<?xml version="1.0" encoding="UTF-8"?>
      <rss version="2.0"
          xmlns:dc="http://purl.org/dc/elements/1.1/"
          xmlns:sy="http://purl.org/rss/1.0/modules/syndication/"
          xmlns:admin="http://webns.net/mvcb/"
          xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
          xmlns:content="http://purl.org/rss/1.0/modules/content/">
          <channel>
            <title>Regional News | Latest Malayalam News | Breaking News  - Category: Health</title>
            <link>https://nattuvartha.news/rss/category/health</link>
            <description>Regional News | Latest Malayalam News | Breaking News  - Category: Health</description>
            <dc:language>mal</dc:language>
            <dc:creator></dc:creator>
            <dc:creator>Copyright © 2022 Beca Media &amp; Advertising - All Rights Reserved Near Govt: Hospital, Nut Street, Vadakara</dc:creator>
            
      <item>
        <title>ഉറക്കം ശരീരഭാരം കുറക്കുന്നതായി പുതിയ പഠനം </title>
        <link>https://nattuvartha.news/news/Health/all/sleep-weight-loss-new-report</link>
        <guid>https://nattuvartha.news/news/Health/all/sleep-weight-loss-new-report</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_655315865fa95.jpg</url>
          <title>ഉറക്കം ശരീരഭാരം കുറക്കുന്നതായി പുതിയ പഠനം </title>
          <link>https://nattuvartha.news/news/Health/all/sleep-weight-loss-new-report</link>
        </image>
        <description><![CDATA[&lt;p&gt;ലണ്ടന്&amp;zwj;: എപ്പോഴും കിടന്നുറങ്ങുന്നവരെ കുഴിമടിയന്മാരെന്നാണു പൊതുവെ വിളിക്കാറ്. എന്നാൽ, ഉറക്കക്കാരെ ആക്ഷേപിച്ച് ചുമ്മാ അവിടെയും ഇവിടെയും ഇരുന്ന് സമയം കളയുന്നവരുമുണ്ട്. പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ ക്ഷണിച്ചുവരുത്താനിടയുള്ള ഈ ഉദാസീനമായ ശീലം അകാല മരണത്തിനും ഇടയാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാല്&amp;zwj;, ഉറക്കത്തിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണു പുതിയൊരു പഠനം വെളിപ്പെടുത്തുന്നത്.&lt;/p&gt;

&lt;p&gt;ഓട്ടം, വേഗത്തിലുള്ള നടത്തം, സൈക്ലിങ്, നീന്തൽ പോലുള്ള മിതമായതും ഊർജ്ജസ്വലവുമായ ശാരീരിക പ്രവർത്തനങ്ങളിലൂടെ ശാരീരികഭാരം നിയന്ത്രിക്കാനാകുമെന്നത് എല്ലാവർക്കും അറിയുന്നതാണ്. എന്നാൽ, ഓക്&amp;zwnj;സ്ഫഡ് യൂനിവേഴ്&amp;zwnj;സിറ്റി പ്രസിനു കീഴിലുള്ള യൂറോപ്യൻ ഹാർട്ട് ജേണൽ ആണ് ഉറക്കപ്രേമികളെ സന്തോഷിപ്പിക്കുന്ന പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ഉറക്കവും അക്കൂട്ടത്തിലുണ്ടെന്നതാണ് ഏറെ കൗതുകമുണർത്തുന്ന കാര്യം. അരമണിക്കൂർ ഇരിക്കുന്നതിനു പകരം അത്രയും സമയം ഉറങ്ങിയതിലൂടെ ശരീരഭാരവും അരവണ്ണവും ഗണ്യമായി കുറയ്ക്കാനാകുമെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. വെറുതെ നിന്നാലും പതുക്കെ നടന്നാൽ പോലും ഈ ഗുണം ലഭിക്കും. കൃത്യമായുള്ള ഉറക്കം ഹൃദയാരോഗ്യത്തിന് ഏറെ പ്രധാനമാണെന്നാണ് ഡെൻവെറിലെ നാഷനൽ ജ്യൂയിഷ് ഹെൽത്തിൽ കാർഡിയോ വാസ്&amp;zwnj;കുലർ പ്രിവൻഷൻ ആൻഡ് വെൽനെസ് വിഭാഗം ഡയരക്ടർ ഡോ. ആൻഡ്ര്യൂ ഫ്രീമൻ ഓക്&amp;zwnj;സ്ഫഡ് പഠനം ചൂണ്ടിക്കാട്ടി അഭിപ്രായപ്പെട്ടത്. എന്നാൽ, മറ്റു വ്യായാമങ്ങളും അഭ്യാസങ്ങൾക്കും പകരം കൂടുതൽ നേരം ഉറങ്ങിയാൽ ഈ ഗുണം ലഭിക്കുമെന്നു കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. &amp;nbsp;ഓരോ വ്യക്തികളുടെയും ദിനചര്യയ്ക്കും ചിട്ടകൾക്കും അനുസരിച്ചായിരിക്കും മേൽപറഞ്ഞവയുടെ ഫലവും. ചിലർ തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ചെറിയ മാറ്റം വരുത്തിയാൽ തന്നെ വലിയ ഫലം കാണാനായേക്കും. എന്നാൽ, ചിലർക്കു തീവ്രമായ വ്യായാമവും ആവശ്യമായി വന്നേക്കാമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്.&lt;/p&gt;
]]></description>
        <pubDate>2023-11-14 07:37:11</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഉറക്കം ശരീരഭാരം കുറക്കുന്നതായി പുതിയ പഠനം </title>
        <link>https://nattuvartha.news/news/Health/all/sleep-weight-loss-new-report</link>
        <guid>https://nattuvartha.news/news/Health/all/sleep-weight-loss-new-report</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_655315865fa95.jpg</url>
          <title>ഉറക്കം ശരീരഭാരം കുറക്കുന്നതായി പുതിയ പഠനം </title>
          <link>https://nattuvartha.news/news/Health/all/sleep-weight-loss-new-report</link>
        </image>
        <description><![CDATA[&lt;p&gt;ലണ്ടന്&amp;zwj;: എപ്പോഴും കിടന്നുറങ്ങുന്നവരെ കുഴിമടിയന്മാരെന്നാണു പൊതുവെ വിളിക്കാറ്. എന്നാൽ, ഉറക്കക്കാരെ ആക്ഷേപിച്ച് ചുമ്മാ അവിടെയും ഇവിടെയും ഇരുന്ന് സമയം കളയുന്നവരുമുണ്ട്. പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ ക്ഷണിച്ചുവരുത്താനിടയുള്ള ഈ ഉദാസീനമായ ശീലം അകാല മരണത്തിനും ഇടയാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാല്&amp;zwj;, ഉറക്കത്തിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണു പുതിയൊരു പഠനം വെളിപ്പെടുത്തുന്നത്.&lt;/p&gt;

&lt;p&gt;ഓട്ടം, വേഗത്തിലുള്ള നടത്തം, സൈക്ലിങ്, നീന്തൽ പോലുള്ള മിതമായതും ഊർജ്ജസ്വലവുമായ ശാരീരിക പ്രവർത്തനങ്ങളിലൂടെ ശാരീരികഭാരം നിയന്ത്രിക്കാനാകുമെന്നത് എല്ലാവർക്കും അറിയുന്നതാണ്. എന്നാൽ, ഓക്&amp;zwnj;സ്ഫഡ് യൂനിവേഴ്&amp;zwnj;സിറ്റി പ്രസിനു കീഴിലുള്ള യൂറോപ്യൻ ഹാർട്ട് ജേണൽ ആണ് ഉറക്കപ്രേമികളെ സന്തോഷിപ്പിക്കുന്ന പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ഉറക്കവും അക്കൂട്ടത്തിലുണ്ടെന്നതാണ് ഏറെ കൗതുകമുണർത്തുന്ന കാര്യം. അരമണിക്കൂർ ഇരിക്കുന്നതിനു പകരം അത്രയും സമയം ഉറങ്ങിയതിലൂടെ ശരീരഭാരവും അരവണ്ണവും ഗണ്യമായി കുറയ്ക്കാനാകുമെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. വെറുതെ നിന്നാലും പതുക്കെ നടന്നാൽ പോലും ഈ ഗുണം ലഭിക്കും. കൃത്യമായുള്ള ഉറക്കം ഹൃദയാരോഗ്യത്തിന് ഏറെ പ്രധാനമാണെന്നാണ് ഡെൻവെറിലെ നാഷനൽ ജ്യൂയിഷ് ഹെൽത്തിൽ കാർഡിയോ വാസ്&amp;zwnj;കുലർ പ്രിവൻഷൻ ആൻഡ് വെൽനെസ് വിഭാഗം ഡയരക്ടർ ഡോ. ആൻഡ്ര്യൂ ഫ്രീമൻ ഓക്&amp;zwnj;സ്ഫഡ് പഠനം ചൂണ്ടിക്കാട്ടി അഭിപ്രായപ്പെട്ടത്. എന്നാൽ, മറ്റു വ്യായാമങ്ങളും അഭ്യാസങ്ങൾക്കും പകരം കൂടുതൽ നേരം ഉറങ്ങിയാൽ ഈ ഗുണം ലഭിക്കുമെന്നു കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. &amp;nbsp;ഓരോ വ്യക്തികളുടെയും ദിനചര്യയ്ക്കും ചിട്ടകൾക്കും അനുസരിച്ചായിരിക്കും മേൽപറഞ്ഞവയുടെ ഫലവും. ചിലർ തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ചെറിയ മാറ്റം വരുത്തിയാൽ തന്നെ വലിയ ഫലം കാണാനായേക്കും. എന്നാൽ, ചിലർക്കു തീവ്രമായ വ്യായാമവും ആവശ്യമായി വന്നേക്കാമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്.&lt;/p&gt;
]]></description>
        <pubDate>2023-11-13 23:37:11</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ആർത്തവ സമയത്തെ വയറുവേദന; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ </title>
        <link>https://nattuvartha.news/news/Health/all/periods-pain-health-tips</link>
        <guid>https://nattuvartha.news/news/Health/all/periods-pain-health-tips</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6551f36bef5b3.jpg</url>
          <title>ആർത്തവ സമയത്തെ വയറുവേദന; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ </title>
          <link>https://nattuvartha.news/news/Health/all/periods-pain-health-tips</link>
        </image>
        <description><![CDATA[&lt;p&gt;ആർത്തവ സമയത്ത് വയറു വേദന, ശരീര വേദന, പേശി വലിവ് എന്നിവ സ്ത്രീകളിൽ സാധാരണയാണ്. ഇത്തരം സാഹചര്യങ്ങളിൽ പലരും വേദനയ്&amp;zwnj;ക്ക് പെട്ടന്നുള്ള പരിഹാരമായി വേദനസംഹാരിയെ ആശ്രയിക്കാറുണ്ട്. എന്നാൽ വേദനസംഹാരികൾ കഴിക്കുന്നത് ശരീരത്തിനെ എങ്ങനെ ബാധിക്കുമെന്നതിൽ പലർക്കും ആശയക്കുഴപ്പമുണ്ടാകാറുണ്ട്.&lt;/p&gt;

&lt;p&gt;ഗർഭപാത്രത്തിൽ ആർത്തവത്തിന് മുൻപായി രൂപപ്പെടുന്ന എൻഡോമെട്രിയം എന്ന പാളിയെ പുറന്തള്ളുകയും ഗർഭപാത്രത്തെ ചുരുക്കാനും സഹായിക്കുന്ന ലിപിഡ് സംയുക്തങ്ങളാണ് പ്രോസ്റ്റാഗ്ലാൻഡിനുകൾ. ഇവയുടെ ഉയർന്ന തോതാണ് ചിലരിൽ കൂടിയ വേദനയ്ക്കും പേശിവലിവിനും കാരണമാകുന്നത്. ആസ്പിരിൻ, ഡിക്ലോഫെനാക്, ഐബുപ്രോഫെൻ പോലുള്ളവ പ്രോസ്&amp;zwnj;റ്റോഗ്ലാൻഡിന്റെ പ്രവർത്തനം കുറയ്ക്കുന്നതിലൂടെ വേദനയ്ക്ക് ശമനം നൽകുന്നു.&lt;/p&gt;

&lt;p&gt;ആർത്തവ സമയത്ത് എട്ട് മണിക്കൂറിനിടെ ഒരു വേദനസംഹാരി വരെ കഴിക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എന്നാൽ വേദനസംഹാരിയുടെ അമിത ഉപഭോഗം വൃക്കകളെ ദോഷകരമായി ബാധിക്കും.എന്നാൽ വേദനയും പേശിവലിവും നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നപക്ഷം ഗൈനക്കോളജിസ്&amp;zwnj;റ്റിനെ കണ്ട്&amp;zwnj; ചികിത്സ തേടേണ്ടതാണ്&amp;zwnj;. എപ്പോഴും വേദനസംഹാരികളെ ആശ്രയിക്കുന്നതിനെക്കാൾ പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ ആർത്തവ സമയത്തെ വേദന കുറയ്ക്കുന്നതാണ് നല്ലത്.&lt;/p&gt;

&lt;p&gt;ആർത്തവ സമയത്തെ വേദന ലഘൂകരിക്കാൻ ചില പ്രകൃതിദത്തമായ വഴികൾ-&lt;/p&gt;

&lt;p&gt;നന്നായി വെള്ളം കുടിക്കുക&lt;br /&gt;
തക്കാളി, ബെറിപഴങ്ങൾ, പൈനാപ്പിൾ, ഇഞ്ചി, പച്ചിലകൾ, ആൽമണ്ട്&amp;zwnj;, വാൾനട്ട്&amp;zwnj; പോലുള്ള ആന്റി ഇൻഫ്&amp;zwnj;ളമേറ്ററി ഭക്ഷണവിഭവങ്ങൾ &amp;nbsp;കഴിക്കാം.&lt;br /&gt;
വൈറ്റമിൻ ഡി, ഇ, ഒമേഗ ഫാറ്റി ആസിഡുകൾ പോലുള്ള ഡയറ്ററി സപ്ലിമെന്റുകൾ കഴിക്കാം.&lt;br /&gt;
അടിവയറ്റിൽ ചൂട്&amp;zwnj; വയ്&amp;zwnj;ക്കാം.&lt;br /&gt;
ലഘുവായ വ്യായാമങ്ങൾ ശരീരത്തിൽ എൻഡോർഫിനുകൾ പുറത്ത്&amp;zwnj; വിട്ട്&amp;zwnj; പേശികൾക്ക്&amp;zwnj; അയവ്&amp;zwnj; നൽകും.&amp;nbsp;&lt;/p&gt;

&lt;p&gt;ആർത്തവ സമയത്ത് ഇക്കാര്യങ്ങൾ ഒഴിവാക്കാം-&lt;/p&gt;

&lt;p&gt;വറുത്ത ഭക്ഷണങ്ങൾ&amp;nbsp;&lt;br /&gt;
പാലും മറ്റ് പാലുൽപ്പന്നങ്ങൾ&amp;nbsp;&lt;br /&gt;
കൊഴുപ്പുള്ള ഭക്ഷണങ്ങൾ&lt;br /&gt;
കാപ്പി (കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ) &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-11-13 02:59:12</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലുമുണ്ട് ആർത്തവവിരാമം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ </title>
        <link>https://nattuvartha.news/news/Health/all/male-menopause-symptoms-and-health</link>
        <guid>https://nattuvartha.news/news/Health/all/male-menopause-symptoms-and-health</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6544a08e2ee68.jpg</url>
          <title>സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലുമുണ്ട് ആർത്തവവിരാമം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ </title>
          <link>https://nattuvartha.news/news/Health/all/male-menopause-symptoms-and-health</link>
        </image>
        <description><![CDATA[&lt;p&gt;&amp;#39;ആർത്തവവിരാമം&amp;#39; എന്ന വാക്കു കേട്ടാൽ അത് സ്ത്രീകളുടെ കാര്യമല്ലേ എന്ന് കരുതുന്നവരാണ് ഭൂരിഭാ​ഗവും. എന്നാൽ സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലുമുണ്ട് ആർത്തവവിരാമം. പ്രായം കൂടുന്നതിനൊപ്പം പുരുഷന്മാരിൽ &amp;#39;ടെസ്റ്റോസ്റ്റിറോൺ&amp;#39; ഹോർമോണുകൾ കുറയുന്ന സ്വാഭാവിക പ്രക്രിയയെയാണ് &amp;#39;പുരുഷ ആർത്തവവിരാമം&amp;#39; (ലേറ്റ് ഓണ്&amp;zwj;സെറ്റ് ഹൈപ്പോ​ഗൊനാഡിസം) അല്ലെങ്കിൽ &amp;#39;ആൻഡ്രോപോസ്&amp;#39; &amp;nbsp;എന്ന് അറിയപ്പെടുന്നത്. സ്ത്രീകളിൽ നിന്നും വ്യത്യസ്തമായി പുരുഷ ആർത്തവവിരാമം പതുക്കെയും കൂടുതൽ കാലയളവുമെടുത്താണ് സംഭവിക്കുന്നത്. സാധാരണയായി 40 വയസിന് മുകളിൽ പ്രായമായവരിലാണ് പുരുഷ ആർത്തവവിരാമം സംഭവിക്കുക. സ്ത്രീകളുടെ ആവർത്തവവിരാമത്തെ കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പുരുഷന്മാരിലെ ഈ സ്വാഭാവിക പ്രക്രിയയെ കുറിച്ച് സംസാരിക്കുകയോ അവബോധം ഉണ്ടാക്കാൻ ശ്രമിക്കുകയോ ചെയ്യാറില്ല.&lt;/p&gt;

&lt;p&gt;പുരുഷ ആർത്തവവിരാമം; ലക്ഷണങ്ങൾ&amp;nbsp;&lt;/p&gt;

&lt;p&gt;ലൈംഗികാഭിലാഷം കുറയുക, ഉദ്ധാരണക്കുറവ്, വിഷാദരോഗം, ഉറക്കമില്ലായ്&amp;zwnj;മ, ഉന്മേഷമില്ലായ്&amp;zwnj;മ, മൂഡ് സ്വിം​ഗ്സ്, പേശികളുടെ ബലവും തൂക്കവും കുറയുക, ഏകാ​ഗ്രത ഇല്ലാതാകുക, എല്ലുകളുടെ തൂക്കവും ബലവും നഷ്ടപ്പെടൽ, ശരീരം എപ്പോഴും ചൂടാവുക, വൃഷണത്തിൽ വലുപ്പവ്യത്യാസം, ശരീരത്തിലെ രോമങ്ങൾ കൊഴിഞ്ഞുപോവുക, എല്ല് തേയ്മാനം &amp;nbsp;ഇവയൊക്കെയാണ് പുരുഷ ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങൾ. ഒട്ടും നിസാരമായി കാണേണ്ട അവസ്ഥയല്ല ഇത്. ഒരു വ്യക്തിയുടെ ശരീരിക-മാനസികാരോ​ഗ്യാവസ്ഥയെ ആവർത്തവവിരാമം പ്രതികൂലമായി ബാധിക്കുന്നു. &amp;nbsp;30 വയസിനു ശേഷം ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ അളവ് സാധാരണയായി പ്രതിവർഷം ഒരു ശതമാനം വീതം കുറയുന്നു.&lt;/p&gt;

&lt;p&gt;അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ&lt;/p&gt;

&lt;p&gt;ആരോഗ്യകരമായ ജീവിതപരിസരം ഒരു പരിധി വരെ പുരുഷന്മാരെ &amp;#39;ആൻഡ്രോപോസ്&amp;#39; സംബന്ധമായ ബുദ്ധിമുട്ടുകളിൽ നിന്ന് അകറ്റിനിർത്തും. നല്ല ഭക്ഷണരീതി, വ്യായാമം, ആരോഗ്യപ്രശ്നങ്ങൾക്കോ അസുഖങ്ങൾക്കോ മതിയായ ചികിത്സ, സ്ട്രെസില്ലാത്ത അന്തരീക്ഷം, മനസിന് സന്തോഷം, ക്രിയാത്മകമായ ജീവിതരീതി, സാമൂഹികബന്ധങ്ങൾ, വ്യക്തിബന്ധങ്ങൾ എന്നിങ്ങനെ പലതും ഈ അവസ്ഥകളെയെല്ലാം സ്വാധീനിക്കുന്നതാണ്. തെറാപ്പി അടക്കമുള്ള ചികിത്സകളും ആൻഡ്രോപോസിന് ലഭ്യമാണ്.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-11-03 00:26:20</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>വെറും വയറ്റില്‍ കഴിക്കരുത് ഈ ഭക്ഷണങ്ങള്‍; ശ്രദ്ധിക്കാം </title>
        <link>https://nattuvartha.news/news/Health/all/foods-you-should-never-have-on-an-empty-stomach-health-tips</link>
        <guid>https://nattuvartha.news/news/Health/all/foods-you-should-never-have-on-an-empty-stomach-health-tips</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_65448d7bc9034.jpg</url>
          <title>വെറും വയറ്റില്‍ കഴിക്കരുത് ഈ ഭക്ഷണങ്ങള്‍; ശ്രദ്ധിക്കാം </title>
          <link>https://nattuvartha.news/news/Health/all/foods-you-should-never-have-on-an-empty-stomach-health-tips</link>
        </image>
        <description><![CDATA[&lt;p&gt;നമ്മള്&amp;zwj; കഴിക്കുന്ന ആഹാരമാണ് നമ്മുടെ ആരോഗ്യത്തെ നിര്&amp;zwj;ണയിക്കുന്നത്. ഭക്ഷണം എപ്പോഴെങ്കിലും കഴിച്ചാല്&amp;zwj; പോരാ, അതിന് ഒരു കൃത്യതയും കഴിക്കേണ്ട രീതികളും പാലിക്കേണ്ടതും വളരെ പ്രധാനമാണ്. ദിവസത്തിന്റെ ആരംഭത്തില്&amp;zwj; നമ്മള്&amp;zwj; ആദ്യം കഴിക്കുന്ന ഭക്ഷണം ഇത്തരത്തില്&amp;zwj; വളരെ പ്രധാനപ്പെട്ടതാണ്. ദിവസം മുഴുവന്&amp;zwj; ഊര്&amp;zwj;ജ്ജസ്വലമായി നിലനിര്&amp;zwj;ത്താന്&amp;zwj; നമ്മളെ പ്രാപ്തരാക്കേണ്ടതാകണം ഈ ഭക്ഷണം. കൂടാതെ പോഷകങ്ങള്&amp;zwj; അടങ്ങിയ ഭക്ഷണമാണ് പ്രഭാതഭക്ഷണമായി ഉള്&amp;zwj;പ്പെടുത്തേണ്ടത്. ഇത്തരത്തില്&amp;zwj; വെറും വയറ്റില്&amp;zwj; കഴിക്കാന്&amp;zwj; പാടില്ലാത്ത ചില ഭക്ഷണങ്ങളെ അറിയാം. ആരോഗ്യത്തിന് ഗുണകരമാണെന്ന് കരുതി വെറും വയറ്റില്&amp;zwj; തൈര് കഴിക്കാന്&amp;zwj; പാടില്ല. പ്രോബയോട്ടിക് ഭക്ഷണം ആണെങ്കിലും രാവിലെ വെറും വയറ്റില്&amp;zwj; തൈര് കഴിക്കുന്നത് നല്ലതല്ല. ഇത് വെറും വയറ്റില്&amp;zwj; കഴിക്കുമ്പോള്&amp;zwj; തൈരിലെ ലാക്ടിക് ആസിഡ് മൂലം അസിഡിറ്റിയും ദഹന പ്രശ്&amp;zwnj;നങ്ങളും വന്നേക്കും. തൈര് കഴിക്കുമ്പോള്&amp;zwj; ഈ കാര്യം ശ്രദ്ധിക്കാം.&lt;/p&gt;

&lt;p&gt;യാത്രകളിലും മറ്റും എളുപ്പത്തില്&amp;zwj; കൈയ്യില്&amp;zwj; കരുതാന്&amp;zwj; കഴിയുന്നതും വെറുതേ കഴിക്കാന്&amp;zwj; കഴിയുന്നതുമായ ഭക്ഷണമാണ് നേന്ത്രപ്പഴം. എന്നാല്&amp;zwj; വെറും വയറ്റില്&amp;zwj; ഇത് കഴിക്കുന്നത് നല്ലതല്ല. നേന്ത്രപ്പഴത്തില്&amp;zwj; ഉയര്&amp;zwj;ന്ന നിലയിലുള്ള സ്വാഭാവിക ഷുഗര്&amp;zwj; ശരീരത്തിന് പെട്ടെന്ന് ഊര്&amp;zwj;ജം നല്&amp;zwj;കും. എങ്കിലും മറ്റ് ഭക്ഷണങ്ങള്&amp;zwj; കഴിക്കാത്തതിരിക്കുന്നത് മൂലം ധാതുക്കളുടെ അഭാവം ഉണ്ടാവുകയും ഈ ഊര്&amp;zwj;ജമെല്ലാം പെട്ടെന്ന് നഷ്ടപ്പെടുകയും ചെയ്യാം. അതിനാല്&amp;zwj; വെറും വയറ്റില്&amp;zwj; നേന്ത്രപ്പഴം കഴിക്കുന്ന ശീലം ഒഴിവാക്കണം.&lt;/p&gt;

&lt;p&gt;ശരീരഭാരം കുറയ്ക്കാന്&amp;zwj; രാവിലെ വെറും വയറ്റില്&amp;zwj; നാരങ്ങ വെള്ളത്തില്&amp;zwj; തേന്&amp;zwj; ചേര്&amp;zwj;ത്ത് കുടിക്കുന്നത് പലരുടെയും ശീലമാണ്. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കുമെന്നാണ് പലരുടേയും വിചാരം. എന്നാല്&amp;zwj; ഇത് പലപ്പോഴും ഗുണത്തേക്കാള്&amp;zwj; ദോഷമാണ് വരുത്തുന്നത്. തേനിന് പഞ്ചസാരയേക്കാള്&amp;zwj; ഉയര്&amp;zwj;ന്ന ഗ്ലൈസെമിക് സൂചികയും കൂടുതല്&amp;zwj; കലോറിയും ഉണ്ട്. അതിനാല്&amp;zwj; ശീലം ഒഴിവാക്കണം.&lt;/p&gt;

&lt;p&gt;ഓറഞ്ച് ,നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളും വെറും വയറ്റില്&amp;zwj; കഴിക്കുന്നത് ഒഴിവാക്കണം. ഒഴിഞ്ഞ വയറ്റില്&amp;zwj; കഴിക്കുമ്പോള്&amp;zwj;, ചില സിട്രസ് പഴങ്ങള്&amp;zwj; അസിഡിറ്റി വരുത്തിവെയ്ക്കും. അതിനാല്&amp;zwj; ഈ ശീലവും ഉപേക്ഷിക്കുന്നത് നല്ലതാണ്.വെറുംവയറ്റില്&amp;zwj; തക്കാളിയും കഴിക്കേണ്ട. തക്കാളിയില്&amp;zwj; ഉള്ള ടാനിക് ആസിഡ് വയറില്&amp;zwj; അസ്വസ്ഥതയുണ്ടാക്കാന്&amp;zwj; സാധ്യതയുണ്ട്.&lt;/p&gt;

&lt;p&gt;മധുരം ഇഷ്ടമില്ലാത്തവര്&amp;zwj; പൊതുവേ കുറവാണ്. എന്നാല്&amp;zwj; അധിക മധുരമുള്ള ഭക്ഷണങ്ങള്&amp;zwj; രാവിലെ വെറും വയറ്റില്&amp;zwj; കഴിക്കാന്&amp;zwj; പാടില്ല. ഇത് ശരീരത്തിന്റെ ഊര്&amp;zwj;ജം കുറയ്ക്കുകയും വിശപ്പ് കൂട്ടുകയും ചെയ്യും. വീണ്ടും കൂടുതല്&amp;zwj; ഭക്ഷണം കഴിക്കുന്നതിന് നിങ്ങളെ പ്രേരിപ്പിക്കും.&lt;/p&gt;
]]></description>
        <pubDate>2023-11-02 23:04:54</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>പാൽ ചായ പ്രിയരാണോ നിങ്ങൾ ? എങ്കിൽ വിഷാദവും ഉത്കണ്ഠയും പിന്നാലെയെന്ന് പഠനം </title>
        <link>https://nattuvartha.news/news/Health/all/milk-tea-side-effects-health-depression-study</link>
        <guid>https://nattuvartha.news/news/Health/all/milk-tea-side-effects-health-depression-study</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_65376e66eb490.jpg</url>
          <title>പാൽ ചായ പ്രിയരാണോ നിങ്ങൾ ? എങ്കിൽ വിഷാദവും ഉത്കണ്ഠയും പിന്നാലെയെന്ന് പഠനം </title>
          <link>https://nattuvartha.news/news/Health/all/milk-tea-side-effects-health-depression-study</link>
        </image>
        <description><![CDATA[&lt;p&gt;കട്ടൻ ചായ, പാൽ ചായ, ഏലക്ക ചായ, ഇഞ്ചി ചായ, മസാല ചായ... അങ്ങനെ ലോകത്ത് ഒരു നൂറായിരം വെറൈറ്റി ചായകൾ ഉണ്ട്. ചായ കുടിക്കാതെ ഒരു ദിവസം എങ്ങനെ കടന്നു പോകുമെന്ന് ചിന്തിക്കുന്നവരാണ് നമ്മൾക്ക് ചുറ്റുമുള്ള ഭൂരിപക്ഷം ആളുകളും. ലോകത്തിൽ മൂന്നിൽ രണ്ട് വരുന്ന ജന സംഖ്യയും ചായ പ്രേമികളാണെന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. എന്നാൽ എന്താണെങ്കിലും അധികമായാൽ വിഷമാണെന്ന് പറയുന്നതു പോലെ തന്നെയാണ് ചായയുടെ കാര്യവും.&lt;br /&gt;
ഒരു ഇടവേള കിട്ടിയാൽ അപ്പോൾ തന്നെ ഒരു ചായ കുടിക്കാമെന്ന് കരുതുന്നവർ ഒന്നു നിയന്ത്രിക്കുന്നത് നന്നായിരിക്കും. ചായ, പ്രത്യേകിച്ച് പാൽ ചായയുടെ ഉപഭോഗം മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ചൈനയിലെ സിംഗ്വാ യൂണിവേഴ്&amp;zwnj;സിറ്റിയിലെയും സെൻട്രൽ യൂണിവേഴ്&amp;zwnj;സിറ്റി ഓഫ് ഫിനാൻസ് ആൻഡ് ഇക്കണോമിക്&amp;zwnj;സിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.&amp;nbsp;&lt;/p&gt;

&lt;p&gt;ബെയ്ജിങ് നിന്നുള്ള 5, 281 കോളജ് വിദ്യാർഥികളിൽ നടത്തിയ സർവേയിൽ പാൽചായയുടെ ഉപയോഗം വിദ്യാർഥികളിൽ വിഷാദത്തിനും&lt;br /&gt;
ഉത്കണ്ഠയ്&amp;zwnj;ക്കും കാരണമാകുന്നു എന്നാണ് പഠനത്തിൽ പറയുന്നത്. ഇടയ്&amp;zwnj;ക്കിടെ ഒന്ന് ഫ്രഷ്&amp;zwnj; ആകാൻ വേണ്ടി ചായ കുടിക്കുന്ന പതിവ് ഒരു അഡി&amp;zwnj;ക്ഷനിലേക്കും അത് പിന്നീട് മാനസിക പ്രശ്&amp;zwnj;നങ്ങളിലേക്കും നയിക്കാം. മാനസിക പ്രശ്&amp;zwnj;നങ്ങൾക്ക് പുറമേ പാൽ ചായ കുടിക്കുന്നത് അമിതവണ്ണത്തിനും ദന്തക്ഷയത്തിനും കാരണമാകുമെന്നു ​ഗവേഷകർ ചൂണ്ടികാണിക്കുന്നു. ചായയിൽ അടങ്ങിയിട്ടുള്ള കഫീനും പഞ്ചാസാരയുമാണ് ഇതിന് കാരണം. കഫീൻ നിങ്ങളുടെ ശരീരത്തെ നിർജ്ജലീകരിക്കുകയും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യാം. കൂടാതെ ചായ കുടി പതിവാക്കിയാൽ അത് നിങ്ങളുടെ ഉറക്കത്തെയും ബാധിക്കും. അധികമായി ചായ കുടിക്കുന്നത് നിങ്ങളുടെ തലച്ചോറിൽ രാസ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് ഉത്കണ്ഠയ്ക്കും പല മാനസികപ്രശ്&amp;zwnj;നങ്ങൾക്കും കാരണമാകുമെന്നാണ് പഠനം പറയുന്നത്.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-10-24 00:12:51</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷനും!!!</title>
        <link>https://nattuvartha.news/news/Health/all/postpartum-depression-mens-study-report</link>
        <guid>https://nattuvartha.news/news/Health/all/postpartum-depression-mens-study-report</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_65279c15894f2.jpg</url>
          <title>പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷനും!!!</title>
          <link>https://nattuvartha.news/news/Health/all/postpartum-depression-mens-study-report</link>
        </image>
        <description><![CDATA[&lt;p&gt;പോസ്റ്റ്പാര്&amp;zwj;ട്ടം ഡിപ്രഷന്&amp;zwj; എന്ന് കേള്&amp;zwj;ക്കുമ്പോള്&amp;zwj; സ്ത്രീകള്&amp;zwj;ക്ക് പ്രസവാനന്തരം വരുന്ന വിഷാദം എന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാല്&amp;zwj; ഇത് അമ്മാരെ മാത്രമല്ല അച്ഛന്&amp;zwj;മാരെയും അലട്ടുന്ന ഒന്നാണെന്നാണ് പുതിയ കണ്ടെത്തല്&amp;zwj;. പഠനത്തില്&amp;zwj; പങ്കെടുത്ത പുരുഷന്മാരില്&amp;zwj; എട്ട് മുതല്&amp;zwj; 13 ശതമാനം പേര്&amp;zwj;ക്കും കുട്ടിയുണ്ടായശേഷം പോസ്റ്റ്പാര്&amp;zwj;ട്ടം ഡിപ്രഷന്&amp;zwj; ബാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്&amp;zwj;. പഠനത്തില്&amp;zwj; പങ്കെടുത്ത 24 പേരില്&amp;zwj; 30 ശതമാനം പേര്&amp;zwj;ക്കും പോസ്റ്റ്പാര്&amp;zwj;ട്ടം ഡിപ്രഷന്&amp;zwj; ഉണ്ടെന്നാണ് കണ്ടെത്തിയത്. സമ്മര്&amp;zwj;ദ്ദം, പേടി, ജോലിയും വീട്ടിലെ ഉത്തരവാദിത്തങ്ങളും എങ്ങനെ ഒന്നിച്ചുകൊണ്ടുപോകുമെന്ന ആകുലത തുടങ്ങി പല ബുദ്ധിമുട്ടുകളിലൂടെയാണ് ഇവര്&amp;zwj; കടന്നുപോകുന്നത്. എന്നാല്&amp;zwj;, &amp;nbsp;പുരുഷന്മാര്&amp;zwj; ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറയാറില്ലെന്നും പലപ്പോഴും ഇത്തരം ആകുലതകള്&amp;zwj; ഉള്ളിലൊതുക്കുകയാണ് പതിവെന്നുമാണ് ഗവേഷകര്&amp;zwj; പറയുന്നത്. പങ്കാളി വിഷാദത്തിലാണെങ്കില്&amp;zwj; പോസ്റ്റുപാര്&amp;zwj;ട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ അവസ്ഥ കൂടുതല്&amp;zwj; ദുഷ്&amp;zwnj;കരമായിരിക്കുമെന്നും ഇവര്&amp;zwj; കൂട്ടിച്ചേര്&amp;zwj;ത്തു.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-10-12 00:11:31</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>പാൽ ചായയാണോ അതോ കട്ടൻ ചായയാണോ ശരീരത്തിന് നല്ലത്?</title>
        <link>https://nattuvartha.news/news/Health/all/milk-tea-or-black-tea-which-is-better-for-health</link>
        <guid>https://nattuvartha.news/news/Health/all/milk-tea-or-black-tea-which-is-better-for-health</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6523ab367a86f.jpg</url>
          <title>പാൽ ചായയാണോ അതോ കട്ടൻ ചായയാണോ ശരീരത്തിന് നല്ലത്?</title>
          <link>https://nattuvartha.news/news/Health/all/milk-tea-or-black-tea-which-is-better-for-health</link>
        </image>
        <description><![CDATA[&lt;p&gt;ചായ അല്ലെങ്കിൽ കാപ്പി, രാവിലെ എഴുന്നേറ്റയുടൻ ഇതിൽ ഏതെങ്കിലുമൊന്ന് വേണമെന്ന് നിർബന്ധമുള്ളവരാണ് പലരും. എന്നാൽ വെറും വയറ്റിൽ ചായയും കാപ്പിയുമൊക്കെ കുടിക്കുന്നതിന് പകരം ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് നല്ലതെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. വെള്ളം കുടിച്ച് അൽപസമയം കഴിഞ്ഞ് എന്തെങ്കിലും ലഘുഭക്ഷണം കൂടി കഴിച്ച ശേഷമേ ചായയോ കാപ്പിയോ കുടിക്കാവു.&lt;br /&gt;
ചായയിൽ തന്നെ പാൽചായ ആണോ കട്ടൻ ചായ ആണോ നല്ലതെന്ന സംശയവും പലർക്കുമുണ്ട്. കൂടുതൽ പേർക്കും താത്പര്യം പാൽചായയോടാണെങ്കിലും ആരോഗ്യത്തിന് നല്ലത് കട്ടൻചായ ആണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നത്. പാൽചായ കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതാണ് പ്രധാന പ്രശ്നം. അതുമാത്രമല്ല ഗ്യാസ്, വയർ വീർത്തുകെട്ടൽ, അസിഡിറ്റി, പുളിച്ചുതികട്ടൽ, ഓക്കാനം തുടങ്ങി മറ്റ് പല പ്രശ്നങ്ങളും പാൽചായ കുടിക്കുന്നത് കൊണ്ട് ഉണ്ടാകാറുണ്ട്.&amp;nbsp;&lt;/p&gt;

&lt;p&gt;ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് കട്ടൻ ചായയെ കൂട്ടുപിടിക്കുന്നതാണ് നല്ലത്. പാൽചായ ഉത്കണ്ഠ വർ​​​ദ്ധിപ്പിക്കുമെന്നും പറയുന്നു, ഇത് പല ഉറക്കപ്രശ്നങ്ങളിലേക്കും നയിക്കും. അതേസമയം കട്ടൻചായ ദഹനപ്രശ്നങ്ങൾക്കോ, ശരീരത്തിൽ കൊഴുപ്പെത്തുന്നതിനോ ഒന്നും കാരണമാകില്ല. മാത്രവുമല്ല ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കാൻസർ പ്രതിരോധത്തിനും നല്ലതാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. സ്കിൻ, എല്ലുകൾ എന്നിവയുടെ ആരോ​ഗ്യത്തിനും മെച്ചപ്പെട്ട മാനസികാരോ​ഗ്യത്തിനും കട്ടൻ&amp;zwnj;ചായ പ്രയോജനപ്രദമാണെന്നാണ് പഠനങ്ങൾ പറയുന്നത്.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-10-09 00:32:03</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>കൂടുതലായി സ്വപ്നം കാണാറുണ്ടോ? കാരണങ്ങൾ ഇതായിരിക്കാം </title>
        <link>https://nattuvartha.news/news/Health/all/five-reasons-why-you-are-having-too-many-dreams-sleep</link>
        <guid>https://nattuvartha.news/news/Health/all/five-reasons-why-you-are-having-too-many-dreams-sleep</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_65210a6f800f6.jpg</url>
          <title>കൂടുതലായി സ്വപ്നം കാണാറുണ്ടോ? കാരണങ്ങൾ ഇതായിരിക്കാം </title>
          <link>https://nattuvartha.news/news/Health/all/five-reasons-why-you-are-having-too-many-dreams-sleep</link>
        </image>
        <description><![CDATA[&lt;p&gt;അസാധ്യമായ കാര്യങ്ങള്&amp;zwj; പലതും കാണിച്ചു തരുന്ന, അത്യന്തം നാടകീയമായ ഒരു ലോകത്തിലേക്ക്&amp;zwnj; നമ്മെ ആനയിച്ചു കൊണ്ടു പോകുന്നവയാണ്&amp;zwnj; സ്വപ്&amp;zwnj;നങ്ങള്&amp;zwj;. പലരും ഉറക്കമെഴുന്നേറ്റ ഉടന്&amp;zwj; തന്നെ, സ്വപ്&amp;zwnj;നം &amp;nbsp;കണ്ട കാര്യങ്ങള്&amp;zwj; മറക്കാറുണ്ട്&amp;zwnj;. ചില കാര്യങ്ങള്&amp;zwj; ചിലരുടെ ഓര്&amp;zwj;മ്മയില്&amp;zwj; തങ്ങി നില്&amp;zwj;ക്കും. കാണുന്ന സ്വപ്&amp;zwnj;നങ്ങളെല്ലാം ഓര്&amp;zwj;ത്തു വയ്&amp;zwnj;ക്കുന്നവര്&amp;zwj; വളരെ കുറച്ചു മാത്രമേ കാണൂ. ഉറക്കം എന്ന പ്രക്രിയയുടെ സ്വാഭാവിക ഭാഗം മാത്രമാണ്&amp;zwnj; ഈ സ്വപ്&amp;zwnj;നം കാണല്&amp;zwj;. എന്നാല്&amp;zwj; അമിതമായി സ്വപ്&amp;zwnj;നം കാണുന്നത്&amp;zwnj; നമ്മുടെ മാനസികാരോഗ്യത്തിലെ തകരാറുകളെ കുറിച്ച്&amp;zwnj; സൂചന നല്&amp;zwj;കുന്നതായി ആരോഗ്യ വിദഗ്&amp;zwnj;ധര്&amp;zwj; പറയുന്നു. അമിതമായ സ്വപ്&amp;zwnj;നം കാണല്&amp;zwj; ഉറക്കത്തിന്റെ നിലവാരത്തെ ബാധിക്കുകയും പകല്&amp;zwj;സമയത്ത്&amp;zwnj; ക്ഷീണമുണ്ടാക്കുകയും ചെയ്യാം. ഇനി പറയുന്ന കാരണങ്ങളാകാം അമിതമായ സ്വപ്&amp;zwnj;നം കാണലിന്&amp;zwnj; പിന്നിലെന്ന്&amp;zwnj; ഗേറ്റ്&amp;zwnj; വേ ഓഫ്&amp;zwnj; ഹീലിങ്&amp;zwnj; സ്ഥാപകയും ഡയറക്ടറുമായ ഡോ. ചാന്ദ്&amp;zwnj;നി തുഗ്നൈറ്റ്&amp;zwnj; പ്രമുഖ പത്രത്തിന് നല്&amp;zwj;കിയ അഭിമുഖത്തില്&amp;zwj; പറയുന്നു.&lt;/p&gt;

&lt;p&gt;1. മാനസിക സമ്മർദം&lt;br /&gt;
ഉയര്&amp;zwj;ന്ന തോതിലുള്ള മാനസിക സമ്മർദവും ഉത്&amp;zwnj;കണ്&amp;zwnj;ഠയും അമിതവും വ്യക്തവുമായ സ്വപ്&amp;zwnj;നങ്ങള്&amp;zwj;ക്ക്&amp;zwnj; കാരണമാകാം. മെഡിറ്റേഷന്&amp;zwj;, ശ്വസന വ്യായാമങ്ങള്&amp;zwj;, യോഗ എന്നിവയിലൂടെ സമ്മർദവും ഉത്&amp;zwnj;കണ്&amp;zwnj;ഠയും കുറയ്&amp;zwnj;ക്കാന്&amp;zwj; ശ്രമിക്കുന്നത്&amp;zwnj; സ്വപ്&amp;zwnj;നത്തിന്റെ തീവ്രതയും കുറയ്&amp;zwnj;ക്കും.&amp;nbsp;&lt;/p&gt;

&lt;p&gt;2. മരുന്നുകള്&amp;zwj;&lt;br /&gt;
ചിലതരം മരുന്നുകളുടെ ഉപയോഗവും ഉറക്കത്തിന്റെ ക്രമത്തെ ബാധിച്ച്&amp;zwnj; സ്വപ്&amp;zwnj;നങ്ങളിലേക്ക്&amp;zwnj; നയിക്കാം. വിഷാദത്തിനുള്ള ആന്റി ഡിപ്രസന്റുകള്&amp;zwj; ഇത്തരത്തില്&amp;zwj; ഉറക്കത്തെ ബാധിക്കുന്ന മരുന്നുകളാണ്&amp;zwnj;.&amp;nbsp;&lt;/p&gt;

&lt;p&gt;3. ഉറക്ക പ്രശ്&amp;zwnj;നങ്ങള്&amp;zwj;&lt;br /&gt;
സ്ലീപ്&amp;zwnj; അപ്&amp;zwnj;നിയ, റെസ്റ്റലസ്&amp;zwnj; ലെഗ്&amp;zwnj; സിന്&amp;zwj;ഡ്രോം, നാര്&amp;zwj;കോലെപ്&amp;zwnj;സി പോലുള്ള ഉറക്കത്തിലെ പ്രശ്&amp;zwnj;നങ്ങളും അമിതമായ സ്വപ്&amp;zwnj;നം കാണലിന്&amp;zwnj; പിന്നിലുണ്ടാകാം. ഇവയെല്ലാം ഉറക്കത്തിന്റെ നിലവാരത്തെ ഗണ്യമായി ബാധിക്കുന്നവയാണ്&amp;zwnj;.&amp;nbsp;&lt;/p&gt;

&lt;p&gt;4. ജീവിതശൈലി&lt;br /&gt;
ജീവിതശൈലിയിലെ മാറ്റങ്ങള്&amp;zwj; ഉറക്കത്തിന്റെ നിലവാരത്തെ ബാധിക്കുന്നതും അമിതമായ സ്വപ്&amp;zwnj;നങ്ങള്&amp;zwj;ക്ക്&amp;zwnj; കാരണമാകാം. ഭക്ഷണക്രമത്തിലെ പോഷണക്കുറവ്&amp;zwnj;, താളം തെറ്റിയ ഉറക്കശീലങ്ങള്&amp;zwj;, ഉറക്കത്തിന്&amp;zwnj; മുന്&amp;zwj;പ്&amp;zwnj; മദ്യം, കഫീന്&amp;zwj; പോലുള്ളവയുടെ ഉപയോഗം എന്നിവയെല്ലാം ഉറക്കത്തെയും സ്വപ്&amp;zwnj;നങ്ങളെയും ബാധിക്കാം. സന്തുലിതമായ ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, കൃത്യമായ സമയത്തെ ഉറക്കം എന്നിവയെല്ലാം ഇക്കാര്യത്തില്&amp;zwj; സഹായകമാണ്&amp;zwnj;.&amp;nbsp;&lt;/p&gt;

&lt;p&gt;5. പരിഹരിക്കപ്പെടാത്ത വൈകാരിക പ്രശ്&amp;zwnj;നങ്ങള്&amp;zwj;&lt;br /&gt;
മുന്&amp;zwj;കാലങ്ങളില്&amp;zwj; ജീവിതത്തില്&amp;zwj; നേരിടേണ്ടി വന്ന മാനസിക ആഘാതങ്ങള്&amp;zwj;, പരിഹരിക്കപ്പെടാതെ പോയ വൈകാരിക പ്രശ്&amp;zwnj;നങ്ങള്&amp;zwj; എന്നിവയെല്ലാം സ്വപ്&amp;zwnj;നത്തില്&amp;zwj; പ്രതിഫലിക്കാം. ഉറങ്ങുമ്പോള്&amp;zwj; ഉപബോധ മനസ്സ്&amp;zwnj; അമര്&amp;zwj;ത്തി വച്ച ഇത്തരം വികാരവിക്ഷോഭങ്ങളെയെല്ലാം പുറത്തെടുക്കുന്നത്&amp;zwnj; വ്യക്തവും തീവ്രവുമായ സ്വപ്&amp;zwnj;നങ്ങള്&amp;zwj;ക്ക്&amp;zwnj; കാരണമാകാം. ഇത്&amp;zwnj; മൂലം നല്ല ഉറക്കം നഷ്ടപ്പെടും.&amp;nbsp;&lt;/p&gt;

&lt;p&gt;അമിതമായി സ്വപ്&amp;zwnj;നങ്ങളുണ്ടാകുന്നതു പരിഹരിക്കാൻ പ്രഫഷനല്&amp;zwj; കൗണ്&amp;zwj;സലർമാരുടെ സഹായം ആവശ്യമാണെന്നും ഡോ. ചാന്ദ്&amp;zwnj;നി ചൂണ്ടിക്കാട്ടി. നിരന്തരമുണ്ടാകുന്ന സ്വപ്&amp;zwnj;നങ്ങളുടെ അർഥവും അവയ്&amp;zwnj;ക്ക്&amp;zwnj; പിന്നിലെ മറഞ്ഞിരിക്കുന്ന കാരണങ്ങളും മനസ്സിലാക്കാന്&amp;zwj;, ഉണര്&amp;zwj;ന്നെഴുന്നേറ്റ ഉടന്&amp;zwj; &amp;nbsp;സ്വപ്&amp;zwnj;നങ്ങളെപ്പറ്റി രേഖപ്പെടുത്തി വയ്&amp;zwnj;ക്കാന്&amp;zwj; ശ്രമിക്കുന്നത്&amp;zwnj; സഹായിക്കും. തെറാപ്പികളിലൂടെ മാനസിക സമ്മർദം ലഘൂകരിക്കാന്&amp;zwj; ശ്രമിക്കേണ്ടതും ഉറക്കത്തിന്റെ നിലവാരം വർധിപ്പിക്കാനുള്ള ശ്രമങ്ങള്&amp;zwj; നടത്തേണ്ടതുമാണ്&amp;zwnj;. ഉറക്കത്തിന്&amp;zwnj; തൊട്ട്&amp;zwnj; മുന്&amp;zwj;പ്&amp;zwnj; തീവ്ര മാനസിക വികാരങ്ങളെ ഇളക്കി വിടുന്ന സിനിമകളും വിഡിയോകളും കാണാതിരിക്കാനും ശ്രദ്ധിക്കണം. ഉറങ്ങുന്നതിന്&amp;zwnj; അര മണിക്കൂര്&amp;zwj; മുന്&amp;zwj;പെങ്കിലും ടിവി, ഫോണ്&amp;zwj;, ലാപ്&amp;zwnj;ടോപ്പ്&amp;zwnj; ഉള്&amp;zwj;പ്പെടെയുള്ള ഇലക്ട്രോണിക്&amp;zwnj; ഉപകരണങ്ങള്&amp;zwj; മാറ്റി വയ്&amp;zwnj;ക്കേണ്ടതാണെന്നും ഡോ. ചാന്ദ്&amp;zwnj;നി കൂട്ടിച്ചേര്&amp;zwj;ത്തു.&lt;/p&gt;
]]></description>
        <pubDate>2023-10-07 00:36:31</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ഈ ഭക്ഷണങ്ങൾക്കൊപ്പം വെള്ളം കുടിക്കരുത്; കാരണമുണ്ട് </title>
        <link>https://nattuvartha.news/news/Health/all/not-drink-water-with-these-foods</link>
        <guid>https://nattuvartha.news/news/Health/all/not-drink-water-with-these-foods</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_651d25452bb14.jpg</url>
          <title>ഈ ഭക്ഷണങ്ങൾക്കൊപ്പം വെള്ളം കുടിക്കരുത്; കാരണമുണ്ട് </title>
          <link>https://nattuvartha.news/news/Health/all/not-drink-water-with-these-foods</link>
        </image>
        <description><![CDATA[&lt;p&gt;വെള്ളം നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമാണ്. എന്നാൽ അമിതമായി വെള്ളം കുടിച്ചാൽ അതും ദോഷകരമായി തന്നെ ബാധിക്കുമെന്നാണ്&amp;zwnj; പുതിയ പഠനങ്ങൾ പറയുന്നത്. ദിവസവും 20 ശതമാനത്തോളം ഫ്ലൂയിഡ് ഭക്ഷണത്തിൽ നിന്നും ബാക്കി മറ്റു പാനീയങ്ങളിൽ നിന്നുമാണ് ശരീരത്തിന് ലഭിക്കേണ്ടത്. ശരീരത്തിന് ആവശ്യമാണെന്നിരിക്കെ തന്നെ ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വെള്ളം പാടെ ഒഴിവാക്കേണ്ടിയിരിക്കുന്നു. കാരണമെന്തന്നല്ലേ? ദഹന പ്രശ്&amp;zwj;നങ്ങളും ശാരീരിക അസ്വസ്ഥതകളുമുണ്ടാകാനിടയുണ്ട്. ഏതൊക്കെയാണ് ഈ ഭക്ഷണങ്ങൾ എന്നറിയാം.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;വാഴപ്പഴങ്ങൾ&amp;nbsp;&lt;/strong&gt;&lt;/p&gt;

&lt;p&gt;ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യവസ്തുവാണ് വാഴപ്പഴങ്ങൾ. ഇവ കഴിച്ചതിനു ശേഷം വെള്ളം കൂടുതലായി കുടിക്കുന്നത് വയറ്റിലെ ഗ്യാസ്ട്രിക് ജ്യൂസുകളെ വളരെയധികം നേർപ്പിക്കും. ഇത് ദഹനപ്രക്രിയയെ സാവധാനത്തിലാക്കുന്നു. വാഴപ്പഴങ്ങൾ കഴിക്കുമ്പോൾ അവ മാത്രമായി കഴിക്കുന്നതാണ് എപ്പോഴും നല്ലത്.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;സിട്രസ് പഴങ്ങൾ&amp;nbsp;&lt;/strong&gt;&lt;/p&gt;

&lt;p&gt;ധാരാളം നീര് അടങ്ങിയിട്ടുള്ള പഴങ്ങളാണ് ഓറഞ്ച്, മധുര നാരങ്ങ, ചെറുനാരങ്ങ. ഇവയിലടങ്ങിയിട്ടുള്ള ജലത്തിന്റെ അളവും ഉയർന്ന തോതിൽ തന്നെയാണ്. ആയതിനാൽ ഈ പഴങ്ങൾ കഴിച്ചതിനു ശേഷം വെള്ളം ധാരാളമായി കുടിക്കുന്നത് ചെറിയ രീതിയിൽ ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കുമെന്ന് മാത്രമല്ല, വയർ അമിതമായി നിറഞ്ഞ തോന്നലുണ്ടാക്കുകയും ചെയ്യുന്നു. മേൽപറഞ്ഞ പഴങ്ങൾ കഴിച്ച് കുറച്ചു നേരം കഴിഞ്ഞതിനു ശേഷം മാത്രം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.&lt;/p&gt;

&lt;p&gt;&lt;strong&gt;തൈര്&amp;nbsp;&lt;/strong&gt;&lt;/p&gt;

&lt;p&gt;ധാരാളം പ്രോബയോട്ടിക് ഘടകങ്ങൾ അടങ്ങിയിട്ടുള്ളത് കൊണ്ടുതന്നെ തൈര് കഴിക്കുന്നത് കുടലിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കും. തൈര് കഴിച്ചതിനു പുറകെ വെള്ളം കുടിച്ചാൽ ഈ പ്രോബയോട്ടിക്കുകൾ കുടലിൽ നിന്നും നീക്കം ചെയ്യപ്പെടാനും അവയുടെ പ്രവർത്തനം മന്ദഗതിയിലാക്കാനുമിടയുണ്ട്. തൈരിനൊപ്പം വെള്ളം കുടിക്കണമെന്ന് നിർബന്ധമുണ്ടെങ്കിൽ വളരെ കുറഞ്ഞ അളവിൽ മാത്രം വെള്ളം കുടിക്കുക.&lt;/p&gt;

&lt;p&gt;&lt;strong&gt;എരിവുള്ള ഭക്ഷണങ്ങൾ&amp;nbsp;&lt;/strong&gt;&lt;/p&gt;

&lt;p&gt;മുളക് കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ, ഹോട്ട് സോസുകൾ എന്നിവ കഴിച്ചതിനു പുറകെ വെള്ളം കുടിക്കുന്ന ശീലം മിക്കവരിലും തന്നെയുണ്ട്. ഇങ്ങനെ ചെയ്യുന്നത് ശാരീരിക അസ്വസ്ഥതകൾ വർധിപ്പിക്കും. എങ്ങനെയെന്നാൽ, വെള്ളം എരിവ് കൂടുതലിടങ്ങളിലേയ്ക്ക് വ്യാപിക്കും, അനുഭവപ്പെടുന്ന പുകച്ചിൽ ഉയർന്ന തോതിലാക്കുകയും ചെയ്യുന്നു. എരിവ് കൂടുതലുള്ള ഭക്ഷണം കഴിച്ചതിനു ശേഷം വെള്ളമൊഴിവാക്കി പകരം തൈര് കഴിക്കുന്നതാണ് ശരീരത്തിന് ഉത്തമം.&lt;/p&gt;

&lt;p&gt;ചോറ്&amp;nbsp;&lt;/p&gt;

