590232.jpg</url>
          <title>അവർ ഇത്തരമൊരു പരിശോധന ആഗ്രഹിക്കാൻ തുടങ്ങിയിട്ട്  ഏറെക്കാലമായി ;ഇ. ഡി വേട്ടയിൽ പ്രതികരിച്ച് പിണറായി വിജയൻ</title>
          <link>https://nattuvartha.news/news/Politics/all/pinarayi-vijayan-about-ed-raid</link>
        </image>
        <description><![CDATA[&lt;p&gt;തിരുവനന്തപുരം: തന്റെ വീട്ടിൽ കയറി ഇത്തരമൊരു പരിശോധന നടത്താൻ കേന്ദ്ര ഏജൻസി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായെന്നും ഇത് പെട്ടെന്നുണ്ടായ ഒന്നല്ലെന്നും കരുതിക്കൂട്ടിയുള്ളതാണെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ. രാഹുൽ ഗാന്ധിയടക്കമുള്ള പലർക്കും വലിയ മനഃസംതൃപ്തി നൽകുന്ന കാര്യമാണ് സംഭവിച്ചതെന്നും തങ്ങളുടെ പാർട്ടിക്കാരല്ലാത്തവരുടെ നേരെ ഇഡി ആക്രമണം നടന്നോട്ടെയെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;. &quot;എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നില്ല&quot; എന്ന് മുൻപ് പരസ്യമായി ചോദിച്ച രാഹുൽ ഗാന്ധിയെപ്പോലുള്ളവർക്ക് ഇത് സന്തോഷം നൽകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ പ്രതിപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ ബിജെപി ഗവൺമെന്റ് കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.&lt;/p&gt;]]></description>
        <pubDate>2026-05-27 10:22:23</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബി.ബി.ഗോപകുമാർ എൻഡിഎ നിയമസഭാ കക്ഷി നേതാവ്</title>
        <link>https://nattuvartha.news/news/Politics/all/chathannoor-mla-bb-gopakumar-appointed-nda-kerala-assembly</link>
        <guid>https://nattuvartha.news/news/Politics/all/chathannoor-mla-bb-gopakumar-appointed-nda-kerala-assembly</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779873250_591888.jpg</url>
          <title>ബി.ബി.ഗോപകുമാർ എൻഡിഎ നിയമസഭാ കക്ഷി നേതാവ്</title>
          <link>https://nattuvartha.news/news/Politics/all/chathannoor-mla-bb-gopakumar-appointed-nda-kerala-assembly</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt;  നിയമസഭയിലെ എന്‍ഡിഎ നിയമസഭാ കക്ഷി നേതാവായി ചാത്തന്നൂര്‍ എംഎല്‍എ ബി.ബി.ഗോപകുമാറിനെ തിരഞ്ഞെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം സ്പീക്കര്‍ സ്ഥാനത്തേക്കും ഗോപകുമാര്‍ മത്സരിച്ചിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഗോപകുമാര്‍ പാര്‍ട്ടിയുടെ മേഖലാ പ്രസിഡന്റും എസ്എന്‍ഡിപി യോഗം ചാത്തന്നൂര്‍ യൂണിയന്‍ പ്രസിഡന്റുമാണ്. ചാത്തന്നൂര്‍ എസ്എന്‍ ട്രസ്റ്റ് സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകനുമാണ്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-27 09:05:32</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കണ്ണൂരിലും കോഴിക്കോടും റെയ്ഡ് അവസാനിച്ചു; ഉദ്യോഗസ്ഥരെ കൂകി വിളിച്ച് പാർട്ടി പ്രവർത്തകർ</title>
        <link>https://nattuvartha.news/news/Politics/all/cpm-protested-after-the-ed-raided-pinarayi-vijayan-house</link>
        <guid>https://nattuvartha.news/news/Politics/all/cpm-protested-after-the-ed-raided-pinarayi-vijayan-house</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779872540_436976.jpg</url>
          <title>കണ്ണൂരിലും കോഴിക്കോടും റെയ്ഡ് അവസാനിച്ചു; ഉദ്യോഗസ്ഥരെ കൂകി വിളിച്ച് പാർട്ടി പ്രവർത്തകർ</title>
          <link>https://nattuvartha.news/news/Politics/all/cpm-protested-after-the-ed-raided-pinarayi-vijayan-house</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ&lt;/strong&gt;: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെയും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും വസതികളിലെ റെയ്ഡ് അവസാനിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കണ്ണൂരിൽ പിണറായിയുടെ വീടിന് മുന്നിലെത്തിയ സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും കൂവി വിളിച്ചു. സിപിഎം നേതാക്കളായ ഇ.പി.ജയരാജൻ, എം.വി.ജയരാജൻ, പി.ജയരാജൻ,കെ.കെ.രാഗേഷ്,ശിവദാസൻ തുടങ്ങിയ നേതാക്കൾ കണ്ണൂർ പിണറായിയിലെ വീടിന് മുന്നിലുണ്ട്.&lt;/p&gt;
&lt;p&gt;കോഴിക്കോട് മുഹമ്മദ് റിയാസിന്റെ വീടിന് മുന്നിലെത്തിയ സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരുടെ കാർ തടഞ്ഞെങ്കിലും നേതാക്കൾ ഇടപ്പെട്ട് വിട്ടയച്ചു. പ്രതിഷേധ മുദ്രാവാക്യങ്ങളുയർന്നു. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് തുടരുകയാണ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്.&lt;/p&gt;]]></description>
        <pubDate>2026-05-27 08:54:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഡി കെ ശിവകുമാ‌ർ കർണാടക മുഖ്യമന്ത്രിയാകും</title>
        <link>https://nattuvartha.news/news/Politics/all/dk-shivakumar-to-be-karnatakas-next-chief-minister</link>
        <guid>https://nattuvartha.news/news/Politics/all/dk-shivakumar-to-be-karnatakas-next-chief-minister</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779864927_885340.jpg</url>
          <title>ഡി കെ ശിവകുമാ‌ർ കർണാടക മുഖ്യമന്ത്രിയാകും</title>
          <link>https://nattuvartha.news/news/Politics/all/dk-shivakumar-to-be-karnatakas-next-chief-minister</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബംഗളൂരു: &lt;/strong&gt;ഡി കെ ശിവകുമാ‌ർ കർണാടക മുഖ്യമന്ത്രിയാകും. ഈയാഴ്ച തന്നെ നിലവിലെ മുഖ്യമന്ത്രിയായ സിദ്ധരാമയ്യ രാജിവയ്ക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഉപമുഖ്യമന്ത്രിയാണ് ഡികെ ശിവകുമാർ. മുഖ്യമന്ത്രി പദവി ഒഴിഞ്ഞാൽ സിദ്ധരാമയ്യയ്‌ക്ക് രാജ്യസഭാ സീറ്റ് ലഭിച്ചേക്കും.&amp;nbsp;&lt;/p&gt;
&lt;p&gt;സിദ്ധരാമയ്യയുടെ മകനെ മന്ത്രിയാകുമെന്നും റിപ്പോർട്ടുണ്ട്. പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ അടുത്തയാഴ്ച ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.ഇന്നലെ ഡൽഹിയിൽ സിദ്ധരാമയ്യ, ഡി കെ ശിവകുമാർ എന്നിവരുമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ,രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർ ആറ് മണിക്കൂർ ചർച്ച നടത്തിയിരുന്നു. സിദ്ധരാമയ്യയോട് രാജിവയ്‌ക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായാണ് വിവരം.സിദ്ധരാമയ്യ സർക്കാർ ഈ മാസം മൂന്ന് വർഷം പൂർത്തിയാക്കിരുന്നു. 2023 മേയ് 20നാണ് അധികാരത്തിലേറിയത്. 2023ൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രി പദം ആദ്യ രണ്ടര വർഷം സിദ്ധരാമയ്യയ‌്ക്കും ശേഷം ശിവകുമാറിനും നൽകുമെന്ന ഫോർമുലയാണ് ഹൈക്കമാൻഡ് ആവിഷ്‌കരിച്ചത്. എന്നാൽ രണ്ടരവർഷം കഴിഞ്ഞിട്ടും സിദ്ധരാമയ്യ ഒഴിയാതിരുന്നതോടെ ശിവകുമാർ പ്രതിഷേധം തുടങ്ങുകയായിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-05-27 06:46:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പിണറായി വിജയന്റെ വീടുകളിലെ റെയ്ഡ്; വൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഎം</title>
