<?xml version="1.0" encoding="UTF-8"?>
      <rss version="2.0"
          xmlns:dc="http://purl.org/dc/elements/1.1/"
          xmlns:sy="http://purl.org/rss/1.0/modules/syndication/"
          xmlns:admin="http://webns.net/mvcb/"
          xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
          xmlns:content="http://purl.org/rss/1.0/modules/content/">
          <channel>
            <title>Regional News | Latest Malayalam News | Breaking News  - Category: Entertainment</title>
            <link>https://nattuvartha.news/rss/category/entertainment</link>
            <description>Regional News | Latest Malayalam News | Breaking News  - Category: Entertainment</description>
            <dc:language>mal</dc:language>
            <dc:creator></dc:creator>
            <dc:creator>Copyright © 2022 Beca Media &amp; Advertising - All Rights Reserved Near Govt: Hospital, Nut Street, Vadakara</dc:creator>
            
      <item>
        <title>ഫ്രണ്ട് ക്യാമറയില്ലാത്ത കാലത്തെ മമ്മൂട്ടി സെൽഫി; അപൂർവ്വ ചിത്രം പങ്കുവെച്ച് ആഷിഖ് അബു</title>
        <link>https://nattuvartha.news/news/Entertainment/all/mammootty-rare-2009-selfie-aashiq-abu</link>
        <guid>https://nattuvartha.news/news/Entertainment/all/mammootty-rare-2009-selfie-aashiq-abu</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785575720_289591.jpg</url>
          <title>ഫ്രണ്ട് ക്യാമറയില്ലാത്ത കാലത്തെ മമ്മൂട്ടി സെൽഫി; അപൂർവ്വ ചിത്രം പങ്കുവെച്ച് ആഷിഖ് അബു</title>
          <link>https://nattuvartha.news/news/Entertainment/all/mammootty-rare-2009-selfie-aashiq-abu</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന&lt;/strong&gt;ടൻ മമ്മൂട്ടിയുടെ അപൂർവ ചിത്രം പങ്കുവെച്ച് സംവിധായകൻ ആഷിഖ് അബു. മമ്മൂട്ടിയുടെ ഒരു സെൽഫി ചിത്രമാണ് ആഷിഖ് അബു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ ബാലതാരമായെത്തിയ ധനഞ്ജയ്‌യെയും ചിത്രത്തിൽ കാണാം.&lt;/p&gt;
&lt;p&gt;ചിത്രത്തിന് ആഷിഖ് അബു പങ്കുവെച്ച അടിക്കുറിപ്പാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. &apos;എങ്ങനെയെന്ന് ഫോണുകളും അറിയുന്നതിന് മുമ്പേ എടുത്ത സെൽഫി. 2009-ൽ ഫ്രണ്ട് ക്യാമറയില്ല, പ്രിവ്യൂ ഇല്ല&apos;, എന്ന അടിക്കുറിപ്പോടെയാണ് ചിത്രം. &apos;ഒ.ജി. സെൽഫി&apos;, &apos;മമ്മൂക്ക&apos; എന്നീ ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പമുണ്ട്.കറുത്ത ഷർട്ടും കൂളിങ് ഗ്ലാസും ധരിച്ച മമ്മൂട്ടിയാണ് ഫോട്ടോയിലുള്ളത്. ചൈനീസ് ഭാഷയിൽ പേരെഴുതിയ ഒരു കടയ്ക്ക് മുന്നിലാണ് അദ്ദേഹം നിൽക്കുന്നത്. മമ്മൂട്ടിയുടെ പിന്നിലായി ധനഞ്ജയ്‌യെ കാണാം.&lt;/p&gt;
&lt;p&gt;ആഷിഖ് അബു ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു നായകൻ. 2009-ൽ പുറത്തിറങ്ങിയ &apos;ഡാഡി കൂൾ&apos; എന്ന ചിത്രത്തിലാണ് ആദ്യമായി ഇരുവരും ഒന്നിച്ചത്. ധനഞ്ജയ് മമ്മൂട്ടിയുടെ മകനായി വേഷമിട്ടു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-08-01 09:13:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>31-ാമത് ഐഎഫ്എഫ്കെ എൻട്രികൾ ഇന്ന് മുതൽ സമർപ്പിക്കാം</title>
        <link>https://nattuvartha.news/news/Entertainment/all/31st-iffk-2026-chalachitra-academy-invites-entries-for-film-selection</link>
        <guid>https://nattuvartha.news/news/Entertainment/all/31st-iffk-2026-chalachitra-academy-invites-entries-for-film-selection</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785560123_839138.jpg</url>
          <title>31-ാമത് ഐഎഫ്എഫ്കെ എൻട്രികൾ ഇന്ന് മുതൽ സമർപ്പിക്കാം</title>
          <link>https://nattuvartha.news/news/Entertainment/all/31st-iffk-2026-chalachitra-academy-invites-entries-for-film-selection</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: ചലച്ചിത്ര ലോകവും സിനിമാ ആസ്വാദകരും ഒരുപോലെ കാത്തിരിക്കുന്ന 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിച്ചു. മേളയുടെ പ്രധാന ആകർഷണങ്ങളായ നാല് വിഭാഗങ്ങളിലേക്കാണ് ചിത്രങ്ങൾ പരിഗണിക്കുന്നത്.&lt;/p&gt;
&lt;p&gt;അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, വേൾഡ് സിനിമ എന്നീ വിഭാഗങ്ങളിൽ 2025 സെപ്റ്റംബർ ഒന്നിനും 2026 ഓഗസ്റ്റ് 31നുമിടയിൽ നിർമാണം പൂർത്തിയാക്കിയ ചിത്രങ്ങളാണ് ഐ എഫ് എഫ് കെയിലേക്ക് പരിഗണിക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഓഗസ്റ്റ് ഒന്ന് രാവിലെ പത്തു മണി മുതൽ iffk.in എന്ന വെബ്‌സൈറ്റ് മുഖേന എൻട്രികൾ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 സെപ്റ്റംബർ പത്താണ്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 31-ാമത് ഐ എഫ് എഫ് കെ 2026 ഡിസംബർ 11 മുതൽ 18 വരെയാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്.&lt;/p&gt;]]></description>
        <pubDate>2026-08-01 04:52:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംവിധായകൻ വിജീഷ്‌ മണിയുടെ ജീപ്പ് അജ്ഞാതർ കത്തിച്ചു</title>
        <link>https://nattuvartha.news/news/Entertainment/all/director-vijeesh-mani-jeep-burnt-arson-attack-chavakkad</link>
        <guid>https://nattuvartha.news/news/Entertainment/all/director-vijeesh-mani-jeep-burnt-arson-attack-chavakkad</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785471466_80960.jpg</url>
          <title>സംവിധായകൻ വിജീഷ്‌ മണിയുടെ ജീപ്പ് അജ്ഞാതർ കത്തിച്ചു</title>
          <link>https://nattuvartha.news/news/Entertainment/all/director-vijeesh-mani-jeep-burnt-arson-attack-chavakkad</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ചാവക്കാട്: &lt;/strong&gt;ചലച്ചിത്രസംവിധായകൻ വിജീഷ്‌മണിയുടെ ജീപ്പ് അജ്ഞാതർ കത്തിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. മുതുവട്ടൂർ ആലുംപടിയിലെ വിജിഷ്‌മണിയുടെ വീടിനു മുന്നിൽ നിർത്തിയിട്ട ജീപ്പാണ് കത്തിച്ചത്. രണ്ടുപേർ വിജീഷിന്റെ വീട്ടിലേക്ക് അതിക്രമിച്ചുകടന്ന് വാഹനത്തിനു തീയിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു.മഴക്കോട്ട് ധരിച്ച രണ്ടുപേർ വിജീഷ്‌മണിയുടെ വീട്ടിലേക്കു വരുന്നതും കാർ കത്തിയ ഉടൻ ഓടിരക്ഷപ്പെടുന്നതുമായ ദൃശ്യം പരിസരത്തെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.&lt;/p&gt;
&lt;p&gt;ജീപ്പ് കത്തുന്നതുകണ്ട അയൽക്കാരാണ് വീട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും ഗുരുവായൂരിൽനിന്നുള്ള അഗ്നി രക്ഷാ സേനയും ചേർന്ന് തീയണച്ചെങ്കിലും ജീപ്പിന്റെ ഉൾഭാഗം ഏറക്കുറേ പൂർണമായും കത്തിനശിച്ചു.ജീപ്പിന്റെ ഗ്ലാസ് തകർത്ത് ജീപ്പിനുള്ളിലേക്ക് ഇന്ധനമൊഴിച്ചു കത്തിച്ചതാണെന്ന് സംശയിക്കുന്നതായി വിജീഷ്‌മണി പറഞ്ഞു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-31 04:12:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തി; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്</title>
        <link>https://nattuvartha.news/news/Entertainment/all/janmoni-das-case</link>
        <guid>https://nattuvartha.news/news/Entertainment/all/janmoni-das-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785219054_361326.jpg</url>
          <title>പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തി; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്</title>
          <link>https://nattuvartha.news/news/Entertainment/all/janmoni-das-case</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന പരാതിയിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ് ബോസ് മുൻ താരവുമായ ജാൻമണിക്കെതിരെ കേസ്. കോഴിക്കോട് സൈബർ പൊലീസാണ് കേസെടുത്തത്. മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിലാണ് നടപടി. ബിഎൻഎസ് 192, 356 (2), കേരള പൊലീസ് ആക്‌ട് 120 (ഒ) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുമുള്ള ഉദ്ദേശത്തോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്.&lt;/p&gt;
&lt;p&gt;സംഭവത്തിന് പിന്നാലെ താൻ നടത്തിയ പ്രസ്‌താവനയിൽ ഖേദം പ്രകടിപ്പിച്ച് ജാൻമണി രംഗത്തെത്തിയിരുന്നു. &apos;ആരെയും വേദനിപ്പിക്കാനല്ല പറഞ്ഞത്. പരസ്യമായി ക്ഷമ ചോദിക്കാൻ ആഗ്രഹമുണ്ട്. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല ഞാൻ പറഞ്ഞത്. കണ്ടന്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്‌തത്. അല്ലാതെ മോദിജിയെക്കുറിച്ചല്ല.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-28 06:07:08</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>16 വർഷം വാടകവീട്ടിൽ; അവസാനം കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നഭവനമൊരുങ്ങി</title>
        <link>https://nattuvartha.news/news/Entertainment/all/cochin-haneefa-family-new-home</link>
        <guid>https://nattuvartha.news/news/Entertainment/all/cochin-haneefa-family-new-home</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785059930_782754.jpg</url>
          <title>16 വർഷം വാടകവീട്ടിൽ; അവസാനം കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നഭവനമൊരുങ്ങി</title>
          <link>https://nattuvartha.news/news/Entertainment/all/cochin-haneefa-family-new-home</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാളികൾക്ക് മറക്കാൻ കഴിയാത്ത നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് കൊച്ചിൻ ഹനീഫ. ഇപ്പോഴിതാ നടന്റെ കുടുംബത്തിന് വീടൊരുങ്ങി എന്ന വാർത്തയാണ് പുറത്തുവരുന്നത്. കൊച്ചി വെണ്ണല അംബേദ്കർ റോഡിലാണ് നടന്റെ കുടുംബത്തിനായി വീട് നിർമിച്ചത്. കൊച്ചിൻ ഹനീഫയുടെ മരണത്തിനുശേഷം കഴിഞ്ഞ പതിനാറ് വർഷമായി വാടക വീട്ടിലായിരുന്നു ഭാര്യ ഫാസിലയും മക്കളായ സർഫയും മർവയും താമസിച്ചിരുന്നത്.&lt;/p&gt;
&lt;p&gt;കൊച്ചിൻ ഹനീഫയുടെ സമ്പാദ്യത്തിൽ സ്വപ്ന വീട് ഒരുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുടുംബം.&apos;കൊച്ചിൻ ഹനീഫാസ് എബി മൻസിൽ&apos; എന്നാണ് വീട്ടിന്റെ പേര് നൽകിയിരിക്കുന്നത്. പിതാവ് എ ബി മുഹമ്മദിന്റെ പേരിലാകണം തന്റെ വീടെന്നത് കൊച്ചിൻ ഹനീഫയുടെ  വലിയ ആഗ്രഹമായിരുന്നു. അഞ്ച് ബെഡ്റൂം ഉൾപ്പെടെ മനോഹരമായി ഇന്റീരിയർ ചെയ്ത മൂന്ന് നില വീടാണ് പണിതത്. വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ നടൻ ദിലീപും പങ്കെടുത്തിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-26 09:56:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;അമ്മ&apos;യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്വത്തിൽ നിന്ന് രാജിവച്ച് ആശ അരവിന്ദ്</title>
        <link>https://nattuvartha.news/news/Entertainment/all/asha-aravind-resignation-amma</link>
        <guid>https://nattuvartha.news/news/Entertainment/all/asha-aravind-resignation-amma</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784947472_197111.jpg</url>
          <title>&apos;അമ്മ&apos;യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്വത്തിൽ നിന്ന് രാജിവച്ച് ആശ അരവിന്ദ്</title>
          <link>https://nattuvartha.news/news/Entertainment/all/asha-aravind-resignation-amma</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; താരസംഘടനയായ &apos;അമ്മ&apos;യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്വത്തിൽ നിന്ന് രാജിവച്ച് നടി ആശ അരവിന്ദ്. സംഘടനയുടെ ജനാധിപത്യപരമായ തീരുമാനങ്ങളെ മാനിക്കുന്നുവെന്നും സംഘടനയുടെ അന്തസും ഐക്യവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ അംഗത്തിന്റെയും കടമയാണെന്നും ആ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നുവെന്നും ആശ കത്തിൽ പറയുന്നുണ്ട്.&lt;/p&gt;
&lt;p&gt;അടുത്തിടെ നടിമാരായ രേവതിയും പത്മപ്രിയയും &apos;അമ്മ&apos;യിൽ നിന്ന് രാജിവച്ചിരുന്നു. സമൂഹമാദ്ധ്യമത്തിൽ പോസ്റ്റുചെയ്ത സംയുക്ത പ്രസ്താവനയിലാണ് ഇരുവരും തങ്ങളുടെ രാജി പ്രഖ്യാപിച്ചത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-25 02:42:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സി.ജെ.പി പ്രക്ഷോഭത്തെ അനുകൂലിച്ചു; വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം</title>
        <link>https://nattuvartha.news/news/Entertainment/all/vismaya-mohanlal-cyber-attack-cockroach-janata-party</link>
        <guid>https://nattuvartha.news/news/Entertainment/all/vismaya-mohanlal-cyber-attack-cockroach-janata-party</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784785076_137821.jpg</url>
          <title>സി.ജെ.പി പ്രക്ഷോഭത്തെ അനുകൂലിച്ചു; വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം</title>
          <link>https://nattuvartha.news/news/Entertainment/all/vismaya-mohanlal-cyber-attack-cockroach-janata-party</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഡ&lt;/strong&gt;ൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടികളിൽ പ്രതിഷേധം അറിയിച്ച വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം. വിസ്മയക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രസർക്കാരിനെയും ബി.ജെ.പിയെയും അനുകൂലിക്കുന്ന സാമൂഹികമാധ്യമ അക്കൗണ്ടുകൾ രംഗത്തെത്തി. പ്രതിഷേധിക്കുന്ന പൗരന്മാരോട് രാജ്യം ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന ചോദ്യവുമായി വിസ്മയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.&lt;/p&gt;
&lt;p&gt;കേന്ദ്ര സർക്കാരിനെ നേരിട്ട് ലക്ഷ്യമിട്ടുള്ള വിസ്മയയുടെ പ്രതികരണമാണ് ഭരണകക്ഷിയെ അനുകൂലിക്കുന്ന സാമൂഹികമാധ്യമ അക്കൗണ്ടുകളെ പ്രകോപിപ്പിച്ചത്. അഭിനയരംഗത്ത് ആദ്യചുവടുകൾ ഉറപ്പിക്കുന്നതിന് മുമ്പേ രാഷ്ട്രീയ പ്രസ്താവനകളിലേക്ക് ചാടുന്നത് നല്ലതിനാണോ എന്നുൾപ്പെടെയാണ് ചോദ്യം. കേരളത്തിൽ പി.എസ്.സി. പരീക്ഷാ അട്ടിമറിക്കെതിരെ ഉദ്യോഗാർഥികൾ മുട്ടിലിഴഞ്ഞപ്പോഴും മണ്ണുവാരി തിന്നതും ഒന്നും കണ്ടില്ലേ എന്നും വിസ്മയയോട് ചോദ്യമുയരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;മറ്റൊരു സാമൂഹികമാധ്യമ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പങ്കുവെച്ചായിരുന്നു വിസ്മയയുടെ പ്രതികരണം. &apos;ചർച്ചകൾക്കുപകരം, ആവശ്യങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയാണെങ്കിൽ നമ്മളിലൊരോരുത്തരും ഇതെന്തുതരം ജനാധിപത്യത്തിലേക്കാണ് നമ്മൾ പോവുന്നതെന്ന് ചോദിക്കണം. നിങ്ങളോടുള്ള എന്റെ ചോദ്യം ലളിതമാണ്. സ്വന്തം പൗരന്മാരോട് ഇങ്ങനെയാണ് പെരുമാറേണ്ടതെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ?&apos;, വിസ്മയ പങ്കുവെച്ച പോസ്റ്റിൽ ചോദിക്കുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-23 05:31:51</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ കാലുതെറ്റി വീണു; നന്ദമൂരി ബാലകൃഷ്ണയ്ക്ക് പരിക്ക്</title>
        <link>https://nattuvartha.news/news/Entertainment/all/nandamuri-balakrishna-injured-during-movie-shoot-kakinada</link>
        <guid>https://nattuvartha.news/news/Entertainment/all/nandamuri-balakrishna-injured-during-movie-shoot-kakinada</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784704971_465960.jpg</url>
          <title>സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ കാലുതെറ്റി വീണു; നന്ദമൂരി ബാലകൃഷ്ണയ്ക്ക് പരിക്ക്</title>
          <link>https://nattuvartha.news/news/Entertainment/all/nandamuri-balakrishna-injured-during-movie-shoot-kakinada</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാ&lt;/strong&gt;ക്കിനടയിൽ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണയ്ക്ക് (ബാലയ്യ) പരിക്ക്. നടൻ മഞ്ചു മനോജും ബാലകൃഷ്ണയും പങ്കെടുത്ത സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.&lt;/p&gt;
&lt;p&gt;സംഘട്ടനം ചെയ്യുന്നതിനിടെ കാലുതെറ്റി വീണാണ് ബാലകൃഷ്ണയ്ക്ക് പരിക്കേറ്റത്. ചിത്രീകരണം ഉടനടി നിർത്തിവെച്ച് അദ്ദേഹത്തെ കാക്കിനടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ പേശികൾക്ക് ക്ഷതമേറ്റതായി സ്ഥിരീകരിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;വൈദ്യസംഘത്തിന്റെ നിർദ്ദേശപ്രകാരം പൂർണരോഗമുക്തിക്കായി ശസ്ത്രക്രിയ നടത്തുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രസ്താവനയിലൂടെ അറിയിച്ചു. സാധാരണ ശസ്ത്രക്രിയ മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. നന്ദമൂരി ബാലകൃഷ്ണ ഉടൻ തന്നെ ചിത്രീകരണത്തിലേക്ക് തിരിച്ചെത്തുമെന്നും സംഘം അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ഏതാനും ദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഡ്യൂപ്പുകളെ ഉപയോഗിക്കാതെ സംഘട്ടന രംഗം സ്വയം ചെയ്യുന്നതിനിടെയാണ് അപകടം.&lt;/p&gt;]]></description>
        <pubDate>2026-07-22 07:17:17</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അൻസിബയുടെ പരാതിയിൽ ടിനി ടോമിനെ ചോദ്യം ചെയ്തു</title>
        <link>https://nattuvartha.news/news/Entertainment/all/tiny-tom-questioned-kadavanthra-police-actress-ansiba-hassan-defamation-case</link>
        <guid>https://nattuvartha.news/news/Entertainment/all/tiny-tom-questioned-kadavanthra-police-actress-ansiba-hassan-defamation-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784693198_988337.jpg</url>
          <title>അൻസിബയുടെ പരാതിയിൽ ടിനി ടോമിനെ ചോദ്യം ചെയ്തു</title>
          <link>https://nattuvartha.news/news/Entertainment/all/tiny-tom-questioned-kadavanthra-police-actress-ansiba-hassan-defamation-case</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;നടൻ ടിനി ടോമിനെ കടവന്ത്ര പോലീസ് ചോദ്യം ചെയ്തു. നടി അൻസിബ ഹസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് ടിനി ടോം പോലീസ് സ്റ്റേഷനിൽ ഹാജരായത്. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും ജിഹാദി എന്നുവിളിച്ച് വർഗീയ പരാമർശങ്ങൾ നടത്തിയെന്നുമാണ് അൻസിബയുടെ പരാതി.&lt;/p&gt;
&lt;p&gt;ടിനി ടോമിന്റെ പരാമർശങ്ങൾ തനിക്ക് വലിയ രീതിയിലുള്ള മാനസിക വിഷമമുണ്ടാക്കിയെന്ന് അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടി. ആദ്യം പരാതി നൽകിയപ്പോൾ കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് അൻസിബ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അൻസിബയ്ക്കെതിരെ പരസ്യമായി അശ്ലീല-ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും എഫ്ഐആറിലുണ്ട്. ടിനി ടോം അൻസിബയെ ജിഹാദിയെന്ന് വിളിച്ചത് തമാശയ്ക്കാണെന്ന കടവന്ത്ര പോലീസിന്റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതി ടിനി ടോമിനെതിരെ അന്വേഷണത്തിന് നിർദേശിച്ചത്.ഈ കേസിൽ മൊഴി നൽകാൻ നടിമാരായ നീന കുറുപ്പ്, ശ്വേതാ മേനോൻ എന്നിവരും എത്തിയിരുന്നു. ഇവരുടെ മൊഴികൾ കേസന്വേഷണത്തിൽ നിർണ്ണായകമായിട്ടുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഇക്കഴിഞ്ഞ ഫെബ്രുവരി 13-ന് കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ അമ്മ കുടുംബയോഗത്തിന്റെ ഭാഗമായി നടന്ന റിഹേഴ്സലിനിടെയാണ് പരാതിക്കിടയായ സംഭവമുണ്ടായത്. ടിനി ടോം അൻസിബയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ലൈംഗികച്ചുവയുള്ള വാക്കുകൾ സംസാരിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിലുള്ള സുപ്രധാന വിവരം.&lt;/p&gt;]]></description>
        <pubDate>2026-07-22 04:00:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പ്രാണിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന രാജേഷ് ശർമ ആശുപത്രി വിട്ടു</title>
        <link>https://nattuvartha.news/news/Entertainment/all/rajesh-sharma-bitten-by-insect-fauji-shoot-discharged-from-hospital</link>
        <guid>https://nattuvartha.news/news/Entertainment/all/rajesh-sharma-bitten-by-insect-fauji-shoot-discharged-from-hospital</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784531894_663818.jpg</url>
          <title>പ്രാണിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന രാജേഷ് ശർമ ആശുപത്രി വിട്ടു</title>
          <link>https://nattuvartha.news/news/Entertainment/all/rajesh-sharma-bitten-by-insect-fauji-shoot-discharged-from-hospital</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പ്ര&lt;/strong&gt;ഭാസ് നായകനാകുന്ന &apos;ഫൗജി&apos; എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പ്രാണിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന നടൻ രാജേഷ് ശർമ ആശുപത്രി വിട്ടു. കൊൽക്കത്തയിലെ ധകൂരിയ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം മുംബൈയിലെ വസതിയിൽ തിരിച്ചെത്തി. ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം വീണ്ടും ചിത്രീകരണത്തിൽ പങ്കാളിയാകും.&lt;/p&gt;
&lt;p&gt;വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് ബി.എൻ. തിവാരിയാണ് നടന്റെ ആരോഗ്യനില മെച്ചപ്പെട്ട വിവരം സ്ഥിരീകരിച്ചത്. കൊൽക്കത്തയിലെ ആശുപത്രിവാസത്തിന് ശേഷം അദ്ദേഹം മുംബൈയിൽ തിരിച്ചെത്തി. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നതിനെ തുടർന്ന് ചില സങ്കീർണതകൾ ഉണ്ടായിരുന്നു. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും ബി.എൻ. തിവാരി അറിയിച്ചു.&lt;/p&gt;
&lt;p&gt;ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ &apos;ഫൗജി&apos;യുടെ ചിത്രീകരണം പൂർത്തിയായ ശേഷം സാങ്കേതിക പ്രവർത്തകരുമായി സംസാരിച്ചുനിൽക്കുമ്പോഴാണ് രാജേഷ് ശർമയ്ക്ക് പ്രാണിയുടെ കടിയേറ്റത്. തുടക്കത്തിൽ ഇത് നിസ്സാരമായി തള്ളിക്കളഞ്ഞെങ്കിലും കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയ്ക്കിടെ അദ്ദേഹത്തിന് കടുത്ത പനിയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു&lt;/p&gt;]]></description>
        <pubDate>2026-07-20 07:14:11</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ദേശീയ ചലച്ചിത്ര പുരസ്‌കാരം; മമ്മൂട്ടിയും കാർത്തിക്  ആര്യനും മികച്ച നടന്മാർ,  മികച്ച  നടി  യാമി  ഗൗതം</title>
        <link>https://nattuvartha.news/news/Entertainment/all/72nd-national-film-awards-winners-list-malayalam-cinema</link>
        <guid>https://nattuvartha.news/news/Entertainment/all/72nd-national-film-awards-winners-list-malayalam-cinema</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784379679_437891.jpg</url>
          <title>ദേശീയ ചലച്ചിത്ര പുരസ്‌കാരം; മമ്മൂട്ടിയും കാർത്തിക്  ആര്യനും മികച്ച നടന്മാർ,  മികച്ച  നടി  യാമി  ഗൗതം</title>
          <link>https://nattuvartha.news/news/Entertainment/all/72nd-national-film-awards-winners-list-malayalam-cinema</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി:&lt;/strong&gt; ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. &apos;ഭ്രമയുഗ&apos;ത്തിലെ വിസ്മയ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ചന്ദു ചാമ്പ്യൻ എന്ന സിനിമയ്ക്ക് കാർത്തിക് ആര്യനും മമ്മൂട്ടിക്കൊപ്പം മികച്ച നടനുള്ള അവാർഡ് പങ്കിട്ടു. മികച്ച നടി യാമി ഗൗതം. സിനിമ ആർട്ടിക്കിൾ 370. മികച്ച ചിത്രം ആർട്ടിക്കിൾ 370. മികച്ച മലയാള സിനിമ ഫെമിനിച്ചി ഫാത്തിമയാണ്. മികച്ച ഗായിക വെെക്കം വിജയലക്ഷ്മി (എആർഎം), ഗാനം - അങ്ങുവാനക്കോണിൽ.&lt;/p&gt;