&lt;p&gt;ചോറ് കഴിക്കുമ്പോൾ അതിനൊപ്പം വെള്ളം കൂടി ഗ്ലാസ്സുകളിൽ ഒഴിച്ചുവയ്ക്കാറുണ്ട്&amp;zwnj; ഭൂരിപക്ഷം പേരും. എന്നാൽ ചോറിനൊപ്പം വെള്ളം കുടിക്കുന്നത് വയറിലെ ദഹനത്തിന് സഹായിക്കുന്ന ആസിഡുകളുടെ പ്രവർത്തനം സാവധാനത്തിലാക്കുന്നു. ഫലമോ, ശരിയായ രീതിയിൽ ദഹനം നടക്കുകയില്ല. ചോറ് കഴിക്കുന്നതിനു മുമ്പോ അതിനു ശേഷമോ മാത്രം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ചോറിനു ദഹിക്കാൻ അൽപം സമയം കൊടുത്തതിനു ശേഷം മാത്രം വെള്ളം ധാരാളമായി കുടിക്കാം.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-10-04 01:41:45</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നറിയാം...</title>
        <link>https://nattuvartha.news/news/Health/all/lung-health-with-these-common-food-items-health-tips</link>
        <guid>https://nattuvartha.news/news/Health/all/lung-health-with-these-common-food-items-health-tips</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_651bb6d041179.jpg</url>
          <title>ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നറിയാം...</title>
          <link>https://nattuvartha.news/news/Health/all/lung-health-with-these-common-food-items-health-tips</link>
        </image>
        <description><![CDATA[&lt;p&gt;കാലാവസ്ഥ മാറുന്നതനുസരിച്ച് അസുഖങ്ങള്&amp;zwj; വരുന്നത് പതിവാണ്. ഇതില്&amp;zwj; ശ്വാസകോശത്തിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാന്&amp;zwj; ഭക്ഷണത്തിന്റെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ പുലര്&amp;zwj;ത്തേണ്ടതുണ്ട്. ഇതിനായി ആന്റി ഓക്സിഡന്റുകളും വിറ്റാമിന്&amp;zwj; സിയും ഡിയും ഒമേഗ ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഭക്ഷണങ്ങള്&amp;zwj; കഴിക്കേണ്ടതുണ്ട്. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്&amp;zwj; ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. ധാരാളം പോഷകങ്ങളാല്&amp;zwj; സമ്പന്നമാണ് തേന്&amp;zwj; കഴിക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിനുകള്&amp;zwj;, ആന്റിഓക്സിഡന്റുകള്&amp;zwj;, ധാതുക്കള്&amp;zwj;, അമിനോ ആസിഡ്സ്, വിവിധ എന്&amp;zwj;സൈമുകള്&amp;zwj; തുടങ്ങിയവ തേനിലടങ്ങിയിട്ടുണ്ട്. ഇതിന്റെ ആന്റി ബാക്ടീരിയല്&amp;zwj;, ആന്റി ഇന്&amp;zwj;ഫ്ളമേറ്ററി ഗുണങ്ങള്&amp;zwj; ചുമ, തൊണ്ടവേദന തുടങ്ങിയവയില്&amp;zwj; നിന്നും ആശ്വാസം നേടാനും ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. മഞ്ഞള്&amp;zwj; ഡയറ്റില്&amp;zwj; ഉള്&amp;zwj;പ്പെടുത്തുന്നതും ഗുണം ചെയ്യും.&amp;#39;കുര്&amp;zwj;കുമിന്&amp;zwj;&amp;#39; എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്&amp;zwj;കുന്നത്. ഇത് അനേകം രോഗാവസ്ഥകള്&amp;zwj;ക്കെതിരേ പോരാടാന്&amp;zwj; ശരീരത്തെ സഹായിക്കുന്നു.ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരേയും മഞ്ഞള്&amp;zwj; ഫലപ്രദമായി പ്രവര്&amp;zwj;ത്തിക്കും. നെല്ലിക്ക കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.വിറ്റാമിന്&amp;zwj; സി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്&amp;zwj;ധിപ്പിക്കാനും ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.പൈനാപ്പിള്&amp;zwj; ജ്യൂസ് കുടിക്കുന്നതും ഗുണം ചെയ്യും.ബ്രോംലൈന്&amp;zwj;&amp;#39; എന്ന ഒരു എന്&amp;zwj;സൈം പൈനാപ്പിളില്&amp;zwj; അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇഞ്ചി കഴിയ്ക്കുന്നതും ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.ശ്വാസ നാളിയിലുണ്ടാകുന്ന അണുബാധ തടയാന്&amp;zwj; ഇഞ്ചിയ്ക്ക് കഴിയും.ഇഞ്ചിയില്&amp;zwj;അടങ്ങിയിരിക്കുന്ന ജിഞ്ചറോള്&amp;zwj; ആണ് ഇതിന് സഹായിക്കുന്നത്.&lt;/p&gt;
]]></description>
        <pubDate>2023-10-02 23:38:24</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയെന്നറിയാം...</title>
        <link>https://nattuvartha.news/news/Health/all/diabetic-patients-fruits-health-tips</link>
        <guid>https://nattuvartha.news/news/Health/all/diabetic-patients-fruits-health-tips</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_651a9538827ab.jpg</url>
          <title>പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയെന്നറിയാം...</title>
          <link>https://nattuvartha.news/news/Health/all/diabetic-patients-fruits-health-tips</link>
        </image>
        <description><![CDATA[&lt;p&gt;എപ്പോഴും ശ്രദ്ധ വേണ്ടുന്ന ആൾക്കാരാണ് പ്രമേഹരോഗികള്&amp;zwj;. പോഷകങ്ങള്&amp;zwj; അടങ്ങിയ ഭക്ഷണമാണ് പ്രേമേഹ ബാധിതർ &amp;nbsp;കഴിക്കേണ്ടത്. ഇത്തരത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റിയ ഒന്നാണ് പഴങ്ങൾ. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം. മാതള നാരങ്ങ മുതൽ തണ്ണിമത്തൻ വരെ ഇതിൽ ഉൾപ്പെടുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.&lt;/p&gt;

&lt;p&gt;മാതള നാരങ്ങ&lt;/p&gt;

&lt;p&gt;ഒരു മാതള നാരങ്ങയിൽ &amp;nbsp;7 ഗ്രാം ഫൈബറാണുള്ളത്. ഇതിന് പുറമെ ധാരാളം ആന്&amp;zwj;റി ഓക്സിഡന്&amp;zwj;റുകളും വിറ്റാമിൻ സിയും ഇതില്&amp;zwj; അടങ്ങിയിട്ടുണ്ട്. &amp;nbsp;ശരീരത്തിലെ രക്തത്തിൻറെ അളവ് കൂട്ടാനും രോഗ പ്രതിരോധത്തിനും മാതളം മികച്ചതാണ്.&lt;/p&gt;

&lt;p&gt;മുന്തിരി&lt;/p&gt;

&lt;p&gt;മുന്തിരിയും ഇത്തരത്തിൽ മികച്ചതാണ്. പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയുന്ന പല ഘടകങ്ങളും മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. &amp;nbsp;പ്രമേഹ രോഗികള്&amp;zwj;ക്ക് മുന്തിരി ധൈര്യമായി കഴിക്കാൻ സാധിക്കും&amp;nbsp;&lt;/p&gt;

&lt;p&gt;ആപ്പിൾ&lt;/p&gt;

&lt;p&gt;ദിവസവും ഒരു ആപ്പിള്&amp;zwj; വീതം കഴിച്ചാൽ ആരോഗ്യത്തിന് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആപ്പിള്&amp;zwj; സഹായിക്കും. പലതരത്തിലുള്ള ദഹനസംബന്ധമായ പ്രശ്&amp;zwnj;നങ്ങള്&amp;zwj;ക്കും ആപ്പിള്&amp;zwj; കഴിക്കുന്നത് ഗുണകരമാണ്.&lt;/p&gt;

&lt;p&gt;സ്ട്രോബറി, ബ്ലൂബെറി&lt;/p&gt;

&lt;p&gt;പ്രമേഹ രോഗികള്&amp;zwj;ക്ക് ധൈര്യമായി കഴിക്കാൻ പറ്റുന്നവയാണ് സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങള്&amp;zwj; . ഫൈബറും ആന്&amp;zwj;റിഓക്സിഡന്&amp;zwj;റുകളും ധാരാളം ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സാധിക്കും.&lt;/p&gt;

&lt;p&gt;പേരക്ക&lt;/p&gt;

&lt;p&gt;ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ മറ്റൊരു പഴമാണ് പേരക്ക. &amp;nbsp;ഫൈബര്&amp;zwj; ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പേരയ്&amp;zwnj;ക്ക പ്രമേഹ രോഗികള്&amp;zwj;ക്ക് ധൈര്യമായി കഴിക്കാം എന്നതാണ് പ്രത്യേകത.&amp;nbsp;&lt;/p&gt;

&lt;p&gt;ഓറഞ്ച്&lt;/p&gt;

&lt;p&gt;അസിഡിക് ടേസ്റ്റുള്ള &amp;nbsp;പഴങ്ങള്&amp;zwj; പ്രമേഹരോഗികള്&amp;zwj;ക്ക് കഴിക്കാവുന്നതാണ്. ധാരാളം വൈറ്റാമിനുകളും ധാതുക്കളും ഓറഞ്ചിലുണ്ട്. ഇതിൽ വിറ്റാമിന്&amp;zwj; സി അടങ്ങിയിരിക്കുന്നതിനാല്&amp;zwj; രോഗ പ്രതിരോധശേഷി വര്&amp;zwj;ധിപ്പിക്കാന്&amp;zwj; ഓറഞ്ച് നിങ്ങളെ സഹായിക്കും.&lt;/p&gt;

&lt;p&gt;കിവി&lt;/p&gt;

&lt;p&gt;വിറ്റാമിന്&amp;zwj; സി, പൊട്ടാസ്യം, നാരുകള്&amp;zwj; എന്നിവയടങ്ങിയ പഴമാണ് കിവി. പ്രമേഹരോഗികള്&amp;zwj;ക്ക് ഏറ്റവും മികച്ച പഴങ്ങളിലൊന്നാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്&amp;zwnj;ക്കാൻ കിവിക്ക് കഴിയുമെന്നാണ് പഠനങ്ങൾ.&lt;/p&gt;

&lt;p&gt;തണ്ണിമത്തൻ&lt;/p&gt;

&lt;p&gt;പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങളിലൊന്നാണ് തണ്ണിമത്തന്&amp;zwj; വൃക്കകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണിത്. പ്രമേഹ രോഗികള്&amp;zwj; ഇവ കഴിക്കുന്നതിലൂടെ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും&lt;/p&gt;
]]></description>
        <pubDate>2023-10-02 03:03:05</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ഈ പത്ത് ലക്ഷണങ്ങൾ നിങ്ങളിലുണ്ടോ? ഹൃദയം പണിമുടക്കി തുടങ്ങി എന്നതിന്റെ സൂചനകളാണ്</title>
        <link>https://nattuvartha.news/news/Health/all/ten-symptoms-heart-problem</link>
        <guid>https://nattuvartha.news/news/Health/all/ten-symptoms-heart-problem</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6516ad4589d5c.jpg</url>
          <title>ഈ പത്ത് ലക്ഷണങ്ങൾ നിങ്ങളിലുണ്ടോ? ഹൃദയം പണിമുടക്കി തുടങ്ങി എന്നതിന്റെ സൂചനകളാണ്</title>
          <link>https://nattuvartha.news/news/Health/all/ten-symptoms-heart-problem</link>
        </image>
        <description><![CDATA[&lt;p&gt;ഹൃദയത്തിന്റെ ആരോഗ്യം അത്ര തൃപ്&amp;zwnj;തികരമല്ലെന്നതിനെ സംബന്ധിച്ച്&amp;zwnj; പല സൂചനകളും നമ്മുടെ ശരീരം മുൻപേ തന്നെ നല്&amp;zwj;കാറുണ്ട്&amp;zwnj;. നമ്മളില്&amp;zwj; പലരും അവയൊന്നും പൊതുവെ ശ്രദ്ധിക്കാറില്ല. അത്തരത്തിലുള്ള 10 മുന്നറിയിപ്പ്&amp;zwnj; സൂചനകള്&amp;zwj; ഏതെല്ലാമെന്നു നോക്കാം. നിത്യ ജീവിതത്തിൽ ഈ ബുദ്ധിമുട്ടുകൾ നിങ്ങൾക്കുണ്ടെങ്കിൽ സൂക്ഷിക്കുക. ഹൃദയം പണി മുടക്കി തുടങ്ങി എന്നതിന്റെ സൂചനകൾ ആവാം അവ.&lt;/p&gt;

&lt;p&gt;1. നെഞ്ച്&amp;zwnj; വേദന, അസ്വസ്ഥത&lt;/p&gt;

&lt;p&gt;നെഞ്ചിന്&amp;zwnj; പിടിത്തം, സമ്മര്&amp;zwj;ദം, പുകച്ചില്&amp;zwj;, വേദന, അസ്വസ്ഥത എന്നിവയെല്ലാം ഹൃദ്രോഗ ലക്ഷണങ്ങളാണ്&amp;zwnj;. നെഞ്ചിന്&amp;zwnj; പുറമേ കൈകള്&amp;zwj;, കഴുത്ത്&amp;zwnj;, താടി, പുറം എന്നീ ഭാഗങ്ങളിലും വേദന അനുഭവപ്പെടാം.&lt;/p&gt;

&lt;p&gt;2. ശ്വാസംമുട്ടല്&amp;zwj;&lt;/p&gt;

&lt;p&gt;ചെറുതായി എന്തെങ്കിലും അധ്വാനം ചെയ്&amp;zwnj;താല്&amp;zwj; പോലും ശ്വാസംമുട്ടല്&amp;zwj; അനുഭവപ്പെടുന്നത്&amp;zwnj; മോശം ഹൃദയാരോഗ്യത്തിന്റെ സൂചനയാണ്&amp;zwnj;.&lt;/p&gt;

&lt;p&gt;3. ക്ഷീണം&lt;/p&gt;

&lt;p&gt;ദൈനംദിന പ്രവര്&amp;zwj;ത്തനങ്ങളെ വരെ ബാധിക്കുന്ന തരത്തില്&amp;zwj; വിട്ടുമാറാത്ത ക്ഷീണം ശരീരത്തെ പിടികൂടിയെങ്കില്&amp;zwj; ശ്രദ്ധിക്കുക. ഹൃദയം കൃത്യമായി പ്രവര്&amp;zwj;ത്തിക്കുന്നില്ല എന്നതിന്റെ മുന്നറിയിപ്പാണ്&amp;zwnj; ഇത്&amp;zwnj;.&lt;/p&gt;

&lt;p&gt;4. താളം തെറ്റിയ ഹൃദയമിടിപ്പ്&amp;zwnj;&lt;/p&gt;

&lt;p&gt;താളം തെറ്റിയ ഹൃദയമിടിപ്പ്&amp;zwnj; അഥവാ അരിത്മിയ ഗൗരവതരമായ ഹൃദ്രോഗമാണ്&amp;zwnj;. ഹൃദയതാളത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്&amp;zwj; അവഗണിക്കാതെ ആവശ്യമായ ചികിത്സ തേടേണ്ടതാണ്&amp;zwnj;.&lt;/p&gt;

&lt;p&gt;5. നീര്&amp;zwj;ക്കെട്ട്&amp;zwnj;&lt;/p&gt;

&lt;p&gt;കാലുകളിലും കാല്&amp;zwj;മുട്ടിലും പാദത്തിലും അടിവയറ്റിലുമൊക്കെ ഉണ്ടാകുന്ന നീര്&amp;zwj;ക്കെട്ട്&amp;zwnj; ഹൃദയം പണിമുടക്കി തുടങ്ങി എന്നതിന്റെ ലക്ഷണമാണ്&amp;zwnj;. ഹൃദയത്തിന്&amp;zwnj; ശരിയായി രക്തം പമ്പ്&amp;zwnj; ചെയ്യാന്&amp;zwj; കഴിയാതെ വരുമ്പോഴാണ്&amp;zwnj; ശരീരത്തില്&amp;zwj; ദ്രാവകങ്ങള്&amp;zwj; കെട്ടിക്കിടന്ന്&amp;zwnj; നീര്&amp;zwj;ക്കെട്ടുണ്ടാകുന്നത്&amp;zwnj;.&lt;/p&gt;

&lt;p&gt;6. തലകറക്കം, ബോധക്ഷയം&lt;/p&gt;

&lt;p&gt;ആവശ്യത്തിന്&amp;zwnj; രക്തം തലച്ചോറിലേക്ക്&amp;zwnj; പമ്പ്&amp;zwnj; ചെയ്യാന്&amp;zwj; കഴിയാത്ത സാഹചര്യം തലകറക്കം, ബോധക്ഷയം പോലുള്ള പ്രശ്&amp;zwnj;നങ്ങള്&amp;zwj; ഉണ്ടാക്കാം. ഇവയെല്ലാം അടിയന്തരമായ വൈദ്യസഹായം ആവശ്യപ്പെടുന്ന ഹൃദ്രോഗ ലക്ഷണങ്ങളാണ്&amp;zwnj;.&lt;/p&gt;

&lt;p&gt;7. അമിതമായ വിയര്&amp;zwj;പ്പ്&amp;zwnj;&lt;/p&gt;

&lt;p&gt;നെഞ്ച്&amp;zwnj; വേദനയ്&amp;zwnj;ക്കും ശ്വാസംമുട്ടലിനും ഒപ്പം അമിതമായ വിയര്&amp;zwj;പ്പും ശ്രദ്ധയില്&amp;zwj;പ്പെട്ടാല്&amp;zwj; ആസന്നമായ ഹൃദയാഘാതത്തിന്റെ ലക്ഷണമായി അതിനെ കണക്കാക്കണം. ആശുപത്രിയിലേക്ക്&amp;zwnj; അടിയന്തരമായി പോകാനുള്ള ഏര്&amp;zwj;പ്പാടുകള്&amp;zwj; ഈ ലക്ഷണങ്ങള്&amp;zwj; ശ്രദ്ധയില്&amp;zwj;പ്പെടുന്ന പക്ഷം സ്വീകരിക്കണം.&lt;/p&gt;

&lt;p&gt;8. ഓക്കാനം, ഛര്&amp;zwj;ദ്ദി&lt;/p&gt;

&lt;p&gt;ചിലര്&amp;zwj;ക്ക്&amp;zwnj;, പ്രത്യേകിച്ച്&amp;zwnj; സ്&amp;zwnj;ത്രീകള്&amp;zwj;ക്ക്&amp;zwnj; ഹൃദയാഘാതത്തിന്&amp;zwnj; മുന്നോടിയായി വരുന്ന ലക്ഷണമാണ്&amp;zwnj; ഓക്കാനവും ഛര്&amp;zwj;ദ്ദിയും. ഇത്&amp;zwnj; പലപ്പോഴും ദഹനപ്രശ്&amp;zwnj;നമാണെന്ന്&amp;zwnj; കരുതി അവഗണിക്കപ്പെടാറുണ്ട്&amp;zwnj;.&lt;/p&gt;

&lt;p&gt;9. ശരീരത്തിന്റെ മേല്&amp;zwj;ഭാഗത്ത്&amp;zwnj; വേദന&lt;/p&gt;

&lt;p&gt;വയറിന്&amp;zwnj; മുകളിലും കൈകളിലും തോളിലും കഴുത്തിലും താടിയിലുമെല്ലാം വരുന്ന വേദനയും ഹൃദ്രോഗ ലക്ഷണമാണ്&amp;zwnj;. പലപ്പോഴും സ്&amp;zwnj;ത്രീകളിലാണ്&amp;zwnj; ഇത്തരം ലക്ഷണങ്ങള്&amp;zwj; കൂടുതലായും കാണപ്പെടാറുള്ളത്&amp;zwnj;.&lt;/p&gt;

&lt;p&gt;10. അകാരണമായ ഭാര വര്&amp;zwj;ധനവ്&amp;zwnj;&lt;/p&gt;

&lt;p&gt;ഹൃദ്രോഗം മൂലം ശരീരത്തില്&amp;zwj; ദ്രാവകങ്ങള്&amp;zwj; കെട്ടിക്കിടക്കുന്നത്&amp;zwnj; അകാരണമായ ഭാരവര്&amp;zwj;ധനവിനും കാരണമാകാം.&lt;/p&gt;
]]></description>
        <pubDate>2023-09-29 21:33:54</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title> ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ആറ് ഭക്ഷണങ്ങൾ ഇവ </title>
        <link>https://nattuvartha.news/news/Health/all/heartdisese-foods-health-tips-world-heart-day</link>
        <guid>https://nattuvartha.news/news/Health/all/heartdisese-foods-health-tips-world-heart-day</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6516a0b53b157.jpg</url>
          <title> ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ആറ് ഭക്ഷണങ്ങൾ ഇവ </title>
          <link>https://nattuvartha.news/news/Health/all/heartdisese-foods-health-tips-world-heart-day</link>
        </image>
        <description><![CDATA[&lt;p&gt;ഇന്ത്യയിൽ ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം മരണമടയുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഭക്ഷണവും ഹൃദയപ്രശ്നങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. ആറ് പ്രധാന ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്നു പഠനം.&lt;br /&gt;
ആറ് വ്യത്യസ്ത പഠനങ്ങൾ ഒരുമിച്ചു ചേർത്ത പഠനഫലം യൂറോപ്യൻ ഹാർട്ട്ജേണലിൽ പ്രസിദ്ധീകരിച്ചു. 80 രാജ്യങ്ങളിലെ 2,40,000 പേരിൽ 20 വർഷക്കാലത്തെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവരുടെ ഭക്ഷണ ശീലങ്ങള്&amp;zwj; വിശകലനം ചെയ്തു. കൂടിയ അളവിൽ പഴങ്ങൾ, പച്ചക്കറികൾ, നട്സ്, പയർവർഗങ്ങൾ, മത്സ്യം, കൊഴുപ്പുള്ള പാലുൽപന്നങ്ങൾ എന്നിവയടങ്ങിയ ഭക്ഷണം ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതയും മരണനിരക്കും കുറയ്ക്കുമെന്ന് പഠനത്തിൽ കണ്ടു.&amp;nbsp;&lt;br /&gt;
പഠനമനുസരിച്ച് കഴിക്കേണ്ടത്&lt;/p&gt;

&lt;p&gt;∙പഴങ്ങൾ &amp;ndash; ദിവസവും ഒരു കപ്പ് വീതം രണ്ടോ മൂന്നോ തവണ.&lt;/p&gt;

&lt;p&gt;∙പച്ചക്കറികൾ &amp;ndash; ദിവസവും രണ്ടു മൂന്നു കപ്പ് വരെ.&lt;/p&gt;

&lt;p&gt;∙പയർവർഗങ്ങൾ &amp;ndash; ആഴ്ചയിൽ അരക്കപ്പ് വീതം മൂന്നോ നാലോ തവണ.&lt;/p&gt;

&lt;p&gt;∙നട്സ്&amp;ndash; ആഴ്ചയിൽ 7 മുതൽ 28 ഗ്രാം വരെ&lt;/p&gt;

&lt;p&gt;∙മത്സ്യം&amp;ndash; ആഴ്ചയിൽ രണ്ടു മുതൽ മൂന്നു തവണ 3 മുതൽ 85 ഗ്രാം വരെ.&amp;nbsp;&lt;/p&gt;

&lt;p&gt;∙പാലുൽപന്നങ്ങൾ &amp;ndash; ആഴ്ചയിൽ 14 തവണ ഒരു കപ്പ് പാലോ യോഗർട്ടോ അല്ലെങ്കിൽ 42.5 ഗ്രാം പാൽക്കട്ടി.&lt;/p&gt;

&lt;p&gt;പഴങ്ങൾ&lt;br /&gt;
പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശക്തി വർധിപ്പിക്കും. ഉദരാരോഗ്യം മെച്ചപ്പെടുത്തും. ദഹനം മെച്ചപ്പെടുത്തും. നാരുകൾ ധാരാളം അടങ്ങിയതിനാൽ കൊളസ്ട്രോൾ കുറയ്ക്കാനും സഹായകം.&amp;nbsp;&lt;/p&gt;

&lt;p&gt;പച്ചക്കറികൾ&amp;nbsp;&lt;br /&gt;
ആരോഗ്യകരമായ ഹൃദയമിടിപ്പ് നിലനിർത്താൻ സഹായിക്കുന്ന ഫോസ്ഫറസ്, സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം ക്ലോറൈഡ് തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ പച്ചക്കറികളിലുണ്ട്. പച്ചക്കറികളിലെ മൈക്രോന്യൂട്രിയന്റുകൾ, ഹൃദ്രോഗസാധ്യത കുറയ്ക്കുകയും രക്തസമ്മർദം കുറയ്ക്കുകയും ചെയ്യും.&amp;nbsp;&lt;/p&gt;

&lt;p&gt;പയർവർഗങ്ങൾ&lt;br /&gt;
പ്രോട്ടീനുകളുടെ കലവറയാണിവ. ആരോഗ്യമുളള കലകളെ (tissues) നിർമിക്കാനും ഒപ്പം പേശികൾ, അവയവങ്ങൾ, രക്തകോശങ്ങൾ ഇവയുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.&amp;nbsp;&lt;/p&gt;

&lt;p&gt;മത്സ്യം&lt;br /&gt;
മത്സ്യവും കടൽ വിഭവങ്ങളും പ്രോട്ടീന്റെയും വൈറ്റമിനുകൾ, ധാതുക്കൾ, ഹൃദയാരോഗ്യമേകുന്ന കൊഴുപ്പുകൾ എന്നിവയുടെയും ഉറവിടമാണ്. മത്തി, അയല, ചൂര, കോര തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളും, കൊഴുവയും ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയതാണ്. ഇവ ഹൃദയതാളം നോർമൽ ആയി നിലനിർത്തുകയും രക്തക്കുഴലുകളുടെ ഇലാസ്റ്റിസിറ്റി നിലനിർത്താൻ സഹായിക്കുകയും ചെയ്യും.&amp;nbsp;&lt;/p&gt;

&lt;p&gt;നട്സ്&lt;br /&gt;
കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്ന അൺസാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയ ഹൃദയാരോഗ്യമേകുന്നവയാണ് നട്സും സീഡ്സും ഹൃദ്രോഗത്തിനുകാരണമാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.&amp;nbsp;&lt;/p&gt;

&lt;p&gt;പാലുൽപന്നങ്ങൾ&lt;br /&gt;
മിതമായ അളവിൽ കഴിച്ചാൽ ഫുൾഫാറ്റ് അടങ്ങിയ പാലുൽപന്നങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. പുളിപ്പിച്ച ഫുൾഫാറ്റ് പാലുൽപന്നങ്ങൾ ആയ യോഗർട്ട്, കോട്ടേജ് ചീസ് ഇവയെല്ലാം ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.&lt;/p&gt;
]]></description>
        <pubDate>2023-09-29 03:02:40</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>നല്ല ഉറക്കത്തിനായി രാത്രിയില്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കി നോക്കൂ </title>
        <link>https://nattuvartha.news/news/Health/all/some-foods-don-not-eat-in-night</link>
        <guid>https://nattuvartha.news/news/Health/all/some-foods-don-not-eat-in-night</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_65169c987e290.jpg</url>
          <title>നല്ല ഉറക്കത്തിനായി രാത്രിയില്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കി നോക്കൂ </title>
          <link>https://nattuvartha.news/news/Health/all/some-foods-don-not-eat-in-night</link>
        </image>
        <description><![CDATA[&lt;p&gt;ആരോഗ്യം നിലനിര്&amp;zwj;ത്തുന്നതില്&amp;zwj; ഉറക്കം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ശരിയായ രീതിയിലുള്ള ഉറക്കം കിട്ടാത്തതുകൊണ്ടാണ് നമ്മളില്&amp;zwj; പലരും രോഗപ്രതിരോധ ശേഷി ദുര്&amp;zwj;ബലമാവുക, ഉയര്&amp;zwj;ന്ന രക്തസമ്മര്&amp;zwj;ദ്ദം, മാനസിക സമ്മര്&amp;zwj;ദ്ദം തുടങ്ങിയ പ്രശ്&amp;zwnj;നങ്ങള്&amp;zwj; നേരിടുന്നത്. നല്ല ഉറക്കം കിട്ടാതിരിക്കുന്നത് മാനസികാരോഗ്യത്തേയും ഹാനികരമായി ബാധിക്കും. നമ്മുടെ ജീവിതശൈലിയും ഉറക്കം നഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്. നല്ല ഉറക്കം ഉറപ്പുവരുത്താന്&amp;zwj; നമ്മുടെ ഭക്ഷണത്തിലും ശ്രദ്ധ വെക്കേണ്ടതുണ്ട്. ഉറക്കത്തെ തടസപ്പെടുത്തുന്ന ഭക്ഷണങ്ങളുണ്ട്. രാത്രിയില്&amp;zwj; ഉറങ്ങും മുന്&amp;zwj;പ് ഈ ഭക്ഷണങ്ങള്&amp;zwj; ഒഴിവാക്കാം.&lt;/p&gt;

&lt;p&gt;വലിയ അളവില്&amp;zwj; കഫീന്&amp;zwj; അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും രാത്രിയില്&amp;zwj; കഴിക്കുന്നത് ഒഴിവാക്കണം. കോഫി, ചായ, സോഡ,എനര്&amp;zwj;ജി ഡ്രിങ്ക് തുടങ്ങിയ ഇതിലുള്&amp;zwj;പ്പെടും. ഇവയില്&amp;zwj; അടങ്ങിയിരിക്കുന്ന കഫീന്&amp;zwj; ഉറക്കത്തെ തടസപ്പെടുത്തും. അതിനാല്&amp;zwj; രാത്രി ഉറങ്ങുന്നതിന് മുന്&amp;zwj;പ് ഇതെല്ലാം ഒഴിവാക്കുന്നത് ഗുണം ചെയ്യും.&lt;/p&gt;

&lt;p&gt;നല്ല എരിവും പുളിയുമൊക്കെയുള്ള ഭക്ഷണങ്ങള്&amp;zwj; ഉറങ്ങാന്&amp;zwj; പോകുന്നതിന് മുമ്പ് കഴിക്കരുത്. അഥവാ കഴിക്കേണ്ടി വന്നാല്&amp;zwj; ഉറക്കത്തിന് നാലു മണിക്കൂര്&amp;zwj; മുന്&amp;zwj;പെങ്കിലും ആയിരിക്കണമെന്ന് മാത്രം. കാരണം ഈ ഭക്ഷണങ്ങള്&amp;zwj; കഴിക്കുന്നത് ശരീരത്തിന്റെ താപനില കൂട്ടുകയും, അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും. ഇത് ഉറക്കത്തെ പ്രശ്നത്തിലാക്കും.&lt;/p&gt;

&lt;p&gt;അമിതമായ അളവിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്&amp;zwj; രാത്രിയില്&amp;zwj; കഴിക്കുന്നത് നല്ലതല്ല. അതിനാല്&amp;zwj; ജങ്ക് ഫുഡ് രാത്രിയില്&amp;zwj; നിര്&amp;zwj;ബന്ധമായും ഒഴിവാക്കണം. ഇതിലെ ഉയര്&amp;zwj;ന്ന കൊഴുപ്പ് മറ്റു ഘടകങ്ങളും ഉറക്കത്തെ തടസപ്പെടുത്തും.&lt;/p&gt;

&lt;p&gt;രാത്രിയില്&amp;zwj; ഐസ്&amp;zwnj;ക്രീം കഴിക്കുന്നതും പലര്&amp;zwj;ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്&amp;zwj; ഈ ശീലം ഒഴിവാക്കേണ്ടതുണ്ട്. കാരണം ഇതിലെ ഉയര്&amp;zwj;ന്ന അളവിലെ കൊഴുപ്പും മധുരവും ഉറക്കത്തെ തടസപ്പെടുത്തുന്ന ഘടകങ്ങളാണ്.ചോക്ലേറ്റ് കഴിക്കുന്നത് നല്ലതല്ല. കാരണം ഇവയിലുള്ള &amp;#39;ടൈറോസിന്&amp;zwj;&amp;#39; എന്ന ഘടകം ഉറക്കത്തെ തടസപ്പെടുത്തുന്ന സംഗതിയാണ്.&lt;/p&gt;

&lt;p&gt;പ്രോട്ടീനുള്ള ഭക്ഷണം നല്ലതാണെന്നാണ് പൊതുവേയുളള ധാരണ. എന്നാല്&amp;zwj; ഇവ രാത്രി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇവ ദഹിക്കാന്&amp;zwj; സമയമെടുക്കുന്നതിനാല്&amp;zwj; അത് ഉറക്കത്തെ തടസപ്പെടുത്തും. ഉറങ്ങുന്നതിന് നാലു മണിക്കൂര്&amp;zwj; മുന്&amp;zwj;പെങ്കിലും കഴിക്കുന്നതാണ് നല്ലത്.&lt;/p&gt;

&lt;p&gt;വിറ്റാമിന്&amp;zwj; സി അടങ്ങിയ ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങളും രാത്രി കഴിക്കരുത്. ഇവ ദഹിക്കാന്&amp;zwj; ബുദ്ധിമുട്ടായതിനാല്&amp;zwj; ഇവ ഉറക്കത്തെ തടസപ്പെടുത്തും.&lt;/p&gt;
]]></description>
        <pubDate>2023-09-29 02:45:03</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>വിഷാദരോഗം വിശപ്പിൽ വരുത്തുന്ന മാറ്റങ്ങൾ </title>
        <link>https://nattuvartha.news/news/Health/all/depressions-effect-on-your-appetite-health-tips</link>
        <guid>https://nattuvartha.news/news/Health/all/depressions-effect-on-your-appetite-health-tips</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_651534367eac8.jpg</url>
          <title>വിഷാദരോഗം വിശപ്പിൽ വരുത്തുന്ന മാറ്റങ്ങൾ </title>
          <link>https://nattuvartha.news/news/Health/all/depressions-effect-on-your-appetite-health-tips</link>
        </image>
        <description><![CDATA[&lt;p&gt;വിഷാദരോഗം പിടിമുറുക്കുന്നതോടെ ശരീരവും മനസ്സും കൈവിട്ടുപോകുന്ന അവസ്ഥയിലേക്കെത്തുന്നു. ഇഷ്ടമുള്ള പല കാര്യങ്ങളോടും മടുപ്പ് തോന്നുന്നതു മുതൽ ലഹരിയിൽ അഭയം കണ്ടെത്തുന്നതുവരെ വിഷാദത്തിന് അകമ്പടിയായി വരുന്ന മാറ്റങ്ങളാണ്. ചിലരിൽ വിശപ്പിനെയും വിഷാദം കാര്യമായി ബാധിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ചിലർക്ക് ഭക്ഷണത്തോട് തീരെ താത്പര്യമില്ലാതാകും, മറ്റുചിലർക്കാകട്ടെ &amp;nbsp;അമിതമായി ഭക്ഷണം കഴിക്കാനുള്ള ആസക്തിയായിരിക്കും. ഇങ്ങനെ രണ്ട് തരത്തിലാണ് വിഷാദരോ​ഗം വിശപ്പിനെ ബാധിക്കുന്നത്. തീരെ ഭക്ഷണം കഴിക്കാതെ ഭാരം നഷ്ടപ്പെടുന്ന അവസ്ഥ വിഷാദം മൂലം ഉണ്ടായേക്കാം. എന്നാൽ, വിഷാദരോഗം നിർണയിക്കപ്പെടുന്നവരിൽ വിശപ്പ്&amp;zwnj; വർധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങൾ &amp;nbsp;ചൂണ്ടിക്കാട്ടുന്നത്. ഇന്റർനാഷനൽ ജേണൽ ഓഫ്&amp;zwnj; ബിഹേവിയറൽ ന്യൂട്രീഷൻ ആൻഡ്&amp;zwnj; ഫിസിക്കൽ ആക്ടിവിറ്റിയിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.&amp;nbsp;&lt;/p&gt;

&lt;p&gt;എന്താണ് &amp;#39;അൻഹെഡോണിയ&amp;#39;&lt;/p&gt;

&lt;p&gt;ജീവിതത്തിൽ വളരെയധികം സന്തോഷത്തോടെ ചെയ്തിരുന്ന, ആനന്ദം കണ്ടെത്തിയിരുന്ന പല കാര്യങ്ങൾക്കും ഒട്ടും തന്നെ ആവേശം തോന്നാത്ത മാനസികാസ്ഥയെയാണ്&amp;zwnj; &amp;nbsp;&amp;#39;അൻഹെഡോണിയ&amp;#39; എന്ന്&amp;zwnj; വിളിക്കുന്നത്&amp;zwnj;. ഇതാണ് ചില വിഷാദരോഗികളിൽ വിശപ്പില്ലായ്&amp;zwnj;മയ്ക്ക് കാരണമാകുന്നത്.&amp;nbsp;&lt;/p&gt;

&lt;p&gt;ഭക്ഷണം മാത്രം&lt;/p&gt;

&lt;p&gt;വിഷാദരോഗം സൃഷ്ടിക്കുന്ന ഉത്&amp;zwnj;കണ്&amp;zwnj;ഠയും സമ്മർദവുമാണ്&amp;zwnj; ചിലരെ അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്നത്&amp;zwnj;. ഇവരെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഏക ഘടകം ഒരുപക്ഷെ ഭക്ഷണമായിരിക്കാം. യാഥാർഥ്യത്തിൽ നിന്ന്&amp;zwnj; ഒളിച്ചോടാനുള്ള മാർ​ഗ്​ഗമായാകാം ഇവർ ഭക്ഷണത്തെ കാണുന്നത്. അമിതവണ്ണമടക്കമുള്ള പ്രശ്നങ്ങളിലേക്ക് ഇത് ചെന്നെത്തും.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-09-28 01:07:31</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ഉപ്പ് ആവശ്യത്തിൽ കൂടുതൽ ശരീരത്തിൽ എത്തിയാൽ എന്ത് സംഭവിക്കും? അറിയാം വിശദമായി </title>
        <link>https://nattuvartha.news/news/Health/all/salt-effects-kidney-heart-brain-health-tips</link>
        <guid>https://nattuvartha.news/news/Health/all/salt-effects-kidney-heart-brain-health-tips</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6511692f4c266.jpg</url>
          <title>ഉപ്പ് ആവശ്യത്തിൽ കൂടുതൽ ശരീരത്തിൽ എത്തിയാൽ എന്ത് സംഭവിക്കും? അറിയാം വിശദമായി </title>
          <link>https://nattuvartha.news/news/Health/all/salt-effects-kidney-heart-brain-health-tips</link>
        </image>
        <description><![CDATA[&lt;p&gt;ഭക്ഷണത്തിലെ അവിഭാജ്യ ഘടകമാണ് ഉപ്പ്. ശരീരത്തിന്റെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും ഞരമ്പുകളുടെയും പേശികളുടെയും പ്രവർത്തനത്തിലും ഉപ്പ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിന്റെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും ഇത് സഹായിക്കുന്നു. ഉപ്പിന് നിരവധി ഗുണങ്ങളുണ്ടെങ്കിലും അമിതമായി ഉപ്പ് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതികൂലമായി ബാധിക്കും.&lt;/p&gt;

&lt;p&gt;അമിതമായി ഉപ്പ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദത്തിന് കാരണമാകും, ഇത് ഒടുവിൽ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകും. ഉയർന്ന രക്തസമ്മർദം വൃക്കകളെയും ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. മാത്രമല്ല, ഇത് എല്ലുകളുടെ തേയ്മാനത്തിനും കാരണമാകും. ഭക്ഷണത്തിൽ ആവശ്യമായ അളവിൽ മാത്രമാണ് &amp;nbsp;ഉപ്പ് ചേര്&amp;zwj;ക്കുന്നതെന്ന് എല്ലാവരും ഉറപ്പുവരുത്തണം. ഉപ്പിന്റെ അമിതോപയോഗം ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം..&lt;/p&gt;

&lt;p&gt;&lt;br /&gt;
രക്തസമ്മർദം&lt;/p&gt;

&lt;p&gt;ഉപ്പ് അമിതമായി കഴിക്കുന്നത് രക്തസമ്മർദം വർധിപ്പിക്കും. ഉപ്പിൽ സോഡിയം ഉള്ളതിനാലും ശരീരത്തിൽ സോഡിയം കൂടുതലായതിനാലും വെള്ളം കെട്ടിനിൽക്കാൻ കാരണമാകും. ഇത് രക്തത്തിന്റെ അളവ് വർധിപ്പിക്കുകയും അതുവഴി രക്തക്കുഴലുകളിൽ സമ്മർദം വർധിപ്പിക്കുകയും ചെയ്യും.&lt;/p&gt;

&lt;p&gt;വൃക്ക&lt;/p&gt;

&lt;p&gt;ശരീരത്തിൽ ശരിയായ ദ്രാവക ബാലൻസ് നിലനിർത്താൻ സഹായിക്കുന്നത് വൃക്കകളാണ്. അമിതമായി ഉപ്പ് കഴിക്കുമ്പോൾ, അത് നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. കാലക്രമേണ, ഇത് വൃക്കകളെ തകരാറിലാക്കും.&lt;/p&gt;

&lt;p&gt;&lt;br /&gt;
ഹൃദയം&lt;/p&gt;

&lt;p&gt;ഉയർന്ന രക്തസമ്മർദമുള്ളവരില്&amp;zwj; ഹൃദ്രോഗം, സ്&amp;zwnj;ട്രോക്ക്, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. അതിനാൽ, ഭക്ഷണത്തിൽ ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.&lt;/p&gt;

&lt;p&gt;നീര് വെക്കൽ&lt;/p&gt;

&lt;p&gt;ഉപ്പ് അമിതമായി കഴിച്ചാൽ ശരീരത്തിൽ നീര് ഉണ്ടാകാനിടയുണ്ട്. കൈകൾ, കാലുകൾ, കണങ്കാൽ പോലുള്ള ശരീരത്തിന്റെ ചില ഭാഗങ്ങളിൽ നീരുവെക്കുന്നുണ്ടെങ്കിൽ ഉപ്പിന്റെ ഉപയോഗത്തെക്കുറിച്ച് ജാഗ്രത പുലർത്തണം.&lt;/p&gt;

&lt;p&gt;&lt;br /&gt;
തലച്ചോറിന്റെ പ്രവർത്തനങ്ങൾ&lt;/p&gt;

&lt;p&gt;ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വൈജ്ഞാനിക പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇത് നിങ്ങളുടെ ഓർമ്മ, ശ്രദ്ധ എന്നിവയെ ബാധിക്കും. ഇത് പിന്നീട് ഡിമെൻഷ്യയുടെയും മറ്റ് രോഗങ്ങൾക്കും കാരണമായേക്കാം.&lt;/p&gt;

&lt;p&gt;ദാഹം&lt;/p&gt;

&lt;p&gt;ഉയർന്ന അളവിൽ ഉപ്പ് കഴിക്കുമ്പോൾ കൂടുതൽ ദാഹിക്കും. ഇതുവഴി ഇടക്കിടക്ക് കൂടുതല്&amp;zwj; വെള്ളം കുടിക്കാനുള്ള പ്രവണത കൂടും. അമിതമായി വെള്ളം കുടിക്കുന്നത് വയറുവേദനക്കും കാരണമാകും.&lt;/p&gt;

&lt;p&gt;ഓസ്റ്റിയോപൊറോസിസ്&lt;/p&gt;

&lt;p&gt;ഉയർന്ന അളവിൽ ഉപ്പ് കഴിക്കുമ്പോൾ, അത് മൂത്രത്തിലൂടെ കാൽസ്യം പുറന്തള്ളാൻ ഇടയാക്കും. ഇതുവഴി അസ്ഥികളുടെ സാന്ദ്രത കുറക്കുകയും ഓസ്റ്റിയോപൊറോസിസ് രോഗത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യും.&lt;/p&gt;
]]></description>
        <pubDate>2023-09-25 04:04:24</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ഉറക്കം ആറുമണിക്കൂറില്‍ താഴെയാണോ? ഹൃദയത്തിന് &apos;പണി&apos;കിട്ടും </title>
        <link>https://nattuvartha.news/news/Health/all/it-cause-health-issue-sleep-very-less-in-night</link>
        <guid>https://nattuvartha.news/news/Health/all/it-cause-health-issue-sleep-very-less-in-night</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_650d80de0bd58.jpg</url>
          <title>ഉറക്കം ആറുമണിക്കൂറില്‍ താഴെയാണോ? ഹൃദയത്തിന് &apos;പണി&apos;കിട്ടും </title>
          <link>https://nattuvartha.news/news/Health/all/it-cause-health-issue-sleep-very-less-in-night</link>
        </image>
        <description><![CDATA[&lt;p&gt;ഹൃദയാരോഗ്യത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്&amp;zwnj;നമാണ് ഉറക്കക്കുറവ്. മതിയായ ഉറക്കം ലഭിക്കാത്തത് ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുൾപ്പെടെ നിരവധി പ്രശ്നങ്ങള്&amp;zwj;ക്ക് കാരണമാകുമെന്ന് ഗവേഷണങ്ങള്&amp;zwj; തെളിയിച്ചിട്ടുണ്ട്.&lt;/p&gt;

&lt;p&gt;ഉറക്കമില്ലായ്മ ഹൃദയത്തെ ദോഷകരമായി ബാധിക്കുന്ന അനാരോഗ്യകരമായ ശീലങ്ങളിലേക്ക് നയിച്ചേക്കാമെന്ന് 2021ല്&amp;zwj; നടത്തിയ പഠനത്തില്&amp;zwj; പറയുന്നു. ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങുന്ന മുതിർന്നവർക്ക് ഹൃദയാഘാതം, വിഷാദം എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും.കൂടാതെ, സ്ഥിരമായ ഉറക്കക്കുറവ് രക്തസമ്മർദ്ദത്തിന്&amp;zwj;റെ അളവ് വർധിപ്പിക്കും. ഇത് ഹൃദയസ്തംഭനത്തിനും വൃക്കരോഗത്തിനും ഇടയാക്കും. മുതിര്&amp;zwj;ന്നവര്&amp;zwj; രാത്രി 7-9 മണിക്കൂറെങ്കിലും ഉറങ്ങണമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ മുന്നറിയിപ്പ് നല്&amp;zwj;കുന്നു.&lt;/p&gt;

&lt;p&gt;&amp;#39;&amp;#39;ഉറക്കത്തിൽ നിങ്ങളുടെ ശരീരം സ്വയം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയുൾപ്പെടെ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നതിനാൽ, അത് വേണ്ടത്ര ലഭിക്കാത്തത് ഗുരുതരമായ ഹൃദ്രോഗ അപകടസാധ്യതകൾക്ക് കാരണമാകുന്നു&amp;#39;&amp;#39; ഡല്&amp;zwj;ഹി ഫോര്&amp;zwj;ട്ടിസ് എസ്കോര്&amp;zwj;ട്ട്സ് ആശുപത്രിയിലെ നോൺ-ഇൻവേസീവ് കാർഡിയോളജിസ്റ്റായ ഡോ മോഹിത് ടണ്ടൻ പറയുന്നു. &amp;quot; വേണ്ടത്ര ഉറക്കം ലഭിക്കാത്തപ്പോൾ, നിങ്ങളുടെ ശരീരം കൂടുതൽ സ്ട്രെസ് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു, അത് നിങ്ങളുടെ രക്തക്കുഴലുകളെ പരിമിതപ്പെടുത്തുകയും നിങ്ങളുടെ രക്തസമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യുന്നു,&amp;quot; ഡോ. മോഹിത് പറഞ്ഞു.&lt;/p&gt;

&lt;p&gt;നോൺ-റാപ്പിഡ് ഐ മൂവ്മെന്&amp;zwj;റ് (NREM) ഉറക്ക ഘട്ടത്തിൽ, നിങ്ങളുടെ ഹൃദയമിടിപ്പ് കുറയുന്നു, നിങ്ങളുടെ രക്തസമ്മർദ്ദം കുറയുന്നു, നിങ്ങളുടെ ശ്വസനം സ്ഥിരത കൈവരിക്കുന്നു.ഇത് നിങ്ങളുടെ ഹൃദയത്തിനും രക്തക്കുഴലുകൾക്കും വിശ്രമിക്കാനും ദിവസത്തിന്&amp;zwj;റെ സമ്മർദ്ദത്തിൽ നിന്ന് കരകയറാനും അനുവദിക്കുന്നു.നിങ്ങൾക്ക് വേണ്ടത്ര ഉറക്കം ലഭിക്കാത്തപ്പോൾ അല്ലെങ്കിൽ നന്നായി ഉറങ്ങാന്&amp;zwj; സാധിച്ചില്ലെങ്കില്&amp;zwj; ഹൃദയത്തിനും രക്തക്കുഴലുകൾക്കും വിശ്രമിക്കാനും സുഖപ്പെടാനുമുള്ള അവസരം ലഭിക്കില്ല.ഇത് ഹൃദയ സംവിധാനത്തെ തകരാറിലാക്കുന്ന വിട്ടുമാറാത്ത വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയിലേക്ക് നയിച്ചേക്കാം... ഡോക്ടര്&amp;zwj; വിശദീകരിക്കുന്നു.&lt;/p&gt;

&lt;p&gt;അവധി ദിവസങ്ങളിലും അല്ലാത്തപ്പോഴും ഒരേസമയത്ത് ഉറങ്ങാനും എഴുന്നേല്&amp;zwj;ക്കാനും ശീലിക്കുക. ഇത് നിങ്ങളുടെ ബോഡി ക്ലോക്കിനെ സ്ഥിരമായ ഒരു താളത്തിലേക്ക് ക്രമീകരിക്കാൻ സഹായിക്കുകയും ഉറങ്ങാനും ഉറങ്ങാനും എളുപ്പമാക്കുന്നു. കാപ്പി, മദ്യം, പുകവലി എന്നിവ കിടക്കുന്നതിനു മുന്&amp;zwj;പ് ഒഴിവാക്കുക. ലഘുവായ രീതിയില്&amp;zwj; ഭക്ഷണം കഴിക്കുക. ഉറങ്ങാൻ സുഖകരവും വിശ്രമിക്കുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കുക. നിങ്ങളുടെ കിടപ്പുമുറി ശാന്തവും തണുപ്പുള്ളതും സൗകര്യപ്രദവുമാണെന്ന് ഉറപ്പാക്കുക. സ്ഥിരമായി ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കില്&amp;zwj; ഡോക്ടറെ സമീപിക്കുക.&lt;/p&gt;
]]></description>
        <pubDate>2023-09-22 04:56:18</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>വെണ്ടയ്ക്ക കേടുകൂടാതെ സൂക്ഷിക്കാൻ ഇവയൊന്ന് ശ്രദ്ധിക്കൂ </title>
        <link>https://nattuvartha.news/news/Health/all/some-tips-to-keep-ladies-finger-fresh</link>
        <guid>https://nattuvartha.news/news/Health/all/some-tips-to-keep-ladies-finger-fresh</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_650d7ceb6f5db.jpg</url>
          <title>വെണ്ടയ്ക്ക കേടുകൂടാതെ സൂക്ഷിക്കാൻ ഇവയൊന്ന് ശ്രദ്ധിക്കൂ </title>
          <link>https://nattuvartha.news/news/Health/all/some-tips-to-keep-ladies-finger-fresh</link>
        </image>
        <description><![CDATA[&lt;p&gt;സാമ്പാറും തോരനായും മെഴുക്കുപുരട്ടിയും ഒക്കെ ഉണ്ടാക്കാനായി നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന ഐറ്റമാണ് വെണ്ട. പച്ചക്കറികൾ വാങ്ങുന്ന കൂട്ടത്തിൽ ഒരിക്കലും ഒഴിവാക്കാതെ വാങ്ങുന്ന ഒന്നാണിത്. കടയിൽ നിന്നും വാങ്ങിയ്ക്കുമ്പോൾ ഫ്രഷ് ആയി ഇരിക്കുന്ന പച്ചക്കറികൾ മിക്കതും ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ വാടുമെന്നു മാത്രമല്ല, ചീഞ്ഞു പോകാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് വെണ്ടയ്ക്ക പോലുള്ളവ. എന്നാൽ ശരിയായ രീതിയിൽ സ്റ്റോർ ചെയ്താൽ പച്ചക്കറികൾ ഫ്രഷ് ആയി തന്നെ സൂക്ഷിക്കാവുന്നതാണ്. ഗുണങ്ങളിൽ ഏറെ മുന്നിലുള്ള വെണ്ടയ്ക്ക എങ്ങനെ കേടുകൂടാതെ കുറച്ചു നാളുകൾ സൂക്ഷിക്കാമെന്നു നോക്കാം.&lt;/p&gt;

&lt;p&gt;&lt;strong&gt;ഗുണങ്ങളിൽ ഏറെ മുന്നിൽ&amp;nbsp;&lt;/strong&gt;&lt;/p&gt;

&lt;p&gt;ഏറെ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. കലോറി കുറവെങ്കിലും ഫൈബർ, വിറ്റാമിനുകൾ, മിനറലുകൾ എന്നിവയാൽ സമ്പന്നമാണ് ഈ പച്ചക്കറി. മാത്രമല്ല, വിറ്റാമിൻ സി യുടെയും കെയുടെയും കലവറ കൂടിയാണ് വെണ്ടയ്ക്ക. ചെറിയ അളവിൽ പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവയും ഇതിലടങ്ങിയിരിക്കുന്നു. ആരോഗ്യത്തിനു ഏറെ ഗുണപ്രദമായ ആന്റിഓക്സിഡന്റുകളും ഈ പച്ചക്കറിയിലുണ്ട്. ദഹനം എളുപ്പത്തിലാക്കാനും ചില രോഗങ്ങളുടെ തീവ്രത കുറയ്ക്കാനും വെണ്ടയ്ക്കയ്ക്കു ശേഷിയുണ്ട്.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;വാങ്ങുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം&amp;nbsp;&lt;/strong&gt;&lt;/p&gt;

&lt;p&gt;വെണ്ടയ്ക്ക് വാങ്ങുമ്പോൾ പ്രധാനമായും കുരുക്കൾ കുറവുള്ളതും സോഫ്റ്റ് ആയതുമായവ വാങ്ങണം. വിരലുകൾ കൊണ്ട് ചെറുതായി അമർത്തി നോക്കിയാൽ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. മാത്രമല്ല, കടും പച്ച നിറത്തിൽ മീഡിയം വലുപ്പമുള്ള വെണ്ടയ്ക്ക നോക്കി വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. അവ രുചികരമാണെന്നു മാത്രമല്ല, നാടനുമാണ്. മാത്രമല്ല, അവയ്ക്ക് പശയും കുറവായിരിക്കും. ഇത്തരം വെണ്ടയ്ക്ക ഏറെ നാളുകൾ കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യാം.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;ഉപയോഗശൂന്യമാകാതെ എങ്ങനെ സൂക്ഷിക്കാം?&lt;/strong&gt;&lt;/p&gt;

&lt;p&gt;വെണ്ടയ്ക്കയിൽ ഒട്ടും തന്നെയും ജലാംശം പാടില്ല. കടയിൽ നിന്നും വാങ്ങി കൊണ്ടുവന്ന വെണ്ടയ്ക്ക &amp;nbsp;ഉണക്കിയെടുത്തതിന് ശേഷം മാത്രം പിന്നീടുള്ള ഉപയോഗത്തിന് എടുത്തു വെയ്ക്കാം. ഒരല്പം വെള്ളം ഉണ്ടെങ്കിൽ പോലും ചിലപ്പോൾ ചീഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. ഉണങ്ങിയ തുണിയിൽ പൊതിഞ്ഞതിനുശേഷം വായു കടക്കാത്ത പാത്രത്തിലാക്കി വെണ്ടയ്ക്ക സൂക്ഷിക്കണം. ഇങ്ങനെ തുണിയിൽ പൊതിഞ്ഞു വെയ്ക്കുമ്പോൾ ജലാംശമുണ്ടെങ്കിൽ തുണി വലിച്ചെടുത്തുകൊള്ളുമെന്നു മാത്രമല്ല, ഏറെ നാളുകൾ കേടുകൂടാതെയിരിക്കുകയും ചെയ്യും.&lt;/p&gt;

&lt;p&gt;&lt;strong&gt;ഫ്രിജിൽ വെയ്ക്കുമ്പോൾ&amp;nbsp;&lt;/strong&gt;&lt;/p&gt;

&lt;p&gt;വെണ്ടയ്ക്ക ഫ്രിജിലാണ് സൂക്ഷിക്കുന്നതെങ്കിൽ ഒരു പോളിത്തീൻ കവറിലോ വെജിറ്റബിൾ ബാഗിലോ ആക്കി വയ്ക്കാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ കവറിൽ ഒന്നോ രണ്ടോ ദ്വാരങ്ങളിട്ടുകൊടുക്കാൻ മറക്കണ്ട. അങ്ങനെ ചെയ്യുന്നത് വഴി വെണ്ടയ്ക്ക ഫ്രഷ് ആയിരിക്കും . ഫ്രിജിലെ വെജിറ്റബിൾ ബാസ്കറ്റിൽ പച്ചക്കറികൾ വെയ്ക്കുകയാണെങ്കിൽ, അങ്ങനെ ചെയ്യുന്നതിന് മുന്പായി ഒരു പേപ്പർ അടിയിൽ വിരിച്ചതിനു ശേഷം &amp;nbsp;അതിനു മുകളിലായി വെണ്ടയ്ക്ക അടുക്കി വെയ്ക്കാം. ജലാംശമുണ്ടെങ്കിൽ ഇത്തരത്തിൽ ചെയ്യുന്നത് നനവ് വലിച്ചെടുത്തു വെണ്ടയ്ക്ക ഫ്രഷ് ആയിരിക്കാൻ സഹായിക്കും.&lt;/p&gt;

&lt;p&gt;&lt;strong&gt;മറ്റുള്ളവയ്&amp;zwnj;ക്കൊപ്പം വേണ്ടേ വേണ്ട&amp;nbsp;&lt;/strong&gt;&lt;/p&gt;

&lt;p&gt;മറ്റുള്ള പാചകക്കറികൾ, പഴങ്ങൾ എന്നിവയ്ക്കൊപ്പം വെണ്ടയ്ക്ക വെയ്ക്കരുത്. ഇങ്ങനെ ചെയ്താൽ വെണ്ടയ്ക്ക മാത്രമല്ല, കൂടെ വെയ്ക്കുന്ന പച്ചക്കറിയും ഉപയോഗശൂന്യമായി പോകാനുള്ള സാധ്യതയുണ്ട്. വാങ്ങുന്ന പച്ചക്കറികൾ &amp;nbsp;എത്രയും പെട്ടെന്ന് തന്നെ ഉപയോഗിക്കണം. അവയുടെ ഫ്രഷ്&amp;zwnj;നെസ് നഷ്ടപ്പെട്ടാൽ രുചിയെ മാത്രമല്ല, പോഷകഗുണങ്ങളെയും സാരമായി ബാധിക്കാനിടയുണ്ട്.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-09-22 04:39:27</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ഐസ് നേരിട്ടല്ലാതെ ഉപയോഗിച്ച് നോക്കൂ; തിളക്കവും യുവത്വമുള്ളതുമായ ചര്‍മ്മം നേടാം  </title>
        <link>https://nattuvartha.news/news/Health/all/ice-skin-care-tips-beauty-health</link>
        <guid>https://nattuvartha.news/news/Health/all/ice-skin-care-tips-beauty-health</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_650d3648009a2.jpg</url>
          <title>ഐസ് നേരിട്ടല്ലാതെ ഉപയോഗിച്ച് നോക്കൂ; തിളക്കവും യുവത്വമുള്ളതുമായ ചര്‍മ്മം നേടാം  </title>
          <link>https://nattuvartha.news/news/Health/all/ice-skin-care-tips-beauty-health</link>
        </image>
        <description><![CDATA[&lt;p&gt;സ്&amp;zwnj;കിന്&amp;zwj; കെയര്&amp;zwj; ചെയ്യുന്നവര്&amp;zwj; സ്ഥിരമായി പ്രയോഗിക്കുന്ന ഒന്നാണ് ഐസ്. ഐസ് ചര്&amp;zwj;മ്മത്തില്&amp;zwj; ഉപയോഗിക്കുന്നത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചര്&amp;zwj;മ്മത്തിന് ഓക്&amp;zwnj;സിജന്&amp;zwj; നല്&amp;zwj;കുകയും ചെയ്യും. ഇത് കൂടുതല്&amp;zwj; തിളക്കമുള്ളതും യുവത്വമുള്ളതുമായ ചര്&amp;zwj;മ്മം സമ്മാനിക്കും. ഐസ് ഉപയോഗം പൊതുവേ ഗുണകരവും സുരക്ഷിതവുമാണെന്നാണ് കരുതപ്പെടുന്നതെങ്കിലും ചര്&amp;zwj;മ്മത്തില്&amp;zwj; നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ദീര്&amp;zwj;ഘനേരം ഐസ് ചര്&amp;zwj;മ്മത്തില്&amp;zwj; ഉപയോഗിക്കുന്നതും നന്നല്ല.&amp;nbsp;&lt;/p&gt;