        <link>https://nattuvartha.news/news/Politics/all/cpm-protests-ed-raids-pinarayi-vijayan-residence</link>
        <guid>https://nattuvartha.news/news/Politics/all/cpm-protests-ed-raids-pinarayi-vijayan-residence</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779863561_798039.jpg</url>
          <title>പിണറായി വിജയന്റെ വീടുകളിലെ റെയ്ഡ്; വൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഎം</title>
          <link>https://nattuvartha.news/news/Politics/all/cpm-protests-ed-raids-pinarayi-vijayan-residence</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നതിൽ പ്രതിഷേധിച്ച് പ്രവർത്തകരോട് തെരുവിൽ പ്രതിഷേധം നടത്താൻ ആഹ്വാനം ചെയ്ത് സിപിഎം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏരിയ-ലോക്കൽ മേഖലകളിലടക്കം ജനകീയ പ്രതിഷേധം നടത്തുന്നതിനൊപ്പം മുഴുവൻ ബ്രാഞ്ചുകളിലും പന്തംകൊളുത്തി പ്രതിഷേധം നടത്താൻ തീരുമാനിച്ചതായും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. അടിയന്തര സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോവിന്ദൻ.&amp;nbsp;&lt;/p&gt;
&lt;p&gt;റെയ്ഡ് നടക്കുന്ന പിണറായി വിജയന്റെ തിരുവനന്തപുരത്തേയും കണ്ണൂരിലെയും വീടിന് മുന്നിലും റിയാസിന്റെ കോഴിക്കോട്ടെ വീടിന് മുന്നിലും നേതാക്കളും പ്രവർത്തകരുമെത്തി പ്രതിഷേധം നടത്തി വരികയാണ്. റെയ്ഡിലൂടെ നടത്തുന്നത് പിണറായിക്കെതിരെയുള്ള ആക്രമണമല്ലെന്നും സിപിഎമ്മിനെതിരെയുള്ള ആക്രമണമാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. വീണാ വിജയൻ മകളായി എന്നതിന്റെ പേരിൽ പിണറായിക്കെതിരെ കേസെടുക്കാനാകില്ലെന്നും ഗോവിന്ദൻ പറഞ്ഞു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&apos;വീണാ വിജയൻ മകളായി പോയി എന്നതിന്റെ പേരിൽ അച്ഛന്റെ പേരിൽ കേസെടുക്കാൻ ഇഡിക്ക് കഴിയില്ല. കേസ് അന്വേഷിക്കാനാണ് ഹൈക്കോടതി പറഞ്ഞിട്ടുള്ളത്. അതിന്റെ പേരിലാണ് റെയ്ഡ് നടക്കുന്നത്. വലിയ സഹനവും കടന്നാക്രമണവും സഹിച്ചുകൊണ്ടാണ് പിണറായി മുഖ്യമന്ത്രിവരെ ആയത്. പിണറായിക്കെതിരെയുള്ള കേസായി കാണുന്നില്ല. പാർട്ടിക്കെതിരെയുള്ള കടന്നാക്രമണത്തിന്റെ ഏറ്റവും അവസാനത്തെ ആയുധമാണ്. സിപിഎം ഇതിനെ ചെറുത്താണ് മുന്നോട്ട് പോയിട്ടുള്ളത്. ജനകീയമായും നിയമപരമായും ഇതിനെ പ്രതിരോധിക്കും. ഒരു ആഹ്വാനവുമില്ലാതെ ജനങ്ങൾ തെരുവിലിറങ്ങിയ സ്ഥിതിയാണുള്ളത്. പാർട്ടിയെ തകർക്കാനുള്ള ശ്രമങ്ങൾ പിണറായി വിജയനെ തകർത്തുകൊണ്ടാണ് സാധിക്കുക എന്നതുകൊണ്ട് അതിനെ പ്രതിരോധിക്കും&apos; എം.വി.ഗോവിന്ദൻ പറഞ്ഞു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പിണറായിയെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും ഈ ആക്രമണത്തിലൂടെ ദുർബലപ്പെടുത്താമെന്നാണ് കരുതുന്നുവെങ്കിൽ അവർക്ക് തെറ്റി. അങ്ങനെ ദുർബലപ്പെടുന്ന ഒരാളല്ല പിണറായിയും ദുർബലപ്പെട്ട് പോകുന്ന പ്രസ്ഥാനവുമല്ല സിപിഎമ്മെന്നും ഗോവിൻ കൂട്ടിച്ചേർത്തു.&lt;/p&gt;
&lt;p&gt;സിഎംആർഎൽ-എക്‌സാലോജിക് കരാർ നിയമപരമായിട്ടാണ്. ഇപ്പോഴത്തെ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരുടെ പേരിലും ആരോപണം ഉയർന്നിരുന്നു. അവർക്കെതിരെ അന്വേഷണമില്ല. എല്ലാ അന്വേഷണത്തോടും പൂർണ്ണമായും സഹകരിക്കുന്ന നിലപാടാണ് വീണാ വിജയൻ സ്വീകരിച്ചിട്ടുള്ളത്. ഇത്തരത്തിൽ സഹകരിച്ച് മുന്നോട്ട് പോകുന്ന വേളയിലാണ് ഇത്തരത്തിലുള്ള കടന്നാക്രമണം പ്ലാൻ ചെയ്തിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-27 06:22:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>‘ഒരു കപ്പ്‌ എടുക്കട്ടെ... കപ്പ്‌, കപ്പേ’; പിണറായിയുടെ വീട്ടിലെ ഇ.ഡി റെയ്ഡിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ</title>
        <link>https://nattuvartha.news/news/Politics/all/rahul-mocks-pinarayis-id-raid-at-his-house</link>
        <guid>https://nattuvartha.news/news/Politics/all/rahul-mocks-pinarayis-id-raid-at-his-house</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779863113_534873.jpg</url>
          <title>‘ഒരു കപ്പ്‌ എടുക്കട്ടെ... കപ്പ്‌, കപ്പേ’; പിണറായിയുടെ വീട്ടിലെ ഇ.ഡി റെയ്ഡിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ</title>
          <link>https://nattuvartha.news/news/Politics/all/rahul-mocks-pinarayis-id-raid-at-his-house</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിന് പിന്നാലെ രൂക്ഷ പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ.&amp;nbsp;&lt;/p&gt;
&lt;p&gt;കൈയിൽ പത്രവും ചുവന്ന കപ്പുമായി ഇരിക്കുന്ന സ്വന്തം ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് &quot;ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ...&quot; എന്നാണ് രാഹുൽ കുറിച്ചത്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിന്‍റെ ഈ പരിഹാസത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-05-27 06:17:49</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇ.ഡി. റെയ്ഡ്; സംസ്ഥാനവ്യാപക പ്രതിഷേധവുമായി സി.പി.എം</title>
        <link>https://nattuvartha.news/news/Politics/all/ed-raids-pinarayi-vijayan-veena-vijayan-cpm-emergency-meet</link>
        <guid>https://nattuvartha.news/news/Politics/all/ed-raids-pinarayi-vijayan-veena-vijayan-cpm-emergency-meet</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779862249_359853.jpg</url>
          <title>ഇ.ഡി. റെയ്ഡ്; സംസ്ഥാനവ്യാപക പ്രതിഷേധവുമായി സി.പി.എം</title>
          <link>https://nattuvartha.news/news/Politics/all/ed-raids-pinarayi-vijayan-veena-vijayan-cpm-emergency-meet</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന്റേതുൾപ്പെടെയുള്ള വീടുകളിലും സി.എം.ആർ.എൽ. ഓഫീസുകളിലും തുടരുന്ന ഇ.ഡി. റെയ്ഡിൽ സംസ്ഥാന വ്യാപക പ്രതിഷേധം. രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കുമെന്ന് സി.പി.ഐ.എം. നേരത്തേ പ്രതികരിച്ചിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;സംഭവത്തിൽ യു.ഡി.എഫ്. സർക്കാരിന്റെ പങ്ക് സംശയിച്ചും സി.പി.എം. നേതൃത്വം രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെ ലക്ഷ്യംവെച്ചുള്ള ആക്രമണത്തിൽ ഭയപ്പെട്ട് പിന്നോട്ടുപോകില്ലെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അറിയിച്ചു.മാസപ്പടി കേസുമായി ബന്ധപ്പെട്ട് കേരളത്തിലും കർണാടകയിലുമായി 12 ഇടങ്ങളിലാണ് ഇ.ഡി. പരിശോധന നടക്കുന്നത്. രാവിലെ ആറുമുതൽ തുടങ്ങിയ പരിശോധന നാല് മണിക്കൂർ പിന്നിട്ടു. പിണറായിയുടെ തിരുവനന്തപുരത്തെ വാടകവീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും റെയ്ഡ് നടക്കുന്നു. പിണറായിയേയും വീണ വിജയനേയും ഇ.ഡി. ചോദ്യം ചെയ്യുകയാണെന്നാണ് വിവരം.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-27 06:03:47</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബിജെപിയും കോൺഗ്രസും ചേർന്നുള്ള ഒരു സംയുക്ത ഓപ്പറേഷന്റെ തുടക്കമാണ് ഇഡി റെയ്ഡ്;വിമർശനവുമായി  പി. ജയരാജൻ</title>
        <link>https://nattuvartha.news/news/Politics/all/p-jayarajan-alleges-bjp-congress-plot-behind-pinarayi-vijayan-ed-raid</link>