&lt;p&gt;സംവിധായകൻ ജയരാജ് ഉൾപ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം ഈ മാസം ആദ്യം പൂർത്തിയാക്കിയിരുന്നു. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;പുരസ്കാരങ്ങൾ ഇങ്ങനെ:&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഫീച്ചർ ഫിലിം വിഭാഗം&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;നടൻ -മമ്മൂട്ടി (ഭ്രമയുഗം) കാർത്തിക് ആര്യൻ (ചന്ദു ചാമ്പ്യൻ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;നടി-യാമി ഗൗതം&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സംവിധായകൻ -രാജ്കുമാർ പെരിയസാമി (അമരൻ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കുട്ടികളുടെ ചിത്രം - ചിന്ന കഥ കാതു&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പ്രത്യേക പരാമർശം&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സൗണ്ട് ഡിസൈൻ സുരേൻ. ജി (മെയ്യഴകൻ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;നടൻ - ധനുഷ് (ക്യാപ്റ്റൻ മില്ലർ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മികച്ച തെലുങ്ക് ചിത്രം -കമ്മിറ്റി കുറോളു&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;തമിഴ് ചിത്രം -രായൻ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മലയാളചിത്രം -ഫെമിനിച്ചി ഫാത്തിമ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കന്നഡചിത്രം -മിഥ്യ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഹിന്ദി ചിത്രം -ശ്രീകാന്ത്&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ബംഗാളി ചിത്രം -ചലച്ചിത്ര ഏഖോൻ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സംഘട്ടനസംവിധാനം -അനൽ അരശ് (മഹാരാജ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കോറിയോഗ്രഫി - വിജയ് ഗാംഗുലി (സ്ത്രീ2)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഗാനരചന -മനോജ് മുന്താഷിർ (മൈതാൻ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പശ്ചാത്തലസംഗീതം -ജി.വി. പ്രകാശ്കുമാർ (അമരൻ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സംഗീതം -ശാശ്വത് സച്ദേവ് (ആർട്ടിക്കിൾ 370)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മേക്കപ്പ് - പി. രവികുമാർ (കമ്മിറ്റി കുറോളു)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കോസ്റ്റ്യൂം ഡിസൈനർ - ദീപാലി നൂർ, ശീതൾ ശർമ(പുഷ്പ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പ്രൊഡക്ഷൻ ഡിസൈനർ - നിതിൻ സിഹാനി ചൗധരി (കൽക്കി)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;എഡിറ്റിങ് - ആർ. കലൈവാനൻ (അമരൻ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സൗണ്ട് ഡിസൈൻ - മാനസ് ചൗധരി (ഭൂൽ ഭൂലയ്യ 3)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;തിരക്കഥ (സംഭാഷണം) - വെങ്കി അറ്റ്ലൂരി (ലക്കി ഭാസ്കർ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അവനലംബിത തിരക്കഥ - സ്വർഗന്ധർവ സുധീർ ഫാഡ്കേ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഛാാഗ്രഹണം -ഷെഹ്നാദ് ജലാൽ (ഭ്രമയുഗം)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഗായിക - വൈക്കം വിജയലക്ഷ്മി (ARM)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഗായകൻ - അഭയ് ജോധ്പുർകർ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ബാലതാരം -റിദ്ധിമാൻ ബാനർജി, തപോമയ് ദേബ്, ഗീതാശ്രീ ചക്രബർത്തി&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ബാലതാരം -അരുൺദേവ് പോതുല (ചിന്ന കഥ കാതു)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ബാലതാരം -ആതിഷ് എസ്. ഷെട്ടി (മിഥ്യ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സഹനടി -1. രോപശ്രീ വർക്കഡി (മിഥ്യ), സചന നമിദാസ് (മഹാരാജ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സഹനടൻ സഞ്ജയ് മിശ്ര (ഭക്ഷക്)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;നോൺ ഫീച്ചർ ഫിലിം വിഭാഗം&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പ്രത്യേ ജൂറി പുരസ്കാരം - ചോല ഡോറ ഔർ സൂരി (ഹിന്ദി),&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പ്രത്യേക പരാമർശം - ഭദ്ര - കാളി നാടകം (മലയാളം)&lt;/p&gt;
&lt;p&gt;സൗണ്ട് ഡിസൈൻ - ഹരിഹരസുതൻ - ബ്ലൂ (തമിഴ്)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സംവിധാനം - ആനന്ദ് എൽ. റായി (ഏക്താ കാ പ്രതീക്)&lt;/p&gt;]]></description>
        <pubDate>2026-07-18 12:59:30</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;വിജയ്‌യെയും തൃഷയെയും അപമാനിച്ചു&apos;;​ ധ്യാനിന് തമിഴ്നാട്ടിൽ പൊങ്കാല,​ മാപ്പുപറയണമെന്ന് ആരാധകർ</title>
        <link>https://nattuvartha.news/news/Entertainment/all/dhyan-about-vijay-and-trisha-fans-reaction</link>
        <guid>https://nattuvartha.news/news/Entertainment/all/dhyan-about-vijay-and-trisha-fans-reaction</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784379195_890964.jpg</url>
          <title>&apos;വിജയ്‌യെയും തൃഷയെയും അപമാനിച്ചു&apos;;​ ധ്യാനിന് തമിഴ്നാട്ടിൽ പൊങ്കാല,​ മാപ്പുപറയണമെന്ന് ആരാധകർ</title>
          <link>https://nattuvartha.news/news/Entertainment/all/dhyan-about-vijay-and-trisha-fans-reaction</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങിൽ ധ്യാൻ ശ്രീനിവാസൻ നടത്തിയ പരാമർശം തമിഴകത്ത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി വിജയ്‌യെയും നടി തൃഷയെയും പരോക്ഷമായി പരാമർശിച്ചുകൊണ്ട് നടത്തിയ പ്രസംഗമാണ് തമിഴ്നാട്ടിലെ ജനവികാരത്തെ സ്പർശിച്ചത്.നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന &apos;വിസിറ്റർ&apos; എന്ന സിനിമയുടെ സ്വിച്ച് ഓൺ ചടങ്ങിനിടെയാണ് ആരാധകരെ ചൊടിപ്പിച്ച പരാമർശം ഉണ്ടായത്.&lt;/p&gt;
&lt;p&gt;&amp;nbsp;ചെറുപ്പത്തിൽ നവ്യാ നായരോട് ആരാധന ഉണ്ടായിരുന്നതായി ധ്യാൻ ശ്രീനിവാസൻ മുമ്പ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനിയിക്കുന്നത്.താൻ എന്നെങ്കിലും സിഎം ആവുകയാണെങ്കിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ നവ്യ പട്ടുസാരിയുമുടുത്ത് നിറകണ്ണുകളോടെ മുൻ നിരയിലുണ്ടാകണം എന്നാണ് ധ്യാൻ പറഞ്ഞത്. വിജയ്​യും തൃഷയും തമ്മിലുള്ള സൗഹൃദത്തെ ഉപമിച്ചായിരുന്നു ധ്യാനിന്റെ പ്രസംഗം. ഇത് കേട്ട് നവ്യ നായർ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.ഇത് വിജയ്‌യെയും തൃഷയെയും ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന വാദവുമായാണ് തമിഴ്നാട്ടിൽ ധ്യാനിനെതിരെ വ്യാപക പ്രതിഷേധമുയരുന്നത്. ധ്യാൻ മാപ്പ് പറയണമെന്ന് ആവശ്യമുന്നയിച്ചാണ് വിജയ് ആരാധകർ രംഗത്തെത്തിയത്.&lt;/p&gt;]]></description>
        <pubDate>2026-07-18 12:51:47</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എസ്‌. ജാനകിയുടെ ചിതാഭസ്മം കാവേരിയിൽ നിമജ്ജനംചെയ്തു</title>
        <link>https://nattuvartha.news/news/Entertainment/all/s-janaki-ashes-immersion-cauvery-river</link>
        <guid>https://nattuvartha.news/news/Entertainment/all/s-janaki-ashes-immersion-cauvery-river</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784096198_727846.jpg</url>
          <title>എസ്‌. ജാനകിയുടെ ചിതാഭസ്മം കാവേരിയിൽ നിമജ്ജനംചെയ്തു</title>
          <link>https://nattuvartha.news/news/Entertainment/all/s-janaki-ashes-immersion-cauvery-river</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മൈസൂരു&lt;/strong&gt;: ഇതിഹാസഗായിക എസ്‌. ജാനകിയുടെ ചിതാഭസ്മം കാവേരിയിൽ അലിഞ്ഞൊഴുകി. മകൻ മുരളീകൃഷ്ണയുടെ ചിതാഭസ്മം നിമജ്ജനംചെയ്ത മണ്ഡ്യ ശ്രീരംഗപട്ടണയിലെ ഗഞ്ചത്തിനടുത്ത് കാവേരിനദിയിലാണ് ജാനകിയമ്മയുടെ ചിതാഭസ്മവും നിമജ്ജനംചെയ്തത്.&lt;/p&gt;
&lt;p&gt;ചെറുമകൾ അപ്സരയാണ് ചടങ്ങുകൾ നടത്തിയത്. മരുമകൾ ഉമയടക്കമുള്ള അടുത്ത ബന്ധുക്കൾമാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പൂജാരി രമേശ് ശർമയുടെ നേതൃത്വത്തിലായിരുന്നു നിമജ്ജനച്ചടങ്ങുകൾ.&lt;/p&gt;
&lt;p&gt;മൈസൂരുവിലെ സ്വകാര്യാശുപത്രിയിൽ ശനിയാഴ്ച രാത്രിയായിരുന്നു എസ്. ജാനകി അന്തരിച്ചത്. തുടർന്ന് ഞായറാഴ്ച്  വൈകീട്ട് കനിയനഹുണ്ടി ഗ്രാമത്തിലെ നവീൻ ഫാം ഹൗസിലായിരുന്നു ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-15 06:15:15</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തെന്നിന്ത്യയുടെ വാനമ്പാടിക്ക് വിട നൽകാനൊരുങ്ങി സാംസ്‌കാരിക ലോകം; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും</title>
        <link>https://nattuvartha.news/news/Entertainment/all/s-janaki-funeral-public-homage-mysuru</link>
        <guid>https://nattuvartha.news/news/Entertainment/all/s-janaki-funeral-public-homage-mysuru</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783823272_597987.jpg</url>
          <title>തെന്നിന്ത്യയുടെ വാനമ്പാടിക്ക് വിട നൽകാനൊരുങ്ങി സാംസ്‌കാരിക ലോകം; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും</title>
          <link>https://nattuvartha.news/news/Entertainment/all/s-janaki-funeral-public-homage-mysuru</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം &lt;/strong&gt;: തെന്നിന്ത്യയുടെ വാനമ്പാടി എസ് ജാനകിക്ക് വിട നൽകാൻ സം​ഗീതലോകം. ഇന്ന് രാവിലെ 8.30ക്ക് മൈസൂരുവിലെ മഹാരാജാസ് കോളേജ് ​ഗ്രൗണ്ടിൽ പൊതുദർശനം ആരംഭിക്കും. ഔദ്യോ​ഗിക ബഹുമതികളോടെ വൈകുന്നേരം കനിയനഹുണ്ട ഫാം ഹൗസിലാണ് സംസ്കാരം നടക്കുക.ഇന്നലെ രാത്രിയോടെ അപ്പോളോ ബിജിഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് എസ് ജാനകിയുടെ മരണം സംഭവിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;തെന്നിന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ടിരുന്ന ജാനകി കന്നഡ , മലയാളം , തെലുങ്ക് , തമിഴ് , ഹിന്ദി , ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള തുടങ്ങി 17 ഭാഷകളിലായി 50000ത്തോളം പാട്ടുകൾ പാടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് കന്നഡ, മലയാളം എന്നീ ഭാഷകളിലാണ്.&lt;/p&gt;]]></description>
        <pubDate>2026-07-12 02:25:06</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>‘തളിരോമലേ ചെറുതൂവലേ’: വിസ്മയ മോഹൻലാലിന്റെ തുടക്കത്തിലെ ആദ്യ ഗാനം പുറത്ത്</title>
        <link>https://nattuvartha.news/news/Entertainment/all/vismaya-mohanlal-thodakkam-movie</link>
        <guid>https://nattuvartha.news/news/Entertainment/all/vismaya-mohanlal-thodakkam-movie</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783763746_669928.jpg</url>
          <title>‘തളിരോമലേ ചെറുതൂവലേ’: വിസ്മയ മോഹൻലാലിന്റെ തുടക്കത്തിലെ ആദ്യ ഗാനം പുറത്ത്</title>
          <link>https://nattuvartha.news/news/Entertainment/all/vismaya-mohanlal-thodakkam-movie</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt; : വിസ്മയ മോഹൻലാൽ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ട് മോഹൻലാൽ. കെഎസ് ചിത്ര ആലപിച്ച ‘തളിരോമലേ’ എന്നു തുടങ്ങുന്ന മനോഹരമായ മെലഡി ഗാനമാണ് റിലീസ് ചെയ്തത്. ജോ പോളിന്റെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. കെഎസ് ചിത്രയുടെ ആലാപന മാന്ത്രികത തന്നെയാണ് ഈ ഗാനത്തിന്റെ പ്രധാന ആകർഷണം.&lt;/p&gt;
&lt;p&gt;വിസ്മയ മോഹൻലാലിനൊപ്പം സായ് കുമാർ, ചിപ്പി രഞ്ജിത്ത് എന്നിവരും ഈ ഗാനരംഗത്തിൽ എത്തുന്നുണ്ട്. മനോഹരമായി ദൃശ്യവൽക്കരിച്ച ഈ പാട്ട് ‘തുടക്കം’ ഒരു മികച്ച കുടുംബചിത്രമായിരിക്കുമെന്ന സൂചനയാണ് നൽകുന്നത്. &apos;2018&apos; എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന മുപ്പത്തിയേഴാമത് ചിത്രമാണിത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-11 09:53:21</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; ജൂലായ് അവസാനത്തോടെ തിയേറ്ററിലെത്തിയേക്കും</title>
        <link>https://nattuvartha.news/news/Entertainment/all/thalapathy-vijay-jana-nayagan-july-2026-release</link>
        <guid>https://nattuvartha.news/news/Entertainment/all/thalapathy-vijay-jana-nayagan-july-2026-release</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783678353_413695.jpg</url>
          <title>ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; ജൂലായ് അവസാനത്തോടെ തിയേറ്ററിലെത്തിയേക്കും</title>
          <link>https://nattuvartha.news/news/Entertainment/all/thalapathy-vijay-jana-nayagan-july-2026-release</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വി&lt;/strong&gt;ജയ് നായകനായ തമിഴ് ചിത്രം ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്. എ സർട്ടിഫിക്കറ്റാണ് നൽകിയത്. മൂന്ന് മണിക്കൂർ മൂന്ന് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ജൂലായ് അവസാനത്തോടെ ജനനായകൻ തിയേറ്ററുകളിലെത്തും. ഈ വർഷത്തെ പൊങ്കൽ ആഘോഷത്തോട് അനുബന്ധിച്ച് ജനുവരി ഒമ്പതിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് കോടതിയെ സമീപിച്ചിരുന്നു.&lt;/p&gt;
&lt;p&gt;കഴിഞ്ഞ ഏഴ് മാസം ചിത്രം വലിയ നിയമപോരാട്ടങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോയത്. 2025 ഡിസംബറിൽ സെൻസറിങ്ങിന് സമർപ്പിച്ച ചിത്രം ചില മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ട് സെൻസർ ബോർഡ് തിരിച്ചയച്ചിരുന്നു. തുടർന്ന് നിർമാതാക്കൾ കോടതിയെ സമീപിച്ചെങ്കിലും കാര്യമായ ആശ്വാസം ലഭിച്ചില്ല. ഇതിനിടെ ഏപ്രിൽ മാസത്തിൽ ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ഇന്റർനെറ്റിൽ ചോർന്നത് അണിയറപ്രവർത്തകരെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഈ ചോർച്ചയുമായി ബന്ധപ്പെട്ട് ഒരു ഫ്രീലാൻസ് എഡിറ്റർ ഉൾപ്പെടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.വിജയിയുടെ അവസാന ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന &apos;ജനനായകൻ&apos;, അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം റിലീസ് ചെയ്യാനിരിക്കുന്ന ആദ്യ ചിത്രം കൂടിയാണ്.&lt;/p&gt;]]></description>
        <pubDate>2026-07-10 10:09:43</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ കേസെടുത്തു</title>
        <link>https://nattuvartha.news/news/Entertainment/all/case-against-actor-vinayakan-on-women-insult-complaint</link>
        <guid>https://nattuvartha.news/news/Entertainment/all/case-against-actor-vinayakan-on-women-insult-complaint</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783605134_318186.jpg</url>
          <title>സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ കേസെടുത്തു</title>
          <link>https://nattuvartha.news/news/Entertainment/all/case-against-actor-vinayakan-on-women-insult-complaint</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു. മാവേലിക്കര പൊലീസാണ് വിനായകനെതിരെ കേസെടുത്തത്. കഴിഞ്ഞ വർഷം ജൂലായിലാണ് കേസിനാസ്പദമായ സംഭവം.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;തഴക്കര സ്വദേശിയാണ് പരാതി നൽകിയത്. പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിനെതിരെ പരാതിക്കാരൻ ബാലാവകാശ കമ്മിഷനെ സമീപിച്ചിരുന്നു. ആലപ്പുഴയിൽ വച്ച് നടന്ന ബാലാവകാശ കമ്മിഷന്റെ സിറ്റിംഗിൽ പൊലീസിനോട് കേസെടുക്കാൻ നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് പരാതിയിൽ പൊലീസ് കേസെടുത്തത്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-09 13:49:47</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഷൂട്ടിങ്ങിനിടെ നടൻ രാജേഷ് ശർമയ്ക്ക് പ്രാണിയുടെ കടിയേറ്റ് ഗുരുതര പരിക്ക്</title>
        <link>https://nattuvartha.news/news/Entertainment/all/actor-rajesh-sharma-admitted-ccu-after-poisonous-insect-bite-on-prabhas-movie-set</link>
        <guid>https://nattuvartha.news/news/Entertainment/all/actor-rajesh-sharma-admitted-ccu-after-poisonous-insect-bite-on-prabhas-movie-set</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783570373_947622.jpg</url>
          <title>ഷൂട്ടിങ്ങിനിടെ നടൻ രാജേഷ് ശർമയ്ക്ക് പ്രാണിയുടെ കടിയേറ്റ് ഗുരുതര പരിക്ക്</title>
          <link>https://nattuvartha.news/news/Entertainment/all/actor-rajesh-sharma-admitted-ccu-after-poisonous-insect-bite-on-prabhas-movie-set</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബോ&lt;/strong&gt;ളിവുഡ് നടൻ രാജേഷ് ശർമയ്ക്ക് പ്രാണിയുടെ കടിയേറ്റ് ഗുരുതര പരിക്ക്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. നിലവിൽ അദ്ദേഹത്തെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.&lt;/p&gt;
&lt;p&gt;ഏത് പ്രാണിയാണ് രാജേഷ് ശർമയെ കടിച്ചതെന്ന് ഇനിയും വ്യക്തമല്ല. ഏതെങ്കിലും പ്രാണിയോ അല്ലെങ്കിൽ വിഷമുള്ള ചിലന്തിയോ ആണ് അദ്ദേഹത്തെ കടിച്ചതെന്നാണ് അനുമാനം. അദ്ദേഹത്തിന്റെ വലതുകാലിൽ കടുത്ത വേദനയും വീക്കവും ശ്വാസതടസവും ഉണ്ടായി. നടി സുദീപാ ചാറ്റർജിയാണ് രാജേഷ് ശർമയുടെ കുടുംബത്തിന് വേണ്ടി അദ്ദേഹത്തിനുണ്ടായ അപകടത്തെ കുറിച്ചും ആരോഗ്യനിലയെ കുറിച്ചും പ്രസ്താവന പുറത്തുവിട്ടത്.ഷൂട്ടിങ് അവസാനിച്ച ശേഷം ടെക്‌നീഷ്യന്മാരുമായി സംസാരിക്കവെയാണ് സംഭവമുണ്ടായത്. കാടുപിടിച്ച സ്ഥലത്തായിരുന്നു അദ്ദേഹം നിന്നിരുന്നത്. ആദ്യം ഗൗരവത്തിലെടുക്കാതിരുന്ന അദ്ദേഹം പിന്നീട് കൊൽക്കത്തയിലേക്ക് മടങ്ങുകയായിരുന്നു. കടിയേറ്റ് ആറുമണിക്കൂറിന് ശേഷമാണ് അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-09 04:10:48</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നടി സ്വാതി റെഡ്ഡി വിവാഹിതയായി; വരൻ സംവിധായകൻ ശ്രീകാന്ത് നഗോതി</title>
        <link>https://nattuvartha.news/news/Entertainment/all/swati-reddy-actress-marries-director-srikanth-nagothi-wedding</link>
        <guid>https://nattuvartha.news/news/Entertainment/all/swati-reddy-actress-marries-director-srikanth-nagothi-wedding</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783569321_412350.jpg</url>
          <title>നടി സ്വാതി റെഡ്ഡി വിവാഹിതയായി; വരൻ സംവിധായകൻ ശ്രീകാന്ത് നഗോതി</title>
          <link>https://nattuvartha.news/news/Entertainment/all/swati-reddy-actress-marries-director-srikanth-nagothi-wedding</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;നോ&lt;/strong&gt;ർത്ത് 24 കാതം, ആമേൻ തുടങ്ങിയ ഒരുപിടി മലയാള ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ തെലുങ്ക് നടിയാണ് സ്വാതി റെഡ്ഡി. തമിഴിലെ സൂപ്പർഹിറ്റ് ചിത്രമായ സുബ്രഹ്‌മണ്യപുരം ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സ്വാതി റെഡ്ഡി കളേഴ്‌സ് സ്വാതി എന്നാണ് അറിയപ്പെടുന്നത്. തന്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വാർത്തകളിൽ നിറയുകയാണ് താരം.&lt;/p&gt;
&lt;p&gt;ഇൻസ്റ്റഗ്രാമിലൂടെയാണ് സ്വാതി തന്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. സ്വാതി റെഡ്ഡി അഭിനയിച്ച് 2023-ൽ പുറത്തിറങ്ങിയ മന്ത് ഓഫ് മധു എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ ശ്രീകാന്ത് നഗോതിയാണ് വരൻ. ബുധനാഴ്ച നടന്ന സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം. &apos;ഹിച്ച്ഡ് 08-07-2026&apos; എന്നാണ് ചിത്രങ്ങൾക്കൊപ്പം സ്വാതി കുറിച്ചത്.പരമ്പരാഗതമായ വസ്ത്രങ്ങളാണ് വിവാഹത്തിന് ഇരുവരും ധരിച്ചിരുന്നത്. വിവാഹ ചടങ്ങിന്റെ ഭാഗമായുള്ള ഹോമം ശ്രീകാന്ത് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ കൈ പിടിച്ച് സമീപത്തിരിക്കുന്ന സ്വാതിയാണ് ഒരു ചിത്രത്തിലുള്ളത്. പൂജാവേളയിൽ ഇരുവരുടേയും പിന്നിൽ നിന്നുള്ള മറ്റൊരു ചിത്രവും സ്വാതി പങ്കുവെച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-09 03:53:00</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;അമ്മ&apos;യിൽ നിന്ന് രാജിവച്ച് രേവതിയും പത്മപ്രിയയും</title>
        <link>https://nattuvartha.news/news/Entertainment/all/revathy-padmapriya-quit-amma-alleging-patriarchy</link>
        <guid>https://nattuvartha.news/news/Entertainment/all/revathy-padmapriya-quit-amma-alleging-patriarchy</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783392254_991507.jpg</url>
          <title>&apos;അമ്മ&apos;യിൽ നിന്ന് രാജിവച്ച് രേവതിയും പത്മപ്രിയയും</title>
          <link>https://nattuvartha.news/news/Entertainment/all/revathy-padmapriya-quit-amma-alleging-patriarchy</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;താ&lt;/strong&gt;ര സംഘടന &apos;അമ്മ&apos;യിൽ നിന്ന് രാജിവച്ച് നടിമാരായ രേവതിയും പത്മപ്രിയയും. സമൂഹമാധ്യമത്തിൽ പോസ്റ്റുചെയ്ത സംയുക്ത പ്രസ്താവനയിലാണ് ഇരുവരും തങ്ങളുടെ രാജി പ്രഖ്യാപിച്ചത്. സംഘടനയിലെ പുരുഷാധിപത്യവും അധികാരമോഹവുമാണ് തങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും നടിമാർ തുറന്നടിച്ചു. തങ്ങളുടെ രാജി തിടുക്കത്തിൽ എടുത്തതോ, ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തിനോടുള്ള പ്രതികരണമോ അല്ലെന്നും ഇരുവരും പ്രസ്‌താവനയിൽ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം സംഘടനയിലുണ്ടായ മാറ്റങ്ങൾ നാടകമായിരുന്നുവെന്ന സൂചനയും താരങ്ങൾ നൽകുന്നുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;സംയുക്ത പ്രസ്താവനയുടെ പൂർണരൂപം&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഇന്ന് ഞങ്ങൾ എഎംഎംഎയിൽ നിന്ന് രാജിവയ്ക്കുകയാണ്. ഇത് എഎംഎംഎയിൽ നടക്കുന്ന വിവാദപരമ്പരയുടെ മറ്റൊരു അധ്യായം മാത്രമാണെന്ന് തോന്നാം. അങ്ങനെയല്ല എന്ന് വ്യക്തമാക്കുന്നു. ഞങ്ങളുടെ രാജി തിടുക്കത്തിൽ എടുത്തതോ, ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തിനോടുള്ള പ്രതികരണമോ അല്ല. ഏകദേശം ഒരു ദശാബ്ദക്കാലത്തോളം ആവശ്യം ലളിതമായിരുന്നു. സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്യപരിഗണന. എല്ലാവർക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാന മൂല്യങ്ങൾ എല്ലാവരെയും ഒരുമിപ്പിക്കും എന്ന് ഞങ്ങൾ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു. ഉത്തരം മൗനവും അകൽച്ചയുമായിരുന്നു. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും, ഒരുകാലത്ത് സ്വന്തം വീട് എന്ന് കരുതിയിരുന്ന ഇടങ്ങളിൽ നിന്നുമെല്ലാം. എന്നിട്ടും ഞങ്ങൾ തുടർന്നു. കാരണം, പ്രതീക്ഷയ്ക്ക് ഏത് നിരാശയേയും അതിജീവിക്കാനുള്ള അപൂർവമായ കരുത്തുണ്ട്.ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ഉണ്ടായ രാജികൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നു. പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാരക്രമവും വീണ്ടും തിരിച്ചെത്തി. അധികാരത്തിന്റെ മുഖങ്ങൾ മാറും. രീതികൾ മാറും. എന്നാൽ അസമത്വത്തിന്റെ ഘടനകൾ മാറ്റമില്ലാതെ തുടരുകയാണ്. എഎംഎംഎ രൂപം കൊണ്ടത് എല്ലാവരെയും ഒന്നിപ്പിക്കുന്ന ശബ്ദമാകാനാണ്. എന്നാൽ പുരുഷാധിപത്യവും അധികാര മോഹവും അതിന്റെ സ്ഥാപക ലക്ഷ്യങ്ങളിൽ നിന്ന് ക്രമേണ സംഘടനയെ ദുർബലപ്പെടുത്തി. ഈ ഘട്ടത്തിൽ അത് ഞങ്ങളുടെ പടിയിറങ്ങൽ ഒരു പിന്മാറ്റമല്ല, ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണ്.മുമ്പ് നേരിട്ട അതേ പോരാട്ടങ്ങൾ സ്ത്രീകൾക്ക് നേരിടേണ്ടി വരാത്ത ഒരിടമായി മാറാൻ മലയാള ചലച്ചിത്രമേഖലയ്ക്ക് കഴിയുമെന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ആ വിശ്വാസം ഒരിക്കലും ഏതെങ്കിലും സംഘടനയിലെ അംഗത്വത്തെ ആശ്രയിച്ചുള്ളതല്ല. മികവുറ്റ ചലച്ചിത്ര പ്രവർത്തനങ്ങൾക്കായ് ഞങ്ങൾ യാത്ര തുടരും, സഹപ്രവർത്തകർക്കൊപ്പം പ്രവർത്തിക്കാനും, നീതിയുക്തമായ തൊഴിൽമേഖല ഉറപ്പാക്കാനും. ഞങ്ങൾക്കെന്നും ഉറച്ച പിന്തുണ തന്ന പൊതുസമൂഹത്തിനോടും മാധ്യമങ്ങളോടും അഗാധമായ നന്ദിയും കടപ്പാടും ഹൃദയത്തിൽ നിന്നും രേഖപ്പെടുത്തുന്നു. സംഘടനയുടെ നിലനിൽപ്പിന് ആധാരം വ്യക്തികളല്ല, വിശ്വാസയോഗ്യതയാണ് എന്ന ഉച്ച ബോധ്യത്തോടെ, പ്രത്യാശയോടെ ഞങ്ങൾ വിട പറയുന്നു. തിയേറ്ററുകളിൽ കാണാം.&lt;/p&gt;]]></description>
        <pubDate>2026-07-07 02:41:49</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>38 വർഷത്തിനുശേഷം പ്രിയദർശന്റെ ക്യാമറയ്‌ക്ക് മുന്നിൽ ലിസി ;ഒപ്പം കല്യാണിയും</title>
        <link>https://nattuvartha.news/news/Entertainment/all/actress-lissy-acting-comeback-directed-by-priyadarshan</link>
        <guid>https://nattuvartha.news/news/Entertainment/all/actress-lissy-acting-comeback-directed-by-priyadarshan</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783305700_751375.jpg</url>
          <title>38 വർഷത്തിനുശേഷം പ്രിയദർശന്റെ ക്യാമറയ്‌ക്ക് മുന്നിൽ ലിസി ;ഒപ്പം കല്യാണിയും</title>
          <link>https://nattuvartha.news/news/Entertainment/all/actress-lissy-acting-comeback-directed-by-priyadarshan</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;നീ&lt;/strong&gt;ണ്ട ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് നടി ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുന്നു. കല്യാൺ ജൂവലേഴ്‌സിന്‍റെ ഏറ്റവും പുതിയ പരസ്യചിത്രത്തിലൂടെയാണ് ലിസിയുടെ മടങ്ങിവരവ്. പ്രിയദർശനാണ് സംവിധായകൻ എന്നതാണ് ഏറ്റവും ശ്രദ്ധേയം.&lt;/p&gt;