&lt;p&gt;ചര്&amp;zwj;മ്മത്തില്&amp;zwj; വൃത്തിയുള്ള ഐസ് ക്യൂബുകള്&amp;zwj; വേണം ഉപയോഗിക്കാന്&amp;zwj;. സ്&amp;zwnj;കിന്&amp;zwj; കെയറിനുവേണ്ടി പ്രത്യേകമുള്ള ഐസ് റോളറുകളും നല്ലതാണ്. ചര്&amp;zwj;മ്മത്തിലേക്ക് നേരിട്ട് പ്രയോഗിക്കുന്നതിന് പകരം വൃത്തിയുള്ള ഒരു തുണിയില്&amp;zwj; പൊതിഞ്ഞ് ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് അമിതമായി തണുപ്പേറ്റുണ്ടാകുന്ന പ്രശ്&amp;zwnj;നങ്ങള്&amp;zwj;ക്ക് പരിഹാരമാകും. വളരെ മൃദുലമായി വൃത്താകൃതിയില്&amp;zwj; വേണം ഐസ് ചര്&amp;zwj;മ്മത്തില്&amp;zwj; ഉപയോഗിക്കാന്&amp;zwj;. അമിതമായി ബലം പ്രയോഗിക്കുന്നത് ഒഴിവാക്കണം കാരണം ഇത് ചര്&amp;zwj;മ്മത്തെ പ്രകോപിപ്പിക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ഐസ് ഉപയോഗിച്ചുകഴിഞ്ഞയുടന്&amp;zwj; മോയിസ്ച്ചറൈസര്&amp;zwj; തേക്കണം. ഇത് ചര്&amp;zwj;മ്മത്തില്&amp;zwj; ജലാംശം ഉറപ്പാക്കുകയും വരണ്ടുപോകാതിരിക്കാന്&amp;zwj; സഹായിക്കുകയും ചെയ്യും.&amp;nbsp;&lt;/p&gt;

&lt;p&gt;സെന്&amp;zwj;സിറ്റീവ് ചര്&amp;zwj;മ്മമോ ഏന്തെങ്കിലും അസ്വസ്ഥത ഉള്ള അവസ്ഥയോ ആണെങ്കില്&amp;zwj; വിദഗ്ധ നിര്&amp;zwj;ദേശം തേടിയ ശേഷം മാത്രമേ ഇത്തരം പൊടികൈകള്&amp;zwj; ചെയ്യാവൂ. നിങ്ങളുടെ ചര്&amp;zwj;മ്മത്തിന് അനുയോജ്യമാണോ എന്ന് ഉറപ്പാക്കിയശേഷം ഇത്തരം ശീലങ്ങള്&amp;zwj; പിന്തുടരുന്നതാണ് അഭികാമ്യം. ചര്&amp;zwj;മ്മത്തില്&amp;zwj; ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്&amp;zwj; ഉള്ളപ്പോള്&amp;zwj; ഐസ് ഉപയോഗിക്കുന്നത് അത് കൂടുതല്&amp;zwj; വഷളാകാന്&amp;zwj; ഇടയാക്കും. ഐസിംഗ് മാത്രമാണ് ചര്&amp;zwj;മ്മ സംരക്ഷണത്തിലേ ഏക മാര്&amp;zwj;ഗ്ഗം എന്ന് ചിന്തിക്കരുത്. ഇതുവഴി താത്കാലിക മാറ്റങ്ങള്&amp;zwj; മാത്രമേ ഉണ്ടാകു. ക്ലെന്&amp;zwj;സിങ്, മോയ്ച്ചറൈസിങ്, സണ്&amp;zwj;സ്&amp;zwnj;ക്രീന്&amp;zwj; ഉപയോഗം എന്നിവ പതിവാക്കാന്&amp;zwj; മറക്കരുത്.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-09-21 23:38:20</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>മുട്ടയുടെ കൂടെ ഇവ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക</title>
        <link>https://nattuvartha.news/news/Health/all/egg-food-menu-health-tips</link>
        <guid>https://nattuvartha.news/news/Health/all/egg-food-menu-health-tips</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_650c1e9b408fb.jpg</url>
          <title>മുട്ടയുടെ കൂടെ ഇവ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക</title>
          <link>https://nattuvartha.news/news/Health/all/egg-food-menu-health-tips</link>
        </image>
        <description><![CDATA[&lt;p&gt;ശരിയായ ഭക്ഷണം ശരിയായ സമയത്ത് കഴിക്കുന്നത് ഒരാളെ ആരോഗ്യവാനാക്കും. എന്നാൽ തെറ്റായ ചില ഭക്ഷണ കോംബിനേഷനുകൾ ശരീരത്തിനു ദോഷം ചെയ്യും. ദഹന പ്രശ്നങ്ങൾ, ഓക്കാനം, ഉദരരോഗങ്ങൾ ഇവയ്ക്കെല്ലാം ഇത് കാരണമാകാം. പോഷകസമ്പുഷ്ടമായ മുട്ടയുടെ കാര്യവും വിഭിന്നമല്ല. മുട്ട അങ്ങേയറ്റം പോഷകസമ്പുഷ്ടമാണ്. പ്രോട്ടീൻ, വൈറ്റമിനുകൾ, ധാതുക്കൾ ഇവയെല്ലാം മുട്ടയിലുണ്ട്. എന്നാൽ മുട്ട കഴിക്കുന്നതിനൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല. അവ ഏതൊക്കെയെന്നു നോക്കാം.&amp;nbsp;&lt;/p&gt;

&lt;p&gt;1. നാരകഫലങ്ങൾ&lt;br /&gt;
ഓറഞ്ച്, ചെറുനാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് ഇവയൊന്നും മുട്ടയ്ക്കൊപ്പം കഴിക്കരുത്.&amp;nbsp;&lt;/p&gt;

&lt;p&gt;2. മധുരവും ഷുഗർ സെറീയലുകളും&lt;br /&gt;
പ്രഭാതഭക്ഷണമായി മുട്ട കഴിക്കാമെങ്കിലും മധുരമുള്ള സെറീയൽസിനൊപ്പം മുട്ട കഴിക്കുന്നത് ആരോഗ്യകരമല്ല. മുഴുധാന്യ സെറീയലുകൾക്കൊപ്പം മുട്ട കഴിക്കാവുന്നതാണ്.&amp;nbsp;&lt;/p&gt;

&lt;p&gt;3. റെഡ് വൈൻ&lt;br /&gt;
മുട്ടയുടെ രുചിയും റെഡ് വൈനിലെ ടാനിനുകളുമായി ചേർന്ന് അസുഖകരമായ ഒരു രുചി ഉണ്ടാക്കും.&amp;nbsp;&lt;/p&gt;

&lt;p&gt;4. മദ്യം&lt;br /&gt;
മദ്യത്തോടൊപ്പം മുട്ട കഴിക്കരുത്. പച്ച മുട്ട ബാക്ടീരിയൽ അണുബാധയ്ക്ക് കാരണമാകാമെന്നതിനാൽ എഗ്ഗ് നോഗ് പോലുള്ള കോക്ക് ടെയ്&amp;zwnj;ലും മദ്യത്തിനൊപ്പം കഴിക്കരുത്.&amp;nbsp;&lt;/p&gt;

&lt;p&gt;5. തൈര്&lt;br /&gt;
തൈരും മുട്ടയും ഒരുമിച്ചു കഴിക്കരുത്.&lt;/p&gt;

&lt;p&gt;6. സോയ മിൽക്ക്&lt;br /&gt;
മുട്ടയും സോയ മിൽക്കും പ്രോട്ടീനുകളാൽ സമ്പന്നമാണ്. ഇവ ഒരുമിച്ച് കഴിച്ചാൽ ശരീരത്തിൽ പ്രോട്ടീന്റെ അളവ് വളരെയധികം കൂടും. അതിനാൽ മുട്ടയും സോയ മിൽക്കും ഒരുമിച്ചു കഴിക്കരുത്&amp;nbsp;&lt;/p&gt;

&lt;p&gt;7. അച്ചാറുകൾ&lt;br /&gt;
മുട്ട കഴിക്കുന്നതോടൊപ്പം അച്ചാറുകൾ കഴിക്കരുത്.&amp;nbsp;&lt;/p&gt;

&lt;p&gt;8. ചായ&lt;br /&gt;
മുട്ടയിൽ നിന്നുള്ള പോഷകങ്ങളുടെ ആഗിരണത്തെ ചായയിലെ ടാനിനുകൾ തടയുന്നു. മുട്ടയും ചായയും ഒരുമിച്ചു കഴിച്ചാൽ അസിഡിറ്റിയും ഗ്യാസ്ട്രബിളും ഉണ്ടാകും. അതിനാൽ മുട്ട കഴിക്കുമ്പോൾ ചായ കുടിക്കാൻ പാടില്ല.&lt;/p&gt;
]]></description>
        <pubDate>2023-09-21 03:45:11</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ജിമ്മില്‍ വര്‍ക്ക്‌ഔട്ട്‌ ചെയ്യുമ്പോള്‍ ഹൃദയാഘാതം: ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം </title>
        <link>https://nattuvartha.news/news/Health/all/heart-attack-while-work-out-in-gym-observe-these-things</link>
        <guid>https://nattuvartha.news/news/Health/all/heart-attack-while-work-out-in-gym-observe-these-things</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_650a8f874ead0.jpg</url>
          <title>ജിമ്മില്‍ വര്‍ക്ക്‌ഔട്ട്‌ ചെയ്യുമ്പോള്‍ ഹൃദയാഘാതം: ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം </title>
          <link>https://nattuvartha.news/news/Health/all/heart-attack-while-work-out-in-gym-observe-these-things</link>
        </image>
        <description><![CDATA[&lt;p&gt;ജിമ്മില്&amp;zwj; വര്&amp;zwj;ക്ക്&amp;zwnj;ഔട്ട്&amp;zwnj; ചെയ്യുമ്പോള്&amp;zwj; കുഴഞ്ഞു വീണ്&amp;zwnj; മരിക്കുന്ന സംഭവങ്ങള്&amp;zwj; ഈയിടെയായി ഏറെ കാണുന്നുണ്ട്. സെലിബ്രിറ്റികള്&amp;zwj; അടക്കം ഇതിന്&amp;zwnj; ഇരയാകുന്നുണ്ട്&amp;zwnj;. ഇവിടുത്തെ പ്രശ്&amp;zwnj;നം വര്&amp;zwj;ക്ക്&amp;zwnj;ഔട്ടിന്റെയല്ല, അതു ചെയ്യുന്ന &amp;nbsp;രീതിയുടേതാണ്&amp;zwnj;. ആരോഗ്യത്തോടെയും ഫിറ്റായും ഇരിക്കാന്&amp;zwj; സഹായിക്കുന്ന വളരെ നല്ല വ്യായാമക്രമമാണ്&amp;zwnj; ജിമ്മിലെ വര്&amp;zwj;ക്ക്&amp;zwnj;ഔട്ട്&amp;zwnj; സെഷനുകള്&amp;zwj;. എന്നാല്&amp;zwj; ഇതുമായി ബന്ധപ്പെട്ട്&amp;zwnj; വരുത്തുന്ന ചില തെറ്റുകള്&amp;zwj; ഹൃദയാഘാതം ഉള്&amp;zwj;പ്പെടെയുള്ള പ്രശ്&amp;zwnj;നങ്ങളിലേക്കു നയിക്കാം. ജിമ്മില്&amp;zwj; വര്&amp;zwj;ക്ക്&amp;zwnj;ഔട്ടിന്&amp;zwnj; പോകുന്നവര്&amp;zwj; ഇക്കാര്യങ്ങള്&amp;zwj; പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്&amp;zwnj;.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;1. വാം അപ്പ്&amp;zwnj; മുഖ്യം&lt;/strong&gt;&lt;br /&gt;
ജിമ്മിലേക്കു ചെന്ന്&amp;zwnj; നേരെ വെയ്&amp;zwnj;റ്റ്&amp;zwnj; എടുത്ത്&amp;zwnj; പൊക്കുന്നത്&amp;zwnj; ഗുരുതരമായ ആരോഗ്യപ്രശ്&amp;zwnj;നങ്ങള്&amp;zwj; ഉണ്ടാക്കാം. എപ്പോഴും വാം അപ്പ്&amp;zwnj; ചെയ്&amp;zwnj;ത്&amp;zwnj; ശരീരത്തെ സജ്ജമാക്കിയ ശേഷം മാത്രമേ വര്&amp;zwj;ക്ക്&amp;zwnj;ഔട്ടിലേക്കു കടക്കാവൂ. നന്നായി വാം അപ്പ്&amp;zwnj; ചെയ്യുമ്പോള്&amp;zwj; ഹൃദയമിടിപ്പിന്റെ നിരക്കും പേശികളിലേക്കുള്ള രക്തയോട്ടവുമൊക്കെ വർധിക്കും. വാം അപ്പ്&amp;zwnj; ചെയ്യാതെ വര്&amp;zwj;ക്ക്&amp;zwnj;ഔട്ട്&amp;zwnj; ചെയ്യുന്നത്&amp;zwnj; ഹൃദയം ഉള്&amp;zwj;പ്പെടെയുള്ള അവയവങ്ങള്&amp;zwj;ക്ക്&amp;zwnj; സമ്മര്&amp;zwj;ദമുണ്ടാക്കാം.&lt;/p&gt;

&lt;p&gt;&lt;strong&gt;2. ആവശ്യത്തിന്&amp;zwnj; വെള്ളം കുടിക്കണം&lt;/strong&gt;&lt;br /&gt;
ജിമ്മിലെ വ്യായാമങ്ങള്&amp;zwj;ക്കിടയില്&amp;zwj; വെള്ളം കുടിക്കാതിരിക്കുന്നതും ശരീരത്തിന് ദോഷം ചെയ്യും. വര്&amp;zwj;ക്ക്&amp;zwnj;ഔട്ട്&amp;zwnj; ചെയ്യുമ്പോള്&amp;zwj; വിയര്&amp;zwj;ക്കുന്നത്&amp;zwnj; കടുത്ത നിര്&amp;zwj;ജലീകരണത്തിന്&amp;zwnj; കാരണമാകാം. വെള്ളം കുടിക്കാതിരിക്കുന്നത്&amp;zwnj; നിര്&amp;zwj;ജലീകരണവും ഹൃദയാഘാത സാധ്യതയും വര്&amp;zwj;ധിപ്പിക്കാം. ഇതിനാല്&amp;zwj; വര്&amp;zwj;ക്ക്&amp;zwnj;ഔട്ടിന്&amp;zwnj; മുന്&amp;zwj;പും ഇടവേളയിലും ശേഷവുമെല്ലാം ആവശ്യത്തിന്&amp;zwnj; വെളളം കുടിക്കാന്&amp;zwj; മറക്കരുത്&amp;zwnj;.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;3. ഭക്ഷണം കഴിഞ്ഞ ഉടനെ വര്&amp;zwj;ക്ക്&amp;zwnj;ഔട്ട്&amp;zwnj; ചെയ്യരുത്&amp;zwnj;&amp;nbsp;&lt;/strong&gt;&lt;br /&gt;
ഭക്ഷണം കഴിഞ്ഞ ഉടനെ വര്&amp;zwj;ക്ക്&amp;zwnj;ഔട്ട്&amp;zwnj; ചെയ്യുന്നത്&amp;zwnj; വയറ്റില്&amp;zwj;നിന്ന്&amp;zwnj; പേശികളിലേക്ക്&amp;zwnj; രക്തപ്രവാഹത്തെ വഴി തിരിച്ച്&amp;zwnj; വിടാന്&amp;zwj; കാരണമാകും. ഇത്&amp;zwnj; ദഹനക്കേടിനും മറ്റ്&amp;zwnj; ദഹനപ്രശ്&amp;zwnj;നങ്ങള്&amp;zwj;ക്കും കാരണമാകാം.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;4. വര്&amp;zwj;ക്ക്&amp;zwnj;ഔട്ടിന്&amp;zwnj; ശേഷം ശരീരം തണുപ്പിക്കണം&lt;/strong&gt;&lt;br /&gt;
വര്&amp;zwj;ക്ക്&amp;zwnj;ഔട്ടിന്&amp;zwnj; ശേഷം ശരീരം തണുപ്പിച്ച്&amp;zwnj; പഴയ മട്ടിലാക്കേണ്ടതും അത്യാവശ്യമാണ്&amp;zwnj;. ഇത്&amp;zwnj; വര്&amp;zwj;ക്ക്&amp;zwnj;ഔട്ട്&amp;zwnj; സമയത്ത്&amp;zwnj; ഉയര്&amp;zwj;ന്ന ഹൃദയനിരക്കും രക്തസമ്മർദവും പഴയ പടിയാക്കാന്&amp;zwj; സഹായിക്കും. ഇത്തരത്തില്&amp;zwj; ശരീരത്തെ തണുപ്പിക്കാതിരിക്കുന്നത്&amp;zwnj; രക്തം കട്ടപിടിക്കുന്നത് അടക്കമുള്ള സങ്കീര്&amp;zwj;ണ്ണതകളിലേക്കും നയിക്കാം.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;5. പടിപടിയായി മാത്രം തീവ്രത വർധിപ്പിക്കാം&lt;/strong&gt;&lt;br /&gt;
വര്&amp;zwj;ക്ക്&amp;zwnj;ഔട്ട്&amp;zwnj; പുതുതായി ആരംഭിക്കുന്നവര്&amp;zwj; ആരംഭശൂരത്വം കാണിച്ച്&amp;zwnj; അതിതീവ്രമായ വ്യയാമങ്ങള്&amp;zwj; ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. കഠിനമായ വ്യായാമങ്ങള്&amp;zwj; പെട്ടെന്ന്&amp;zwnj; ചെയ്യുന്നത്&amp;zwnj; ഹൃദയത്തിന്&amp;zwnj; മേല്&amp;zwj; സമ്മർദം വർധിപ്പിക്കും. പടിപടിയായി മാത്രം വേണം വ്യായാമത്തിന്റെ ദൈര്&amp;zwj;ഘ്യവും തീവ്രതയും വർധിപ്പിക്കേണ്ടത്&amp;zwnj;.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;6. മുന്നറിയിപ്പു സൂചനകളെ അവഗണിക്കരുത്&amp;zwnj;&lt;/strong&gt;&lt;br /&gt;
നെഞ്ചു വേദന, ശ്വാസം മുട്ടല്&amp;zwj;, തലകറക്കം, തലയ്&amp;zwnj;ക്ക്&amp;zwnj; ഭാരമില്ലായ്മ തോന്നല്&amp;zwj;, അമിതമായ വിയര്&amp;zwj;പ്പ്&amp;zwnj; തുടങ്ങിയ ഹൃദയാഘാത ലക്ഷണങ്ങള്&amp;zwj; ശ്രദ്ധയില്&amp;zwj;പ്പെട്ടാല്&amp;zwj; വര്&amp;zwj;ക്ക്&amp;zwnj;ഔട്ട്&amp;zwnj; ഉടനെ അവസാനിപ്പിച്ച്&amp;zwnj; വൈദ്യസഹായം തേടേണ്ടതാണ്&amp;zwnj;. ഇത്തരം സൂചനകളെ അവഗണിച്ച്&amp;zwnj; വര്&amp;zwj;ക്ക്&amp;zwnj;ഔട്ടുമായി മുന്നോട്ട്&amp;zwnj; പോകരുത്&amp;zwnj;.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-09-19 23:22:03</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ഭക്ഷണം കഴിച്ചയുടനെയുള്ള  ഈ ശീലങ്ങൾ ഒഴിവാക്കൂ..</title>
        <link>https://nattuvartha.news/news/Health/all/food-health-tips-after-eat</link>
        <guid>https://nattuvartha.news/news/Health/all/food-health-tips-after-eat</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_65097efe45c31.jpg</url>
          <title>ഭക്ഷണം കഴിച്ചയുടനെയുള്ള  ഈ ശീലങ്ങൾ ഒഴിവാക്കൂ..</title>
          <link>https://nattuvartha.news/news/Health/all/food-health-tips-after-eat</link>
        </image>
        <description><![CDATA[&lt;p&gt;ഭക്ഷണം നന്നായി ആസ്വദിച്ച് വയർ നിറയെ കഴിച്ചശേഷം പലപ്പോഴും നമ്മളിൽ പലരും എന്താവും ചെയ്യുക? കുറച്ചു സമയം കിടക്കുന്നവരുണ്ട്. ഒരു കപ്പ് കാപ്പി കുടിക്കുന്നവരുണ്ട് അല്ലേ. പലപ്പോഴും ഭക്ഷണശേഷമുള്ള ശീലങ്ങൾ ദഹനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും സൗഖ്യത്തെയും ദോഷകരമായി ബാധിക്കും. എന്തൊക്കെ ശീലങ്ങളാണ് ആരോഗ്യത്തിന് ഹാനികരമാകുന്നതെന്നു നോക്കാം.&amp;nbsp;&lt;/p&gt;

&lt;p&gt;∙ഭക്ഷണശേഷം കഠിനവ്യായാമങ്ങളിൽ ഏർപ്പെടുക&lt;/p&gt;

&lt;p&gt;ഇത് ദഹനത്തെ ബാധിക്കും. ഭക്ഷണശേഷം വ്യായാമം ചെയ്താൽ രക്തപ്രവാഹം ദഹനത്തിനു സഹായിക്കുന്ന അവയവങ്ങള്&amp;zwj;ക്കു പകരം പേശികളിലേക്ക് ആകുകയും ഇത് വയറിന് അസ്വസ്ഥത, വയറുവേദന, ദഹനക്കേട് ഇവയിലേക്ക് നയിക്കുകയും ചെയ്യും. ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഭക്ഷണം കഴിച്ച് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞശേഷം മാത്രം ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ഈ സമയം കൊണ്ട് നിങ്ങൾ കഴിച്ച ഭക്ഷണം വിഘടിച്ച് പോഷകങ്ങളെ ശരീരം ആഗിരണം ചെയ്യുന്ന തിരക്കില്&amp;zwj; ആകും. അതുകൊണ്ട് ഭക്ഷണം കഴിച്ച ശേഷം കുറച്ചു സമയം ക്ഷമയോടെ കാത്തിരുന്ന ശേഷം മാത്രം ജിമ്മിൽ പോകുകയോ കഠിനപ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യുക.&lt;/p&gt;

&lt;p&gt;∙വെള്ളം ധാരാളം കുടിക്കുക&lt;/p&gt;

&lt;p&gt;ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ് എന്നാൽ ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കുന്ന കാര്യത്തിൽ അൽപം ശ്രദ്ധ വേണം. ഭക്ഷണം കഴിച്ച ഉടനെ കൂടുതൽ അളവിൽ വെള്ളം കുടിക്കുന്നത് വയറിലെ ആസിഡുകളെ എല്ലാം നേർപ്പിക്കുകയും ദഹനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഭക്ഷണം വിഘടിപ്പിക്കാൻ സഹായിക്കുന്നവയാണ് ഉദരത്തിലെ ആസിഡുകൾ.&amp;nbsp;&lt;/p&gt;

&lt;p&gt;ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് വെള്ളം കുറച്ചു വീതം കുടിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് ദോഷം ചെയ്യില്ല. ഇത് ദഹനത്തിനു സഹായിക്കും. ഭക്ഷണം കഴിച്ച് ഏതാണ്ട് അരമണിക്കൂറിനു ശേഷം മാത്രം വെള്ളം കുടിക്കുക.&amp;nbsp;&lt;/p&gt;

&lt;p&gt;∙കിടക്കുക&lt;/p&gt;

&lt;p&gt;ഭക്ഷണം കഴിച്ചയുടനെ കിടക്കുന്നത് അസ്വസ്ഥത, നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് ഇവയ്ക്കു കാരണമാകും. ഭക്ഷണം കഴിച്ചശേഷം കുറഞ്ഞത് രണ്ടോ മൂന്നോ മണിക്കൂർ നിവർന്നിരിക്കുന്നതാണ് നല്ലത്. നിവർന്നിരിക്കുകയോ നിൽക്കുകയോ ചെയ്യുന്നത് ഭക്ഷണത്തെ അന്നനാളത്തിലൂടെ ചലിപ്പിക്കാനും ഉദരത്തിലെ ആസിഡുകൾ അന്നനാളത്തിലേക്ക് തിരികെ ഒഴുകാതിരിക്കാനും നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സും ഉണ്ടാകാതിരിക്കാനും സഹായിക്കും. ഭക്ഷണശേഷം ചാരിയിരിക്കുകയോ നിവർന്നിരിക്കുകയോ ചെയ്യുന്നത് ദഹനവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ കുറയ്ക്കും.&amp;nbsp;&lt;/p&gt;

&lt;p&gt;∙കാപ്പി കുടിക്കുക&lt;/p&gt;

&lt;p&gt;കാപ്പിയിലും ചായയിലും എല്ലാം കഫീൻ ഉണ്ട്. ഇത് ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണത്തെ ബാധിക്കും, പ്രത്യേകിച്ച് ഇരുമ്പിന്റെയും കാൽസ്യത്തിന്റെയും. അതുകൊണ്ട് ഭക്ഷണം കഴിച്ചയുടനെ കാപ്പിയും ചായയും കുടിക്കുന്നത് അത്ര നന്നല്ല. പകരം ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനു ശേഷം ഇവ കുടിക്കാൻ ശ്രദ്ധിക്കുക. കാപ്പിയും ചായയും കുടിക്കാൻ വൈകുന്നത്ര ഭക്ഷണത്തിന്റെ ദഹനവും പോഷകങ്ങളുടെ ആഗിരണവും സാധ്യമാകും.&amp;nbsp;&lt;/p&gt;

&lt;p&gt;∙പല്ലുകൾ വൃത്തിയാക്കാതിരിക്കുക&lt;/p&gt;

&lt;p&gt;ഭക്ഷണം കഴിച്ച ശേഷം വായ വൃത്തിയായി കഴുകാതിരിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. പല്ലിനിടയിൽ ഭക്ഷണശകലങ്ങൾ പറ്റിയിരിക്കുന്നത് പല്ലുകളിൽ പോടുണ്ടാക്കാനും മോണരോഗങ്ങൾക്കു കാരണമാകുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണം കഴിച്ച ശേഷം പല്ലു തേക്കുകയും ഫ്ലോസിങ്ങ് ചെയ്യുകയും വേണം. ഇത് ഭക്ഷണാവശിഷ്ടങ്ങളെ നീക്കുകയും പ്ലേക്ക് ഉണ്ടാകാതെ തടയുകയും ചെയ്യും.&lt;/p&gt;
]]></description>
        <pubDate>2023-09-19 03:59:19</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ശരീരഭാരം കുറയ്ക്കണോ? ദിവസവും ഭക്ഷണത്തിൽ സവാള ഉൾപ്പെടുത്തി നോക്കൂ</title>
        <link>https://nattuvartha.news/news/Health/all/use-onion-in-foods-all-day-reduce-weight</link>
        <guid>https://nattuvartha.news/news/Health/all/use-onion-in-foods-all-day-reduce-weight</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_650941f119ca1.jpg</url>
          <title>ശരീരഭാരം കുറയ്ക്കണോ? ദിവസവും ഭക്ഷണത്തിൽ സവാള ഉൾപ്പെടുത്തി നോക്കൂ</title>
          <link>https://nattuvartha.news/news/Health/all/use-onion-in-foods-all-day-reduce-weight</link>
        </image>
        <description><![CDATA[&lt;p&gt;ശരീര ഭാരം പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭാരം കുറയ്ക്കാനായി പല വഴികൾ നാം പരീക്ഷിക്കാറുമുണ്ട്. എന്നാൽ നമ്മുടെ വീടുകളിൽ സുലഭമായ ഒരു സാധനം ഉപയോഗിച്ച് ശരീര ഭാരം കുറച്ചാലോ. എന്താണെന്നല്ലേ? സവാള അഥവാ വലിയ ഉള്ളി ഇല്ലാത്ത വീടുണ്ടാവില്ല. ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല ശരീരഭാരവും കുടവയറും കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് സവാള. ഭക്ഷണത്തില്&amp;zwj; ദിവസവും ഇതുൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;∙കാലറികുറവ്&lt;/strong&gt;&lt;/p&gt;

&lt;p&gt;സവാളയിൽ കാലറി വളരെ കുറവാണ്. മാത്രമല്ല ഫൈബർ ധാരാളം ഉണ്ടുതാനും. ഇത് ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ഇതുമൂലം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും പ്രധാനഭക്ഷണങ്ങൾക്കിടയ്ക്ക് ലഘുഭക്ഷണം കഴിക്കുന്ന ശീലം തടയുകയും ചെയ്യും. ഇത് ശരീരഭാരം കുറയാൻ സഹായിക്കും.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;∙വിശപ്പ് കുറയ്ക്കുന്നു&lt;/strong&gt;&lt;/p&gt;

&lt;p&gt;സവാള അഥവാ വലിയ ഉള്ളിയിലടങ്ങിയ സംയുക്തങ്ങൾക്ക് വിശപ്പ് കുറയ്ക്കാനുള്ള കഴിവുണ്ട്. ഉള്ളിയിലടങ്ങിയ ക്യുവർസെറ്റിൻ എന്ന ആന്റി ഓക്സിഡന്റ് വിശപ്പ് കുറയ്ക്കും. കാലറി കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയാനും ഇതുവഴി സാധിക്കും.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;∙ഉപാപചയ പ്രവർത്തനം വർധിപ്പിക്കുന്നു&lt;/strong&gt;&lt;/p&gt;

&lt;p&gt;രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന, ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്ന ക്രോമിയം എന്ന ധാതു ഉള്ളിയിൽ ധാരാളമായുണ്ട്. ഉപാപചയപ്രവർത്തനം നിയന്ത്രിക്കുക വഴി വിശപ്പ് തടഞ്ഞ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;∙ഡീടോക്സ്&lt;/strong&gt;&lt;/p&gt;

&lt;p&gt;ഉള്ളിയിലടങ്ങിയ സൾഫർ തന്മാത്രകൾ ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഇത് ടോക്സിനുകളെ നീക്കം ചെയ്യാനും അമിതമായുള്ള കൊഴുപ്പിനെ നീക്കാനും സഹായിക്കുന്നു.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;∙കുടവയർ കുറയ്ക്കുന്നു&lt;/strong&gt;&lt;/p&gt;

&lt;p&gt;വയറിലെ കൊഴുപ്പ് ആരോഗ്യത്തിന് അത്ര നന്നല്ല. ഉപാപചയ പ്രവർത്തനത്തെയും ബ്ലഡ് ഷുഗർ നിയന്ത്രണത്തെയുമെല്ലാം ഇത് ബാധിക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഉള്ളി സഹായിക്കും. ക്യുവർസെറ്റിന്റെ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളും വയറിലെ കൊഴുപ്പ് മൂലമുണ്ടായ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;∙ദഹനം മെച്ചപ്പെടുത്തുന്നു&lt;/strong&gt;&lt;/p&gt;

&lt;p&gt;ഉള്ളിയിലടങ്ങിയ പ്രീബയോട്ടിക് ഫൈബറുകൾ ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടും. ദഹനം എളുപ്പമാകുന്നതും ഭക്ഷണത്തിന്റെ ആഗിരണം സുഗമമാകുന്നതും ശരീരഭാരം കുറയ്ക്കുന്നതിനെ പരോക്ഷമായി സഹായിക്കും.&amp;nbsp;&lt;/p&gt;

&lt;p&gt;വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.&amp;nbsp;&lt;/p&gt;

&lt;p&gt;∙സാലഡുകളിൽ ഉള്ളി ചേർക്കാം.&lt;/p&gt;

&lt;p&gt;∙സൂപ്പുകളിലും സ്റ്റൂവിലും ഉള്ളിചേർക്കാം.&amp;nbsp;&lt;/p&gt;

&lt;p&gt;∙മറ്റ് പച്ചക്കറികളോടൊപ്പം ഉള്ളിയും ചേർക്കാം.&amp;nbsp;&lt;/p&gt;

&lt;p&gt;∙ഉള്ളിച്ചായ ഉണ്ടാക്കാം. തിളച്ചവെള്ളത്തിൽ ഉള്ളി അരിഞ്ഞതു ചേർക്കാം. ഇത് ആരോഗ്യകരമായ ഒരു പാനീയമാണ്.&lt;/p&gt;
]]></description>
        <pubDate>2023-09-18 23:38:45</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>സമ്പൂര്‍ണ്ണ പോഷകാഹാരമാണ് പക്ഷെ പാലിനൊപ്പം ഇതൊന്നും കഴിക്കരുതേ! </title>
        <link>https://nattuvartha.news/news/Health/all/some-foods-that-do-not-eat-with-milk</link>
        <guid>https://nattuvartha.news/news/Health/all/some-foods-that-do-not-eat-with-milk</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_650800098314a.jpg</url>
          <title>സമ്പൂര്‍ണ്ണ പോഷകാഹാരമാണ് പക്ഷെ പാലിനൊപ്പം ഇതൊന്നും കഴിക്കരുതേ! </title>
          <link>https://nattuvartha.news/news/Health/all/some-foods-that-do-not-eat-with-milk</link>
        </image>
        <description><![CDATA[&lt;p&gt;കാൽസ്യം, വൈറ്റമിൻ ഡി, പ്രോട്ടീൻ തുടങ്ങിയ അവശ്യപോഷകങ്ങള്&amp;zwj; മതിയായ അളവില്&amp;zwj; അടങ്ങിയതു കൊണ്ടാണ് പാലിനെ സമ്പൂര്&amp;zwj;ണ്ണ പോഷകാഹാരം എന്ന് വിളിക്കുന്നത്. പക്ഷെ, പാല്&amp;zwj; എല്ലാവര്&amp;zwj;ക്കും ഒരുപോലെ ദഹിക്കണമെന്നില്ല. ചില ആളുകളില്&amp;zwj; പാല്&amp;zwj; ദഹനസംബന്ധമായ അസ്വസ്ഥതകൾക്കും അലർജിക്കും &amp;nbsp;ഇടയാക്കും. ചില ഭക്ഷണസാധനങ്ങള്&amp;zwj; പാലിനൊപ്പം കഴിക്കാതിരിക്കുന്നത് പാർശ്വഫലങ്ങളില്ലാതിരിക്കാന്&amp;zwj; ഒരു പരിധി വരെ സഹായിക്കും. പണ്ടുകാലം തൊട്ടേ പാലിനൊപ്പം കഴിക്കരുതെന്ന് നമ്മുടെ പൂര്&amp;zwj;വ്വികര്&amp;zwj; മുന്നറിയിപ്പ് നല്&amp;zwj;കിയ ചില ഭക്ഷണസാധനങ്ങളുണ്ട്&amp;zwnj;.&lt;/p&gt;

&lt;p&gt;&lt;strong&gt;സിട്രസ് പഴങ്ങൾ&lt;/strong&gt;&lt;/p&gt;

&lt;p&gt;ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളില്&amp;zwj; ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവയുടെ നീര് പാലുമായി ചേരുമ്പോൾ, പാല്&amp;zwj; പിരിയും. ഇത് കുടിച്ചാല്&amp;zwj; വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും പാലിന്&amp;zwj;റെയും സിട്രസ് പഴങ്ങളുടെയും പോഷകമൂല്യം കുറയ്ക്കുകയും ചെയ്യും. ഈ പഴങ്ങൾ വെവ്വേറെ കഴിക്കുകയോ അല്ലെങ്കിൽ യോഗര്&amp;zwj;ട്ട് പോലെയുള്ളവയ്ക്കൊപ്പം കഴിക്കുകയോ ചെയ്യാം.&lt;/p&gt;

&lt;p&gt;&lt;strong&gt;കാർബണേറ്റഡ് പാനീയങ്ങൾ&lt;/strong&gt;&lt;/p&gt;

&lt;p&gt;സോഡ പോലുള്ള കാർബണേറ്റഡ് പാനീയങ്ങളും വയറിനുള്ളില്&amp;zwj; പാലിന്&amp;zwj;റെ ദഹനത്തെ തടസ്സപ്പെടുത്തും. ഈ പാനീയങ്ങളിലെ കാർബണ്&amp;zwj; വയറിനുള്ളിൽ അധികമായി വാതകങ്ങള്&amp;zwj; സൃഷ്ടിക്കുകയും ഇത് പാലുമായി ചേരുമ്പോൾ വയറു വീർക്കുന്നതിനും അസ്വസ്ഥതയ്ക്കും ഇടയാക്കുകയും ചെയ്യും. അതിനാല്&amp;zwj; പാലുൽപ്പന്നങ്ങൾ കഴിക്കുമ്പോൾ കാർബണേറ്റഡ് പാനീയങ്ങള്&amp;zwj; ഒഴിവാക്കുക.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;എരിവുള്ള ഭക്ഷണങ്ങൾ&lt;/strong&gt;&lt;/p&gt;

&lt;p&gt;എരിവുള്ള ഭക്ഷണങ്ങൾ പാലിനൊപ്പം കഴിക്കുമ്പോൾ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. എരിവുള്ള മുളക് പോലുള്ള വസ്തുക്കള്&amp;zwj; ആമാശയത്തിനുള്ളില്&amp;zwj; ലാക്ടോസ് അസഹിഷ്ണുത അല്ലെങ്കിൽ പാൽ അലർജിയുടെ ലക്ഷണങ്ങൾ തീവ്രമാക്കും. അതിനാല്&amp;zwj; എരിവുള്ള വിഭവങ്ങൾ കഴിക്കുമ്പോള്&amp;zwj; അസ്വസ്ഥത കുറയ്ക്കുന്നതിന് ലാക്ടോസ് രഹിത പാല്&amp;zwj; ഉപയോഗിക്കുക.&lt;/p&gt;

&lt;p&gt;&lt;strong&gt;കഫീൻ അടങ്ങിയ പാനീയങ്ങൾ&lt;/strong&gt;&lt;/p&gt;

&lt;p&gt;കാപ്പി, ചായ, ചില എനർജി ഡ്രിങ്കുകൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന കഫീൻ, പാലുമായി ചേരുമ്പോള്&amp;zwj; ആമാശയത്തിലെ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കുകയും ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ ഉണ്ടാക്കുകയും ചെയ്യും. അതിനാല്&amp;zwj; ഗ്യാസിന്&amp;zwj;റെ പ്രശ്നമുള്ളവര്&amp;zwj; ചായയ്ക്കും കാപ്പിക്കും ഒപ്പം ബദാം, സോയ, അല്ലെങ്കിൽ ഓട്സ് പാൽ ഉപയോഗിക്കുന്നതാണ് നല്ലത്.&lt;/p&gt;

&lt;p&gt;&lt;strong&gt;ഉയർന്ന പഞ്ചസാരയുള്ള ഭക്ഷണങ്ങൾ&lt;/strong&gt;&lt;/p&gt;

&lt;p&gt;ഉയർന്ന അളവില്&amp;zwj; പഞ്ചസാര അടങ്ങിയ പലഹാരങ്ങള്&amp;zwj; പാലിനൊപ്പം കഴിക്കുമ്പോൾ ദഹന പ്രശ്നങ്ങൾ ഉണ്ടാകാം. പഞ്ചസാരയുടെയും പാലുൽപ്പന്നങ്ങളുടെയും സംയോജനം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ദ്രുതഗതിയിലുള്ള ഏറ്റക്കുറച്ചിലുകൾക്ക് ഇടയാക്കും, ഇത് ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് ഇടയാക്കും.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;മത്സ്യവും മാംസവും&lt;/strong&gt;&lt;/p&gt;

&lt;p&gt;പാലിനൊപ്പം മത്സ്യവും മാംസവും പോലുള്ളവ കഴിക്കരുതെന്ന് പണ്ടുള്ളവര്&amp;zwj; പറയാറുണ്ട്&amp;zwnj;. പാലിന് ശരീരത്തെ തണുപ്പിക്കാനും മത്സ്യം, മാംസം മുതലായവയ്ക്ക് ശരീരം ചൂടാക്കാനുമുള്ള പ്രവണതയുണ്ട്. അതിനാൽ ഈ ഭക്ഷണങ്ങളുടെ സംയോജനം ശരീരത്തിൽ രാസ അസന്തുലിതാവസ്ഥ ഉണ്ടാക്കും. ഇത് ചർമ്മത്തിന്റെ പിഗ്മെന്റേഷനിലേക്കും ല്യൂക്കോഡെർമ / വിറ്റിലിഗോ മുതലായ അവസ്ഥകളിലേക്കും നയിച്ചേക്കാം. മാത്രമല്ല, രണ്ടു തരം പ്രോട്ടീനുകളാണ് പാലിലും മാംസത്തിലും ഉള്ളത്. ഇവ ഒരേസമയം ദഹിപ്പിക്കുന്നതിന് വ്യത്യസ്ത തരം ദഹനരസങ്ങൾ ആവശ്യമാണ്. അതിനാല്&amp;zwj; ഇവ ഒരുമിച്ച് കഴിക്കുമ്പോള്&amp;zwj; ശരീരത്തിന്&amp;zwj;റെ ദഹനവ്യവസ്ഥയെയും രോഗപ്രതിരോധ സംവിധാനത്തെയും പ്രതികൂലമായി ബാധിക്കും.&lt;/p&gt;
]]></description>
        <pubDate>2023-09-18 00:45:18</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>നിപ ബാധിച്ചവർക്ക് 70 ശതമാനം വരെ മരണസാധ്യത; കോവിഡി​ന് മൂന്ന് ശതമാനം മാത്രമെന്നും പഠനം </title>
        <link>https://nattuvartha.news/news/Health/all/nipah-corona-virus-new-study-mortality-rate</link>
        <guid>https://nattuvartha.news/news/Health/all/nipah-corona-virus-new-study-mortality-rate</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_65054eee80c7c.jpg</url>
          <title>നിപ ബാധിച്ചവർക്ക് 70 ശതമാനം വരെ മരണസാധ്യത; കോവിഡി​ന് മൂന്ന് ശതമാനം മാത്രമെന്നും പഠനം </title>
          <link>https://nattuvartha.news/news/Health/all/nipah-corona-virus-new-study-mortality-rate</link>
        </image>
        <description><![CDATA[&lt;p&gt;ന്യൂഡൽഹി: കോവിഡ് വൈറസിനെ അപേക്ഷിച്ച് നിപ വൈറസ് ബാധിക്കുന്നവരുടെ മരണസാധ്യത 70 ശതമാനമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐ.സി.എം.ആർ) മേധാവി ഡോ. രാജീവ് ബാഹ്ൽ. കോവിഡിനെ അപേക്ഷിച്ച് 40 മുതൽ 70 ശതമാനം വരെയാണ് നിപ വൈറസ് ബാധിതരുടെ മരണ സാധ്യത. കോവിഡ് വൈറസിൽ ഇത് 2-3 ശതമാനം വരെയാണ്.&lt;/p&gt;

&lt;p&gt;കേരളത്തിൽ നിപ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ആസ്​ട്രേലിയയിൽ നിന്ന് 20ലേറെ ഡോസുകൾ മോണോക്ലോണൽ ആന്റിബോഡി എത്തിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 2018ൽ സമാനരീതിയിൽ ആന്റിബോഡി ആസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലെത്തിയിരുന്നു. നിലവിൽ 10 രോഗികൾക്കുള്ള ആന്റിബോഡി മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ ആന്റിബോഡി ചികിത്സയിലൂടെ ഇന്ത്യക്ക് പുറത്ത് നിപ ബാധിച്ച 14 പേരെ സുഖപ്പെടുത്താൻ സാധിച്ചതായും​ ഡോക്ടർ അവകാശപ്പെട്ടു.&lt;/p&gt;
]]></description>
        <pubDate>2023-09-16 00:12:49</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>രാത്രി ഏറെ വൈകിയാണോ ഉറക്കം? പ്രമേഹ സാധ്യത കൂടുതൽ!!!</title>
        <link>https://nattuvartha.news/news/Health/all/staying-up-late-tied-to-increased-diabetes-risk-health-tips</link>
        <guid>https://nattuvartha.news/news/Health/all/staying-up-late-tied-to-increased-diabetes-risk-health-tips</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6502ad7744beb.jpg</url>
          <title>രാത്രി ഏറെ വൈകിയാണോ ഉറക്കം? പ്രമേഹ സാധ്യത കൂടുതൽ!!!</title>
          <link>https://nattuvartha.news/news/Health/all/staying-up-late-tied-to-increased-diabetes-risk-health-tips</link>
        </image>
        <description><![CDATA[&lt;p&gt;രാത്രിയില്&amp;zwj; വൈകി ഉറങ്ങുന്നതും രാവിലെ വൈകി എഴുന്നേല്&amp;zwj;ക്കുന്നതും പ്രമേഹരോഗ സാധ്യത 19 ശതമാനം വര്&amp;zwj;ധിപ്പിക്കുമെന്ന്&amp;zwnj; പഠനം. അമേരിക്കയിലെ ബ്രിങ്ഹാം ആന്&amp;zwj;ഡ്&amp;zwnj; വിമന്&amp;zwj;സ്&amp;zwnj; ഹോസ്&amp;zwnj;പിറ്റലാണ്&amp;zwnj; ഇത്&amp;zwnj; സംബന്ധിച്ച പഠനം നടത്തിയത്&amp;zwnj;. അന്നല്&amp;zwj;സ്&amp;zwnj; ഓഫ്&amp;zwnj; ഇന്റേണല്&amp;zwj; മെഡിസിന്&amp;zwj; ജേണലില്&amp;zwj; പഠനഫലം പ്രസിദ്ധീകരിച്ചു.ശരിയായ ഉറക്ക ശീലങ്ങള്&amp;zwj; ഇല്ലാത്തവര്&amp;zwj;ക്ക്&amp;zwnj; പ്രമേഹത്തിന്റെ മാത്രമല്ല ഹൃദ്രോഗത്തിന്റെയും സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച്&amp;zwnj; അധികമായിരിക്കുമെന്ന്&amp;zwnj; ഗവേഷണ റിപ്പോര്&amp;zwj;ട്ട്&amp;zwnj; പറയുന്നു. 63676 നഴ്&amp;zwnj;സുമാരില്&amp;zwj; 2009-2017 കാലയളവിലാണ്&amp;zwnj; പഠനം നടത്തിയത്&amp;zwnj;.&amp;nbsp;&lt;/p&gt;

&lt;p&gt;പഠനത്തില്&amp;zwj; പങ്കെടുത്ത 11 ശതമാനം പേര്&amp;zwj; തങ്ങള്&amp;zwj; വൈകി ഉറങ്ങുന്നവരും വൈകി എഴുന്നേല്&amp;zwj;ക്കുന്നവരുമാണെന്ന്&amp;zwnj; റിപ്പോര്&amp;zwj;ട്ട്&amp;zwnj; ചെയ്&amp;zwnj;തു. 35 ശതമാനം പേര്&amp;zwj; നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്&amp;zwj;ക്കുന്ന വിഭാഗത്തിലും പെടുന്നു. ശേഷിക്കുന്നവര്&amp;zwj; തങ്ങള്&amp;zwj; ഈ രണ്ട്&amp;zwnj; വിഭാഗത്തിലും കൃത്യമായി പെടുന്നവരല്ലെന്നും രണ്ടിന്റെയും ഇടയിലുള്ള സമയമാണ്&amp;zwnj; പാലിക്കാറുള്ളതെന്നും റിപ്പോര്&amp;zwj;ട്ട്&amp;zwnj; ചെയ്&amp;zwnj;തു.&amp;nbsp;&lt;/p&gt;

&lt;p&gt;വൈകി ഉറങ്ങുന്ന 11 ശതമാനം പേരില്&amp;zwj; പ്രമേഹ സാധ്യത മറ്റ്&amp;zwnj; രണ്ട്&amp;zwnj; സംഘങ്ങളെ അപേക്ഷിച്ച്&amp;zwnj; 19 ശതമാനം അധികമാണെന്ന്&amp;zwnj; ഗവേഷകര്&amp;zwj; നിരീക്ഷിച്ചു. ഈ വിഭാഗത്തില്&amp;zwj;പ്പെടുന്നവര്&amp;zwj; അമിതമായി മദ്യപിക്കാനും പുകവലിക്കാനും നിലവാരം കുറഞ്ഞ ഭക്ഷണം കഴിക്കാനും അലസമായ ജീവിതശൈലി നയിക്കാനും സാധ്യത അധികമാണെന്നും ഗവേഷകര്&amp;zwj; പറയുന്നു. പഠനത്തില്&amp;zwj; പങ്കെടുത്തവര്&amp;zwj; എല്ലാവരും വെളുത്ത വംശജരായ നഴ്&amp;zwnj;സുമാരാണെന്നത്&amp;zwnj; ഗവേഷണത്തിലെ ഒരു പരിമിതയാണ്&amp;zwnj;. മറ്റ്&amp;zwnj; ജനവിഭാഗങ്ങളിലും ഇതേ ട്രെന്&amp;zwj;ഡ്&amp;zwnj; ആവര്&amp;zwj;ത്തിക്കപ്പെടുമോ എന്നറിയാന്&amp;zwj; കൂടുതല്&amp;zwj; പഠനങ്ങള്&amp;zwj; ആവശ്യമാണെന്നും ഗവേഷകര്&amp;zwj; കൂട്ടിച്ചേര്&amp;zwj;ത്തു.&lt;/p&gt;
]]></description>
        <pubDate>2023-09-13 23:51:45</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>സമയം ലാഭിക്കാം പക്ഷെ...ഇതൊന്നും ഇനി കുക്കറില്‍ വയ്ക്കരുതേ! </title>
        <link>https://nattuvartha.news/news/Health/all/food-products-that-not-make-in-pressure-cooker</link>
        <guid>https://nattuvartha.news/news/Health/all/food-products-that-not-make-in-pressure-cooker</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6500440a03316.jpg</url>
          <title>സമയം ലാഭിക്കാം പക്ഷെ...ഇതൊന്നും ഇനി കുക്കറില്‍ വയ്ക്കരുതേ! </title>
          <link>https://nattuvartha.news/news/Health/all/food-products-that-not-make-in-pressure-cooker</link>
        </image>
        <description><![CDATA[&lt;p&gt;ഭക്ഷണം പാകം ചെയ്യാൻ പ്രഷർ കുക്കർ ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. അടുക്കള ജോലികളിലെ സമയനഷ്ടം കുറയ്ക്കുന്നതിൽ കുക്കറിനുള്ള പങ്കു ചെറുതല്ല. അരിയും പയറു വർഗങ്ങളും എന്നുവേണ്ട പച്ചക്കറി വേവിക്കാനും മുട്ട പുഴുങ്ങാനും വരെ നമ്മൾ അതിനെ ആശ്രയിക്കുന്നു. മാത്രമല്ല, മണവും ഗുണവുമൊന്നും നഷ്ടപ്പെടാതെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇറച്ചി അടക്കമുള്ളവ പാകമാക്കി തരുമെന്നതും കുക്കറിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ കൂടി കേൾക്കണം. നമ്മൾ സ്ഥിരമായി പ്രഷർ കുക്ക് ചെയ്&amp;zwnj;തെടുക്കുന്ന ചില ഭക്ഷ്യ വസ്തുക്കൾ ഒരിക്കലും അങ്ങനെ ചെയ്യരുതെന്നാണ് പറയുന്നത്. അത്തരം ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്നത് അനാരോഗ്യകരമാണെന്നു മാത്രമല്ല, ദഹനത്തെ ബാധിക്കുകയും ചെയ്യും.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;അരി&amp;nbsp;&lt;/strong&gt;&lt;/p&gt;

&lt;p&gt;ചോറ് വയ്ക്കുന്നതിനായി കൂടുതൽ പേരും ആശ്രയിക്കുന്ന ഒന്നാണ് പ്രഷർ കുക്കർ. കാലത്തുള്ള തിരക്കുകൾക്കിടയിൽ എളുപ്പത്തിൽ അരി പാകം ചെയ്തെടുക്കാമെന്നത് കൊണ്ടുതന്നെയാണ് എല്ലാവരും തന്നെയും കുക്കറിനെ ആശ്രയിക്കുന്നത്. എന്നാൽ അരി ഒരിക്കലും പ്രഷർ കുക്കറിൽ പാകം ചെയ്തെടുക്കരുത്. എന്തുകൊണ്ടെന്നാൽ അരിയിൽ അടങ്ങിയിരിക്കുന്ന അന്നജം അക്രിലമൈഡ് എന്ന രാസവസ്തു പുറത്തു വിടും. ഇത് ആരോഗ്യത്തിനു ദോഷം ചെയ്യും.&amp;nbsp;&lt;/p&gt;

&lt;p&gt;പച്ചക്കറികൾ&amp;nbsp;&lt;/p&gt;

&lt;p&gt;ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമാണ് പച്ചക്കറികൾ. പ്രധാനമായും ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. പ്രഷർ കുക്കറിൽ പച്ചക്കറികൾ പാകം ചെയ്യുമ്പോൾ പോഷകങ്ങളെല്ലാം തന്നെയും നഷ്ടപ്പെടും. അതുകൊണ്ടുതന്നെ പച്ചക്കറികളും ഇലക്കറികളുമൊക്കെ ഒരു കാടായിയിലോ പാനിലോ പാകം ചെയ്യുന്നതാണ് ഉത്തമം.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;പാസ്ത&amp;nbsp;&lt;/strong&gt;&lt;/p&gt;

&lt;p&gt;പാകം ചെയ്യുമ്പോൾ ധാരാളം സ്റ്റാർച് പുറത്തു വരുന്ന ഭക്ഷ്യവസ്തുവാണ് പാസ്ത. അതുകൊണ്ടു കുക്കറിൽ വെച്ച് ഇതൊരിക്കലും പാകം ചെയ്തെടുക്കരുത്. ഒരു പാത്രത്തിൽ വെച്ച് വേവിച്ചതിനു ശേഷം അധികം വരുന്ന വെള്ളം കളയുന്നതാണ് ആരോഗ്യത്തിനു നല്ലത്.&lt;/p&gt;

&lt;p&gt;&lt;strong&gt;മൽസ്യം&lt;/strong&gt;&lt;/p&gt;

&lt;p&gt;വളരെ എളുപ്പത്തിൽ വെന്തു കിട്ടുന്ന ഒന്നാണ് മൽസ്യം. ആയതിനാൽ ഒരിക്കലും മൽസ്യം പ്രഷർ കുക്കറിൽ വെച്ച് വേവിച്ചെടുക്കരുത്. അങ്ങനെ ചെയ്താൽ മീൻ വെന്ത് ഉടഞ്ഞു പോകും.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;ഉരുളക്കിഴങ്ങ്&amp;nbsp;&lt;/strong&gt;&lt;/p&gt;

&lt;p&gt;സാധാരണ എല്ലാവരും തന്നെ കുക്കറിൽ വെച്ച് വേവിച്ചെടുക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാൽ ധാരാളം സ്റ്റാർച്ച് അടങ്ങിയ പച്ചക്കറിയായതു കൊണ്ടുതന്നെ ഇത് കുക്കറിൽ വെച്ച് വേവിച്ചെടുക്കുന്നത് ആരോഗ്യകരമല്ല. എന്നാൽ കുക്കറിൽ തന്നെ വെച്ച് വേവിച്ചെടുക്കണമെന്നുണ്ടെങ്കിൽ ധാരാളം വെള്ളമൊഴിച്ചു വേവിച്ചതിനു ശേഷം കഴുകിയെടുക്കാം.&lt;/p&gt;
]]></description>
        <pubDate>2023-09-12 03:57:30</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ശരീരത്തെ കാൻസർ ബാധിച്ച് തുടങ്ങിയോ? ശ്രദ്ധിക്കുക ഈ ലക്ഷണങ്ങൾ </title>
        <link>https://nattuvartha.news/news/Health/all/cancer-symptoms-in-body-health</link>
        <guid>https://nattuvartha.news/news/Health/all/cancer-symptoms-in-body-health</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64fef9049d32a.jpg</url>
          <title>ശരീരത്തെ കാൻസർ ബാധിച്ച് തുടങ്ങിയോ? ശ്രദ്ധിക്കുക ഈ ലക്ഷണങ്ങൾ </title>
          <link>https://nattuvartha.news/news/Health/all/cancer-symptoms-in-body-health</link>
        </image>
        <description><![CDATA[&lt;p&gt;ശരീരത്തിലെ ചില കോശങ്ങള്&amp;zwj; അനിയന്ത്രിതമായി വളര്&amp;zwj;ന്ന്&amp;zwnj; മറ്റ്&amp;zwnj; ഭാഗങ്ങളിലേക്ക്&amp;zwnj; പടരുന്നതിനെയാണ്&amp;zwnj; അര്&amp;zwj;ബുദം എന്ന്&amp;zwnj; വിളിക്കുന്നത്&amp;zwnj;. ഈ അസാധാരണ അര്&amp;zwj;ബുദ കോശങ്ങള്&amp;zwj; ആരോഗ്യമുള്ള മറ്റ്&amp;zwnj; കോശങ്ങളെയും കൂടി നശിപ്പിക്കുന്നത്&amp;zwnj; അവയവനാശത്തിലേക്കും മരണത്തിലേക്കും നയിക്കുന്നു. ശരീരത്തിന്റെ ഏത്&amp;zwnj; ഭാഗത്തും അര്&amp;zwj;ബുദ കോശങ്ങളുടെ വളര്&amp;zwj;ച്ച ആരംഭിക്കാം. ശ്വാസകോശ അര്&amp;zwj;ബുദം, സ്&amp;zwnj;തനാര്&amp;zwj;ബുദം, കോളന്&amp;zwj; അര്&amp;zwj;ബുദം, പ്രോസ്&amp;zwnj;റ്റേറ്റ്&amp;zwnj; അര്&amp;zwj;ബുദം തുടങ്ങിയവയാണ്&amp;zwnj; പൊതുവായി കാണപ്പെടുന്ന ചില അര്&amp;zwj;ബുദങ്ങള്&amp;zwj;.&amp;nbsp;&lt;/p&gt;

&lt;p&gt;ഇനി പറയുന്ന ചില ലക്ഷണങ്ങള്&amp;zwj; അര്&amp;zwj;ബുദം നിങ്ങളുടെ ശരീരത്തില്&amp;zwj; വളരുന്നതിന്റെ സൂചനയാണ്&amp;zwnj;. അര്&amp;zwj;ബുദത്തിന്റെ സ്വഭാവം വച്ച്&amp;zwnj; ഈ ലക്ഷണങ്ങളില്&amp;zwj; ചില വ്യത്യാസങ്ങളൊക്കെ വന്നേക്കാം.&amp;nbsp;&lt;/p&gt;

&lt;p&gt;1. മുഴയും തടിപ്പും&lt;br /&gt;
ശരീരത്തില്&amp;zwj; പ്രത്യക്ഷമാകുന്ന മുഴകളും കോശങ്ങളുടെ തടിപ്പും അര്&amp;zwj;ബുദത്തിന്റെ പൊതുവായ ലക്ഷണങ്ങളാണ്&amp;zwnj;. ശരീരത്തിന്റെ ഏത്&amp;zwnj; ഭാഗത്തും വരാമെങ്കിലും പൊതുവേ സ്&amp;zwnj;തനങ്ങളിലും വൃഷണങ്ങളിലും കഴുത്തിലുമൊക്കെയാണ്&amp;zwnj; ഇവ കാണപ്പെടുക. വേദനയോട്&amp;zwnj; കൂടിയതും വേദനയില്ലാത്തതുമായ മുഴകള്&amp;zwj; അര്&amp;zwj;ബുദം മൂലം ഉണ്ടാകാം.&amp;nbsp;&lt;/p&gt;