        <guid>https://nattuvartha.news/news/Politics/all/p-jayarajan-alleges-bjp-congress-plot-behind-pinarayi-vijayan-ed-raid</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779861193_760674.jpg</url>
          <title>ബിജെപിയും കോൺഗ്രസും ചേർന്നുള്ള ഒരു സംയുക്ത ഓപ്പറേഷന്റെ തുടക്കമാണ് ഇഡി റെയ്ഡ്;വിമർശനവുമായി  പി. ജയരാജൻ</title>
          <link>https://nattuvartha.news/news/Politics/all/p-jayarajan-alleges-bjp-congress-plot-behind-pinarayi-vijayan-ed-raid</link>
        </image>
        <description><![CDATA[&lt;p&gt;കണ്ണൂർ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ റെയ്ഡ് നടക്കുന്ന പ്രതിപക്ഷ നേതാവ്‌ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെത്തി സിപിഎം മുതിർന്ന നേതാവ് പി. ജയരാജൻ. ബിജെപിയും കോൺഗ്രസും ചേർന്നുള്ള ഒരു സംയുക്ത ഓപ്പറേഷന്റെ തുടക്കമാണ് റെയ്ഡ് എന്നുപറഞ്ഞ ജയരാജൻ ഇഡി നീക്കത്തെ അപലപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുവന്നതിന്റെ തൊട്ടടുത്ത ദിവസംതന്നെ പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് ആരംഭിച്ചതിന് പിന്നിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും ആസൂത്രിത നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.&lt;/p&gt;
&lt;p&gt;&apos;രാഹുൽ ഗാന്ധി കേരളത്തിൽ തിരഞ്ഞെടുപ്പിന് വന്നപ്പോൾ, എന്തുകൊണ്ടാണ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്നായിരുന്നു പരസ്യമായി ചോദിച്ചത്. ബംഗാളിലും തൃപുരയിലും സിപിഎമ്മിനെ തകർക്കാനുള്ള പദ്ധതി സംഘപരിവാർ ആസൂത്രണംചെയ്ത് നടപ്പാക്കിയതാണ്. അതിന്റെ തുടർച്ചയായി, സാംസ്‌കാരിക മാർക്‌സിസത്തെ ഉന്മൂലനം ചെയ്യണമെന്ന് നരേന്ദ്ര മോദി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.&apos; അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ, ഇടതുപക്ഷത്തെ തകർക്കാനുള്ള കൃത്യമായ ആസൂത്രണമാണ് നടന്നിട്ടുള്ളതെന്നും പി. ജയരാജൻ ആരോപിച്ചു. &apos;പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശനും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിന്റെ തൊട്ടടുത്ത ദിവസംതന്നെ പിണറായിയുടെ വീട്ടിൽ റെയ്ഡ്, തിരുവനന്തപുരത്തെ വാടകവീട്ടിൽ റെയ്ഡ്, മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ വീട്ടിൽ റെയ്ഡ്.. ഇത് കൃത്യമായ പ്ലാനിങ്ങാണ്.&apos; അദ്ദേഹം ആരോപിച്ചു.&apos;ഈ പ്ലാനിങ്ങ് സമൂഹം തിരിച്ചറിയുമെന്നാണ് വിശ്വസിക്കുന്നത്. എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഒരു കേസ് നിലനിൽക്കുന്നുണ്ട്. ഡൽഹിയിൽ ആ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയെ മാറ്റി പുതിയ ജഡ്ജിയെ കൊണ്ടുവന്നു. ആ കേസിൽ വിധി പറയുന്നതിന് മുമ്പേ, കേരള ഹൈക്കോടതിയിൽനിന്ന് അന്വേഷണത്തിന് അനുമതി വാങ്ങിച്ചുകൊണ്ടാണ് ഇപ്പോഴത്തെ അന്വേഷണ നടപടികൾ.&apos; പി. ജയരാജൻ കൂട്ടിച്ചേർത്തു.&lt;/p&gt;]]></description>
        <pubDate>2026-05-27 05:46:19</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;വളഞ്ഞിട്ടടിച്ചോളൂ,പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല&apos; ; ഇഡി റെയ്ഡിൽ പ്രതികരണവുമായി മുഹമ്മദ് റിയാസ്</title>
        <link>https://nattuvartha.news/news/Politics/all/ed-raids-pa-mohamed-riyas-pinarayi-vijayan-residences</link>
        <guid>https://nattuvartha.news/news/Politics/all/ed-raids-pa-mohamed-riyas-pinarayi-vijayan-residences</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779855449_13521.jpg</url>
          <title>&apos;വളഞ്ഞിട്ടടിച്ചോളൂ,പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല&apos; ; ഇഡി റെയ്ഡിൽ പ്രതികരണവുമായി മുഹമ്മദ് റിയാസ്</title>
          <link>https://nattuvartha.news/news/Politics/all/ed-raids-pa-mohamed-riyas-pinarayi-vijayan-residences</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ഇഡി റെയ്ഡിൽ പ്രതികരണവുമായി മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ പി.എ.മുഹമ്മദ് റിയാസ്. സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്ന് വ്യക്തമാക്കിയ റിയാസ് അവസാന ശ്വാസംവരെയും പോരാടുമെന്നും അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് റിയാസിന്റെ പ്രതികരണം.&lt;/p&gt;
&lt;p&gt;&apos;വളഞ്ഞിട്ടടിച്ചോളൂ. പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാനശ്വാസം വരെയും പോരാടും&apos; റിയാസ് ഫെയ്‌സ്ബുക്കിൽ പ്രതികരിച്ചു. റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഭർതൃപിതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വസതികളിലും അടക്കം ഇഡി റെയ്ഡ് നടത്തി വരികയാണ്. റിയാസിന്റെ ഭാര്യ വീണാ വിജയന്റെ എക്‌സാലോജികും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡ് നടക്കുമ്പോൾ റിയാസ് വീട്ടിലില്ലായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-27 04:07:44</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്</title>
        <link>https://nattuvartha.news/news/Politics/all/ed-raids-pinarayi-vijayan-residences-2026</link>
        <guid>https://nattuvartha.news/news/Politics/all/ed-raids-pinarayi-vijayan-residences-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779849142_318819.jpg</url>
          <title>പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്</title>
          <link>https://nattuvartha.news/news/Politics/all/ed-raids-pinarayi-vijayan-residences-2026</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനനന്തപുരം/കണ്ണൂർ: &lt;/strong&gt;മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു.&lt;/p&gt;
&lt;p&gt;എക്‌സാലോജിക് -സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് വിവരം. തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ പിണറായിയുടെ വീട്ടിലുമാണ് റെയ്ഡ് നടത്തുന്നത്.&lt;/p&gt;]]></description>
        <pubDate>2026-05-27 02:24:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി</title>
        <link>https://nattuvartha.news/news/Politics/all/vd-satheesan-meets-pm-narendra-modi-2026</link>
        <guid>https://nattuvartha.news/news/Politics/all/vd-satheesan-meets-pm-narendra-modi-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779788580_807324.jpg</url>
          <title>മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി</title>
          <link>https://nattuvartha.news/news/Politics/all/vd-satheesan-meets-pm-narendra-modi-2026</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി:&lt;/strong&gt;മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായ ശേഷം സതീശന്റെ പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.&lt;/p&gt;
&lt;p&gt;സംസ്ഥാനത്തിന്റെ വികസനം കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം.കൂടിക്കാഴ്ചയിൽ, സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ പ്രതീകവൽക്കരിക്കുന്ന കഥകളി നർത്തകിയുടെ രൂപം സതീശൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.&lt;/p&gt;]]></description>