&lt;p&gt;ലിസിയുടെയും പ്രിയദർശന്റേയും മകൾ കല്യാണി പ്രിയദർശനും പ്രഭു ഗണേശനുമാണ് പരസ്യചിത്രത്തിലെ മറ്റഭിനേതാക്കൾ. ആരാധകർ ഒരുപാട് കാത്തിരുന്ന, ഈ കൂടിച്ചേരൽ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായി മാറിക്കഴിഞ്ഞു. 1988-ൽ പുറത്തിറങ്ങിയ &apos;ചിത്രം&apos; എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് പ്രിയദർശന്‍റെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നത് എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഓ​ഫ് ​വൈ​റ്റും​ ​മ​ജ​ന്ത​യും​ ​നി​റ​മു​ള്ള​ ​കാ​ഞ്ചി​വ​രം​ ​പ​ട്ട​ണി​ഞ്ഞാ​ണ് ​ലി​സി​ ​പ​ര​സ്യ​ചി​ത്ര​ത്തി​ൽ​ ​എ​ത്തു​ന്ന​ത്.​ ​സെ​റ്റി​ൽ​ ​എ​ത്തി​യ​ ​ലി​സി​യെ​ ​ആ​ലിം​ഗ​നം​ ​ചെ​യ്ത് ​സ്വീ​ക​രി​ക്കു​ന്ന​ ​ക​ല്യാ​ണി​യെ​ ​ദൃ​ശ്യ​ങ്ങ​ളി​ൽ​ ​കാ​ണാം. ​ഷൂ​ട്ടി​നു​ ​മു​ൻ​പ് ​പ്രി​യ​ദ​ർ​ശ​നെ​ ​ആ​ലിം​ഗ​നം​ ​ചെ​യ്ത് ​ലി​സി​ ​സം​സാ​രി​ക്കു​ന്ന​തും​ ​കൗ​തു​ക​ത്തോ​ടെ​യാ​ണ് ​ആ​രാ​ധ​ക​ർ​ ​സ്വീ​ക​രി​ക്കു​ന്ന​ത്.​ ​പ്രി​യ​ദ​ർ​ശ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​&apos;​ഓ​ട​രു​ത​മ്മാ​വാ​ ​ആ​ള​റി​യാം​&quot;​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ലി​സി​ ​ആ​ദ്യ​മാ​യി​ ​നാ​യി​ക​യാ​വു​ന്ന​ത്.​ ​പി​ന്നീ​ട് ​നി​ര​വ​ധി​ ​സി​നി​മ​ക​ളി​ൽ​ ​ഒ​ന്നി​ച്ചു​ ​പ്ര​വ​ർ​ത്തി​ച്ചു.​ 1990​ ​ഡി​സം​ബ​ർ​ 13​ന് ​ഇ​രു​വ​രും​ ​വി​വാ​ഹി​ത​രാ​യി.​ 26​ ​വ​ർ​ഷ​ത്തെ​ ​ദാ​മ്പ​ത്യ​ത്തി​നു​ശേ​ഷം​ 2016​ൽ​ ​വേ​ർ​പി​രി​ഞ്ഞ​ ​പ്രി​യ​ദ​ർ​ശ​നും​ ​ലി​സി​യും​ ​അ​ടു​ത്തി​ടെ​ ​വീ​ണ്ടും​ ​ഒ​ന്നി​ച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-06 02:38:22</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;അമ്മ&apos;യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രാജിവെച്ച് രമേഷ് പിഷാരടി</title>
        <link>https://nattuvartha.news/news/Entertainment/all/ramesh-pisharody-resigns-amma-association-adhoc-committee-court-stay-shwetha-menon</link>
        <guid>https://nattuvartha.news/news/Entertainment/all/ramesh-pisharody-resigns-amma-association-adhoc-committee-court-stay-shwetha-menon</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783125809_933076.jpg</url>
          <title>&apos;അമ്മ&apos;യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രാജിവെച്ച് രമേഷ് പിഷാരടി</title>
          <link>https://nattuvartha.news/news/Entertainment/all/ramesh-pisharody-resigns-amma-association-adhoc-committee-court-stay-shwetha-menon</link>
        </image>
        <description><![CDATA[&lt;p style=&quot;text-align:start;&quot;&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: താരസംഘടനയായ &apos;അമ്മ&apos;യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവെച്ചു.  അഡ്ഹോക് കമ്മിറ്റിക്ക് കോടതി വിലക്കേർപ്പെടുത്തിയതിന്  പിന്നാലെയാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്. സംഘടനയെ കോടതി കയറ്റാൻ ആഗ്രഹിക്കുന്നില്ല. കോടതിവിധി മാനിക്കുന്നു. ശ്വേതാ മേനോനുമായി സംസാരിച്ച ഓഡിയോ പുറത്തുവന്നതിൽ വേദനയുണ്ട്. അത് ലീക്കായതല്ല, റിലീസാക്കിയതാണ്. അതാരാണെന്ന് ആ ഓഡിയോ പരിശോധിച്ചാൽ മനസിലാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.&lt;/p&gt;
&lt;p style=&quot;text-align:left;&quot;&gt;അമ്മയുടെ ജനറൽ ബോഡിയോഗത്തിൽ ഒരു പ്രത്യേക ഘട്ടത്തിൽ ഭരണസമിതിയിലെ എല്ലാ അംഗങ്ങളും രാജിവെച്ചു പോവുകയാണെന്ന് പ്രഖ്യാപിച്ചു. പ്രസിഡന്റ് ശ്വേതാ മേനോൻ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽനിന്നുകൂടി രാജി വെയ്ക്കുകയാണെന്ന് അംഗങ്ങളോടും മാധ്യമങ്ങളോടും പറഞ്ഞു. ഇതിനെത്തുടർന്ന് ഒരു അനാഥത്വം ഉണ്ടായപ്പോൾ ജഗദീഷിനെ തത്കാലം അധ്യക്ഷനാക്കി ഒരു ചർച്ച നടത്തി. മീറ്റിങ് നീണ്ടപ്പോൾ ഞാനവിടെനിന്ന് ഇറങ്ങി. വഴിമധ്യേയാണ് അഡ്ഹോക് കമ്മിറ്റി ഉണ്ടാക്കിയെന്ന് പറഞ്ഞ് ഫോൺ വന്നത്. ഏതെങ്കിലും രീതിയിൽ ഈ സംഘടനയെ സഹായിക്കാൻ പറ്റുമെങ്കിൽ അതെന്റെ ഉത്തരവാദിത്തമായി കണ്ടാണ് കമ്മിറ്റിയിൽ നിൽക്കാമെന്ന് പറഞ്ഞത്. അങ്ങനെയാണ് ഞാനുൾപ്പെടുന്ന അഡ്ഹോക് കമ്മിറ്റിയുണ്ടായത്.കോടതിയുടെ സ്റ്റേയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെബ്സൈറ്റിൽ കയറി മനസിലാക്കി. സംഘടനയുടെ അഡ്ഹോക് കമ്മിറ്റിയുടെ കൺവീനറായ എനിക്ക് മീറ്റിങ് വിളിക്കാനോ മറ്റുകാര്യങ്ങളോ ചെയ്യാനുള്ള അധികാരമില്ലെന്നാണ് സ്റ്റേ വന്നിരിക്കുന്നത്. അങ്ങനെയൊരു വിധി വന്നതിനാൽ കോടതിയെ മാനിച്ച് കമ്മിറ്റിയിൽനിന്ന് രാജിവെയ്ക്കുകയാണ്. ധാർമിക ഉത്തരവാദിത്തം കണക്കിലെടുത്ത് കടിച്ചുതൂങ്ങുന്നില്ല. എന്റെ പേര് മാത്രമേ ഉത്തരവിൽ കണ്ടുള്ളൂ. എനിക്ക് മനസിലായത് അങ്ങനെയാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;32 വർഷമായി പ്രവർത്തിക്കുന്ന അമ്മ സംഘടനയെ കോടതിയിലെത്തിക്കണമെന്ന് ഒരാഗ്രഹവുമില്ല. പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കണം. ശ്വേതയോടും മല്ലിക ചേച്ചിയോടും ലക്ഷ്മിപ്രിയയോടും അൻസിബയോടുമെല്ലാം മണിക്കൂറുകളോളം സംസാരിച്ചിരുന്നു. അങ്ങനെ സംസാരിച്ചതിൽ ഒരു ഓഡിയോ ആണ് ലീക്കായത്. യഥാർത്ഥത്തിൽ അത് ലീക്കല്ല, റിലീസാണ്. അത് ഒന്ന് പരിശോധിച്ചാൽ എവിടെനിന്നാണ് ലീക്കായതെന്ന് മനസിലാകും.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;എനിക്ക് വലിയ സൗഹൃദമുണ്ടായിരുന്ന ഒരാളിൽനിന്ന് ആ ഓഡിയോ പുറത്തുവിട്ടതിൽ എനിക്ക് വ്യക്തിപരമായി വേദനയുണ്ട്. കാര്യങ്ങളെല്ലാം രമ്യമായി പരിഹരിക്കാൻ നടത്തിയ ഒരു സംഭാഷണമായിരുന്നു അത്.പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെച്ച ഒരാൾക്ക് എങ്ങനെയാണ് പ്രസിഡന്റാണെന്നു പറഞ്ഞ് സ്റ്റേ വാങ്ങാനാകുകയെന്ന് ചോദിച്ചു. ഇതിനെതിരെ എനിക്ക് വേണമെങ്കിൽ കോടതിയിൽ പോകാം. പക്ഷേ കോടതിയിൽ പോയി ഫൈറ്റ് ചെയ്ത് ഇവിടെ കടിച്ചുതൂങ്ങി നിൽക്കണമെന്ന് എനിക്ക് യാതൊരു ആഗ്രഹവുമില്ല.” രമേഷ് പിഷാരടി പറ‍ഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-07-04 00:37:52</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;അമ്മ&apos; അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്ക്,​ ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് തുടരാമെന്ന് കോടതി</title>
        <link>https://nattuvartha.news/news/Entertainment/all/amma-ad-hoc-committee-court</link>
        <guid>https://nattuvartha.news/news/Entertainment/all/amma-ad-hoc-committee-court</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783122894_786866.jpg</url>
          <title>&apos;അമ്മ&apos; അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്ക്,​ ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് തുടരാമെന്ന് കോടതി</title>
          <link>https://nattuvartha.news/news/Entertainment/all/amma-ad-hoc-committee-court</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയിലെ തർക്കങ്ങളിൽ കോടതി ഇടപെടൽ. അമ്മ പ്രസിഡന്റ് ശ്വേത മേനോൻ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയെ ഭരണച്ചുമതലയിൽ നിന്ന് എറണാകുളം മുൻസിഫ് കോടതി താത്കാലികമായി വിലക്കി. ശ്വേത മേനോന്റെ കമ്മിറ്റിക്ക് തുടരാമെന്നും കോടതി ഉത്തരവിൽ പറയുന്നു. അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ചതിനെതിരെ ശ്വേത നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി.&amp;nbsp;&lt;/p&gt;
&lt;p&gt;രമേഷ് പിഷാരടിയാണ് അഡ്ഹോക്ക് കമ്മിറ്റി കൺവീനർ.ശ്വേത മേനോനും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും തങ്ങളുടെ ഔദ്യോഗിക രാജിപ്പത്രിക ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും ഇത് സംഘടനയിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും രമേശ് പിഷാരടിയും കെബി ഗണേഷ് കുമാറും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റിക്ക് മറുപടിയുമായി ശ്വേത മേനോൻ രംഗത്തെത്തിയിരുന്നു. സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ അവസാനിക്കുമെന്ന് കരുതിയാണ് ഇത്രയും ദിവസം മിണ്ടാതിരുന്നതെന്നും എന്നാൽ തന്റെ അന്തസിനെ ലക്ഷ്യമിട്ട് വേട്ടയാടാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഇപ്പോൾ രംഗത്തെത്തുന്നതെന്നും ശ്വേത ഫേസ്ബുക്കിൽ കുറിച്ചു&lt;/p&gt;]]></description>
        <pubDate>2026-07-03 23:53:03</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;ലാലേട്ടനൊപ്പം പോത്തേട്ടൻ&apos; ; &apos; നെടുങ്കണ്ടം മിറക്കിൾ &apos; ഔദ്യോഗിക പ്രഖ്യാപനം നടത്തി</title>
        <link>https://nattuvartha.news/news/Entertainment/all/nedumkandam-miracle-official-announcement</link>
        <guid>https://nattuvartha.news/news/Entertainment/all/nedumkandam-miracle-official-announcement</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783122121_877769.jpg</url>
          <title>&apos;ലാലേട്ടനൊപ്പം പോത്തേട്ടൻ&apos; ; &apos; നെടുങ്കണ്ടം മിറക്കിൾ &apos; ഔദ്യോഗിക പ്രഖ്യാപനം നടത്തി</title>
          <link>https://nattuvartha.news/news/Entertainment/all/nedumkandam-miracle-official-announcement</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ദി&lt;/strong&gt;ലീഷ് പോത്തനൊപ്പം മോഹൻലാൽ ആദ്യമായി ഒന്നിക്കുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. നെടുങ്കണ്ടം മിറക്കിൾ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ പേര് പുറത്ത് വിട്ട് മോഹൻലാലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.&lt;/p&gt;
&lt;p&gt;ശ്യാം പുഷ്കരനും പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ അച്ചു ബേബി ജോണാണ് ചിത്രത്തിന്റെ നിർമ്മാണം. മലൈക്കോട്ടെ വാലിബന് ശേഷം ഈ ബാനർ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. സംഗീതം സുഷിൻ ശ്യാം. ഷൈജു ഖാലിദ് ക്യാമറയും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവഹിക്കുന്നു. അജയൻ ചാലിശേരിയാമ് പ്രൊഡക്ഷൻ ഡിസൈനിംഗ്. ഭാവന റിലീസ് ആണ് ചിത്രത്തിന്റെ വിതരണം.&lt;/p&gt;]]></description>
        <pubDate>2026-07-03 23:39:55</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നിരപരാധിത്വം തെളിയിക്കാതെ  &apos;അമ്മ&apos;യിൽ നിന്ന് പടിയിറങ്ങില്ലെന്ന് ശ്വേത മേനോൻ</title>
        <link>https://nattuvartha.news/news/Entertainment/all/shwetha-menon-breaks-silence-on-amma-association-row</link>
        <guid>https://nattuvartha.news/news/Entertainment/all/shwetha-menon-breaks-silence-on-amma-association-row</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783061862_215545.jpg</url>
          <title>നിരപരാധിത്വം തെളിയിക്കാതെ  &apos;അമ്മ&apos;യിൽ നിന്ന് പടിയിറങ്ങില്ലെന്ന് ശ്വേത മേനോൻ</title>
          <link>https://nattuvartha.news/news/Entertainment/all/shwetha-menon-breaks-silence-on-amma-association-row</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: താരസംഘടനയായ &apos;അമ്മ&apos;യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ അവസാനിക്കുമെന്ന് കരുതിയാണ് ഇത്രയും ദിവസം മിണ്ടാതിരുന്നതെന്നും എന്നാൽ തന്റെ അന്തസിനെ ലക്ഷ്യമിട്ട് വേട്ടയാടാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഇപ്പോൾ രംഗത്തെത്തുന്നതെന്നും ശ്വേത ഫേസ്ബുക്കിൽ കുറിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് താരം.&lt;/p&gt;
&lt;p&gt;ശ്വേത മേനോനും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും തങ്ങളുടെ ഔദ്യോഗിക രാജിപ്പത്രിക ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും ഇത് സംഘടനയിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും അഡ്‌ഹോക്ക് കമ്മിറ്റി കൺവീനറും എംഎഎൽഎയുമായ രമേശ് പിഷാരടിയും കെബി ഗണേഷ് കുമാറും ആരോപിച്ചതിന് പിന്നാലെയായിരുന്നു ശ്വേതയുടെ പ്രതികരണം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;ശ്വേതാ മേനോന്റെ പ്രതികരണം&lt;/strong&gt;&lt;/p&gt;
&lt;p&gt;ഇത്രയും ദിവസം ഞാൻ മൗനം പാലിച്ചത് അമ്മയ്ക്ക്വേണ്ടിയായിരുന്നു. ഞാൻ മിണ്ടാതിരുന്നാൽ അമ്മയെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ അവസാനിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ എന്റെ വ്യക്തിപരമായ വിശ്വാസ്യതയെ തുടർച്ചയായി ആക്രമിക്കുകയും എന്റെ പേര് കളങ്കപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാൻ പിന്മാറില്ല. ഇപ്പോൾ ചിലർ പറയുന്നത് ഞാൻ ജനങ്ങളെ വഞ്ചിച്ചുവെന്നും അമ്മയെ അനാഥമാക്കിയെന്നുമാണ്. അല്ല. ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. അമ്മയെ അനാഥമാക്കിയിട്ടുമില്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;2026 ജൂൺ 21ന് നടന്ന അമ്മയുടെ ആനുവൽ ജനറൽ ബോഡി മീറ്റിംഗിലേക്ക് ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി രാജിവെക്കണമെന്ന് മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുമായാണ് ചിലർ (കൃത്യമായി പറഞ്ഞാൽ 10 മുതൽ 15 വരെ അംഗങ്ങൾ) എത്തിയത്. എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉൾപ്പെടുത്തി അവർ ഒരു പ്രീ-പ്രിന്റഡ് റെസല്യൂഷൻ തയ്യാറാക്കി അംഗങ്ങൾക്ക് വിതരണം ചെയ്തു. ആ ആരോപണങ്ങളിൽ ഓരോന്നിനും വസ്തുതാപരവും നിയമപരമായി വ്യക്തവുമായ മറുപടികൾ ഞങ്ങളുടെ പക്കലുണ്ടായിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ആ റെസല്യൂഷൻ എനിക്ക് കൈമാറിയെങ്കിലും AMMA By-law Article XII(e) പ്രകാരം അത് പാസായിട്ടില്ല. അന്ന് യോഗത്തിൽ പങ്കെടുത്ത 243 അംഗങ്ങളിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 162 പേരുടെ പിന്തുണ ലഭിക്കാത്തതിനാൽ ആ പ്രമേയത്തിന് യാതൊരു നിയമസാധുതയുമില്ല.ഇന്ന് അവർ അവകാശപ്പെടുന്നത് ജനറൽ ബോഡിയുടെ തീരുമാനപ്രകാരമാണ് അഡ്‌ഹോക് കമ്മിറ്റി നിലവിൽ വന്നത് എന്നാണ്. എനിക്ക് അവരോട് ഇത് ചോദിക്കാനുണ്ട്. അമ്മയുടെ ബൈലോയിൽ എവിടെയാണ് അഡ്‌ഹോക് കമ്മിറ്റി എന്നൊരു സംവിധാനം ഉള്ളത്? ബൈലോയിൽ ഇല്ലാത്ത ഒരു കമ്മിറ്റി എങ്ങനെയാണ് നിലവിൽ വന്നത്? ബൈലോ വളരെ വ്യക്തമായി പറയുന്നുണ്ട് ഒരു കമ്മിറ്റി പൂർണമായും ഔദ്യോഗികമായി രാജി വച്ചാൽ പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണ്.ലാലേട്ടന്റെ കമ്മിറ്റി രാജിവച്ചപ്പോൾ സ്വീകരിച്ചത് ഈ നിലപാടാണ്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിക്കും ഭരണസമിതിക്കും മാത്രം ഈ നീതി ലഭിക്കാത്തത്? ചില താല്പര്യക്കാർ എങ്ങനെയാണ് ഞങ്ങൾക്ക് മാത്രം വേറൊരു നിയമം അടിച്ചേൽപ്പിക്കുന്നത്? &apos;അമ്മ&apos;യുടെ ബൈലോ പ്രകാരം ഇവിടെ ഒരൊറ്റ കമ്മിറ്റിക്ക് മാത്രമേ നിലനിൽപ്പുള്ളൂ, അത് ഞങ്ങളുടെ കമ്മിറ്റിയാണ്. അടുത്ത തിരഞ്ഞെടുപ്പ് നടന്ന് (ജനറൽ ബോഡിയുടെ തീരുമാനപ്രകാരം) ഒരു പുതിയ കമ്മിറ്റി രൂപീകരിക്കുന്നതുവരെ ഈ കമ്മിറ്റി തന്നെ തുടരേണ്ടതുണ്ട്.അതുകൊണ്ട്, അഡ്‌ഹോക് കമ്മിറ്റിയാണെന്ന് അവകാശപ്പെട്ട് മറ്റാരെങ്കിലും രംഗത്തുവരുന്നുണ്ടെങ്കിൽ അത് നിയമവിരുദ്ധമാണ്, അവർ &apos;അമ്മ&apos;യിലെ അംഗങ്ങളെ വ്യക്തമായി തെറ്റിദ്ധരിപ്പിക്കുകയാണ്. &apos;അമ്മ&apos; ഒരു ചാരിറ്റി സംഘടനയാണ്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഇതിലൂടെ സഹായം ലഭിക്കുന്ന ഒത്തിരി പേരുണ്ട്. വാർഷിക ജനറൽ ബോഡി യോഗം കഴിഞ്ഞിട്ട് ഇന്നുവരെ, അമ്മയുടെ യാതൊരു പ്രവർത്തനങ്ങളിലും വീഴ്ച സംഭവിച്ചിട്ടില്ല. ജൂലായ് ഒന്നിന് നൽകേണ്ട &apos;കൈനീട്ടം&apos; ഞങ്ങൾ അംഗങ്ങൾക്ക് കൃത്യമായി എത്തിച്ചിട്ടുണ്ട്. സഞ്ജീവിനി, മെഡിക്കൽ ഇൻഷുറൻസ് ഇതെല്ലാം ഞങ്ങൾ കൃത്യമായി ചെയ്യുന്നുമുണ്ട്.എന്റെ മൗനം മുതലെടുത്ത്, അമ്മയിലെ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച്, ചില vested interests സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണ്. അതുകൊണ്ടുതന്നെ, അമ്മയെ ഹൈജാക്ക് ചെയ്യാൻ ആരെയും ഞാൻ അനുവദിക്കില്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;എന്ന്, ശ്വേത മേനോൻ&lt;/p&gt;
&lt;p&gt;പ്രസിഡന്റ്, അമ്മ&lt;/p&gt;]]></description>
        <pubDate>2026-07-03 06:55:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മൂന്നാം വിവാഹത്തിനൊരുങ്ങി ആമീർ ഖാൻ, ചടങ്ങ് ജൂലായ് അഞ്ചിന്</title>
        <link>https://nattuvartha.news/news/Entertainment/all/aamir-khan-gauri-spratt-wedding-july-5</link>
        <guid>https://nattuvartha.news/news/Entertainment/all/aamir-khan-gauri-spratt-wedding-july-5</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783061421_460379.jpg</url>
          <title>മൂന്നാം വിവാഹത്തിനൊരുങ്ങി ആമീർ ഖാൻ, ചടങ്ങ് ജൂലായ് അഞ്ചിന്</title>
          <link>https://nattuvartha.news/news/Entertainment/all/aamir-khan-gauri-spratt-wedding-july-5</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബോ&lt;/strong&gt;ളിവുഡ് താരം ആമീർ ഖാൻ തന്റെ വ്യക്തിജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഒരുങ്ങുകയാണ്. തന്റെ ദീർഘകാല പങ്കാളിയായ ഗൗരി സ്പ്രാട്ടുമായുള്ള വിവാഹം ജൂലായ് അഞ്ചിന് ഒരു സ്വകാര്യ ചടങ്ങിൽ നടക്കും. അടുത്ത ബന്ധുക്കളും ചുരുക്കം ചില സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലാണ് വിവാഹം രജിസ്റ്റർ ചെയ്യുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;ആമിറിന്റെ മുംബയിലുള്ള വസതിയിലായിരിക്കും ചടങ്ങ് നടക്കുക.ഈ വർഷം ആദ്യം തന്റെ 60ാം ജന്മദിനാഘോഷ വേളയിലാണ് ആമീർ ഗൗരിയുമായി ബന്ധം ഔദ്യോഗികമായി അറിയിക്കുന്നത്. പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ആമീറും ഗൗരിയും തമ്മിൽ രണ്ട് പതിറ്റാണ്ടുകളോളമായുള്ള പരിചയമുണ്ട്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ, നിർമ്മാതാവായ കിരൺ റാവുവുമായുള്ള ആമിറിന്റെ വേർപിരിയലിനു ശേഷമാണ് പ്രണയത്തിലായത്. ഇരുവരും ഇപ്പോൾ ഒരുമിച്ച് താമസിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;വിവാഹം ലളിതമായ ഒന്നായിരിക്കുമെന്ന് ആമിർ നേരത്തെ സൂചിപ്പിച്ചിരുന്നു. &apos;വീട്ടിൽ വച്ച് നടത്തുന്ന ലളിതമായ ഒരു രജിസ്റ്റർ വിവാഹമായിരിക്കും ഉണ്ടാകുക. ഞങ്ങളുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂ. വളരെ ലളിതമായിത്തന്നെ ഇത് നടത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്&apos;- ആമീർ നേരത്തെ പറഞ്ഞു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-03 06:46:51</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്</title>
        <link>https://nattuvartha.news/news/Entertainment/all/national-film-awards-today-will-mammootty-win-best-actor-for-bramayugam</link>
        <guid>https://nattuvartha.news/news/Entertainment/all/national-film-awards-today-will-mammootty-win-best-actor-for-bramayugam</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783053960_200374.jpg</url>
          <title>ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്</title>
          <link>https://nattuvartha.news/news/Entertainment/all/national-film-awards-today-will-mammootty-win-best-actor-for-bramayugam</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി:&lt;/strong&gt; 72-ാം ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ ഇന്ന് പ്രഖ്യാപിക്കും. 2024-ൽ സെൻസർ ചെയ്ത വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളാണ് ഇത്തവണ പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. 11 അംഗ ജൂറിയുടെ അവാർഡ് നിർണയ നടപടികൾ പൂർത്തിയായതോടെയാണ് പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പ് അവസാനഘട്ടത്തിലെത്തിയത്.&lt;/p&gt;
&lt;p&gt;മലയാളത്തിൽ നിന്ന് ‘ഭ്രമയുഗം’, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘കിഷ്കിന്ധാകാണ്ഡം’ എന്നിവയാണ് പ്രധാന പ്രതീക്ഷയുണർത്തുന്ന ചിത്രങ്ങൾ. സംവിധായകൻ ജയരാജ് കേന്ദ്ര ജൂറിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെയും ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മലയാള സിനിമ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ. കരുണ്‍, പ്രിയദർശൻ എന്നിവർ കേന്ദ്ര ജൂറിയുടെ ചെയർമാൻമാരായി പ്രവർത്തിച്ചതും മലയാള സിനിമയുടെ അഭിമാന നേട്ടങ്ങളിലൊന്നാണ്.&lt;/p&gt;
&lt;p&gt;മികച്ച നടനുള്ള ദേശീയ പുരസ്കാര മത്സരത്തിൽ മമ്മൂട്ടിയുടെ പേരും ശക്തമായി ഉയരുന്നുണ്ട്. ‘ഭ്രമയുഗ’ത്തിലെ പ്രകടനത്തിലൂടെയാണ് മമ്മൂട്ടി മത്സരരംഗത്തുള്ളത്.കഴിഞ്ഞ വർഷം ‘പൂക്കാലം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിജയരാഘവൻ മികച്ച സഹനടനായും ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലൂടെ ഉർവശി മികച്ച സഹനടിയായും ദേശീയ പുരസ്കാരം നേടിയിരുന്നു. ഇത്തവണ ‘ഭ്രമയുഗം’, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘കിഷ്കിന്ധാകാണ്ഡം’ ഉൾപ്പെടെ നിരവധി മലയാള ചിത്രങ്ങൾ മത്സരരംഗത്തുള്ളതിനാൽ,ദേശീയ പുരസ്കാര പ്രഖ്യാപനത്തിൽ കേരളത്തിന് എത്ര നേട്ടങ്ങൾ ലഭിക്കുമെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.&lt;/p&gt;]]></description>
        <pubDate>2026-07-03 04:43:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അൻസിബയെ ജിഹാദിയെന്ന് വിളിച്ചു, ലെെംഗിക പരാമർശങ്ങൾ നടത്തി;ടിനി ടോമിനെതിരായ എഫ്ഐആറിൽ ഗുരുതര വിവരങ്ങൾ</title>
        <link>https://nattuvartha.news/news/Entertainment/all/tiny-tom-case-fir-details-out-actress-ansiba-hassan-complaint-kadavanthra-police</link>
        <guid>https://nattuvartha.news/news/Entertainment/all/tiny-tom-case-fir-details-out-actress-ansiba-hassan-complaint-kadavanthra-police</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782983705_615260.jpg</url>
          <title>അൻസിബയെ ജിഹാദിയെന്ന് വിളിച്ചു, ലെെംഗിക പരാമർശങ്ങൾ നടത്തി;ടിനി ടോമിനെതിരായ എഫ്ഐആറിൽ ഗുരുതര വിവരങ്ങൾ</title>
          <link>https://nattuvartha.news/news/Entertainment/all/tiny-tom-case-fir-details-out-actress-ansiba-hassan-complaint-kadavanthra-police</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: ടിനി ടോമിനെതിരായ അൻസിബ ഹസ്സന്റെ പരാതിയിലെ എഫ്ഐആർ വിവരങ്ങൾ പുറത്ത്. അൻസിബ ജിഹാദിയെന്നും മതതീവ്രവാദിയെന്നും പ്രചരിപ്പിക്കാൻ ടിനി ടോം ശ്രമിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. അൻസിബയ്ക്കെതിരെ പരസ്യമായി അശ്ലീല-ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും എഫ്ഐആറിലുണ്ട്. ടിനി ടോം അൻസിബയെ ജിഹാദിയെന്ന് വിളിച്ചത് തമാശയ്ക്കാണെന്ന കടവന്ത്ര പോലീസിന്റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതി ടിനി ടോമിനെതിരെ അന്വേഷണത്തിന് നിർദേശിച്ചത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഇക്കഴിഞ്ഞ ഫെബ്രുവരി 13-ന് കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ അമ്മ കുടുംബയോഗത്തിന്റെ ഭാഗമായി നടന്ന റിഹേഴ്സലിനിടെയാണ് പരാതിക്കിടയായ സംഭവമുണ്ടായത്. ടിനി ടോം അൻസിബയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ലൈംഗികച്ചുവയുള്ള വാക്കുകൾ സംസാരിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിലുള്ള സുപ്രധാന വിവരം. അൻസിബയെ ജിഹാദിയെന്നും മതതീവ്രവാദിയെന്നും ടിനി ടോം വിളിച്ചു. അതിനുപുറമേ അൻസിബ ഇത്തരക്കാരിയാണെന്ന് താരസംഘടനയിലെ മറ്റംഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് അൻസിബയുടെ മതപരമായ വ്യക്തിത്വത്തെ വ്രണപ്പെടുത്തിയെന്നും അവർക്ക് മാനഹാനിയും മനോവിഷമവും ഉണ്ടാക്കിയെന്നും FIR-ലുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കഴിഞ്ഞദിവസമാണ് അൻസിബയുടെ പരാതിയിൽ ടിനിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-02 09:13:19</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നന്ദനം സിനിമയിലെ &apos;ഗുരുവായൂ‌രപ്പൻ&apos;; നടൻ അരവിന്ദ്  ആകാശ്  വിവാഹിതനായി</title>
        <link>https://nattuvartha.news/news/Entertainment/all/actor-aravind-akash-ties-the-knot-wedding-photos-go-viral</link>
        <guid>https://nattuvartha.news/news/Entertainment/all/actor-aravind-akash-ties-the-knot-wedding-photos-go-viral</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782966550_286178.jpg</url>
          <title>നന്ദനം സിനിമയിലെ &apos;ഗുരുവായൂ‌രപ്പൻ&apos;; നടൻ അരവിന്ദ്  ആകാശ്  വിവാഹിതനായി</title>
          <link>https://nattuvartha.news/news/Entertainment/all/actor-aravind-akash-ties-the-knot-wedding-photos-go-viral</link>
        </image>
        <description><![CDATA[&lt;p&gt;&apos;നന്ദനം&apos; സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച അരവിന്ദ് ആകാശ് വിവാഹിതനായി. സാധ്വി ആർ എസ് ആണ് വധു. മലേഷ്യയിലെ ക്വലാലംപൂരിൽ നടന്ന ചടങ്ങിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ദീർഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. നിരവധിപേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്.2002ൽ റിലീസ് ചെയ്ത&apos;നന്ദനം&apos; എന്ന ചിത്രത്തിൽ ഗുരുവായൂ‌രപ്പനായിയെത്തിയ അരവിന്ദ് ആകാശ് കൂട്ട്, വജ്രം, വാണ്ടഡ്, പൊന്മുടിപ്പുഴയോരത്ത്, പ്രജാപതി, മമ്മി ആൻഡ് മീ തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&amp;nbsp;തമിഴിൽ വെങ്കട് പ്രഭുവിന്റെ &apos;ചെന്നെെ 28&apos; ഉൾപ്പടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെയും അദ്ദേഹം തിളങ്ങി. അടുത്തിടെ പൃഥ്വിരാജ് - ബേസിൽ ജോസഫ് ചിത്രം &apos;ഗുരുവായൂരമ്പല നടയിൽ&apos; എന്ന സിനിമയിൽ അതിഥി വേഷം ചെയ്തിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-02 04:26:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ടിനി ടോമിന് തിരിച്ചടി; അൻസിബയുടെ പരാതിയിൽ കേസെടുത്ത് പോലീസ്</title>