&lt;p&gt;2. വയറ്റില്&amp;zwj; നിന്ന്&amp;zwnj; പോകുന്നതിലെ മാറ്റം&lt;br /&gt;
വയറ്റില്&amp;zwj; നിന്ന്&amp;zwnj; പോകുന്നതിലും മൂത്രമൊഴിക്കുന്നതിലും വരുന്ന മാറ്റങ്ങള്&amp;zwj; കോളന്&amp;zwj;, മലദ്വാരം, പ്രോസ്&amp;zwnj;റ്റേറ്റ്&amp;zwnj; എന്നിവിടങ്ങളിലെ അര്&amp;zwj;ബുദത്തിന്റെ ലക്ഷണങ്ങളാണ്&amp;zwnj;. മലബന്ധം, അതിസാരം, മലത്തിലോ മൂത്രത്തിലോ രക്തം, അടിക്കടി മൂത്രമൊഴിക്കാനോ വയറ്റില്&amp;zwj; നിന്ന്&amp;zwnj; പോകാനോ ഉള്ള തോന്നല്&amp;zwj; എന്നിവയും അര്&amp;zwj;ബുദ ലക്ഷണങ്ങളാകാം.&amp;nbsp;&lt;/p&gt;

&lt;p&gt;3. അകാരണമായ ഭാരനഷ്ടം&lt;br /&gt;
പ്രത്യേകിച്ച്&amp;zwnj; അധ്വാനമോ ഭക്ഷണനിയന്ത്രണമോ ഒന്നും കൂടാതെ തന്നെ കുറഞ്ഞ കാലത്തിനുള്ളില്&amp;zwj; വലിയ തോതില്&amp;zwj; ഭാരം കുറയുന്നത്&amp;zwnj; ശരീരത്തില്&amp;zwj; ചില പ്രശ്&amp;zwnj;നങ്ങളുണ്ടെന്ന മുന്നറിയിപ്പാണ്&amp;zwnj;. അര്&amp;zwj;ബുദകോശങ്ങള്&amp;zwj;ക്ക്&amp;zwnj; വളരാന്&amp;zwj; നിറയെ ഊര്&amp;zwj;ജം ആവശ്യമാണ്&amp;zwnj;. ഇതിനായി ശരീരത്തിലെ ഊര്&amp;zwj;ജം വലിച്ചെടുക്കുന്നത്&amp;zwnj; ശരീരഭാരം കുറയാന്&amp;zwj; ഇടയാക്കുന്നു.&amp;nbsp;&lt;/p&gt;

&lt;p&gt;4. വിശദീകരിക്കാനാവാത്ത വേദന&lt;br /&gt;
വിശദീകരിക്കാനാവത്ത വേദനയും അസ്വസ്ഥതയും നെഞ്ചിലും പുറത്തും അടിവയറ്റിലുമൊക്കെ തോന്നുന്നതും അര്&amp;zwj;ബുദ സൂചനയാകാം. ഈ അസ്വസ്ഥത നിരന്തരമായി അനുഭവപ്പെടുകയോ വന്നും പോയും ഇരിക്കുകയോ തീവ്രമാകുകയോ ചെയ്യാം.&amp;nbsp;&lt;/p&gt;

&lt;p&gt;5. നിരന്തരമായ ചുമ&lt;br /&gt;
രണ്ടാഴ്&amp;zwnj;ചയിലധികം നീണ്ടു നില്&amp;zwj;ക്കുന്ന വിട്ടുമാറാത്ത ചുമയും ശബ്ദത്തിലെ മാറ്റവുമൊക്കെ ശ്വാസകോശ അര്&amp;zwj;ബുദ ലക്ഷണങ്ങളാകാം. ശ്വാസംമുട്ടല്&amp;zwj;, നെഞ്ച്&amp;zwnj; വേദന, കഫത്തില്&amp;zwj; രക്തം എന്നിവയും അര്&amp;zwj;ബുദ സൂചനകളാണ്&amp;zwnj;.&amp;nbsp;&lt;/p&gt;

&lt;p&gt;6. ദഹനക്കേട്&amp;zwnj;, വിഴുങ്ങാന്&amp;zwj; ബുദ്ധിമുട്ട്&amp;zwnj;&lt;br /&gt;
വയറിലോ അന്നനാളിയിലോ വളരുന്ന മുഴ ദഹനക്കേടിനും ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടിനും കാരണമാകാം. നെഞ്ചെരിച്ചില്&amp;zwj;, ഓക്കാനം, ഛര്&amp;zwj;ദ്ദി എന്നിവയാണ്&amp;zwnj; ഈ ഭാഗങ്ങളിലെ അര്&amp;zwj;ബുദത്തിന്റെ മറ്റ്&amp;zwnj; ലക്ഷണങ്ങള്&amp;zwj;.&amp;nbsp;&lt;/p&gt;

&lt;p&gt;7. ക്ഷീണം, ദുര്&amp;zwj;ബലത, ശ്വാസംമുട്ടല്&amp;zwj;&lt;br /&gt;
നിരന്തരമായ ക്ഷീണം, ദുര്&amp;zwj;ബലത, ശ്വാസംമുട്ടല്&amp;zwj; എന്നിവയ്&amp;zwnj;ക്ക്&amp;zwnj; പിന്നിലും ഒരു പക്ഷേ അര്&amp;zwj;ബുദമായിരിക്കാം. ഇത്തരം ലക്ഷണങ്ങള്&amp;zwj; അനുഭവപ്പെടുന്ന പക്ഷം ഡോക്ടറെ കണ്ട്&amp;zwnj; പരിശോധനകള്&amp;zwj; നടത്തേണ്ടതാണ്&amp;zwnj;.&amp;nbsp;&lt;/p&gt;

&lt;p&gt;8. ഉണങ്ങാത്ത വായ്&amp;zwnj;പ്പുണ്ണ്&amp;zwnj;&lt;br /&gt;
വായ്&amp;zwnj;ക്കുള്ളിലെ ഉണങ്ങാത്ത മുറിവുകള്&amp;zwj; വായിലെ അര്&amp;zwj;ബുദത്തിന്റെ ലക്ഷണമാണ്&amp;zwnj;. വായില്&amp;zwj; മുഴ, ചുവപ്പും വെളുത്തതും നിറത്തില്&amp;zwj; വരകള്&amp;zwj; എന്നിവയും വായിലെ അര്&amp;zwj;ബുദ ലക്ഷണങ്ങളാണ്&amp;zwnj;.&amp;nbsp;&lt;/p&gt;

&lt;p&gt;9. ചര്&amp;zwj;മത്തിലെ മാറ്റങ്ങള്&amp;zwj;&lt;br /&gt;
പുതുതായി പ്രത്യക്ഷപ്പെടുന്ന മറുകുകള്&amp;zwj;, നിറത്തിലോ വലുപ്പത്തിലോ രൂപത്തിലോ മാറ്റം വരുന്ന മറുകുകള്&amp;zwj; എന്നിവയെല്ലാം ചര്&amp;zwj;മ അര്&amp;zwj;ബുദത്തിന്റെ ലക്ഷണമാണ്&amp;zwnj;. ഉണങ്ങാത്ത മുറിവുകള്&amp;zwj;, മറുകുകളില്&amp;zwj; നിന്നുള്ള രക്തസ്രാവം എന്നിങ്ങനെ ചര്&amp;zwj;മത്തിന്&amp;zwnj; വരുന്ന നേരിയ മാറ്റങ്ങള്&amp;zwj; പോലും സൂക്ഷ്&amp;zwnj;മമായി നിരീക്ഷിക്കേണ്ടതാണ്&amp;zwnj;.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-09-11 04:25:05</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>മുടി കൊഴിച്ചില്‍ ഒരു പ്രശ്നമാണോ? ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ </title>
        <link>https://nattuvartha.news/news/Health/all/hair-problem-health-tips</link>
        <guid>https://nattuvartha.news/news/Health/all/hair-problem-health-tips</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64f82625597a9.jpg</url>
          <title>മുടി കൊഴിച്ചില്‍ ഒരു പ്രശ്നമാണോ? ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ </title>
          <link>https://nattuvartha.news/news/Health/all/hair-problem-health-tips</link>
        </image>
        <description><![CDATA[&lt;p&gt;മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേര്&amp;zwj; പരാതിപ്പെടുന്നൊരു കാര്യമാണ് മുടി കൊഴിച്ചില്&amp;zwj;. പല കാരണം കൊണ്ടും മുടി കൊഴിച്ചില്&amp;zwj; സംഭവിക്കാം. കാലാവസ്ഥ, മോശം ഭക്ഷണരീതി, സ്ട്രെസ്, മരുന്നുകളുടെ പാര്&amp;zwj;ശ്വഫലം, ഹോര്&amp;zwj;മോണ്&amp;zwj; വ്യതിയാനങ്ങള്&amp;zwj; എന്നിങ്ങനെ പല കാരണങ്ങളും മുടി കൊഴിച്ചിലിന് പിന്നിലുണ്ടാകാം. മുടി കൊഴിച്ചില്&amp;zwj; കുറഞ്ഞ സമയം കൊണ്ട് പരിഹരിക്കുകയും സാധ്യമല്ല. എങ്കിലും ഭക്ഷണം അടക്കമുള്ള ജീവിതരീതികള്&amp;zwj; മെച്ചപ്പെടുത്തുന്നതിലൂടെ ഒരു പരിധി വരെ മുടി കൊഴിച്ചില്&amp;zwj; തടയാൻ സാധിക്കും. ഇത്തരത്തില്&amp;zwj; മുടി കൊഴിച്ചില്&amp;zwj; തടയുന്നതിനും മുടി വളര്&amp;zwj;ച്ച കൂട്ടുന്നതിനുമായി ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ. ഫ്ളാക്സ് സീഡ്സ്,എള്ള്, ഹെമ്പ് സീഡ്സ്, സണ്&amp;zwj;ഫ്ളവര്&amp;zwj; സീഡ്സ്, പംകിൻ സീഡ്സ്, ബദാം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-09-06 00:12:15</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ഉറക്കക്കുറവ് ഹൃദയാരോഗ്യത്തെ ബാധിക്കും!!!</title>
        <link>https://nattuvartha.news/news/Health/all/lack-of-sleep-can-increase-risk-of-cardiovascular-issues</link>
        <guid>https://nattuvartha.news/news/Health/all/lack-of-sleep-can-increase-risk-of-cardiovascular-issues</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64f6e613e84bc.jpg</url>
          <title>ഉറക്കക്കുറവ് ഹൃദയാരോഗ്യത്തെ ബാധിക്കും!!!</title>
          <link>https://nattuvartha.news/news/Health/all/lack-of-sleep-can-increase-risk-of-cardiovascular-issues</link>
        </image>
        <description><![CDATA[&lt;p&gt;നിരന്തരമായ ഉറക്കമില്ലായ്&amp;zwnj;മ ഹൃദ്രോഗ സംബന്ധമായ രോഗങ്ങള്&amp;zwj;ക്കുള്ള സാധ്യത വര്&amp;zwj;ധിപ്പിക്കുമെന്ന്&amp;zwnj; പഠനം. അമേരിക്കയിലെ പെന്&amp;zwj;സില്&amp;zwj;വേനിയ സ്റ്റേറ്റ്&amp;zwnj; സര്&amp;zwj;വകലാശാലയിലെ ഗവേഷകരാണ്&amp;zwnj; ഇതു സംബന്ധിച്ച പഠനം നടത്തിയത്&amp;zwnj;. രാത്രിയില്&amp;zwj; വെറും അഞ്ച്&amp;zwnj; മണിക്കൂര്&amp;zwj; ഉറങ്ങുന്നവരില്&amp;zwj; ഹൃദയമിടിപ്പും രക്തസമ്മര്&amp;zwj;ദവും കൂടുതലായിരിക്കുമെന്നും ഇത്&amp;zwnj; ഹൃദയ സംബന്ധമായ പ്രശ്&amp;zwnj;നങ്ങള്&amp;zwj;ക്കുള്ള സാധ്യത വര്&amp;zwj;ധിപ്പിക്കുമെന്നും പഠനം പറയുന്നു.&lt;/p&gt;

&lt;p&gt;ഉറക്കവും ഹൃദയവും തമ്മിലുള്ള ബന്ധം വളരെ സങ്കീര്&amp;zwj;ണമാണെന്ന്&amp;zwnj; മുംബൈ ഏഷ്യന്&amp;zwj; ഹാര്&amp;zwj;ട്ട്&amp;zwnj; ഇന്&amp;zwj;സ്റ്റിറ്റ്യൂട്ടിലെ സീനിയര്&amp;zwj; കാര്&amp;zwj;ഡിയോളജിസ്&amp;zwnj;റ്റ്&amp;zwnj; ഡോ. സന്തോഷ്&amp;zwnj; കുമാര്&amp;zwj; ഡോറ ദ ഹെല്&amp;zwj;ത്ത്&amp;zwnj;സൈറ്റ്&amp;zwnj;.കോമിന്&amp;zwnj; നല്&amp;zwj;കിയ അഭിമുഖത്തില്&amp;zwj; പറയുന്നു. ഉറക്കമില്ലായ്&amp;zwnj;മ രക്തസമ്മര്&amp;zwj;ദത്തിന്റെ തോത്&amp;zwnj; ഉയര്&amp;zwj;ത്തുന്നത്&amp;zwnj; ഹൃദയത്തിനും രക്തക്കുഴലുകള്&amp;zwj;ക്കും മേല്&amp;zwj; സമ്മര്&amp;zwj;ദം വര്&amp;zwj;ധിപ്പിക്കുന്നു. കോര്&amp;zwj;ട്ടിസോള്&amp;zwj;, ഇന്&amp;zwj;സുലിന്&amp;zwj; എന്നിങ്ങനെയുള്ള ചില ഹോര്&amp;zwj;മോണുകളുടെയും അസന്തുലനം ഉറക്കമില്ലായ്&amp;zwnj;മ തകരാറിലാക്കുന്നു. ഈ ഹോര്&amp;zwj;മോണുകളുടെ അസന്തുലനം അണുബാധയിലേക്ക്&amp;zwnj; നയിക്കുന്നു. അമിതവണ്ണം, പ്രമേഹം പോലുള്ള രോഗങ്ങള്&amp;zwj;ക്കും ഈ ഹോര്&amp;zwj;മോണല്&amp;zwj; അസന്തുലനം കാരണമാകാം. ഇവയും ഹൃദ്രോഗ സാധ്യത വര്&amp;zwj;ധിപ്പിക്കുന്നു.&lt;/p&gt;

&lt;p&gt;ദിവസം ഏഴ്&amp;zwnj; മുതല്&amp;zwj; എട്ട്&amp;zwnj; മണിക്കൂറില്&amp;zwj; താഴെ ഉറക്കം ലഭിക്കുന്നവരിലാണ്&amp;zwnj; ഹൃദ്രോഗ സാധ്യത അധികം. ദീര്&amp;zwj;ഘകാലമുള്ള ഉറക്കമില്ലായ്&amp;zwnj;മ താളം തെറ്റിയ ഹൃദയമിടിപ്പിനും കാരണമാകുന്നു. ഉറക്കത്തിന്റെ ദൈര്&amp;zwj;ഘ്യം മാത്രമല്ല ഗുണനിലവാരവും പ്രധാനമാണ്&amp;zwnj;. സ്ലീപ്&amp;zwnj; അപ്&amp;zwnj;നിയ പോലുള്ള പ്രശ്&amp;zwnj;നങ്ങള്&amp;zwj; തുടര്&amp;zwj;ച്ചയായ ഉറക്കത്തെ ബാധിക്കുകയും ഹൈപ്പര്&amp;zwj;ടെന്&amp;zwj;ഷന്&amp;zwj;, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്&amp;zwnj;ക്ക്&amp;zwnj; കാരണമാകുകയും ചെയ്യുന്നു.&lt;/p&gt;

&lt;p&gt;ഇനി പറയുന്ന കാര്യങ്ങള്&amp;zwj; നല്ല ഉറക്കശീലം വളര്&amp;zwj;ത്താന്&amp;zwj; സഹായിക്കും.&lt;/p&gt;

&lt;p&gt;1. എല്ലാ ദിവസവും ഒരേ സമയത്ത്&amp;zwnj; ഉറങ്ങാനും ഉണരാനും ശ്രമിക്കുക&lt;br /&gt;
2. ഉറങ്ങുന്ന മുറി ഇരുട്ടുള്ളതും ശാന്തവും സൗകര്യപ്രദമായ താപനിലയുള്ളതുമാണെന്ന്&amp;zwnj; ഉറപ്പാക്കുക&lt;br /&gt;
3. മൊബൈല്&amp;zwj;, ടാബ്&amp;zwnj;, ലാപ്&amp;zwnj;ടോപ്&amp;zwnj;, ടിവി പോലുള്ള സ്&amp;zwnj;ക്രീനുകളില്&amp;zwj; നിന്നുള്ള വെളിച്ചം ഉറക്കത്തെ നിയന്ത്രിക്കുന്ന മെലടോണിന്&amp;zwj; ഹോര്&amp;zwj;മോണിന്റെ ഉത്&amp;zwnj;പാദനത്തെ ബാധിക്കും. ഇതിനാല്&amp;zwj; ഉറക്കത്തിന്&amp;zwnj; ഒരു മണിക്കൂര്&amp;zwj; മുന്&amp;zwj;പ്&amp;zwnj; ഇവയെല്ലാം മാറ്റി വയ്&amp;zwnj;ക്കാന്&amp;zwj; ശ്രദ്ധിക്കുക&lt;br /&gt;
4. കാപ്പി, പുകവലി എന്നിവ ഉറക്കത്തെ ബാധിക്കുന്നതിനാല്&amp;zwj; ഉറങ്ങുന്നതിന്&amp;zwnj; മുന്&amp;zwj;പ്&amp;zwnj; ഇവയെല്ലാം ഒഴിവാക്കുക.&lt;br /&gt;
5. നിത്യവും വ്യായാമം ചെയ്യുന്നത്&amp;zwnj; നല്ല ഉറക്കം ലഭിക്കാന്&amp;zwj; സഹായിക്കും. പക്ഷേ, ഉറക്കസമയത്തിന്&amp;zwnj; തൊട്ടുമുന്&amp;zwj;പുള്ള കഠിന വ്യായാമങ്ങള്&amp;zwj; ഒഴിവാക്കുക.&lt;/p&gt;
]]></description>
        <pubDate>2023-09-05 01:26:12</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>യാത്രയ്ക്കിടയിലെ ഛർദി മൂഡ് കളയുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ </title>
        <link>https://nattuvartha.news/news/Health/all/some-tips-to-avoid-vomiting-while-traveling</link>
        <guid>https://nattuvartha.news/news/Health/all/some-tips-to-avoid-vomiting-while-traveling</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64f57f2b5bb22.jpg</url>
          <title>യാത്രയ്ക്കിടയിലെ ഛർദി മൂഡ് കളയുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ </title>
          <link>https://nattuvartha.news/news/Health/all/some-tips-to-avoid-vomiting-while-traveling</link>
        </image>
        <description><![CDATA[&lt;p&gt;യാത്ര ഏറെ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാല്&amp;zwj; യാത്രയ്ക്കിടയിൽ ഛർദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുമെന്നതിനാൽ യാത്ര ചെയ്യാൻ മടിക്കുന്നവരുമുണ്ട്. എന്നാൽ യാത്ര പുറപ്പെടും മുൻപ് കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ ഈ ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ ഒഴിവാക്കാം.&amp;nbsp;&lt;/p&gt;

&lt;p&gt;മോഷന്&amp;zwj; സിക്ക്നസ്, ട്രാവൽ സിക്ക്നസ്, കൈനെറ്റോസിസ് എന്നെല്ലാം പേരിട്ടു വിളിക്കുന്ന യാത്രയ്ക്കിടയിലെ ഛർദി ചലനവുമായി ബന്ധപ്പെട്ടതാണ്. ബാലൻസിനെ നിയന്ത്രിക്കുന്ന ചില റിസപ്റ്ററുകളും ചെവിയിൽ നിന്നുള്ള സിഗ്നലുകളും ദൃശ്യങ്ങൾ തമ്മിലുള്ള പൊരുത്തമില്ലായ്മയും എല്ലാം കൊണ്ടാണ് ഇതുണ്ടാകുന്നത്. ചലനവുമായി ബന്ധപ്പെട്ട സിഗ്നലുകൾ അയയ്ക്കുന്നതിലെ സങ്കീർണതകൾ ഇതിനു കാരണമാകുന്നു. ഇത് അസ്വസ്ഥതയും ഓക്കാനവും ഉണ്ടാക്കുന്നു.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;ലക്ഷണങ്ങൾ&lt;/strong&gt;&lt;/p&gt;

&lt;p&gt;യാത്ര ചെയ്യുമ്പോൾ ഈ പറയുന്ന ലക്ഷണങ്ങൾ ഏതെങ്കിലും ഉണ്ടാവുകയാണെങ്കിൽ നിങ്ങൾക്ക് മോഷൻ സിക്ക്നസ് ഉണ്ടെന്നു മനസ്സിലാക്കാം.&amp;nbsp;&lt;/p&gt;

&lt;p&gt;∙ഓക്കാനം&lt;br /&gt;
∙ഛർദി&lt;/p&gt;

&lt;p&gt;∙തലകറക്കം&lt;/p&gt;

&lt;p&gt;∙ഭയമോ ഉത്കണ്ഠയോ മൂലം ശരീരം വിയർക്കുക&lt;/p&gt;

&lt;p&gt;∙വിളർച്ച&lt;/p&gt;

&lt;p&gt;∙ക്ഷീണം&lt;/p&gt;

&lt;p&gt;∙ഉമിനീര് കൂടുതലുണ്ടാകുക&lt;/p&gt;

&lt;p&gt;∙തലവേദന&lt;/p&gt;

&lt;p&gt;∙ശ്വാസഗതി വേഗത്തിലാകുക&lt;/p&gt;

&lt;p&gt;&lt;strong&gt;ഈ ലക്ഷണങ്ങളെ തടയാൻ യാത്ര പോകും മുൻപ് കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം.&amp;nbsp;&lt;/strong&gt;&lt;/p&gt;

&lt;p&gt;1. ഇഞ്ചി&amp;nbsp;&lt;/p&gt;

&lt;p&gt;ഇഞ്ചിക്ക് ഓക്കാനവും ഛർദിയും തടയാനുള്ള കഴിവുണ്ട്. ഇഞ്ചിച്ചായ, ഇഞ്ചിമിഠായി, ഇഞ്ചി കഷണങ്ങളാക്കിയത് ഇങ്ങനെ ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.&lt;/p&gt;

&lt;p&gt;2. വാഴപ്പഴം&lt;/p&gt;

&lt;p&gt;പൊട്ടാസ്യത്തിന്റെ ഉറവിടമായ വാഴപ്പഴം വളരെ എളുപ്പത്തിൽ ദഹിക്കും. ഇത് ഓക്കാനം കുറയ്ക്കാനും സഹായിക്കും.&amp;nbsp;&lt;/p&gt;

&lt;p&gt;3. ആപ്പിൾ സോസ്&lt;/p&gt;

&lt;p&gt;വയറിന് അസ്വസ്ഥത ഒന്നും ഉണ്ടാക്കാത്ത ആപ്പിൾ സോസ് എളുപ്പത്തിൽ ദഹിക്കുകയും ഊർജമേകുകയും ചെയ്യും.&amp;nbsp;&lt;/p&gt;

&lt;p&gt;4. കനം കുറഞ്ഞ ബിസ്ക്കറ്റ്&lt;/p&gt;

&lt;p&gt;ക്രാക്കേഴ്സ് അഥവാ കനം കുറഞ്ഞ ബിസ്ക്കറ്റോ ഡ്രൈ ബിസ്ക്കറ്റുകളോ കഴിക്കുന്നത് നല്ലതാണ്. ഇവയിൽ അന്നജം ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട്.&amp;nbsp;&lt;/p&gt;

&lt;p&gt;5. ചോറ് / പാസ്ത&lt;/p&gt;

&lt;p&gt;വെറും ചോറ് കഴിക്കുന്നതുവഴി ഇതിലെ അന്നജം ശരീരത്തിനു ലഭിക്കും. ദഹനപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നു മാത്രമല്ല ഊർജവും ലഭിക്കും.&amp;nbsp;&lt;/p&gt;

&lt;p&gt;6. വേവിച്ച ഉരുളക്കിഴങ്ങ്&lt;/p&gt;

&lt;p&gt;വേവിച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് വയറിന് നല്ലതാണ്.&lt;/p&gt;

&lt;p&gt;7. യോഗർട്ട് / കോട്ടേജ് ചീസ്&lt;/p&gt;

&lt;p&gt;വയറിന് സുഖം നൽകും ഒപ്പം പ്രോട്ടീനുകളെ സ്റ്റെബിലൈസ് ചെയ്ത് രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കും.&amp;nbsp;&lt;/p&gt;

&lt;p&gt;8. ജലാംശം ധാരാളമുള്ള പഴങ്ങൾ&lt;/p&gt;

&lt;p&gt;തണ്ണിമത്തൻ, മുന്തിരി തുടങ്ങിയ ജലാംശം ധാരാളമുള്ള പഴങ്ങൾ കഴിക്കണം.&amp;nbsp;&lt;/p&gt;

&lt;p&gt;9. സൂപ്പ്&lt;/p&gt;

&lt;p&gt;സോഡിയം കുറഞ്ഞ സൂപ്പ് ശരീരത്തെ ജലാംശമുള്ളതാക്കുന്നു. ശരീരത്തിനാവശ്യമായ പോഷകങ്ങളും ഏകുന്നു. ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും നല്ലത്.&amp;nbsp;&lt;/p&gt;

&lt;p&gt;10. ഹെർബൽ ടീ&amp;nbsp;&lt;/p&gt;

&lt;p&gt;പെപ്പർമിന്റ്, പെരുംജീരക ചായ, കാമോമൈൽ (ഡെയ്സി പോലുള്ള പൂക്കൾ) തുടങ്ങിയവ ഉദരത്തിന് ഒരു ഗുഡ്ഫീൽ നൽകും.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;മോഷൻ സിക്ക്നസ് ഒഴിവാക്കാൻ യാത്ര പുറപ്പെടും മുൻപ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ&amp;zwj; ഏതൊക്കെ എന്നു നോക്കാം.&lt;/strong&gt;&lt;/p&gt;

&lt;p&gt;1. വറുത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണം : ഇവ ദഹിക്കാൻ പ്രയാസമാകും. ഓക്കാനം വരുകയും ചെയ്യും.&amp;nbsp;&lt;/p&gt;

&lt;p&gt;2. എരിവു കൂടിയ ഭക്ഷണം : സുഗന്ധ വ്യഞ്ജനങ്ങൾ വയറിനെ അസ്വസ്ഥപ്പെടുത്തും.&amp;nbsp;&lt;/p&gt;

&lt;p&gt;3. ഹെവി മീൽസ് : കൂടിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് സ്ട്രെസ് ഉണ്ടാക്കും. ചെറിയ അളവിൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.&amp;nbsp;&lt;/p&gt;

&lt;p&gt;4. കഫീൻ: കഫീൻ അടങ്ങിയപാനീയങ്ങൾ നിർജലീകരണത്തിലേക്കു നയിക്കും. മോഷൻ സിക്ക്നസിന്റെ ലക്ഷണങ്ങൾ അധികരിക്കാനും ഇത് കാരണമാകും.&amp;nbsp;&lt;/p&gt;

&lt;p&gt;5. മദ്യം: മദ്യം ശരീരത്തിൽ നിർജലീകരണം ഉണ്ടാക്കുന്നു. ഓക്കാനം വരാൻ സാധ്യത കൂട്ടുന്നു.&amp;nbsp;&lt;/p&gt;

&lt;p&gt;6. കടുത്ത ഗന്ധങ്ങൾ : കടുത്ത ഗന്ധമുള്ള ഭക്ഷണങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. ഇത് ഓക്കാനം വരാൻ കരാണമാകും.&amp;nbsp;&lt;/p&gt;

&lt;p&gt;7. വായുകോപം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ: ബീൻസ്, ബ്രൊക്കോളി, കോളിഫ്ലവർ, കാർബണേറ്റഡ് പാനീയങ്ങൾ ഇവയെല്ലാം വയറിനു കനം ഉണ്ടാക്കാനും വയറിൽ അസ്വസ്ഥത ഉണ്ടാക്കാനും കാരണമാകും.&amp;nbsp;&lt;/p&gt;

&lt;p&gt;8. അസിഡിക് ആയ ഭക്ഷണം: അമ്ലഗുണം കൂടുതലുള്ള നാരകഫലങ്ങൾ തക്കാളി മുതലായവ വയറിന് അസ്വസ്ഥത ഉണ്ടാക്കും.&amp;nbsp;&lt;/p&gt;

&lt;p&gt;9. കൊഴുപ്പുള്ള പാലുൽപന്നങ്ങൾ : കൊഴുപ്പു കൂടിയ പാലുൽപന്നങ്ങൾ ഓക്കാനം വരാൻ കാരണമാകും. &amp;nbsp;&lt;/p&gt;

&lt;p&gt;10. പ്രോസസ് ചെയ്ത ഭക്ഷണം : സംസ്കരിച്ച ഭക്ഷണം ദഹിക്കാൻ പ്രയാസമായിരിക്കും. പോഷകങ്ങൾ ഒന്നുമില്ലാത്ത ഇവയിൽ മോഷൻ സിക്ക്നസ് തടയുന്ന പോഷകങ്ങളും ഇല്ല.&amp;nbsp;&lt;/p&gt;

&lt;p&gt;മോഷൻ സിക്ക്നെസ് എങ്ങനെ തടയാം?&lt;/p&gt;

&lt;p&gt;1. ഇരിപ്പിടം : ശരീരം കുറച്ചു മാത്രം ചലിക്കുന്ന സീറ്റുകൾ അതായത് കാറിലെ ഫ്രണ്ട് സീറ്റ്, വിമാനത്തിലാണെങ്കിൽ ചിറകിന്റെ മുകളിൽ അങ്ങനെ തിരഞ്ഞെടുക്കുക.&amp;nbsp;&lt;/p&gt;

&lt;p&gt;2. നോട്ടം : ദൂരെയുള്ള ഒരു ബിന്ദുവിലേക്ക് നോട്ടം ഉറപ്പിക്കുക. ചക്രവാളത്തിലേക്കോ ദൂരെയുള്ള ഒരു വസ്തുവിലേക്കോ നോക്കാം.&lt;/p&gt;

&lt;p&gt;3. സ്ക്രീൻ ഒഴിവാക്കാം : വായന ഒഴിവാക്കാം. അതുപോലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത്, ഫോൺ നോക്കുന്നത് ഇതൊക്കെ ഒഴിവാക്കാം. പകരം പ്രകൃതിയിൽ ശ്രദ്ധിക്കാം.&amp;nbsp;&lt;/p&gt;

&lt;p&gt;4. ശുദ്ധവായു ശ്വസിക്കാം : ജനാലകൾ തുറന്ന് ശുദ്ധവായു ശ്വസിക്കാൻ ശ്രദ്ധിക്കാം. കപ്പലിലാണെങ്കിൽ തുറന്ന പ്രദേശങ്ങളോ ഡക്കിലോ നിൽക്കാം.&amp;nbsp;&lt;/p&gt;

&lt;p&gt;5. വെള്ളം കുടിക്കാം : ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. യാത്രയ്ക്കു മുൻപും യാത്രയ്ക്കിടയിലും വെള്ളം കുടിക്കാം.&amp;nbsp;&lt;/p&gt;

&lt;p&gt;6. ലളിതമായി കഴിക്കാം : യാത്രയ്ക്ക് മുൻപ് എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കാം. എരിവുളളതും എണ്ണമയമുള്ളതും ഹെവി ആയതുമായ ഭക്ഷണം ഒഴിവാക്കാം.&amp;nbsp;&lt;/p&gt;

&lt;p&gt;7. അക്യുപ്രെഷർ ബാൻഡ്സ്: അക്യുപ്രഷർ പോയിന്റുകളെ സ്റ്റിമുലേറ്റ് ചെയ്യുന്ന റിസ്റ്റ് ബാൻഡുകൾ ധരിക്കാം. ഇത് മോഷൻ സിക്ക്നസ് അകറ്റും.&amp;nbsp;&lt;/p&gt;

&lt;p&gt;8. മരുന്ന് : വൈദ്യനിർദേശപ്രകാരം മോഷൻ സിക്ക്നസ് ഒഴിവാക്കാൻ മരുന്നുകൾ കഴിക്കാം.&amp;nbsp;&lt;/p&gt;

&lt;p&gt;9. ശ്രദ്ധ മാറ്റാം : സംസാരത്തിൽ മുഴുകുകയോ ശാന്തമായ സംഗീതം ആസ്വദിക്കുകയോ ചെയ്യാം. ഇത് ഓക്കാനം ഒന്നും വരാതെ ശ്രദ്ധ മാറ്റാൻ സഹായിക്കും.&amp;nbsp;&lt;/p&gt;

&lt;p&gt;10. ചില മണങ്ങൾ ഒഴിവാക്കാം : പെർഫ്യൂം, ഭക്ഷണങ്ങളുടെ ഗന്ധം തുടങ്ങിയ കടുത്ത മണങ്ങൾ ഓക്കാനം വരുത്തും. അതിനാൽ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.&amp;nbsp;&lt;/p&gt;

&lt;p&gt;11. താപനില: അധികം ചൂട് കൂടാതെ തണുത്ത അന്തരീക്ഷം നിലനിർത്താൻ ശ്രദ്ധിക്കാം. ചൂടു കൂടുന്നത് ഓക്കാനം വരാനുള്ള സാധ്യതയും കൂട്ടും.&amp;nbsp;&lt;/p&gt;

&lt;p&gt;12. ധ്യാനം : ദീർഘമായി ശ്വസിക്കുക, ധ്യാനിക്കുക, റിലാക്സേഷൻ എക്സർസൈസുകൾ ചെയ്യുക. ഇതെല്ലാം ഉത്കണ്ഠയും ഓക്കാനവും കുറയ്ക്കും.&lt;/p&gt;
]]></description>
        <pubDate>2023-09-03 23:55:00</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>കൊളസ്ട്രോളിനെ നിയന്ത്രിക്കാം ഈ ഭക്ഷണങ്ങളിലൂടെ....  </title>
        <link>https://nattuvartha.news/news/Health/all/fat-health-tips-food-life-style</link>
        <guid>https://nattuvartha.news/news/Health/all/fat-health-tips-food-life-style</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64f1b52342cf2.jpg</url>
          <title>കൊളസ്ട്രോളിനെ നിയന്ത്രിക്കാം ഈ ഭക്ഷണങ്ങളിലൂടെ....  </title>
          <link>https://nattuvartha.news/news/Health/all/fat-health-tips-food-life-style</link>
        </image>
        <description><![CDATA[&lt;p&gt;ആരോഗ്യകരമായ ഭക്ഷണം ശീലമാക്കിയാല്&amp;zwj; ശരീരത്തില്&amp;zwj; അനാവശ്യമായി കൊഴുപ്പടിയുന്നത് തടയുന്നു. കൊഴുപ്പടങ്ങിയ ഭക്ഷണപദാര്&amp;zwj;ത്ഥങ്ങള്&amp;zwj; പരമാവധി ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം. അനാവശ്യ കൊഴുപ്പടിയുന്നത് ഒഴിവാക്കാന്&amp;zwj; കഴിക്കേണ്ട ഭക്ഷണങ്ങള്&amp;zwj; ഏതൊക്കെയെന്ന് അറിയാം.&lt;/p&gt;

&lt;p&gt;ഓട്&amp;zwnj;സ്&lt;/p&gt;

&lt;p&gt;ഭക്ഷണക്രമത്തില്&amp;zwj; ഓട്&amp;zwnj;സ് ഉള്&amp;zwj;പ്പെടുത്തുന്നുത് കൊളസ്&amp;zwnj;ട്രോളിനെ കുറയ്ക്കുന്നു. ദിവസവും രാവിലെ ഓട്&amp;zwnj;സ് കഴിക്കുക. ഓട്&amp;zwnj;സ് നാരടങ്ങിയ ഭക്ഷണമായതിനാല്&amp;zwj; കൊളസ്&amp;zwnj;ട്രോളിനെ വരുതിയിലാക്കുന്നു.&lt;/p&gt;

&lt;p&gt;കൊഴുപ്പ് കുറഞ്ഞ മാംസം&lt;/p&gt;

&lt;p&gt;കൊഴുപ്പ് കുറഞ്ഞ മാംസം ഉപയോഗിക്കാം. ദിവസേന കഴിക്കുന്ന മാംസ്യത്തിന്റയും റെഡ് മീറ്റിന്റയും സ്ഥാനത്ത് കൊഴുപ്പ് കുറഞ്ഞ മാംസം കഴിക്കുന്നത് കൊളസ്&amp;zwnj;ട്രോള്&amp;zwj; കുറയ്ക്കാക്കുന്നു.&lt;/p&gt;

&lt;p&gt;അവക്കാഡോ&lt;/p&gt;

&lt;p&gt;ആവക്കാഡോ ഈ കാലാവസ്ഥയില്&amp;zwj; നാം ധാരാളം കഴിയ്&amp;zwnj;ക്കേണ്ട പഴങ്ങളില്&amp;zwj; പ്രധാനമായ ഒന്നാണ്. ആവക്കാഡോ കഴിയ്ക്കുന്നത് കൊളസ്&amp;zwnj;ട്രോള്&amp;zwj; കുറച്ച്&amp;zwnj; ആരോഗ്യം മെച്ചപ്പെടുത്താന്&amp;zwj; സഹായിക്കുന്നു.&lt;/p&gt;

&lt;p&gt;മുട്ട&lt;/p&gt;

&lt;p&gt;മുട്ട കൊഴുപ്പ് കൂട്ടുന്ന ഭക്ഷണമാണ് എന്നൊരു വ്യാജ വാര്&amp;zwj;ത്ത നിലനില്&amp;zwj;ക്കുന്നുണ്ട്. എന്നാല്&amp;zwj; പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നത് കൊളസ്&amp;zwnj;ട്രോളിനെ പിടിച്ചു കെട്ടാന്&amp;zwj; പറ്റിയ ഏറ്റവും നല്ല മാര്&amp;zwj;ഗമാണ്.&lt;/p&gt;

&lt;p&gt;ബദാം&lt;/p&gt;

&lt;p&gt;ബദാം കഴിയ്ക്കുന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസവും ബദാം കഴിയ്ക്കുന്നത് മാനസികാരോഗ്യവും ശാരീരികാരോഗ്യവും പ്രദാനം ചെയ്യുന്നു. കൊളസ്&amp;zwnj;ട്രോളിന്റെ കാര്യത്തില്&amp;zwj; തീരുമാനമെടുക്കാനും ബദാം കഴിയ്ക്കുന്നത് നല്ലതാണ്.&lt;/p&gt;
]]></description>
        <pubDate>2023-09-01 02:55:56</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>കുഞ്ഞുങ്ങളെ ഉമ്മ വയ്ക്കുമ്പോൾ ശ്രദ്ധിക്കുക, ഈ ഭാഗം ഒഴിവാക്കുക </title>
        <link>https://nattuvartha.news/news/Health/all/health-tips-baby-kiss-ear-problem</link>
        <guid>https://nattuvartha.news/news/Health/all/health-tips-baby-kiss-ear-problem</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64e72e3b51185.jpg</url>
          <title>കുഞ്ഞുങ്ങളെ ഉമ്മ വയ്ക്കുമ്പോൾ ശ്രദ്ധിക്കുക, ഈ ഭാഗം ഒഴിവാക്കുക </title>
          <link>https://nattuvartha.news/news/Health/all/health-tips-baby-kiss-ear-problem</link>
        </image>
        <description><![CDATA[&lt;p&gt;ചെറിയ കുഞ്ഞുങ്ങളെ കണ്ടാല്&amp;zwj; ആര്&amp;zwj;ക്കാണ്&amp;zwnj; ഒന്ന്&amp;zwnj; കൊഞ്ചിക്കാന്&amp;zwj; തോന്നാത്തത്&amp;zwnj;. കുഞ്ഞുങ്ങളെ കയ്യിലെടുക്കാനും ഓമനിക്കാനും ഉമ്മ വയ്&amp;zwnj;ക്കാനുമൊക്കെ സ്വാഭാവികമായും എല്ലാവര്&amp;zwj;ക്കും തോന്നും. എന്നാല്&amp;zwj; ഇങ്ങനെ ഉമ്മ വയ്&amp;zwnj;ക്കുമ്പോള്&amp;zwj; ഒഴിവാക്കേണ്ട ഒരു ഭാഗമുണ്ട്&amp;zwnj;. കുഞ്ഞുങ്ങളുടെ ചെവി. ചെറിയ കുഞ്ഞുങ്ങളുടെ ചെവിയില്&amp;zwj; ഉമ്മവയ്&amp;zwnj;ക്കുന്നത്&amp;zwnj; കോക്ലിയര്&amp;zwj; കിസ്&amp;zwnj; ഇഞ്ചുറിയിലേക്കും കേള്&amp;zwj;വി നഷ്ടത്തിലേക്കും നയിക്കാമെന്ന്&amp;zwnj; ആരോഗ്യ വിദഗ്&amp;zwnj;ധര്&amp;zwj; പറയുന്നു.&lt;/p&gt;

&lt;p&gt;കുഞ്ഞുങ്ങളുടെ ചെവിയില്&amp;zwj; നല്&amp;zwj;കുന്ന ഉമ്മയുടെ മര്&amp;zwj;ദം ഉള്ളിലെ ടിംപാനിക്&amp;zwnj; പാളിയെ പുറത്തേക്ക്&amp;zwnj; തള്ളി ചെവിയുടെ മധ്യഭാഗത്തുള്ള സ്റ്റേപ്പസ്&amp;zwnj; മാലിയസിനും ഇന്&amp;zwj;കസിനും സ്ഥാനഭ്രംശം ഉണ്ടാക്കാം. ഇത്&amp;zwnj; ചെവിക്കുള്ളിലെ ദ്രാവകം ചോര്&amp;zwj;ന്ന്&amp;zwnj; കോക്ലിയര്&amp;zwj; ഹെയര്&amp;zwj; കോശങ്ങള്&amp;zwj;ക്ക്&amp;zwnj; നാശം വരുത്താം. ഇത്&amp;zwnj; സെന്&amp;zwj;സോറിന്യൂറല്&amp;zwj; ഹിയറിങ്&amp;zwnj; ലോസ്&amp;zwnj; എന്ന കേള്&amp;zwj;വി നഷ്ടത്തിലേക്ക്&amp;zwnj; നയിക്കുന്നു.&lt;/p&gt;

&lt;p&gt;ചെവിക്കുള്ളില്&amp;zwj; മുഴക്കം, ചെവി അടഞ്ഞ തോന്നല്&amp;zwj;, ശബ്ദത്തോടുള്ള സഹിഷ്&amp;zwnj;ണുതയില്ലായ്&amp;zwnj;മ, ഓക്കാനം എന്നിവയാണ്&amp;zwnj; ഇതിന്റെ മറ്റു ലക്ഷണങ്ങള്&amp;zwj;. കുഞ്ഞുങ്ങളില്&amp;zwj; മാത്രമല്ല മുതിര്&amp;zwj;ന്നവരിലും ചെവിയിലെ അമര്&amp;zwj;ത്തിയുള്ള ഉമ്മ കേള്&amp;zwj;വി നഷ്ടത്തിന്&amp;zwnj; കാരണമായ സംഭവങ്ങള്&amp;zwj; റിപ്പോര്&amp;zwj;ട്ട്&amp;zwnj; ചെയ്യപ്പെട്ടിട്ടുണ്ട്&amp;zwnj;. ചെവിയിലെ കനാലുകള്&amp;zwj; ചെറുതായതിനാല്&amp;zwj; കുഞ്ഞുങ്ങളും ചെറിയ കുട്ടികളുമാണ്&amp;zwnj; ഇത്തരത്തിലെ കേള്&amp;zwj;വി നഷ്ടത്തിന്&amp;zwnj; കൂടുതലും ഇരകളാകുക എന്നു മാത്രം. കുഞ്ഞുങ്ങള്&amp;zwj;ക്ക്&amp;zwnj; രോഗത്തെ കുറിച്ച്&amp;zwnj; പറയാന്&amp;zwj; സാധിക്കാത്തതിനാല്&amp;zwj; ഇവരില്&amp;zwj; രോഗനിര്&amp;zwj;ണയവും വൈകാം.&lt;/p&gt;

&lt;p&gt;ഓഡിയോമെട്രി, ഇംപെഡന്&amp;zwj;സ്&amp;zwnj; ഓഡിയോമെട്രി, സ്&amp;zwnj;റ്റാപെഡിയല്&amp;zwj; റിഫ്&amp;zwnj;ളക്&amp;zwnj;സ്&amp;zwnj;, ബ്രെയ്&amp;zwnj;ന്&amp;zwj;സ്റ്റം ഇവോക്&amp;zwnj;ഡ്&amp;zwnj; റെസ്&amp;zwnj;പോണ്&amp;zwj;സ്&amp;zwnj; ഓഡിയോമെട്രി എന്നിങ്ങനെ പല പരിശോധനകളിലൂടെയാണ്&amp;zwnj; ഡോക്ടര്&amp;zwj;മാര്&amp;zwj; കോക്ലിയര്&amp;zwj; കിസ്&amp;zwnj; ഇഞ്ചുറി നിര്&amp;zwj;ണയിക്കുന്നത്&amp;zwnj;. കൃത്യ സമയത്ത്&amp;zwnj; കണ്ടെത്തി ചികിത്സ ആരംഭിച്ചാല്&amp;zwj; ടിംപാനിക്&amp;zwnj; സ്റ്റിറോയ്&amp;zwnj;ഡ്&amp;zwnj; ഇഞ്ചക്&amp;zwnj;ഷനുകളെല്ലാം നല്&amp;zwj;കി കേള്&amp;zwj;വി നഷ്ടം പരിഹരിക്കാന്&amp;zwj; സാധിക്കും. എന്നാല്&amp;zwj; രോഗം നിര്&amp;zwj;ണയിക്കാതെയും ചികിത്സിക്കാതെയും ഇരിക്കുന്നത്&amp;zwnj; സ്ഥിരമായ കേള്&amp;zwj;വി നഷ്ടത്തിലേക്ക്&amp;zwnj; നയിക്കാം. &amp;nbsp;ഇത്&amp;zwnj; കുഞ്ഞുങ്ങളുടെ സംസാരശേഷിയെയും ഭാഷാശേഷികളെയും രാത്രിയിലെ ഉറക്കത്തെയും ജീവിതനിലവാരത്തെയുമെല്ലാം ബാധിക്കാമെന്നും ഡോക്ടര്&amp;zwj;മാര്&amp;zwj; പറയുന്നു.&lt;/p&gt;
]]></description>
        <pubDate>2023-08-24 03:17:51</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ഗ്യാസ് മൂലം കഷ്ടപ്പെടുന്നുണ്ടോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം </title>
        <link>https://nattuvartha.news/news/Health/all/list-of-foods-cause-gas-issues</link>
        <guid>https://nattuvartha.news/news/Health/all/list-of-foods-cause-gas-issues</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64df5eb963c96.jpg</url>
          <title>ഗ്യാസ് മൂലം കഷ്ടപ്പെടുന്നുണ്ടോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം </title>
          <link>https://nattuvartha.news/news/Health/all/list-of-foods-cause-gas-issues</link>
        </image>
        <description><![CDATA[&lt;p&gt;തിരക്കേറിയ ജീവിത ശൈലിയും ഭക്ഷണങ്ങളും നമ്മുടെ ആരോഗ്യത്തെ തന്നെ മാറ്റിമറിക്കും. അസിഡിറ്റി, വയറിളക്കം, മലബന്ധം, ഗ്യാസ്ട്രബിൾ, വായുവിന്&amp;zwj;റെ പ്രശ്നങ്ങൾ എന്നിവ മിക്കവറും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. ചില ഭക്ഷണങ്ങൾ മറ്റുള്ളവയെക്കാൾ കൂടുതൽ ഗ്യാസ് ഉണ്ടാക്കുന്നു. നമ്മള്&amp;zwj; ഒട്ടും പ്രതീക്ഷിക്കാത്ത ഭക്ഷണങ്ങളായിരിക്കും ഗ്യാസിന് കാരണമാകുന്നത്. ഇവ ഒഴിവാക്കിയാല്&amp;zwj; ഒരു പരിധിവരെ ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ തടയാനാകും.&lt;/p&gt;

&lt;p&gt;&lt;strong&gt;1.ഉള്ളി&lt;/strong&gt;&lt;/p&gt;

&lt;p&gt;നിങ്ങൾ പാകം ചെയ്യുന്ന ഉള്ളി പോലും വായുവിനു കാരണമാകും. ഉള്ളിയിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തിൽ വിഘടിച്ച് ഗ്യാസ് ഉണ്ടാക്കുന്നു.അതിനാല്&amp;zwj; ഗ്യാസിന്&amp;zwj;റെ പ്രശ്നമുള്ളവര്&amp;zwj; ഉള്ളിയുടെ ഉപയോഗം കുറയ്ക്കുന്നത് നല്ലതാണ്.&lt;/p&gt;

&lt;p&gt;2.ച്യൂയിംഗ് ഗം&lt;/p&gt;

&lt;p&gt;ഇത് ചവയ്ക്കുമ്പോള്&amp;zwj; അധികം വായുവും ഉള്ളിലെത്തും. ദഹനക്കേടിനും നെഞ്ചെരിച്ചിലിനും കാരണമാകും. ഗ്യാസ് ഉണ്ടാക്കും.&lt;/p&gt;

&lt;p&gt;&lt;strong&gt;3.പോപ്കോണ്&amp;zwj;&lt;/strong&gt;&lt;/p&gt;

&lt;p&gt;സിനിമ കാണുമ്പോള്&amp;zwj; പോപ്കോണ്&amp;zwj; കഴിക്കുന്നത് പലര്&amp;zwj;ക്കും ഇഷ്ടമുള്ള കാര്യമാണ്. ഇത് നിങ്ങളുടെ ശരീരത്തിൽ വായുവിനു കാരണമാകും.പോപ്&amp;zwnj;കോൺ ശരീരത്തിന് പൂർണ്ണമായും വിഘടിപ്പിക്കാൻ പ്രയാസമുള്ള ഒരു ധാന്യമാണ്. കൂടാതെ, പോപ്&amp;zwnj;കോണിൽ ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയിട്ടുണ്ട്, ഇത് വയറിളക്കത്തിന് കാരണമാകും.&lt;/p&gt;

&lt;p&gt;&lt;strong&gt;4.ധാന്യങ്ങള്&amp;zwj;&lt;/strong&gt;&lt;/p&gt;

&lt;p&gt;പോഷകാഹാര വിദഗ്ധരും ഡയറ്റീഷ്യൻമാരും പലപ്പോഴും നിങ്ങളുടെ ഭക്ഷണത്തിൽ ധാന്യങ്ങൾ ഉൾപ്പെടുത്താൻ ശിപാർശ ചെയ്യുന്നു.എന്നാല്&amp;zwj; ഗോതമ്പ്, ഓട്സ്, ബാർലി തുടങ്ങിയ ധാന്യങ്ങൾ ഗ്യാസിനു കാരണമാകും.&lt;/p&gt;

&lt;p&gt;&lt;strong&gt;5.ക്രൂസിഫറസ് പച്ചക്കറികൾ&lt;/strong&gt;&lt;/p&gt;

&lt;p&gt;ക്രൂസിഫറസ് വെജിറ്റബിൾസ് എന്നറിയപ്പെടുന്ന ചിലതരം പച്ചക്കറികൾ അമിതമായി കഴിച്ചാൽ ഗ്യാസ് ഉണ്ടാക്കുന്നു. കോളിഫ്&amp;zwnj;ളവർ, കാബേജ്, ബ്രൊക്കോളി, ബ്രസ്സൽസ് മുളകൾ എന്നിവ ഒഴിവാക്കുക, കാരണം അവയിൽ വലിയ അളവിൽ സങ്കീർണ്ണമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. എന്നാല്&amp;zwj; ഈ ഭക്ഷണങ്ങള്&amp;zwj; ഒഴിവാക്കുന്നതിനു മുന്&amp;zwj;പ് ഡോക്ടറെ സമീപിക്കുന്നത് നല്ലതായിരിക്കും.&lt;/p&gt;
]]></description>
        <pubDate>2023-08-18 05:06:24</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് ലോകത്ത് ആദ്യമായി ഗുളിക കണ്ടെത്തി </title>
        <link>https://nattuvartha.news/news/Health/all/post-partum-depression-medicine-first-time-in-india</link>
        <guid>https://nattuvartha.news/news/Health/all/post-partum-depression-medicine-first-time-in-india</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64d746fd35356.jpg</url>
          <title>പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് ലോകത്ത് ആദ്യമായി ഗുളിക കണ്ടെത്തി </title>
          <link>https://nattuvartha.news/news/Health/all/post-partum-depression-medicine-first-time-in-india</link>
        </image>
        <description><![CDATA[&lt;p&gt;സ്ത്രീകള്&amp;zwj;ക്ക് പ്രസവാനന്തരം ഉണ്ടാകുന്ന വിഷാദമായ പോസ്റ്റ്പാര്&amp;zwj;ട്ടം ഡിപ്രഷന് ലോകത്ത് ഇതാദ്യമായി ഗുളിക കണ്ടെത്തി. പുതിയ മരുന്നിന് അമേരിക്കയിലെ ഫുഡ് ആന്&amp;zwj;ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്&amp;zwj;റെ അനുമതി ലഭിച്ചു. മൂന്ന് ദിവസങ്ങള്&amp;zwj;ക്കകം പോസ്റ്റ്പാര്&amp;zwj;ട്ടം ഡിപ്രഷന്&amp;zwj; ലക്ഷണങ്ങള്&amp;zwj; ലഘൂകരിക്കാന്&amp;zwj; ഈ ഗുളികയ്ക്ക് സാധിക്കുമെന്നാണ് റിപ്പോര്&amp;zwj;ട്ടുകള്&amp;zwj;. മുന്&amp;zwj;പ് പോസ്റ്റ് പാര്&amp;zwj;ട്ടം ഡിപ്രഷന്&amp;zwj; ചികിത്സയ്ക്ക് ഐവി കുത്തിവയ്പ്പുകളാണ് നല്&amp;zwj;കിയിരുന്നത്. പുതിയ ഗുളികകള്&amp;zwj; &amp;nbsp;ഈ വര്&amp;zwj;ഷം തന്നെ വിപണിയിലെത്തുമെന്ന് നിര്&amp;zwj;മാതാക്കള്&amp;zwj; അറിയിച്ചു.&amp;nbsp;&lt;/p&gt;

&lt;p&gt;സങ്കടം, ഊര്&amp;zwj;ജക്കുറവ്, ആത്മഹത്യ ചിന്ത, മേധാശക്തിക്ക് തകരാര്&amp;zwj; എന്നിവയെല്ലാം പ്രസവാനന്തര വിഷാദത്തിന്&amp;zwj;റെ ലക്ഷണങ്ങളാണ്. ഇതുമൂലം ഉണ്ടാകുന്ന ജീവനുതന്നെ ഹാനികരമായ തീവ്രവും സങ്കീര്&amp;zwj;ണവുമായ വികാരങ്ങളെ നിയന്ത്രിക്കാന്&amp;zwj; മരുന്ന് സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്&amp;zwj; പറയുന്നു. അവസാന &amp;zwj;ഡോസ് കഴിച്ച് നാലാഴ്ച വരെ മരുന്നിന്&amp;zwj;റെ സ്വാധീനമുണ്ടാകുമെന്നും എഫ്ഡിഎ ചൂണ്ടിക്കാട്ടി.&amp;nbsp;&lt;/p&gt;

&lt;p&gt;പ്രൊജസ്ട്രോണ്&amp;zwj; ഹോര്&amp;zwj;മോണിന്&amp;zwj;റെ പ്രകൃതിദത്ത ഉപോൽപന്നമായ അല്ലോപ്രെഗ്നാനലോണിന്&amp;zwj;റെ സിന്തറ്റിക് രൂപഭേദമാണ് പുതിയ ഗുളിക. തലച്ചോറിലെ ഗാമ-അമിനോബ്യൂട്ടിറിക് ആസിഡ്(ഗാബ) റിസപ്റ്ററുകളുടെ മേലാണ് ഈ മരുന്ന് പ്രവര്&amp;zwj;ത്തിക്കുന്നത്. സമ്മര്&amp;zwj;ദത്തെയും ഒരു വ്യക്തിയുടെ മൂഡിനെയും ബാധിക്കുന്ന പ്രധാന സിഗ്നലിങ് വഴികളാണ് ഗാബ റിസപ്റ്ററുകള്&amp;zwj;. നാഡീവ്യൂഹത്തെ ശാന്തമാക്കാന്&amp;zwj; ഗാബയ്ക്ക് സാധിക്കും. സമ്മര്&amp;zwj;ദവും വിഷാദവും അനുഭവിക്കുന്നവരില്&amp;zwj; ഗാബയുടെ തോത് കുറവായിരിക്കും.&amp;nbsp;&lt;/p&gt;

&lt;p&gt;എന്നാല്&amp;zwj; ചില പാര്&amp;zwj;ശ്വഫലങ്ങളും ഈ ഗുളിക &amp;nbsp;കഴിക്കുന്നവരില്&amp;zwj; ഉണ്ടാകാമെന്ന് നിര്&amp;zwj;മാതാക്കള്&amp;zwj; പറയുന്നു. തലകറക്കം, അതിസാരം, ക്ഷീണം, ജലദോഷം, മൂത്രനാളിയിലെ അണുബാധ എന്നിവയാണ് ഗുളികയുടെ പ്രധാനപ്പെട്ട പാര്&amp;zwj;ശ്വഫലങ്ങള്&amp;zwj;.&lt;/p&gt;
]]></description>
        <pubDate>2023-08-12 01:47:21</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>നഗ്നരായി ഉറങ്ങിയാൽ ശരീരഭാരം കുറയുമോ? അറിയാം വിശദമായി ....</title>
        <link>https://nattuvartha.news/news/Health/all/naked-sleep-good-for-health-reduce-weight-loss</link>
        <guid>https://nattuvartha.news/news/Health/all/naked-sleep-good-for-health-reduce-weight-loss</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64d3598aa6535.jpg</url>
          <title>നഗ്നരായി ഉറങ്ങിയാൽ ശരീരഭാരം കുറയുമോ? അറിയാം വിശദമായി ....</title>
          <link>https://nattuvartha.news/news/Health/all/naked-sleep-good-for-health-reduce-weight-loss</link>
        </image>
        <description><![CDATA[&lt;p&gt;ലോകത്ത് ദശലക്ഷക്കണക്കിന് ആളുകള്&amp;zwj; നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതഭാരം. ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമല്ല. യുഎസിൽ 100 ൽ 70 പേർക്കും അമിതഭാരമുണ്ടെന്ന് പഠനങ്ങൾ പറയുന്നു. അവരിൽ പലർക്കും ഉറക്കത്തിന് അടക്കം പ്രശ്നങ്ങൾ നേരിടുന്നുമുണ്ട്. ശരിയായ ഉറക്കം കിട്ടിയാൽ ശരീരഭാരത്തെ നിയന്ത്രിക്കാമെന്നു വാദിക്കുന്ന ഗവേഷകരുമുണ്ട്. ഉറക്കവും ശരീരഭാരവും തമ്മിലുള്ള ബന്ധത്തെപ്പറ്റി യുഎസിൽ നടന്ന ഒരു പഠനത്തിലെ കണ്ടെത്തൽ രസകരമാണ്. നഗ്നരായി ഉറങ്ങിയാൽ ശരീരഭാരം കുറയ്ക്കാമെന്നാണ് ഈ പഠനഫലം പറയുന്നത്. അതിന്റെ കാരണവും പഠനം നടത്തിയ ഗവേഷകർ നിരത്തുന്നുണ്ട്.&amp;nbsp;&lt;/p&gt;