        <pubDate>2026-05-26 09:34:55</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വി.ഡി. സതീശൻ ഇന്ന് മോദിയെ കാണും; നാളെ അമിത്ഷായെയും</title>
        <link>https://nattuvartha.news/news/Politics/all/cm-vd-satheesan-to-meet-pm-modi-today-amit-shah-tomorrow</link>
        <guid>https://nattuvartha.news/news/Politics/all/cm-vd-satheesan-to-meet-pm-modi-today-amit-shah-tomorrow</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779780096_875102.jpg</url>
          <title>വി.ഡി. സതീശൻ ഇന്ന് മോദിയെ കാണും; നാളെ അമിത്ഷായെയും</title>
          <link>https://nattuvartha.news/news/Politics/all/cm-vd-satheesan-to-meet-pm-modi-today-amit-shah-tomorrow</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍  നടക്കുന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്‍റെ വികസനം പ്രധാന ചർച്ചയാകും.&lt;/p&gt;
&lt;p&gt;കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് നടപ്പാക്കാത്ത പല കേന്ദ്രപദ്ധതികളും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായേക്കാം. ദേശീയപാത വികസനം, റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, എയിംസ്, മെട്രോ തുടങ്ങി കേരളത്തിന് കേന്ദ്രസഹായത്തോടെ നേടിയെടുക്കേണ്ട നിരവധി പദ്ധതികളുണ്ട്. ഇവക്ക് കേന്ദ്രസർക്കാറിന്‍റെ പിന്തുണ ഉറപ്പാക്കുകയെന്നതും മുഖ്യമന്ത്രിക്ക് മുന്നിൽ വെല്ലുവിളിയായുണ്ട്.ഉച്ച 2.30നാണ് കേന്ദ്ര ധനമന്ത്രിയെ കാണുന്നത്. സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയും കേന്ദ്രസഹായമുൾപ്പെടെ കാര്യങ്ങളും ധനമന്ത്രിയെന്ന നിലയിൽ വി.ഡി. സതീശൻ കേന്ദ്രത്തിന് മുന്നിൽ സമർപ്പിക്കുമെന്നാണ് വിവരം. നളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെയും കാണും.&lt;/p&gt;]]></description>
        <pubDate>2026-05-26 07:17:51</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ശുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി</title>
        <link>https://nattuvartha.news/news/Politics/all/shuhaib-murder-case-bail-of-all-accused-including-cancelled</link>
        <guid>https://nattuvartha.news/news/Politics/all/shuhaib-murder-case-bail-of-all-accused-including-cancelled</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779707125_758552.jpg</url>
          <title>ശുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി</title>
          <link>https://nattuvartha.news/news/Politics/all/shuhaib-murder-case-bail-of-all-accused-including-cancelled</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. സി.പി.എം പ്രവർത്തകരായ 17 പേരാണ് കേസിലെ പ്രതികൾ. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.&lt;/p&gt;
&lt;p&gt;2018 ഫെബ്രുവരി 12ന് രാത്രി ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ് ശുഹൈബ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ കീഴൂർ റിയാസ് മൻസിലിൽ റിയാസ്, നൗഷാദ്, ഇസ്മയിൽ, മൊയ്തീൻ എന്നിവർക്കും പരിക്കേറ്റു. മൂന്നുതവണ ബോംബെറിഞ്ഞാണ് അക്രമം നടത്തിയത്.&lt;/p&gt;
&lt;p&gt;സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകരായ തില്ലങ്കേരി ലക്ഷ്മി നിലയത്തിൽ എം.വി.ആകാശ് എന്ന ആകാശ് തില്ലങ്കേരി (34), പഴയപുരയിൽ രജിൽ രാജ് (32), കൃഷ്ണ നിവാസിൽ ദീപ്ചന്ദ് (33), തയ്യുള്ളതിൽ ടി.കെ.അസ്കർ (34), മുട്ടിൽവീട്ടിൽ കെ.അഖിൽ (30), പുതിയപുരയിൽ പി.പി.അൻവർ സാദത്ത് (30), നിലാവിൽ സി.നിജിൽ (30), പി.കെ.അഭിനാഷ് (32), എ.ജിതിൻ (30), സാജ് നിവാസിൽ കെ.സഞ്ജയ് (31), രജത് നിവാസിൽ കെ.രജത്ത് (29), കെ.വി.സംഗീത് (29), കെ.ബൈജു (43), കെ.പി.പ്രശാന്ത് (52), എ.പി.സനീഷ് (35), മുട്ടിൽ എ.കെ.സുബിൻ (34), കേളോത്ത് വി.പ്രജിത്ത് (33) എന്നിവരാണ് പ്രതികൾ.&lt;/p&gt;]]></description>
        <pubDate>2026-05-25 11:02:52</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ</title>
        <link>https://nattuvartha.news/news/Politics/all/vd-satheesan-guruvayur-temple-visit</link>
        <guid>https://nattuvartha.news/news/Politics/all/vd-satheesan-guruvayur-temple-visit</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779693526_728449.jpg</url>
          <title>ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ</title>
          <link>https://nattuvartha.news/news/Politics/all/vd-satheesan-guruvayur-temple-visit</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഗുരുവായൂർ:&lt;/strong&gt; മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ ദർശനം നടത്തി. രാവിലെ 6. 40 ന് ശ്രീവത്സം ഗസ്റ്റ് ഹൗസിനു മുന്നിൽ കാറിൽ വന്നിറങ്ങിയ മുഖ്യമന്ത്രി റവന്യൂ മന്ത്രി എ.പി അനിൽ കുമാറിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. വധൂവരൻമാരെ ആശീർവദിച്ചും ഫോട്ടോ എടുത്തും അവർക്കൊപ്പം പത്തു മിനിറ്റ് ചെലവഴിച്ചു. 6:50 ന് ക്ഷേത്രത്തിലേക്ക് കടന്നു.&lt;/p&gt;
&lt;p&gt;ക്ഷേത്രത്തിൽ ശീവേലി സമയമായിരുന്നു. സോപാനത്തിനു മുൻപിൽ വെണ്ണയും കദളിപ്പഴവും സമർപ്പിച്ചു. മേൽശാന്തിയിൽ നിന്ന് പ്രസാദം വാങ്ങി. ദർശനത്തിനു ശേഷം വെണ്ണയും തീർഥവും കൊണ്ട് തുലാഭാരവും നടത്തി. 7:35 ന് പുറത്തുകടന്നു .കിഴക്കേ നടയിലെ ഗണപതിയ്ക്ക് നാളികേരമുടച്ചു പ്രാർഥിച്ചു. ശ്രീവത്സത്തിൽ കളക്ടർ ശിഖ സുരേന്ദ്രൻ ,ദേവസ്വം ചെയർമാൻ വി.കെ. ഗോപിനാഥൻ, അഡ്മിനിസ്ട്രറ്റർ ഒ.ബി. അരുൺ കുമാർ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. കെ. കരുണാകരനു ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-25 07:16:23</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫിനെ  നിയമിച്ചു</title>
        <link>https://nattuvartha.news/news/Politics/all/ramesh-chennithala-personal-staff-police-reforms</link>
        <guid>https://nattuvartha.news/news/Politics/all/ramesh-chennithala-personal-staff-police-reforms</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779531563_531915.jpg</url>
          <title>രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫിനെ  നിയമിച്ചു</title>
          <link>https://nattuvartha.news/news/Politics/all/ramesh-chennithala-personal-staff-police-reforms</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫിനെ  നിയമിച്ചു. ഹരി പി. നായർ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാകും.&lt;/p&gt;
&lt;p&gt;പി.എ. റോയി അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും എ.എം. ഹബീബ് ഖാൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമാകും. ആർ പ്രതീഷ് കുമാറാണ് അഡീഷണൽ സെക്രട്ടറി. കെ. ഹരികുമാർ പഴ്സണൽ അസിസ്റ്റന്റ്.&lt;/p&gt;