        <link>https://nattuvartha.news/news/Entertainment/all/kochi-police-registers-case-actor-tini-tom-actress-ansiba-hassan-defamation-complaint</link>
        <guid>https://nattuvartha.news/news/Entertainment/all/kochi-police-registers-case-actor-tini-tom-actress-ansiba-hassan-defamation-complaint</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782919749_715616.jpg</url>
          <title>ടിനി ടോമിന് തിരിച്ചടി; അൻസിബയുടെ പരാതിയിൽ കേസെടുത്ത് പോലീസ്</title>
          <link>https://nattuvartha.news/news/Entertainment/all/kochi-police-registers-case-actor-tini-tom-actress-ansiba-hassan-defamation-complaint</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: നടി അൻസിബ ഹസ്സന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ പോലീസ് കേസെടുത്തു. ജിഹാദിയായി ചിത്രീകരിക്കാൻ ടിനി ടോം ശ്രമിച്ചു എന്ന പരാതിയിൽ കടവന്ത്ര പോലീസാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതി (ഏഴ്) യുടെ നിർദേശപ്രകാരമാണ് പോലീസ് നടപടിയെടുത്തിരിക്കുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;&amp;nbsp;ചൊവ്വാഴ്ചയാണ് അൻസിബയുടെ പരാതിയിൽ ടിനിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്. താരസംഘടനയായ അമ്മയ്ക്കകത്തെ പ്രശ്നങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നും അന്വേഷണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ബുധനാഴ്ച പ്രതികരിച്ചത്.നടിയും &apos;അമ്മ&apos; എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന നീന കുറുപ്പിന്റെ മൊഴിയാണ് കോടതിയിൽ നിർണായകമായത്. &apos;അമ്മ&apos; ഓഫീസിൽവെച്ച് ടിനി അൻസിബയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് നീന കുറുപ്പ് പോലീസിന് മൊഴി നൽകിയിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-01 15:21:30</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഭരതനാട്യത്തിന് മൂന്നാം ഭാഗം  ഒരുങ്ങുന്നു</title>
        <link>https://nattuvartha.news/news/Entertainment/all/third-part-of-bharatanatyam-raasaleela</link>
        <guid>https://nattuvartha.news/news/Entertainment/all/third-part-of-bharatanatyam-raasaleela</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782698790_50646.jpg</url>
          <title>ഭരതനാട്യത്തിന് മൂന്നാം ഭാഗം  ഒരുങ്ങുന്നു</title>
          <link>https://nattuvartha.news/news/Entertainment/all/third-part-of-bharatanatyam-raasaleela</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഭ&lt;/strong&gt;രതനാട്യത്തിന് മൂന്നാം ഭാഗം വരുന്നുവെന്ന് പ്രഖ്യാപിച്ച് സൈജു കുറുപ്പ്. രാസലീല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ സംവിധായകൻ കൃഷ്ണദാസ് മുരളി തന്നെയാണ്. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിൻ്റെ നിർമാണം ലിനി മറിയം ഡേവിഡും അനുപമ ബി. നമ്പ്യാരും ചേർന്നാണ്.&lt;/p&gt;
&lt;p&gt;ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടവും ആദ്യ ഭാഗമായ ഭരതനാട്യവും വൻതോതിൽ പ്രേക്ഷക പ്രശംസ നേടിയിരുന്നു. സൈജു കുറുപ്പ്, കലാ രഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയായിരുന്നു ഇരു ഭാഗങ്ങളും ഒരുക്കിയത്. ചിത്രത്തിൻ്റെ കഥയും സംവിധാനവും കൃഷ്ണദാസ് മുരളി തന്നെയായിരുന്നു. ആദ്യ ഭാഗമായ ഭരതനാട്യം ഒടിടിയിൽ വന്നതോടെയാണ് ശ്രദ്ധ നേടിയതെങ്കിലും മോഹിനിയാട്ടം മികച്ച വിജയം നേടിയിരുന്നു. രണ്ടാം ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളായി സുരാജ് വെഞ്ഞാറമൂടും ബേബി ജീനും എത്തിയിരുന്നു. വിനയ് ഫോര്‍ട്ട്, ദിവ്യ എം നായര്‍, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, വിജയ് ബാബു, ജിനിൽ റെക്സ്, ജിവിൻ റെക്സ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-29 02:05:08</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അൻസിബയുടെ പരാതി;ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്</title>
        <link>https://nattuvartha.news/news/Entertainment/all/kadavanthra-police-report-ansiba-hassan-complaint-against-tini-tom-defamation-case-dismissed</link>
        <guid>https://nattuvartha.news/news/Entertainment/all/kadavanthra-police-report-ansiba-hassan-complaint-against-tini-tom-defamation-case-dismissed</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782553829_311208.jpg</url>
          <title>അൻസിബയുടെ പരാതി;ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്</title>
          <link>https://nattuvartha.news/news/Entertainment/all/kadavanthra-police-report-ansiba-hassan-complaint-against-tini-tom-defamation-case-dismissed</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന&lt;/strong&gt;ടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്. ഇതുസംബന്ധിച്ച് എസിപിക്ക് കടവന്ത്ര പോലീസ് റിപ്പോർട്ട് നൽകി.സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയിന്മേൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് തീരുമാനം ഉണ്ടായത്.പരാതിയിൽ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിൽ നിയമപരമായ നടപടി സ്വീകരിക്കാൻ ആവശ്യമായ തെളിവുകളില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ.&lt;/p&gt;
&lt;p&gt;ടിനി ടോം വ്യക്തി അധിക്ഷേപം നടത്തിയെന്നാരോപിച്ചാണ് അൻസിബ പോലീസിൽ പരാതി നൽകിയത്. ഇതിൽ പോലീസ് ആദ്യം പ്രാഥമിക പരിശോധന നടത്തി.തുടർന്ന് അൻസിബയുടെയും ടിനി ടോമിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണിപ്പോൾ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.&lt;/p&gt;
&lt;p&gt;ടിനി ടോമിനെതിരായ വ്യക്തിഅധിക്ഷേപ പരാതി വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്ന് പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഒരു വ്യക്തിയെ അധിക്ഷേപിച്ചതായി പരാതി ലഭിച്ചിട്ടുണ്ടെങ്കിലും, അത് തെളിയിക്കുന്ന കൃത്യമായ വിവരങ്ങളോ രേഖകളോ ലഭ്യമായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിൽ നടനെതിരെ കേസ് രജിസ്റ്റർ ചെയ്യാനാവില്ലെന്ന് എ.സി.പിക്ക് റിപ്പോർട്ട് നൽകി.ഈ വിഷയത്തിൽ ടിനി ടോമിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അൻസിബ സമാന്തരമായി കോടതിയെ സമീപിച്ചിരുന്നു. കോടതി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-06-27 09:39:43</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അമ്മയിൽ നിന്ന് രാജിവവെച്ച അംഗങ്ങൾ തിരികെയെത്തും;പുതിയ കമ്മിറ്റി ഉടൻ വരുമെന്നും രമേഷ് പിഷാരടി</title>
        <link>https://nattuvartha.news/news/Entertainment/all/ramesh-pisharody-amma-resigned-members-return-new-committee</link>
        <guid>https://nattuvartha.news/news/Entertainment/all/ramesh-pisharody-amma-resigned-members-return-new-committee</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782466869_407737.jpg</url>
          <title>അമ്മയിൽ നിന്ന് രാജിവവെച്ച അംഗങ്ങൾ തിരികെയെത്തും;പുതിയ കമ്മിറ്റി ഉടൻ വരുമെന്നും രമേഷ് പിഷാരടി</title>
          <link>https://nattuvartha.news/news/Entertainment/all/ramesh-pisharody-amma-resigned-members-return-new-committee</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;അമ്മയിൽ നിന്ന് രാജിവച്ച അംഗങ്ങളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്ന് നടനും എംഎൽഎയുമായ രമേഷ് പിഷാരടി. അംഗങ്ങൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിയുന്ന പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരുമെന്നും പിഷാരടി പറഞ്ഞു. അമ്മയുടെ സ്ഥിരം ഭാരവാഹിത്വത്തിലേക്ക് ഇല്ലെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;
&lt;p&gt;&apos;അഡ്‌ഹോക്ക് കമ്മിറ്റിയെന്നാൽ സാങ്കേതികമായി അതൊരു കടലാസ് കമ്മിറ്റിയാണ്. ഏറ്റവും അടുത്ത കാലയളവിൽത്തന്നെ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തുകയെന്നതാണ് അഡ്‌ഹോക് കമ്മിറ്റിയുടെ ഉത്തരവാദിത്തം. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് അധികാരമുള്ള കമ്മിറ്റിയല്ല. പക്ഷേ, നമ്മളെല്ലാവരും പരസ്‌പരം അറിയുന്നവരാണ്. ആ നിലയ്‌ക്ക് സംഘടനയുടെ ക്ഷേമത്തിന്റെ ഭാഗമായി നിലവിലെ പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന ചർച്ചകളും ശ്രമങ്ങളും ഞങ്ങൾ നടത്തുന്നുണ്ട്.ഗണേഷ്‌കുമാർ, ഷാജോൺ എന്നിവർ ഓൺലൈനിലൂടെയും മറ്റുള്ളവർ അമ്മയുടെ ഓഫീസിലുമെത്തി ഇന്നലെ അഡ്‌ഹോക് കമ്മിറ്റിയുടെ ആദ്യ യോഗം ചേർന്നു.&lt;/p&gt;
&lt;p&gt;യോഗത്തിലെടുത്ത തീരുമാനങ്ങൾ പൊതുമദ്ധ്യത്തിൽ പറയുന്നവിധത്തിൽ എത്തിയിട്ടില്ല. നിലവിൽ പുതിയ കമ്മിറ്റിയ്‌ക്കായുള്ള തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തുകയെന്നതാണ് പ്രധാന ലക്ഷ്യം.ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നൊരു സംഘടനയെന്ന നിലയ്‌ക്ക് അതിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ അതിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയ്‌ക്ക് മാനസികമായൊരു വേദനയുണ്ട്. അതിനാൽ വ്യക്തിപരമായി ആളുകൾക്കിടയിൽ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളും അതിലുണ്ടായിട്ടുള്ള കമ്മ്യൂണിക്കേഷൻ ഗ്യാപ്പുകളും പരിഹരിക്കപ്പെടണം. വ്യക്തികൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ കാര്യക്ഷമമായി പരിഹരിക്കുന്ന ഒരു കമ്മിറ്റിയെ അമ്മയുടെ ചുമതല ഏൽപിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ഉദ്ദേശ്യം.കഴിഞ്ഞ കുറച്ച് ദിവസങ്ങൾകൊണ്ട് കമ്മിറ്റിയിൽ നിന്ന് രാജിവച്ച എല്ലാ അംഗങ്ങളോടും സംസാരിച്ചു.&lt;/p&gt;
&lt;p&gt;അൻസിബയോട് ഒരു മണിക്കൂറിലധികം സംസാരിച്ചു. അവരെയെല്ലാം കേൾക്കുന്നുണ്ട്. പ്രശ്‌നങ്ങൾ എങ്ങനെയുണ്ടായി? നിലവിൽ അതെങ്ങനെ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്യുന്നുണ്ട്.എല്ലാ കാര്യങ്ങളുടെയും രണ്ടുവശങ്ങളും പരിശോധിക്കും. ചിലയാളുകളെങ്കിലും വൈകാരികമായി പ്രതികരിക്കുകയും പൊതുമാദ്ധ്യമങ്ങളിൽ ഇതേക്കുറിച്ച് പറയുകയും ചെയ്യുന്നതുകൊണ്ടാണ് വളരെ വലിയ പ്രശ്‌നങ്ങളായി തോന്നുന്നത്. ഗൗരവമുള്ള പ്രശ്‌നങ്ങളുണ്ട്, ചിലതൊന്നും ഗൗരവമുള്ളതല്ല. എല്ലാം പരിഹരിക്കപ്പെടും. പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരും. അവരെല്ലാം കൃത്യമായി നോക്കിക്കൊള്ളും. എത്രത്തോളം ഇടപെടാനാകുമോ അത്രത്തോളം ആഴങ്ങളിൽ ഇടപെട്ട് പരിഹാരം കാണും.ഒരു സ്ഥിരം ഭാരവാഹിത്വത്തിലേക്ക് ഞാൻ വരില്ല. എനിക്കിവിടെ പാലക്കാടുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങളുണ്ട്. അഡ്‌ഹോക്ക് കമ്മിറ്റിയുടെ ഉത്തരവാദിത്തം എനിക്ക് നൽകിയെന്ന് അറിഞ്ഞതുതന്നെ വാർത്തയിലൂടെയാണ്. എന്തെങ്കിലും വന്നാൽ ഏറ്റെടുക്കേണ്ടി വരുമെന്നുള്ളതു നേരത്തെ പറഞ്ഞിരുന്നു. അതൊക്കെ നമ്മൾ ചെയ്യണം. എല്ലാ പ്രശ്‌നങ്ങളും നമുക്ക് പരിഹരിക്കാവുന്നതേയുള്ളു&apos; രമേഷ് പിഷാരടി പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-06-26 09:39:39</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഞാൻ ഗർഭിണിയാണ്,​ സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നു; സന്തോഷവിവരം പങ്കുവെച്ച് സാമന്ത</title>
        <link>https://nattuvartha.news/news/Entertainment/all/samantha-confirms-pregnancy</link>
        <guid>https://nattuvartha.news/news/Entertainment/all/samantha-confirms-pregnancy</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782347423_785052.jpg</url>
          <title>ഞാൻ ഗർഭിണിയാണ്,​ സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നു; സന്തോഷവിവരം പങ്കുവെച്ച് സാമന്ത</title>
          <link>https://nattuvartha.news/news/Entertainment/all/samantha-confirms-pregnancy</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തെ&lt;/strong&gt;ന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു അമ്മയാകാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഏറ്റവും പുതിയ ചിത്രമായ &apos; മാ ഇന്തി ബംഗാര&quot;യുടെ വിജയാഘോഷങ്ങളുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് താരം ഗർഭിണിയാണെന്ന് പ്രചാരണം ശക്തമായത്. എന്നാൽ ഇക്കാര്യം സാമന്തയോ ഭർത്താവ് രാജ് നിധിമോരുവോ സ്ഥിരീകരിച്ചിരുന്നില്ല.ഇപ്പോഴിതാ അമ്മയാകാൻ പോകുന്നെന്ന വിവരം സ്ഥിരീകരിച്ചിരിക്കുകയാണ് സാമന്ത. ഒരു യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.&amp;nbsp;&lt;/p&gt;
&lt;p&gt;മാ ഇന്തി ബംഗാരത്തിന്റെ വിജയത്തിന് ശേഷം സിനിമയിൽ നിന്ന് പ്രസവാവധി എടുക്കുകയാണെന്ന് സാമന്ത പറഞ്ഞു. ആരാധകരിൽ ഒരാൾ സാമന്തയോട് വീണ്ടും ഒരു നീണ്ട ഇടവേള എടുക്കരുതെന്നും സിനിമകൾ ചെയ്യുന്നത് തുടരണമെന്നും അഭ്യർത്ഥിച്ചപ്പോഴാണ് സാമന്തയുടെ മറുപടി. &quot;ക്ഷമിക്കണം സുഹൃത്തുക്കളെ,​ ഒരു ചെറിയ ഇടവേള കൂടി ഞാൻ എടുക്കുകയാണ്,​ ഉടൻ ഞാൻ തിരിച്ചെത്തും. ഇപ്പോൾ എനിക്ക് പ്രസവാവധി എടുക്കണം,​ ഞാൻ വളരെ സന്തോഷവതിയാണ്&quot;. എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. വളരെ ലളിതവും ഹൃദയ സ്പർശിയുമായി രീതിയിൽ സാമന്ത തന്റെ ഗർഭധാരണം സ്ഥിരീകരിച്ചത് പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സാമന്തയ്ക്കും സംവിധായകൻ രാജ് നിധിമോരുവിനും ഈ വർഷം ഡിസംബറിൽ ആദ്യ കൺമണി ജനിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-25 00:28:09</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട് മമ്മൂട്ടി</title>
        <link>https://nattuvartha.news/news/Entertainment/all/mammootty-and-family-met-pm-after-padma-award</link>
        <guid>https://nattuvartha.news/news/Entertainment/all/mammootty-and-family-met-pm-after-padma-award</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782265430_616433.jpg</url>
          <title>പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട് മമ്മൂട്ടി</title>
          <link>https://nattuvartha.news/news/Entertainment/all/mammootty-and-family-met-pm-after-padma-award</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പ&lt;/strong&gt;ദ്‌മ പുരസ്‌കാര വിതരണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടൻ മമ്മൂട്ടി. നടനും കുടുംബവും തന്നെ സന്ദർശിച്ച വിവരമടങ്ങിയ പോസ്റ്റ് പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. ഈ പോസ്റ്റാണ് താരം ഷെയർ ചെയ്‌തത്.&lt;/p&gt;
&lt;p&gt;&amp;nbsp;&apos;എന്റെ കുടുംബത്തോടൊപ്പം ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുമായി നടന്ന അവിസ്‌മരണീയ കൂടിക്കാഴ്‌ചയ്‌ക്ക് നന്ദി. എന്നെന്നും ഓർത്തിരിക്കാൻ ഒരു നിമിഷം&apos; എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മമ്മൂട്ടി കുറിച്ചത്. &apos;ശ്രദ്ധേയനായ നടൻ മമ്മൂട്ടിയെയും കുടുംബത്തെയും ഇന്ന് നേരത്തെ നടന്ന പദ്‌മ ചടങ്ങുകൾക്ക്‌ശേഷം കണ്ടു&apos;- എന്നാണ് പ്രധാനമന്ത്രി പങ്കുവച്ച കുറിപ്പിലുള്ളത്.&lt;/p&gt;]]></description>
        <pubDate>2026-06-24 01:40:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കേക്കിന് മുന്നിൽ വിജയ്, കണ്ണെടുക്കാതെ തൃഷ; പിറന്നാൾ ആശംസ ചിത്രങ്ങൾ വൈറൽ</title>
        <link>https://nattuvartha.news/news/Entertainment/all/trisha-birthday-wishes-to-actor-vijay-rumors-end</link>
        <guid>https://nattuvartha.news/news/Entertainment/all/trisha-birthday-wishes-to-actor-vijay-rumors-end</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782264347_109944.jpg</url>
          <title>കേക്കിന് മുന്നിൽ വിജയ്, കണ്ണെടുക്കാതെ തൃഷ; പിറന്നാൾ ആശംസ ചിത്രങ്ങൾ വൈറൽ</title>
          <link>https://nattuvartha.news/news/Entertainment/all/trisha-birthday-wishes-to-actor-vijay-rumors-end</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ത&lt;/strong&gt;മിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് പിറന്നാൾ ആശംസയുമായി നടി തൃഷ കൃഷ്ണൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനൊപ്പമാണ് ആശംസ. കെയ്ക്കിന് മുന്നിലിരിക്കുന്ന വിജയ്‌യുടേയും തൃഷയുടേയും ചിത്രമാണ് നടി പങ്കുവെച്ചത്.&lt;/p&gt;
&lt;p&gt;&apos;എല്ലാം മൂല്യവത്താക്കുന്ന വ്യക്തിക്ക് പിറന്നാൾ ആശംസകൾ&apos;, എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. പോസ്റ്റിൽ വിജയ്‌യെ മെൻഷൻ ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കെയ്ക്കും താരവുമുള്ള ചിത്രമായതിനാൽ നടിക്കൊപ്പമായിരുന്നോ വിജയ്‌യുടെ പിറന്നാൾ ആഘോഷം എന്ന ചോദ്യവുമായി ആരാധകരുമെത്തി.&lt;/p&gt;
&lt;p&gt;വിജയ് തൃഷയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തുവെന്ന വാർത്ത നേരത്തേ വലിയ ചർച്ചയായിരുന്നു. വിജയ്‌യുടെ 52-ാം പിറന്നാൽ ദിനത്തിൽ പതിവ് തെറ്റിച്ച് തൃഷ ആശംസ അറിയിക്കാത്തതും ആരാധകർക്കിടയിൽ അഭ്യൂഹങ്ങൾക്ക് കാരണമായി.കഴിഞ്ഞ മൂന്ന് വർഷവും തൃഷ വിജയ്ക്ക് പിറന്നാൾ ആശംസ നേർന്ന് ചിത്രങ്ങൾ സഹിതം പോസ്റ്റുകൾ ഇട്ടിരുന്നു&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-24 01:23:29</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പദ്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങി മലയാളത്തിന്റെ മമ്മൂട്ടി</title>
        <link>https://nattuvartha.news/news/Entertainment/all/mammootty-receives-padma-bhushan-award</link>
        <guid>https://nattuvartha.news/news/Entertainment/all/mammootty-receives-padma-bhushan-award</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782217839_247459.jpg</url>
          <title>പദ്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങി മലയാളത്തിന്റെ മമ്മൂട്ടി</title>
          <link>https://nattuvartha.news/news/Entertainment/all/mammootty-receives-padma-bhushan-award</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി: &lt;/strong&gt;റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്മഭൂഷൺ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ബഹുമതി സമ്മാനിച്ചു. പദ്മഭൂഷണ്‌ അർഹനായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പുരസ്‌കാരം ഏറ്റുവാങ്ങി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ചടങ്ങിനായി കഴിഞ്ഞ ദിവസം മമ്മൂട്ടി കുടുംബസമേതം ഡൽഹിയിൽ എത്തിയിരുന്നു. മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങവെ സദസ്സിലിരുന്ന് കൈയടിക്കുന്ന മകൻ ദുൽഖർ സൽമാനെ ദൃശ്യങ്ങളിൽ കാണാമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്‌സഭ സ്പീക്കർ ഓം ബിർളയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി രാഷ്ട്രപതിക്കരികിലേക്ക് നടന്നത്.മമ്മൂട്ടിയുടെ സന്തത സഹചാരിയും നിർമാതാവുമായ എസ്. ജോർജും സദസ്സിലുണ്ടായിരുന്നു. നിർമാതാവ് ആന്റോ ജോസഫും ചടങ്ങിന് സാക്ഷിയായി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-23 12:27:43</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;അമ്മ’ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രാജിവെച്ച് നടി ആശാ അരവിന്ദ്</title>
        <link>https://nattuvartha.news/news/Entertainment/all/asha-aravind-resigns-amma-ad-hoc-committee</link>
        <guid>https://nattuvartha.news/news/Entertainment/all/asha-aravind-resigns-amma-ad-hoc-committee</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782123279_575898.jpg</url>
          <title>&apos;അമ്മ’ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രാജിവെച്ച് നടി ആശാ അരവിന്ദ്</title>
          <link>https://nattuvartha.news/news/Entertainment/all/asha-aravind-resigns-amma-ad-hoc-committee</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;താ&lt;/strong&gt;രസംഘടനയായ &apos;അമ്മ&apos;യിൽ വീണ്ടും രാജി. നടി ആശാ അരവിന്ദാണ് അഡ്‌ഹോക് കമ്മിറ്റിയിൽ നിന്ന് രാജി വെച്ചത്. കഴിഞ്ഞദിവസം ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെച്ചിരുന്നു. പിന്നാലെയാണ് സംഘടനയെ നയിക്കാനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്. രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ ആശാ അരവിന്ദും അംഗമായിരുന്നു. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് അവർ രാജി വെക്കുന്നതായി അറിയിച്ചത്.&lt;/p&gt;
&lt;p&gt;ഇന്നലെ രാജി സമർപ്പിച്ച 17 അംഗ ഭരണസമിതിയിലെ അംഗമായിരുന്നു ആശാ അരവിന്ദ്. ആ ഭരണസമിതി രാജിവെച്ചതിനെ തുടർന്ന് രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയിൽ എങ്ങനെ ആശാ അരവിന്ദിന് അംഗമാകാൻ കഴിയുമെന്ന ചോദ്യം ഇന്നലെ തന്നെ ഉയർന്നിരുന്നു. ഇത് വലിയ ചർച്ചയായതോടെയാണ് ആശാ അരവിന്ദ് താൻ രാജിവെക്കുകയാണെന്ന് അറിയിച്ചത്. അതേസമയം സംഘടനയിൽ പ്രാഥമികാംഗത്വത്തിൽ തുടരുമെന്നും അവർ വ്യക്തമാക്കി.17 പേർ ഇല്ലാത്ത ഓഫീസിലേക്ക് കടന്നുചെല്ലാൻ തനിക്ക് ബുദ്ധിമുട്ടാണെന്നാണ് രാജിയെ കുറിച്ച് ആശാ അരവിന്ദ് നൽകിയ വിശദീകരണം. കൂടാതെ ഇപ്പോഴത്തെ ചുമതല വഹിക്കാൻ മാനസികമായി തയ്യാറെടുത്തില്ലെന്നും അവർ വ്യക്തമാക്കി. എക്‌സിക്യുട്ടീവ് അംഗങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് താൻ രാജി വെക്കുകയാണെന്ന് ആശാ അരവിന്ദ് അറിയിച്ചത്. ഒപ്പം ഇമെയിലായും അവർ രാജിക്കത്ത് അയച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-22 10:12:16</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;അമ്മ&apos;യിൽ നിന്ന് രാജി വെച്ച്  മല്ലികാ സുകുമാരൻ</title>
        <link>https://nattuvartha.news/news/Entertainment/all/mallika-sukumaran-resigns-amma-association-supports-shwetha-menon</link>
        <guid>https://nattuvartha.news/news/Entertainment/all/mallika-sukumaran-resigns-amma-association-supports-shwetha-menon</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782119723_812761.jpg</url>
          <title>&apos;അമ്മ&apos;യിൽ നിന്ന് രാജി വെച്ച്  മല്ലികാ സുകുമാരൻ</title>
          <link>https://nattuvartha.news/news/Entertainment/all/mallika-sukumaran-resigns-amma-association-supports-shwetha-menon</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന&lt;/strong&gt;ടി മല്ലികാ സുകുമാരൻ താരസംഘടനയായ &apos;അമ്മ&apos;യിൽ നിന്ന് രാജി വെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം രാജിവെച്ച &apos;അമ്മ&apos; മുൻ അധ്യക്ഷ ശ്വേതാ മേനോനൊപ്പമാണ് താനെന്ന് അവർ വ്യക്തമാക്കി.&lt;/p&gt;
&lt;p&gt;&apos;സ്‌നേഹപൂർവം പടിയിറങ്ങുന്നു... &apos;അമ്മ&apos;യിൽ നിന്നും... സത്യത്തിനൊപ്പം... ന്യായത്തിനൊപ്പം... ശ്വേതയ്‌ക്കൊപ്പം.&apos; എന്ന് മാത്രമാണ് മല്ലികാ സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചത്. മല്ലികാ സുകുമാരന്റെ തീരുമാനത്തെ അനുകൂലിച്ച് നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകളിട്ടു.&lt;/p&gt;]]></description>
        <pubDate>2026-06-22 09:10:06</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;അമ്മ&apos;യെ നയിക്കാൻ അഡ്ഹോക്ക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം നൽകും</title>
        <link>https://nattuvartha.news/news/Entertainment/all/amma-association-formed-an-adhoc-committee-lead-by-ramesh-pisharody</link>
        <guid>https://nattuvartha.news/news/Entertainment/all/amma-association-formed-an-adhoc-committee-lead-by-ramesh-pisharody</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782098994_638169.jpg</url>
          <title>&apos;അമ്മ&apos;യെ നയിക്കാൻ അഡ്ഹോക്ക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം നൽകും</title>
          <link>https://nattuvartha.news/news/Entertainment/all/amma-association-formed-an-adhoc-committee-lead-by-ramesh-pisharody</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള അമ്മ ഭരണസമിതി രാജി വച്ചതിന് പിന്നാലെ താരസംഘടനയെ നയിക്കാൻ അഡ്ഹോക്ക് കമ്മിറ്രി രൂപീകരിച്ചു. എം.എൽ.എയും നടനുമായ രമേഷ് പിഷാരടിയെ അധ്യക്ഷനാക്കിയാണ് അഡിഹോക്ക് കമ്മിറ്റി രൂപീകരിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;ശ്വേതയുടെ രാജിക്ക് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ നടൻ ജഗദീഷിനെ ചുമതലപ്പെടുത്തിയിരുന്നു. ജഗദീഷിന്റെ നേതൃത്വത്തിൽ നടത്തിയചർച്ചകൾക്കൊടുവിലാണ് പിഷാരടിയെ അഡ്ഹോക്ക് കമ്മിറ്റി അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്. മുൻമന്ത്രി ഗണേഷ് കുമാറും അഡ്ഹോക്ക് കമ്മിറ്റിയ ിൽ അംഗമാണ്. നാല് മാസമാണ് അഡ്ഹോക്ക്കമ്മിറ്റിയുടെ കാലാവധി. അതിനകം പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തിര‍ഞ്ഞെടുപ്പ് നടപടികളിലേക്ക് താരസംഘടന കടക്കും.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-22 03:27:11</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി</title>