&lt;p&gt;ഉറക്കസമയവും ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്താനുള്ള ഒരു വഴിയാണത്രേ നഗ്നരായി ഉറങ്ങുക എന്നത്. അതുവഴി ശരീരതാപനില നിയന്ത്രിക്കാനും അതുവഴി നല്ല ഉറക്കം ലഭിക്കാനും സഹായിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.&amp;nbsp;&lt;/p&gt;

&lt;p&gt;ഉത്കണ്ഠയും സമ്മർദവും അനുഭവിക്കുന്നവർക്കാണ് ശരീരഭാരം കൂടാനും അമിതവണ്ണത്തിനും സാധ്യതയുണ്ടെന്ന് ഈ പഠനം പറയുന്നു. തടസ്സമില്ലാതെ നല്ല ഉറക്കം ലഭിച്ചാൽ, ശരീരത്തിൽ സമ്മർദം മൂലം ഉണ്ടാകുന്ന കോർട്ടിസോള്&amp;zwj; എന്ന ഹോർമോണിന്റെ അളവ് കുറയും. നഗ്നരായോ വളരെ കുറച്ചു വസ്ത്രങ്ങൾ മാത്രം ധരിച്ചോ ഉറങ്ങുന്നത്, ഹോർമോൺ നിലയെ ബാലൻസ് ചെയ്യാനും അതുവഴി ശരീരഭാരം കുറയാനും സഹായിക്കുമെന്നാണ് പഠനം നടത്തിയ ഗവേഷകർ അവകാശപ്പെടുന്നത്. അതേസമയം, ശരീരഭാരം നിയന്ത്രിക്കാനും അമിതവണ്ണം കുറയ്ക്കാനും ആരോഗ്യ വിദഗ്ധരുടെ കൃത്യമായ മാർഗനിർ&amp;zwnj;ദേശങ്ങളനുസരിച്ചു മാത്രമേ പ്രവർത്തിക്കാവൂ എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.&lt;/p&gt;
]]></description>
        <pubDate>2023-08-09 02:17:18</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് ഇടുപ്പിന് പൊട്ടലോ ഒടിവോ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ </title>
        <link>https://nattuvartha.news/news/Health/all/vegitarian-food-health-problems-tips</link>
        <guid>https://nattuvartha.news/news/Health/all/vegitarian-food-health-problems-tips</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64d357a3837c2.jpg</url>
          <title>സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് ഇടുപ്പിന് പൊട്ടലോ ഒടിവോ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ </title>
          <link>https://nattuvartha.news/news/Health/all/vegitarian-food-health-problems-tips</link>
        </image>
        <description><![CDATA[&lt;p&gt;സസ്യാഹാരം മാത്രം കഴിക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും പതിവായി മാംസം കഴിക്കുന്നവരെക്കാള്&amp;zwj; ഇടുപ്പിന് പൊട്ടലോ ഒടിവോ ഉണ്ടാകാനുള്ള സാധ്യത അന്&amp;zwj;പതുശതമാനത്തിലും അധികമാണെന്നു പഠനം. 4,13,914 സ്ത്രീപുരുഷന്മാരുടെ വിവരങ്ങൾ പരിശോധിച്ച് ലീഡ്സ് സർവകലാശാലാ ഗവേഷകരാണ് പഠനം നടത്തിയത്. ഇറച്ചി കഴിക്കുന്ന പുരുഷന്മാരേക്കാള്&amp;zwj; സസ്യാഹാരികളായ പുരുഷന്മാർക്ക് ഇടുപ്പിന് പൊട്ടല്&amp;zwj; ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നു കണ്ടു.&amp;nbsp;&lt;/p&gt;

&lt;p&gt;പഠനത്തിൽ പങ്കെടുക്കുന്നവരുടെ ഭക്ഷണരീതി അനുസരിച്ച് അവരെ തരംതിരിച്ചു. പതിവായി ആഴ്ചയിൽ അഞ്ചോ അതിലധികമോ തവണ ഇറച്ചി കഴിക്കുന്നവർ, ആഴ്ചയിൽ അഞ്ചിൽ കുറവ് തവണ ഇറച്ചി കഴിക്കുന്നവർ, മത്സ്യം കഴിക്കും എന്നാൽ മാംസം കഴിക്കാത്തവർ, മത്സ്യമോ മാംസമോ കഴിക്കാതെ പാലുൽപന്നങ്ങൾ കഴിക്കുന്ന സസ്യാഹാരികൾ എന്നിങ്ങനെ തരംതിരിച്ചു. 2006 മുതൽ 2021 വരെയുള്ള കാലയളവിൽ ഇടുപ്പിന് ഒടിവ് ഉണ്ടായതിന്റെ ആശുപത്രി രേഖകൾ പരിശോധിച്ചു.&amp;nbsp;&lt;/p&gt;

&lt;p&gt;പഠനത്തിൽ പങ്കെടുത്ത 4,13,914 േപരിൽ 3503 പേർക്ക് ഇടുപ്പിന് പൊട്ടൽ (hip fracture) ഉണ്ടായതായി കണ്ടു. ഒരു ശതമാനത്തിലും താഴെയാണ് അപകടനിരക്ക് എങ്കിലും സസ്യാഹാരികൾക്കും പതിവായി ഇറച്ചി കഴിക്കുന്നവർക്കും തമ്മിൽ കാര്യമായ വ്യത്യാസമുണ്ടായിരുന്നു. സ്ത്രീപുരുഷഭേദമന്യെ പതിവായി ഇറച്ചി കഴിക്കുന്നവരെക്കാൾ സസ്യാഹാരികൾക്ക് അപകടസാധ്യത 50 ശതമാനത്തിലും അധികമാണെന്നു കണ്ടു. ഇടയ്ക്കു മാത്രം ഇറച്ചി കഴിക്കുന്നവർക്കും പതിവായി ഇറച്ചി കഴിക്കുന്നവർക്കും റിസ്ക് ഒരേപോലെയായിരുന്നു.&lt;/p&gt;

&lt;p&gt;മത്സ്യം മാത്രം കഴിക്കുന്നവർക്ക് ഇറച്ചി കഴിക്കുന്നവരെക്കാൾ അപകടസാധ്യത അൽപം കൂടുതലായിരുന്നു. സ്കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ന്യുട്രീഷനിലെ ഗവേഷകനായ ജെയിംസ് വെബ്സ്റ്ററിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. പ്രായമായവർക്കിടയിൽ ഇടുപ്പിന് പൊട്ടലും ഒടിവും ഉണ്ടാകുന്നത് വളരെ കൂടുതലാണെന്ന് അദ്ദേഹം പറയുന്നു. സസ്യാഹാരികൾക്ക് ഒടിവിനുള്ള സാധ്യത കൂടുതലാകാനുള്ള കാരണം കുറഞ്ഞ ബോഡിമാസ് ഇൻഡക്സ് ആകാമെന്ന് പഠനം പറയുന്നു.&amp;nbsp;&lt;/p&gt;

&lt;p&gt;മാംസാഹാരികളെ അപേക്ഷിച്ച് സസ്യാഹാരികൾക്ക് 17 ശതമാനം കുറവ് പ്രോട്ടീൻ ആണ് ലഭിക്കുന്നത്. അതുകൊണ്ട് സസ്യഭക്ഷണം മാത്രം കഴിക്കുന്നവർ സമീകൃത ഭക്ഷണം കഴിക്കാനും, ആവശ്യമായ പ്രോട്ടീൻ ശരീരത്തിനു ലഭിക്കാനും ആരോഗ്യകരമായ ബിഎംഐ നിലനിർത്താനും ശ്രദ്ധിക്കണമെന്നു പഠനം നിർദേശിക്കുന്നു. ഇത് സസ്യാഹാരികളില്&amp;zwj; എല്ലുകളുടെയും പേശികളുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും.&lt;/p&gt;
]]></description>
        <pubDate>2023-08-09 02:09:31</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>മുലയൂട്ടുന്ന അമ്മമാർ കഴിക്കാൻ പാടില്ലാത്ത ആഹാരങ്ങൾ ഏതൊക്കെയെന്ന് അറിയാം ...</title>
        <link>https://nattuvartha.news/news/Health/all/feeding-mother-avoid-some-foods-for-child-health</link>
        <guid>https://nattuvartha.news/news/Health/all/feeding-mother-avoid-some-foods-for-child-health</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64ce0bcae1299.jpg</url>
          <title>മുലയൂട്ടുന്ന അമ്മമാർ കഴിക്കാൻ പാടില്ലാത്ത ആഹാരങ്ങൾ ഏതൊക്കെയെന്ന് അറിയാം ...</title>
          <link>https://nattuvartha.news/news/Health/all/feeding-mother-avoid-some-foods-for-child-health</link>
        </image>
        <description><![CDATA[&lt;p&gt;മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാനായി ഓഗസ്റ്റ് 1 മുതൽ 7 വരെ ലോകമുലയൂട്ടൽ വാരമായി ആചരിക്കുന്നു. മുലയൂട്ടൽ അമ്മയ്ക്കും കുഞ്ഞിനും ഒരേപോലെ ഗുണകരമായതിനാൽ കുറഞ്ഞത് ആദ്യ ആറുമാസമെങ്കിലും നവജാത ശിശുവിനെ മുലയൂട്ടണം. കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന പോഷകങ്ങൾ മുലപ്പാലിലുണ്ട്.&amp;nbsp;&lt;/p&gt;

&lt;p&gt;കുഞ്ഞിനെ മുലയൂട്ടുന്ന അമ്മ സമീകൃത ഭക്ഷണം കഴിച്ചിരിക്കണം. എങ്കിലേ കുഞ്ഞിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കൂ. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും പാലും ഉൾപ്പെടുത്തണം. അമ്മ കഴിക്കുന്ന ഭക്ഷണമാണ് കുട്ടികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നത്. അതുകൊണ്ടുതന്നെ കുഞ്ഞിനു കൂടി ഗുണം ലഭിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. കുഞ്ഞിന് ദോഷകരമായ ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം.&lt;/p&gt;

&lt;p&gt;മുലയൂട്ടുന്ന അമ്മമാർ ഒഴിവാക്കേണ്ടവ ഇവയാണ്.&amp;nbsp;&lt;/p&gt;

&lt;p&gt;1. മദ്യം&lt;/p&gt;

&lt;p&gt;മുലയൂട്ടുന്ന അമ്മമാർ മദ്യം ഒഴിവാക്കണം. മുലപ്പാലിൽ മദ്യത്തിന്റെ അംശം കാണും. അമ്മ മദ്യം കഴിച്ചാൽ കുഞ്ഞിലേക്ക് മുലപ്പാൽ വഴി മദ്യം എത്തുകയും ഇത് കുഞ്ഞിന് ദോഷം ചെയ്യുകയും ചെയ്യും.&amp;nbsp;&lt;/p&gt;

&lt;p&gt;2. കാപ്പി&lt;/p&gt;

&lt;p&gt;കാപ്പിയും മറ്റ് കഫീൻ അടങ്ങിയ പാനീയങ്ങളും മുലപ്പാലിൽ കലർന്ന് കുഞ്ഞിന്റെ ഉറക്കരീതിയെ ബാധിക്കും. കുഞ്ഞിന്റെ ശരീരത്തിൽ കഫീൻ അധികം ചെന്നാൽ അത് അസ്വസ്ഥത ഉണ്ടാക്കും. അതുകൊണ്ട് മുലയൂട്ടുന്ന അമ്മമാർ കാപ്പി കുടിക്കുന്നത് ഒഴിവാക്കുകയോ വളരെ ചെറിയ അളവ് മാത്രം കുടിക്കുകയോ ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്.&amp;nbsp;&lt;/p&gt;

&lt;p&gt;3. പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ&lt;br /&gt;
പ്രോസസ് ചെയ്ത ഭക്ഷണങ്ങളിൽ കൂടിയ അളവിൽ പഞ്ചസാര, എണ്ണ, കൊഴുപ്പുകൾ മറ്റ് അനാരോഗ്യകരമായ ചേരുവകൾ അടങ്ങിയിട്ടുണ്ട്. ഇവ കുഞ്ഞിന് അനാരോഗ്യകരമാണ്. മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തെ ഇത് ബാധിക്കുകയും ചെയ്യും.&amp;nbsp;&lt;/p&gt;

&lt;p&gt;4. ഹെർബൽ സപ്ലിമെന്റ്&amp;nbsp;&lt;/p&gt;

&lt;p&gt;ഹെർബൽ സപ്ലിമെന്റുകൾ അമ്മയ്ക്കും കുഞ്ഞിനും ദോഷകരമായി ബാധിക്കും. അതുകൊണ്ട് മുലയൂട്ടുന്ന അമ്മമാർ ഹെർബൽ സപ്ലിമെന്റുകൾ ഒഴിവാക്കണം.&amp;nbsp;&lt;/p&gt;

&lt;p&gt;5. കടൽവിഭവങ്ങൾ&lt;/p&gt;

&lt;p&gt;മെർക്കുറി കൂടുതൽ അടങ്ങിയ കടൽവിഭവങ്ങൾ കുട്ടികളിലെ വളർച്ചയും വികാസവും സാവധാനത്തിലാക്കും. കൂടിയ അളവിൽ മെർക്കുറി ചെല്ലുന്നത് കുഞ്ഞുങ്ങളിലെ നാഡീവ്യവസ്ഥയെ ബാധിക്കും. കൂടിയ അളവിൽ കടൽവിഭവങ്ങൾ കഴിക്കാതിരിക്കാൻ മുലയൂട്ടുന്ന അമ്മമാർ ശ്രദ്ധിക്കണം.&lt;/p&gt;
]]></description>
        <pubDate>2023-08-05 01:44:07</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>മഴക്കാലത്ത് ഒഴിവാക്കേണ്ട പച്ചക്കറികൾ ഇവ...അറിയാം വിശദമായി </title>
        <link>https://nattuvartha.news/news/Health/all/vegitables-in-rainy-season-health-tips</link>
        <guid>https://nattuvartha.news/news/Health/all/vegitables-in-rainy-season-health-tips</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64c4eb2e48d32.jpg</url>
          <title>മഴക്കാലത്ത് ഒഴിവാക്കേണ്ട പച്ചക്കറികൾ ഇവ...അറിയാം വിശദമായി </title>
          <link>https://nattuvartha.news/news/Health/all/vegitables-in-rainy-season-health-tips</link>
        </image>
        <description><![CDATA[&lt;p&gt;മഴക്കാലം അസുഖങ്ങളുടെയും കാലമാണ്. ബാക്ടീരിയൽ അണുബാധ, ജലജന്യരോഗങ്ങൾ, ദഹനപ്രശ്നങ്ങൾ ഇവയെല്ലാം മഴയോടൊപ്പം എത്തുന്നു. മഴക്കാലത്ത് പച്ചക്കറികൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ദഹനത്തെ അതു ബാധിക്കാം. ആയുർവേദം പറയുന്നത് ഭക്ഷണം നന്നായി വേവിക്കണം എന്നാണ്. ലഘുവായ, ഫ്രഷ് ആയ, ദഹിക്കാൻ എളുപ്പമായ ഭക്ഷണം കഴിക്കണം. വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണമാണ് മഴക്കാലത്ത് കഴിക്കാൻ നല്ലത്.&amp;nbsp;&lt;/p&gt;

&lt;p&gt;ഓരോ സീസണിലും കഴിക്കേണ്ട പച്ചക്കറികൾ ഉണ്ട്. പ്രത്യേകിച്ച് ചില പച്ചക്കറികൾ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. അവ ഏതൊക്കെയെന്നു നോക്കാം.&amp;nbsp;&lt;/p&gt;

&lt;p&gt;ചീര -&lt;br /&gt;
ചീര, സൂപ്പ്, പാലക് പനീർ തുടങ്ങി ചീര കൊണ്ടുള്ള എല്ലാ വിഭവങ്ങളും മഴക്കാലത്ത് ഒഴിവാക്കണം. ഇരുമ്പിന്റെ അംശം ചീരയിൽ കൂടുതൽ ഉള്ളതിനാലാണിത്. ചീര വയറിലെ അണുബാധയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും.&amp;nbsp;&lt;/p&gt;

&lt;p&gt;കാബേജ് -&lt;br /&gt;
തോരൻ, സാലഡ്, നൂഡിൽസ് തുടങ്ങി കാബേജ് കൊണ്ട് വിഭവങ്ങൾ നിരവധിയാണ്. എന്നാൽ മഴക്കാലത്ത് കാബേജ് ഒഴിവാക്കണമെന്ന് ആയുർവേദം പറയുന്നു. മഴക്കാലത്ത് തണുപ്പ് ഗുണമുള്ള കാബേജ് ദഹനക്കേടുണ്ടാക്കും.&amp;nbsp;&lt;/p&gt;

&lt;p&gt;കാപ്സിക്കം -&lt;br /&gt;
മഴക്കാലത്ത് കാപ്സിക്കം കഴിച്ചാൽ അസിഡിറ്റിക്കും ദഹനപ്രശ്നങ്ങൾക്കും വാത&amp;ndash;പിത്ത ദോഷങ്ങൾ വർധിക്കാനും ഇടയാക്കും.&amp;nbsp;&lt;/p&gt;

&lt;p&gt;&amp;nbsp;തക്കാളി-&lt;br /&gt;
തക്കാളി പച്ചക്കറികളിൽ പ്രധാനിയാണ്. സൂപ്പ്, സാലഡ്, കറികൾ ഇവയെല്ലാം ഉണ്ടാക്കാൻ തക്കാളി വേണം. എന്നാൽ മഴക്കാലത്ത് തക്കാളി ഒഴിവാക്കാം. ഇത് അസിഡിറ്റി ഉണ്ടാക്കും.&amp;nbsp;&lt;/p&gt;

&lt;p&gt;&amp;nbsp;കോളിഫ്ലവർ -&lt;br /&gt;
മഴക്കാലത്ത് ദഹനക്കേടിനു കാരണമാകും എന്നതിനാൽ കോളിഫ്ലവർ ഒഴിവാക്കാം.&lt;/p&gt;
]]></description>
        <pubDate>2023-07-29 03:34:33</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>തൈരിനൊപ്പം ഉള്ളി ചേർക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക </title>
        <link>https://nattuvartha.news/news/Health/all/curd-savala-heath-tips</link>
        <guid>https://nattuvartha.news/news/Health/all/curd-savala-heath-tips</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64c0ef95d0dfc.jpg</url>
          <title>തൈരിനൊപ്പം ഉള്ളി ചേർക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക </title>
          <link>https://nattuvartha.news/news/Health/all/curd-savala-heath-tips</link>
        </image>
        <description><![CDATA[&lt;p&gt;ഭക്ഷണത്തിനൊപ്പം തൈര് കൂട്ടി കഴിക്കാൻ ഇഷ്ടമുള്ളമുള്ളവരാണ് ഏറെപ്പേരും. നിരവധി ആരോഗ്യഗുണങ്ങള്&amp;zwj; അടങ്ങിയ പാലുത്പന്നമാണ് തൈര്. ബിരിയാണിക്കൊപ്പവും ചോറിനൊപ്പമുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് തൈര് സാലഡ്. ഉള്ളിയും പച്ചമുളകും കറിവേപ്പിലയും തക്കാളിയും കക്കിരിയുമെല്ലാം ചേർത്താണ് ഈ തൈര് സാലഡ് ഉണ്ടാക്കാറ്. പലനാട്ടിലും പല പേരില്&amp;zwj; അറിയപ്പെടുന്ന ഈ തൈര് വിഭവം കഴിക്കുമ്പോൾ ചില കാര്യങ്ങള്&amp;zwj; അറിഞ്ഞിരിക്കേണ്ടതുണ്ട്.&lt;/p&gt;

&lt;p&gt;ഉള്ളി ചേർത്ത് തൈര് കഴിക്കുന്നത് നല്ലതല്ലെന്നാണ് ആയുർവേദത്തിൽ പറയുന്നത്. ആയുർവേദവിധി പ്രകാരം തൈരും ഉള്ളിയും വിരുദ്ധാഹാരമാണ്. തൈര് ശരീരത്തിന് തണുപ്പ് നൽകുമെങ്കിലും ഉള്ളി ചൂടാണ് നൽകുന്നത്. ഇവ രണ്ടും കൂടി കഴിക്കുന്നത് വാത-പിത്ത-കഫ ദോഷങ്ങൾക്ക് കാരണമാകുമെന്നാണ് പറയുന്നത്.&lt;/p&gt;

&lt;p&gt;ഇതിന് പുറമെ ദഹനക്കേട്, അസിഡിറ്റി, വയറുവീർക്കൽ തുടങ്ങി നിരവധി ആരോഗ്യപ്രശ്&amp;zwnj;നങ്ങൾക്കും ഇത് കാരണമാകും. ചിലരിലാകട്ടെ വിരുദ്ധാഹാരം കഴിക്കുന്നത് ചർമ്മത്തിലെ അലർജികൾക്കും ചുണങ്ങ്, എക്&amp;zwnj;സിമ, സോറിയാസിസ് എന്നിവയുൾപ്പെടെയുള്ളവയിലേക്ക് നയിക്കുമെന്നും ആയുർവേദം പറയുന്നു. ചില സന്ദർഭങ്ങളിൽ ഛർദ്ദിക്കും ഭക്ഷ്യവിഷബാധക്കും ഇത് കാരണമായേക്കും. അതേസമയം, ഉള്ളി ചെറുതായി ചൂടാക്കുകയോ എണ്ണയിൽ മൂപ്പിച്ചെടുത്തോ തൈരിൽ ചേർക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്.&lt;/p&gt;
]]></description>
        <pubDate>2023-07-26 03:04:28</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ജില്ലയിൽ ഡെങ്കിപ്പനി കൂടുന്നു...കരുതലോടെ ഇരിക്കാം..</title>
        <link>https://nattuvartha.news/news/Health/all/fever-kozhikode-dengi-health</link>
        <guid>https://nattuvartha.news/news/Health/all/fever-kozhikode-dengi-health</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64bb77ea74925.jpg</url>
          <title>ജില്ലയിൽ ഡെങ്കിപ്പനി കൂടുന്നു...കരുതലോടെ ഇരിക്കാം..</title>
          <link>https://nattuvartha.news/news/Health/all/fever-kozhikode-dengi-health</link>
        </image>
        <description><![CDATA[&lt;p&gt;കോഴിക്കോട് : ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നോ രണ്ടോ ഡെങ്കിപ്പനി മാത്രമാണ് സ്ഥിരീകരിച്ചിരുന്നതെങ്കിൽ വ്യാഴാഴ്ച 27 പേർക്കാണ് ഡെങ്കി പിടിപെട്ടത്. ജൂലായ് ഒന്നു മുതൽ 20 വരെ 65 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഇതിന്റെ ഇരട്ടിയോളം പേർ ഡെങ്കിപ്പനി സംശയവുമായി ചികിത്സതേടി.&lt;/p&gt;

&lt;p&gt;കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങൾ, കാക്കൂർ, ഒളവണ്ണ, പേരാമ്പ്ര, മേപ്പയ്യൂർ, മരുതോങ്കര, ഫറോക്ക്, കുറ്റ്യാടി തുടങ്ങിയ ഭാഗങ്ങളിലെല്ലാം കഴിഞ്ഞ ദിവസം ഡെങ്കിപ്പനി റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഈ ദിവസങ്ങളിൽ മഴ തുടർച്ചയായി പെയ്തിട്ടില്ല. പകൽ വെയിൽ കനക്കുകയും ചെയ്യും. ഇത്തരം അനുകൂല സാഹചര്യങ്ങളിൽ കൊതുക് പെരുകുന്നത് ഡെങ്കി വ്യാപനത്തിന് കാരണമാകുന്നുണ്ടെന്നാണ് കരുതുന്നത്.&lt;/p&gt;

&lt;p&gt;ശക്തമായ പനിയും അതു കുറഞ്ഞാലും വിട്ടുമാറാത്ത ക്ഷീണവും കഫക്കെട്ടുമാണ് ഇപ്പോൾ കൂടുതലായി കണ്ടുവരുന്നത്. ശരാശരി ദിവസം 1200-1300 പേർ ചികിത്സതേടുന്നുണ്ട്. വ്യാഴാഴ്ച 1368 പേരാണ് പനിയെത്തുടർന്ന് ചികിത്സതേടിയത്. ജൂലായിൽ മാത്രം ആകെ 23,925 പേർ ചികിത്സതേടി. ഇതിൽ 282 പേർ കിടത്തിച്ചികിത്സയ്ക്ക് വിധേയരായി. പനിക്കൊപ്പം വയറിളക്കവുമുണ്ട്. എലിപ്പനിയുമായി ഏതാനും പേർ ചികിത്സതേടി. എച്ച് 1 എൻ 1 ബാധിച്ചത് ഏഴുപേർക്കാണ്.&lt;/p&gt;
]]></description>
        <pubDate>2023-07-21 23:32:37</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>&apos;പ്രമേഹത്തിന്റെ ആദ്യലക്ഷണങ്ങൾ എല്ലാവരിലും ഒരു പോലെയല്ല&apos; ആരോഗ്യ വിദഗ്ധർ പറയുന്നു</title>
        <link>https://nattuvartha.news/news/Health/all/diabetics-health-tips-doctors</link>
        <guid>https://nattuvartha.news/news/Health/all/diabetics-health-tips-doctors</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64b91d0f3d58b.jpg</url>
          <title>&apos;പ്രമേഹത്തിന്റെ ആദ്യലക്ഷണങ്ങൾ എല്ലാവരിലും ഒരു പോലെയല്ല&apos; ആരോഗ്യ വിദഗ്ധർ പറയുന്നു</title>
          <link>https://nattuvartha.news/news/Health/all/diabetics-health-tips-doctors</link>
        </image>
        <description><![CDATA[&lt;p&gt;രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ പ്രമേഹം മൂലം നിരവധി അവയവങ്ങളുടെ പ്രവർത്തനം ക്ഷയിക്കും. പ്രമേഹമുള്ളവരിൽ ആവശ്യമായ ഇൻസുലിൻ ഉൽപാദിപ്പിക്കപ്പെടുന്നില്ല. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതും അന്നജത്തിൽ നിന്നും ഊർജത്തിനായി പഞ്ചസാരയെ ഉപയോഗിക്കാൻ അനുവദിക്കുന്നതും ഇൻസുലിൻ ആണ്. ഇൻസുലിൻ ഇല്ലാതെ പഞ്ചസാരയ്ക്ക് ശരീരകോശങ്ങളിലെത്താനോ രക്തത്തിൽ അടിഞ്ഞുകൂടാനോ സാധിക്കില്ല.&amp;nbsp;&lt;/p&gt;

&lt;p&gt;കൃത്യസമയത്ത് പരിശോധിച്ചില്ലെങ്കിൽ പ്രമേഹരോഗം ഗുരുതരമാകും. അതുകൊണ്ട് രോഗലക്ഷണങ്ങളെ തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ നിലനിർത്താൻ സഹായിക്കും.&amp;nbsp;&lt;/p&gt;

&lt;p&gt;പ്രമേഹത്തിന്റെ ആദ്യലക്ഷണങ്ങൾ എല്ലാവരിലും ഒരു പോലെയല്ല എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ചിലരിലാകട്ടെ അസാധാരണമായ ലക്ഷണങ്ങൾ ആകും പ്രകടമാകുന്നത്. ഇത് ഗുരുതരമായി എടുക്കണം. പ്രമേഹത്തെക്കുറിച്ച് സൂചന നൽകുന്ന ചില അസാധാരണ ലക്ഷണങ്ങൾ ഇവയാണ്.&lt;/p&gt;

&lt;p&gt;1.കഴുത്തിനു ചുറ്റും കറുപ്പ് നിറം&lt;/p&gt;

&lt;p&gt;രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവിനെ സൂചിപ്പിക്കുന്ന ഒരു സാധാരണ ലക്ഷണമാണ് ചർമത്തിലുണ്ടാകുന്ന ഇരുണ്ട പാടുകൾ. പ്രത്യേകിച്ചും കഴുത്തിനു ചുറ്റും ആണ് ഇത് കാണപ്പെടുന്നത്. അകാൻതോസിസ് നിഗ്രിക്കൻസ് എന്നാണ് ഇത് അറിയപ്പെടുന്നത്. അടിവയറിലും കക്ഷത്തിലും എല്ലാം ഈ നിറവ്യത്യാസം കാണപ്പെടാം. ഈ അവസ്ഥ ചർമത്തെ മൃദുവാക്കും. ടൈപ്പ് 2 പ്രമേഹം ഉള്ളവരിലും ഇരുണ്ട നിറം ഉള്ളവരിലും ഇത് സാധാരണയാണ്.&amp;nbsp;&lt;/p&gt;

&lt;p&gt;2.ഗുരുതരമായ അണുബാധ&lt;/p&gt;

&lt;p&gt;അടിക്കടിയായി അണുബാധ ഉണ്ടാകുന്നുവെങ്കിൽ നിങ്ങളുടെ പ്രതിരോധ സംവിധാനം ദുർബലപ്പെട്ടതിനു തെളിവാണ്. പ്രമേഹരോഗികൾക്കും ഗുരുതരമായ അണുബാധകളായ വജൈനൽ ഇൻഫെക്&amp;zwnj;ഷൻ, യീസ്റ്റ് ഇൻഫെക്&amp;zwnj;ഷൻ, ചര്&amp;zwj;മത്തിലെ അണുബാധ ഇവയുണ്ടാകും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോൾ, രക്തത്തിലൂടെ ശ്വേതരക്താണുക്കൾക്ക് സഞ്ചരിക്കുക പ്രയാസമായിരിക്കും. ഇത് അണുബാധകളെ ചെറുക്കാനുള്ള കഴിവ് കുറയ്ക്കുന്നു.&amp;nbsp;&lt;/p&gt;

&lt;p&gt;3.തലകറക്കം&lt;/p&gt;

&lt;p&gt;തുടർച്ചയായി കടുത്ത ക്ഷീണം, തളർച്ച എന്നിവയുണ്ടാകുന്നത് പ്രമേഹരോഗലക്ഷണമാകാം. സാധാരണ മിക്കവർക്കും അത്ര സുഖം തോന്നാത്ത അവസ്ഥ ഉണ്ടാകാം. എന്നാൽ ഇത് പ്രമേഹലക്ഷണമാണോ എന്ന് മനസ്സിലാക്കാൻ പ്രയാസമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിന്റെ ഒരു ലക്ഷണം തലകറക്കം ആണ്. ഇടവിട്ടിടവിട്ട് മൂത്രമൊഴിക്കാൻ തോന്നുക വഴി നിർജലീകരണം സംഭവിക്കാം. ഇതും തലകറക്കത്തിനു കാരണമാകാം.&amp;nbsp;&lt;/p&gt;

&lt;p&gt;4.ശരീരഭാരം കുറയുക&lt;/p&gt;

&lt;p&gt;ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കാതിരുന്നിട്ടും ഭാരം കുറയുകയാണെങ്കിൽ ശ്രദ്ധിക്കണം. ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉൽപാദിപ്പിക്കാൻ കഴിയാതെവരുകയും കോശങ്ങൾക്ക് ഊർജത്തിനായി ആവശ്യത്തിന് ഗ്ലൂക്കോസ് ലഭിക്കാതെ വരുകയും ചെയ്യുമ്പോൾ ശരീരം കൊഴുപ്പിനെയും മസിൽ മാസിനെയും ബേൺ ചെയ്യാൻ തുടങ്ങും. ഇത് പെട്ടെന്ന് ശരീരഭാരം കുറയാൻ കാരണമാകും.&amp;nbsp;&lt;/p&gt;

&lt;p&gt;5.കാഴ്ചയ്ക്ക് പ്രശ്നം&lt;/p&gt;

&lt;p&gt;കാഴ്ചയ്ക്ക് പെട്ടെന്ന് പ്രശ്നമുണ്ടാകുകയാണെങ്കിൽ വൈദ്യപരിശോധന നടത്തേണ്ടതാണ്. ഇത് ചിലപ്പോൾ പ്രമേഹത്തിന്റെ ലക്ഷണമാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതു മൂലം കണ്ണിലെ ഫ്ലൂയിഡ് ലെവലിൽ മാറ്റം വരുകയും കണ്ണിന് വീക്കം, കാഴ്ചമങ്ങൽ, ഫോക്കസ് ചെയ്യാൻ പ്രയാസം ഇവ ഉണ്ടാകുകയും ചെയ്യും.&lt;/p&gt;

&lt;p&gt;6.ചൊറിച്ചിൽ&lt;/p&gt;

&lt;p&gt;രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതു മൂലം നാഡികൾക്ക് (nerve fibres) ക്ഷതം സംഭവിക്കുന്നതു മൂലം ചൊറിച്ചിൽ ഉണ്ടാകാം. ശരീരത്തിന്റെ ഏതു ഭാഗത്തും ചൊറിച്ചിൽ ഉണ്ടാകാമെങ്കിലും കൈകളിലും കാലുകളിലും ആണ് പ്രധാനമായി ബാധിക്കുക.&lt;/p&gt;
]]></description>
        <pubDate>2023-07-20 04:40:11</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഏഴ് ഭക്ഷണങ്ങൾ ഏതൊക്കെ? അറിയാം...</title>
        <link>https://nattuvartha.news/news/Health/all/health-tips-good-food</link>
        <guid>https://nattuvartha.news/news/Health/all/health-tips-good-food</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64b7ca3a72435.jpg</url>
          <title>വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഏഴ് ഭക്ഷണങ്ങൾ ഏതൊക്കെ? അറിയാം...</title>
          <link>https://nattuvartha.news/news/Health/all/health-tips-good-food</link>
        </image>
        <description><![CDATA[&lt;p&gt;ഉറങ്ങി എഴുന്നേറ്റതിന് ശേഷം ആദ്യം എന്ത് കഴിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രാവിലെ ആദ്യം കഴിക്കുന്നതായിരിക്കും നിങ്ങളുടെ ബാക്കി ദിവസം എങ്ങനെ മുന്നോട്ട് പോകുമെന്ന് തീരുമാനിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ദിവസം മുഴുവനുള്ള മാനസികാവസ്ഥയെയും ആരോഗ്യത്തെയും മെച്ചപ്പെടുത്തും. മികച്ച ഭക്ഷണം തെരഞ്ഞെടുക്കുന്നതിനൊപ്പം ഭക്ഷണം കഴിക്കാൻ ശരിയായ സമയം ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. എത്ര മികച്ച ഭക്ഷണമാണെങ്കിലും അത് കഴിക്കുന്നതിനും ചില സമയങ്ങളുണ്ട്. ചില ഭക്ഷണങ്ങള്&amp;zwj; വെറും വയറ്റില്&amp;zwj; കഴിക്കുന്നത് ദഹനത്തെപോലും ബാധിച്ചേക്കാം. വെറും വയറ്റില്&amp;zwj; കഴിക്കാന്&amp;zwj; പാടില്ലാത്ത ഏഴ് ഭക്ഷണങ്ങള്&amp;zwj; ഏതൊക്കെയാണെന്ന് നോക്കാം..&lt;/p&gt;

&lt;p&gt;&lt;br /&gt;
1 . ചായ,കാപ്പി&lt;/p&gt;

&lt;p&gt;ലോകമെമ്പാടുമുള്ള ഭൂരിഭാഗം ആളുകളും രാവിലെ ആദ്യം ചായയോ കാപ്പിയോ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. പക്ഷേ ഇത് നമ്മുടെ ദഹന വ്യവസ്ഥക്ക് നല്ലതല്ലെന്നാണ് ആരോഗ്യവിദ്ഗധർ പറയുന്നത്. വെറും വയറ്റിൽ ചായയും കാപ്പിയും കുടിക്കുന്നത് അസിഡിറ്റിക്കും മറ്റ് ദഹന പ്രശ്&amp;zwnj;നങ്ങൾക്കും കാരണമാകും.&lt;/p&gt;

&lt;p&gt;2. കാർബണേറ്റഡ് പാനീയങ്ങൾ&lt;/p&gt;

&lt;p&gt;കാർബണേറ്റഡ് അടങ്ങിയ ശീതളപാനീയങ്ങൾ വെറും വയറ്റിൽ കുടിക്കുന്നത് പലവിധ ആരോഗ്യപ്രശ്&amp;zwnj;നങ്ങൾക്കും കാരണമാകും. ദഹന പ്രശ്&amp;zwnj;നത്തിന് പുറമെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുക തുടങ്ങിയ പ്രശ്&amp;zwnj;നങ്ങൾക്ക് അത് കാരണമാകും.&lt;/p&gt;

&lt;p&gt;3. സിട്രസ് പഴങ്ങൾ&lt;/p&gt;

&lt;p&gt;ഓറഞ്ച്, കിവി, പൈനാപ്പിൾ മുതലായവ രാവിലെ വെറും വയറ്റിൽ കഴിക്കരുത്. ഈ പഴങ്ങളിൽ ഉയർന്ന അളവിൽ നാരുകളും ഫ്രക്ടോസും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ദഹന പ്രശ്&amp;zwnj;നങ്ങൾക്ക് കാരണമാവുകയും ചെയ്യും.&lt;/p&gt;

&lt;p&gt;4.സലാഡുകൾ&lt;/p&gt;

&lt;p&gt;നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, മറ്റ് അവശ്യ പോഷകങ്ങൾ സാലഡുകളിൽ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ സാലഡ് കഴിക്കുമ്പോൾ ദഹന പ്രക്രിയയെ തടസപ്പെടുത്തുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ഇത് വയറുവീർക്കാനും വയറുവേദനക്കും കാരണമാകും.&lt;/p&gt;

&lt;p&gt;5.ബേക്കറി പലഹാരങ്ങൾ&lt;/p&gt;

&lt;p&gt;കേക്ക്,പേസ്ട്രീസ്,കപ് കേക്ക്,കുക്കീസ് തുടങ്ങിയ ബേക്കറി പലഹാരങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കണം. ഈ ഭക്ഷണങ്ങളിൽ യീസ്റ്റ് അടങ്ങിയിട്ടുണ്ട്, ഇത് വയറ്റിലെ ആവരണത്തെ ദോഷകരമായി ബാധിക്കുകയും ഗ്യാസ്ട്രബിൾ പ്രശ്&amp;zwnj;നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.&lt;/p&gt;

&lt;p&gt;6.എരിവുള്ള ഭക്ഷണങ്ങൾ&lt;/p&gt;

&lt;p&gt;വെറും വയറ്റിൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഇല്ലെങ്കിൽ നെഞ്ചെരിച്ചിൽ, ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന വേദന, അസ്വസ്ഥത എന്നിവക്ക് കാരണമാകും.&lt;/p&gt;

&lt;p&gt;7.ചോക്ലേറ്റുകൾ&lt;/p&gt;

&lt;p&gt;ഉറക്കം ഉണർന്നതിന് തൊട്ടുപിന്നാലെ ചോക്&amp;zwnj;ളേറ്റ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാൽ വെറും വയറ്റിൽ ചോക്ലേറ്റ് കഴിച്ച് ദിവസം ആരംഭിക്കുന്നത് നല്ലതല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിലെ പഞ്ചസാര ആരോഗ്യത്തിന് ദോഷം ചെയ്യും.&lt;br /&gt;
&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-07-19 04:34:26</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്തെ നാലു ആശുപത്രികള്‍ക്ക് കൂടി എന്‍.ക്യു.എ.എസ് അംഗീകാരം </title>
        <link>https://nattuvartha.news/news/Health/all/nqas-certificate-kerala-hospital-veena-george</link>
        <guid>https://nattuvartha.news/news/Health/all/nqas-certificate-kerala-hospital-veena-george</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64b7c50caa74e.jpg</url>
          <title>സംസ്ഥാനത്തെ നാലു ആശുപത്രികള്‍ക്ക് കൂടി എന്‍.ക്യു.എ.എസ് അംഗീകാരം </title>
          <link>https://nattuvartha.news/news/Health/all/nqas-certificate-kerala-hospital-veena-george</link>
        </image>
        <description><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാനത്തെ നാലു ആശുപത്രികള്&amp;zwj;ക്ക് കൂടി നാഷണല്&amp;zwj; ക്വാളിറ്റി അഷ്വറന്&amp;zwj;സ് സ്റ്റാന്&amp;zwj;ഡേര്&amp;zwj;ഡ് (എന്&amp;zwj;.ക്യു.എ.എസ്) അംഗീകാരം ലഭിച്ചുവെന്ന് മന്ത്രി വീണ ജോര്&amp;zwj;ജ്. ഒരു സാമൂഹികാരോഗ്യ കേന്ദ്രത്തിനും മൂന്ന് കുടുബാരോഗ്യ കേന്ദ്രങ്ങള്&amp;zwj;ക്കുമാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത്.&lt;/p&gt;

&lt;p&gt;കൊല്ലം സാമൂഹികാരോഗ്യ കേന്ദ്രം തൃക്കടവൂര്&amp;zwj; 87 ശതമാനം സ്&amp;zwnj;കോറും, കോട്ടയം എഫ്.എച്ച്&amp;zwnj;.സി ഉദയനാപുരം 97 ശതമാനം സ്&amp;zwnj;കോറും, കൊല്ലം എഫ്.എച്ച്&amp;zwnj;.സി ശൂരനാട് സൗത്ത് 92 ശതമാനം സ്&amp;zwnj;കോറും, കൊല്ലം എഫ്.എച്ച്&amp;zwnj;.സി പെരുമണ്&amp;zwj; 84 ശതമാനം സ്&amp;zwnj;കോറും, നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 164 ആശുപത്രികള്&amp;zwj;ക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നെടിയെടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.&lt;/p&gt;

&lt;p&gt;അഞ്ച് ജില്ലാ ആശുപത്രികള്&amp;zwj;, നാല് താലൂക്ക് ആശുപത്രികള്&amp;zwj;, ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്&amp;zwj;, 39 അര്&amp;zwj;ബന്&amp;zwj; പ്രൈമറി ഹെല്&amp;zwj;ത്ത് സെന്റര്&amp;zwj;, 107 കുടുംബാരോഗ്യ കേന്ദ്രങ്ങള്&amp;zwj; എന്നിങ്ങനെയാണ് എന്&amp;zwj;.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 10 ആശുപത്രികള്&amp;zwj;ക്ക് ലക്ഷ്യ സര്&amp;zwj;ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.&lt;/p&gt;

&lt;p&gt;എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്&amp;zwj; വിലയിരുത്തിയാണ് ഒരാശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്&amp;zwj;ത്തുന്നത്. എന്&amp;zwj;.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്&amp;zwj;ഷ കാലാവധിയാണുളളത്. മൂന്ന് വര്&amp;zwj;ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്&amp;zwj;ഷാവര്&amp;zwj;ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്&amp;zwj;.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കള്&amp;zwj;ക്ക് രണ്ട് ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്&amp;zwj;ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്&amp;zwj;ഷിക ഇന്&amp;zwj;സന്റീവ് ലഭിക്കും.&lt;/p&gt;

&lt;p&gt;സര്&amp;zwj;ക്കാര്&amp;zwj; ആശുപത്രികളില്&amp;zwj; മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതല്&amp;zwj; സര്&amp;zwj;ക്കാര്&amp;zwj; ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്&amp;zwj;ത്താനായി വലിയ പ്രവര്&amp;zwj;ത്തനങ്ങളാണ് നടന്നു വരുന്നത്. ജില്ലാ താലൂക്ക് ആശുപത്രികളില്&amp;zwj; ഗുണനിലവാരം ഉറപ്പാക്കാനായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്&amp;zwj; എംഎല്&amp;zwj;എമാരുള്&amp;zwj;പ്പെടെയുള്ള ജനപ്രതിനിധികളെ ഉള്&amp;zwj;പ്പെടുത്തി യോഗങ്ങള്&amp;zwj; ചേര്&amp;zwj;ന്ന് നടപടി സ്വീകരിച്ചു വരുന്നു. എംഎല്&amp;zwj;എമാരുടെയും മറ്റ് ജനപ്രതിനിധികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സര്&amp;zwj;ക്കാര്&amp;zwj; ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയര്&amp;zwj;ത്തുകയാണ് ലക്ഷ്യം.&lt;/p&gt;
]]></description>
        <pubDate>2023-07-19 04:12:17</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>മഴക്കാലത്ത് ചർമ്മരോഗങ്ങൾ കൂടുതൽ; എങ്ങനെ തടയാം...മുൻകരുതൽ എന്തൊക്കെ?  അറിയാം വിശദമായി ...</title>
        <link>https://nattuvartha.news/news/Health/all/rain-health-issues-tips</link>
        <guid>https://nattuvartha.news/news/Health/all/rain-health-issues-tips</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64b271f9aaaca.jpg</url>
          <title>മഴക്കാലത്ത് ചർമ്മരോഗങ്ങൾ കൂടുതൽ; എങ്ങനെ തടയാം...മുൻകരുതൽ എന്തൊക്കെ?  അറിയാം വിശദമായി ...</title>
          <link>https://nattuvartha.news/news/Health/all/rain-health-issues-tips</link>
        </image>
        <description><![CDATA[&lt;p&gt;മഴക്കാലം തുടങ്ങുന്നതോടെ പലതരം ചർമ്മരോഗങ്ങളും തലപൊക്കിത്തുടങ്ങും. ഫംഗസും ബാക്ടീരിയയും മൂലമുണ്ടാകുന്ന അണുബാധകളും ചിക്കൻപോക്&amp;zwnj;സ്, ഹെർപ്പ്&amp;zwnj;സ്, എക്&amp;zwnj;സിമ എന്നവയുമൊക്കെയാണ് സാധാരണമായി കണ്ടുവരുന്ന ചർമ്മരോഗങ്ങൾ. ശരീരത്തിലെ ഏത് അവയവത്തിലാണ് അണുബാധ പിടിമുറുക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ചികിത്സ.&amp;nbsp;&lt;/p&gt;

&lt;p&gt;എങ്ങനെ തടയാം?&lt;/p&gt;

&lt;p&gt;&amp;bull; ഈർപ്പമുള്ള കാലാവസ്ഥയിൽ ഫംഗസ് വളരും, അതുകൊണ്ട് ഇപ്പോഴത്തെ അന്തരീക്ഷം അവയ്ക്ക് അനുയോജ്യമാണ്. അതുകൊണ്ടാണ് ഈ സമയത്ത് അണുബാധകൾ കൂടുന്നത്. കോട്ടൺ, ലിനൻ തുണിത്തരങ്ങൾ കൊണ്ട് നിർമ്മിച്ച അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയും ഡെനിം പോലുള്ള കട്ടിയുള്ളതും ശരീരത്തോട് ഒട്ടിക്കിടക്കുന്നതുമായ തുണിത്തരങ്ങൾ ഒഴിവാക്കുകയും വേണം.&amp;nbsp;&lt;/p&gt;

&lt;p&gt;&amp;bull; ഇടയ്ക്കിടെ വസ്ത്രം മാറാനും ശ്രദ്ധിക്കണം. കക്ഷത്തിലും സ്തനങ്ങൾക്ക് താഴെയും തുടകളിലും കാൽമുട്ടുകൾക്ക് പിൻഭാഗത്തും ഒരുപാട് വിയർക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഉപയോഗിച്ച വസ്ത്രം വീണ്ടുമിടുന്ന ശീലം ഒഴിവാക്കണം.&amp;nbsp;&lt;/p&gt;

&lt;p&gt;&amp;bull; ഇതിനകം ഏതെങ്കിലും തരത്തിലുള്ള അണുബാധ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ ആ ഭാഗം ചൊറിയരുത്. കാരണം, ഇത് അണുബാധ നഖങ്ങളിലേക്ക് വ്യാപിക്കാനും, ഒനിക്കോമൈക്കോസിസ് എന്ന ഫംഗസ് ഉണ്ടാകാനും കാരണമാകും. അതുപോലെ മഴക്കാലത്ത് നഖങ്ങൾ വെട്ടിയൊതുക്കി വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.&amp;nbsp;&lt;/p&gt;

&lt;p&gt;&amp;bull; എന്തെങ്കിലും തരത്തിലെ ചർമ്മപ്രശ്&amp;zwnj;നങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കുന്നതിന് പകരം ചർമ്മരോഗ വിദഗ്ധനെ തന്നെ സമീപിക്കണം. മെഡിക്കൽ ഷോപ്പുകളിൽ നിന്ന് സ്വന്തം ഇഷ്ടത്തിന് വാങ്ങുന്ന ക്രീമുകളും മറ്റും ഉദ്ദേശിച്ച ഫലം നൽകണമെന്നില്ല. പ്രത്യേകിച്ച് പ്രമേഹവും വൃക്കസംബന്ധമായ അസുഖങ്ങളുമുള്ളവർ അതിനായി കഴിക്കുന്ന മരുന്നുകൾ ആന്റിഫംഗൽ ക്രീമുകളുടെ പ്രയോജനം കുറയ്ക്കും. അതുപോലെ അന്റാസിഡ് പോലുള്ള ഗ്യാസ്&amp;zwnj;ട്രൈറ്റിസ് മരുന്നുകൾ കഴിക്കുന്നവരും ഇക്കാര്യം ഡോക്ടറെ അറിയിക്കണം.&amp;nbsp;&lt;/p&gt;

&lt;p&gt;മറ്റ് മുൻകരുതലുകൾ&lt;/p&gt;

&lt;p&gt;&amp;bull; മുടി കഴുകിക്കഴിഞ്ഞ് ഉടനടി കെട്ടിവയ്ക്കരുത്. അൽപസമയം അഴിച്ചിട്ട് നന്നായി ഉണങ്ങിയെന്ന് ഉറപ്പാക്കിയതിനുശേഷം കെട്ടിയിടാം.&amp;nbsp;&lt;/p&gt;

&lt;p&gt;&amp;bull; തോർത്ത്, തൊപ്പി, ബെഡ്ഷീറ്റ്, തലയിണയുറ എന്നിവ ഇടയ്ക്കിടെ കഴുകണം.&amp;nbsp;&lt;/p&gt;

&lt;p&gt;&amp;bull; ബ്യൂട്ടീപാർലറിലും മറ്റും പോകുമ്പോൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ നന്നായി സാനിറ്റൈസ് ചെയ്തവയാണെന്ന് ഉറപ്പാക്കണം.&amp;nbsp;&lt;/p&gt;

&lt;p&gt;&amp;bull; അണുബാധയേൽക്കാൻ സാധ്യതയുള്ള പ്രകൃതക്കാരാണെങ്കിൽ തലയിലും ശരീരത്തിലുമൊക്കെ എണ്ണ തേക്കുന്നത് കുറയ്ക്കാം. ഇതിനുപകരം മോയിസ്ച്ചറൈസർ ഉപയോഗിക്കാം.&amp;nbsp;&lt;/p&gt;

&lt;p&gt;&amp;bull; ആന്റിഫംഗൽ മരുന്നുകൾ ഉണ്ടെങ്കിൽ അണുബാധ കുറയുമ്പോൾ ഇവ നിർത്താതിരിക്കാനും ശ്രദ്ധിക്കണം. ഡോക്ടർ നിർദേശിച്ച കോഴ്&amp;zwnj;സ് പൂർത്തിയാക്കണം. അണുബാധ കുറയുമെങ്കിലും അതിനർത്ഥം പൂർണ്ണമായി വിട്ടുമാറി എന്നല്ല. മരുന്ന് കോഴ്&amp;zwnj;സ് പൂർത്തിയാക്കി കഴിച്ചില്ലെങ്കിൽ അസ്വസ്ഥതകൾ പിന്നെയും ഉണ്ടാകും.&lt;/p&gt;
]]></description>
        <pubDate>2023-07-15 03:16:50</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>യുവതികളിൽ ഹൃദയാഘാത നിരക്ക് കൂടുന്നു; കാരണങ്ങൾ അറിയാം...</title>
        <link>https://nattuvartha.news/news/Health/all/heart-attack-women-young-life-style-health-tips</link>
        <guid>https://nattuvartha.news/news/Health/all/heart-attack-women-young-life-style-health-tips</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64af9502cff98.jpg</url>
          <title>യുവതികളിൽ ഹൃദയാഘാത നിരക്ക് കൂടുന്നു; കാരണങ്ങൾ അറിയാം...</title>
          <link>https://nattuvartha.news/news/Health/all/heart-attack-women-young-life-style-health-tips</link>
        </image>
        <description><![CDATA[&lt;p&gt;യുവതികളിൽ ഹൃദയാഘാത നിരക്ക് കൂടുന്നു; കാരണങ്ങൾ അറിയാം...&lt;/p&gt;

&lt;p&gt;&lt;br /&gt;
മുന്&amp;zwj;പെല്ലാം പ്രായമായവരില്&amp;zwj; മാത്രം വന്നിരുന്ന ഒരു ആരോഗ്യപ്രശ്നമായിട്ടായിരുന്നു ഹൃദ്രോഗത്തെ എല്ലാവരും കണ്ടിരുന്നത്. എന്നാല്&amp;zwj; ഇപ്പോള്&amp;zwj; ജീവിതശൈലിയുമായി ബന്ധപ്പെട്ട പല ഘടകങ്ങള്&amp;zwj; മൂലം ചെറുപ്പക്കാരില്&amp;zwj;, പ്രത്യേകിച്ച് യുവതികളില്&amp;zwj; ഹൃദ്രോഗനിരക്ക് ഉയരുകയാണ്. 35നും 54നും ഇടയിലുള്ള &amp;nbsp;യുവതികളില്&amp;zwj; ഹൃദ്രോഗസാധ്യത ഉയരുന്നതിന് പിന്നിലെ കാരണങ്ങള്&amp;zwj; ഇവയാണ്.&lt;/p&gt;

&lt;p&gt;1. പുകവലി&lt;br /&gt;
പുകവലി നല്ല കൊളസ്ട്രോള്&amp;zwj; അഥവാ ഹൈ ഡെന്&amp;zwj;സിറ്റി ലിപോപ്രോട്ടീന്&amp;zwj;റെ തോത് കുറയ്ക്കും. മാത്രമല്ല ഇതുമൂലം ശരീരത്തില്&amp;zwj; ഉണ്ടാകുന്ന നീര്&amp;zwj;ക്കെട്ട് രക്തത്തിന്&amp;zwj;റെ കട്ടി വര്&amp;zwj;ധിപ്പിച്ച് രക്തധമനികളുടെ ഭിത്തികള്&amp;zwj;ക്ക് കേട് വരുത്തും. സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാതത്തിന്&amp;zwj;റെയും പക്ഷാഘാതത്തിന്&amp;zwj;റെയും നിരക്ക് രണ്ട് മുതല്&amp;zwj; നാല് മടങ്ങ് പുകവലി വര്&amp;zwj;ധിപ്പിക്കുന്നതായാണ് കണക്ക്. പുരുഷന്മാരായ പുകവലിക്കാരെ അപേക്ഷിച്ച് സ്ത്രീകളായ പുകവലിക്കാരില്&amp;zwj; ഹൃദ്രോഗ സാധ്യത 25 ശതമാനം അധികമാണ്. കാര്&amp;zwj;ബണ്&amp;zwj; മോണോക്സൈഡും പുകയിലയും ഹൃദയത്തിനും തലച്ചോറിനും രക്തധമനികള്&amp;zwj;ക്കും ആവശ്യത്തിന് ഓക്സിജന്&amp;zwj; ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കാം.&amp;nbsp;&lt;/p&gt;

&lt;p&gt;ഇ-സിഗരറ്റുകളുടെ ഉപയോഗവും പുകവലിക്ക് തുല്യമായ ദോഷം ഹൃദയത്തിനുണ്ടാക്കുന്നുണ്ട്. അതില്&amp;zwj; പുകയില ഇല്ലെങ്കിലും നിക്കോട്ടീന്&amp;zwj;റെ സാന്നിധ്യമുള്ളതിനാല്&amp;zwj; ഇ-സിഗരറ്റിന്&amp;zwj;റെ അനിയന്ത്രിത ഉപയോഗം ഹൃദ്രോഗത്തിലേക്ക് നയിക്കും. സാധാരണ പുകവലിക്കാരെ അപേക്ഷിച്ച് ഇ-സിഗരറ്റ് ഉപയോഗിക്കുന്ന യുവാക്കളില്&amp;zwj; നിക്കോട്ടീന്&amp;zwj; ആശ്രിതത്വം രണ്ട് മടങ്ങ് അധികമാണെന്നും കണക്കുകള്&amp;zwj; ചൂണ്ടിക്കാണിക്കുന്നു.&amp;nbsp;&lt;/p&gt;

&lt;p&gt;2. ഉയര്&amp;zwj;ന്ന സമ്മര്&amp;zwj;ദം&lt;br /&gt;
മുന്&amp;zwj;തലമുറകളെ അപേക്ഷിച്ച് ഇപ്പോഴത്തെ യുവതികള്&amp;zwj;ക്ക് ജോലി സ്ഥലത്ത് ഉയര്&amp;zwj;ന്ന തോതിലുള്ള സമ്മര്&amp;zwj;ദം നേരിടേണ്ടി വരുന്നുണ്ട്. തൊഴിലിടത്തില്&amp;zwj; പുരുഷന് തുല്യമോ അതിലും കൂടുതലോ ഉത്തരവാദിത്തങ്ങള്&amp;zwj; നിര്&amp;zwj;വഹിക്കുന്നവരാണ് ഇന്ന് &amp;nbsp;സ്ത്രീകള്&amp;zwj;. ഇതിനൊപ്പം കുടുംബത്തിലെ കാര്യങ്ങളും അവര്&amp;zwj;ക്ക് പലപ്പോഴും മറ്റുള്ളവരുടെ സഹായമില്ലാതെ നിര്&amp;zwj;വഹിക്കേണ്ടി വരുന്നു. ഇതു മൂലമുണ്ടാകുന്ന സമ്മര്&amp;zwj;ദം അഡ്രിനാലിന്&amp;zwj;, കോര്&amp;zwj;ട്ടിസോള്&amp;zwj; &amp;nbsp;ഹോര്&amp;zwj;മോണുകളുടെ ഉത്പാദനം വര്&amp;zwj;ധിപ്പിക്കുകയും ഇത് രക്തക്കുഴലുകളിലെ നീര്&amp;zwj;ക്കെട്ടും ക്ലോട്ടുകളും ഉയര്&amp;zwj;ത്തുകയും ചെയ്യും. ഇവയെല്ലാം യുവതികളിലെ ഹൃദ്രോഗസാധ്യതയുമായി ബന്ധപ്പെട്ടതാണ്.&amp;nbsp;&lt;/p&gt;