&lt;p&gt;വി.ഡി. സതീശൻ സർക്കാരിൽ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ രമേശ് ചെന്നിത്തല ഇന്ന് (ശനിയാഴ്ച) തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-05-23 10:16:25</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ലഹരിക്കെതിരേ ‘ഓപ്പറേഷൻ തൂഫാൻ ;പൊലീസ് സ്റ്റേഷനുകൾ ജനസേവ കേന്ദ്രങ്ങളാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല</title>
        <link>https://nattuvartha.news/news/Politics/all/ramesh-chennithala-press-meet</link>
        <guid>https://nattuvartha.news/news/Politics/all/ramesh-chennithala-press-meet</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779525100_876983.jpg</url>
          <title>ലഹരിക്കെതിരേ ‘ഓപ്പറേഷൻ തൂഫാൻ ;പൊലീസ് സ്റ്റേഷനുകൾ ജനസേവ കേന്ദ്രങ്ങളാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല</title>
          <link>https://nattuvartha.news/news/Politics/all/ramesh-chennithala-press-meet</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt; തിരുവനന്തപുരം:&lt;/strong&gt; കേരളത്തിലെ 484 പോലീസ് സ്റ്റേഷനുകളിൽ സമൂല മാറ്റവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോലീസ് ജനസേവന കേന്ദ്രങ്ങളാക്കി മാറ്റും. പരാതികൾ സമചിത്തതയോടെ കേൾക്കും. സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വർധിച്ചു വരുന്ന ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ പദ്ധതി കേരള പോലീസ് ആരംഭിച്ചതായും അദ്ദേഹം പോലീസ് ആസ്ഥാനത്ത് വെച്ച് നടന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;
&lt;p&gt;&lt;strong&gt;രമേശ് ചെന്നിത്തല പറഞ്ഞത്‌;&lt;/strong&gt;&lt;/p&gt;
&lt;p&gt;കേരളത്തിലെ 484 പോലീസ് സ്റ്റേഷനുകളിലും സമൂലമാറ്റം വരുത്താൻ തീരുമാനിച്ചു. ആര് കടന്ന് ചെന്നാലും ആദ്യം ഗുഡ്മോണിങ് പറയും. അവരെ സ്വീകരിക്കും. സ്വീകരിച്ചിരുത്തി അവരുടെ പരാതികൾ കേൾക്കാനുള്ള സംവിധാനങ്ങൾ ആരംഭിക്കും. എല്ലാ പോലീസ് സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കാനുള്ള നടപടികൾ ആരംഭിക്കും. സ്റ്റേഷനുകളിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങൾ ഒഴിവാക്കാൻ പോലീസ് ആക്ട് പ്രകാരമുള്ള നടപടി ഡിജിപി സ്വീകരിക്കും. കേരളത്തിലെ 484 പോലീസ് സ്റ്റേഷനുകൾക്കും  പുതിയ മുഖം ഉണ്ടാകും. പോലീസുകാരുടെ പ്രവർത്തനങ്ങളിലും കാര്യക്ഷമമായ മാറ്റം ഉണ്ടാകും. പോലീസ് സ്റ്റേഷനുകൾ ജനസേവാ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആയിരിക്കും കേരള പോലീസ് ഇനിമുതൽ പ്രവർത്തിക്കുക&lt;/p&gt;
&lt;p&gt;സ്റ്റേഷനിലേക്ക് എസ്ഐമാരും സിഐമാരും ഡിവൈഎസ്പിമാരും ഉണ്ടാകണമെന്ന് അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്. ഇതേക്കുറിച്ച് പഠിക്കാൻ അഞ്ചംഗ സംഘത്തെ നിയോഗിച്ചു. റിപ്പോർട്ടിനനുസരിച്ച് നടപടി ഉണ്ടാകും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സംസ്ഥാനത്ത് വ്യാപകമായ ലഹരിമരുന്നിനെതിരേ &apos;ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ട്&apos; എന്ന പേരിൽ കേരള പോലീസ് പദ്ധതി ആരംഭിച്ചു. കേരളത്തിൽ ലഹരിമരുന്നിന്റെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ വരുംദിവസങ്ങളിൽ അതിശക്തമായ ഓപ്പറേഷൻ ആരംഭിക്കും. മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാവരേയും കേരള പോലീസ് നിരീക്ഷണത്തിലാക്കും- ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-05-23 08:29:01</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്; പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.കെ.രമ</title>
        <link>https://nattuvartha.news/news/Politics/all/kk-rema-denies-tp-chandrasekharan-case-re-investigation-demand</link>
        <guid>https://nattuvartha.news/news/Politics/all/kk-rema-denies-tp-chandrasekharan-case-re-investigation-demand</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779516713_179939.jpg</url>
          <title>ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്; പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.കെ.രമ</title>
          <link>https://nattuvartha.news/news/Politics/all/kk-rema-denies-tp-chandrasekharan-case-re-investigation-demand</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര : &lt;/strong&gt;ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് വടകര എംഎൽഎ കെ.കെ. രമ. ഇക്കാര്യം ആവശ്യപ്പെട്ട് താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ചതായി വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും അവർ വ്യക്തമാക്കി.&lt;/p&gt;
&lt;p&gt;കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. പാര്‍ട്ടിയില്‍ അത്തരമൊരു ചര്‍ച്ച പോലും നടന്നിട്ടില്ല. ഇത്തരമൊരു നീക്കമോ ആലോചനയോ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും രമ വ്യക്തമാക്കി. ആര്‍എംപി നേതാവ് എന്‍.വേണുവും വാര്‍ത്ത പൂര്‍ണമായി തള്ളി. 2012 മേയ് നാലിനാണ് ഒഞ്ചിയത്ത് ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. 2024 ഫെബ്രുവരിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസില്‍ വിധി പറഞ്ഞത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-23 05:59:19</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുമാരെ നിയമിച്ചു ;ശ്രീകുമാർ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി,സീജി പ്രസ് സെക്രട്ടറി</title>
        <link>https://nattuvartha.news/news/Politics/all/vd-satheesan-personal-staff-appointment-2026</link>
        <guid>https://nattuvartha.news/news/Politics/all/vd-satheesan-personal-staff-appointment-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779512421_461011.jpg</url>
          <title>മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുമാരെ നിയമിച്ചു ;ശ്രീകുമാർ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി,സീജി പ്രസ് സെക്രട്ടറി</title>
          <link>https://nattuvartha.news/news/Politics/all/vd-satheesan-personal-staff-appointment-2026</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: മുഖ്യമന്ത്രി വി.ഡി.സതീശന് പേഴ്‌സണൽ സ്റ്റാഫുമാരെ നിയമിച്ചു. 20പേരെ നിയമിച്ചു കൊണ്ടാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.&lt;/p&gt;
&lt;p&gt;ശ്രീകുമാർ ടിയെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും സീജി കടയ്ക്കലിനെ പ്രസ് സെക്രട്ടറിയായും നിയമിച്ചു.റോയ് മാത്യുവാണ് മീഡിയ സെക്രട്ടറി. തിലകൻ കെ.പി.കെ, അനീഷ് അനിരുദ്ധൻ, മോഹനചന്ദ്രൻ എന്നിവർ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിമാരാണ്.&lt;/p&gt;
&lt;p&gt;&lt;strong&gt;പേഴ്‌സണൽ സ്റ്റാഫിന്റെ പേര്, തസ്തിക&lt;/strong&gt;&lt;/p&gt;
&lt;p&gt;1 ശ്രീകുമാർ ടി- സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി&lt;/p&gt;
&lt;p&gt;2 സീജി ജി.എസ്- പ്രസ്സ് സെക്രട്ടറി&lt;/p&gt;
&lt;p&gt;3 റോയ് മാത്യൂസ്- മീഡിയ സെക്രട്ടറി&lt;/p&gt;
&lt;p&gt;4 തിലകൻ കെ.പി.കെ -അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി&lt;/p&gt;
&lt;p&gt;5 അനീഷ് എ-അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി&lt;/p&gt;