        <link>https://nattuvartha.news/news/Entertainment/all/singer-gowry-lakshmi-got-married-and-wedding-photos-goes-viral</link>
        <guid>https://nattuvartha.news/news/Entertainment/all/singer-gowry-lakshmi-got-married-and-wedding-photos-goes-viral</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782046685_287333.jpg</url>
          <title>ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി</title>
          <link>https://nattuvartha.news/news/Entertainment/all/singer-gowry-lakshmi-got-married-and-wedding-photos-goes-viral</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;യു&lt;/strong&gt;വ ഗായികമാരിൽ ശ്രദ്ധേയായ ഗൗരി ലക്ഷ്മി വിവാഹിതയായി. കലേഷ് ഗോവിന്ദനാണ് വരൻ. സോഷ്യൽ മീഡിയയിലൂടെ ഗൗരി ലക്ഷ്മി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിവാഹചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്നടക്കം നിരവധി പേർ ആശംസകൾ നേർന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.വേറിട്ട ശബ്ദം കൊണ്ട് പുതുമുഖ ഗായകരിൽ ഏറ്റവും ശ്രദ്ധേയായ ഒരാളാണ് ഗൗരി ലക്ഷ്മി. സോഷ്യൽ മീഡിയയിൽ അടക്കം ഗൗരി ലക്ഷ്മിയുടെ പാട്ടുകൾ ഹിറ്റാണ്. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ ഷോകൾ ചെയ്യാൻ ഗൗരിക്ക് സാധിച്ചിട്ടുണ്ട്. ഗൗരി പാടിയ &apos;അജിത ഹരേ ജയ&apos; എന്ന ഗാനം ഒരു സമയത്ത് ഇൻസ്റ്റഗ്രാമിൽ തരംഗം സൃഷ്ടിച്ചിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-06-21 12:56:27</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;പാവയാകാൻ കഴിയില്ല&apos;;അമ്മ അംഗത്വം ഉപേക്ഷിച്ച് ശ്വേതാമേനോൻ</title>
        <link>https://nattuvartha.news/news/Entertainment/all/swetha-menon-response</link>
        <guid>https://nattuvartha.news/news/Entertainment/all/swetha-menon-response</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782042423_722890.jpg</url>
          <title>&apos;പാവയാകാൻ കഴിയില്ല&apos;;അമ്മ അംഗത്വം ഉപേക്ഷിച്ച് ശ്വേതാമേനോൻ</title>
          <link>https://nattuvartha.news/news/Entertainment/all/swetha-menon-response</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; ഭരണസമിതി രാജിവച്ചതിന് പിന്നാലെ താരസംഘടനയായ &apos;അമ്മ&apos;യിലെ അംഗത്വം ഉപേക്ഷിച്ചെന്ന് നടി ശ്വേത മേനോൻ. ഇനി അമ്മ സംഘടനയിൽ ഇല്ലെന്നും തനിക്കെതിരെ ഗുഢാലോചനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ശ്വേത മേനോൻ പറഞ്ഞു. അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി.&lt;/p&gt;
&lt;p&gt;&apos;ഞാനും എന്റെ കമ്മിറ്റിയും രാജിവച്ചു. അമ്മയുടെ മെമ്പർഷിപ്പും ഞാൻ ഇവിടെ ഉപേക്ഷിക്കുകയാണ്. കുറ്റാരോപിതരുടെ കെെയിൽ സംഘടന പോകുന്ന രീതിയിലാണ് പ്രവർത്തനം. നമ്മളോട് ഒന്നും പറയാതെ അജണ്ടവച്ച് പുറത്താക്കാൻ നോക്കി. എനിക്ക് വ്യക്തിത്വം ഉണ്ട്. അതിനാലാണ് ഞങ്ങൾ ആയിട്ട് രാജിവച്ചത്. ഇനി എനിക്ക് പറയാനുള്ളത് ഞാൻ പറയും. ഇപ്പോൾ ഞാൻ അമ്മയുടെ അംഗമല്ല. സെപ്തംബർ ഒന്ന് മുതൽ ഉള്ള എല്ലാ കണക്കുകളും എന്റെ കെെയിലുണ്ട്. ബാബുരാജ് ചേട്ടൻ കമ്മിറ്റിയിലെ ഉണ്ടായിരുന്നപ്പോൾ ചെയ്ത കണക്കിൽ ഒരുപാട് കുഴപ്പങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതിനെക്കുറിച്ച് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് ഇനി എന്തും തുറന്നുപറയാം. ഇതൊരു ഗുഢാലോചനയുടെ കെണിയാണ്&apos;- ശ്വേത മേനോൻ പറഞ്ഞു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-21 11:43:49</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തർക്കം രൂക്ഷം; അമ്മ ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും രാജിവെച്ചു</title>
        <link>https://nattuvartha.news/news/Entertainment/all/governing-body-of-amma-which-actress-shweta-menon-is-the-president-has-resigned</link>
        <guid>https://nattuvartha.news/news/Entertainment/all/governing-body-of-amma-which-actress-shweta-menon-is-the-president-has-resigned</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782040580_309244.jpg</url>
          <title>തർക്കം രൂക്ഷം; അമ്മ ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും രാജിവെച്ചു</title>
          <link>https://nattuvartha.news/news/Entertainment/all/governing-body-of-amma-which-actress-shweta-menon-is-the-president-has-resigned</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;മലയാള സിനിമയിലെ താരസംഘടയായ അമ്മയിൽ ഉടലെടുത്ത തർക്കങ്ങൾക്ക് പിന്നാലെ നടി ശ്വേത മേനോൻ പ്രസിഡന്റായ ഭരണസമിതി രാജിവച്ചു. വാർഷിക ജനറൽ ബോഡി യോഗത്തിലെ തർക്കങ്ങൾക്ക് പിന്നാലെയാണ് നാടകീയമായ രാജി.&amp;nbsp;&lt;/p&gt;
&lt;p&gt;ചുമതലയേറ്റെടുത്ത് ഒരു വർഷം പോലും തികയ്ക്കാതെയാണ് രാജി. ഭരണസമിതിയിലെ എല്ലാ അംഗങ്ങളും രാജിവച്ചു. ഇനി സംഘടനയുടെ ചുമതല വീണ്ടും അഡ്‌ഹോക് കമ്മിറ്റിയുടെ കൈകളിലേക്കെത്തും.&lt;/p&gt;]]></description>
        <pubDate>2026-06-21 11:14:32</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബജറ്റിൽ സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് മോഹൻലാൽ</title>
        <link>https://nattuvartha.news/news/Entertainment/all/mohanlal-welcomes-kerala-budget-cinema-industry</link>
        <guid>https://nattuvartha.news/news/Entertainment/all/mohanlal-welcomes-kerala-budget-cinema-industry</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781859247_155660.jpg</url>
          <title>ബജറ്റിൽ സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് മോഹൻലാൽ</title>
          <link>https://nattuvartha.news/news/Entertainment/all/mohanlal-welcomes-kerala-budget-cinema-industry</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;യു&lt;/strong&gt;ഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് മോഹൻലാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തീരുമാനം സിനിമാ മേഖലയ്ക്ക് പുത്തനുണർവും വളർച്ചയും പ്രദാനം ചെയ്യുമെന്ന് പറഞ്ഞ മോഹൻലാൽ പ്രഖ്യാപനത്തിന് മുൻകൈയെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശനും സിനിമാ-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനും നന്ദി പറഞ്ഞു.&lt;/p&gt;
&lt;p&gt;മലയാള സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതിനൊപ്പം കൊച്ചിയിൽ ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നും ബജറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ സാംസ്‌കാരിക-സിനിമാവികസനത്തിനായി സമഗ്രപദ്ധതികൾ ആവിഷ്‌കരിക്കും. കൂടാതെ, സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ മ്യൂസിക് അക്കാദമി ആരംഭിക്കുമെന്നും സലിം കുമാറിന്റെ ഓർമയ്ക്കായി കൊച്ചിയിൽ സ്മാരകം നിർമിക്കുമെന്നും പ്രഖ്യാപനമുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി, ആന്റി പൈറസി സെൽ തുടങ്ങിയവയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പുതിയ ബജറ്റിൽ, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സർക്കാരിന്റെ തീരുമാനത്തെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തൻ ഉണർവും വളർച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീർച്ചയാണ്. ആയിരക്കണക്കിന് സിനിമാപ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്ന ഈ പ്രഖ്യാപനത്തിന് മുൻകൈയെടുത്ത, മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്‌കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി.&lt;/p&gt;]]></description>
        <pubDate>2026-06-19 08:51:41</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സെൻസർ ചെയ്ത ഭാഗങ്ങളും അശ്ലീല സംഭാഷണങ്ങളും സിനിമയിൽ; ‘മോളിവുഡ് ടൈംസി’നെതിരെ കേസ്</title>
        <link>https://nattuvartha.news/news/Entertainment/all/censored-portions-and-obscene-dialogues-in-film-case-filed-against-mollywood-times</link>
        <guid>https://nattuvartha.news/news/Entertainment/all/censored-portions-and-obscene-dialogues-in-film-case-filed-against-mollywood-times</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781839524_48573.jpg</url>
          <title>സെൻസർ ചെയ്ത ഭാഗങ്ങളും അശ്ലീല സംഭാഷണങ്ങളും സിനിമയിൽ; ‘മോളിവുഡ് ടൈംസി’നെതിരെ കേസ്</title>
          <link>https://nattuvartha.news/news/Entertainment/all/censored-portions-and-obscene-dialogues-in-film-case-filed-against-mollywood-times</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: തിയറ്ററുകളിൽ പ്രദർശനം തുടരുന്ന മോളിവുഡ് ടൈംസ് സിനിമക്കെതിരെ സെൻസർ ബോർഡിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി ) റീജനൽ ഓഫിസറുടെ പരാതിയിൽ തിരുവല്ലം പൊലീസാണ് കേസെടുത്തത്.&lt;/p&gt;
&lt;p&gt;സെൻസർ ചെയ്ത് ഒഴിവാക്കിയ ഭാഗങ്ങളും അശ്ലീല സംഭാഷണങ്ങളും ഉൾപ്പെടുത്തിയ സിനിമയാണ് പ്രദർശിപ്പിക്കുന്നതെന്നാണ് പരാതി. സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ എന്നിവരടക്കം അണിയറ പ്രവർത്തകരാണ് പ്രതിപ്പട്ടികയിലുള്ളത്. ജൂൺ രണ്ടിനാണ് സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചത്. അഞ്ചിന് തിയറ്ററുകളിലെത്തി. സെൻസർ ചെയ്ത സിനിമയല്ല പ്രദർശിപ്പിക്കുന്നതെന്നും ഒഴിവാക്കിയ ദൃശ്യങ്ങളും മ്യൂട്ട് ചെയ്യാൻ നിർദേശിച്ച അശ്ലീലസംഭാഷണങ്ങളും അതേപടിയുണ്ടെന്നും പരാതിയിൽ പറയുന്നു.സിനിമാറ്റോഗ്രാഫിക് ആക്ടിലെ വിവിധ വകുപ്പുകൾ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. അണിയറക്കാരുടെ വിശദീകരണം കേട്ട ശേഷമാകും പൊലീസ് അന്വേഷണവുമായി മുന്നോട്ടുപോവുക. അന്വേഷണം ആരംഭിച്ചതായും പ്രതിപ്പട്ടികയിലുള്ളവരെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുമെന്നും പൊലീസ് അറിയിച്ചു.അഭിനവ് സുന്ദർ നായക് ആണ് നസ്ലിൻ നായകനായ മോളിവുഡ് ടൈംസിന്‍റെ സംവിധായകൻ.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-06-19 03:22:32</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഒടിയനിൽ പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്</title>
        <link>https://nattuvartha.news/news/Entertainment/all/prithviraj-manju-warrier-rahul-sadasivan-odiyan-the-age-of-illusion-movie-title-poster</link>
        <guid>https://nattuvartha.news/news/Entertainment/all/prithviraj-manju-warrier-rahul-sadasivan-odiyan-the-age-of-illusion-movie-title-poster</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781594459_87995.jpg</url>
          <title>ഒടിയനിൽ പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്</title>
          <link>https://nattuvartha.news/news/Entertainment/all/prithviraj-manju-warrier-rahul-sadasivan-odiyan-the-age-of-illusion-movie-title-poster</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഡീ&lt;/strong&gt;യസ് ഈറെയ്ക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. പൃഥ്വിരാജും മഞ്ജു വാര്യരുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. പൃഥ്വിരാജാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. പാൻ ഇന്ത്യൻ ചിത്രമായാണ് ഒടിയൻ ഒരുങ്ങുന്നത് എന്നാണ് പോസ്റ്ററിൽ നിന്നുള്ള സൂചന.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;‘സത്യത്തിനും മിഥ്യയ്ക്കും ഇടയിലുള്ള പോരാട്ടം ഉടൻ ആരംഭിക്കുന്നു’ എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്. രാഹുൽ സദാശിവൻ തന്നെയാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷൻസും കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് സുപ്രിയ മേനോൻ, കരൺ ജോഹർ, അദാർ പൂനവാല, അപൂർവ മെഹ്ത എന്നിവർ ചേർന്നാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.നേരത്തേ 2018-ൽ മോഹൻലാൽ നായകനായി ഒടിയൻ എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽലും മഞ്ജു വാര്യരായിരുന്നു നായിക.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-06-16 07:18:43</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>യുവനടി സഞ്ജിത ഉഗാലെ തൂങ്ങിമരിച്ച നിലയിൽ</title>
        <link>https://nattuvartha.news/news/Entertainment/all/sanjita-ugale-found-dead-suicide-mumbai-house-kumkum-bhagya-chhaava-star-investigation</link>
        <guid>https://nattuvartha.news/news/Entertainment/all/sanjita-ugale-found-dead-suicide-mumbai-house-kumkum-bhagya-chhaava-star-investigation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781515348_15952.jpg</url>
          <title>യുവനടി സഞ്ജിത ഉഗാലെ തൂങ്ങിമരിച്ച നിലയിൽ</title>
          <link>https://nattuvartha.news/news/Entertainment/all/sanjita-ugale-found-dead-suicide-mumbai-house-kumkum-bhagya-chhaava-star-investigation</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;യു&lt;/strong&gt;വനടി സഞ്ജിത ഉഗാലെയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുംബൈ നളസോപാരയിലെ സ്വന്തം വീട്ടിലാണ് സംഭവമെന്ന് പോലീസ് ഉദ്യോഗസ്ഥനായ വിനോദ് ബാഗ് അറിയിച്ചു. ജൂൺ 14-നാണ് ഈ സംഭവം ഉണ്ടായത്. സംഭവത്തെക്കുറിച്ച് മുംബൈ അച്ചോലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.&lt;/p&gt;
&lt;p&gt;നിരവധി ജനപ്രിയ സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ-സീരിയൽ മേഖലയെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കുങ്കും ഭാഗ്യ എന്ന പരമ്പരയാണ് സഞ്ജിതയെ പ്രശസ്തയാക്കിയത്.കൂടാതെ &apos;സജൻ ഘർ&apos;, &apos;ഡിൽവാലി ദുൽഹ ലേ ജായേഗി&apos;, &apos;വാഗ്ലെ കി ദുനിയ&apos; തുടങ്ങിയ പരമ്പരകളിലും അവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.&lt;/p&gt;
&lt;p&gt;ടെലിവിഷൻ രംഗത്ത് മാത്രമല്ല, വെള്ളിത്തിരയിലും തന്റെ സാന്നിധ്യം അറിയിക്കാൻ സഞ്ചിതയ്ക്ക് സാധിച്ചു. വിക്കി കൗശൽ പ്രധാന വേഷത്തിൽ എത്തിയ &apos;ഛാവ&apos; എന്ന ചിത്രത്തിൽ താരാബായി എന്ന കഥാപാത്രത്തെയാണ് സഞ്ജിത അവതരിപ്പിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-15 09:20:38</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വിജയ്-സംഗീത വിവാഹമോചന ഹർജി: കേസ് ഓഗസ്റ്റിലേക്ക് മാറ്റി</title>
        <link>https://nattuvartha.news/news/Entertainment/all/vijay-and-sangeetha-dvorce-petition-hearing-postponed-to-next-month</link>
        <guid>https://nattuvartha.news/news/Entertainment/all/vijay-and-sangeetha-dvorce-petition-hearing-postponed-to-next-month</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781511186_882219.jpg</url>
          <title>വിജയ്-സംഗീത വിവാഹമോചന ഹർജി: കേസ് ഓഗസ്റ്റിലേക്ക് മാറ്റി</title>
          <link>https://nattuvartha.news/news/Entertainment/all/vijay-and-sangeetha-dvorce-petition-hearing-postponed-to-next-month</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ: &lt;/strong&gt;തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. ചെങ്കൽപ്പെട്ട് കുടുംബകോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഇരുവരും ഹാജരാകാത്തതിനെ തുടർന്നാണ് കേസ് മാറ്റിവച്ചത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകാമെന്ന് ഇരുവരും അറിയിച്ചിരുന്നെങ്കിലും കോടതി അനുമതി നൽകിരുന്നില്ല. രണ്ടുപേരുടെയും ഇ-മെയിൽ വിലാസമടക്കം നൽകാൻ കോടതി ഇന്ന് ആവശ്യപ്പെട്ടു.&amp;nbsp;&lt;/p&gt;
&lt;p&gt;നിശ്ചിത രൂപത്തിൽ വക്കാലത്ത് നൽകാത്തത് എന്തുകൊണ്ടെന്ന് കോടതി സംഗീതയുടെ അഭിഭാഷകനോട് ചോദിച്ചു.ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതിന് സംഗീത വിവാഹമോചന ഹർജി നൽകിയത്. 2021 മുതൽ വിജയ്‌ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണമുൾപ്പെടെയാണ് സംഗീത ഹ‌ർജിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിവാഹമോചനത്തിന് പുറമെ ജീവനാംശവും നീലങ്കരയിലുള്ള വസതിയിൽ താമസിക്കാനുള്ള അവകാശവും സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-06-15 08:11:06</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കുടുംബം ഇടപ്പെട്ടു;വിജയ്‌യും സംഗീതയും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ</title>
        <link>https://nattuvartha.news/news/Entertainment/all/cm-vijay-getting-back-with-wife</link>
        <guid>https://nattuvartha.news/news/Entertainment/all/cm-vijay-getting-back-with-wife</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781341498_361584.jpg</url>
          <title>കുടുംബം ഇടപ്പെട്ടു;വിജയ്‌യും സംഗീതയും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ</title>
          <link>https://nattuvartha.news/news/Entertainment/all/cm-vijay-getting-back-with-wife</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ചെന്നെെ: &lt;/strong&gt;തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസ് പുതിയ വഴിത്തിരിവിലേയ്ക്ക്. ഇരുവരും വീണ്ടും ഒരുമിച്ച് തുടരാനാണ് തീരുമാനിച്ചതെന്നാണ് അഭ്യൂഹം. ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്.വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഉൾപ്പടെയുള്ള കൂടുംബാംഗങ്ങളുടെ ഇടപെടലാണ് ഒത്തുതീർപ്പിന് കാരണമെന്നാണ് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;ലണ്ടനിലുള്ള സംഗീത ചെന്നെെയിലേക്ക് എത്തിയെന്നും വിവരമുണ്ട്. ജൂൺ 22ന് വിജയ്‌യുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളോട് ഇതുവരെ വിജയ്‌യോ സംഗീതയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.വിവാഹമോചനം തേടി സംഗീത സ്വർണലിംഗമാണ് ചെങ്കൽപേട്ട് കുടുംബ കോടതിയിൽ ഹർജി സമർപ്പിച്ചത്. നടിയുമായുള്ള ബന്ധം ആരോപിച്ചാണ് സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തത്. 2021ൽ തന്നെ ഇവരുടെ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് വിവരം. പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് സംഗീത ആഗ്രഹിച്ചെങ്കിലും വിജയ് ആദ്യം അതിന് തയ്യാറായില്ല. പിന്നാലെയാണ് സംഗീത കോടതിയെ സമീപിച്ചത്.&lt;/p&gt;]]></description>
        <pubDate>2026-06-13 09:02:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Entertainment/all/veteran-film-maker-bharathiraja-passes-away</link>
        <guid>https://nattuvartha.news/news/Entertainment/all/veteran-film-maker-bharathiraja-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781060120_459278.jpg</url>
          <title>പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Entertainment/all/veteran-film-maker-bharathiraja-passes-away</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ: &lt;/strong&gt;പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ പി. ഭാരതിരാജ (84)അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മകൻ മനോജിന്റെ അകാല വിയോഗത്തിന് പിന്നാലെ ഭാരതിരാജയുടെ ആരോഗ്യം മോശമായിരുന്നു.&lt;/p&gt;
&lt;p&gt;ഗ്രാമീണ കഥകൾക്ക് പുനർനിർവചനം നൽകുകയും നിരവധി പുതിയ പ്രതിഭകളെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്ത സംവിധായകനാണ് ഭാരതിരാജ.&lt;/p&gt;
&lt;p&gt;16 വയതിനിലെ, കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ, കിഴക്കു ചീമയിലെ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളാണ്. 2020-ലാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രമായ &apos;മീണ്ടും ഒരു മര്യാദൈ&apos; പുറത്തിറങ്ങിയത്. അടുത്തിടെ മോഹൻലാൽ നായകനായ തുടരും എന്ന ചിത്രത്തിൽ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിൽ ഭാരതിരാജ എത്തിയിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-06-10 02:53:22</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ടിനി ടോമിന് എതിരായ പരാതി: അൻസിബ ഇന്ന് പൊലീസിന് മൊഴി നൽകും</title>
        <link>https://nattuvartha.news/news/Entertainment/all/complaint-against-tini-tom-ansiba-give-statement-police</link>
        <guid>https://nattuvartha.news/news/Entertainment/all/complaint-against-tini-tom-ansiba-give-statement-police</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780982945_715546.jpg</url>
          <title>ടിനി ടോമിന് എതിരായ പരാതി: അൻസിബ ഇന്ന് പൊലീസിന് മൊഴി നൽകും</title>
          <link>https://nattuvartha.news/news/Entertainment/all/complaint-against-tini-tom-ansiba-give-statement-police</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ നടി അൻസിബയുടെ മൊഴിയെടുക്കാന്‍ കടവന്ത്ര പൊലീസ് ഒരുങ്ങുന്നു. ഇന്ന് രാവിലെ 10 മണിയോടെ സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നടിയോട് നിർദേശിച്ചിട്ടുണ്ട്. തനിക്കെതിരെ സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തിയെന്ന അൻസിബയുടെ പരാതിയിലാണ് മൊഴിയെടുക്കുന്നത്. ഇന്ന് മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ ടിനി ടോമിനെതിരെയുള്ള തുടര്‍നടപടികൾ പൊലീസ് തീരുമാനിക്കുകയുള്ളൂ. രാവിലെ 11 മണിയോടെ പൊലീസിന്റെ തുടർനടപടികളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;താരസംഘടനയായ &apos;അമ്മ&apos;യിലെ അംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ പരിഹരിക്കാനുള്ള ഭാരവാഹികളുടെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് കാര്യങ്ങൾ പൊലീസിലേക്കും നിയമനടപടികളിലേക്കും എത്തിയത്. സംഘടനയുടെ മുൻ ജോയിൻ്റ് സെക്രട്ടറിയായ അൻസിബ, ഡിജിപിക്കും മുഖ്യമന്ത്രിക്കും ഇതിനോടകം പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രാദേശിക പൊലീസിലെ പരാതികളിലും നടപടികൾ വേഗത്തിലായിരിക്കുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;നേരത്തെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി തന്നെ അവഹേളിച്ചുവെന്ന മറ്റൊരു പരാതിയിലും അന്‍സിബ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ്. ഈ വിഷയത്തിൽ അൻസിബ അടുത്തിടെ തൃക്കാക്കര എസിപിക്ക് മുന്നിലെത്തി മൊഴി നല്‍കിയിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-06-09 05:27:08</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ചിരിവീട്ടിൽ സലീംകുമാറിന് അന്ത്യവിശ്രമം;സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ</title>
        <link>https://nattuvartha.news/news/Entertainment/all/salim-kumars-funeral-has-been-completed</link>
        <guid>https://nattuvartha.news/news/Entertainment/all/salim-kumars-funeral-has-been-completed</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780846337_878196.jpg</url>
          <title>ചിരിവീട്ടിൽ സലീംകുമാറിന് അന്ത്യവിശ്രമം;സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ</title>
          <link>https://nattuvartha.news/news/Entertainment/all/salim-kumars-funeral-has-been-completed</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. നോർത്ത് പറവൂരിലെ അദ്ദേഹത്തിന്റെ വസതിയിലാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത്. കോൺഗ്രസ് പതാക പുതപ്പിച്ച ശേഷം സലിം കുമാറിന്റെ മൃതദേഹം ചിതയിലേക്കെടുത്തു.&amp;nbsp;&lt;/p&gt;
&lt;p&gt;മക്കളായ ചന്തുവും ആരോമലും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. മുഖ്യമന്ത്രി വി ഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി അടക്കമുള്ളവരും സംസകാര ചടങ്ങുകളിൽ പങ്കെടുത്തു. സലിം കുമാറിനെ അവസാനമായി കാണാൻ ആയിരങ്ങളാണ് വീട്ടിലെത്തിയത്.ഇന്ന് രാവിലെ ഒമ്പത് മണി മുതലാണ് പറവൂരിലെ ടൗൺഹാളിൽ പൊതുദർശനത്തിന് മൃതദേഹം വച്ചത്. അവിടെ നിന്ന് ഉച്ചയോടെ വസതിയായ ലാഫിംഗ് വില്ലയിൽ എത്തിക്കുകയായിരുന്നു. വീട്ടിലെത്തിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി വീട്ടുവളപ്പിലായിരിന്നു സംസ്‌കാരം. ന്യൂമോണിയ ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-07 15:30:22</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ചിരിയുടെ മണവാളന് വിട നൽകാനൊരുങ്ങി സാംസ്‌കാരിക കേരളം;സലിംകുമാറിന്റെ സംസ്കാരം വൈകീട്ട്</title>