&lt;p&gt;3. ഗര്&amp;zwj;ഭനിയന്ത്രണ മരുന്നുകളുടെ ഉപയോഗം&lt;br /&gt;
ഗര്&amp;zwj;ഭനിയന്ത്രണത്തിനായി കഴിക്കുന്ന ഹോര്&amp;zwj;മോണല്&amp;zwj; മരുന്നുകളും യുവതികളിലെ ഹൃദ്രോഗസാധ്യത ഉയര്&amp;zwj;ത്തുന്നു. ഈ മരുന്നുകളിലെ ഹോര്&amp;zwj;മോണുകള്&amp;zwj; രക്തസമ്മര്&amp;zwj;ദം വര്&amp;zwj;ധിപ്പിക്കുന്നതാണ് പ്രശ്നം. ഈ മരുന്നുകള്&amp;zwj; കഴിക്കും മുന്&amp;zwj;പ് രക്തസമ്മര്&amp;zwj;ദത്തിന്&amp;zwj;റെ തോത് പരിശോധിക്കേണ്ടത് അതിനാല്&amp;zwj;തന്നെ അത്യാവശ്യമാണ്. രക്തത്തില്&amp;zwj; ക്ലോട്ടുകളുണ്ടാക്കാനും എച്ച്ഡിഎല്&amp;zwj; തോത് കുറയ്ക്കാനും എല്&amp;zwj;ഡിഎല്&amp;zwj;, ട്രൈഗ്ലിസറൈഡ് തോത് ഉയര്&amp;zwj;ത്താനും ഗര്&amp;zwj;ഭനിയന്ത്രണ മരുന്നുകള്&amp;zwj;ക്ക് സാധിക്കും.&lt;/p&gt;

&lt;p&gt;4. പരമ്പരാഗത കാരണങ്ങള്&amp;zwj;&lt;br /&gt;
അമിതവണ്ണം, അലസമായ ജീവിതശൈലി, മോശം ഭക്ഷണക്രമം, വ്യായാമത്തിന്&amp;zwj;റെ അഭാവം എന്നിവയെല്ലാം പുരുഷന്മാരിലും സ്ത്രീകളിലും ഹൃദ്രോഗസാധ്യത ഉയര്&amp;zwj;ത്തുന്ന പരമ്പരാഗത ഘടകങ്ങളാണ്. ഇതിനു പുറമേയാണ് പ്രമേഹം മൂലമുള്ള പ്രശ്നങ്ങള്&amp;zwj;. പ്രമേഹരോഗികളില്&amp;zwj; ഹൃദയാഘാത സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് രണ്ട് മുതല്&amp;zwj; നാല് മടങ്ങ് അധികമാണ്.&amp;nbsp;&lt;/p&gt;

&lt;p&gt;ഹൃദ്രോഗസാധ്യത ഒഴിവാക്കുന്നതിന് ഇടയ്ക്കിടെ രക്തസമ്മര്&amp;zwj;ദവും രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്&amp;zwj;റെയും തോതും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കുടുംബത്തില്&amp;zwj; ഹൃദ്രോഗമുള്ളവരുണ്ടെങ്കില്&amp;zwj; പ്രത്യേക ശ്രദ്ധ ഇക്കാര്യത്തില്&amp;zwj; പുലര്&amp;zwj;ത്തണം. നിത്യവുമുള്ള വ്യായാമം, പോഷകസമ്പുഷ്ടമായ ഭക്ഷണക്രമം, മദ്യപാനവും പുകവലിയും ഒഴിവാക്കല്&amp;zwj; എന്നിവയും ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാന്&amp;zwj; സഹായിക്കും.&lt;/p&gt;
]]></description>
        <pubDate>2023-07-12 23:09:12</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>പനിക്കാല ജാഗ്രത; ആശാവര്‍ക്കര്‍മാര്‍ക്കായി കൂടുതൽ ഡ്രഗ് കിറ്റുകൾ വിതരണം ചെയ്യും </title>
        <link>https://nattuvartha.news/news/Health/all/fever-asha-worker-drug-kit-veenageorge-minister</link>
        <guid>https://nattuvartha.news/news/Health/all/fever-asha-worker-drug-kit-veenageorge-minister</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64a54785a0c69.jpg</url>
          <title>പനിക്കാല ജാഗ്രത; ആശാവര്‍ക്കര്‍മാര്‍ക്കായി കൂടുതൽ ഡ്രഗ് കിറ്റുകൾ വിതരണം ചെയ്യും </title>
          <link>https://nattuvartha.news/news/Health/all/fever-asha-worker-drug-kit-veenageorge-minister</link>
        </image>
        <description><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാനത്ത് പനിക്കാലത്ത് ആശാവര്&amp;zwj;ക്കര്&amp;zwj;മാര്&amp;zwj;ക്കായി ആശ കരുതല്&amp;zwj; ഡ്രഗ് കിറ്റുകള്&amp;zwj; കെ.എം.എസ്.സി.എല്&amp;zwj;. മുഖേന വിതരണം ചെയ്ത് തുടങ്ങിയെന്ന് മന്ത്രി വീണാ ജോര്&amp;zwj;ജ്. ഫീല്&amp;zwj;ഡുതല പ്രവര്&amp;zwj;ത്തനങ്ങള്&amp;zwj;ക്ക് ഉപയോഗിക്കാന്&amp;zwj; വേണ്ടിയാണ് ഡ്രഗ് കിറ്റ് വിതരണം ചെയ്യുന്നത്.&lt;/p&gt;

&lt;p&gt;അത്യാവശ്യ ഘട്ടങ്ങളില്&amp;zwj; പ്രഥമ ശുശ്രൂഷ നല്&amp;zwj;കുവാനും അടിയന്തിര മെഡിക്കല്&amp;zwj; സാഹചര്യങ്ങള്&amp;zwj; ഉണ്ടായാല്&amp;zwj; അത് നേരിടുവാനും ആ വ്യക്തിയെ ഉടനെ തൊട്ടടുത്ത ആരോഗ്യ സ്ഥാപനത്തിലേക്ക് എത്തിക്കുവാനും ആശമാരെ പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആശാ കരുതല്&amp;zwj; ഡ്രഗ് കിറ്റ് ഉപയോഗിക്കുന്നതിനുള്ള മാര്&amp;zwj;ഗരേഖ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.&lt;/p&gt;

&lt;p&gt;പാരസെറ്റമോള്&amp;zwj; ഗുളിക, പാരസെറ്റമോള്&amp;zwj; സിറപ്പ്, ആല്&amp;zwj;ബെന്&amp;zwj;ഡാസോള്&amp;zwj;, അയണ്&amp;zwj; ഫോളിക് ആസിഡ് ഗുളിക, ഒആര്&amp;zwj;എസ് പാക്കറ്റ്, പൊവിഡോണ്&amp;zwj; അയോഡിന്&amp;zwj; ഓയിന്റ്&amp;zwnj;മെന്റ്, പൊവിഡോണ്&amp;zwj; അയോഡിന്&amp;zwj; ലോഷന്&amp;zwj;, ബാന്&amp;zwj;ഡ് എയ്ഡ്, കോട്ടണ്&amp;zwj; റോള്&amp;zwj;, ഡിജിറ്റല്&amp;zwj; തെര്&amp;zwj;മോമീറ്റര്&amp;zwj; തുടങ്ങിയ പത്തിനമാണ് ആശാ കരുതല്&amp;zwj; കിറ്റിലുണ്ടാകുക. അത്യാവശ്യ ഘട്ടങ്ങളില്&amp;zwj; രോഗികള്&amp;zwj;ക്ക് മരുന്നിന്റെ ആദ്യ ഡോസ് നല്&amp;zwj;കിയ ശേഷം തൊട്ടടുത്ത ജനകീയ ആരോഗ്യ കേന്ദ്രത്തിലേക്കോ, കുടുംബാരോഗ്യ കേന്ദ്രത്തിലേക്കോ റഫര്&amp;zwj; ചെയ്യേണ്ടതാണ്.&lt;/p&gt;

&lt;p&gt;കെ.എം.എസ്.സി.എല്&amp;zwj;. മുഖേന ആരോഗ്യ സ്ഥാപനങ്ങളിലേക്കാണ് ആശാ കരുതല്&amp;zwj; ഡ്രഗ് കിറ്റ് വിതരണം ചെയ്യുന്നത്. സ്ഥാപനത്തില്&amp;zwj; നിന്നും ജെ.പി.എച്ച്.എന്&amp;zwj;. സ്റ്റോക്കില്&amp;zwj; എടുത്ത് ജനകീയ ആരോഗ്യ കേന്ദ്രത്തില്&amp;zwj; സൂക്ഷിക്കണം. ആവശ്യാനുസരണം ആശമാര്&amp;zwj; മുഖാന്തിരം ഫീല്&amp;zwj;ഡില്&amp;zwj; ഉപയോഗിക്കണം.&lt;/p&gt;

&lt;p&gt;കിറ്റില്&amp;zwj; ഉള്&amp;zwj;പ്പെടുത്തിയ സാമഗ്രികളില്&amp;zwj; കുറവ് വരുന്നതിന് അനുസരിച്ച് മാതൃസ്ഥാപനത്തില്&amp;zwj; നിന്നും സ്റ്റോക്ക് പുന: സ്ഥാപിക്കേണ്ടതാണ്. മരുന്നിന്റെ അളവ്, മരുന്നുകള്&amp;zwj; ഉപയോഗിക്കേണ്ട വിധം എന്നിവയെ സംബന്ധിച്ചുള്ള മാര്&amp;zwj;ഗനിര്&amp;zwj;ദേശങ്ങള്&amp;zwj; ആശമാര്&amp;zwj; കൃത്യമായി പാലിക്കണം. താഴെത്തട്ടില്&amp;zwj; ജനങ്ങളുമായി ഏറ്റവും അടുത്ത് നിന്ന് പ്രവര്&amp;zwj;ത്തിക്കുന്ന സന്നദ്ധ പ്രവര്&amp;zwj;ത്തകരാണ് ആശവര്&amp;zwj;ക്കര്&amp;zwj;മാര്&amp;zwj;. സംസ്ഥാനത്ത് എല്ലാ ജില്ലകളിലായി 26,125 ആശമാര്&amp;zwj; പ്രവര്&amp;zwj;ത്തിച്ചുവരുന്നു.&lt;/p&gt;
]]></description>
        <pubDate>2023-07-05 03:35:54</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>മഴക്കാല രോഗങ്ങൾ; കരുതലോടെ ഇരിക്കാം </title>
        <link>https://nattuvartha.news/news/Health/all/rain-fever-safe-health-tips</link>
        <guid>https://nattuvartha.news/news/Health/all/rain-fever-safe-health-tips</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64a00c5c30ede.jpg</url>
          <title>മഴക്കാല രോഗങ്ങൾ; കരുതലോടെ ഇരിക്കാം </title>
          <link>https://nattuvartha.news/news/Health/all/rain-fever-safe-health-tips</link>
        </image>
        <description><![CDATA[&lt;p&gt;സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ പത്തുദിവസം മാത്രം ചികിത്സ തേടിയവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത് എത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. &amp;nbsp;കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് എല്ലാ വർഷവും ആവർത്തിച്ചുവരുന്ന ഒരു സാധാരണ അനുഭവമാണ് ഇത്. മിക്ക ആളുകൾക്കും പനിയിൽ നിന്നും മറ്റു ലക്ഷണങ്ങളിൽ നിന്നും വൈദ്യസഹായം ഇല്ലാതെ തന്നെ ഒരാഴ്ചയ്ക്കുള്ളിൽ സുഖം പ്രാപിക്കുവാൻ സാധിക്കുന്നു. എന്നാൽ കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ആരോഗ്യപ്രവർത്തകർ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവർ ഉൾപ്പെടുന്ന ഉയർന്ന അപകട സാധ്യതയുള്ള ഗ്രൂപ്പുകളിൽ ഇത് ഗുരുതരമായ രോഗത്തിനോ, മരണത്തിനോ കാരണമാകാം.&lt;/p&gt;

&lt;p&gt;പനിയും പകർച്ചവ്യാധികളും പകരുന്നതിന് മുമ്പ് പരിസരം ശുചിയായി സൂക്ഷിക്കുന്നതും, വെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതും രോഗങ്ങൾ വരുന്നതിനും ഗുരുതരമായ അവസ്ഥയിലേക്ക് പോകുന്നതിനുമുള്ള സാധ്യത ഒഴിവാക്കും. കൊതുകടിയേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തണം മഴക്കാലങ്ങളിൽ വീടിന് പുറത്ത് കിടന്നുറങ്ങാതിരിക്കുക. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക, സംരക്ഷണം ലഭിക്കുന്നതിന് ശരീരത്തിൽ പുരട്ടുന്ന ലേപനങ്ങൾ, ക്രീമുകൾ എന്നിവ ഉപയോഗിക്കുന്നത് ഒരു പരിധിവരെ നല്ലതാണ്. മഴക്കാലത്ത് കവിഞ്ഞൊഴുകുന്ന മലിനജലം കുടിവെള്ള സ്രോതസ്സുകളെ മലിനപ്പെടുത്തുന്നതോടെ വെള്ളത്തിലൂടെയുള്ള രോഗങ്ങൾക്കും സാഹചര്യമൊരുങ്ങുന്നു. ഇതോടൊപ്പം കേരളത്തിൽ പടരുന്ന പനി സംബന്ധമായ രോഗങ്ങളെയും രോഗലക്ഷണങ്ങളെയും മനസ്സിലാക്കി വയ്ക്കുന്നത് വളരെയധികം ഗുണം ചെയ്യും.&lt;/p&gt;

&lt;p&gt;ജലദോഷം : മഴക്കാലത്ത് വൈറസ് വഴി പകരുന്ന സാധാരണ പനിയാണിത്. കാറ്റേൽക്കുമ്പോഴും , &amp;nbsp;മഴ നനയുമ്പോഴും മിക്കവരിലും ഇതുണ്ടാകാറുണ്ട്. തൊണ്ടവേദന, മൂക്കടപ്പ്, തുമ്മൽ, മൂക്കൊലിപ്പ്, ഇവയാണ് രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പൂർണമായി മാറുന്നതാണ്. അതോടൊപ്പം തുടക്കത്തിൽ തന്നെ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുന്നത് അവരിലേക്ക്&amp;zwnj; രോഗം പകരുന്നത് തടയും.&lt;/p&gt;

&lt;p&gt;കോവിഡ് : പനി, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, ശ്വാസംമുട്ടൽ എന്നിവയാണ് ലക്ഷണങ്ങൾ. വിശ്രമവും, ഒപ്പം വീട്ടിലുള്ള പ്രായമുള്ളവർക്കും കുട്ടികളിലേക്കും പകരാതിരിക്കാൻ മുൻകരുതൽ എടുക്കുന്നത് ഏറ്റവും നല്ലതാണ്.&lt;/p&gt;

&lt;p&gt;വൈറൽ പനി : വായുവിലൂടെയാണ് വൈറൽ പനി പകരുന്നത്. തൊണ്ടവേദന, തുമ്മൽ, കടുത്ത തലവേദന, ശരിരവേദന, ക്ഷീണം എന്നിവയാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ. വൈറൽ പനി ബാധിച്ചാൽ ചികിത്സ തേടുകയും, വിശ്രമിക്കുകയും ചെയ്യേണ്ടിവരും. വൈറൽ പനി ആസ്തമ രോഗികളിൽ ബുദ്ധിമുട്ടുകൾ വർദ്ദിപ്പിക്കുകയും, ന്യൂമോണിയയിലേക്കു മാറാനുള്ള സാധ്യതയും കൂടുതലാണ്.&lt;/p&gt;

&lt;p&gt;ടൈഫോയിഡ് : ഭക്ഷണത്തിലൂടെയും മലിനജലം കലർന്ന കുടിവെള്ളത്തിലൂടെയും പകരുന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ്. തുടക്കത്തിൽ ലക്ഷണങ്ങൾ കുറവാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ അപകടം. ആ ദിവസങ്ങളിൽ പനി തുടങ്ങി രണ്ടാഴ്ച കഴിയുമ്പോൾ ക്ഷീണം വർദ്ധിക്കുന്നു. കുടലിൽ വ്രണങ്ങൾ ഉണ്ടാകുന്നതു മൂലം വയറുവേദന, മലം കറുത്ത നിലയിൽ പോവുക, വിശപ്പില്ലായ്മ കടുത്ത ക്ഷീണം എന്ന ലക്ഷണങ്ങളിലേക്ക് എത്തിച്ചേരുന്നു. രോഗം മാറിയാലും &amp;nbsp;വിസർജ്യത്തിലൂടെ രോഗം പകരുന്നതിനുള്ള സാധ്യത കുറച്ചു കാലം കൂടി നീണ്ടുനിൽക്കും. ശ്രദ്ധാപൂർവ്വമായ ആഹാരക്രമവും ടോയ്&amp;zwnj;ലെറ്റിൽ പോയതിനു ശേഷവും, ആഹാരത്തിന് മുൻപും നന്നായി കൈകഴുകുന്ന ശീലം രോഗം വരാതെ പ്രതിരോധിക്കാൻ ഒരു പരിധിവരെ സഹായിക്കും.&lt;/p&gt;

&lt;p&gt;എലിപ്പനി: വൈറൽ പനി പോലെ തോന്നിപ്പിക്കുന്നതും എന്നാൽ രോഗിയെ ഗുരുതരാവസ്ഥയിൽ എത്തിക്കുന്നതുമായ പനികളിൽ ഒന്നാണിത്. &amp;#39;ലെപ്റ്റോസ് സ്പൈറോസിസ്&amp;#39; എന്ന ബാക്ടീരിയ ആണ് എലിപ്പനിക്ക് കാരണം. മലിന ജലത്തിൽ ചവിട്ടുമ്പോൾ കാലിലെ ചെറിയ മുറിവുകൾ വഴി അണുക്കൾ &amp;nbsp;ശരീരത്തിൽ എത്തുന്നു. ശക്തമായ പനി, വിറയൽ, തളർച്ച, ശരീരവേദന, ചർദ്ദി, മനംപുരട്ടൽ, കണ്ണിനു ചുവപ്പു നിറം, ശരീരത്തിൽ മഞ്ഞനിറം, മൂത്രം കടുത്ത നിറത്തിൽപോകുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും അടിയന്തര ചികിത്സ തേടേണ്ടതാണ്.&lt;/p&gt;

&lt;p&gt;ഡെങ്കിപ്പനി: കൊതുക് വരുത്തുന്നതും ഏറ്റവും അധികം പേരിൽ ഉണ്ടാകുന്നതുമായ പനിയാണിത്. കഠിനമായ പനി, അസഹ്യമായ തലവേദന, അസ്ഥികളിലും സന്ധികളിലും വേദന, കണ്ണുകളുടെ പിന്നിൽ വേദന, വിശപ്പില്ലായ്മ, ചുവന്ന പാടുകൾ എന്നിവയാണ് രോഗലക്ഷണങ്ങൾ. മുൻപ് ഡെങ്കു ഉണ്ടായവരിൽ രോഗം ഗുരുതരമാകുന്നതിന് സാധ്യതയുണ്ട്. ഗർഭിണികളും, നവജാത ശിശുക്കളും പ്രത്യേകം ശ്രദ്ധിക്കണം. രോഗബാധയുണ്ടായാൽ നിർജലീകരണം തടയാൻ പരമാവധി ശ്രദ്ധിക്കണം. കൊതുക് പ്രജനനം തടയുക എന്നതാണ് രോഗം വരാതിരിക്കാനുള്ള മാർഗ്ഗം. ലക്ഷണങ്ങൾ മൂന്നു ദിവസത്തിനകം നീണ്ടുനിൽക്കുകയോ മൂക്കിലോ മോണയിലോ വിസർജ്യങ്ങളിലോ രക്തം കാണപ്പെട്ടാൽ ഉടനെ വൈദ്യ സഹായം തേടേണ്ടതാണ്.&lt;/p&gt;

&lt;p&gt;എച്ച് 1 എൻ 1: വായുവിലൂടെ പകരുന്ന വൈറസ് രോഗമാണിത്. ആദ്യകാലങ്ങളിൽ ലക്ഷണങ്ങൾ ഉണ്ടാവുകയില്ല തുടർന്ന് പനിക്കും തൊണ്ടവേദനയ്ക്കും ചർദ്ദിക്കും ഒപ്പം പേശികളിലും സന്ധികളിലും ശക്തമായ വേദനയുണ്ടാവും. വായുവിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അസുഖം പകരുകയും ചെയ്യും. നിലവിൽ മറ്റു രോഗങ്ങൾ ഉള്ളവർക്ക് എച്ച് 1 എൻ 1 പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്.&lt;/p&gt;

&lt;p&gt;ചിക്കുൻഗുനിയ : കൊതുക് പരത്തുന്ന മറ്റൊരു രോഗമാണ് ഇത് വൈറസാണ് രോഗാണു. ഡെങ്കു പനിയുടെ രോഗലക്ഷണങ്ങളോടൊപ്പം ശക്തമായ സന്ധിവേദനയും, ചലനം പ്രയാസമാകുന്ന വിധത്തിൽ കാൽമുട്ട്, കൈക്കുഴ, വിരലുകൾ, കഴുത്ത്, നടുവ് എന്നീ ഭാഗങ്ങളൊക്കെ വേദനയുണ്ടാകും. വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ടുണ്ടാവും നല്ലൊരുഭാഗം ആളുകളിലും സന്ധിവേദന മാറുന്നില്ല എന്നത് അനുബന്ധ പ്രശ്നമായി പറയുന്നത് കൊണ്ട് രോഗം വരാതിരിക്കാൻ വളരെയധികം സൂക്ഷിക്കേണ്ടതാണ്.&lt;/p&gt;

&lt;p&gt;പബ്ലിക് ഹെൽത്ത് മാനേജ്മെന്റിലും , മറ്റു അനുബന്ധ ആരോഗ്യ സൂചികകളിലും കേരളം ഒരു മാതൃകയാണെങ്കിലും മൺസൂൺ കാലത്തു പകർച്ചവ്യാധി ഉണ്ടാകുന്നതു ആവർത്തിച്ചുണ്ടാകുന്ന കാഴ്ചയാണ്.&lt;/p&gt;

&lt;p&gt;സാംക്രമിക രോഗങ്ങൾ തടയുന്നതിനായി വിവിധ ഏജൻസികൾ സർക്കാർതലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നുണ്ട്, അതോടൊപ്പം പൊതുജനകളുടെ ശ്രദ്ധയും, മുൻകരുതലും ഉണ്ടായാൽ മാത്രമേ ഈ ആവർത്തിച്ചുവരുന്ന അപകടം ഒഴിവാക്കാൻ സാധിക്കൂ.&lt;/p&gt;
]]></description>
        <pubDate>2023-07-01 04:22:12</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>പകർച്ചപ്പനി പ്രതിരോധം, കോൾ സെന്റര്‍ ആരംഭിച്ചു; സംശയ നിവാരണത്തിനു എപ്പോൾ വേണമെങ്കിലും സമീപിക്കാം </title>
        <link>https://nattuvartha.news/news/Health/all/fever-help-desk-kerala-doctors</link>
        <guid>https://nattuvartha.news/news/Health/all/fever-help-desk-kerala-doctors</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6496c215a3d04.jpg</url>
          <title>പകർച്ചപ്പനി പ്രതിരോധം, കോൾ സെന്റര്‍ ആരംഭിച്ചു; സംശയ നിവാരണത്തിനു എപ്പോൾ വേണമെങ്കിലും സമീപിക്കാം </title>
          <link>https://nattuvartha.news/news/Health/all/fever-help-desk-kerala-doctors</link>
        </image>
        <description><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാനത്ത് പകര്&amp;zwj;ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോള്&amp;zwj; സെന്റര്&amp;zwj; ആരംഭിച്ചു. നിലവിലെ ദിശ കോള്&amp;zwj; സെന്റര്&amp;zwj; ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളില്&amp;zwj; നിന്നുള്ള ഡോക്ടര്&amp;zwj;മാരുടേയും സേവനങ്ങള്&amp;zwj; ഉള്&amp;zwj;പ്പെടുത്തി പ്രത്യേക കോള്&amp;zwj; സെന്റര്&amp;zwj; പ്രവര്&amp;zwj;ത്തന സജ്ജമാക്കിയത്.&lt;/p&gt;

&lt;p&gt;ദിശയിലെ കൗണ്&amp;zwj;സിലര്&amp;zwj;മാര്&amp;zwj;, ഡോക്ടര്&amp;zwj;മാര്&amp;zwj;, ഇ സഞ്ജീവനി ഡോക്ടര്&amp;zwj;മാര്&amp;zwj; എന്നിവരെ കൂടാതെ എല്ലാ ജില്ലകളില്&amp;zwj; നിന്നും ജില്ലാ സര്&amp;zwj;വയലന്&amp;zwj;സ് ഓഫീസര്&amp;zwj;മാരുടെ നേതൃത്വത്തില്&amp;zwj; കൂടുതല്&amp;zwj; ഡോക്ടര്&amp;zwj;മാരുടെ സേവനവും ലഭ്യമാക്കുന്നതാണ്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതല്&amp;zwj; പേരുടെ സേവനം ലഭ്യമാക്കുന്നതാണ്. ആരോഗ്യ സംബന്ധമായ എന്ത് സംശയങ്ങള്&amp;zwj;ക്കും ദിശയില്&amp;zwj; വിളിക്കാവുന്നതാണ്.&lt;/p&gt;

&lt;p&gt;ആശുപത്രിയിലെ തിരക്കില്ലാതെ ഡോക്ടര്&amp;zwj;മാരോട് സംസാരിക്കാവുന്നതാണ്. ഈ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&amp;zwj;ജ് അഭ്യര്&amp;zwj;ത്ഥിച്ചു.&lt;/p&gt;

&lt;p&gt;മഴക്കാലത്തോടനുബന്ധിച്ച് ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്&amp;zwj;1, സിക്ക, ശ്വാസകോശ രോഗങ്ങള്&amp;zwj;, വയറിളക്ക രോഗങ്ങള്&amp;zwj; തുടങ്ങിയ പലതരം രോഗങ്ങള്&amp;zwj; ബാധിക്കാം. രോഗത്തിന്റെ ആരംഭത്തിലും ചികിത്സാ ഘട്ടത്തിലും അതുകഴിഞ്ഞും പലര്&amp;zwj;ക്കും പല സംശയങ്ങള്&amp;zwj; ഉണ്ടാകാം. ആശുപത്രി തിരക്ക് കാരണം പലപ്പോഴും അതെല്ലാം ഡോക്ടറോട് നേരിട്ട് ചോദിക്കാന്&amp;zwj; ചിലപ്പോള്&amp;zwj; കഴിഞ്ഞെന്ന് വരില്ല. അതിനെല്ലാമുള്ള പരിഹാരമായാണ് ദിശ കോള്&amp;zwj; സെന്റര്&amp;zwj; പ്രവര്&amp;zwj;ത്തിക്കുക.&lt;/p&gt;

&lt;p&gt;മുന്&amp;zwj;കരുതലുകള്&amp;zwj;, കഴിക്കുന്ന മരുന്നിനെപ്പറ്റിയുള്ള സംശയം, ഏതൊക്കെ ഭക്ഷണം കഴിക്കാം, പരിശോധനാ ഫലത്തെപ്പറ്റിയുള്ള സംശയം, മാനസിക പിന്തുണ, രോഗപ്പകര്&amp;zwj;ച്ച തടയുക തുടങ്ങിയവയെല്ലാം സംസാരിക്കാവുന്നതാണ്. അതുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്ടര്&amp;zwj;മാര്&amp;zwj;ക്ക് ഫോണ്&amp;zwj; കൈമാറുന്നതാണ്.&lt;/p&gt;

&lt;p&gt;വീട്ടിലുള്ള ആര്&amp;zwj;ക്കെങ്കിലും പെട്ടന്നൊരു അത്യാഹിതമോ രോഗ മൂര്&amp;zwj;ച്ഛയോ ഉണ്ടായാല്&amp;zwj; ദിശ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. ഉടനടി ചെയ്യേണ്ട പ്രഥമ ശുശ്രൂഷ ഡോക്ടര്&amp;zwj;മാര്&amp;zwj; പറഞ്ഞുതരും. ആവശ്യമായവര്&amp;zwj;ക്ക് അന്നേരം തന്നെ ഇ സഞ്ജീവനി മുഖേന ചികിത്സയും മരുന്നിന്റെ വിവരങ്ങളും ലഭ്യമാക്കും. 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്&amp;zwj; ദിശയുടെ സേവനങ്ങള്&amp;zwj; 24 മണിക്കൂറും ലഭ്യമാണ്.&lt;/p&gt;
]]></description>
        <pubDate>2023-06-24 03:14:50</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>പനിച്ച് വിറച്ച് കോഴിക്കോട്; പ്ര​ത്യേ​ക ക്ലി​നി​ക്കു​ക​ൾ ആ​രം​ഭിച്ചു </title>
        <link>https://nattuvartha.news/news/Health/all/fever-kozhikode-health-june</link>
        <guid>https://nattuvartha.news/news/Health/all/fever-kozhikode-health-june</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64900c4350fd7.jpg</url>
          <title>പനിച്ച് വിറച്ച് കോഴിക്കോട്; പ്ര​ത്യേ​ക ക്ലി​നി​ക്കു​ക​ൾ ആ​രം​ഭിച്ചു </title>
          <link>https://nattuvartha.news/news/Health/all/fever-kozhikode-health-june</link>
        </image>
        <description><![CDATA[&lt;p&gt;കോ​ഴി​ക്കോ​ട്: പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​ക പ​നി ക്ലി​നി​ക്കു​ക​ൾ തു​ട​ങ്ങി. വ​ട​ക​ര, കൊ​യി​ലാ​ണ്ടി, ബീ​ച്ച് ആ​ശു​പ​ത്രി, താ​മ​ര​ശ്ശേ​രി, കു​റ്റ്യാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ത്യേ​ക പ​നി ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ച്ച​ത്. 10നും 20​നും ഇ​ട​യി​ൽ പ​നി​ബാ​ധി​ത​രെ​ത്തി​യി​രു​ന്ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ പ​നി സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 100ന് ​മു​ക​ളി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​ത്യേ​ക ക്ലി​നി​ക്കു​ക​ൾ സ​ജ്ജീ​ക​രി​ച്ച​ത്.&lt;/p&gt;

&lt;p&gt;സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും സ​മാ​ന​രീ​തി​യി​ൽ പ​നി​ബാ​ധി​ത​ർ എ​ത്തു​ന്നു​ണ്ട്. പ​നി​യും ക​ടു​ത്ത ക്ഷീ​ണ​വു​മാ​യാ​ണ് പ​ല​രും ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന​ത്. ചു​മ​യും ശ്വാ​സം​മു​ട്ട​ലും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. സ്കൂ​ളു​ക​ൾ തു​റ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലും പ​നി പ​ട​ർ​ന്നു​പി​ടി​ക്കു​ന്നു​ണ്ട്.&lt;/p&gt;

&lt;p&gt;എ​ന്നാ​ൽ, സാ​ധാ​ര​ണ പ​നി​യാ​ണ് കൂ​ടു​ത​ലും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ക്കു​ന്ന​വ​രെ മ​രു​ന്നു​ന​ൽ​കി വീ​ട്ടി​ലേ​ക്ക് വി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കി​ട​ത്തി​ച്ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രെ മാ​ത്ര​മേ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി​വ​രു​ന്നു​ള്ളൂ.&lt;/p&gt;

&lt;p&gt;ജൂ​ൺ ഒ​ന്നു​മു​ത​ൽ ജി​ല്ല​യി​ൽ 13,000ത്തി​ല​ധി​കം പേ​ർ​ക്കാ​ണ് പ​നി ബാ​ധി​ച്ച​ത്. കൂ​രാ​ച്ചു​ണ്ട്, വ​യ​ല​ട, അ​രി​ക്കു​ളം, മ​ങ്ങാ​ട്, കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട ഡെ​ങ്കി കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 17 പേ​ർ​ക്കാ​ണ് ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ച​ത്.&lt;/p&gt;
]]></description>
        <pubDate>2023-06-19 01:05:28</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ആരോഗ്യപ്രശ്‌നങ്ങൾ; 14 ഫിക്‌സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾ കേന്ദ്രം നിരോധിച്ചു</title>
        <link>https://nattuvartha.news/news/Health/all/health-issues-government-banned-fourteen-medicines</link>
        <guid>https://nattuvartha.news/news/Health/all/health-issues-government-banned-fourteen-medicines</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6484aaae8c0da.jpg</url>
          <title>ആരോഗ്യപ്രശ്‌നങ്ങൾ; 14 ഫിക്‌സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾ കേന്ദ്രം നിരോധിച്ചു</title>
          <link>https://nattuvartha.news/news/Health/all/health-issues-government-banned-fourteen-medicines</link>
        </image>
        <description><![CDATA[&lt;p&gt;14 ഫിക്&amp;zwnj;സഡ് ഡോസ് കോമ്പിനേഷൻ (എഫ്&amp;zwnj;ഡിസി) മരുന്നുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചു. ഈ മരുന്നുകൾക്ക് ചികിത്സാ ന്യായീകരണമില്ലെന്നും അവ ആരോഗ്യത്തെ അപകടകരമായ രീതിയിൽ ബാധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. പാരസെറ്റാമോൾ ഉൾപ്പടെയുള്ള എഫ്&amp;zwnj;ഡിസി മരുന്നുകളാണ് വിലക്കിയിരിക്കുന്നത്. ഒരു നിശ്ചിത അനുപാതത്തിൽ രണ്ടോ അതിലധികമോ സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകൾ (എപിഐകൾ) ഉൾക്കൊള്ളുന്ന മരുന്നുകളാണ് എഫ്&amp;zwnj;ഡിസി മരുന്നുകൾ.&lt;/p&gt;

&lt;p&gt;ഒരു വിദഗ്&amp;zwnj;ധ സമിതിയുടെ സ്പർശക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച വിഞ്ജാപനം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചത്. സാധാരണ അണുബാധകൾ, ചുമ, പനി എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ ഉൾപ്പെടെയുള്ള മരുന്നുകളിൽ പലതും ആളുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നിമെസുലൈഡ് പാരസെറ്റമോൾ ഡിസ്പെർസിബിൾ ഗുളികകൾ, ക്ലോഫെനിറാമൈൻ മലേറ്റ് കോഡിൻ സിറപ്പ്, ഫോൽകോഡിൻ പ്രോമെത്താസൈൻ, അമോക്സിസില്ലിൻ ബ്രോംഹെക്സിൻ, ബ്രോംഹെക്സിൻ ഡെക്&amp;zwnj;ട്രോമെത്തോർഫാൻ അമോണിയം ക്ലോറൈഡ് മെന്തോൾ, പാരസെറ്റൈൻ ക്ലോറൈഡ് മെന്തോൾ, പാരസെറ്റൈൻ ക്ലോറൈഡ് ബ്രോമെൻ, പാരസെറ്റമിൻ ക്ലോറൈൻ പി. കൂടാതെ സാൽബുട്ടമോൾ ബ്രോംഹെക്സിൻ എന്നിവയാണ് നിരോധിച്ചിരിക്കുന്നത്.&lt;/p&gt;

&lt;p&gt;പൊതുതാൽപ്പര്യം കണക്കിലെടുത്ത്, 1940-ലെ ഡ്രഗ്&amp;zwnj;സ് ആൻഡ് കോസ്&amp;zwnj;മെറ്റിക്&amp;zwnj;സ് ആക്ടിന്റെ സെക്ഷൻ 26A പ്രകാരം ഈ എഫ്&amp;zwnj;ഡിസി മരുന്നുകളുടെ നിർമാണവും വിൽപനയും വിതരണവും നിരോധിക്കണമെന്നായിരുന്നു വിദഗ്&amp;zwnj;ധ സമിതിയുടെ ശുപാർശ. രോഗികളിൽ ഈ മരുന്നുകൾ ഉപയോഗിക്കുന്നതിന് ചികിത്സാ ന്യായീകരണങ്ങൾ ഒന്നുമില്ലെന്നും സമിതി മന്ത്രാലയത്തെ അറിയിച്ചു.&lt;/p&gt;

&lt;p&gt;സിഡിഎസ്&amp;zwnj;സിഒയുടെ (സെൻട്രൽ ഡ്രഗ്&amp;zwnj;സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ) പ്രവർത്തനത്തെക്കുറിച്ചുള്ള 59-ാമത് റിപ്പോർട്ടിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി, ചില സംസ്ഥാനങ്ങളിലെ ലൈസൻസിംഗ് അതോറിറ്റികൾ വൻതോതിൽ എഫ്&amp;zwnj;ഡിസികൾക്ക് നിർമാണ ലൈസൻസ് നൽകിയതായി നിരീക്ഷിച്ചിരുന്നു. സിഡിഎസ്&amp;zwnj;സിഒയിൽ നിന്ന് മുൻ&amp;zwnj;കൂർ അനുമതി നേടാതെയാണ് ഇത്തരത്തിൽ മരുന്നുകൾ നിർമിക്കുന്നതും വിതരണം ചെയ്യുന്നതെന്നുമായിരുന്നു കണ്ടെത്തൽ.&lt;/p&gt;

&lt;p&gt;ഫലപ്രാപ്തിയും സുരക്ഷയും കൃത്യമായി പരിശോധിക്കാതെ ഇത്തരത്തിൽ നിരവധി എഫ്&amp;zwnj;ഡിസികൾ വിപണിയിൽ ലഭ്യമാണ്. ഇത്തരം എഫ്ഡിസികളുടെ സുരക്ഷിതത്വവും ഫലപ്രാപ്തിയും തെളിയിക്കാൻ അതാത് സംസ്ഥാന/യുടി പ്രദേശങ്ങളിലെ ബന്ധപ്പെട്ട നിർമ്മാതാക്കളോട് ആവശ്യപ്പെടാൻ എല്ലാ സംസ്ഥാന/യുടി ഡ്രഗ് കൺട്രോളർമാരോടും സിഡിഎസ്&amp;zwnj;സിഒ നിർദേശിച്ചിരുന്നു. 18 മാസത്തിനുള്ളിൽ ഇത് സംബന്ധിച്ച് കൃത്യമായ തെളിവുകൾ നൽകിയില്ലെങ്കിൽ അത്തരം എഫ്ഡിസികൾ രാജ്യത്ത് നിർമ്മാണത്തിനും വിപണനത്തിനും നിരോധിക്കപ്പെട്ടതായി പരിഗണിക്കുമെന്നും സിഡിഎസ്&amp;zwnj;സിഒ നേരത്തെ അറിയിച്ചിരുന്നു.&lt;/p&gt;

&lt;p&gt;എഫ്&amp;zwnj;ഡിസി മരുന്നുകളുടെ ഇത്തരത്തിലുള്ള നിർമാണം സംബന്ധിച്ച് നിരവധി അപേക്ഷകളാണ് സിഡിഎസ്&amp;zwnj;സിഒയുടെ മുന്നിലുണ്ട്. വിഷയം പ്രൊഫ.സി. കൊക്കേറ്റിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശോധിക്കുകയും അതനുസരിച്ച്, സിഡിഎസ്&amp;zwnj;സിഒ അത്തരം എഫ്ഡിസികളുടെ അപേക്ഷകൾ പരിശോധിക്കുകയും ആരോഗ്യ മന്ത്രാലയത്തിന് വിവിധ റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്തു. തുടർന്നാണ് മന്ത്രാലയത്തിന്റെ നടപടി.&lt;/p&gt;

&lt;p&gt;&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-06-10 09:54:11</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>സവാള ഇനി കരയിക്കില്ല; അരിയുമ്പോൾ ഇവ പരീക്ഷിക്കൂ </title>
        <link>https://nattuvartha.news/news/Health/all/some-tricks-for-cutting-onion-in-home</link>
        <guid>https://nattuvartha.news/news/Health/all/some-tricks-for-cutting-onion-in-home</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6479ba9b6a3ba.jpg</url>
          <title>സവാള ഇനി കരയിക്കില്ല; അരിയുമ്പോൾ ഇവ പരീക്ഷിക്കൂ </title>
          <link>https://nattuvartha.news/news/Health/all/some-tricks-for-cutting-onion-in-home</link>
        </image>
        <description><![CDATA[&lt;p&gt;സവാള ഗിരി ഗിരി ഗിരി....പാട്ടുംപാടി കണ്ണീരൊഴുക്കിയാണ് സവാള അരിയുന്നത്. ചിക്കനോ ബീഫോ നല്ല ഗ്രേവിയായി തയാറാക്കണമെങ്കിൽ സവാളയും ഉള്ളിയുമൊക്കെ കൂടുതൽ ചേർക്കണം. എണ്ണയിൽ മസാലയൊടൊപ്പം സവാള വഴറ്റിയെടുക്കുന്നതാണ് കറികൾക്ക് സ്വാദ് നൽകുന്നത്. ചെറിയ ഉള്ളിയെങ്കില്&amp;zwj; പറയുകയും വേണ്ട. കരഞ്ഞുകൊണ്ട് സവാള അരിയാന്&amp;zwj; മടിയാണ് മിക്കവർക്കും. എന്നാൽ ഇനി കണ്ണീര് പൊഴിക്കാതെ സുഗമമായി സവാള അരിയാം. എങ്ങനെയെന്നല്ലേ, ഈ ട്രിക്കുകൾ പരീക്ഷിച്ചു നോക്കാം.&lt;/p&gt;

&lt;p&gt;സവാള വെള്ളത്തിലിടാം&lt;/p&gt;

&lt;p&gt;സവാള തൊലി കളഞ്ഞ് വൃത്തിയാക്കിയതിനു ശേഷം രണ്ടായി മുറിച്ച് 10 മിനിറ്റ് നേരം വെള്ളത്തിൽ ഇട്ടുവയ്ക്കാം. ഇത് സവാളയിൽ നിന്നും ഗ്യാസ് പുറത്തേക്ക് വരുന്നത് തടയുന്നു. എന്നിട്ട് കനം കുറച്ച് അരിയാം. കണ്ണുനീറുകയില്ല. കൂടുതൽ നേരം വയ്ക്കരുത് സവാള വെള്ളം വലിച്ചെടുക്കും അരിയുമ്പോൾ വെള്ളം നിറഞ്ഞ പോലെയിരിക്കും.&amp;nbsp;&lt;/p&gt;

&lt;p&gt;&amp;nbsp;&lt;br /&gt;
ഫ്രിജിൽ വയ്ക്കാം&lt;/p&gt;

&lt;p&gt;കഴുകി വൃത്തിയാക്കിക സവാള കണ്ടെയ്നറില്&amp;zwj; അടച്ച് 10 മിനിറ്റ് ഫ്രിജിൽ വയ്ക്കാം. പെട്ടെന്ന് സവാള അരിഞ്ഞെടുക്കണമെങ്കിൽ ഫ്രിജിലെ ഫ്രീസറിൽ 5 മിനിറ്റ് വച്ച് എടുക്കുകയുമാവാം. ഫ്രിജിലെ കൂളിങ് കൂട്ടി െഎസാകാതെ ശ്രദ്ധിക്കണം.&lt;/p&gt;

&lt;p&gt;ആപ്പിൾ സിഡർ വിനഗർ&amp;nbsp;&lt;/p&gt;

&lt;p&gt;ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചേർത്ത് അതിൽ കുറച്ച് ആപ്പിൾ സിഡർ വിനഗറും ഉപ്പും ചേർത്ത് മിക്സ് ചെയ്യാം. ഇതിലേക്ക് രണ്ടായി മുറിച്ചെടുത്ത സവാള ഇടാം. കുറഞ്ഞത് 5 മിനിറ്റ് ഇട്ട് വയ്ക്കണം.&amp;zwnj; അതുപോലെ, കട്ടിങ് ബോർഡിൽ ഈ വിനാഗിരി പുരട്ടുന്നതും നല്ലതാണ്. കണ്ണിൽ നിന്നും വെള്ളം വരാതിരിക്കാൻ ഇവ സഹായിക്കും.&lt;/p&gt;
]]></description>
        <pubDate>2023-06-02 02:47:14</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>മഴക്കാലം; പ്രത്യേക പനി ക്ലിനിക്കുകൾ തുടങ്ങുമെന്ന് മന്ത്രി വീണ ജോർജ് </title>
        <link>https://nattuvartha.news/news/Health/all/rain-fever-clinic-government-hospital-health-minister-veenageorge</link>
        <guid>https://nattuvartha.news/news/Health/all/rain-fever-clinic-government-hospital-health-minister-veenageorge</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64783974d2c02.jpg</url>
          <title>മഴക്കാലം; പ്രത്യേക പനി ക്ലിനിക്കുകൾ തുടങ്ങുമെന്ന് മന്ത്രി വീണ ജോർജ് </title>
          <link>https://nattuvartha.news/news/Health/all/rain-fever-clinic-government-hospital-health-minister-veenageorge</link>
        </image>
        <description><![CDATA[&lt;p&gt;തിരുവനന്തപുരം: മഴക്കാലം കണക്കിലെടുത്ത് സംസ്ഥാനത്തെ ആശുപത്രികളില്&amp;zwj; നാളെ മുതല്&amp;zwj; പ്രത്യേക പനി ക്ലിനിക്കുകള്&amp;zwj; തുടങ്ങുമെന്ന് മന്ത്രി വീണാ ജോര്&amp;zwj;ജ്.താലൂക്ക് ആശുപത്രികള്&amp;zwj; മുതലായിരിക്കും പനി ക്ലിനിക്കുകള്&amp;zwj; ആരംഭിക്കുക.&amp;nbsp;&lt;/p&gt;

&lt;p&gt;പനി വാര്&amp;zwj;ഡുകളും ആരംഭിക്കും. എല്ലാ ജില്ലാ മെഡിക്കല്&amp;zwj; ഓഫീസര്&amp;zwj;മാരും ഇന്നും നാളെയും മരുന്നുകളുടെ സ്റ്റോക്ക് പരിശോധിച്ച്&amp;zwnj; ഉറപ്പ് വരുത്തണം. പനി ബാധിച്ചാല്&amp;zwj; സ്വയം ചികിത്സ പാടില്ല.&lt;/p&gt;

&lt;p&gt;ഏത് പനിയും പകര്&amp;zwj;ച്ചപ്പനിയാകാന്&amp;zwj; സാധ്യതയുള്ളതിനാല്&amp;zwj; ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്&amp;zwj;ത്ഥിച്ചു.വേനല്&amp;zwj;മഴയെ തുടര്&amp;zwj;ന്ന് എല്ലാ ജില്ലകളിലും നേരിയ തോതില്&amp;zwj; ഡെങ്കിപ്പനി വര്&amp;zwj;ധിച്ചതിനാല്&amp;zwj; കൂടുതല്&amp;zwj; ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.&lt;/p&gt;

&lt;p&gt;മറ്റ് കൊതുക് ജന്യ രോഗങ്ങളും ചെറുതായി വര്&amp;zwj;ധിക്കുന്നുണ്ട്. ഡെങ്കിപ്പനി,എലിപ്പനി,സിക്ക, ചിക്കന്&amp;zwj;ഗുനിയ, കോളറ, ഷിഗല്ല, എച്ച്&amp;zwnj;. 1 എന്&amp;zwj;. 1 എന്നിവയ്ക്കെതിരെ ശ്രദ്ധ വേണം.&lt;/p&gt;

&lt;p&gt;നിലവിലെ ചികിത്സാ പ്രോട്ടോകോള്&amp;zwj; പാലിക്കാനും പ്രതിരോധ നടപടികള്&amp;zwj; സ്വീകരിക്കാനും മന്ത്രി നിര്&amp;zwj;ദേശം നല്&amp;zwj;കി.പ്രളയാനുബന്ധ പ്രശ്നങ്ങള്&amp;zwj; പ്രതിരോധിക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്&amp;zwj;ക്ക് പരിശീലനം നല്&amp;zwj;കിയിട്ടുണ്ട്.&lt;/p&gt;

&lt;p&gt;അവശ്യ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും വേണ്ടത്ര ശേഖരിച്ച്&amp;zwnj; വയ്ക്കാനും മന്ത്രി നിര്&amp;zwj;ദേശം നല്&amp;zwj;കി. എലിപ്പനി കേസുകള്&amp;zwj; റിപ്പോര്&amp;zwj;ട്ട് ചെയ്യുന്നതിനാല്&amp;zwj; മണ്ണില്&amp;zwj; ജോലി ചെയ്യുന്നവരും കളിക്കുന്നവരും വെള്ളത്തിലിറങ്ങുന്നവരും നിര്&amp;zwj;ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്&amp;zwj; കഴിക്കണം.&lt;br /&gt;
മഴക്കാല പൂര്&amp;zwj;വ ശുചീകരണ പ്രവര്&amp;zwj;ത്തനങ്ങള്&amp;zwj; ശക്തമാക്കണം. തദ്ദേശ സ്ഥാപനങ്ങളുടേയും റവന്യൂ വകുപ്പിന്റേയും പങ്കാളിത്തം ഉറപ്പാക്കും. വീടും, സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം.&lt;/p&gt;

&lt;p&gt;വെള്ളം കെട്ടിനില്&amp;zwj;ക്കുന്ന സാഹചര്യം ഉണ്ടാകരുത്. വീട്ടില്&amp;zwj; അകത്തും പുറത്തും വെള്ളം കെട്ടി നിര്&amp;zwj;ത്തരുത്. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്&amp;zwj;കണം. നിപ വൈറസ് പ്രതിരോധം ജില്ലകള്&amp;zwj; ഉറപ്പാക്കാനും മന്ത്രി നിര്&amp;zwj;ദേശം നല്&amp;zwj;കി.&lt;/p&gt;
]]></description>
        <pubDate>2023-05-31 23:23:54</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ഒരു ദിവസം എത്ര സ്റ്റെപ് നടക്കണം? അറിയാം വിശദമായി....</title>
        <link>https://nattuvartha.news/news/Health/all/walking-oneday-health</link>
        <guid>https://nattuvartha.news/news/Health/all/walking-oneday-health</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_646db9dfe7d6a.jpg</url>
          <title>ഒരു ദിവസം എത്ര സ്റ്റെപ് നടക്കണം? അറിയാം വിശദമായി....</title>
          <link>https://nattuvartha.news/news/Health/all/walking-oneday-health</link>
        </image>
        <description><![CDATA[&lt;p&gt;ഭാരം കുറയ്ക്കാന്&amp;zwj; ഏറ്റവും എളുപ്പമുള്ളതും ഫലപ്രദമായതുമായ വഴിയാണ് നടക്കുകയെന്നത്. ഹൃദയാരോഗ്യത്തിനും മാനസികാരോഗ്യത്തിനുമെല്ലാം നടപ്പിനോളം നല്ല വ്യായാമമില്ല. കൊളസ്&amp;zwnj;ട്രോള്&amp;zwj; കുറയ്ക്കാനും രക്തസമ്മര്&amp;zwj;ദം നിയന്ത്രണത്തില്&amp;zwj; നിര്&amp;zwj;ത്താനും പേശികളുടെയും സന്ധികളുടെയും എല്ലുകളുടെയുമെല്ലാം കരുത്ത് വര്&amp;zwj;ധിപ്പിക്കാനുമെല്ലാം നടക്കുന്നത് സഹായിക്കും.&amp;nbsp;&lt;/p&gt;

&lt;p&gt;എന്നാല്&amp;zwj; ആരോഗ്യകരമായ ജീവിതത്തിന് ഒരു ദിവസം എത്ര ദൂരം നടക്കണമെന്ന കാര്യത്തില്&amp;zwj; വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. ആർക്കും വ്യക്തമായി അറിയില്ല എന്ന് തന്നെ പറയാം . &amp;nbsp;ദിവസം 10,000 സ്റ്റെപ്പുകള്&amp;zwj; നടക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നും മറവിരോഗത്തിനും അര്&amp;zwj;ബുദത്തിനുമുള്ള സാധ്യത കുറയ്ക്കുമെന്നും ചില പഠനങ്ങള്&amp;zwj; പറയുന്നു. 3800 സ്റ്റെപ്പെങ്കിലും ദിവസവും നടക്കുന്നത് ധാരണശേഷിക്കുറവിനുള്ള സാധ്യത 25 ശതമാനം കുറയ്ക്കുമെന്ന് മറ്റൊരു പഠനവും വെളിപ്പെടുത്തുന്നു. &amp;nbsp;ദിവസം കുറഞ്ഞത് 7000 സ്റ്റെപ്പുകള്&amp;zwj; നടക്കുന്നവരില്&amp;zwj; അകാലമരണത്തിനുള്ള സാധ്യത നടക്കാത്തവരെ അപേക്ഷിച്ച് കുറവാണെന്ന് ഒരു ഗവേഷണപഠനവും വിലയിരുത്തുന്നു.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-05-24 00:16:57</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>അമിതമായി വെള്ളം കുടിക്കുന്നതും ശരീരത്തിന് ദോഷം</title>
        <link>https://nattuvartha.news/news/Health/all/water-drinking-human-body-lifestyle</link>
        <guid>https://nattuvartha.news/news/Health/all/water-drinking-human-body-lifestyle</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6468583354a48.jpg</url>
          <title>അമിതമായി വെള്ളം കുടിക്കുന്നതും ശരീരത്തിന് ദോഷം</title>
          <link>https://nattuvartha.news/news/Health/all/water-drinking-human-body-lifestyle</link>
        </image>
        <description><![CDATA[&lt;p&gt;ശരീരത്തിലെ ജലാംശം നിലനിര്&amp;zwj;ത്തേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്. മാലിന്യങ്ങള്&amp;zwj; ശരീരത്തില്&amp;zwj; നിന്ന് മൂത്രത്തിലൂടെ പുറന്തള്ളുന്നതിലും വിവിധ അവയവങ്ങളുടെ കൃത്യമായ പ്രവര്&amp;zwj;ത്തനത്തിലും ശരീര താപനില നിയന്ത്രിക്കുന്നതിലുമൊക്കെ വെള്ളത്തിന്റെ പങ്ക് നിര്&amp;zwj;ണായകമാണ്. എന്നാല്&amp;zwj; അധികമായാല്&amp;zwj; അമൃതും വിഷം എന്ന് പറയും പോലെ കൂടുതലായാൽ &amp;nbsp;വെള്ളവും ശരീരത്തിന് അപകടമാണെന്ന് ആരോഗ്യ വിദഗ്ധര്&amp;zwj; പറയുന്നു.&amp;nbsp;&lt;/p&gt;

&lt;p&gt;അമിതമായ ജലാംശം രക്തത്തിലെ സോഡിയത്തിന്റെ തോത് കുറയ്ക്കുന്നത് ഹൈപോനാട്രീമിയക്ക് കാരണമാകുന്നു. ഇത് തലവേദന, ഛര്&amp;zwj;ദ്ദി, ഓക്കാനം, ചുഴലി രോഗം എന്നു വേണ്ട ഒരാളെ കോമയിലേക്കും മരണത്തിലേക്കും വരെ എത്തിക്കാമെന്ന് ആകാശ് ഹെല്&amp;zwj;ത്ത്&amp;zwnj;കെയര്&amp;zwj; ഡയറക്ടറും സീനിയര്&amp;zwj; കണ്&amp;zwj;സൽറ്റന്റുമായ ഡോ. ഉമേഷ് ഗുപ്ത &amp;nbsp;അഭിമുഖത്തില്&amp;zwj; പറയുന്നു.&amp;nbsp;&lt;/p&gt;

&lt;p&gt;വൃക്കകള്&amp;zwj;ക്ക് മൂത്രത്തിലൂടെ പുറന്തള്ളാവുന്ന വെള്ളത്തിന് ഒരു പരിധിയുണ്ട്. ഇതിനും മുകളില്&amp;zwj; ജലം ശരീരത്തിൽ എത്തിയാൽ പ്രശ്നമാണ് . ഒരു മണിക്കൂറില്&amp;zwj; വൃക്കകള്&amp;zwj;ക്ക് അരിച്ചു കളയാവുന്നത് 0.8 മുതല്&amp;zwj; ഒരു ലീറ്റര്&amp;zwj; വരെ വെള്ളമാണെന്ന് കണക്കാക്കുന്നു. ഇതിന് മുകളിലുള്ള അളവില്&amp;zwj; വെള്ളം കുടിച്ചാല്&amp;zwj; വൃക്കകള്&amp;zwj;ക്ക് അവയെ നീക്കം ചെയ്യാന്&amp;zwj; കഴിയാതെ വരുന്നു. കുറഞ്ഞ സമയത്തിനുള്ളില്&amp;zwj; മൂന്നോ നാലോ ലീറ്റര്&amp;zwj; വെള്ളം കുടിക്കുന്നവരില്&amp;zwj; ഹൈപോനാട്രീമിയ ലക്ഷണങ്ങള്&amp;zwj; കണ്ട് തുടങ്ങും. ഭക്ഷണത്തിലൂടെയും സ്&amp;zwnj;പോര്&amp;zwj;ട്&amp;zwnj;സ് ഹൈഡ്രേഷന്&amp;zwj; പാനീയങ്ങളിലൂടെയും സോഡിയം പോലുള്ള അവശ്യ ഇലക്ട്രോളൈറ്റുകള്&amp;zwj; ഉള്ളിലെത്തിക്കാതെ വെറുതേ വെള്ളം മാത്രം തുടര്&amp;zwj;ച്ചയായി കുടിച്ചു കൊണ്ടിരിക്കുന്നതും ഹൈപോനാട്രീമിയക്ക് കാരണമാകാം.&amp;nbsp;&lt;/p&gt;

&lt;p&gt;ഒരാളുടെ ശരീരഭാരം, കാലാവസ്ഥ, ശാരീരിക അധ്വാനത്തിന്റെ തോത്, മുലയൂട്ടല്&amp;zwj; പോലുള്ള പല ഘടകങ്ങളും ശരീരത്തിന് ആവശ്യമായ വെള്ളത്തിന്റെ ശരിയായ അളവ് നിശ്ചയിക്കുന്നു. പുരുഷന്മാര്&amp;zwj; പ്രതിദിനം 3.7 ലീറ്ററും സ്ത്രീകള്&amp;zwj; പ്രതിദിനം 2.7 ലീറ്ററും വെള്ളം കുടിക്കണമെന്ന് യുഎസ് നാഷണല്&amp;zwj; അക്കാദമീസ് ഓഫ് സയന്&amp;zwj;സസ്, എന്&amp;zwj;ജിനീയറിങ് ആന്&amp;zwj;ഡ് മെഡിസിന്&amp;zwj; നിര്&amp;zwj;ദ്ദേശിക്കുന്നു. മറ്റ് ഭക്ഷണ, പാനീയങ്ങളില്&amp;zwj; നിന്നും ശരീരത്തിന് ജലം ലഭിക്കുന്നുണ്ടെന്നതും പരിഗണിക്കേണ്ടതാണ്. മുലയൂട്ടുന്നവര്&amp;zwj; സാധാരണയിലും കൂടുതല്&amp;zwj; വെള്ളം കുടിക്കേണ്ടതാണെന്നും ആരോഗ്യവിദഗ്ധര്&amp;zwj; പറയുന്നു.&lt;br /&gt;
.&lt;/p&gt;
]]></description>
        <pubDate>2023-05-19 22:18:51</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; കോഴിക്കോട് ഉൾപ്പടെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്</title>
        <link>https://nattuvartha.news/news/Health/all/kozhikkode-and-eight-districts-high-temperature-alert</link>
        <guid>https://nattuvartha.news/news/Health/all/kozhikkode-and-eight-districts-high-temperature-alert</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6465e8b4b14e7.jpg</url>
          <title>സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; കോഴിക്കോട് ഉൾപ്പടെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്</title>
          <link>https://nattuvartha.news/news/Health/all/kozhikkode-and-eight-districts-high-temperature-alert</link>
        </image>
        <description><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. കണ്ണൂർ, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ &amp;nbsp;ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസ് വരെയാകാം. അന്തരീക്ഷ ആർദ്രതയും ഉയർന്നതായതിനാൽ അനുഭവപ്പെടുന്ന ചൂട് കൂടതലായിരിക്കും. അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം നിക്കോബർ ദ്വീപ് സമൂഹം, തെക്കൻ ആന്തമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ എത്തിച്ചേരും.ജൂൺ നാലിന് കാലവർഷം കേരളത്തിലെത്തുമെന്നാണ് വിലയിരുത്തൽ.&lt;/p&gt;