&lt;p&gt;6 മോഹനചന്ദ്രൻ എം.എസ്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി&lt;/p&gt;
&lt;p&gt;7 പത്മകുമാർ എം-അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി&lt;/p&gt;
&lt;p&gt;8 എബിമോൻ പി.എ. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി&lt;/p&gt;
&lt;p&gt;9 മനോജ്കുമാർ പി.എൻ. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി&lt;/p&gt;
&lt;p&gt;10 ജാഫർഖാൻ എസ് -അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി&lt;/p&gt;
&lt;p&gt;11 ജയചന്ദ്രൻ എ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി&lt;/p&gt;
&lt;p&gt;12 പ്രകാശ് ഒ.റ്റി. -അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി&lt;/p&gt;
&lt;p&gt;13 വിനീത് റ്റി.സി. പേഴ്‌സണൽ അസിസ്റ്റന്റ്&lt;/p&gt;
&lt;p&gt;14 എം. ബി. സുരേഷ് ബാബു - അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്&lt;/p&gt;
&lt;p&gt;15 പ്രശാന്ത് എം.കെ- അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്&lt;/p&gt;
&lt;p&gt;16 വി. കെ. കമറുദ്ദീൻ- അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്&lt;/p&gt;
&lt;p&gt;17 ഹരിനാഥ് കെ. - അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്&lt;/p&gt;
&lt;p&gt;18 ജയകുമാർ എസ്. സെക്ഷൻ ഓഫീസർ&lt;/p&gt;
&lt;p&gt;19 ജോസഫ് റ്റി.ഡി.-ക്ലാർക്ക്&lt;/p&gt;
&lt;p&gt;20 ആഷിഫ് വി.ജെ- ക്ലാർക്ക്&lt;/p&gt;]]></description>
        <pubDate>2026-05-23 04:53:27</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബി.ജെ.പിയിൽ വീണ്ടും തർക്കം; വി മുരളീധരനെ നേതാവായി അംഗീകരിക്കാതെ രാജീവ് ചന്ദ്രശേഖർ</title>
        <link>https://nattuvartha.news/news/Politics/all/rajeev-chandrasekhar-does-not-accept-muraleedharan-as-leader-dispute-in-bjp</link>
        <guid>https://nattuvartha.news/news/Politics/all/rajeev-chandrasekhar-does-not-accept-muraleedharan-as-leader-dispute-in-bjp</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779449764_706745.jpg</url>
          <title>ബി.ജെ.പിയിൽ വീണ്ടും തർക്കം; വി മുരളീധരനെ നേതാവായി അംഗീകരിക്കാതെ രാജീവ് ചന്ദ്രശേഖർ</title>
          <link>https://nattuvartha.news/news/Politics/all/rajeev-chandrasekhar-does-not-accept-muraleedharan-as-leader-dispute-in-bjp</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; വി.മുരളീധരനെ നിയമസഭാ കക്ഷി നേതാവാക്കണമെന്ന ആവശ്യം അംഗീകരിക്കാതെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിയമസഭയിൽ മൂന്ന് അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. ഇതിൽ മുതിർന്ന നേതാവായ വി.മുരളീധരനെ നിയമസഭാ കക്ഷി നേതാവാക്കാമെന്നായിരുന്നു കോർ കമ്മിറ്റിയിൽ ധാരണയായത്. എന്നാൽ ഇതിനെ സംസ്ഥാന അധ്യക്ഷൻ തന്നെ എതിർക്കുകയായിരുന്നു. ഇന്ന് സഭയിൽ കക്ഷി നേതാവായി സംസാരിച്ചതും രാജീവ് ചന്ദ്രശേഖറായിരുന്നു.നിലവിലെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ അധ്യക്ഷൻ വി.മുരളീധരൻ, വി.ബി. ഗോപകുമാർ എന്നിവരാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.&lt;/p&gt;
&lt;p&gt;സംസ്ഥാന അധ്യക്ഷനായ താൻ തന്നെ കക്ഷി നേതാവാകണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെടുകയായിരുന്നു. രണ്ട് അധികാരസ്ഥാനം വരുമെന്ന വാദം ഉന്നയിച്ചാണ് രാജീവ് ചന്ദ്രശേഖരന്‍റെ മറുനീക്കം. വി.മുരളീധരനെ കക്ഷി നേതാവാക്കാൻ ആയിരുന്നു കോർ കമ്മിറ്റിയിലെ ഭൂരിപക്ഷാഭിപ്രായം.മൂന്ന് അംഗങ്ങളാണ് നിലവിൽ നിയമസഭാ പ്രതിനിധികളായി ബി.ജെ.പിക്കുള്ളത്. നിലവിലെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ അധ്യക്ഷൻ വി.മുരളീധരൻ, വി.ബി. ഗോപകുമാർ എന്നിവരാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇതിൽ, മുതിർന്ന നേതാവായ വി.മുരളീധരനെ നിയമസഭാ കക്ഷി നേതാവാക്കാമെന്നായിരുന്നു കോർ കമ്മിറ്റിയിൽ ധാരണയായത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-22 11:33:02</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിർ സ്ക്രീൻഷോട്ട്: അന്വേഷണം ഊർജിതമാക്കണം; ആഭ്യന്തരമന്ത്രിയെക്കണ്ട് പാറയ്ക്കൽ അബ്ദുല്ല</title>
        <link>https://nattuvartha.news/news/Politics/all/kafir-screenshot-investigation-should-be-intensified-abdullah-mla-submits-a-petition-to-the-home-minister</link>
        <guid>https://nattuvartha.news/news/Politics/all/kafir-screenshot-investigation-should-be-intensified-abdullah-mla-submits-a-petition-to-the-home-minister</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779441020_237208.jpg</url>
          <title>കാഫിർ സ്ക്രീൻഷോട്ട്: അന്വേഷണം ഊർജിതമാക്കണം; ആഭ്യന്തരമന്ത്രിയെക്കണ്ട് പാറയ്ക്കൽ അബ്ദുല്ല</title>
          <link>https://nattuvartha.news/news/Politics/all/kafir-screenshot-investigation-should-be-intensified-abdullah-mla-submits-a-petition-to-the-home-minister</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാറയ്ക്കൽ അബ്ദുല്ല എം.എൽ.എ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നൽകി. ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പാറയ്ക്കൽ അബ്ദുല്ല ആവശ്യപ്പെട്ടു.&lt;/p&gt;
&lt;p&gt;വിഷയത്തിന്റെ ഗൗരവം പൂർണമായി ഉൾക്കൊണ്ടുകൊണ്ട്, കേസിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും പാറയ്ക്കൽ അബ്ദുല്ല ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-22 09:07:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇടതുപക്ഷം തകർന്നുപോയെന്ന് ആരും കരുതേണ്ട ;ശക്തമായി തിരിച്ചുവരുമെന്ന് കെ കെ ശൈലജ</title>
        <link>https://nattuvartha.news/news/Politics/all/ldf-will-bounced-back-kk-shailaja-assures-corrective-measures-after-election-setback</link>
        <guid>https://nattuvartha.news/news/Politics/all/ldf-will-bounced-back-kk-shailaja-assures-corrective-measures-after-election-setback</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779439906_60487.jpg</url>
          <title>ഇടതുപക്ഷം തകർന്നുപോയെന്ന് ആരും കരുതേണ്ട ;ശക്തമായി തിരിച്ചുവരുമെന്ന് കെ കെ ശൈലജ</title>
          <link>https://nattuvartha.news/news/Politics/all/ldf-will-bounced-back-kk-shailaja-assures-corrective-measures-after-election-setback</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി:&lt;/strong&gt; തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇടതുപക്ഷം തകർന്നുപോയെന്ന് ആരും കരുതേണ്ടതില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയം​ഗം കെ കെ ശൈലജ. ശക്തമായിതന്നെ ഇടതുപക്ഷം തിരിച്ചുവരും. എന്തെങ്കിലും പോരായ്മകൾ സംഭവിച്ചുണ്ടെങ്കിൽ അവയെല്ലാം വിശദമായി പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യും.കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ കെ ശൈലജ.&lt;/p&gt;