        <link>https://nattuvartha.news/news/Entertainment/all/malayalam-actor-salim-kumar-passes-away</link>
        <guid>https://nattuvartha.news/news/Entertainment/all/malayalam-actor-salim-kumar-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780805296_379820.jpg</url>
          <title>ചിരിയുടെ മണവാളന് വിട നൽകാനൊരുങ്ങി സാംസ്‌കാരിക കേരളം;സലിംകുമാറിന്റെ സംസ്കാരം വൈകീട്ട്</title>
          <link>https://nattuvartha.news/news/Entertainment/all/malayalam-actor-salim-kumar-passes-away</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; ചിരിയും നനവും പടർന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച് നടൻ സലിംകുമാർ യാത്രയായി. ന്യൂമോണിയ ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി വീട്ടുവളപ്പിലായിരിക്കും മൃതദേഹം സംസ്‌കരിക്കുന്നത്.&lt;/p&gt;
&lt;p&gt;മൃതദേഹം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെ പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചശേഷം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് എറണാകുളം നോർത്ത് പറവൂരിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ സംസ്കരിക്കും. ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന സംസ്കാര ചടങ്ങുകളുടെ ചെലവുകളും അനുബന്ധ ക്രമീകരണങ്ങളും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് അറിയിച്ചു. ഇതിനായി എറണാകുളം ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-06-07 04:01:29</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സലീം കുമാർ ആശുപത്രിയിൽ; ഗുരുതരാവസ്ഥയിലെന്ന് വിവരം</title>
        <link>https://nattuvartha.news/news/Entertainment/all/Saleemkumar-hospitalised-critical</link>
        <guid>https://nattuvartha.news/news/Entertainment/all/Saleemkumar-hospitalised-critical</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780725723_233183.jpeg</url>
          <title>സലീം കുമാർ ആശുപത്രിയിൽ; ഗുരുതരാവസ്ഥയിലെന്ന് വിവരം</title>
          <link>https://nattuvartha.news/news/Entertainment/all/Saleemkumar-hospitalised-critical</link>
        </image>
        <description><![CDATA[&lt;p&gt;കൊച്ചി: നടൻ സലിം കുമാറിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹം വെന്റിലേറ്ററിൽ ആണെന്നാണ് പുറത്തുവരുന്ന വിവരം.&amp;nbsp;&lt;/p&gt;
&lt;p&gt;പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതരിൽ നിന്നോ ബന്ധപ്പെട്ടവരിൽ നിന്നോ ഔദ്യോഗികമായി ലഭിക്കേണ്ടതുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-06-06 05:59:15</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അൻസിബയുടെ പരാതി അന്വേഷിക്കാൻ അഞ്ചംഗ സമിതി രൂപീകരിച്ചു</title>
        <link>https://nattuvartha.news/news/Entertainment/all/star-organization-amma-ansiba-tiny-tom-five-member-committee-to-investigate-complaint</link>
        <guid>https://nattuvartha.news/news/Entertainment/all/star-organization-amma-ansiba-tiny-tom-five-member-committee-to-investigate-complaint</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780543855_511900.jpg</url>
          <title>അൻസിബയുടെ പരാതി അന്വേഷിക്കാൻ അഞ്ചംഗ സമിതി രൂപീകരിച്ചു</title>
          <link>https://nattuvartha.news/news/Entertainment/all/star-organization-amma-ansiba-tiny-tom-five-member-committee-to-investigate-complaint</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;താര സംഘടന അമ്മയിൽ നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ പരാതി അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ രൂപീകരിച്ചു. അഞ്ചംഗ സമിതിയിൽ പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടെ പുറത്തുനിന്നുള്ള അംഗങ്ങളുമുണ്ടാകും. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഇല്ലാത്ത മൂന്ന് പേരാവും പാനലിൽ ഉണ്ടാവുക.&lt;/p&gt;
&lt;p&gt;ടിനി ടോമിനെതിരെ അന്വേഷണം നടത്താൻ സ്വതന്ത്ര സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും മാറ്റിനിർത്തി പാനൽ രൂപീകരിക്കാൻ സാധിക്കില്ലെന്നാണ് സംഘടന പ്രസിഡന്റ് ശ്വേതാ മേനോൻ പറഞ്ഞത്. സംഭവത്തെ വിവാദമാക്കുകയും പരസ്യ ചർച്ചയാക്കിയതിനും അഞ്ച് പേർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ടിനി ടോമിനെതിരായ പരാതിയിൽ നേരിട്ട് ഹാജരാകാൻ നടി അൻസിബക്ക് അമ്മ നിർദേശം നൽകിയിരുന്നു. തെളിവുകളുണ്ടെങ്കിൽ എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കാനും നിർദേശിച്ചു. തന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്നതോടെയാണ് അന്വേഷണ സമിതി രൂപീകരിച്ചത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ടിനി ടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അൻസിബ ഹസൻ ഉന്നയിച്ചത്. താൻ ആരോട് സംസാരിച്ചാലും അവരെ ചേർത്ത് ടിനി ടോം അവിഹിതക്കഥകൾ സൃഷ്ടിക്കുമെന്നുമാണ് അൻസിബയുടെ ആരോപണം. മത തീവ്രവാദിയാക്കാൻ ശ്രമം നടത്തിയെന്നും ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നതായി പറഞ്ഞു പരത്തിയെന്നും അവർ ആരോപിച്ചു. മാനസികമായി ആകെ തകർന്നു. ഇത്രയും കാലം ഒന്നും പറയാതിരുന്നത് സിനിമയിൽനിന്ന് പുറത്താകുമെന്ന് ഭയന്നാണെന്നും അൻസിബ പറഞ്ഞത്.&lt;/p&gt;
&lt;p&gt;സിനിമ, സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് വിവിധ സിനിമ സംഘടന ഭാരവാഹികളുമായി ഇന്ന് ചർച്ച നടത്തും. വൈകീട്ട് നാലിന് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് ചർച്ച.&lt;/p&gt;]]></description>
        <pubDate>2026-06-04 03:29:31</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മകൾ അവന്തികയുടെ വിവാഹത്തിന് മുഖ്യമന്ത്രി വിജയ്‌യെ ക്ഷണിച്ച് ഖുശ്ബു</title>
        <link>https://nattuvartha.news/news/Entertainment/all/khushboo-sundar-invites-cm-vijay-to-daughter-avantikas-wedding</link>
        <guid>https://nattuvartha.news/news/Entertainment/all/khushboo-sundar-invites-cm-vijay-to-daughter-avantikas-wedding</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780473973_544841.jpg</url>
          <title>മകൾ അവന്തികയുടെ വിവാഹത്തിന് മുഖ്യമന്ത്രി വിജയ്‌യെ ക്ഷണിച്ച് ഖുശ്ബു</title>
          <link>https://nattuvartha.news/news/Entertainment/all/khushboo-sundar-invites-cm-vijay-to-daughter-avantikas-wedding</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ:&lt;/strong&gt; മൂത്ത മകൾ അവന്തികയുടെ വിവാഹത്തിന് തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ ക്ഷണിച്ച് തെന്നിന്ത്യൻ സിനിമാ താരവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ.വിജയ്‌യുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലെത്തിയാണ് ഖുശ്ബുവും കുടുംബവും വിവാഹക്ഷണക്കത്ത് കൈമാറിയത്.ഖുശ്ബുവിനൊപ്പം ഭർത്താവും സംവിധായകനുമായ സുന്ദർ സി, മക്കളായ അവന്തിക, ആനന്ദിത, പ്രതിശ്രുത വരൻ ശ്രാവൺ ശ്രീനിവാസൻ എന്നിവരുമുണ്ടായിരുന്നു. കൂടികാഴ്ച്ചയുടെ ചിത്രങ്ങൾ ഖുശ്ബു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചു.&lt;/p&gt;
&lt;p&gt;വിജയ്‌യെ പ്രിയപ്പെട്ട തന്റെ സഹോദരൻ എന്ന് വിശേഷിപ്പിച്ച ഖുശ്ബു കുടുംബത്തെ സംബന്ധിച്ച് ഏറ്റവും സവിശേഷവും മറക്കാനാകാത്തതുമായ ഒരു ദിവസമാണിതെന്നും സോഷ്യൽ മീഡിയയിൽ കുറിച്ചു. വിജയ്‌യെ കാണുന്നത് എപ്പോഴും വലിയ അഭിമാനവും സന്തോഷവും നിറയ്ക്കുന്ന കാര്യമാണെന്നും തിരക്കേറിയ ഔദ്യോഗിക ഷെഡ്യൂളുകൾക്കിടയിലും എപ്പോഴത്തേയും പോലെ ഊഷ്മളതയോടും സ്നേഹത്തോടെയും മനോഹരമായ പുഞ്ചിരിയോടെയും കൂടിയാണ് വിജയ് തങ്ങളെ സ്വീകരിച്ചതെന്നും ഖുഷ്ബു സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.&lt;/p&gt;]]></description>
        <pubDate>2026-06-03 08:04:22</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഭാര്യ സുചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ</title>
        <link>https://nattuvartha.news/news/Entertainment/all/mohanlal-birthday-wish-wife-suchitra</link>
        <guid>https://nattuvartha.news/news/Entertainment/all/mohanlal-birthday-wish-wife-suchitra</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780462221_415619.jpg</url>
          <title>ഭാര്യ സുചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ</title>
          <link>https://nattuvartha.news/news/Entertainment/all/mohanlal-birthday-wish-wife-suchitra</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഭാ&lt;/strong&gt;ര്യ സുചിത്ര മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച ചെറുകുറിപ്പിലാണ് ആശംസ. ഇരുവരും ഒന്നിച്ചുള്ള ചിത്രവും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;&apos;പുഞ്ചിരി, കരുത്ത്, ദയ.. നിന്നെ നീയാക്കുന്ന എല്ലാ ചെറിയ കാര്യങ്ങൾക്കും... ജന്മദിനാശംസകൾ എന്റെ പ്രണയമേ&apos;, എന്നാണ് മോഹൻലാൽ കുറിച്ചത്. മോഹൻലാലിന്റെ പോസ്റ്റിന് താഴെ പിറന്നാൾ ആശംസയുമായി ആരാധകരുമെത്തി.&lt;/p&gt;
&lt;p&gt;തമിഴ് സിനിമാ നിർമാതാവായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. 1988 ഏപ്രിൽ 28-നായിരുന്നു മോഹൻലാലിന്റേയും സുചിത്രയുടേയം വിവാഹം.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-06-03 04:48:41</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വർഗീയ പരാമർശം, സൈബർ ആക്രമണം; ടിനി ടോമിനെതിരെ പരാതി നൽകി അൻസിബ</title>
        <link>https://nattuvartha.news/news/Entertainment/all/actress-ansiba-hassan-files-complaint-against-actor-tini-tom</link>
        <guid>https://nattuvartha.news/news/Entertainment/all/actress-ansiba-hassan-files-complaint-against-actor-tini-tom</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780377120_309277.jpg</url>
          <title>വർഗീയ പരാമർശം, സൈബർ ആക്രമണം; ടിനി ടോമിനെതിരെ പരാതി നൽകി അൻസിബ</title>
          <link>https://nattuvartha.news/news/Entertainment/all/actress-ansiba-hassan-files-complaint-against-actor-tini-tom</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;നടൻ ടിനി ടോമിനെതിരെ പരാതി നൽകി നടി അൻസിബ ഹസൻ. നടൻ തുടർച്ചയായി സൈബർ ആക്രമണം നടത്തുന്നുവെന്നും തനിക്കെതിരെ വർഗീയ പരാമർശം നടത്തുന്നുവെന്നും കുടുംബത്തെയുൾപ്പെടെ വേട്ടയാടുന്നുവെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. കഴിഞ്ഞദിവസം കൊച്ചി ഇൻഫോ പാർക്ക് പൊലീസിനാണ് അൻസിബ പരാതി നൽകിയത്. തനിക്കും കുടുംബത്തിനുമെതിരെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും സിനിമാമേഖലയിലെ മറ്റ് സഹപ്രവർത്തകരെ കൂട്ടുപിടിച്ചും ടിനി ടോം സൈബർ ആക്രമണം നടത്തുന്നുവെന്നും അൻസിബയുടെ പരാതിയിൽ പറയുന്നു. നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ എസ്.ഐ വി ആർ രേഷ്മ എന്നിവർക്കെതിരെയും നടി നേരത്തെ പരാതി നൽകിയിരുന്നു.&lt;/p&gt;
&lt;p&gt;നടൻ ടിനി ടോം സമൂഹത്തിന് തന്നെ വിപത്താണെന്നും കപടമുഖം അണിഞ്ഞാണ് ഇത്തരക്കാർ ജീവിക്കുന്നതെന്നും അൻസിബ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-06-02 05:07:52</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Entertainment/all/suman-kalyanpur-passes-away-obituary</link>
        <guid>https://nattuvartha.news/news/Entertainment/all/suman-kalyanpur-passes-away-obituary</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780288147_507666.jpg</url>
          <title>ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Entertainment/all/suman-kalyanpur-passes-away-obituary</link>
        </image>
        <description><![CDATA[&lt;p&gt;മുംബൈ: ‘ആജ് കൽ തേരേ മേരേ പ്യാർ കെ ചർച്ചേ’, ‘തുംനെ പുകാര’ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായിക സുമൻ കല്യാൺപുർ (89) അന്തരിച്ചു. ഞായറാഴ്ച വൈകീട്ട് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.വാർധക്യസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. 1960-70 കാലത്തായിരുന്നു സുമന്റെ ശബ്ദം ശ്രദ്ധേയമാകുന്നത്.&lt;/p&gt;
&lt;p&gt;ലതാ മങ്കേഷ്കറിനൊപ്പം തനതായ സ്ഥാനം ഗാനലോകത്ത് നേടിയെടുക്കാൻ സുമനുകഴിഞ്ഞിരുന്നു. സംഗീതലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2023-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു.&lt;/p&gt;
&lt;p&gt;ഹിന്ദി, മറാഠി, അസമീസ്, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷകളിലും അവർ പാടി. സംസ്കാരച്ചടങ്ങുകൾ മുംബൈയിലെ വിലേ പാർലെയിലുള്ള പവൻഹംസ് ശ്മശാനത്തിൽ തിങ്കളാഴ്ച നടക്കും.&lt;/p&gt;]]></description>
        <pubDate>2026-06-01 04:24:57</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നടൻ അജിത്കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു</title>
        <link>https://nattuvartha.news/news/Entertainment/all/ajith-kumar-mother-mohini-mani-passes-away-chennai</link>
        <guid>https://nattuvartha.news/news/Entertainment/all/ajith-kumar-mother-mohini-mani-passes-away-chennai</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780127060_570931.jpg</url>
          <title>നടൻ അജിത്കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു</title>
          <link>https://nattuvartha.news/news/Entertainment/all/ajith-kumar-mother-mohini-mani-passes-away-chennai</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ത&lt;/strong&gt;മിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അവർ കുറച്ചുനാളായി ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;കൃത്യം മൂന്ന് വർഷം മുമ്പാണ് അജിത്കുമാറിന്റെ അച്ഛൻ പി. സുബ്രഹ്മണ്യവും അന്തരിച്ചത്. 2023 മാർച്ച് 24-നായിരുന്നു അജിത്തിന്റെ പിതാവ് അന്തരിച്ചത്. മോഹിനി മണിയുടെ വേർപാടിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും അനുശോചനം രേഖപ്പെടുത്തി. നടൻ കമൽഹാസൻ, ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ, ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ തുടങ്ങിയവർ അജിത് കുമാറിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചു.നിലവിൽ ദുബായിൽ കാർ റേസിംഗുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്ന അജിത് കുമാർ അമ്മയുടെ അവസാന ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ഉടൻ തന്നെ ചെന്നൈയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;]]></description>
        <pubDate>2026-05-30 07:42:13</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അമ്മയിലെ തർക്കം; അൻസിബയുടെ പരാതി പൊലീസ് മേധാവിക്ക് കൈമാറി മുഖ്യമന്ത്രി</title>
        <link>https://nattuvartha.news/news/Entertainment/all/dispute-in-amma-cm-hands-over-ansibas-complaint-to-police-chief</link>
        <guid>https://nattuvartha.news/news/Entertainment/all/dispute-in-amma-cm-hands-over-ansibas-complaint-to-police-chief</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780114330_222929.jpg</url>
          <title>അമ്മയിലെ തർക്കം; അൻസിബയുടെ പരാതി പൊലീസ് മേധാവിക്ക് കൈമാറി മുഖ്യമന്ത്രി</title>
          <link>https://nattuvartha.news/news/Entertainment/all/dispute-in-amma-cm-hands-over-ansibas-complaint-to-police-chief</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടർ രേഷ്മക്കും ലക്ഷ്‍മി പ്രിയക്കുമെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നടി അൻസിബ ഹസൻ നൽകിയ പരാതി പൊലീസ് മേധാവിക്ക് കൈമാറി മുഖ്യമന്ത്രി. അൻസിബയുടെ പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം നടിയെ അറിയിച്ചിട്ടുമുണ്ട്.&lt;/p&gt;
&lt;p&gt;കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറ സബ് ഇൻസ്‍പെക്ടര്‍ക്കും നടി ലക്ഷ്മി പ്രിയക്കും എതിരെയുള്ള പരാതി അൻസിബ കൈമാറിയത്. രേഷ്മ പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചുവെന്നും ഉദ്യോഗസ്ഥ തന്നെ അപമാനിച്ചു ഭീഷണിപ്പെടുത്തിയെന്നും അൻസിബ പരാതിയില്‍ പറഞ്ഞിരുന്നു. തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചനയുണ്ടെന്നും അൻസിബ ആരോപിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-30 04:07:51</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അൻസിബയുടെ പരാതിയിൽ ഇനി പ്രതികരിക്കാനില്ല, പ്രശ്നം സംഘടനയ്ക്കുള്ളിൽത്തന്നെ തീർക്കുമെന്ന് ശ്വേതാ മേനോൻ</title>
        <link>https://nattuvartha.news/news/Entertainment/all/ansiba-hassan-amma-swetha-menon</link>
        <guid>https://nattuvartha.news/news/Entertainment/all/ansiba-hassan-amma-swetha-menon</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780040646_556632.jpg</url>
          <title>അൻസിബയുടെ പരാതിയിൽ ഇനി പ്രതികരിക്കാനില്ല, പ്രശ്നം സംഘടനയ്ക്കുള്ളിൽത്തന്നെ തീർക്കുമെന്ന് ശ്വേതാ മേനോൻ</title>
          <link>https://nattuvartha.news/news/Entertainment/all/ansiba-hassan-amma-swetha-menon</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;അ&lt;/strong&gt;ൻസിബ ഹസ്സന്റെ പരാതിയിൽ ഇനി പ്രതികരിക്കാനില്ലെന്ന് അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ. . സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ സംഘടനയിൽത്തന്നെ തീർക്കുമെന്നും ശ്വേത മേനോൻ  വ്യക്തമാക്കി.രണ്ട് പരാതികളാണ് അൻസിബ നൽകിരിക്കുന്നത്. നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറയിലെ വനിതാ എസ്.ഐ രേഷ്മയ്ക്കുമെതിരെ ആഭ്യന്തര വകുപ്പിനും പോലീസിനും നൽകിയ പരാതിയാണ് ഇതിൽ ആദ്യത്തേത്. ടിനി ടോമിനെതിരെ താരസംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് നൽകിയ പരാതിയാണ് മറ്റൊന്ന്. ലക്ഷ്മിപ്രിയ നൽകിയ പരാതിയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ വെച്ച് എസ്.ഐ അപമാനിച്ചു എന്നാണ് അൻസിബ ആഭ്യന്തര വകുപ്പിൽ നൽകിയ പരാതിയിലുള്ളത്.&lt;/p&gt;
&lt;p&gt;ടിനി ടോമിനെതിരായ പരാതി എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്ത് പരിഹാരം കാണാമെന്ന് പറഞ്ഞപ്പോൾ അങ്ങനെയല്ല വേണ്ടതെന്നാണ് അൻസിബ പറഞ്ഞത്. ജൂൺ ഒന്ന് മുതൽ മൂന്ന് വരെയുള്ള തീയതികളിൽ നേരിട്ട് അമ്മ ഓഫീസിൽ എത്തി തെളിവുകൾ സഹിതം ഹാജരാകാനായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദേശം. എന്നാൽ തന്റെ പരാതി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയല്ല കേൾക്കേണ്ടതെന്നും പകരം നിഷ്പക്ഷമായ ഒരു സമിതി വേണമെന്നുമാണ് അൻസിബയുടെ ആവശ്യം. പുതിയ സമിതിയിലേക്ക് രമേഷ് പിഷാരടി, മാലാ പാർവതി, ധ്യാൻ ശ്രീനിവാസൻ എന്നീ മൂന്നുപേരുകൾ അൻസിബ നിർദേശിച്ചിട്ടുണ്ട്. ഇവർക്ക് ആർക്കെങ്കിലും അസൗകര്യമുണ്ടെങ്കിൽ താനുമായി ആലോചിച്ച് തനിക്ക് യോജിക്കുന്ന മറ്റൊരാളെ പകരം നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഈ ആവശ്യങ്ങൾ അമ്മ സംഘടന അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് വിവരം.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-29 07:39:32</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബോക്സോഫീസിൽ വീണ്ടും ചരിത്രം;200 കോടി ക്ലബിൽ കയറി ദൃശ്യം 3</title>
        <link>https://nattuvartha.news/news/Entertainment/all/drishyam-3-box-office-collection-200-crore-mohanlal-jeethu-joseph</link>
        <guid>https://nattuvartha.news/news/Entertainment/all/drishyam-3-box-office-collection-200-crore-mohanlal-jeethu-joseph</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779959105_330762.jpg</url>
          <title>ബോക്സോഫീസിൽ വീണ്ടും ചരിത്രം;200 കോടി ക്ലബിൽ കയറി ദൃശ്യം 3</title>
          <link>https://nattuvartha.news/news/Entertainment/all/drishyam-3-box-office-collection-200-crore-mohanlal-jeethu-joseph</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബോ&lt;/strong&gt;ക്സോഫീസിൽ പുതിയ ചരിത്രം കുറിച്ച് മുന്നേറുകയാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം 3. ചിത്രം ഇപ്പോൾ ആഗോളതലത്തിൽ 200 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ്. ഏഴു ദിവസംകൊണ്ടാണ് ചിത്രം 200 കോടി ക്ലബിൽ പ്രവേശിച്ചത്. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രമാണ് ദൃശ്യം 3.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മൂന്ന് സിനിമകൾ. മൂന്ന് അധ്യായങ്ങൾ. അഭേദ്യമായ ഒരു ബന്ധം. ജോർജ്ജ്കുട്ടിക്കും കുടുംബത്തിനും ഒപ്പമുണ്ടായിരുന്നതിന് നന്ദി എന്നാണ് 200 കോടി കളക്ഷൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചത്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത &apos;ദൃശ്യം 3&apos; മികച്ച പ്രതികരണങ്ങളാണ് നേടിയത്. മോഹൻലാലിന്റെ വിസ്മയിപ്പിക്കുന്ന അഭിനയമുഹൂർത്തങ്ങൾ കോർത്തിണക്കിയ ഇമോഷനൽ ത്രില്ലറായാണ് ജീത്തും &apos;ദൃശ്യം 3&apos; അണിയിച്ചൊരുക്കിയത്.കേരളത്തിൽ 465 സ്‌ക്രീനുകളിലും ലോകമെമ്പാടും 3000 സ്‌ക്രീനുകളിലുമാണ് &apos;ദൃശ്യം 3&apos; റിലീസിനെത്തിയത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-28 09:03:47</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;ദൃശ്യം 3&apos; യുടെ വ്യാജപതിപ്പ് പ്രചരിക്കുന്നു; ട്രെയിനിൽ സിനിമ കാണുന്ന ദൃശ്യങ്ങൾ പുറത്ത്</title>
        <link>https://nattuvartha.news/news/Entertainment/all/fake-version-of-drishyam-3-is-circulating-footage-of-watching-the-movie</link>
        <guid>https://nattuvartha.news/news/Entertainment/all/fake-version-of-drishyam-3-is-circulating-footage-of-watching-the-movie</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779864371_51178.jpg</url>
          <title>&apos;ദൃശ്യം 3&apos; യുടെ വ്യാജപതിപ്പ് പ്രചരിക്കുന്നു; ട്രെയിനിൽ സിനിമ കാണുന്ന ദൃശ്യങ്ങൾ പുറത്ത്</title>
          <link>https://nattuvartha.news/news/Entertainment/all/fake-version-of-drishyam-3-is-circulating-footage-of-watching-the-movie</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ദൃശ്യം 3 സിനിമയുടെ വ്യാജ പതിപ്പ് പുറത്ത്. ഗുരുവായൂർ എക്സ്‌പ്രസ് ട്രെയിനിൽ വെച്ച് യുവാവ് മൊബൈൽ ഫോണിൽ ഈ സിനിമ കാണുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ട്രെയിനിലെ സഹയാത്രികനാണ് ഇയാൾ സിനിമ കാണുന്നത് കണ്ട് ദൃശ്യങ്ങൾ പകർത്തിയത്.&lt;/p&gt;
&lt;p&gt;ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ദൃശ്യത്തിലുള്ളത് തമിഴ്നാട് സ്വദേശിയായ യാത്രക്കാരനാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സിനിമയുടെ അണിയറപ്രവർത്തകരുടെ ഔദ്യോഗിക പരാതികളോ പ്രതികരണങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല.&lt;/p&gt;
&lt;p&gt;മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21നാണ് ജീത്തു ജോസഫ് ചിത്രം പുറത്തിറങ്ങിയത്. 2013 ൽ പുറത്തുവന്ന ദൃശ്യത്തിന്റെ മൂന്നാം ഭാ​ഗമാണ് ദൃശ്യം 3.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-27 06:38:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>‘അമ്മ’യിലെ പൊട്ടിത്തെറി: രാജിസന്നദ്ധത അറിയിച്ച് ശ്വേതാ മേനോൻ</title>
        <link>https://nattuvartha.news/news/Entertainment/all/shwetha-menon-ready-to-resign-amma-association-controversy-senior-actors-silent</link>
        <guid>https://nattuvartha.news/news/Entertainment/all/shwetha-menon-ready-to-resign-amma-association-controversy-senior-actors-silent</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779773369_26833.jpg</url>
          <title>‘അമ്മ’യിലെ പൊട്ടിത്തെറി: രാജിസന്നദ്ധത അറിയിച്ച് ശ്വേതാ മേനോൻ</title>
          <link>https://nattuvartha.news/news/Entertainment/all/shwetha-menon-ready-to-resign-amma-association-controversy-senior-actors-silent</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: ‘അമ്മ’ സംഘടനയ്ക്കുള്ളിലെ പൊട്ടിത്തെറിയിൽ മൗനം പാലിച്ച് മുതിർന്ന താരങ്ങൾ. വിവാദത്തെക്കുറിച്ച് എന്തെങ്കിലും പരസ്യമായി പറയാൻ അവരാരും തയ്യാറായിട്ടില്ല. അതേസമയം, മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടാൽ രാജിവെക്കാം എന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ അറിയിച്ചു.&lt;/p&gt;