&lt;p&gt;സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ.&lt;/p&gt;

&lt;p&gt;* പൊതുജനങ്ങള്&amp;zwj; പകൽ 11 am മുതല്&amp;zwj; 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.&lt;/p&gt;

&lt;p&gt;* ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്&amp;zwj;ജലീകരണം തടയാന്&amp;zwj; കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്&amp;zwj; കയ്യില്&amp;zwj; കരുതുക.&lt;/p&gt;

&lt;p&gt;* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.&lt;br /&gt;
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്&amp;zwj; പകല്&amp;zwj; സമയത്ത് ഒഴിവാക്കുക.&lt;/p&gt;

&lt;p&gt;* അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്&amp;zwj; ധരിക്കുക.&lt;/p&gt;

&lt;p&gt;* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.&lt;/p&gt;

&lt;p&gt;* വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.&lt;/p&gt;

&lt;p&gt;* വേനൽക്കാലത്ത് മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.&lt;/p&gt;

&lt;p&gt;* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും , ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.&lt;/p&gt;

&lt;p&gt;* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്&amp;zwj; അധിക&amp;zwj;ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്&amp;zwj;ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്&amp;zwj; 11 am മുതല്&amp;zwj; 3 pm വരെ കുട്ടികള്&amp;zwj;ക്ക് നേരിട്ട് ചൂട് ഏല്&amp;zwj;ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.&lt;/p&gt;

&lt;p&gt;* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്&amp;zwnj; അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.&lt;/p&gt;

&lt;p&gt;* പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.&lt;/p&gt;

&lt;p&gt;* ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.&lt;/p&gt;

&lt;p&gt;*മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്&amp;zwnj;കാർക്ക് സു:മനസ്കർ കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.&lt;/p&gt;

&lt;p&gt;* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.&lt;/p&gt;

&lt;p&gt;*നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.&lt;/p&gt;

&lt;p&gt;* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.&lt;/p&gt;

&lt;p&gt;* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.&lt;/p&gt;

&lt;p&gt;* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.&lt;/p&gt;

&lt;p&gt;* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.&lt;/p&gt;
]]></description>
        <pubDate>2023-05-18 01:59:15</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>30 മിനിറ്റില്‍ കൂടുതല്‍ ഉച്ചക്ക് ഉറങ്ങാറുണ്ടോ? രോഗ സാധ്യത</title>
        <link>https://nattuvartha.news/news/Health/all/health-afternoon-sleep-risk</link>
        <guid>https://nattuvartha.news/news/Health/all/health-afternoon-sleep-risk</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_645343ee972f5.jpg</url>
          <title>30 മിനിറ്റില്‍ കൂടുതല്‍ ഉച്ചക്ക് ഉറങ്ങാറുണ്ടോ? രോഗ സാധ്യത</title>
          <link>https://nattuvartha.news/news/Health/all/health-afternoon-sleep-risk</link>
        </image>
        <description><![CDATA[&lt;p&gt;ഉച്ചയൂണ് കഴിഞ്ഞ് ചെറിയൊരു മയക്കം നമുക്കെല്ലാം ഒരു ശീലമാണ്. സ്&amp;zwnj;പെയിന്&amp;zwj; പോലുള്ള ചില രാജ്യങ്ങളില്&amp;zwj; സിയസ്റ്റ എന്ന പേരിലുള്ള ഈ ഉച്ചമയക്കം അവരുടെ സംസ്&amp;zwnj;കാരത്തിന്റെ തന്നെ ഭാഗമാണ്. ആധുനിക തൊഴിലിടങ്ങളില്&amp;zwj; ചിലതെല്ലാം പവര്&amp;zwj; നാപ്പ് എന്ന ഓമനപ്പേരില്&amp;zwj; ഈ ഉച്ചമയക്കത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനായി സ്ലീപിങ് പോഡുകള്&amp;zwj; സജ്ജീകരിച്ചിട്ടുള്ള കമ്പനികളും നിരവധി. എന്നാല്&amp;zwj; ഈ ഉച്ചമയക്കം അമിതവണ്ണം, ചയാപചയ രോഗങ്ങള്&amp;zwj; പോലുള്ള പലവിധ പ്രശ്&amp;zwnj;നങ്ങളിലേക്ക് നയിക്കാമെന്ന് പുതിയ പഠനങ്ങള്&amp;zwj; ചൂണ്ടിക്കാട്ടുന്നു.&amp;nbsp;&lt;/p&gt;

&lt;p&gt;30 മിനിറ്റിലധികം നീണ്ടു നില്&amp;zwj;ക്കുന്ന ഉച്ചമയക്കം ഉയര്&amp;zwj;ന്ന ബോഡി മാസ് ഇന്&amp;zwj;ഡെക്&amp;zwnj;സ്, ഉയര്&amp;zwj;ന്ന പഞ്ചസാരയുടെ തോത്, ഉയര്&amp;zwj;ന്ന രക്തസമ്മര്&amp;zwj;ദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷണ റിപ്പോര്&amp;zwj;ട്ട് പറയുന്നു. &amp;nbsp;വിവിധ രാജ്യങ്ങളിലെ ഗവേഷകര്&amp;zwj; ചേര്&amp;zwj;ന്ന് നടത്തിയ പഠനത്തിന്റെ ഫലം ഒബീസിറ്റി ജേണലിലാണ് പ്രസിദ്ധീകരിച്ചത്.&amp;nbsp;&lt;/p&gt;

&lt;p&gt;ശരാശരി 41 വയസ്സ് പ്രായമുള്ള 3275 പേരിലാണ് പഠനം നടത്തിയത്. 30 മിനിറ്റിലധികം നേരം ഉച്ചമയക്കത്തിലേര്&amp;zwj;പ്പെടുന്നവരില്&amp;zwj; ഉയര്&amp;zwj;ന്ന ബോഡി മാസ് ഇന്&amp;zwj;ഡെക്&amp;zwnj;സിനുള്ള സാധ്യത 2.1 ശതമാനം അധികമായിരുന്നതായി ഗവേഷകര്&amp;zwj; നിരീക്ഷിച്ചു. ഇവര്&amp;zwj;ക്ക് ചയാപചയ പ്രശ്&amp;zwnj;നങ്ങള്&amp;zwj;ക്കുള്ള സാധ്യത 8.1 ശതമാനം മറ്റുള്ളവരെ അപേക്ഷിച്ച് &amp;nbsp;അധികമാണ്. ആഴ്ചയിലൊന്നെങ്കിലും ദീര്&amp;zwj;ഘമായ ഉച്ചമയക്കത്തില്&amp;zwj; ഏര്&amp;zwj;പ്പെടുന്നവര്&amp;zwj; വളരെ വൈകിയാണ് പലപ്പോഴും കഴിക്കുകയും ഉറങ്ങുകയും ചെയ്യാറുള്ളതെന്നും ഗവേഷകര്&amp;zwj; പറയുന്നു.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-05-03 22:36:36</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>താപനില ഉയരാൻ സാധ്യത; പാലക്കാട്, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്</title>
        <link>https://nattuvartha.news/news/Health/all/temperature-hike-yellow-alert-in-palakkad-alappuzha-kottayam-kozhikkode</link>
        <guid>https://nattuvartha.news/news/Health/all/temperature-hike-yellow-alert-in-palakkad-alappuzha-kottayam-kozhikkode</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6443b329c096a.jpg</url>
          <title>താപനില ഉയരാൻ സാധ്യത; പാലക്കാട്, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്</title>
          <link>https://nattuvartha.news/news/Health/all/temperature-hike-yellow-alert-in-palakkad-alappuzha-kottayam-kozhikkode</link>
        </image>
        <description><![CDATA[&lt;p&gt;തിരുവനന്തപുരം: ശനിയാഴ്ചയും ഞായറാഴ്ചയും പാലക്കാട് ജില്ലയില്&amp;zwj; 38 ഡിഗ്രി സെല്&amp;zwj;ഷ്യസ്&amp;zwnj; വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്&amp;zwj; 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാന്&amp;zwj; സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണനിലയെക്കാള്&amp;zwj; രണ്ടുമുതല്&amp;zwj; നാല് ഡിഗ്രിവരെ അധികമാണിത്. ഉയര്&amp;zwj;ന്ന താപനിലയും ഈര്&amp;zwj;പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്&amp;zwj; ഒഴികെ ഈ ജില്ലകളില്&amp;zwj; ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പാലക്കാട്, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്&amp;zwj; മഞ്ഞ അലര്&amp;zwj;ട്ട് പ്രഖ്യാപിച്ചു.&lt;/p&gt;

&lt;p&gt;താപനില ഉയരുന്നതിനാല്&amp;zwj; പകല്&amp;zwj; 11 മുതല്&amp;zwj; മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്&amp;zwj;ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. പ്രായമായവര്&amp;zwj;, ഗര്&amp;zwj;ഭിണികള്&amp;zwj;, കുട്ടികള്&amp;zwj;, ഭിന്നശേഷിക്കാര്&amp;zwj;, മറ്റ് രോഗങ്ങളാല്&amp;zwj; അവശത അനുഭവിക്കുന്നവര്&amp;zwj; തുടങ്ങിയവർ ഈ സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്&amp;zwj;ക്കാതെ ശ്രദ്ധിക്കണം. നിര്&amp;zwj;മ്മാണ തൊഴിലാളികള്&amp;zwj;, കര്&amp;zwj;ഷക തൊഴിലാളികള്&amp;zwj;, വഴിയോര കച്ചവടക്കാര്&amp;zwj;, കാഠിന്യമുള്ള ജോലികളില്&amp;zwj; ഏര്&amp;zwj;പ്പെടുന്നവര്&amp;zwj; തുടങ്ങിയവർ ജോലിസമയം ക്രമീകരിക്കണമെന്നും കുട്ടികളെയോ വളര്&amp;zwj;ത്തുമൃഗങ്ങളെയോ പാര്&amp;zwj;ക്ക് ചെയ്ത വാഹനങ്ങളില്&amp;zwj; ഇരുത്തി പോകരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്&amp;zwj;ദേശത്തില്&amp;zwj; പറയുന്നു.&lt;/p&gt;

&lt;p&gt;നിര്&amp;zwj;ജലീകരണം തടയാന്&amp;zwj; വെള്ളം കുടിക്കണം. നിര്&amp;zwj;ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്&amp;zwj;ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്&amp;zwj; തുടങ്ങിയ പാനീയങ്ങള്&amp;zwj; പകല്&amp;zwj; സമയത്ത് ഒഴിവാക്കണം. കാട്ടുതീ വ്യാപിക്കാന്&amp;zwj; സാധ്യതയുള്ളതിനാല്&amp;zwj; വനമേഖലയോട് ചേര്&amp;zwj;ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം.&lt;/p&gt;

&lt;p&gt;വിദ്യാഭ്യാസ സ്ഥാപനങ്ങളില്&amp;zwj; വിദ്യാര്&amp;zwj;ത്ഥികള്&amp;zwj;ക്ക് കുടിവെള്ളം ഉറപ്പാക്കണം. അംഗനവാടി കുട്ടികള്&amp;zwj;ക്ക് ചൂട് ഏല്&amp;zwj;ക്കാത്ത തരത്തിലുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും നടപ്പാക്കണം. ഇരുചക്ര വാഹനങ്ങളില്&amp;zwj; ഓണ്&amp;zwj;ലൈന്&amp;zwj; ഭക്ഷണ വിതരണം നടത്തുന്നവര്&amp;zwj; ചൂട് ഏല്&amp;zwj;ക്കാത്ത തരത്തില്&amp;zwj; വസ്ത്രധാരണം നടത്തേണ്ടതും ആവശ്യമെങ്കില്&amp;zwj; യാത്രക്കിടയില്&amp;zwj; വിശ്രമിക്കാനുള്ള അനുവാദം അതത് സ്ഥാപനങ്ങള്&amp;zwj; നല്&amp;zwj;കണം. ഉച്ചവെയിലില്&amp;zwj; കന്നുകാലികളെ മേയാന്&amp;zwj; വിടുന്നതും മറ്റു വളര്&amp;zwj;ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്&amp;zwj;ക്കും പക്ഷികള്&amp;zwj;ക്കും ജല ലഭ്യത ഉറപ്പാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.&lt;/p&gt;
]]></description>
        <pubDate>2023-04-22 03:08:12</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ഈ ആറ് ശീലങ്ങള്‍ മാറ്റിക്കോളൂ; ഇവ നിങ്ങളെ രോഗിയാക്കും; വലിയ രോഗി</title>
        <link>https://nattuvartha.news/news/Health/all/these-six-habits-make-you-a-patient</link>
        <guid>https://nattuvartha.news/news/Health/all/these-six-habits-make-you-a-patient</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_644258013851b.jpg</url>
          <title>ഈ ആറ് ശീലങ്ങള്‍ മാറ്റിക്കോളൂ; ഇവ നിങ്ങളെ രോഗിയാക്കും; വലിയ രോഗി</title>
          <link>https://nattuvartha.news/news/Health/all/these-six-habits-make-you-a-patient</link>
        </image>
        <description><![CDATA[&lt;p&gt;നമ്മുടെ ശരീരത്തിന്&amp;zwj;റെ ആരോഗ്യത്തെ നിര്&amp;zwj;ണയിക്കുന്ന പ്രധാന ഘടകം ജീവിതശൈലിയാണ്. നാം എന്ത് കഴിക്കുന്നു, എന്തൊക്കെ ചെയ്യുന്നു, നമ്മുടെ ചിലതരം ശീലങ്ങള്&amp;zwj; എന്നിവയെല്ലാം ആരോഗ്യത്തെ നേരിട്ടും അല്ലാതെയും ബാധിക്കാം. ഇനി പറയുന്ന ചില ശീലങ്ങള്&amp;zwj; പലതരം രോഗങ്ങള്&amp;zwj; ക്ഷണിച്ചു വരുത്തി നമ്മുടെ ആരോഗ്യത്തെ ഇല്ലായ്മ ചെയ്യുന്നതാണ്.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;&lt;em&gt;1. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കല്&amp;zwj;&lt;/em&gt;&lt;/strong&gt;&lt;/p&gt;

&lt;p&gt;&amp;nbsp;ശരീരത്തിന്&amp;zwj;റെ ജലാംശം നിലനിര്&amp;zwj;ത്തേണ്ടത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ നിയന്ത്രിക്കാന്&amp;zwj; അത്യാവശ്യമാണ്. ഇത് നടക്കാതെ വരുന്നത് പലതരം രോഗങ്ങള്&amp;zwj;ക്ക് കാരണമാകും. നല്ല ആരോഗ്യം നിലനിര്&amp;zwj;ത്താന്&amp;zwj; കുറഞ്ഞത് എട്ട് മുതല്&amp;zwj; 10 ഗ്ലാസ് വരെ വെള്ളം പ്രതിദിനം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്&amp;zwj; നിര്&amp;zwj;ദ്ദേശിക്കുന്നത്. ചൂട് കാലത്ത് വിയര്&amp;zwj;പ്പിലൂടെ ധാരാളം വെള്ളം നഷ്ടപ്പെടുമെന്നതിനാല്&amp;zwj; ഈ അളവ് വര്&amp;zwj;ധിപ്പിക്കണം.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;2. മള്&amp;zwj;ട്ടിടാസ്കിങ്&lt;/strong&gt;&lt;br /&gt;
&amp;nbsp;&lt;/p&gt;

&lt;p&gt;റെസ്യൂമെയിലും മറ്റും ഒരു നൈപുണ്യമായി പലരും മള്&amp;zwj;ട്ടിടാസ്കിങ്ങിനെ ചേര്&amp;zwj;ക്കാറുണ്ട് എന്നതൊക്കെ ശരി. എന്നാല്&amp;zwj; ഇത് നമ്മുടെ മാനസിക സമ്മര്&amp;zwj;ദം വര്&amp;zwj;ധിപ്പിച്ച് ഉയര്&amp;zwj;ന്ന രക്തസമ്മര്&amp;zwj;ദം ഉള്&amp;zwj;പ്പെടെയുള്ള പ്രശ്നങ്ങള്&amp;zwj;ക്ക് കാരണമാകാം.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;3. രാത്രി വൈകിയുള്ള ഭക്ഷണം&lt;/strong&gt;&lt;br /&gt;
&amp;nbsp;&lt;br /&gt;
രാത്രിയിലെ അത്താഴം നേരത്തെ കഴിക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യവിദഗ്ധര്&amp;zwj; എല്ലാവരും ഒരേ സ്വരത്തില്&amp;zwj; അഭിപ്രായപ്പെടുന്നു. വൈകിയുള്ള അത്താഴം കഴിപ്പ് നമ്മുടെ ദഹനത്തെയും ചയാപചയത്തെയുമെല്ലാം ബാധിക്കുകയും ദീര്&amp;zwj;ഘകാല ആരോഗ്യ പ്രശ്നങ്ങള്&amp;zwj; ഉണ്ടാക്കുകയും ചെയ്യും. അര്&amp;zwj;ധരാത്രിയില്&amp;zwj; സ്നാക്സും മറ്റും കഴിക്കുന്നത് പ്രമേഹത്തിനും ഹൃദ്രോഗത്തിനുമെല്ലാം കാരണമാകാം. ഒരു ഏഴ്-എട്ട് മണിക്ക് മുന്&amp;zwj;പെങ്കിലും രാത്രി ഭക്ഷണം കഴിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. &amp;nbsp;&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;4. അമിതമായ വ്യായാമം&lt;/strong&gt;&lt;/p&gt;

&lt;p&gt;&amp;nbsp;&lt;br /&gt;
അധികമായാല്&amp;zwj; അമൃത് മാത്രമല്ല വ്യായാമവും വിഷമാണ്. അമിതമായ വ്യായാമം നമ്മുടെ പേശികളെയും ശരീരത്തെയും ക്ഷീണിപ്പിച്ച് നമ്മെ രോഗബാധിതരാക്കും. ഇതിനാല്&amp;zwj; ഓരോരുത്തരുടെയും ശരീരത്തിന് അനുസരിച്ചുള്ള വ്യായാമം പിന്തുടര്&amp;zwj;ന്നാല്&amp;zwj; മതിയാകും.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;5. വൈകിയുള്ള ഉറക്കം&lt;/strong&gt;&lt;/p&gt;

&lt;p&gt;&amp;nbsp;&lt;br /&gt;
ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളുമെല്ലാം നമ്മുടെ ഉറക്കത്തിന്&amp;zwj;റെ താളം തെറ്റിച്ചിട്ടുണ്ട്. മൊബൈലും മറ്റും നോക്കിയിരുന്ന് രാത്രി വളരെ വൈകി ഉറങ്ങുന്നത് യുവാക്കള്&amp;zwj;ക്കിടയില്&amp;zwj; പതിവാണ്. ഈ ദുശ്ശീലം പ്രതിരോധ സംവിധാനത്തെ തന്നെ ബാധിച്ച് പലവിധ രോഗങ്ങളെ ക്ഷണിച്ച് വരുത്തുന്നതാണ്.&amp;nbsp;&lt;/p&gt;

&lt;p&gt;&lt;strong&gt;6. വിശപ്പില്ലാതെയുള്ള ഭക്ഷണം&lt;/strong&gt;&lt;br /&gt;
&amp;nbsp;&lt;/p&gt;

&lt;p&gt;വിശപ്പില്ലാത്തപ്പോള്&amp;zwj; ഭക്ഷണം കഴിക്കുന്നത് ദഹനസംവിധാനത്തെ മാത്രമല്ല കരളിന്&amp;zwj;റെ ആരോഗ്യത്തെയും ബാധിക്കും. ടിവിയും മറ്റും കാണുമ്പോൾ &amp;nbsp;ചുമ്മാ ഒരു രസത്തിന് ഇരുന്ന് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കേണ്ടതാണ്.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-04-21 02:29:26</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>പതിനാലോളം അപകടകാരികളായ ബാക്ടീരിയകൾ; മനുഷ്യർ ഗോമൂത്രം കുടിക്കരുതെന്ന് ഗവേഷകർ </title>
        <link>https://nattuvartha.news/news/Health/all/the-study-says-dont-drink-cow-urine-bacteria-content</link>
        <guid>https://nattuvartha.news/news/Health/all/the-study-says-dont-drink-cow-urine-bacteria-content</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64354480a47c7.jpg</url>
          <title>പതിനാലോളം അപകടകാരികളായ ബാക്ടീരിയകൾ; മനുഷ്യർ ഗോമൂത്രം കുടിക്കരുതെന്ന് ഗവേഷകർ </title>
          <link>https://nattuvartha.news/news/Health/all/the-study-says-dont-drink-cow-urine-bacteria-content</link>
        </image>
        <description><![CDATA[&lt;p&gt;ന്യൂഡൽഹി: ഏറ്റവും പുതിയ ഗോമൂത്രത്തിൽ പോലും അങ്ങേയറ്റം അപകടകാരികളായ 14 തരം ബാക്ടീരിയകൾ അടങ്ങിയതായി ഈ മേഖലയിലെ ഏറ്റവും പ്രമുഖ ചികിൽസാ ഗവേഷക സ്ഥാപനമായ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.വി.ആർ.ഐ) കണ്ടെത്തി. ഗോമൂത്രം അടക്കം ഒരു കന്നുകാലിയുടെ മൂത്രവും മനുഷ്യർ കുടിക്കരുതെന്ന മുന്നറിയിപ്പും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗ​വേഷണ റിപ്പോർട്ട് നൽകുന്നു.&lt;/p&gt;

&lt;p&gt;പശുവിന്റെ മൂത്രത്തേക്കാൾ താരതമ്യേന മെച്ചം പോത്തിന്റെ മൂത്രമാണെന്നും എന്നാൽ ഒരു കാലിയുടെ മൂത്രവും മനുഷ്യന് കുടിക്കാൻ കൊള്ളില്ലെന്നും ഗവേഷണം വ്യക്തമാക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ സാംക്രമിക രോഗ ചികിൽസാ ശാസ്ത്ര വകുപ്പ് തലവൻ ഭോജ് രാജ് സിങ്ങിന്റെ നേതൃത്വത്തിൽ മൂന്ന് ഗവേഷക വിദ്യാർഥികൾ നടത്തിയ ഗവേഷണത്തിന്റെ റിപ്പോർട്ട് &amp;lsquo;റിസർച്ച് ഗേറ്റ്&amp;rsquo; പ്രസിദ്ധീകരിച്ചു.&lt;/p&gt;

&lt;p&gt;2022 ജൂണിനും നവംബറിനുമിടയിൽ നല്ല ആരോഗ്യമുള്ള പശുക്കളുടെയും പോത്തുകളുടെയും 73 മൂത്ര സാമ്പിളുകൾ ശേഖരിച്ചായിരുന്നു ഗവേഷണം. ഗോമൂത്രം കുടിച്ചാൽ പനിക്കും വയറിളക്കത്തിനും കാരണമാകുകയും വൃക്ക തകരാറിലാകുകയും ചെയ്യുന്ന അണുബാധയുണ്ടാകും. ബാക്ടീരിയക്കെതിരെ പ്രവർത്തിക്കാനുളള ശേഷി പശുവിനേക്കാൾ എരുമയുടെ മൂത്രത്തിനാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് എന്നാൽ ഒരു കാരണവശാലും കന്നുകാലികളുടെ മൂത്രം മനുഷ്യൻ കുടിക്കരുതെന്ന് ഓർമിപ്പിച്ചു.&lt;/p&gt;
]]></description>
        <pubDate>2023-04-11 04:29:35</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>കോവിഡ് വ്യാപനം രൂക്ഷം; 10,000 ഡോസ് വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാനം</title>
        <link>https://nattuvartha.news/news/Health/all/the-spread-of-covid-is-severe-state-demands-10000-doses-of-vaccine</link>
        <guid>https://nattuvartha.news/news/Health/all/the-spread-of-covid-is-severe-state-demands-10000-doses-of-vaccine</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_7377561700181480.webp</url>
          <title>കോവിഡ് വ്യാപനം രൂക്ഷം; 10,000 ഡോസ് വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാനം</title>
          <link>https://nattuvartha.news/news/Health/all/the-spread-of-covid-is-severe-state-demands-10000-doses-of-vaccine</link>
        </image>
        <description><![CDATA[&lt;p&gt;ന്യൂഡൽഹി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് 10,000 ഡോസ് കോവിഡ് വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാനം. കാലാവധി കഴിയാറായ 4,000 ഡോസ് കോവിഡ് വാക്സിൻ ഈ മാസം പാഴാകും. കോവിഡ് വാക്സിൻ്റെ ഡിമാൻഡ് കുറഞ്ഞതാണ് പാഴാകാൻ കാരണം.

സർക്കാർ, സ്വകാര്യ മേഖലകളിലായി വെള്ളിയാഴ്ച 170 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1,081 പേർക്ക് മാത്രമാണ് വാക്സിൻ ലഭിച്ചത്. സർക്കാർ മേഖലയിൽ കോവിഷീൽഡ് വാക്സിൻ സ്റ്റോക്കില്ല. ഇതുവരെ 2 കോടി 91 ലക്ഷം പേർ ഒന്നാം ഡോസ് വാക്സിനും 2 കോടി 52 ലക്ഷം പേർ രണ്ടാം ഡോസ് വാക്സിനും എടുത്തിട്ടുണ്ട്. 30 ലക്ഷം പേർക്ക് മാത്രമാണ് മൂന്നാം ഡോസ് ലഭിച്ചത്.&lt;/p&gt;]]></description>
        <pubDate>2023-03-26 23:45:51</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഇന്ത്യയിൽ 1,590 പുതിയ കോവിഡ് കേസുകൾ; ഏറ്റവും ഉയർന്ന കണക്ക്</title>
        <link>https://nattuvartha.news/news/Health/all/india-reports-1590-new-covid-19-cases-the-highest-figure</link>
        <guid>https://nattuvartha.news/news/Health/all/india-reports-1590-new-covid-19-cases-the-highest-figure</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_629511700181480.webp</url>
          <title>ഇന്ത്യയിൽ 1,590 പുതിയ കോവിഡ് കേസുകൾ; ഏറ്റവും ഉയർന്ന കണക്ക്</title>
          <link>https://nattuvartha.news/news/Health/all/india-reports-1590-new-covid-19-cases-the-highest-figure</link>
        </image>
        <description><![CDATA[&lt;p&gt;ന്യൂഡൽഹി : രാജ്യത്ത് 1,590 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. 146 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 910 പേർ രോഗമുക്തി നേടി. നിലവിൽ 8601 പേരാണ് ചികിത്സയിലുള്ളത്.

ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5,30,824 ആയി. മഹാരാഷ്ട്രയിൽ മൂന്ന് പേരും കർണാടക, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.33 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.23 ശതമാനവുമാണ്. രോഗമുക്തി നിരക്ക് 98.79 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്.&lt;/p&gt;]]></description>
        <pubDate>2023-03-26 23:45:50</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>കൊവിഡ് വ്യാപനത്തിൽ ജാഗ്രത വേണം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രിസഭാ യോഗം</title>
        <link>https://nattuvartha.news/news/Health/all/caution-should-be-exercised-in-covid-spread-no-need-to-worry-cabinet-meeting</link>
        <guid>https://nattuvartha.news/news/Health/all/caution-should-be-exercised-in-covid-spread-no-need-to-worry-cabinet-meeting</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_3617371700180703.webp</url>
          <title>കൊവിഡ് വ്യാപനത്തിൽ ജാഗ്രത വേണം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രിസഭാ യോഗം</title>
          <link>https://nattuvartha.news/news/Health/all/caution-should-be-exercised-in-covid-spread-no-need-to-worry-cabinet-meeting</link>
        </image>
        <description><![CDATA[&lt;p&gt;തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശദീകരിച്ചു.

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകൾ തോറും ജാഗ്രത കർശനമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. ആശുപത്രി ക്രമീകരണങ്ങൾക്കായി ജില്ലകളും ആശുപത്രികളും സർജ് പ്ലാൻ തയ്യാറാക്കണമെന്നും ഐസിയു, വെന്‍റിലേറ്റർ ആശുപത്രി സംവിധാനങ്ങൾ മാറ്റിവയ്ക്കണമെന്നും നിർദ്ദേശമുണ്ട്. പുതിയ വകഭേദം ഉണ്ടോ എന്നറിയാൻ ജിനോമിക് പരിശോധനകൾ വർധിപ്പിക്കാനും നിർദ്ദേശമുണ്ട്. മറ്റ് രോഗങ്ങളുള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം. ആശുപത്രികളിൽ എത്തുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. &lt;/p&gt;]]></description>
        <pubDate>2023-03-24 03:14:30</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് വെബ്സൈറ്റിൽ; പിന്നാലെ തിരുത്തൽ</title>
        <link>https://nattuvartha.news/news/Health/all/covid-death-in-the-state-again-health-department-website-followed-by-correction</link>
        <guid>https://nattuvartha.news/news/Health/all/covid-death-in-the-state-again-health-department-website-followed-by-correction</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_8243981700180760.webp</url>
          <title>സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് വെബ്സൈറ്റിൽ; പിന്നാലെ തിരുത്തൽ</title>
          <link>https://nattuvartha.news/news/Health/all/covid-death-in-the-state-again-health-department-website-followed-by-correction</link>
        </image>
        <description><![CDATA[&lt;p&gt;തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് മരണം ഉണ്ടായെന്ന് വെബ്സൈറ്റിൽ തെറ്റായി രേഖപ്പെടുത്തി ആരോഗ്യവകുപ്പ്. തൃശൂരിൽ മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയത്. എന്നാൽ കൊവിഡ് മരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വെബ്സൈറ്റിൽ കണക്കുകൾ ചേർത്തതിൽ തെറ്റ് സംഭവിച്ചതാണെന്നും ആരോഗ്യവകുപ്പ് പിന്നീട് വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തി. ഇന്നലെ 210 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ കേസുകൾ. എറണാകുളത്ത് 50 പേർക്കും തിരുവനന്തപുരത്ത് 36 പേർക്കും രോഗം സ്ഥിരീകരിച്ചു.&lt;/p&gt;]]></description>
        <pubDate>2023-03-24 03:14:30</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>രാജ്യത്ത് കോവിഡ് കേസുകളിൽ ഉയർച്ച; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും</title>
        <link>https://nattuvartha.news/news/Health/all/rise-in-covid-cases-in-the-country-a-high-level-meeting-will-be-chaired-by-the-prime-minister</link>
        <guid>https://nattuvartha.news/news/Health/all/rise-in-covid-cases-in-the-country-a-high-level-meeting-will-be-chaired-by-the-prime-minister</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_3994251700180760.webp</url>
          <title>രാജ്യത്ത് കോവിഡ് കേസുകളിൽ ഉയർച്ച; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും</title>
          <link>https://nattuvartha.news/news/Health/all/rise-in-covid-cases-in-the-country-a-high-level-meeting-will-be-chaired-by-the-prime-minister</link>
        </image>
        <description><![CDATA[&lt;p&gt;ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. വൈകിട്ടാണ് യോഗം.

1,134 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 7,026 ആയി ഉയർന്നു. അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 5,30,813 ആയി ഉയർന്നു. നിലവിൽ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.09 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.98 ശതമാനവുമാണ്.

കോവിഡ് കേസുകൾ കൂടിയ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചിരുന്നു. പ്രാദേശിക വ്യാപനമാണ് കേസുകൾ ഉയരാൻ കാരണമെന്ന് കത്തിൽ പറയുന്നു.&lt;/p&gt;]]></description>
        <pubDate>2023-03-24 03:14:30</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>പാവക്ക കഴിക്കാം, എന്നാൽ പാവക്ക ജ്യൂസ് വേണ്ട; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ</title>
        <link>https://nattuvartha.news/news/Health/all/papaya-can-be-eaten-but-not-papaya-juice-health-experts-warn</link>
        <guid>https://nattuvartha.news/news/Health/all/papaya-can-be-eaten-but-not-papaya-juice-health-experts-warn</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_8000591700180760.webp</url>
          <title>പാവക്ക കഴിക്കാം, എന്നാൽ പാവക്ക ജ്യൂസ് വേണ്ട; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ</title>
          <link>https://nattuvartha.news/news/Health/all/papaya-can-be-eaten-but-not-papaya-juice-health-experts-warn</link>
        </image>
        <description><![CDATA[&lt;p&gt;കയ്പാണെങ്കിലും വളരെയധികം പോഷകങ്ങൾ നിറഞ്ഞ പച്ചക്കറിയാണ് പാവക്ക. എന്നാൽ പാവക്ക ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നത് പലവിധ ആരോഗ്യ പ്രശ്നങ്ങളെയും ക്ഷണിച്ചു വരുത്തുമെന്നാണ് വിദഗ്ധർ ഓർമിപ്പിക്കുന്നത്.

ശരീരത്തിന് നല്ലതാണെന്നുള്ള ധാരണയിൽ പലരും പാവക്ക ജ്യൂസ് തയ്യാറാക്കി കുടിക്കാറുണ്ട്. രക്തത്തിലെ ഉയർന്ന ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതിനാൽ പ്രമേഹരോഗികളും പാവക്ക ജ്യൂസ് കുടിക്കാറുണ്ട്. എന്നാൽ വെള്ളം ഒട്ടും ചേർക്കാതെ ഇത് കുടിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കുറയുന്ന ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയിലേക്ക് നയിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

യൂട്രസ് ചുരുങ്ങി പോകാനുള്ള സാധ്യത പാവക്ക ജ്യൂസിന്റെ അമിത ഉപയോഗം മൂലം കൂടുമെന്നതിനാൽ ഗർഭകാലത്ത് ഇത് ഉപയോഗിക്കാനേ പാടില്ല. കൂടാതെ അമിതവണ്ണം, ശരീരഭാരം എന്നിവ കുറക്കാൻ കഴിയുമെന്ന ധാരണയിൽ പാവക്ക ജ്യൂസ് കുടിക്കുന്നത് ഛർദി, വയറിളക്കം എന്നിവക്കും കാരണമായേക്കാം. ഒപ്പം, കരൾ വീക്കം, വൃക്കരോഗങ്ങൾ എന്നിവക്കുള്ള സാധ്യതയും കൂടുതലാണ്. പാവക്ക തോരനോ, കറിയോ തയ്യാറാക്കി കഴിക്കുന്നതാണ് എന്നും ഉത്തമം.&lt;/p&gt;]]></description>
        <pubDate>2023-03-24 03:14:30</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>രുചി കൂട്ടാൻ മാത്രമല്ല ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്;  ചേരുവയുടെ ഗുണങ്ങൾ വിശദീകരിച്ച് പോഷകാഹാര വിദഗ്ധൻ</title>
        <link>https://nattuvartha.news/news/Health/all/ginger-garlic-paste-not-only-to-enhance-the-taste--nutritionist-explains-the-benefits-of-the-ingredient</link>
        <guid>https://nattuvartha.news/news/Health/all/ginger-garlic-paste-not-only-to-enhance-the-taste--nutritionist-explains-the-benefits-of-the-ingredient</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_9789991700180761.webp</url>
          <title>രുചി കൂട്ടാൻ മാത്രമല്ല ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്;  ചേരുവയുടെ ഗുണങ്ങൾ വിശദീകരിച്ച് പോഷകാഹാര വിദഗ്ധൻ</title>
          <link>https://nattuvartha.news/news/Health/all/ginger-garlic-paste-not-only-to-enhance-the-taste--nutritionist-explains-the-benefits-of-the-ingredient</link>
        </image>
        <description><![CDATA[&lt;p&gt;ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉപയോഗിക്കാത്ത ഇന്ത്യൻ അടുക്കളകൾ വിരളമായിരിക്കും. വിഭവങ്ങൾക്ക് രുചി കൂട്ടുന്നതോടൊപ്പം ഇവ പ്രദാനം ചെയ്യുന്ന ആരോഗ്യഗുണങ്ങളും നിരവധിയാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റായ ലോവ്നീത് ബദ്ര.

ശക്തമായ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇഞ്ചിയിലും, വെളുത്തുള്ളിയിലും ധാരാളമുണ്ട്.  വീക്കത്തിന് കാരണമാകുന്ന  പ്രോ ഇൻഫ്ലമേറ്ററി പ്രോട്ടീനുകളെ തടയാൻ ഇതിന് കഴിയുന്നു. അലിസിൻ, ഡയലിൽ സൾഫൈഡ് എന്നീ  ഘടകങ്ങൾ ചേർന്ന വെളുത്തുള്ളിയും, ആന്റിവൈറൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഇഞ്ചിയും ഒത്തുചേരുമ്പോൾ ശരീരത്തിന് മികച്ച രോഗപ്രതിരോധശേഷി ലഭിക്കുന്നു.


ഭക്ഷണത്തിലൂടെ ശരീരത്തിൽ അടിയുന്ന അനാവശ്യ കൊഴുപ്പുകൾ ഇല്ലാതാക്കുന്നതിനും പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് വെളുത്തുള്ളി. കൂടാതെ ദഹനപ്രശ്നങ്ങളായ നെഞ്ചെരിച്ചിൽ, അസിഡിറ്റി, പുളിച്ചുതികട്ടൽ തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള കഴിവ് ഇഞ്ചിക്കുണ്ട്.&lt;/p&gt;]]></description>
        <pubDate>2023-03-24 03:14:30</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>പച്ചക്കറികളുടെ തൊലി കളയരുത്; ചർമ്മസംരക്ഷണത്തിനുള്ള പ്രകൃതിദത്ത മാർഗങ്ങളെക്കുറിച്ച് ഗവേഷകർ</title>
        <link>https://nattuvartha.news/news/Health/all/do-not-peel-vegetables-researchers-on-natural-ways-to-protect-your-skin</link>
        <guid>https://nattuvartha.news/news/Health/all/do-not-peel-vegetables-researchers-on-natural-ways-to-protect-your-skin</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_6732171700180101.webp</url>
          <title>പച്ചക്കറികളുടെ തൊലി കളയരുത്; ചർമ്മസംരക്ഷണത്തിനുള്ള പ്രകൃതിദത്ത മാർഗങ്ങളെക്കുറിച്ച് ഗവേഷകർ</title>
          <link>https://nattuvartha.news/news/Health/all/do-not-peel-vegetables-researchers-on-natural-ways-to-protect-your-skin</link>
        </image>
        <description><![CDATA[&lt;p&gt;തിളങ്ങുന്നതും, ആരോഗ്യവുമുള്ള ചർമം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല.  ചർമ്മസംരക്ഷണത്തിനായി തൊലി ഉൾപ്പെടെ ഉപയോഗിക്കാവുന്ന പച്ചക്കറികളും, അവയുടെ ഗുണങ്ങളും വിശദമാക്കുകയാണ് ആരോഗ്യ വിദഗ്ധർ.

വിറ്റാമിൻ ബി, സി എന്നിവ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങിന്റെ തൊലിയാണ് അവയിൽ ആദ്യത്തേത്. ചർമ്മത്തിൽ ജലാംശം നിലനിർത്തി കറുത്ത പാടുകൾ, ചുളിവുകൾ എന്നിവ ഇല്ലാതാക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഉരുളക്കിഴങ്ങ് തൊലി ദിനവും മുഖത്ത് തേച്ചുപിടിപ്പിച്ച് കഴുകി കളയുന്നത് ചർമ്മത്തിന് മൃദുത്വം നൽകുകയും ചെയ്യുന്നു. കഴിക്കുന്നതിനും, ചർമ്മസംരക്ഷണത്തിനും ഉത്തമമാണ് വെള്ളരിക്കയുടെ തൊലി. ഇതിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിലെ ചുവന്ന പാടുകൾ, വീക്കം എന്നിവയെ പ്രതിരോധിക്കുന്നു. നിരവധി ആന്റിഓക്സിഡന്റുകളുടെ കലവറ കൂടിയാണ് വെള്ളരിക്കയുടെ തൊലി.

അൾട്രാവയലറ്റ് കിരണങ്ങൾക്കെതിരെ സംരക്ഷണം നൽകുന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയ ക്യാരറ്റ് തൊലിയും ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുന്നു. വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ തിളങ്ങുന്ന, ചെറുപ്പമുള്ള ചർമ്മം നിലനിർത്താൻ കഴിയുന്നു. കൂടാതെ ചർമ്മകോശങ്ങളെ സംരക്ഷിക്കുന്ന കൊളാജൻ ഉൽപ്പാദനം ഉയർത്താനും ഇതിലൂടെ കഴിയും. മൃതകോശങ്ങളെ ഇല്ലാതാക്കുന്ന  എൻസൈമുകൾ അടങ്ങിയ മത്തങ്ങ തൊലിയും ചർമ്മ സംരക്ഷണത്തിന് ഉപയോഗിക്കാവുന്നതാണ്.&lt;/p&gt;]]></description>
        <pubDate>2023-03-20 00:30:17</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ചക്കക്കുരു വെറുതെ കളയരുത്; ഗുണങ്ങൾ വിശദീകരിച്ച് പോഷകാഹാര വിദഗ്ധ</title>
        <link>https://nattuvartha.news/news/Health/all/dont-waste-the-jackfruit-for-nothing-nutritionist-explains-the-benefits</link>
        <guid>https://nattuvartha.news/news/Health/all/dont-waste-the-jackfruit-for-nothing-nutritionist-explains-the-benefits</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_1599691700179921.webp</url>
          <title>ചക്കക്കുരു വെറുതെ കളയരുത്; ഗുണങ്ങൾ വിശദീകരിച്ച് പോഷകാഹാര വിദഗ്ധ</title>
          <link>https://nattuvartha.news/news/Health/all/dont-waste-the-jackfruit-for-nothing-nutritionist-explains-the-benefits</link>
        </image>
        <description><![CDATA[&lt;p&gt;മലയാളികളുടെ ഭക്ഷണ പാരമ്പര്യത്തിൽ വലിയൊരു സ്ഥാനമുള്ള ഫലമാണ് ചക്ക.  പോഷകസമ്പുഷ്ടമായ നിരവധി വിഭവങ്ങൾ ചക്ക ഉപയോഗിച്ച് നാം ഉണ്ടാക്കാറുണ്ട്. ശരീരത്തിന് അത്യന്താപേക്ഷിതമായ ജീവകങ്ങൾ നൽകുന്നതിൽ ചക്കക്കുരുവും നിർണായക പങ്ക് വഹിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പോഷകാഹാര വിദഗ്ധയായ റുജുത ദിവേകർ.

ആന്റിവൈറൽ, ആന്റിബാക്ടീരിയൽ, വൈറ്റമിൻ എ, സി, സിങ്ക് എന്നിവ അടങ്ങിയ ചക്കക്കുരു മികച്ച രോഗപ്രതിരോധശേഷി നൽകുന്നു. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയാൽ പടരുന്ന രോഗങ്ങളെയും, ഭക്ഷ്യവിഷബാധയെയും ചെറുക്കാൻ ഇതിന് കഴിവുണ്ട്. റൈബോഫ്ളേവിൻ എന്ന നാരുകളാൽ സമ്പന്നമായ ചക്കക്കുരു രക്തത്തിലെ ഗ്ലൂക്കോസിനെ സന്തുലിതപ്പെടുത്തുകയും, രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. വൈറ്റമിൻ എയുടെ കലവറയായ ചക്കക്കുരു കണ്ണുകളുടെ ആരോഗ്യത്തിനും ഉത്തമമാണ്.

ചർമ്മത്തിലെ കറുത്ത പാടുകൾ, ചുളിവുകൾ എന്നിവ ഇല്ലാതാക്കി മൃദുത്വവും, അകാല വാർദ്ധക്യവും തടയുന്നതിലുള്ള ചക്കക്കുരുവിന്റെ കഴിവ് എടുത്തു പറയേണ്ടിയിരിക്കുന്നു. സ്ത്രീ പുരുഷ വന്ധ്യതക്കും ഇത് ഫലപ്രദമാണ്. സിങ്ക് അടങ്ങിയിരിക്കുന്നതിനാൽ പുരുഷ ഹോർമോൺ ആയ ടെസ്‌റ്റോസ്റ്റിറോൺ ഉൽപാദനം വർധിപ്പിക്കാനും ചക്കക്കുരു സഹായിക്കും.&lt;/p&gt;]]></description>
        <pubDate>2023-03-19 02:00:19</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>വേനൽ കാലത്തെ ബ്രെയ്ൻ ഫുഡ്‌; നെയ്യ് ചേർത്ത കഞ്ഞി പ്രാതലാക്കുന്നതിന്റെ ഗുണങ്ങൾ വിശദീകരിച്ച് വിദഗ്ധർ</title>
        <link>https://nattuvartha.news/news/Health/all/brain-food-during-the-summer-experts-explain-the-benefits-of-making-ghee-added-porridge-breakfast</link>
        <guid>https://nattuvartha.news/news/Health/all/brain-food-during-the-summer-experts-explain-the-benefits-of-making-ghee-added-porridge-breakfast</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_4616471700179682.webp</url>
          <title>വേനൽ കാലത്തെ ബ്രെയ്ൻ ഫുഡ്‌; നെയ്യ് ചേർത്ത കഞ്ഞി പ്രാതലാക്കുന്നതിന്റെ ഗുണങ്ങൾ വിശദീകരിച്ച് വിദഗ്ധർ</title>
          <link>https://nattuvartha.news/news/Health/all/brain-food-during-the-summer-experts-explain-the-benefits-of-making-ghee-added-porridge-breakfast</link>
        </image>
        <description><![CDATA[&lt;p&gt;ദിവസം മുഴുവൻ ഊർജ്ജം ലഭിക്കാൻ പ്രാതൽ കഴിക്കേണ്ടത് അനിവാര്യമാണ്. പ്രാതൽ ഒഴിവാക്കുന്നത് പിന്നീട് അമിത വിശപ്പ് തോന്നുന്നതിനും, ശരീരത്തിൽ അമിത കൊഴുപ്പ് അടിയുന്നതിനും കാരണമാകുന്നു. വേനൽകാലത്തെ പ്രാതൽ നെയ്യ് ചേർത്ത കഞ്ഞി ആക്കുന്നതിലെ ആരോഗ്യഗുണങ്ങൾ വിശദമാക്കുകയാണ് പോഷകാഹാര വിദഗ്ധർ.


നെയ്യ് ചേർത്ത കഞ്ഞി ശരീരത്തിൽ കൊഴുപ്പിന്റെയും, പഞ്ചസാരയുടെയും അളവ് ഉയർത്തുമെന്ന പലരുടെയും ധാരണ തെറ്റാണെന്നാണ് വിദഗ്ധാഭിപ്രായം. ക്ഷീണം അകറ്റി ദിവസം മുഴുവൻ ചുറുചുറുക്കോടെയിരിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗമാണ് നെയ്യ്. കൂടാതെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനാൽ കുട്ടികൾക്കും കൊടുക്കാൻ കഴിയുന്ന ഈ പ്രാതൽ മികച്ചൊരു ബ്രെയ്ൻ ഫുഡ്‌ എന്നും അറിയപ്പെടുന്നു.  കഞ്ഞിയിലെ ഗ്ലൈസമിക് ഇൻഡക്സിനെ സന്തുലിതപ്പെടുത്താനുള്ള കഴിവ് നെയ്യിൽ ഉള്ളതിനാൽ പ്രമേഹസാധ്യത ഉയരുമെന്ന ചിന്തയും വേണ്ട.

ശരീരത്തിനാവശ്യമായ ആരോഗ്യകരമായ കൊഴുപ്പാണ് നെയ്യിൽ അടങ്ങിയിട്ടുള്ളത്. അരിഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള കാർബോഹൈഡ്രേറ്റിനെ നിയന്ത്രിക്കാനും നെയ്യ് ഉപയോഗിക്കുന്നതിലൂടെ സാധിക്കും. വേനൽ കാലങ്ങളിൽ എളുപ്പം ദഹിക്കുന്നതും, ആവശ്യമായ ഊർജ്ജം ലഭിക്കുന്നതുമായ ഭക്ഷണങ്ങൾ ശീലമാക്കേണ്ടതിനാൽ നെയ്യ് ചേർത്ത കഞ്ഞി ധൈര്യമായി കഴിക്കാവുന്നതാണ്.&lt;/p&gt;]]></description>
        <pubDate>2023-03-18 00:00:19</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>കരളിനെ കാക്കാൻ സ്പെഷ്യൽ ഡയറ്റ്; ആരോഗ്യമുള്ള കരളിന് ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തെല്ലാം</title>
        <link>https://nattuvartha.news/news/Health/all/a-special-diet-to-protect-the-liver-what-to-include-in-your-diet-for-a-healthy-liver</link>
        <guid>https://nattuvartha.news/news/Health/all/a-special-diet-to-protect-the-liver-what-to-include-in-your-diet-for-a-healthy-liver</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_9219431700179513.webp</url>
          <title>കരളിനെ കാക്കാൻ സ്പെഷ്യൽ ഡയറ്റ്; ആരോഗ്യമുള്ള കരളിന് ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തെല്ലാം</title>
          <link>https://nattuvartha.news/news/Health/all/a-special-diet-to-protect-the-liver-what-to-include-in-your-diet-for-a-healthy-liver</link>
        </image>
        <description><![CDATA[&lt;p&gt;മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. മാലിന്യങ്ങൾ, വിഷവസ്തുക്കൾ എന്നിവയെ നീക്കം ചെയ്ത് ദഹനത്തെയും മറ്റും സുഗമമാക്കുന്ന കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷ്യപദാർത്ഥങ്ങൾ ഏതെല്ലാമാണെന്ന് പങ്കുവെക്കുകയാണ് ആരോഗ്യവിദഗ്ധർ.

മികച്ചൊരു ആന്റിഓക്സിഡന്റായ ബീറ്റ്റൂട്ട് ആണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. നൈട്രേറ്റുകളാൽ സമ്പന്നമായ ഇവ കരളിന് സംരക്ഷണ കവചം ഒരുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ധാരാളമായി സൾഫർ അടങ്ങിയ ബ്രോക്കോളി വിഷവസ്തുക്കളെ പുറന്തള്ളാൻ കരളിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് പോഷകാഹാര വിദഗ്ധർ എടുത്തു പറയുന്നു. ഫൈബർ, ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ  സി എന്നിവയാൽ സമ്പന്നമായ ബെറി പഴങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താം. സ്ട്രോബെറി, ബ്ലാക്ക് ബെറി, റാസ്ബെറി, തുടങ്ങിയവക്ക്‌ അമിത വിശപ്പിനെ നിയന്ത്രിക്കാനും കഴിവുണ്ട്.

നാരുകൾ വേണ്ടുവോളം ഉള്ള ആപ്പിൾ,  പോളിഫെനോൾസ് എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയ മുന്തിരി, വാൾനട്സ്, അണ്ടിപരിപ്പ്, ബദാം എന്നിവയും കരളിന്റെ ആരോഗ്യത്തിന് ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇവക്കെല്ലാം പുറമേ മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിച്ച് ചിട്ടയായ വ്യായാമം ശീലമാക്കേണ്ടതും അനിവാര്യമാണ്.&lt;/p&gt;]]></description>
        <pubDate>2023-03-17 00:00:42</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>വേനലിൽ അത്യുത്തമം; വെള്ളരിക്ക കഴിക്കേണ്ടതിന്റെ പ്രാധാന്യം വിശദമാക്കി പോഷകാഹാര വിദഗ്ധർ</title>
        <link>https://nattuvartha.news/news/Health/all/best-in-the-summer-nutritionists-explain-the-importance-of-eating-cucumbers</link>
        <guid>https://nattuvartha.news/news/Health/all/best-in-the-summer-nutritionists-explain-the-importance-of-eating-cucumbers</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_5779981700179333.webp</url>
          <title>വേനലിൽ അത്യുത്തമം; വെള്ളരിക്ക കഴിക്കേണ്ടതിന്റെ പ്രാധാന്യം വിശദമാക്കി പോഷകാഹാര വിദഗ്ധർ</title>
          <link>https://nattuvartha.news/news/Health/all/best-in-the-summer-nutritionists-explain-the-importance-of-eating-cucumbers</link>
        </image>
        <description><![CDATA[&lt;p&gt;വേനൽക്കാലത്ത് ചൂടിനെ ചെറുക്കുന്നതിന് കഴിക്കാൻ ഏറ്റവും ഉത്തമമായ വെള്ളരിക്ക പോഷകങ്ങളുടെ കലവറയാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിൽ വെള്ളരിക്ക പ്രധാന പങ്ക് വഹിക്കുന്നു. ലവണങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമായതിനാൽ, വെള്ളരിക്ക ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും, കഴിക്കേണ്ട രീതിയും വിശദമാക്കുകയാണ് പോഷകാഹാര വിദഗ്ധർ.

95 ശതമാനത്തോളം ജലാംശമുള്ള വെള്ളരിക്ക, കനത്ത ചൂടിൽ ദാഹവും വിശപ്പും ഒരുപോലെ അകറ്റുന്ന നല്ലൊരു പച്ചക്കറിയാണ്. ഉയർന്ന അളവിൽ നാരുകളും കാണപ്പെടുന്നതിനാൽ ആഹാരം അന്നനാളത്തിലൂടെ സുഗമമായി കടന്നുപോകുന്നതിനും, ദഹനപ്രശ്നങ്ങളായ നെഞ്ചെരിച്ചിൽ, അൾസർ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും വെള്ളരിക്ക ഉപയോഗിക്കാവുന്നതാണ്. കലോറി വളരെ കുറവായതിനാൽ അമിതഭാരം കുറക്കാൻ ശ്രമിക്കുന്നവർക്ക്‌ പൂർണ്ണവിശ്വാസത്തോടെ വെള്ളരിക്ക ഉപയോഗിക്കാമെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

പൊട്ടാസ്യം, മഗ്നീഷ്യം, നിരവധി ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ സാന്നിധ്യമുള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രിച്ച്, ഹൃദയത്തെ സംരക്ഷിക്കാനും വെള്ളരിക്കയ്ക്ക്‌ കഴിവുണ്ട്. വെള്ളരിക്ക ജ്യൂസ് ആയും, അല്ലാതെയും ഉപയോഗിക്കാവുന്നതാണ്.&lt;/p&gt;]]></description>
        <pubDate>2023-03-16 03:00:22</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>കണ്ണുംപൂട്ടി വെള്ളക്കുപ്പികൾ വാങ്ങരുത്; മാർഗനിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്</title>
        <link>https://nattuvartha.news/news/Health/all/do-not-buy-water-bottles-with-your-eyes-closed-food-safety-department-issues-guidelines</link>
        <guid>https://nattuvartha.news/news/Health/all/do-not-buy-water-bottles-with-your-eyes-closed-food-safety-department-issues-guidelines</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_5237181700179111.webp</url>
          <title>കണ്ണുംപൂട്ടി വെള്ളക്കുപ്പികൾ വാങ്ങരുത്; മാർഗനിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്</title>
          <link>https://nattuvartha.news/news/Health/all/do-not-buy-water-bottles-with-your-eyes-closed-food-safety-department-issues-guidelines</link>
        </image>
        <description><![CDATA[&lt;p&gt;അന്തരീക്ഷ താപനില ഇനിയും ഉയരുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്. അതിനാൽ നിർജ്ജലീകരണം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. യാത്രയിലും മറ്റും കുപ്പിവെള്ളം ആയിരിക്കും നാം ആശ്രയിക്കുന്നത്. എന്നാൽ ഇവ വാങ്ങുന്നതിന് മുൻപ് നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.

ഐ.എസ്.ഐ മുദ്രയുള്ള കുപ്പികൾ തന്നെ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ഉചിതം. അതിനോടൊപ്പം തന്നെ പ്ലാസ്റ്റിക്‌ ബോട്ടിലിന്റെ സീൽ പൊട്ടിയതാണോ എന്നും ശ്രദ്ധ വേണ്ടതാണ്. ഇത്തരത്തിലുള്ള കുപ്പികൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാനുകളായി വാങ്ങുമ്പോഴും ഈ പ്രധാന കാര്യങ്ങൾ മറന്നുപോകരുത്.

വെള്ളക്കുപ്പികൾ, ശീതളപാനീയങ്ങൾ എന്നിവ കടകളിലും മറ്റും നേരിട്ട് വെയിൽ ഏൽക്കുന്ന തരത്തിലാണ് വച്ചിട്ടുള്ളതെങ്കിൽ ഇവ വാങ്ങാൻ പാടുള്ളതല്ല. കാരണം ഇത്തരം കുപ്പികളിൽ കൂടുതൽ വെയിൽ ഏൽക്കുമ്പോൾ പ്ലാസ്റ്റിക് ഘടകങ്ങൾ വിഘടിച്ച് വെള്ളത്തിൽ കലരാനുള്ള സാധ്യത വളരെ കൂടുതലാണ്, ഇത് പിന്നീട് മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ദാഹം തോന്നുന്നില്ലെങ്കിലും, ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇടക്കിടക്ക് വെള്ളം കുടിച്ചുകൊണ്ടേയിരിക്കുന്നതാണ് അനുയോജ്യം.&lt;/p&gt;]]></description>
        <pubDate>2023-03-15 03:00:39</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>അമിത ഉപ്പിന്റെ ഉപയോഗം അകാല മരണത്തിലേക്ക് നയിക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന</title>
        <link>https://nattuvartha.news/news/Health/all/excessive-salt-intake-can-lead-to-premature-death-world-health-organization-issues-warning</link>
        <guid>https://nattuvartha.news/news/Health/all/excessive-salt-intake-can-lead-to-premature-death-world-health-organization-issues-warning</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_7698791700178961.webp</url>
          <title>അമിത ഉപ്പിന്റെ ഉപയോഗം അകാല മരണത്തിലേക്ക് നയിക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന</title>
          <link>https://nattuvartha.news/news/Health/all/excessive-salt-intake-can-lead-to-premature-death-world-health-organization-issues-warning</link>
        </image>
        <description><![CDATA[&lt;p&gt;ഭക്ഷണത്തിൽ അല്പം കൂടിയാലും, കുറഞ്ഞാലും ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് ഉപ്പ്. എന്നാൽ ഉപ്പിന്റെ അമിത ഉപയോഗം മൂലം സമൂഹത്തിൽ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിച്ചു വരുന്നതിൽ മുൻകരുതൽ സ്വീകരിക്കണമെന്നറിയിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന.

സോഡിയത്തിന്റെ ഉപയോഗം 2025 ആവുമ്പോഴേക്കും 30% കുറക്കുക എന്ന ആഗോളലക്ഷ്യത്തിനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യം വക്കുന്നത്. സ്ട്രോക്ക്, ഹൃദ്രോഗങ്ങൾ മുതൽ അകാലമരണത്തിലേക്ക് വരെ നയിക്കുന്നതിന് ഉപ്പിന്റെ അമിത ഉപയോഗം കാരണമാകുമെന്നാണ്‌ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ശരീരത്തിൽ ജലത്തിന്റെയും, ലവണങ്ങളുടെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സോഡിയം പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും അമിത ഉപയോഗം അപകടമാണ്.