&lt;p&gt;വെള്ളിയാഴ്‌ച സുർജിത്ത്‌ ഭവനിൽ കേന്ദ്രകമ്മിറ്റി യോ​ഗത്തിന് തുടക്കമായി. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും ദേശീയ– സാർവ്വദേശീയ വിഷയങ്ങളും ചർച്ചയാകും. കേരളം ഉൾപ്പെടെ അഞ്ച്‌ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രാഥമിക അവലോകനത്തിലേക്കും കേന്ദ്രകമ്മിറ്റി കടക്കും.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-22 08:46:20</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തഹ്ലിയ സത്യപ്രതിജ്ഞ ചെയ്തത് ചരിത്രത്തിലേക്ക്; മുസ്ലിംലീഗിന്‍റെ ആദ്യ വനിത നിയമസഭാംഗം</title>
        <link>https://nattuvartha.news/news/Politics/all/thahliyas-oath-taking-enters-history-muslim-leagues-first-woman-mla</link>
        <guid>https://nattuvartha.news/news/Politics/all/thahliyas-oath-taking-enters-history-muslim-leagues-first-woman-mla</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779432286_781116.jpg</url>
          <title>തഹ്ലിയ സത്യപ്രതിജ്ഞ ചെയ്തത് ചരിത്രത്തിലേക്ക്; മുസ്ലിംലീഗിന്‍റെ ആദ്യ വനിത നിയമസഭാംഗം</title>
          <link>https://nattuvartha.news/news/Politics/all/thahliyas-oath-taking-enters-history-muslim-leagues-first-woman-mla</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: മുസ്ലിം ലീഗിന്‍റെ രാഷ്ട്രീയപ്രയാണത്തിലെ ആദ്യ വനിത നിയമസഭാംഗം എന്ന നിലയിൽ ചരിത്രത്തിലേക്ക് കൂടിയാണ് ഫാത്തിമ തഹ്ലിയ സത്യപ്രതിജ്ഞ ചെയ്തത്. 29ാമത് പേരുകാരിയായ ഫാത്തിമ ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. പിന്നാലെ പ്രതിപക്ഷ നിരയിലേക്ക് നീങ്ങി പിണറായി വിജയൻ അടക്കമുള്ളവരെ കൈകൂപ്പി അഭിവാദ്യമർപ്പിച്ചു. ഭരണപക്ഷാംഗം കെ.കെ രമക്ക് ഹസ്തദാനം.തുടർന്ന് സ്പീക്കറുടെ ഡയസിലേക്ക്.സത്യപ്രതിജ്ഞ കഴിഞ്ഞിറങ്ങുന്നവർ സാധാരണ, ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും മുൻനിരയിലുള്ളവർക്ക് മാത്രമാണ് അഭിവാദ്യമേകുന്നത്. ഈ പതിവിൽ നിന്ന് വ്യത്യസ്തമായി ഫാത്തിമ തഹ്ലിയ 139 പേരുടെയും ഇരിപ്പിടത്തിലെത്തി പരിചയപ്പെടുത്തുകയും അഭിവാദ്യമർപ്പിക്കുകയും ചെയ്തു.&lt;/p&gt;
&lt;p&gt;സത്യപ്രതിജ്ഞക്കായി സ്വന്തമായി വാഹനമോടിച്ചാണ് ഫാത്തിമ നിയമസഭയിലെത്തിയത്. വാഹനത്തോട് വൈകാരിക ബന്ധമുള്ളതുകൊണ്ടാണ് സത്യപ്രതിജ്ഞക്ക് ഈ കാറിൽ എത്തിയതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. കഴിയുമെങ്കിൽ എം.എൽ.എയായി ഈ വാഹനത്തിൽ തന്നെ യാത്ര ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.&lt;/p&gt;]]></description>
        <pubDate>2026-05-22 06:39:17</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വെള്ളാപ്പള്ളിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സി.പി.എം ജില്ല കമ്മിറ്റിയിൽ അനുമതി തേടി യു. പ്രതിഭ</title>
        <link>https://nattuvartha.news/news/Politics/all/legal-action-against-vellappally-u-prathibha-seeks-permission-from-cpm-district-committee</link>
        <guid>https://nattuvartha.news/news/Politics/all/legal-action-against-vellappally-u-prathibha-seeks-permission-from-cpm-district-committee</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779364441_229019.jpg</url>
          <title>വെള്ളാപ്പള്ളിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സി.പി.എം ജില്ല കമ്മിറ്റിയിൽ അനുമതി തേടി യു. പ്രതിഭ</title>
          <link>https://nattuvartha.news/news/Politics/all/legal-action-against-vellappally-u-prathibha-seeks-permission-from-cpm-district-committee</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;മകനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ സി.പി.എം ജില്ല കമ്മിറ്റിയിൽ അനുമതി തേടി മുൻ എം.എൽ.എ യു. പ്രതിഭ. ഈ ആവശ്യത്തിന് ജില്ല നേതൃത്വം അനുമതി നൽകിയിട്ടില്ല. പ്രതിഭക്ക് ജയിക്കാൻ അർഹതയില്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നുവെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞുവെന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ നീക്കം.&lt;/p&gt;
&lt;p&gt;ചർച്ചയിൽ ജി. സുധാകരൻ കുട്ടിച്ചാത്തനാണോയെന്നും പ്രതിഭ ചോദിച്ചു. അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാൻ സുധാകരൻ കുട്ടിച്ചാത്തനാണോ. ഞങ്ങളെ കൊണ്ട് സുധാകരൻ കൂടുതൽ പറയിപ്പിക്കരുത്. എവിടെ നിന്നാലും താൻ ജയിക്കുമായിരുന്നെന്ന സുധാകരന്റെ പരാമർശത്തോടാണ് പ്രതിഭയുടെ പ്രതികരണം. മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ ബുധനാഴ്ചയും വിമർശനം രൂക്ഷമായി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-21 11:51:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സിനിമയും സ്റ്റേജ് ഷോകളും ഒഴിവാക്കും ;എം.എൽ.എ ഓഫിസ് ഉടൻ തുറക്കുമെന്നും രമേഷ് പിഷാരടി</title>
        <link>https://nattuvartha.news/news/Politics/all/cinema-and-stage-shows-will-be-avoided-public-service-says-ramesh-pisharody</link>
        <guid>https://nattuvartha.news/news/Politics/all/cinema-and-stage-shows-will-be-avoided-public-service-says-ramesh-pisharody</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779276876_197822.jpg</url>
          <title>സിനിമയും സ്റ്റേജ് ഷോകളും ഒഴിവാക്കും ;എം.എൽ.എ ഓഫിസ് ഉടൻ തുറക്കുമെന്നും രമേഷ് പിഷാരടി</title>
          <link>https://nattuvartha.news/news/Politics/all/cinema-and-stage-shows-will-be-avoided-public-service-says-ramesh-pisharody</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്: &lt;/strong&gt;പാലക്കാടിന്റെ പ്രതിനിധി എന്ന നിലയിൽ പൂർണമായും ജനങ്ങൾക്ക് സേവനം ഉറപ്പാക്കുമെന്നും എം.എൽ.എ ഓഫിസ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും രമേഷ് പിഷാരടി. ഇക്കാലയളവിലെ എല്ലാ സിനിമയും സ്റ്റേജ് പ്രോഗ്രാമുകളും പൂർണമായി ഒഴിവാക്കാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകിയുള്ള വികസന പദ്ധതികൾക്കാണ് മണ്ഡലത്തിൽ തുടക്കമിടുക. പാലക്കാട് ഗവ. മെഡിക്കൽ കോളജ് സുസജ്ജമാക്കുന്നതിനൊപ്പം ജില്ല ആശുപത്രിയുടെ നിർമാണപ്രവൃത്തികൾ ഉടൻ പൂർത്തിയാക്കുമെന്നും രമേഷ് പിഷാരടി പറഞ്ഞു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ജില്ലയിൽ നിന്നുള്ള മന്ത്രി കെ.എ. തുളസിയുടെ പിന്തുണ വലിയ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;
&lt;p&gt;തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കർഷകർ ഉന്നയിച്ച പ്രധാന പരാതിയായ നെല്ലുസംഭരണ വിഷയത്തിന് ശാശ്വത പരിഹാരം കാണും. നെല്ലുസംഭരണത്തിനായി ബജറ്റിൽ തന്നെ തുക വകയിരുത്തുന്നതിനുള്ള നടപടികൾക്ക് മുൻകൈ എടുക്കും. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും നടത്തുന്നതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓഡിറ്റോറിയങ്ങൾ പൂർത്തിയാക്കും. മികച്ച ആശയങ്ങളുള്ള ചെറുപ്പക്കാരെ ഉയർത്തിക്കൊണ്ടുവരാൻ സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ തലത്തിലും മറ്റ് സംവിധാനങ്ങൾ വഴിയും ആവശ്യമായ മൂലധന സമാഹരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-05-20 11:31:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സതീശന് ധനം,പൊതുഭരണം,ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസും ;മുഖ്യന്റെയും മന്ത്രിമാരുടെയും വകുപ്പുകൾ ഇങ്ങനെ</title>