&lt;p&gt;എക്‌സിക്യുട്ടീവ് കമ്മിറ്റിക്കുള്ളിൽ ചിലർ തന്നെ ലക്ഷ്യംവെക്കുന്നുണ്ട്. കാര്യങ്ങൾ ജനറൽ സെക്രട്ടറിയും ട്രഷററും ചേർന്നാണ് നിയന്ത്രിക്കുന്നത്. അൻസിബയുടെ പ്രശ്‌നം വ്യക്തിപരമായിരുന്നു. അതിൽ സംഘടനയ്ക്ക് ചെയ്യാൻ ഒന്നുമില്ല. ഞാൻ തോറ്റ് പിന്മാറാനല്ല ജനറൽ ബോഡിയിൽ പോകുന്നത്, പറയാനുള്ളത് അപ്പോൾ പറയും. -ശ്വേതാ മേനോൻ മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഇതിനിടെ, പ്രശ്നങ്ങളുടെ പ്രധാനകാരണമായ ‘അമ്മ’ കുടുംബസംഗമവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പിന്റെ ധാരണാപത്രം പുറത്തുവന്നു. ഫെബ്രുവരി 14-ന് ആയിരുന്നു കുടുംബസംഗമം. പ്രധാന സ്പോൺസർ ടി.ജി. നന്ദകുമാർ ചെയർമാനായ വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രമാണ്. 75 ലക്ഷം രൂപ രണ്ടു ഘട്ടമായി നൽകുമെന്നായിരുന്നു ധാരണ.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-26 05:25:30</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സഹോദരിയുടെ വിവാഹം ആഘോഷമാക്കി രജിഷ വിജയൻ</title>
        <link>https://nattuvartha.news/news/Entertainment/all/rajisha-vijayan-sister-wedding-actresss-wishes</link>
        <guid>https://nattuvartha.news/news/Entertainment/all/rajisha-vijayan-sister-wedding-actresss-wishes</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779709220_141827.jpg</url>
          <title>സഹോദരിയുടെ വിവാഹം ആഘോഷമാക്കി രജിഷ വിജയൻ</title>
          <link>https://nattuvartha.news/news/Entertainment/all/rajisha-vijayan-sister-wedding-actresss-wishes</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സ&lt;/strong&gt;ഹോദരിക്ക് വിവാഹാശംസകൾ നേർന്ന് നടി രജിഷ വിജയൻ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു രജിഷയുടെ സഹോദരി അഞ്ജുഷ വിജയന്റെ വിവാഹം. &apos;&apos;കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് എന്റെ ഈ കുഞ്ഞു കുട്ടി ഒരു വധുവായി മാറിയത്. നീ എപ്പോഴും എന്റെ ഡോളാണ്.&lt;/p&gt;
&lt;p&gt;ഏറെ മനോഹരമായ വിവാഹചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് രജിഷ കുറിച്ചു. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് അഞ്ജുഷയ്ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. അച്യുതൻ സുരേഷ് ആണ് അഞ്ജുഷയുടെ വരൻ.&lt;/p&gt;]]></description>
        <pubDate>2026-05-25 11:38:08</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എംജി സർവകലാശാലയുടെ ഡിലിറ്റ് ബിരുദം ബഹുമതി ഏറ്റുവാങ്ങി മമ്മൂട്ടി</title>
        <link>https://nattuvartha.news/news/Entertainment/all/mg-universitys-dlitt-degree-conferred-on-mammootty</link>
        <guid>https://nattuvartha.news/news/Entertainment/all/mg-universitys-dlitt-degree-conferred-on-mammootty</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779693906_188845.jpg</url>
          <title>എംജി സർവകലാശാലയുടെ ഡിലിറ്റ് ബിരുദം ബഹുമതി ഏറ്റുവാങ്ങി മമ്മൂട്ടി</title>
          <link>https://nattuvartha.news/news/Entertainment/all/mg-universitys-dlitt-degree-conferred-on-mammootty</link>
        </image>
        <description><![CDATA[&lt;p&gt;&amp;nbsp;&lt;strong&gt;കോട്ടയം: &lt;/strong&gt;നടൻ മമ്മൂട്ടി ഉൾപ്പടെയുള്ളവർക്ക് എംജി സർവകലാശാല പ്രഖ്യാപിച്ച ഡിലിറ്റ് ബിരുദം കെെമാറി. സർവകലാശാല അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് താരത്തിന് ബഹുമതി സമ്മാനിച്ചത്. മന്ത്രി റോജി എം.ജോൺ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.&lt;/p&gt;
&lt;p&gt;മമ്മൂട്ടിയെ കൂടാതെ നാഗസ്വര വിദ്വാൻ തിരുവിഴ ജയങ്കറിനും വാസ്‌കുലാർ സർജനും ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മെഡിക്കൽ അഡ്‌മിനിസ്ട്രേറ്ററുമായ ഡോ.എൻ. രാധാകൃഷ്ണ‌നും ഓണററി ഡോക്ടറേറ്റ് നൽകി. മമ്മൂട്ടിക്കും തിരുവിഴ ജയശങ്കറിനും ഡോക്ട‌ർ ഓഫ് ലെറ്റേഴ്‌സ് ബിരുദവും ഡോ. എൻ രാധാകൃഷ്ണന് ഡോക്ട‌ർ ഓഫ് സയൻസ് ബിരുദവുമാണ് നൽകിയത്.&lt;/p&gt;]]></description>
        <pubDate>2026-05-25 07:22:37</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;പരസ്യമായി അശ്ലീലം പറഞ്ഞു, അസഭ്യം വിളിച്ചു&apos;; ടിനി ടോമിനെതിരെ അമ്മയ്ക്ക് പരാതി നൽകി നീനാ കുറുപ്പ്</title>
        <link>https://nattuvartha.news/news/Entertainment/all/neena-kurup-files-complaint-against-tiny-tom-amma-association-controversy</link>
        <guid>https://nattuvartha.news/news/Entertainment/all/neena-kurup-files-complaint-against-tiny-tom-amma-association-controversy</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779692293_130869.jpg</url>
          <title>&apos;പരസ്യമായി അശ്ലീലം പറഞ്ഞു, അസഭ്യം വിളിച്ചു&apos;; ടിനി ടോമിനെതിരെ അമ്മയ്ക്ക് പരാതി നൽകി നീനാ കുറുപ്പ്</title>
          <link>https://nattuvartha.news/news/Entertainment/all/neena-kurup-files-complaint-against-tiny-tom-amma-association-controversy</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;അ&lt;/strong&gt;ൻസിബ ഹസ്സനുപിന്നാലെ നടൻ ടിനി ടോമിനെതിരെ അമ്മ സംഘടനയ്ക്ക് പരാതി നൽകി നടി നീനാ കുറുപ്പ്. ടിനി ടോം പരസ്യമായി അശ്ലീലം പറയുകയും അസഭ്യവാക്കുകൾ വിളിച്ചുവെന്നുമാണ് പരാതി. അമ്മയുടെ കുടുംബ സംഗമത്തിന്റെ സമയത്തായിരുന്നു സംഭവം നടന്നത്.&lt;/p&gt;
&lt;p&gt;ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അമ്മ സംഘടനയുടെ കുടുംബസംഗമം നടന്നത്. ഈ സംഭവത്തെക്കുറിച്ച് സംഘടനയ്ക്കുള്ളിൽ നീന കുറുപ്പ് അവതരിപ്പിച്ചു. പിന്നീട് മേയ് മാസം ആദ്യ വാരത്തിലാണ് ഔദ്യോഗിക പരാതിയായി നൽകുന്നത്. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അൻസിബയും നീന കുറുപ്പും ഒരേ വ്യക്തിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. തനിക്കെതിരെ ടിനി ടോം ഉന്നയിച്ച പരാമർശങ്ങൾ നീന കുറുപ്പാണ് തന്നോട് പറഞ്ഞതെന്ന് അൻസിബ നേരത്തേ വ്യക്തമാക്കിയിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-25 06:54:53</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി,അധിക്ഷേപിച്ചു&apos;; ടിനി ടോമിനെതിരെ അൻസിബ</title>
        <link>https://nattuvartha.news/news/Entertainment/all/actor-ansiba-hassan-against-tini-tom</link>
        <guid>https://nattuvartha.news/news/Entertainment/all/actor-ansiba-hassan-against-tini-tom</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779529883_419729.jpg</url>
          <title>&apos;എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി,അധിക്ഷേപിച്ചു&apos;; ടിനി ടോമിനെതിരെ അൻസിബ</title>
          <link>https://nattuvartha.news/news/Entertainment/all/actor-ansiba-hassan-against-tini-tom</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;താരസംഘടനയായ &apos;അമ്മ&quot;യിൽ നിന്ന് താൻ രാജിവയ്ക്കാൻ കാരണം ടിനി ടോമും സംഘടനയിലെ ചിലരുമാണെന്ന് നടി അൻസിബ ഹസ്സൻ. തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്ന് ടിനി ടോം പറഞ്ഞുപരത്തിയെന്നും അൻസിബ ആരോപിച്ചു. ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നും തന്റെ പേര് അൻസിബ ഹസ്സൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.&lt;/p&gt;
&lt;p&gt;എക്സിക്യൂട്ടീവ് അംഗം തനിക്കെതിരെ പൊലീസിൽ വ്യാജ പരാതി നൽകി. അമ്മ പ്രസിഡന്റും സെക്രട്ടറിയും എന്റെ കൂടെ നിന്നില്ല. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്. നിയമനടപടിക്ക് ഒന്നും ഞാനില്ല&apos;- നടി വ്യക്തമാക്കി. അടുത്തിടെയാണ് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് അൻസിബ ഹസ്സൻ രാജിവച്ചത്. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു&lt;/p&gt;]]></description>
        <pubDate>2026-05-23 09:48:08</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സീരിയൽ താരങ്ങളായ ജിഷിനും അമേയ നായരും വിവാഹിതരായി</title>
        <link>https://nattuvartha.news/news/Entertainment/all/ishin-mohan-and-ameya-nair-got-married</link>
        <guid>https://nattuvartha.news/news/Entertainment/all/ishin-mohan-and-ameya-nair-got-married</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779517876_659043.jpg</url>
          <title>സീരിയൽ താരങ്ങളായ ജിഷിനും അമേയ നായരും വിവാഹിതരായി</title>
          <link>https://nattuvartha.news/news/Entertainment/all/ishin-mohan-and-ameya-nair-got-married</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സീ&lt;/strong&gt;രിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുതാരങ്ങൾക്കും സുഹൃത്തുക്കളും ആരാധകരും ആശംസകൾ അറിയിച്ചു.&lt;/p&gt;
&lt;p&gt;നടി വരദയാണ് ജിഷിൻ മോഹന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനുണ്ട്. ഇരുവരും നാലുവർഷംമുൻപ് വിവാഹമോചിതരായി. അമേയയുടെയും രണ്ടാം വിവാഹമാണ്. ഈ ബന്ധത്തിൽ അമേയയ്ക്ക് രണ്ട് മക്കളുണ്ട്. വരദയുമായുള്ള വിവാഹമോചനത്തിന് ശേഷം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും അതിൽനിന്നും മാറ്റമുണ്ടായത് അമേയയുടെ വരവോടെ ആണെന്നും മുൻപ് ജിഷിൻ പറഞ്ഞിരുന്നു. ജിഷിനോട് സഹതാപത്തിൽ നിന്നാണ് തനിക്ക് പ്രണയം തോന്നിയതെന്ന് മുൻപ് അമേയയും വെളിപ്പെടുത്തിയിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-23 06:24:02</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച്  റസൂൽ പൂക്കുട്ടി</title>
        <link>https://nattuvartha.news/news/Entertainment/all/kerala-state-chalachitra-academy-chairman-resul-pookutty-resigned</link>
        <guid>https://nattuvartha.news/news/Entertainment/all/kerala-state-chalachitra-academy-chairman-resul-pookutty-resigned</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779511148_622063.jpg</url>
          <title>ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച്  റസൂൽ പൂക്കുട്ടി</title>
          <link>https://nattuvartha.news/news/Entertainment/all/kerala-state-chalachitra-academy-chairman-resul-pookutty-resigned</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച്  റസൂൽ പൂക്കുട്ടി. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് നൽകി.&lt;/p&gt;
&lt;p&gt;കോൺഗ്രസുമായി അടുത്ത ബന്ധം പുലർത്തുന്ന ചലച്ചിത്ര പ്രവർത്തകരെ പുതിയ ചെയർമാൻമാരായി പരിഗണിക്കുന്നുണ്ട്.  നടൻ ജഗദീഷ്,സലിംകുമാർ, പ്രൊഫഷണൽ കോൺഗ്രസ് നേതാവുകൂടിയായ സംവിധായകൻ ദീപു കരുണാകരൻ എന്നിവരുടെ പേരുകളാണ് നിലവിൽ സജീവ പരിഗണനയിലുള്ളത്.&lt;/p&gt;
&lt;p&gt;എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വൈസ് ചെയർമാനായിരുന്ന പ്രേംകുമാറും പരിഗണനയിലുണ്ട്. സംവിധായകൻ രഞ്ജിത്തിന്റെ രാജിക്കുശേഷം ചെയർമാന്റെ ചുമതല വഹിച്ചിരുന്നത് പ്രേംകുമാർ ആയിരുന്നു. അറിയിപ്പില്ലാതെ തന്നെ സ്ഥാനത്തുനിന്ന് നീക്കിയെന്ന് ആരോപിച്ച് പ്രേംകുമാർ ഇടതുപക്ഷവുമായുള്ള സഹകരണം അവസാനിപ്പിച്ച് കോൺഗ്രസിനൊപ്പം ചേർന്നിരുന്നു.&lt;/p&gt;
&lt;p&gt;താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി കൂടിയായ കുക്കു പരമേശ്വരനാണ് നിലവിലെ വൈസ് ചെയർപേഴ്‌സൺ. സി. അജോയ് ആണ് സെക്രട്ടറി. അഭിനേതാക്കളായ സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, സുധീർ കരമന, സോഹൻ സീനുലാൽ, സാജു നവോദയ, പൂജപ്പുര രാധാകൃഷ്ണൻ, നിർമാതാവ് ബി. രാകേഷ്, റെജി. എം. ദാമോദരൻ, ഗായിക സിത്താര കൃഷ്ണകുമാർ, മിൻഹാജ് മേഡർ, ജി.എസ്. വിജയൻ, തിരക്കഥാകൃത്ത് ശ്യാംപുഷ്‌കരൻ, സംവിധായകൻ അമൽ നീരദ്, എൻ. അരുൺ, ശ്രീഗണേഷ് എന്നിവരാണ് മറ്റ് അംഗങ്ങൾ.&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-23 04:36:47</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് മധുപാൽ</title>
        <link>https://nattuvartha.news/news/Entertainment/all/madhupal-resigns-cultural-welfare-fund-board-chairman-achievements</link>
        <guid>https://nattuvartha.news/news/Entertainment/all/madhupal-resigns-cultural-welfare-fund-board-chairman-achievements</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779427463_508347.jpg</url>
          <title>സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് മധുപാൽ</title>
          <link>https://nattuvartha.news/news/Entertainment/all/madhupal-resigns-cultural-welfare-fund-board-chairman-achievements</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കേ&lt;/strong&gt;രള സംസ്ഥാന സാംസ്‌കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് മധുപാൽ. ഭരണതലത്തിൽ ഉണ്ടായ മാറ്റത്തെ തുടർന്നാണ് രാജി. കഴിഞ്ഞ നാലുവർഷ കാലയളവിൽ സാംസ്‌കാരിക ക്ഷേമനിധി ബോർഡിനെ കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതായി അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു.&lt;/p&gt;
&lt;p&gt;ക്ഷേമനിധി ബോർഡിൽനിന്നുള്ള ധനസഹായം ഉയർത്താനായതാണ് ഇക്കാലയളവിലെ പ്രധാന നേട്ടം. 4000 രൂപയായിരുന്ന പെൻഷൻ 5000 ആയി വർധിപ്പിച്ചതും 1100 രൂപയായിരുന്ന കുടുംബ പെൻഷനും അവശതാ പെൻഷനും 500 രൂപ വർധിപ്പിച്ച് 1600 ആക്കി മാറ്റാനുള്ള സർക്കാർ ഉത്തരവ് നേടാൻ കഴിഞ്ഞിരുന്നു. ഏപ്രിലിൽ 4600 പേർക്ക് 5000 രൂപ വീതം പെൻഷനും 375 പേർക്ക് 1600 രൂപ വീതം കുടുംബപെൻഷനും നാലുപേർക്ക് അവശതാ പെൻഷനും വിതരണം ചെയ്തിട്ടുണ്ട്. മറ്റ് ധനസഹായങ്ങളും ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. വിവാഹധനസഹായം 25,000 രൂപയിൽനിന്ന് 50,000 ആക്കി. ഒരു മെമ്പറുടെ ജീവിതത്തിൽ ഒന്നര ലക്ഷമായിരുന്ന ചികിത്സാധനസഹായം ഓരോ മൂന്നുവർഷം കൂടുമ്പോഴും രണ്ട് ലക്ഷം ലഭിക്കുന്ന രീതിയിലും പതിനായിരം രൂപയായിരുന്ന മരണാനന്തര ധനസഹായം 25,000 ആക്കാനും ബോർഡിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.&lt;/p&gt;
&lt;p&gt;ബോർഡിന്റെ തനത് ഫണ്ടിൽനിന്നാണ് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്നത്. സിനിമ ടിക്കറ്റന്മേൽ ലഭിക്കുന്ന മൂന്നുരൂപ സെസ്സും അംഗങ്ങളിൽ നിന്ന് പിരിക്കുന്ന അംശാദായവുമാണ് ബോർഡിന്റെ പ്രധാന വരുമാന സ്രോതസ്. 2022-ൽ കരുതൽ ധനമായി ഉണ്ടായിരുന്ന 23,45,035 രൂപ ഈ വർഷം 75,72,572 രൂപയായി ഉയർത്താനായിട്ടുണ്ട്. വരും വർഷങ്ങളിൽ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് സ്വീകരിക്കുവാനുള്ള സർക്കാർ ഉത്തരവ് നേടിയെടുത്തു. അംഗങ്ങളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പുതുതായി ചേർന്നത് 2245 പേരാണ്. ഇതോടെ മൊത്തം അംഗസംഖ്യ 20,592 ആയി ഉയർന്നു. അംഗങ്ങളുടെ വരിസംഖ്യ കുടിശ്ശിക കൃത്യമായി പിരിച്ചെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതും ഇക്കാലയളവിലാണെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;
&lt;p&gt;എടുത്തുപറയേണ്ട മറ്റൊരു പ്രധാന മാറ്റം ബോർഡ് നടപടികളുടെ ഡിജിറ്റലൈസേഷനാണ്. വിവിധ പെൻഷനുകൾ, അപേക്ഷകൾ, ധനസഹായങ്ങൾ എന്നിവയെല്ലാം ഇനി ഓൺലൈനായി തന്നെ അപേക്ഷിക്കാം. ഇതോടെ ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമായി മാറ്റാനായി. കലാകാരന്മാരെ ചേർത്തു നിർത്തുന്നതിന് എക്കാലവും മുൻതൂക്കം നൽകുന്ന നിലപാടാണ് ബോർഡ് സ്വീകരിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി മറ്റ് പെൻഷനുകൾ ലഭിക്കാത്ത കലാകാരന്മാർക്ക് 60 വയസിന് ശേഷവും ക്ഷേമനിധിയിൽ അംഗത്വം ലഭിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് നേടുകയും നിലനിൽക്കുന്ന അംഗത്വത്തിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്തു. 2021-22 മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ പെൻഷൻ ഇനത്തിൽ തൊണ്ണൂറ് കോടിയിലധികവും മറ്റ് ധനസഹായങ്ങൾക്കായി അഞ്ച് കോടിയിലധികവും തുക ചിലവാക്കിയിട്ടുണ്ടെന്നും മധുപാൽ അറിയിച്ചു.&lt;/p&gt;
&lt;p&gt;തിയേറ്ററുകളിൽ പലതും സെസ്സ് തുക യഥാസമയം അടയ്ക്കുന്നതിന് വീഴ്ച വരുത്തുകയും ലൈസൻസ് തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് പുതുക്കി നൽകുകയും ചെയ്തിരുന്നത് മൂലം ക്ഷേമനിധി ബോർഡിന് ലഭിക്കേണ്ട വരുമാനം യഥാസമയം ലഭിക്കാത്തതിനാൽ ബോർഡിന്റെ കുടിശ്ശിക നിവാരണ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം എന്ന് കാണിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് കത്ത് നൽകുകയും, ഇതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുത്ത് തദ്ദേശ സ്വയംഭരണവകുപ്പിൽ നിന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി തിയേറ്ററുകളിൽനിന്ന് കൃത്യമായി സെസ് പിരിച്ചെടുക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;
&lt;p&gt;ക്ഷേമനിധി ബോർഡിൽ സെസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്ററുകൾ 35-ഓളം കേസുകൾ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്നു. സർക്കാരിനും ക്ഷേമനിധി ബോർഡിനും ആനുകൂലമായി 28 കേസ്സുകളിൽ ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. വിധിയുടെ അടിസ്ഥാനത്തിൽ തിയേറ്ററുകളിൽനിന്ന് കുടിശ്ശിക സെസ് പിരിച്ചെടുത്തു. ബാക്കി കേസുകളിൽ ക്ഷേമനിധി ബോർഡിന് അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനെല്ലാം പുറമേ തിയേറ്ററുകളുമായുള്ള ബന്ധം കൂടുതൽ സൗഹൃദപരവും കാര്യക്ഷമവുമായത് ഇക്കാലയളവിലാണ്. സെസ് തുകയുമായി നിലനിലനിന്നിരുന്ന തർക്ക വിഷയങ്ങൾ കോടതിയിൽ ജയിക്കാനായി എന്നത് വരും വർഷങ്ങളിൽ ബോർഡിന്റെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാക്കാനും പ്രവർത്തനം സുഖകരമാക്കാനും ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;]]></description>
        <pubDate>2026-05-22 05:18:49</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മലയാളത്തിന്റെ മോഹൻലാലിന് ഇന്ന് പിറന്നാൾ ;നടനവിസ്മയത്തിന് ആശംസകളുമായി സിനിമാലോകം</title>
        <link>https://nattuvartha.news/news/Entertainment/all/happy-birthday-the-complete-actor</link>
        <guid>https://nattuvartha.news/news/Entertainment/all/happy-birthday-the-complete-actor</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779341900_96608.jpg</url>
          <title>മലയാളത്തിന്റെ മോഹൻലാലിന് ഇന്ന് പിറന്നാൾ ;നടനവിസ്മയത്തിന് ആശംസകളുമായി സിനിമാലോകം</title>
          <link>https://nattuvartha.news/news/Entertainment/all/happy-birthday-the-complete-actor</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാള സിനിമയിലെ അഭിനയ ചക്രവർത്തി മോഹൻലാലിന് ഇന്ന് 66-ാം പിറന്നാൾ. പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ പങ്കുവെക്കുകയാണ് ആരാധകരും സിനിമാലോകവും.ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹൻലാൽ സ്വന്തമാക്കിയത്. പുരസ്‌കാരങ്ങൾക്ക് അതീതമാണ് മോഹൻലാലിന്റെ അഭിനയ നടന ശൈലി, മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.&lt;/p&gt;
&lt;p&gt;പത്തനംതിട്ടയിലെ ഇലന്തൂരിൽ 1960 മെയ് 21നാണ് വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും മകനായി മോഹൻലാലിന്റെ ജനനം. മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്‌കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;തിരുവനന്തപുരത്തെ മോഡൽ സ്‌കൂളിലാണ് മോഹൻലാൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മോഹൻലാൽ സ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്‌കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതു സാധാരണ സ്‌കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കു ലഭിച്ചിരുന്ന ഒരു പുരസ്‌കാരമായിരുന്നു. മോഹൻലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു. കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചു.&lt;/p&gt;
&lt;p&gt;തിരനോട്ടം (ചലച്ചിത്രം, 1978) എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്.എന്നാൽ സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.&lt;/p&gt;
&lt;p&gt;ഫാസിൽ സംവിധാനം ചെയ്ത &apos;മഞ്ഞിൽ വിരിഞ്ഞ പൂക്കളി&apos;ലൂടെയാണ് മോഹൻലാൽ പ്രേക്ഷകർക്ക് മുൻപിൽ ആദ്യമായി എത്തുന്നത്. പൂർണിമ ജയറാം, ശങ്കർ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രത്തിൽ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. 1980-90കളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. പിന്നീട് നായകനും സഹനടനും വില്ലനുമായി വെള്ളിത്തിരയിൽ തിളക്കമാർന്ന പ്രകടനം കാഴ്ച വച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ സൂപ്പർതാര പദവിയിലേക്ക് ഉയർന്നു.&lt;/p&gt;
&lt;p&gt;&apos;നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളി&apos;ലെ സോളമൻ, &apos;നാടോടിക്കാറ്റി&apos;ലെ ദാസൻ, &apos;തൂവാനത്തുമ്പികളി&apos;ലെ ജയകൃഷ്ണൻ, &apos;ചിത്ര&apos;ത്തിലെ വിഷ്ണു, &apos;കിരീട&apos;ത്തിലെ സേതുമാധവൻ, &apos;ഭരത&apos;ത്തിലെ ചിത്രത്തിലെ ഗോപി, &apos;കമലദള&apos;ത്തിലെ നന്ദഗോപൻ, &apos;ദേവാസുര&apos;ത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, &apos;ഇരുവറി&apos;ലെ ആനന്ദൻ, &apos;വാനപ്രസ്ഥ&apos;ത്തിലെ കുഞ്ഞിക്കുട്ടൻ, &apos;സ്ഫടിക&apos;ത്തിലെ ആടുതോമ, &apos;ദശരഥ&apos;ത്തിലെ രാജീവ് മേനോൻ, &apos;ഉണ്ണികളെ ഒരു കഥപറയാം&apos; എന്ന ചിത്രത്തിലെ എബി അബ്രഹാം, &apos;തന്മാത്ര&apos;യിലെ രമേശൻ നായർ, &apos;പരദേശി&apos;യിലെ വലിയകത്തു മൂസ, &apos;ഭ്രമര&apos;ത്തിലെ ശിവൻ കുട്ടി തുടങ്ങിയവ മോഹൻലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങളാണ്.&lt;/p&gt;
&lt;p&gt;വർഗ്ഗീയ ലഹളയേയും ആത്മീയതയേയും ചർച്ച ചെയ്ത &apos;ഗുരു&apos;വാണ് മോഹൻലാലിന്റെ മറ്റൊരു ശ്രദ്ധേയമായ സിനിമ. 1997ൽ പുറത്തിറങ്ങിയ ഈ ചിത്രം ഓസ്‌കർ പുരസ്‌കാരത്തിനുള്ള വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. രാജീവ് അഞ്ചൽ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.&lt;/p&gt;
&lt;p&gt;രാംഗോപാൽ വർമ സംവിധാനം ചെയ്ത &apos;കമ്പനി&apos;, മണിരത്‌നം ഒരുക്കിയ &apos;ഇരുവർ&apos; തുടങ്ങിയവയാണ് മോഹൻലാലിന്റെ ശ്രദ്ധേയമായ അന്യഭാഷാ ചിത്രങ്ങൾ. 1996 മുതൽ പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടത്തിൽ മോഹൻലാലിന്റെ പ്രശസ്തിയും താരപദവിയും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമാതാക്കളും സംവിധായകരും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി. ആറാം തമ്പുരാൻ, ഉസ്താദ്, നരസിംഹം, നരൻ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്.&amp;nbsp;&lt;/p&gt;
&lt;p&gt;അഭിനയ ജീവിതത്തിൽ നാല് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ മോഹൻലാൽ എന്ന പേര് ഇന്ന് ഒരു വലിയ ബ്രാൻഡാണ്. ബോക്‌സ് ഓഫീസ് കണക്കുകൾ പരിശോധിച്ചു നോക്കിയാൽ റെക്കോഡുകൾ സൃഷ്ടിക്കുന്നതും തകർക്കുന്നതും മോഹൻലാൽ ചിത്രങ്ങളാണ്.&lt;/p&gt;
&lt;p&gt;&lt;strong&gt;പ്രിയ്യപ്പെട്ട ലാലേട്ടന് നാട്ടുവാർത്താ ടീമിന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-21 05:32:26</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ ക്ലാസിക് ;കിരീടം വീണ്ടും തിയേറ്ററുകളിലേക്ക്</title>
        <link>https://nattuvartha.news/news/Entertainment/all/kireedam-4k-re-release-mohanlal-classic</link>
        <guid>https://nattuvartha.news/news/Entertainment/all/kireedam-4k-re-release-mohanlal-classic</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779270622_590185.jpg</url>
          <title>മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ ക്ലാസിക് ;കിരീടം വീണ്ടും തിയേറ്ററുകളിലേക്ക്</title>
          <link>https://nattuvartha.news/news/Entertainment/all/kireedam-4k-re-release-mohanlal-classic</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മോ&lt;/strong&gt;ഹൻലാൽ എന്ന നടന്റെ കരിയർ ബ്രേക്കുകളിൽ ഒന്നായ ചിത്രം ഏതെന്ന ചോദ്യം വരുമ്പോൾ ഉയർന്നു കേൾക്കുന്ന പ്രധാന പേരായിരിക്കും &apos;കിരീടം&apos;. സേതുമാധവൻ എന്ന ആ കഥാപാത്രവും ചിത്രവും ഇന്നും മലയാളികൾ നെഞ്ചേറ്റുന്നവയാണ്.&amp;nbsp;&lt;/p&gt;