ഫാസ്റ്റ് ഫുഡ്, ചിപ്സ്, സ്നാക്സ്, ഇൻസ്റ്റന്റ് നൂഡിൽസ്, സംസ്കരിച്ച മാംസം, സൂപ്പ് എന്നിവയിലൂടെ സോഡിയത്തിന്റെ വകഭേദമായ സോഡിയം ഗ്ലൂട്ടാമേറ്റ് ശരീരത്തിൽ കടന്നുകൂടുമെന്നതിനാൽ ഇത്തരം ആഹാരവസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതാണ് ഉത്തമം.&lt;/p&gt;]]></description>
        <pubDate>2023-03-14 06:00:29</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>പ്രമേഹ നിയന്ത്രണം മുതൽ ചർമ്മസംരക്ഷണം വരെ; തണ്ണിമത്തൻ വിത്തിന്റെ ഗുണങ്ങൾ വിശദമാക്കി വിദഗ്ധർ</title>
        <link>https://nattuvartha.news/news/Health/all/from-diabetes-control-to-skincare-experts-explain-the-benefits-of-watermelon-seed</link>
        <guid>https://nattuvartha.news/news/Health/all/from-diabetes-control-to-skincare-experts-explain-the-benefits-of-watermelon-seed</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_9884681700178494.webp</url>
          <title>പ്രമേഹ നിയന്ത്രണം മുതൽ ചർമ്മസംരക്ഷണം വരെ; തണ്ണിമത്തൻ വിത്തിന്റെ ഗുണങ്ങൾ വിശദമാക്കി വിദഗ്ധർ</title>
          <link>https://nattuvartha.news/news/Health/all/from-diabetes-control-to-skincare-experts-explain-the-benefits-of-watermelon-seed</link>
        </image>
        <description><![CDATA[&lt;p&gt;വേനൽകാലത്ത് വിശപ്പും, ദാഹവും ഒന്നുപോലെ അകറ്റുന്ന ഫലമാണ് തണ്ണിമത്തൻ. എന്നാൽ ജ്യൂസ്‌ തയ്യാറാക്കുമ്പോഴും മറ്റും ഇതിന്റെ കുരു നമ്മൾ ഉപയോഗിക്കാറില്ല. പോഷകസമൃദ്ധമായ തണ്ണിമത്തൻ കുരു നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ആരോഗ്യവിദഗ്ധർ.

മഗ്നീഷ്യം വേണ്ടുവോളം അടങ്ങിയ തണ്ണിമത്തൻ കുരു ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിച്ച്, ആന്റിഹൈപ്പർടെൻസീവ് മരുന്നുകളുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ ഇൻസുലിൻ അളവ് സന്തുലിതപ്പെടുത്തി രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരാതെ സംരക്ഷിക്കാനും ഇതിന് കഴിയുന്നു. മോണോ സാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും തണ്ണിമത്തൻ കുരു സഹായകമാണ്.

ചർമ്മസംരക്ഷണത്തിനും തണ്ണിമത്തൻ വിത്തുകൾ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. അകാല വാർദ്ധക്യത്തിന് കാരണമാകുന്ന ഓക്സിഡേറ്റിവ് നാശത്തെ പ്രതിരോധിച്ച് യുവത്വം നിലനിർത്താനും തണ്ണിമത്തൻ കുരു ഉപയോഗിക്കാം. ഇതിലെ എ,ബി,സി വിറ്റാമിനുകൾ, കൊളാജൻ എന്നിവയുടെ സാന്നിധ്യം ചർമ്മത്തിലെ പാടുകൾ, വരൾച്ച തുടങ്ങിയ പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നു.&lt;/p&gt;]]></description>
        <pubDate>2023-03-13 01:00:55</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഹൃദയത്തെ സംരക്ഷിക്കാൻ ദിനവും 3 മാതള നാരങ്ങ; വിശദമാക്കി പോഷകാഹാര വിദഗ്ധ</title>
        <link>https://nattuvartha.news/news/Health/all/3-pomegranates-per-day-to-protect-the-heart-nutritionist-explains</link>
        <guid>https://nattuvartha.news/news/Health/all/3-pomegranates-per-day-to-protect-the-heart-nutritionist-explains</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_8318481700178241.webp</url>
          <title>ഹൃദയത്തെ സംരക്ഷിക്കാൻ ദിനവും 3 മാതള നാരങ്ങ; വിശദമാക്കി പോഷകാഹാര വിദഗ്ധ</title>
          <link>https://nattuvartha.news/news/Health/all/3-pomegranates-per-day-to-protect-the-heart-nutritionist-explains</link>
        </image>
        <description><![CDATA[&lt;p&gt;ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാൻ മാതളനാരങ്ങ ഉത്തമമാണെന്ന് വിശദമാക്കി പോഷകാഹാര വിദഗ്ധ അഞ്ജലി മുഖർജി. സമൂഹത്തിൽ ഹൃദ്രോഗികളുടെ തോത് ക്രമാതീതമായി ഉയർന്ന് കൊണ്ടിരിക്കുകയാണെന്നും, ആരോഗ്യപൂർണ്ണമായൊരു ജീവിതശൈലി പിന്തുടരുക മാത്രമാണ് ഇതിന് പ്രതിവിധിയെന്നും അവർ പറയുന്നു.

അതിശക്തമായ ആന്റി-അഥെറോജെനിക് ഏജന്റായ മാതളം, ധമനികളെ ശുദ്ധീകരിച്ച്, രക്തസമ്മർദ്ദം വരുതിയിലാക്കി ഹൃദയത്തെ സംരക്ഷിക്കുന്നതിലും, രക്തക്കുഴലുകൾ അടയാതെ സൂക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.

ടാന്നിൻ, ആന്തോസയാനിസുകൾ തുടങ്ങിയ, പോഷകങ്ങളുടെ കലവറയായ മാതളനാരങ്ങ ദിവസവും മൂന്നെണ്ണം വീതം കഴിക്കുന്നത്‌ ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്കും ഗുണകരമാണ്. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും, ഹൃദയമിടിപ്പ് നിയന്ത്രിക്കാനും സഹായിക്കുന്ന ഇലക്ട്രോലൈറ്റുകളും മാതളനാരങ്ങയിൽ വേണ്ടുവോളം ഉണ്ട്. കൊളസ്ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിക്കാനും രുചികരമായ ഈ പഴം ശീലമാക്കാവുന്നതാണ്.&lt;/p&gt;]]></description>
        <pubDate>2023-03-12 00:30:21</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>മൈഗ്രെയ്ൻ അകറ്റാൻ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതെല്ലാം</title>
        <link>https://nattuvartha.news/news/Health/all/what-foods-should-be-included-in-your-diet-to-keep-migraines-at-bay</link>
        <guid>https://nattuvartha.news/news/Health/all/what-foods-should-be-included-in-your-diet-to-keep-migraines-at-bay</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_7902771700178117.webp</url>
          <title>മൈഗ്രെയ്ൻ അകറ്റാൻ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതെല്ലാം</title>
          <link>https://nattuvartha.news/news/Health/all/what-foods-should-be-included-in-your-diet-to-keep-migraines-at-bay</link>
        </image>
        <description><![CDATA[&lt;p&gt;പ്രായഭേദമന്യേ ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് മൈഗ്രെയ്ൻ. ടെൻഷൻ, സ്‌ട്രെസ്സ് എന്നിവ മൂലം രക്തസമ്മർദ്ദം ഉയരുന്നത് മൈഗ്രെയ്നിലേക്ക് വഴിവെക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മൈഗ്രെയ്നിന്റെ കടുത്ത വേദന ഇല്ലാതാക്കാൻ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന വസ്തുക്കൾ ഏതെല്ലാമാണെന്ന് വിശദമാക്കുകയാണ് ആരോഗ്യവിദഗ്ധർ.

ഡാർക്ക്‌ ചോക്ലേറ്റ് ആണ് ആദ്യത്തേത്. മഗ്‌നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ, ഹോർമോൺ അസന്തുലിതാവസ്ഥ പരിഹരിച്ച് ടെൻഷൻ കുറക്കുന്നതിനാൽ, സ്ഥിരമായി കഴിക്കുന്നത് വളരെയധികം ഗുണകരമാണ്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ വാഴപ്പഴവും മൈഗ്രെയ്നെതിരെ ഉത്തമ പരിഹാര മാർഗമാണ്. രക്തസമ്മർദ്ദം വരുതിയിലാക്കി, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വാഴപ്പഴത്തിന് കഴിവുണ്ട്.

ചൂര, സാൽമൺ, ചെമ്മീൻ പോലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സമുദ്രവിഭവങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും മൈഗ്രെയ്ൻ പ്രശ്നങ്ങൾ ഇല്ലാതാക്കും. വിറ്റാമിൻ ബി ഘടകങ്ങൾ അടങ്ങിയ നെല്ലിക്ക, ഓർമ്മശക്തി വർധിപ്പിക്കുന്ന ബദാം എന്നിവയും മൈഗ്രെയ്നെ പ്രതിരോധിക്കുന്നതായി പഠനങ്ങൾ പറയുന്നു.&lt;/p&gt;]]></description>
        <pubDate>2023-03-11 05:00:17</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ഒരു നുള്ള് ശർക്കര; ആരോഗ്യഗുണങ്ങൾ വിശദമാക്കി ഗവേഷകർ</title>
        <link>https://nattuvartha.news/news/Health/all/a-pinch-of-jaggery-to-resist-the-summer-heat-researchers-explain-health-benefits</link>
        <guid>https://nattuvartha.news/news/Health/all/a-pinch-of-jaggery-to-resist-the-summer-heat-researchers-explain-health-benefits</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_4233511700177908.webp</url>
          <title>വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ഒരു നുള്ള് ശർക്കര; ആരോഗ്യഗുണങ്ങൾ വിശദമാക്കി ഗവേഷകർ</title>
          <link>https://nattuvartha.news/news/Health/all/a-pinch-of-jaggery-to-resist-the-summer-heat-researchers-explain-health-benefits</link>
        </image>
        <description><![CDATA[&lt;p&gt;വേനൽ ചൂടിനെ ചെറുത്ത് ശരീരം തണുപ്പിക്കാനും, രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ശർക്കര അത്യുത്തമമെന്ന് ആരോഗ്യവിദഗ്ധർ.

വേനൽക്കാലങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ചുമ, ജലദോഷം, പനി എന്നിവയെ ചെറുക്കാൻ ശർക്കരക്ക്‌ കഴിവുണ്ട്. പഞ്ചസാരയുടെ അമിത ഉപയോഗം ചൂട് കൂടുതലുള്ള സമയങ്ങളിൽ അമിതദാഹം തോന്നുന്നതിന് കാരണമാകുമെന്നതിനാൽ ശർക്കര ഉപയോഗിക്കുന്നതാണ് അഭികാമ്യം. പുറത്തു പോകുമ്പോൾ ചെറിയ കഷ്ണം ശർക്കര കയ്യിൽ കരുതുന്നതും നല്ലതാണ്. കനത്ത ചൂട് മൂലമുള്ള 
ക്ഷീണം അകറ്റി ഊർജ്ജം വീണ്ടെടുക്കാൻ ശർക്കരയിലെ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ സഹായിക്കും.

വേനൽകാലത്ത് പലരെയും അലട്ടുന്ന ദഹനപ്രശ്നങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ് ശർക്കര. വയറിലെ ദഹനരസങ്ങളെ ഉത്തേജിപ്പിച്ച് അസിഡിറ്റി പോലുള്ള ബുദ്ധിമുട്ടുകൾ ശർക്കര ഇല്ലാതാക്കും. പ്രകൃതിദത്ത ഡൈയൂററ്റിക് കൂടിയായ ശർക്കര കഴിക്കുന്നതിലൂടെ മധുരത്തോടുള്ള അമിത താല്പര്യവും നിയന്ത്രിക്കപ്പെടുന്നു.&lt;/p&gt;]]></description>
        <pubDate>2023-03-10 06:00:18</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ആന്റിബയോട്ടിക് ഒഴിവാക്കണം; വൈറൽ ഫിവർ മാർഗനിർദേശങ്ങൾ നൽകി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ</title>
        <link>https://nattuvartha.news/news/Health/all/antibiotics-should-be-avoided-indian-medical-association-issues-viral-fever-guidelines</link>
        <guid>https://nattuvartha.news/news/Health/all/antibiotics-should-be-avoided-indian-medical-association-issues-viral-fever-guidelines</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_185281700177581.webp</url>
          <title>ആന്റിബയോട്ടിക് ഒഴിവാക്കണം; വൈറൽ ഫിവർ മാർഗനിർദേശങ്ങൾ നൽകി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ</title>
          <link>https://nattuvartha.news/news/Health/all/antibiotics-should-be-avoided-indian-medical-association-issues-viral-fever-guidelines</link>
        </image>
        <description><![CDATA[&lt;p&gt;ന്യൂഡല്‍ഹി : രാജ്യമാകമാനം എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസിനാൽ പനി പടരുന്നതിനെ തുടർന്ന് രോഗികൾക്കും, ഡോക്ടർമാർക്കുമുള്ള നിർദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആന്റിബയോട്ടിക് ഉപയോഗം പരമാവധി കുറക്കണമെന്നും, ലക്ഷണങ്ങൾക്ക്‌ മാത്രം ചികിത്സ നൽകണമെന്നും നിർദേശങ്ങളിൽ പറയുന്നു.

ചുമ, പനി, തൊണ്ടവേദന, ശരീരവേദന, അതിസാരം തുടങ്ങിയ ലക്ഷണങ്ങളാണ് പൊതുവെ രോഗികളിൽ കണ്ടുവരുന്നത്. 5 മുതൽ 7 ദിവസം വരെ തുടരുന്ന അണുബാധ, ഫെബ്രുവരി മാർച്ച്‌ മാസങ്ങളിൽ സാധാരണമാണെന്നും, അതിനാൽ മരുന്നിന്റെ ഡോസ്, പാർശ്വഫലങ്ങൾ എന്നിവ പരിഗണിക്കാതെ അസിത്രോമൈസിൻ, അമോക്സിക്ലാവ് തുടങ്ങിയ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാൻ മുതിരരുതെന്നും ആരോഗ്യവിദഗ്ധർ ഓർമ്മപെടുത്തുന്നു.

അമിതമായ ആന്റിബയോട്ടിക് ഉപയോഗം സമൂഹത്തിൽ മൾട്ടിഡ്രഗ് റെസിസ്റ്റന്റ് ബാക്ടീരിയ വളരാൻ ഇടയാക്കുകയും പിന്നീട് മരുന്നുകൾ ഫലിക്കാത്ത അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഗുഡ്ഗാവ് ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇന്റേർണൽ മെഡിസിൻ ഡയറക്ടർ ഡോക്ടർ സതീഷ് കൗൾ പറഞ്ഞു. ധാരാളം പാനീയങ്ങൾ കുടിച്ച് വിശ്രമിക്കുന്നതാണ് വൈറൽ പനിയെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം എന്നും അദ്ദേഹം അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2023-03-09 00:00:41</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>രാത്രിയിൽ ഉറക്കം ലഭിക്കുന്നില്ലേ; പവർനാപിംഗ് ശീലമാക്കിക്കോളൂ, ആരോഗ്യത്തിന് നല്ലതാണ്</title>
        <link>https://nattuvartha.news/news/Health/all/dont-you-get-enough-sleep-at-night-make-powernapping-a-habit-its-good-for-health</link>
        <guid>https://nattuvartha.news/news/Health/all/dont-you-get-enough-sleep-at-night-make-powernapping-a-habit-its-good-for-health</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_8871401700177354.webp</url>
          <title>രാത്രിയിൽ ഉറക്കം ലഭിക്കുന്നില്ലേ; പവർനാപിംഗ് ശീലമാക്കിക്കോളൂ, ആരോഗ്യത്തിന് നല്ലതാണ്</title>
          <link>https://nattuvartha.news/news/Health/all/dont-you-get-enough-sleep-at-night-make-powernapping-a-habit-its-good-for-health</link>
        </image>
        <description><![CDATA[&lt;p&gt;7 മുതൽ 8 മണിക്കൂർ വരെയുള്ള ഉറക്കം ഒരു വ്യക്തിക്ക്‌ അനിവാര്യമാണ്. എന്നാൽ കൃത്യമായ ഉറക്കം ലഭിക്കുന്നവർ ശരാശരിയിലും താഴെയാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുമ്പോൾ ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾക്കുള്ള പരിഹാരമായി ലഘുനിദ്ര അഥവാ പവർനാപ് മുന്നോട്ടു വെക്കുകയാണ് അവർ.

ജോലിയിലെ ഇടവേളകൾക്കനുസരിച്ചാണ് പവർ നാപ്പിനുള്ള സമയം കണ്ടെത്തേണ്ടത്. പതിവായുള്ള ലഘുനിദ്ര ഓർമ്മശക്തി വർധിപ്പിക്കുന്നതോടൊപ്പം സർഗാത്മകതയും ഉയർത്തുന്നു. ഹൃദ്രോഗങ്ങൾ, പക്ഷാഘാതം എന്നിവ വരാതിരിക്കാനും ലഘുനിദ്ര നല്ലതാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും, മാനസിക വ്യക്തത ലഭിക്കാനും പവർ നാപ് എടുക്കാവുന്നതാണ്.

9 മുതൽ 5 വരെ ജോലി ചെയ്യുന്നവർ ഉച്ചഭക്ഷണത്തിന് ശേഷം 12:30 മുതൽ 2 വരെയുള്ള സമയമാണ് ലഘുനിദ്രക്കായി തിരഞ്ഞെടുക്കേണ്ടത്. പകൽ ജോലി ചെയ്യുന്നവർ ഒരിക്കലും 4 മണിക്ക് ശേഷമുള്ള സമയം പവർ നാപിനായി തിരഞ്ഞെടുക്കരുത്. ഇത് സർക്കാഡിയൽ റിഥത്തെ ബാധിച്ച് രാത്രിയിലെ ഉറക്കത്തെ ബാധിക്കുമെന്നും ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു.&lt;/p&gt;]]></description>
        <pubDate>2023-03-08 01:00:18</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ദഹനപ്രശ്നങ്ങൾക്ക് ഇഞ്ചി ഉപയോഗിക്കുന്നതിന്റെ കാരണം കണ്ടെത്തി ഗവേഷകർ</title>
        <link>https://nattuvartha.news/news/Health/all/researchers-have-discovered-the-reason-for-using-ginger-for-digestive-problems</link>
        <guid>https://nattuvartha.news/news/Health/all/researchers-have-discovered-the-reason-for-using-ginger-for-digestive-problems</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_282591700177161.webp</url>
          <title>ദഹനപ്രശ്നങ്ങൾക്ക് ഇഞ്ചി ഉപയോഗിക്കുന്നതിന്റെ കാരണം കണ്ടെത്തി ഗവേഷകർ</title>
          <link>https://nattuvartha.news/news/Health/all/researchers-have-discovered-the-reason-for-using-ginger-for-digestive-problems</link>
        </image>
        <description><![CDATA[&lt;p&gt;ദഹനപ്രശ്നങ്ങൾ നേരിടുമ്പോൾ നാം ഇഞ്ചിനീര് കുടിക്കാറുണ്ട്. ഇതിന് പിന്നിലെ ശാസ്ത്രീയ വശങ്ങൾ കണ്ടെത്തിയിരിക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി മ്യൂണിക്കിലെ ലെയ്ബ്നിസ് സെന്റർ ഫോർ ഫുഡ്‌ സിസ്റ്റംസ് ബയോളജി.

ദാഹനം സുഗമമാക്കുന്ന പ്രകൃതിദത്ത എൻസൈമുകൾ ഇഞ്ചിയിൽ ധാരാളമുണ്ട്. ഇവയെകൂടാതെ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളമുള്ളതിനാൽ പനി, ജലദോഷം എന്നിവക്ക് സിദ്ധഔഷധമാണ് ഇഞ്ചി. രക്തസമ്മർദ്ദം ഇല്ലാതാക്കി ലിപിഡ് എന്ന അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിലും ഇഞ്ചിക്ക്‌ കഴിവുണ്ട്.

കോശങ്ങളെ സംരക്ഷിക്കുന്ന ഗുണങ്ങൾ കാണപ്പെടുന്നതിനാൽ ദീർഘകാല ക്യാൻസറുകളുടെ ചികിത്സയിൽ ഇഞ്ചി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ഗവേഷണങ്ങളും നടന്നുവരുന്നു. ഒട്ടുമിക്ക ആയുർവേദ മരുന്നുകളിലും പ്രധാന ചേരുവയായ ചുക്ക്‌ മഹൗഷധി എന്നാണ് അറിയപ്പെടുന്നത്. അമാശയത്തിന്റെയും, കുടലിന്റെയും പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച്, പുളിച്ചുതികട്ടൽ, നെഞ്ചെരിച്ചിൽ, തുടങ്ങിയ ബുദ്ധിമുട്ടുകൾ അകറ്റുന്നതിനും ചുക്ക് ഉപയോഗിക്കാം.
&lt;/p&gt;]]></description>
        <pubDate>2023-03-07 02:30:16</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഭക്ഷണത്തിന്റെ രുചിയും കൂടും, വിഷാദവും അകലും; കറുവയിലയുടെ ഗുണങ്ങൾ വിശദമാക്കി ആരോഗ്യ വിദഗ്ധർ</title>
        <link>https://nattuvartha.news/news/Health/all/the-taste-of-food-will-increase-depression-and-distance-health-experts-explain-the-benefits-of-cinnamon</link>
        <guid>https://nattuvartha.news/news/Health/all/the-taste-of-food-will-increase-depression-and-distance-health-experts-explain-the-benefits-of-cinnamon</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_850811700176921.webp</url>
          <title>ഭക്ഷണത്തിന്റെ രുചിയും കൂടും, വിഷാദവും അകലും; കറുവയിലയുടെ ഗുണങ്ങൾ വിശദമാക്കി ആരോഗ്യ വിദഗ്ധർ</title>
          <link>https://nattuvartha.news/news/Health/all/the-taste-of-food-will-increase-depression-and-distance-health-experts-explain-the-benefits-of-cinnamon</link>
        </image>
        <description><![CDATA[&lt;p&gt;ഭക്ഷണത്തിന് രുചി കൂട്ടാൻ ഉപയോഗിക്കുന്ന കറുവയിലയ്ക്ക്‌ വിഷാദ രോഗത്തിൽ നിന്ന് മുക്തി നൽകാൻ കഴിയുമെന്ന് ഗവേഷകർ.

ഉണക്കി എടുക്കുന്ന കറുവയില, ദഹനപ്രശ്നങ്ങളെ ഇല്ലാതാക്കുന്നതോടൊപ്പം ചർമത്തിന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. ഉണക്കി സൂക്ഷിക്കുന്ന കറുവയില കത്തിച്ച് അതിന്റെ പുക ശ്വസിക്കുമ്പോൾ നാഡീ സംവിധാനങ്ങൾ ശാന്തമാവുകയും, മനസ്സിന് ഉണർവ് നൽകുകയും ചെയ്യുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ. ഇതിലെ എസ്സൻഷ്യൽ ഓയിലുകൾ മനസ്സിനെ ശാന്തമാക്കി, ഉത്കണ്ഠ, സമ്മർദ്ദം എന്നിവയെല്ലാം ഒഴിവാക്കുന്നു.

ആന്റി ഓക്സിഡന്റുകൾ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾക്കൊപ്പം സാപോനിൻസിന്റെ സാന്നിധ്യവും അടങ്ങിയിരിക്കുന്നതിനാൽ, അതിവേഗം മുറിവ് ഉണക്കാനും കറുവയിലക്ക്‌ കഴിവുണ്ട്. &lt;/p&gt;]]></description>
        <pubDate>2023-03-06 01:00:16</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>പല്ലുവേദനക്ക്‌ മാത്രമല്ല; ഗ്രാമ്പൂവിന്റെ ആരോഗ്യഗുണങ്ങൾ ഏറെയാണ്</title>
        <link>https://nattuvartha.news/news/Health/all/not-only-for-toothache-the-health-benefits-of-cloves-are-manifold</link>
        <guid>https://nattuvartha.news/news/Health/all/not-only-for-toothache-the-health-benefits-of-cloves-are-manifold</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_7752101700176742.webp</url>
          <title>പല്ലുവേദനക്ക്‌ മാത്രമല്ല; ഗ്രാമ്പൂവിന്റെ ആരോഗ്യഗുണങ്ങൾ ഏറെയാണ്</title>
          <link>https://nattuvartha.news/news/Health/all/not-only-for-toothache-the-health-benefits-of-cloves-are-manifold</link>
        </image>
        <description><![CDATA[&lt;p&gt;കറികളിലും മറ്റും സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്ന ഗ്രാമ്പൂ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഉത്തമ ഔഷധമാണെന്ന് ഗവേഷകർ.

പല്ലുവേദന, പല്ലുകളിലെ കറ, കേടുകൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഗ്രാമ്പൂ കടിച്ചുപിടിക്കുകയോ, അതിന്റെ ലേപനം പുരട്ടുകയോ ചെയ്യാറുണ്ട്. ഗ്രാമ്പൂ ഓയിലിൽ അടങ്ങിയിരിക്കുന്ന യൂജിനോൾ, ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ എന്നിവക്ക്‌ വായിലെ കീടാണുക്കളെ ഇല്ലാതാക്കാൻ കഴിവുള്ളതിനാൽ വേദനക്ക് ആശ്വാസം ലഭിക്കുന്നതോടൊപ്പം വായിലെ ദുർഗന്ധം, വായ്പുണ്ണ് തുടങ്ങിയ പ്രശ്നങ്ങളും ഇല്ലാതാകുന്നു.

ആവി പിടിക്കുമ്പോൾ അതിലേക്ക് രണ്ട് ഗ്രാമ്പൂ ചേർക്കുന്നത് തലയിലും മറ്റും അടിഞ്ഞിരിക്കുന്ന കഫം ഇളക്കി കളയുന്നുവെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ഒന്നോ രണ്ടോ ഗ്രാമ്പൂ വീതം നിത്യവും ഉപയോഗിക്കുന്നതാണ് നല്ലത്. സാവധാനം ചവച്ച് ഇതിന്റെ നീര് കുടിക്കുന്നതിലൂടെ ദഹനപ്രശ്നങ്ങളെ അകറ്റി നിർത്താനും കഴിയും.&lt;/p&gt;]]></description>
        <pubDate>2023-03-05 03:30:17</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>പ്രായമായവരുടെ ആഹാരത്തിൽ അമിത നിയന്ത്രണം വേണ്ട; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ</title>
        <link>https://nattuvartha.news/news/Health/all/dont-have-too-much-control-over-the-diet-of-the-elderly-health-experts-warn</link>
        <guid>https://nattuvartha.news/news/Health/all/dont-have-too-much-control-over-the-diet-of-the-elderly-health-experts-warn</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_8973511700176500.webp</url>
          <title>പ്രായമായവരുടെ ആഹാരത്തിൽ അമിത നിയന്ത്രണം വേണ്ട; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ</title>
          <link>https://nattuvartha.news/news/Health/all/dont-have-too-much-control-over-the-diet-of-the-elderly-health-experts-warn</link>
        </image>
        <description><![CDATA[&lt;p&gt;പ്രായമായവരുടെ ആഹാരക്രമത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ. നിർബന്ധിത ചിട്ടയോടെയുള്ള ഭക്ഷണക്രമം അവരുടെ മോണയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ബാർലി, ഗോതമ്പ് തുടങ്ങിയ ധാന്യാഹാരത്തോടൊപ്പം ലഭ്യത അനുസരിച്ച് ചക്ക, കപ്പ തുടങ്ങിയ ഭക്ഷണങ്ങൾ നൽകാവുന്നതാണ്. പല്ലുകൊണ്ട് ചവക്കാൻ സാധിക്കുന്നിടത്തോളം കാലം ഇറച്ചി, മീൻ എന്നിവ  ആഹാരത്തിൽ ഉൾപ്പെടുത്തുകയുമാവാം. ഡോക്ടർമാർ സൂചിപ്പിച്ചാൽ മാത്രമാണ് വയോജനങ്ങളുടെ ആരോഗ്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടത്.

അരി പോലുള്ള കാർബോ ഹൈഡ്രേറ്റ് ഭക്ഷണങ്ങൾ 25% മാത്രം ഉൾപ്പെടുത്തി ബാക്കി പച്ചക്കറികൾ, ഇറച്ചി, മുട്ട എന്നിവ നൽകാം. 3 നേരം ഭക്ഷണം എന്ന രീതിക്ക്‌ പകരം രണ്ട് മൂന്ന് മണിക്കൂർ ഇടവേളകളിൽ 6 നേരം ഭക്ഷണം എന്ന ക്രമമായിരിക്കും വയോജനങ്ങൾക്ക് ഉത്തമം. ഉറങ്ങുന്നതിന് 1 മണിക്കൂർ മുൻപ് ഭക്ഷണം നൽകാൻ ശ്രദ്ധിക്കാം. എണ്ണ കുറഞ്ഞ തോരൻ, പഴങ്ങൾ എന്നിവയെല്ലാം പ്രായമായവർക്ക് ഉത്തമമാണ്.&lt;/p&gt;]]></description>
        <pubDate>2023-03-04 04:00:06</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>പരീക്ഷണം അവസാന ഘട്ടത്തിൽ; ഗർഭനിരോധനത്തിനായി പുരുഷൻമാർക്കുള്ള ഗുളിക എത്തുന്നു</title>
        <link>https://nattuvartha.news/news/Health/all/in-the-final-phase-of-the-experiment-a-mens-pill-arrives-for-contraception</link>
        <guid>https://nattuvartha.news/news/Health/all/in-the-final-phase-of-the-experiment-a-mens-pill-arrives-for-contraception</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_2230171700176281.webp</url>
          <title>പരീക്ഷണം അവസാന ഘട്ടത്തിൽ; ഗർഭനിരോധനത്തിനായി പുരുഷൻമാർക്കുള്ള ഗുളിക എത്തുന്നു</title>
          <link>https://nattuvartha.news/news/Health/all/in-the-final-phase-of-the-experiment-a-mens-pill-arrives-for-contraception</link>
        </image>
        <description><![CDATA[&lt;p&gt;ഗർഭധാരണം ഒഴിവാക്കുന്നതിനായി പുരുഷൻമാർക്കുള്ള ഗുളികകളുടെ പരീക്ഷണം അന്തിമഘട്ടത്തിലേക്ക് എന്ന് ഗവേഷകർ. പ്രത്യുൽപ്പാദനശേഷി താൽകാലികമായി തടയുന്ന മരുന്നുകളാണ് ഇവയെന്നാണ് റിപ്പോർട്ടുകൾ.

പുരുഷ ബീജങ്ങളുടെ ചലനത്തെ നിയന്ത്രിച്ച് ഏതാനും മണിക്കൂർ സമയത്തേക്ക് അണ്ഡത്തിനുള്ളിൽ പ്രവേശിക്കുന്നത് തടയാൻ ഗുളികക്ക്‌ സാധിക്കുന്നുണ്ടെന്ന് എലികളിൽ നടത്തിയ പരീക്ഷണത്തിൽ നിന്നും വ്യക്തമായി. യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ഉദ്യോഗസ്ഥരാണ് ഗവേഷണത്തിന് നേതൃത്വം നൽകുന്നത്. മനുഷ്യരിൽ ഉപയോഗിക്കുന്നതിന് മുൻപ് മുയലുകളിൽ ഒരുതവണ പരീക്ഷിക്കുമെന്നും ഗവേഷകർ അറിയിച്ചു.

ടി.ഡി.ഡി 11861 എന്ന് പേര് നൽകിയിരിക്കുന്ന ഗുളിക ഒരിക്കലും ടെസ്‌റ്റോസ്റ്റിറോണിനെ ബാധിക്കില്ല. 3 മണിക്കൂർ നേരത്തേക്ക് മാത്രമാകും ഗുളികയുടെ സ്വാധീനം നിലനിൽക്കുന്നത്. എന്നാൽ ഗുളികക്ക്‌ ലൈംഗിക രോഗങ്ങളെ പ്രതിരോധിക്കാൻ ആവില്ലെന്നും ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു.&lt;/p&gt;]]></description>
        <pubDate>2023-03-03 04:00:09</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഹൃദ്രോഗികളുടെ തോത് ഉയർന്നുതന്നെ; കരുതൽ വേണമെന്ന് ആരോഗ്യ മേഖല</title>
        <link>https://nattuvartha.news/news/Health/all/the-rate-of-heart-disease-is-high-health-sector-needs-to-be-careful</link>
        <guid>https://nattuvartha.news/news/Health/all/the-rate-of-heart-disease-is-high-health-sector-needs-to-be-careful</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_4598621700175901.webp</url>
          <title>ഹൃദ്രോഗികളുടെ തോത് ഉയർന്നുതന്നെ; കരുതൽ വേണമെന്ന് ആരോഗ്യ മേഖല</title>
          <link>https://nattuvartha.news/news/Health/all/the-rate-of-heart-disease-is-high-health-sector-needs-to-be-careful</link>
        </image>
        <description><![CDATA[&lt;p&gt;പ്രായഭേദമന്യേ പലരും ഇന്ന് ഹൃദ്രോഗ ബാധിതരാണ്. അലക്ഷ്യമായ ജീവിതശൈലിയിൽ നിന്നും മോചിതരാവുക എന്നത് മാത്രമാണ് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനുള്ള മാർഗം എന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യ വിദഗ്ധർ.

മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ ഇല്ലാതാക്കിയാൽ തന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. പുകവലിക്കുന്നവരെ ബോധവൽക്കരിക്കുന്നതോടൊപ്പം, അവരുടെ സമീപത്ത് നിന്ന് അകലം പാലിക്കാനും ശ്രദ്ധിക്കണം. കാരണം, പാസീവ് സ്‌മോക്കിങ്ങിലൂടെ ഹൃദ്രോഗികളാവുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. രക്തത്തിൽ ടട്രൈഗ്ലിസറൈഡിന്റെ അളവ് ഉയർത്തുന്ന മദ്യവും വില്ലൻ തന്നെ. ഹൃദയത്തിൽ നിന്നുള്ള രക്തപ്രവാഹത്തെ ഇത് സാരമായി ബാധിക്കും.

മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്ത ആഹാരവസ്തുക്കൾ എന്നിവ ഉപേക്ഷിച്ച് ഒമേഗ3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾക്ക് മുൻതൂക്കം നൽകുകയും, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ശീലമാക്കുകയും ചെയ്യാം. 30 മിനിറ്റ് വ്യായാമം ചെയ്യുന്നതും ഉത്തമമാണ്. വീടിന്റെയും, ഓഫീസിന്റെയുമെല്ലാം പടികൾ കയറുന്നത്, രാവിലെയോ, വൈകുന്നേരങ്ങളിലോ ഉള്ള നടത്തം എന്നിവയും ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.&lt;/p&gt;]]></description>
        <pubDate>2023-03-02 03:00:06</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ബെല്ലി ഫാറ്റ് ആണോ പ്രശ്നം, പരിഹാരമുണ്ട്; മാർഗനിർദേശങ്ങളുമായി ആരോഗ്യ വിദഗ്ധർ</title>
        <link>https://nattuvartha.news/news/Health/all/the-problem-is-whether-belly-fat-is-there-is-a-solution-health-experts-with-guidelines</link>
        <guid>https://nattuvartha.news/news/Health/all/the-problem-is-whether-belly-fat-is-there-is-a-solution-health-experts-with-guidelines</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_7609731700175542.webp</url>
          <title>ബെല്ലി ഫാറ്റ് ആണോ പ്രശ്നം, പരിഹാരമുണ്ട്; മാർഗനിർദേശങ്ങളുമായി ആരോഗ്യ വിദഗ്ധർ</title>
          <link>https://nattuvartha.news/news/Health/all/the-problem-is-whether-belly-fat-is-there-is-a-solution-health-experts-with-guidelines</link>
        </image>
        <description><![CDATA[&lt;p&gt;ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിയുന്നത് വിവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ആരോഗ്യ വിദഗ്ധർ. വിസറൽ ഫാറ്റ് അഥവാ വയറിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഇല്ലാതാക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. എന്നാൽ വളരെ ലളിതമായി ഈ പ്രശ്നം പരിഹരിക്കാനുള്ള മാർഗങ്ങൾ അവർ ചൂണ്ടികാണിക്കുന്നു.

ഫൈബർ, പ്രോട്ടീൻ എന്നിവ കൊണ്ട് സമ്പന്നമായ ബ്രോക്കോളിയാണ് കൊഴുപ്പിനെതിരെയുള്ള പ്രതിരോധത്തിന് ഡയറ്റീഷ്യൻസ് ആദ്യമായി മുന്നോട്ടു വെക്കുന്നത്. പൊട്ടാസ്യം, വിറ്റമിൻ ഇ, വിറ്റമിൻ ബി6, കോപ്പർ, എന്നിങ്ങനെ ശരീരത്തിന് അനിവാര്യമായ എല്ലാം ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്നു. പയർവർഗങ്ങളും യഥേഷ്ടം തിരഞ്ഞെടുക്കാവുന്നതാണ്.

മുട്ട, പനീർ തുടങ്ങിയവ ശരീരത്തിൽ കൊഴുപ്പ് അടിയുന്നതിന് കാരണമാകുമെന്ന തെറ്റിദ്ധാരണയും ആരോഗ്യ വിദഗ്ധർ ഇല്ലാതാക്കുന്നുണ്ട്. ഉയർന്ന പ്രോട്ടീനോടൊപ്പം, അമിനോ ആസിഡിന്റെ സാന്നിധ്യമുള്ളതിനാൽ കൊഴുപ്പ് ഉരുക്കികളയാൻ മുട്ടയ്ക്ക് കഴിയുന്നു. ദിവസം മുഴുവൻ വേണ്ട ഊർജ്ജം നൽകാൻ കഴിയുന്ന ഭക്ഷണമാണ് പനീർ. വ്യായാമം ചെയ്യുന്നതിനാവശ്യമായ എനർജി നൽകുന്ന പനീറും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും.&lt;/p&gt;]]></description>
        <pubDate>2023-03-01 03:00:06</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>തൈരിനേക്കാൾ കേമൻ; അമിതഭാരം ഒഴിവാക്കാൻ യോഗർട്ട് ഉത്തമം എന്ന് വിദഗ്ധർ</title>
        <link>https://nattuvartha.news/news/Health/all/better-than-curd-experts-say-yogurt-is-best-for-avoiding-overweight</link>
        <guid>https://nattuvartha.news/news/Health/all/better-than-curd-experts-say-yogurt-is-best-for-avoiding-overweight</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_6667131700175265.webp</url>
          <title>തൈരിനേക്കാൾ കേമൻ; അമിതഭാരം ഒഴിവാക്കാൻ യോഗർട്ട് ഉത്തമം എന്ന് വിദഗ്ധർ</title>
          <link>https://nattuvartha.news/news/Health/all/better-than-curd-experts-say-yogurt-is-best-for-avoiding-overweight</link>
        </image>
        <description><![CDATA[&lt;p&gt;ദഹനപ്രശ്നങ്ങളെ ഒഴിവാക്കുന്നതിനും, അമിതവണ്ണം ഇല്ലാതാക്കുന്നതിനും യോഗർട്ട് അത്യുത്തമമെന്ന് ഡയറ്റീഷ്യനും, ന്യൂട്രീഷ്യനിസ്റ്റുമായ ഡോ. സ്മൃതി ജുൻജുൻവാല.

കൊഴുപ്പ് കൂടിയ ഭക്ഷണപദാർത്ഥമെന്ന തെറ്റിദ്ധാരണയോടെ അവഗണിക്കുപ്പെടുന്ന യോഗർട്ട് ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധമാണെന്നാണ് അവർ വിശദമാക്കുന്നത്. അമിനോ ആസിഡ്, ശരീരത്തിന് ഗുണകരമായ പ്രോട്ടീൻ, എന്നിവ അടങ്ങിയിട്ടുള്ള യോഗർട്ട് ഗുണത്തിൽ തൈരിനേക്കാൾ ഒരുപടി മുന്നിലാണ്. ആരോഗ്യകരമായ ഫാറ്റി അസിഡ് അടങ്ങിയിട്ടുള്ളതിനാൽ ഹൃദയത്തെ സംരക്ഷിച്ച് മെറ്റബോളിസം ശക്തിപെടുത്തി ശരീരഭാരം കുറക്കുന്നു.

പാൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ പലരും നേരിടുന്ന ലാക്ടോസ് അലർജി എന്ന പ്രശ്നവും യോഗർട്ട് ഉണ്ടാക്കുന്നില്ല. ഇതിലെ പ്രത്യേക ബാക്ടീരിയകളാണ് ഇതിന് സഹായിക്കുന്നത്. ഭക്ഷണശേഷം ഒരു സ്പൂൺ യോഗർട്ട് എന്ന ശീലം വളർത്തിയെടുക്കുന്നത് വളരെ നല്ലതാണെന്ന് സാരം.&lt;/p&gt;]]></description>
        <pubDate>2023-02-28 06:00:08</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഫർമല്ലമ ഓണ്‍ലൈന്‍ ഫാര്‍മസി സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുക്കാനൊരുങ്ങി ഫ്ലിപ്കാര്‍ട്ട്</title>
        <link>https://nattuvartha.news/news/Health/all/flipkart-plans-to-acquire-pharma-online-pharmacy-startup</link>
        <guid>https://nattuvartha.news/news/Health/all/flipkart-plans-to-acquire-pharma-online-pharmacy-startup</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_9232521700173081.webp</url>
          <title>ഫർമല്ലമ ഓണ്‍ലൈന്‍ ഫാര്‍മസി സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുക്കാനൊരുങ്ങി ഫ്ലിപ്കാര്‍ട്ട്</title>
          <link>https://nattuvartha.news/news/Health/all/flipkart-plans-to-acquire-pharma-online-pharmacy-startup</link>
        </image>
        <description><![CDATA[&lt;p&gt;ആരോഗ്യമേഖലയിൽ വീണ്ടും നിക്ഷേപം നടത്താൻ ഒരുങ്ങി ഫ്ലിപ്കാർട്ട്. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ഫർമല്ലമയെ ഫ്ലിപ്കാർട്ട് ഏറ്റെടുക്കും. 2020 ൽ ആരംഭിച്ച ഓൺലൈൻ ഫാർമസി സ്റ്റാർട്ടപ്പാണ് ഫർമല്ലമ. മരുന്നിന്‍റെ കുറിപ്പടി അപ്‌ലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാൻ കഴിയുന്ന മൊബൈൽ അപ്ലിക്കേഷനാണിത്.

രാജ്യത്തുടനീളം ആരോഗ്യമേഖലയിലെ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഏറ്റെടുക്കൽ. കൊൽക്കത്ത ആസ്ഥാനമായുള്ള ശാസ്തസുന്ദര്‍.കോമിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയാണ് ഫ്ലിപ്കാർട്ട് രണ്ട് വർഷം മുമ്പ് ആരോഗ്യമേഖലയിലേക്ക് ചുവടുവച്ചത്. ശാസ്തസുന്ദര്‍.കോം ആണ് പിന്നീട് ഫ്ലിപ്കാർട്ട് ഹെൽത്ത് പ്ലസ് ആയി മാറിയത്. നെറ്റ് മെഡ്സ്, ടാറ്റ1 എംജി, ഫാംഈസി, അപ്പോളോ എന്നിവയാണ് ഈ മേഖലയിലെ കമ്പനിയുടെ പ്രധാന എതിരാളികൾ.&lt;/p&gt;]]></description>
        <pubDate>2023-02-21 05:30:11</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>നിശ്ശബ്ദത ജോലിയെ ബാധിക്കും; ശബ്ദങ്ങളും സംഭാഷണങ്ങളും ആവശ്യമെന്ന് പഠനം</title>
        <link>https://nattuvartha.news/news/Health/all/silence-affects-work-voices-and-conversations-are-needed-says-study</link>
        <guid>https://nattuvartha.news/news/Health/all/silence-affects-work-voices-and-conversations-are-needed-says-study</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_7493951700169780.webp</url>
          <title>നിശ്ശബ്ദത ജോലിയെ ബാധിക്കും; ശബ്ദങ്ങളും സംഭാഷണങ്ങളും ആവശ്യമെന്ന് പഠനം</title>
          <link>https://nattuvartha.news/news/Health/all/silence-affects-work-voices-and-conversations-are-needed-says-study</link>
        </image>
        <description><![CDATA[&lt;p&gt;വാഷിങ്ടണ്‍ : പൂർണ്ണമായും നിശബ്ദമായ ഓഫീസ് അന്തരീക്ഷത്തിൽ ഇരുന്ന് ജീവനക്കാർക്ക് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ലെന്ന് പഠനം. ഗവേഷകരുടെ അഭിപ്രായത്തിൽ, പരസ്പര സംഭാഷണവും പശ്ചാത്തല ശബ്ദവും ഉള്ള ഒരു അന്തരീക്ഷത്തിൽ ആയിരിക്കുമ്പോഴാണ് ആരോഗ്യകരമായി പ്രവർത്തിക്കാൻ കഴിയുക. യൂണിവേഴ്സിറ്റി ഓഫ് കാന്‍സാസ്, യൂണിവേഴ്സിറ്റി ഓഫ് അരിസോണ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘമാണ് നേച്ചർ ഡിജിറ്റൽ മെഡിസിൻ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചത്.

അമിതമായ ശബ്ദം ജോലിയെ ബാധിക്കുമെന്ന് ഉറപ്പാണ്. എന്നാൽ പൂർണ്ണമായ നിശബ്ദതയും ആരോഗ്യകരമായി ജോലി ചെയ്യുന്നതിനെ തടസ്സപ്പെടുത്തുമെന്ന് ഇപ്പോൾ ഗവേഷകർ പറയുന്നു. അവരുടെ അഭിപ്രായത്തിൽ, ശ്രദ്ധയോടെയും ആരോഗ്യത്തോടെയും പ്രവർത്തിക്കാൻ 50 ഡെസിബലിൽ താഴെയുള്ള ശബ്ദം ആവശ്യമാണ്. ചാറ്റൽമഴയുടെ ശബ്ദവും പക്ഷികളുടെ ആലാപനവും എല്ലാം ഒരു നല്ല ജോലിസ്ഥലത്തിന് ആവശ്യമായ പശ്ചാത്തല ശബ്ദങ്ങളാണ്.

ജോലിസ്ഥലത്തെ അമിതമായ ശബ്ദം ജീവനക്കാരുടെ സമ്മർദ്ദം വർദ്ധിപ്പിക്കും. അമിതമായ ശബ്ദവും ചെവിക്ക് ദോഷകരമാണ്. എന്നിരുന്നാലും, 50 ഡെസിബലിൽ താഴെയുള്ള ശബ്ദം കേൾക്കുന്നത് ജോലിയിലെ പ്രതികരണം വർദ്ധിപ്പിച്ചേക്കും.&lt;/p&gt;]]></description>
        <pubDate>2023-02-10 17:30:05</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>പാരസെറ്റമോൾ ഉൾപ്പടെയുള്ള 55 മരുന്നുകളുടെ വില കുറച്ചു</title>
        <link>https://nattuvartha.news/news/Health/all/prices-of-55-medicines-including-paracetamol-have-been-slashed</link>
        <guid>https://nattuvartha.news/news/Health/all/prices-of-55-medicines-including-paracetamol-have-been-slashed</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_995211700169781.webp</url>
          <title>പാരസെറ്റമോൾ ഉൾപ്പടെയുള്ള 55 മരുന്നുകളുടെ വില കുറച്ചു</title>
          <link>https://nattuvartha.news/news/Health/all/prices-of-55-medicines-including-paracetamol-have-been-slashed</link>
        </image>
        <description><![CDATA[&lt;p&gt;തൃശ്ശൂർ : അവശ്യ മരുന്നുകളുടെ വില വർദ്ധനവിന്‍റെ കാഠിന്യം കുറയ്ക്കാൻ ശ്രമിച്ച് ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസ് കൺട്രോൾ കമ്മിറ്റി (എൻപിപിഎ). ഇത്തവണ 55 ഇനങ്ങളുടെ വിലയാണ് കുറച്ചത്. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ വില കുറച്ച മരുന്നുകളുടെ എണ്ണം 409 ആയി.

ഏകദേശം സമാന ചേരുവകളുള്ള വ്യത്യസ്ത ബ്രാൻഡ് നാമങ്ങളിൽ ഒരേ നിർമ്മാതാക്കൾ പുറത്തിറക്കുന്ന മരുന്നുകളുടെ കാര്യത്തിലും ഇടപെടലുണ്ട്. ഇത്തരം മരുന്നുകൾ തമ്മിൽ വലിയ വിലവ്യത്യാസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പുതിയ ചട്ടമനുസരിച്ച് ഒരേ കമ്പനിയുടെ ഒരേയിനം മരുന്നുകളിൽ ഏറ്റവും വിലക്കുറവുള്ളതിന്റെ പത്തുശതമാനത്തിലധികം വില മറ്റുമരുന്നുകൾക്ക് ഈടാക്കാൻ പാടില്ല. എല്ലാ വർഷവും മൊത്ത വില സൂചിക അനുസരിച്ച് വില മാറ്റാൻ ഇവയ്ക്ക് അനുവാദമുണ്ട്.

പുതുതായി വില കുറച്ച മരുന്നുകളിൽ അർബുദത്തിനുള്ള 250 മില്ലിഗ്രാം ജെഫിറ്റിനിബ്റി, റിത്തക്‌സിമാബ് കുത്തിവയ്പ്പ് മരുന്ന്, പ്രസവസമയത്തെ രക്തസ്രാവം നിയന്ത്രിക്കുന്ന ഓക്സിടോസിൻ കുത്തിവയ്പ്പ് മരുന്ന്, പാരസെറ്റോമോൾ, അസിത്രോമൈസിൻ, കെറ്റമിൻ, ട്രാമഡോൾ, സെഫിക്‌സൈം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജെഫിറ്റിനിബിന് 475.9 രൂപയിൽ നിന്ന് 211.49 രൂപയായി കുറച്ചു. റിത്തക്‌സിമാബ് വില 842.18 രൂപയിൽ നിന്ന് 679.41 രൂപയായി മാറും. ഓക്സിടോസിന്റേ വില 19.59 രൂപയിൽ നിന്ന് 15.91 രൂപയായും മാറും.&lt;/p&gt;]]></description>
        <pubDate>2023-02-10 17:30:05</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ദന്താരോഗ്യം മോശമാകുന്നത് വഴി മസ്തിഷ്‌കാഘാതത്തിനുള്ള സാധ്യത വർധിക്കുമെന്ന് പഠനം</title>
        <link>https://nattuvartha.news/news/Health/all/worsening-dental-health-may-increase-risk-of-stroke-says-study</link>
        <guid>https://nattuvartha.news/news/Health/all/worsening-dental-health-may-increase-risk-of-stroke-says-study</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_4688441700168347.webp</url>
          <title>ദന്താരോഗ്യം മോശമാകുന്നത് വഴി മസ്തിഷ്‌കാഘാതത്തിനുള്ള സാധ്യത വർധിക്കുമെന്ന് പഠനം</title>
          <link>https://nattuvartha.news/news/Health/all/worsening-dental-health-may-increase-risk-of-stroke-says-study</link>
        </image>
        <description><![CDATA[&lt;p&gt;വാഷിങ്ടണ്&amp;zwj; : വായയുടെ ശുചിത്വം പാലിക്കുന്നത് പല്ലുകൾക്കും മോണയ്ക്കും മാത്രമല്ല, തലച്ചോറിനും ഗുണം ചെയ്യുമെന്ന് പഠനം. അമേരിക്കൻ സ്ട്രോക്ക് അസോസിയേഷന്&amp;zwj;റെ 2023 ഇന്&amp;zwj;റർനാഷണൽ സ്ട്രോക്ക് കോൺഫറൻസിൽ അവതരിപ്പിക്കാനുള്ള പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ദന്താരോഗ്യം വഷളാകുന്നത് മസ്തിഷ്കാഘാത സാധ്യത വർധിപ്പിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. പല്ല് തേക്കാതിരിക്കുക, പല്ലിന്&amp;zwj;റെ പ്ലേക്ക് നീക്കം ചെയ്യാതിരിക്കുക, മോണരോഗം, ദന്തക്ഷയം തുടങ്ങിയവയെല്ലാം മോശം ദന്താരോഗ്യത്തിന്&amp;zwj;റെ ലക്ഷണങ്ങളാണ്. കൂടാതെ, മോശം മോണകളും പല്ലുകളും ഹൃദയസംബന്ധമായ അസുഖങ്ങള്&amp;zwj;ക്കുള്ള സാധ്യതയും രക്തസമ്മര്&amp;zwj;ദം ഉയരാനുള്ള സാധ്യതയും കൂട്ടുമെന്നാണ് മുന്&amp;zwj;പഠനങ്ങൾ വിലയിരുത്തുന്നത്. 2014 മുതൽ 2021 വരെ 40,000 ത്തോളം ആളുകളിൽ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. തിരഞ്ഞെടുത്തവരിൽ 46 ശതമാനം പേരും 57 വയസ്സിന് താഴെയുള്ള പുരുഷൻമാരാണ്. ഇവരിൽ ആർക്കും മുമ്പ് ഹൃദയാഘാതം ഉണ്ടായിട്ടില്ല. ഇവരുടെ ദന്താരോഗ്യവും തലച്ചോറിന്&amp;zwj;റെ ആരോഗ്യവും തമ്മിലുള്ള ബന്ധമാണ് ഗവേഷണത്തിലൂടെ വിലയിരുത്തിയത്. പല്ലുകളിലെ പോട്, പല്ലുകൊഴിയുക മുതലായ ആരോഗ്യ പ്രശ്&amp;zwnj;നങ്ങളുള്ളവരുടെ തലച്ചോറിന്റെ ആരോഗ്യവും സാരമായി ബാധിക്കപ്പെട്ടേക്കാം എന്നാണ് ഗവേഷണത്തില്&amp;zwj; തെളിഞ്ഞത്.&lt;/p&gt;
]]></description>
        <pubDate>2023-02-06 08:30:05</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>കൊവിഡ് രോഗമുക്തി നേടിയവരിൽ ഹൃദയാഘാതം കൂടുന്നു; പഠിക്കാൻ ഐസിഎംആർ</title>
        <link>https://nattuvartha.news/news/Health/all/heart-attacks-on-the-rise-in-people-who-have-recovered-from-covid-19-icmr-to-study</link>
        <guid>https://nattuvartha.news/news/Health/all/heart-attacks-on-the-rise-in-people-who-have-recovered-from-covid-19-icmr-to-study</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_1612171700156948.webp</url>
          <title>കൊവിഡ് രോഗമുക്തി നേടിയവരിൽ ഹൃദയാഘാതം കൂടുന്നു; പഠിക്കാൻ ഐസിഎംആർ</title>
          <link>https://nattuvartha.news/news/Health/all/heart-attacks-on-the-rise-in-people-who-have-recovered-from-covid-19-icmr-to-study</link>
        </image>
        <description><![CDATA[&lt;p&gt;കൊവിഡ് രോഗമുക്തി നേടിയവരിൽ ഹൃദയാഘാതം വർദ്ധിക്കുന്നത് പഠിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). കൊവിഡ് ഹൃദ്രോഗത്തിന് കാരണമാകുന്നുവെന്ന പഠന റിപ്പോർട്ടുകളുടെയും രാജ്യത്ത് 50 വയസിന് താഴെയുള്ളവരിൽ അപ്രതീക്ഷിത ഹൃദയാഘാത മരണങ്ങളുടെ എണ്ണം വർധിച്ച് വരുന്നതിൻ്റെയും അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്&amp;zwj;റെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിക്കുന്ന വാർത്തകൾ ജനങ്ങളിൽ പരിഭ്രാന്തി പരത്തുകയാണ്. കൊവിഡിന് ശേഷം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഹൃദയാഘാത മരണങ്ങളുടെ എണ്ണം 50,000 കവിഞ്ഞു. ശാസ്ത്രീയ പഠനത്തിലൂടെ ഈ സാഹചര്യത്തിന് ഉത്തരം കണ്ടെത്തി ആവശ്യമെങ്കിൽ നടപടിയെടുക്കുകയാണ് ഐസിഎംആറിന്&amp;zwj;റെ ലക്ഷ്യം.&lt;/p&gt;
]]></description>
        <pubDate>2023-01-07 08:30:03</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>കോവിഡ് 19; ജാ​ഗ്രത തുടരാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം</title>
        <link>https://nattuvartha.news/news/Health/all/covid-19-union-health-ministry-to-continue-vigil</link>
        <guid>https://nattuvartha.news/news/Health/all/covid-19-union-health-ministry-to-continue-vigil</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_5524051700156042.webp</url>
          <title>കോവിഡ് 19; ജാ​ഗ്രത തുടരാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം</title>
          <link>https://nattuvartha.news/news/Health/all/covid-19-union-health-ministry-to-continue-vigil</link>
        </image>
        <description><![CDATA[&lt;p&gt;ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. അതത് സമയങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡിന്&amp;zwj;റെ പുതിയ വകഭേദങ്ങൾ വരുന്നത് തുടരും. രാജ്യത്ത് പരിഭ്രാന്തി പടരാതിരിക്കാൻ സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിലവിൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും തയ്യാറെടുപ്പുകൾ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഇതുവരെ 11 ഓളം ഒമിക്റോൺ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിസംബർ 24 മുതൽ ജനുവരി 3 വരെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. 19,227 വിദേശ യാത്രക്കാരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 124 എണ്ണം പോസിറ്റീവാണ്. ഇതിൽ 40 എണ്ണം എക്സ്ബിബി വകഭേദം മൂലമാണ്.&lt;/p&gt;
]]></description>
        <pubDate>2023-01-05 12:30:04</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ബൂസ്റ്റർ ഡോസ് വാക്സിൻ രണ്ടാം തവണയും സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ</title>
        <link>https://nattuvartha.news/news/Health/all/no-need-to-take-booster-dose-of-vaccine-for-the-second-time-govt</link>
        <guid>https://nattuvartha.news/news/Health/all/no-need-to-take-booster-dose-of-vaccine-for-the-second-time-govt</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_5236681700155173.webp</url>
          <title>ബൂസ്റ്റർ ഡോസ് വാക്സിൻ രണ്ടാം തവണയും സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ</title>
          <link>https://nattuvartha.news/news/Health/all/no-need-to-take-booster-dose-of-vaccine-for-the-second-time-govt</link>
        </image>
        <description><![CDATA[&lt;p&gt;രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വാക്സിൻ രണ്ടാം തവണയും സ്വീകരിക്കേണ്ടതില്ലെന്ന സുപ്രധാന നിർദ്ദേശവുമായി കേന്ദ്രം. എല്ലാവർക്കും ആദ്യ ബൂസ്റ്റർ ഡോസ് നൽകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സർക്കാർ അറിയിച്ചു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ചൊവ്വാഴ്ച 134 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,582 പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയിലെ ആകെ കോവിഡ് കേസുകൾ 4.46 കോടി കടന്നു. ഇതുവരെ 5.30 ലക്ഷം പേർക്കാണ് ജീവഹാനി സംഭവിച്ചിട്ടുള്ളത്. ചൈനയ്ക്ക് പുറമെ സിംഗപ്പൂർ, ഹോങ്കോംഗ്, ദക്ഷിണ കൊറിയ, തായ്&amp;zwnj;ലൻഡ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂർ മുമ്പുള്ള ആർടി-പിസിആർ പരിശോധനാ ഫലം ആവശ്യമാണ്. യാത്രയ്ക്കിടെ ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്യേണ്ടി വരുന്നവർക്കും ഇത് ബാധകമായിരിക്കുമെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.&lt;/p&gt;
]]></description>
        <pubDate>2023-01-03 08:30:03</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
          </channel>
      </rss>