        <link>https://nattuvartha.news/news/Politics/all/vd-satheesan-government-2026-cabinet</link>
        <guid>https://nattuvartha.news/news/Politics/all/vd-satheesan-government-2026-cabinet</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779269071_959726.jpg</url>
          <title>സതീശന് ധനം,പൊതുഭരണം,ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസും ;മുഖ്യന്റെയും മന്ത്രിമാരുടെയും വകുപ്പുകൾ ഇങ്ങനെ</title>
          <link>https://nattuvartha.news/news/Politics/all/vd-satheesan-government-2026-cabinet</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി. സതീശന്. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ രമേശ് ചെന്നിത്തലയ്ക്ക്. തുടക്കത്തിൽ കേട്ടതിൽനിന്ന് വ്യത്യസ്തമായി കാര്യമായ അഴിച്ചുപണി വകുപ്പുവിഭജനത്തിൽ നടന്നു.&lt;/p&gt;
&lt;p&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;സ&lt;/span&gt;ണ്ണി ജോസഫിന് വൈദ്യുതി വകുപ്പാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ റവന്യൂ വകുപ്പായിരുന്നു അദ്ദേഹത്തിന് ലഭിക്കുക എന്നായിരുന്നു റിപ്പോർട്ടുകൾ. എ.പി. അനിൽകുമാറിനാണ് റവന്യൂ വകുപ്പ് നൽകിയിരിക്കുന്നത്. എക്‌സൈസ്, സഹകരണ വകുപ്പുകളാണ് എം. ലിജുവിന് ലഭിച്ചിട്ടുള്ളത്.&lt;/p&gt;
&lt;p&gt;&lt;strong&gt;മന്ത്രിമാരും വകുപ്പുകളും&lt;/strong&gt;&lt;/p&gt;
&lt;p&gt;വി.ഡി. സതീശൻ- ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയൻസ് ആൻഡ് ടെക്നോളജി, ലോട്ടറി&lt;/p&gt;
&lt;p&gt;പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി&lt;/p&gt;
&lt;p&gt;രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്, കയർ&lt;/p&gt;
&lt;p&gt;സണ്ണി ജോസഫ്- വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി&lt;/p&gt;
&lt;p&gt;കെ. മുരളീധരൻ- ആരോഗ്യം, ദേവസ്വം&lt;/p&gt;
&lt;p&gt;മോൻസ് ജോസഫ്- ജലവിഭവം&lt;/p&gt;
&lt;p&gt;ഷിബു ബേബി ജോൺ- വനം&lt;/p&gt;
&lt;p&gt;അനൂപ് ജേക്കബ്- ഭക്ഷ്യ-സിവിൽ സപ്ലെെസ്&lt;/p&gt;
&lt;p&gt;സി.പി. ജോൺ- ഗതാഗതം&lt;/p&gt;
&lt;p&gt;എ.പി. അനിൽകുമാർ- റവന്യൂ&lt;/p&gt;
&lt;p&gt;എൻ. ഷംസുദ്ദീൻ- വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്&lt;/p&gt;
&lt;p&gt;പി.സി. വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികം&lt;/p&gt;
&lt;p&gt;റോജി എം. ജോൺ- ഉന്നതവിദ്യാഭ്യാസം&lt;/p&gt;
&lt;p&gt;ബിന്ദു കൃഷ്ണ- തൊഴിൽ, വനിതാ-ശിശുക്ഷേമം&lt;/p&gt;
&lt;p&gt;എം. ലിജു- എക്‌സൈസ്, സഹകരണം&lt;/p&gt;
&lt;p&gt;കെ.എം. ഷാജി- തദ്ദേശ സ്വയംഭരണം&lt;/p&gt;
&lt;p&gt;പി.കെ. ബഷീർ-പൊതുമരാമത്ത്&lt;/p&gt;
&lt;p&gt;വി.ഇ. അബ്ദുൽ ഗഫൂർ- ഫിഷറീസ്, സാമൂഹികനീതി&lt;/p&gt;
&lt;p&gt;ടി. സിദ്ദിഖ്- കൃഷി&lt;/p&gt;
&lt;p&gt;കെ.എ. തുളസി- പിന്നോക്കക്ഷേമം&lt;/p&gt;
&lt;p&gt;ഒ.ജെ. ജനീഷ്- യുവജനക്ഷേമം, കായികം, ആർക്കയോളജി&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-20 09:18:21</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വീട്ടിൽ നിന്നുപോലും വിമർശനം നേരിട്ടു;ശരീരഭാഷ മാറ്റുമെന്ന് എം വി ഗോവിന്ദൻ</title>
        <link>https://nattuvartha.news/news/Politics/all/mv-govindan-about-behavior-and-facial-expression</link>
        <guid>https://nattuvartha.news/news/Politics/all/mv-govindan-about-behavior-and-facial-expression</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779262856_147602.jpg</url>
          <title>വീട്ടിൽ നിന്നുപോലും വിമർശനം നേരിട്ടു;ശരീരഭാഷ മാറ്റുമെന്ന് എം വി ഗോവിന്ദൻ</title>
          <link>https://nattuvartha.news/news/Politics/all/mv-govindan-about-behavior-and-facial-expression</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് വിശദീകരണവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വാർത്താസമ്മേളനങ്ങളിലെ തന്റെ ശരീരഭാഷയും പെരുമാറ്റവും ശരിയായിരുന്നില്ലെന്ന് പാർട്ടി സെക്രട്ടറി യോഗത്തിൽ സമ്മതിച്ചു. മാധ്യമങ്ങൾക്ക് മുന്നിലെ തന്റെ ശൈലിയെക്കുറിച്ച് സ്വന്തം വീട്ടിൽ നിന്നുപോലും കടുത്ത വിമർശനം ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.&lt;/p&gt;
&lt;p&gt;കണ്ണാടിയിൽ നോക്കാറുണ്ടോ എന്ന് മകൻ ചോദിച്ചിട്ടുണ്ട്. പത്രസമ്മേളനങ്ങൾ വീണ്ടും കണ്ടുനോക്കണം എന്നും മകൻ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ശരീരഭാഷയിൽ മാറ്റം കൊണ്ടുവരുമെന്നും ഇനിമുതൽ കൂടുതൽ പക്വതയോടെ പെരുമാറുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു&lt;/p&gt;]]></description>
        <pubDate>2026-05-20 07:38:08</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഞങ്ങൾ ശക്തമായി തിരിച്ച് വരും, എൽ.ഡി.എഫിന്റെയോ സി.പി.എമ്മിന്റെയോ അവസാനമായി ഇത് ആരും കണക്കാക്കേണ്ടെന്നും പിണറായി വിജയൻ</title>
        <link>https://nattuvartha.news/news/Politics/all/cpm-defeat-will-come-back-strong-pinarayi-vijayan</link>
        <guid>https://nattuvartha.news/news/Politics/all/cpm-defeat-will-come-back-strong-pinarayi-vijayan</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779256365_127690.jpg</url>
          <title>ഞങ്ങൾ ശക്തമായി തിരിച്ച് വരും, എൽ.ഡി.എഫിന്റെയോ സി.പി.എമ്മിന്റെയോ അവസാനമായി ഇത് ആരും കണക്കാക്കേണ്ടെന്നും പിണറായി വിജയൻ</title>
          <link>https://nattuvartha.news/news/Politics/all/cpm-defeat-will-come-back-strong-pinarayi-vijayan</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ:&lt;/strong&gt; സി.പി.എമ്മിനേറ്റ പരാജയം അംഗീകരിക്കുന്നുവെന്നും ഇപ്പോഴത്തെ പരാജയം എൽ.ഡി.എഫിന്റെയോ സി.പി.എമ്മിന്റെയോ അവസാനമായി ആരും കാണേണ്ട. ഞങ്ങൾ ശക്തമായി തിരിച്ച് വരുമെന്നും പിണറായി വിജയൻ. കണ്ണൂരിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സർക്കാറിന്റെ എല്ലാ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;
&lt;p&gt;10 വർഷമായി എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണ് നടന്നത്. അത് നല്ല നിലയിൽ നടപ്പാക്കിയെന്നും പിണറായി വിജയൻ പറഞ്ഞു. മാലിന്യ പ്രശ്‌നം, വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം, സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം മുന്നേറി. എല്ലാം നാടിന്റെ അഭിവൃദ്ധി ലക്ഷ്യമാക്കി ചെയ്ത കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;
&lt;p&gt;ജനവിധി ഞങ്ങൾ അംഗീകരിക്കുന്നു. ഇതിനും തുടർച്ച വേണം. ഞങ്ങൾക്ക് മാത്രമേ ഇത് ചെയ്യാനാവൂവെന്ന് പറയുന്നില്ല. പുതിയ സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകും. അങ്ങനെ അല്ലെങ്കിൽ എതിർക്കും. ഇത്തരം ഘട്ടത്തിൽ എൽ.ഡി.എഫിന്റെയോ സി.പി.എമ്മിന്റെയോ അവസാനമായി ആരും കാണേണ്ട. ഞങ്ങൾ ശക്തമായി തിരിച്ചുവരുമെന്നും പിണറായി വിജയൻ പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-05-20 05:48:31</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
          </channel>
      </rss>