&lt;p&gt;മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങിലൊന്നായി സേതുമാധവൻ മാറി. 1989- ൽ പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ റിലീസ് ചെയ്തിട്ട് 36 വർഷങ്ങൾ പിന്നിടുന്നു. ഇപ്പോഴിതാ കിരീടം ഡോൾബി അറ്റ്‌മോസിൽ 4K ദൃശ്യഭംഗിയിൽ റീ- റിലീസിന് തയ്യാറായിരിക്കുകയാണ്. മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ആശംസകൾ നേർന്നുകൊണ്ടുള്ള ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം ജൂൺ മാസത്തിൽ റീ- റിലീസിന് എത്തും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സേതുമാധവനും അച്യുതൻ നായരുമായി മോഹൻലാൽ- തിലകൻ ഓൺസ്‌ക്രീൻ രസതന്ത്രം സൃഷ്ടിച്ച മനോഹര ഭാവമുഹൂർത്തങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇന്നും നൊമ്പരമായി മാറിയ സിനിമ. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാകെ തകർത്ത്, ഒരു ചെറുപ്പക്കാരനെ കുറ്റവാളിയും ഗുണ്ടയുമാക്കി&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അത്രയേറെ പ്രാധാന്യമുള്ള ഗാനങ്ങളും അതിനൊത്ത ദൃശ്യഭംഗിയും ചേർന്ന മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് വീണ്ടും സ്‌ക്രീനിൽ എത്തുമ്പോൾ അകാലത്തിൽ പൊലിഞ്ഞ തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), കുണ്ടറ ജോണി, കനകലത തുടങ്ങിയവരെ ഒന്നുകൂടി കാണാൻ സാധിക്കുന്നതിലെ സന്തോഷവും, ഒപ്പം മനസിൽ ഒരുനോവും പ്രേക്ഷകന് സമ്മാനിക്കും എന്ന് ഉറപ്പാണ്. ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി, മണിയൻപിള്ള രാജു, ഉഷ, യദു കൃഷ്ണൻ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവരുടെ മികച്ച പ്രകടനം കാഴ്ചവച്ച സിനിമയുടെ ഛായാഗ്രാഹണം നിർവഹിച്ചത് എസ്. കുമാറാണ്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-20 09:48:12</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വി.ഡി സതീശന്റെ സത്യപ്രതിജ്ഞയ്‌ക്കെത്തി റിനി ആൻ ജോർജ്; കൂകിവിളിച്ച് ആൾക്കൂട്ടം</title>
        <link>https://nattuvartha.news/news/Entertainment/all/kasaragod-cricket-tournament-murder-case-1779169155</link>
        <guid>https://nattuvartha.news/news/Entertainment/all/kasaragod-cricket-tournament-murder-case-1779169155</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779169155_432752.jpg</url>
          <title>വി.ഡി സതീശന്റെ സത്യപ്രതിജ്ഞയ്‌ക്കെത്തി റിനി ആൻ ജോർജ്; കൂകിവിളിച്ച് ആൾക്കൂട്ടം</title>
          <link>https://nattuvartha.news/news/Entertainment/all/kasaragod-cricket-tournament-murder-case-1779169155</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വി&lt;/strong&gt;.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കെത്തിയ യുവനടി റിനി ആൻ ജോർജിനെ കൂകിവിളിച്ച് ആൾക്കൂട്ടം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയ നടിക്കുനേരേയാണ് ആളുകൾ കൂകിവിളിച്ചത്. സ്ത്രീകൾ ഉൾപ്പെടെ നടന്നുപോവുന്ന റിനിക്കുനേരെ കൂകിവിളിച്ചു. കൂകിവിളിക്കുന്ന ആൾക്കൂട്ടത്തെ ചിരിച്ചുകൊണ്ട് നേരിടുന്ന റിനിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.&lt;/p&gt;
&lt;p&gt;മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയും മോഡലുമായ റിനി, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തെ പ്രശംസിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. കുഴിച്ചുമൂടാൻ നോക്കിയിട്ടും ഉയർന്നുവന്നവന്റെ പട്ടാഭിഷേകമാണ് ഇനിയെന്നായിരുന്നു അന്ന് റിനി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്.കേരളത്തിലെ ഒരു യുവനേതാവ് മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നുവെന്നുമുള്ള റിനിയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. റിനിയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണ് പാലക്കാട് എംഎൽഎയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ ആരോപണങ്ങളും കേസുകളും ഉയർന്നുവന്നത്.&lt;/p&gt;]]></description>
        <pubDate>2026-05-19 05:33:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പ്രമുഖ സിനിമാ നിർമാതാവ് കെ.രാജൻ നദിയിൽ ചാടി ജീവനൊടുക്കി</title>
        <link>https://nattuvartha.news/news/Entertainment/all/tamil-film-producer-k-rajan-dies-by</link>
        <guid>https://nattuvartha.news/news/Entertainment/all/tamil-film-producer-k-rajan-dies-by</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779087413_85790.jpg</url>
          <title>പ്രമുഖ സിനിമാ നിർമാതാവ് കെ.രാജൻ നദിയിൽ ചാടി ജീവനൊടുക്കി</title>
          <link>https://nattuvartha.news/news/Entertainment/all/tamil-film-producer-k-rajan-dies-by</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ:&lt;/strong&gt; പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് കെ.രാജൻ (85) നദിയിൽചാടി ജീവനൊടുക്കി. അഗ്നിരക്ഷാ സേനയെത്തി മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പൊലീസ് വിശദ അന്വേഷണം തുടങ്ങി. ചെന്നൈയിലെ അഡയാർ നദിയിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നടൻ പ്രഭുകാന്ത് മകനാണ്.&lt;/p&gt;
&lt;p&gt;1983ൽ ബ്രഹ്മചാരിഗൾ എന്ന ചിത്രത്തിലൂടെയാണ് രാജൻ സിനിമാനിർമാണ രംഗത്തേക്ക് വരുന്നത്. 1991ൽ &apos;നമ്മ ഊരു മാരിയമ്മ&apos; എന്ന ചിത്രം സംവിധാനം ചെയ്തു. നിഴൽഗൾ രവിയും ശരത് കുമാറുമായിരുന്നു ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത്. ഉണര്‍ച്ചിഗൾ എന്ന മറ്റൊരു ചിത്രവും സംവിധാനം ചെയ്തു. ഗണേഷ് സിനി ആർട്സ് എന്ന നിർമാണക്കമ്പനി സ്ഥാപിച്ച് അനേകം സിനിമകൾ നിർമിച്ചിട്ടുണ്ട്. 2000ൽ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.&lt;/p&gt;
&lt;p&gt;അടുത്തിടെ തമിഴ് സിനിമാരംഗത്തെക്കുറിച്ച് രാജൻ വിവാദ പരാമർശങ്ങൾ നടത്തിയത് ചർച്ചയായിരുന്നു. നിർമാതാക്കൾ നേരിടുന്ന വലിയ സാമ്പത്തിക ബാധ്യതയെക്കുറിച്ചും അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലത്തെക്കുറിച്ചും സിനിമാരംഗത്തെ മോശം പ്രവണതകളെക്കുറിച്ചും അദ്ദേഹം പൊതുപരിപാടികളും യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും സംസാരിച്ചിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-18 06:55:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;സന്ദേശം&apos; കണ്ട സതീശൻ പ്രശസ്ത അഭിഭാഷകന്റെ ജൂനിയറായി ചേർന്നു;വിഡി സതീശനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് സത്യൻ അന്തിക്കാട്</title>
        <link>https://nattuvartha.news/news/Entertainment/all/sathyan-anthikad-shared-a-touching-note-about-cm-designate-vd-satheesan</link>
        <guid>https://nattuvartha.news/news/Entertainment/all/sathyan-anthikad-shared-a-touching-note-about-cm-designate-vd-satheesan</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778913615_596602.jpg</url>
          <title>&apos;സന്ദേശം&apos; കണ്ട സതീശൻ പ്രശസ്ത അഭിഭാഷകന്റെ ജൂനിയറായി ചേർന്നു;വിഡി സതീശനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് സത്യൻ അന്തിക്കാട്</title>
          <link>https://nattuvartha.news/news/Entertainment/all/sathyan-anthikad-shared-a-touching-note-about-cm-designate-vd-satheesan</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;നി&lt;/strong&gt;യുക്ത മുഖ്യമന്ത്രി വിഡി സതീശനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. വിഡി സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ടെന്ന് സത്യൻ അന്തിക്കാട് സോഷ്യൽ മീഡിയയിൽ കുറിച്ചു. സതീശൻ ഏറ്റവും പുതിയ തലമുറയുടെ നേതാവാണ്. വിദ്യാർത്ഥികളും യുവാക്കളുമാണ് സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചതെന്നും അദ്ദേഹം കുറിച്ചു. ഇതോടൊപ്പം താൻ സംവിധാനം ചെയ്ത &apos;സന്ദേശം&apos; എന്ന സിനിമ കണ്ട് സതീശൻ അഭിഭാഷകന്റെ ജൂനിയറായി ചേർന്ന കഥയും അദ്ദേഹം പോസ്റ്റിലൂടെ വെളിപ്പെടുത്തി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&amp;nbsp;&lt;strong&gt;സതീശൻ എന്ന സന്ദേശം &lt;/strong&gt;&lt;/p&gt;
&lt;p&gt;വി.ഡി.സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ട്. ഞാൻ പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് സന്ദേശം സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം അദ്ദേഹം തുറന്നു പറയുന്നത്. സന്ദേശത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച കോട്ടപ്പള്ളി പ്രഭാകരൻ അഭിഭാഷകനാണ്.പക്ഷെ കോടതിയിൽ പോകാറില്ല. രാഷ്ട്രീയത്തിന്റെ പേരും പറഞ്ഞ് അതൊരു തൊഴിലാക്കാമെന്നു കരുതി നടക്കുന്ന പ്രഭാകരൻ, കഥയുടെ ക്ലൈമാക്സിൽ ജീവിതയാഥാർത്ഥ്യം തിരിച്ചറിഞ്ഞ് വക്കീലായി പ്രാക്ടീസ് ചെയ്യാൻ പോകുന്ന രംഗമുണ്ട്. അതു കണ്ടതിന്റെ പിറ്റേ ദിവസം താൻ പ്രശസ്തനായ ഒരു അഭിഭാഷകന്റെ ജൂനിയറായി ചേർന്നുവെന്ന് സതീശൻ പറഞ്ഞു. പക്ഷെ സതീശൻ രാഷ്ട്രീയത്തിലേക്കു തന്നെ തിരിച്ചു വന്നു. സന്ദേശത്തിന്റെ അവസാനഭാഗത്ത് തിലകൻ പറയുന്നുണ്ട് &apos;രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകൾ കൈകാര്യം ചെയ്യമ്പോൾ&apos;എന്ന്. സതീശൻ ആ നല്ല ആളുകളിൽപെട്ട ഒരാളാണ്&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ആൾക്കൂട്ടത്തിനുള്ളിലും തനിച്ചാകാൻ സാധിക്കുന്ന ആളാണ് സതീശൻ. പാതിരാത്രി വരെ നീളുന്ന പരിപാടികൾ ഇല്ലാത്ത ദിവസം ഉറങ്ങുന്നതിനു മുമ്പ് നൂറു പേജെങ്കിലും വായിക്കാൻ ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വാക്കുകളിലും പ്രവൃത്തിയിലും അതിന്റെ ഗുണം കാണാറുമുണ്ട്. സിനിമയും സമൂഹവും മാറിയതുപോലെ രാഷ്ട്രീയവും മാറിയിട്ടുണ്ട്. നമ്മുടെ പല നേതാക്കളും അതു മനസ്സിലാക്കിയിട്ടില്ല.സതീശൻ ഏറ്റവും പുതിയ തലമുറയുടെ നേതാവാണ്. വിദ്യാർത്ഥികളും യുവാക്കളുമാണ് വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്. വിട്ടുവീഴ്ചയില്ലാത്ത ചില നിലപാടുകൾ ഒരു രാഷ്ട്രീയ നേതാവിനു വേണമെന്നു എനിക്കതോന്നിയിട്ടുണ്ട്. കോൺഗ്രസ്സിൽ അത് സതീശനിൽ മാത്രമേ ഇന്ന് കാണുന്നുള്ളു. വർഗ്ഗീയതക്കെതിരെ മടിയില്ലാതെ സംസാരിക്കുന്ന കോൺഗ്രസ്സുകാരനാണ് വി.ഡി.സതീശൻ. രണ്ട് സമുദായനേതാക്കൾ നിരന്തരം സതീശന്നെ കുറ്റപ്പെടുത്തമ്പോൾ ജനഹൃദയങ്ങളിൽ ഉയരുന്നത് സതീശന്റെ ഇമേജാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;രമേശ് ചെന്നിത്തലയോടും വ്യക്തിപരമായി ഒരുപാട് ഇഷ്ടമുണ്ട്. പക്ഷെ ഇന്നത്തെ കേരളത്തിനു വേണ്ടത് സതീശന്റെ നേതൃത്വമാണ്. &apos;സന്ദേശ&apos; ത്തിന്റെ സന്ദേശം പൂർണ്ണമായി ഉൾക്കൊണ്ട ഒരാൾ കേരളത്തിന്റെ മുഖ്യമന്ത്രിയായി വരുന്നു എന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. അത് പങ്കിടാൻ ശ്രീനിവാസൻ ഒപ്പമില്ല എന്നത് ചെറുതല്ലാത്ത സങ്കടവും&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-16 06:39:00</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ദുൽഖർ സൽമാന്റെ ഒരു കാർ കൂടെ കസ്റ്റംസ് പിടിച്ചെടുത്തു</title>
        <link>https://nattuvartha.news/news/Entertainment/all/dulquer-salmaan-nissan-patrol-lucky-baskhar-seized</link>
        <guid>https://nattuvartha.news/news/Entertainment/all/dulquer-salmaan-nissan-patrol-lucky-baskhar-seized</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778911733_979565.jpg</url>
          <title>ദുൽഖർ സൽമാന്റെ ഒരു കാർ കൂടെ കസ്റ്റംസ് പിടിച്ചെടുത്തു</title>
          <link>https://nattuvartha.news/news/Entertainment/all/dulquer-salmaan-nissan-patrol-lucky-baskhar-seized</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന&lt;/strong&gt;ടൻ ദുൽഖർ സൽമാന്റെ ഒരു കാർ കൂടെ കസ്റ്റംസ് പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്ന് അനധികൃതമായി വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തുന്നതിനെതിരെയുള്ള ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായാണ് വാഹനം പിടിച്ചെടുത്തത്. ദുൽഖർ നായകനായ ലക്കി ഭാസ്‌കർ എന്ന ചിത്രത്തിൽ ഉപയോഗിച്ച നിസാൻ പട്രോൾ കാറാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അറിയിച്ചു.&lt;/p&gt;
&lt;p&gt;കൊച്ചി കളമശ്ശേരിയിലെ സിഗ്നേച്ചർ കാർസ് എന്ന ഷോറൂമിൽ നിന്നാണ് കാർ പിടിച്ചെടുത്തത്. ഭൂട്ടാൻ/നേപ്പാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് കടത്തിയതാണ് ഈ നിസാൻ പട്രോൾ എന്ന സംശയത്തിന്റെ പേരിലാണ് വാഹനം പിടികൂടിയത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും കസ്റ്റംസ് അറിയിച്ചു. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കഴിഞ്ഞദിവസം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏഴ് വാഹനങ്ങൾ പിടിച്ചെടുത്തുവെന്നും കസ്റ്റംസ് കൂട്ടിച്ചേർത്തു&lt;/p&gt;]]></description>
        <pubDate>2026-05-16 06:07:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ജയിലർ 2 സെറ്റിൽ അപകടം; തൊഴിലാളിയായ യുവാവ്  വൈദ്യുതാഘാതമേറ്റ് മരിച്ചു</title>
        <link>https://nattuvartha.news/news/Entertainment/all/tragedy-on-jailer-2-movie-set-young-crew-member-dies</link>
        <guid>https://nattuvartha.news/news/Entertainment/all/tragedy-on-jailer-2-movie-set-young-crew-member-dies</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778843051_980701.jpg</url>
          <title>ജയിലർ 2 സെറ്റിൽ അപകടം; തൊഴിലാളിയായ യുവാവ്  വൈദ്യുതാഘാതമേറ്റ് മരിച്ചു</title>
          <link>https://nattuvartha.news/news/Entertainment/all/tragedy-on-jailer-2-movie-set-young-crew-member-dies</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ: &lt;/strong&gt;രജനീകാന്ത് ചിത്രം ജയിലർ 2-ന്റെ സെറ്റിലുണ്ടായ അപകടത്തിൽ തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം. വൈദ്യുതാഘാതമേറ്റാണ് കാർത്തികേയൻ എന്ന 28-കാരനായ യുവാവ് മരിച്ചത്. ചെന്നൈയിലെ പനൈയൂരിലുള്ള സ്വകാര്യ സ്റ്റുഡിയോയിൽ വെച്ചാണ് സംഭവം.&lt;/p&gt;
&lt;p&gt;ആർട്ട് ഡിപ്പാർട്ട്‌മെന്റിലെ തൊഴിലാളിയായിരുന്നു കാർത്തികേയൻ. വീടിന്റെ സെറ്റ് നിർമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എങ്ങനെയാണ് കാർത്തികേയന് വൈദ്യുതാഘാതമേറ്റത് എന്നത് വ്യക്തമല്ല. പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തേക്കുറിച്ച് സിനിമയുടെ അണിയറപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;2023-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ജയിലറിന്റെ തുടർച്ചയാണ് ജയിലർ 2. ജയിലർ ഒരുക്കിയ നെൽസൺ ദിലീപ്കുമാർ തന്നെയാണ് രണ്ടാം ഭാഗത്തിന്റേയും സംവിധായകൻ.&amp;nbsp;&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-15 11:02:26</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;പദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീപദ്മനാഭൻ വാഴും&apos;; വി.ഡി സതീശനെ പ്രശംസിച്ച് റിനി ആൻ ജോർജ്</title>
        <link>https://nattuvartha.news/news/Entertainment/all/rini-ann-george-praises-vd-satheesan-kerala-cm</link>
        <guid>https://nattuvartha.news/news/Entertainment/all/rini-ann-george-praises-vd-satheesan-kerala-cm</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778834125_963912.jpg</url>
          <title>&apos;പദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീപദ്മനാഭൻ വാഴും&apos;; വി.ഡി സതീശനെ പ്രശംസിച്ച് റിനി ആൻ ജോർജ്</title>
          <link>https://nattuvartha.news/news/Entertainment/all/rini-ann-george-praises-vd-satheesan-kerala-cm</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കേ&lt;/strong&gt;രളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച് യുവനടിയും മോഡലുമായ റിനി ആൻ ജോർജ്. ഓരോ തവണ കുഴിച്ചുമൂടാനും ഇടിച്ചു താഴ്ത്താനും ശ്രമിച്ചപ്പോൾ ഉയർന്നുവന്ന ഒരുത്തനെന്ന് സതീശനെ റിനി വിശേഷിപ്പിച്ചു. സതീശനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്,&lt;/p&gt;
&lt;p&gt;നിങ്ങൾ എല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ ഒരുത്തൻ ഇല്ലേ. നിങ്ങൾ ഓരോ തവണ താഴ്ത്താൻ ശ്രമിച്ചപ്പോഴും ഉയർന്നു വന്ന ഒരുത്തൻ. നിങ്ങൾ ഓരോ തവണ കെടുത്താൻ ശ്രമിച്ചപ്പോഴും ആളിക്കത്തിയ ഒരുത്തൻ. വനവാസമല്ല ഇനി പട്ടാഭിഷേകം. പദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീ പദ്മനാഭൻ വാഴും&apos;- എന്നായിരുന്നു റിനിയുടെ കുറിപ്പ്. വി.ഡി. സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന റിനി മുമ്പും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-15 08:33:14</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വി.ഡി സതീശന് ആശംസകളുമായി സൂപ്പർതാരങ്ങൾ</title>
        <link>https://nattuvartha.news/news/Entertainment/all/vd-satheesan-appointed-kerala-chief-minister-wishes-mammootty-mohanlal-</link>
        <guid>https://nattuvartha.news/news/Entertainment/all/vd-satheesan-appointed-kerala-chief-minister-wishes-mammootty-mohanlal-</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778751280_631272.jpg</url>
          <title>വി.ഡി സതീശന് ആശംസകളുമായി സൂപ്പർതാരങ്ങൾ</title>
          <link>https://nattuvartha.news/news/Entertainment/all/vd-satheesan-appointed-kerala-chief-minister-wishes-mammootty-mohanlal-</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കേ&lt;/strong&gt;രളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ നേർന്ന് മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും.സതീശന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് ഇരുവരും ആശംസ നേർന്നത്. ഒറ്റവരിക്കുറിപ്പിലായിരുന്നു മമ്മൂട്ടിയുടെ ആശംസ.&lt;/p&gt;
&lt;p&gt;&apos;കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി.ഡി. സതീശന് ഹൃദയംനിറഞ്ഞ ആശംസകൾ&apos;, എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. &apos;നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് സ്‌നേഹം നിറഞ്ഞ ആശംസകൾ. വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കട്ടെ&apos;, മോഹൻലാൽ കുറിച്ചു. സതീശൻ പുസ്തകവുമായിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്. നിയുക്തമുഖ്യമന്ത്രിയെ ആൾക്കൂട്ടം തോളിലേറ്റിക്കൊണ്ടുപോവുന്ന ചിത്രം പങ്കുവെച്ചായിരുന്നു മോഹൻലാലിന്റെ ആശംസ.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-14 09:32:21</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നടി അൻസിബ ഹസൻ അമ്മയിൽനിന്ന് രാജിവെച്ചു</title>
        <link>https://nattuvartha.news/news/Entertainment/all/ansiba-hassan-resigns-from-amma-joint-secretary-shwetha-menon-reaction</link>
        <guid>https://nattuvartha.news/news/Entertainment/all/ansiba-hassan-resigns-from-amma-joint-secretary-shwetha-menon-reaction</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778658606_579687.jpg</url>
          <title>നടി അൻസിബ ഹസൻ അമ്മയിൽനിന്ന് രാജിവെച്ചു</title>
          <link>https://nattuvartha.news/news/Entertainment/all/ansiba-hassan-resigns-from-amma-joint-secretary-shwetha-menon-reaction</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാള താര സംഘടനഅമ്മയിൽനിന്ന് രാജിവെച്ച് നടി അൻസിബ ഹസൻ. അമ്മയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അവർ. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേതാ മേനോൻ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലും തൊഴിൽപരമായ തിരക്കുകളാലുമാണ് അൻസിബ പിന്മാറിയതെന്ന് അവർ പറഞ്ഞു.&lt;/p&gt;
&lt;p&gt;അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമാണ് അൻസിബയുടെ രാജി സംബന്ധിച്ച് ശ്വേതാ മേനോൻ വിശദീകരണം നൽകിയത്. ഫെബ്രുവരി 21-ഓടെ തന്നെ അൻസിബ രാജിക്കത്ത് നൽകിയിരുന്നതായി അവർ പറഞ്ഞു. തൊഴിൽപരമായ തിരക്കുകൾ ഉള്ളതിനാൽ സംഘടനയുടെ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതിനാലാണ് ഈ തീരുമാനമെന്ന് അൻസിബ അറിയിച്ചതായും ശ്വേത പറഞ്ഞു.&lt;/p&gt;
&lt;p&gt;ശ്വേതാ മേനോൻ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇലക്ഷനിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സ്ഥാനാർഥി അൻസിബ ഹസൻ ആയിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-13 07:47:16</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>റിയാലിറ്റി ഷോ വിജയി ജിന്റോയുടെ ജിം ലേലം ചെയ്തു</title>
        <link>https://nattuvartha.news/news/Entertainment/all/reality-show-winner-jinto-aluva-gym-auctioned</link>
        <guid>https://nattuvartha.news/news/Entertainment/all/reality-show-winner-jinto-aluva-gym-auctioned</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778651319_624996.jpg</url>
          <title>റിയാലിറ്റി ഷോ വിജയി ജിന്റോയുടെ ജിം ലേലം ചെയ്തു</title>
          <link>https://nattuvartha.news/news/Entertainment/all/reality-show-winner-jinto-aluva-gym-auctioned</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആലുവ:&lt;/strong&gt; റിയാലിറ്റി ഷോ വിജയി പി.ഡി. ജിന്റോയുടെ ഉടമസ്ഥതയിൽ ആലുവയിലുള്ള ജിം നഗരസഭ ലേലം ചെയ്തു. നഗരസഭയുടെ ക്‌ളോക്ക് ടവറിൽ പ്രവർത്തിച്ചിരുന്ന &apos;ബോഡി ക്രാഫ്റ്റ് മൾട്ടി ഇന്റർനാഷണൽ ഹെൽത്ത് ക്‌ളബ്&apos; ആണ് ലേലം ചെയ്തത്. 16 ലക്ഷത്തോളം രൂപയുടെ വാടക കുടിശ്ശികയെ തുടർന്നാണ് നടപടി.&lt;/p&gt;
&lt;p&gt;ലേലത്തിൽ 6.15 ലക്ഷം രൂപ ലഭിച്ചു. 6.14 ലക്ഷം രൂപയാണ് ചുരുങ്ങിയ ലേലത്തുകയായി നിശ്ചയിച്ചിരുന്നത്. ഫോർട്ട്‌കൊച്ചിയിൽ ജിം നടത്തുന്നയാളാണ് ലേലം വിളിച്ചെടുത്തത്. 10 ലക്ഷത്തോളം രൂപ നഗരസഭയ്ക്ക് ഇപ്പോഴും നഷ്ടമാണ്. 2017-ലാണ് 2000 ചതുരശ്രഅടി വിസ്തീർണത്തിൽ ജിന്റോ ജിം ആരംഭിച്ചത്. 2021-ന് ശേഷം നഗരസഭയിൽ വാടക അടച്ചിട്ടില്ല. മൂന്നുമാസം മുൻപ് നോട്ടീസ് നൽകി മുറി നഗരസഭ സീൽചെയ്തു. തുടർന്നാണ് ലേലനടപടികൾ പൂർത്തിയാക്കിയത്. ആലുവയിൽ വാടക കുടിശ്ശിക നിലനിൽക്കേ മറ്റ് സ്ഥലങ്ങളിൽ കൂടി ഇയാൾ ബ്രാഞ്ചുകൾ തുടങ്ങിയിരുന്നു. സെലിബ്രറ്റി ഫിറ്റ്‌നസ് ട്രെയ്‌നർ എന്ന നിലയിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.&lt;/p&gt;]]></description>
        <pubDate>2026-05-13 05:46:18</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാർ നിയന്ത്രണം വിട്ട് കണ്ടെയ്‌നർ ലോറിയിൽ ഇടിച്ചുകയറി അപകടം;തെലുങ്ക് നടൻ ഭരത് കാന്ത് അന്തരിച്ചു</title>
        <link>https://nattuvartha.news/news/Entertainment/all/telugu-actor-bharat-kant-death-accident-news</link>
        <guid>https://nattuvartha.news/news/Entertainment/all/telugu-actor-bharat-kant-death-accident-news</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778496448_919559.jpg</url>
          <title>കാർ നിയന്ത്രണം വിട്ട് കണ്ടെയ്‌നർ ലോറിയിൽ ഇടിച്ചുകയറി അപകടം;തെലുങ്ക് നടൻ ഭരത് കാന്ത് അന്തരിച്ചു</title>
          <link>https://nattuvartha.news/news/Entertainment/all/telugu-actor-bharat-kant-death-accident-news</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തെ&lt;/strong&gt;ലുങ്ക് നടൻ കെ. ഭരത് കാന്ത് (31) വാഹനാപകടത്തിൽ മരിച്ചു. ആദിബട്‌ലയ്ക്കടുത്ത് ഔട്ടർ റിങ് റോഡിൽ ഞായറാഴ്ചയുണ്ടായ അപകടത്തിലാണ് നടൻ മരിച്ചത്. ഒപ്പമുണ്ടായിരുന്നയാൾക്കും ജീവൻ നഷ്ടമായി.ജി. സായ് ത്രിലോക് (31) ആണ് മരിച്ച രണ്ടാമൻ. ഇരുവരും ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശികളാണ്.&lt;/p&gt;
&lt;p&gt;ഭരത് കാന്ത് ഓടിച്ച കാറിലായിരുന്നു ഇരുവരും സഞ്ചരിച്ചത്. നിയന്ത്രണം വിട്ട കാർ മുന്നിൽ സഞ്ചരിക്കുകയായിരുന്ന കണ്ടെയ്‌നർ ലോറിയിലേക്ക് ഇടിച്ചുകയറി. കാർ പൂർണ്ണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്‌നറിന്റെ പിൻഭാഗത്തെ ചക്രങ്ങൾ വേർപ്പെട്ടുപോയി. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.നടനും സാമൂഹികമാധ്യമതാരവുമാണ് ഭരത് കാന്ത്. ടെനന്റ്, ഗ്രാമം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-05-11 10:46:07</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;സ്‌നേഹം എല്ലായ്‌പ്പോഴും കരുത്തുറ്റതാണ്&apos;; വിജയ്‌യുടെ സത്യപ്രതിജ്ഞയിൽ പങ്കെടുത്തതിന് പിന്നാലെ പോസ്റ്റുമായി തൃഷ</title>
        <link>https://nattuvartha.news/news/Entertainment/all/trisha-krishnan-vijay-cm-oath-ceremony-blue-silk-saree</link>
        <guid>https://nattuvartha.news/news/Entertainment/all/trisha-krishnan-vijay-cm-oath-ceremony-blue-silk-saree</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778491756_564989.jpg</url>
          <title>&apos;സ്‌നേഹം എല്ലായ്‌പ്പോഴും കരുത്തുറ്റതാണ്&apos;; വിജയ്‌യുടെ സത്യപ്രതിജ്ഞയിൽ പങ്കെടുത്തതിന് പിന്നാലെ പോസ്റ്റുമായി തൃഷ</title>
          <link>https://nattuvartha.news/news/Entertainment/all/trisha-krishnan-vijay-cm-oath-ceremony-blue-silk-saree</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ക&lt;/strong&gt;ഴിഞ്ഞദിവസമാണ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തത്. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് വിജയ് അധികാരമേറ്റത്. സത്യപ്രതിജ്ഞാ ചടങ്ങിൽ ശ്രദ്ധാ കേന്ദ്രമായത് നടി തൃഷയായിരുന്നു.&lt;/p&gt;
&lt;p&gt;വിജയ്‌ക്കൊപ്പം ചേർത്ത് ഗോസിപ്പുകൾ പ്രചരിക്കുന്നതിനാൽ തന്നെ ചടങ്ങിലെ തൃഷയുടെ സാന്നിധ്യം വലിയ ചർച്ചയായി. സത്യപ്രതിജ്ഞാ ചടങ്ങിലെ വിജയ്‌യുടെ ഭാര്യയുടേയും മക്കളുടേയും അസാന്നിധ്യവും തൃഷ പങ്കെടുത്തതും പല കോണുകളിൽ നിന്ന് വിമർശനവും ഉയർത്തിയിരുന്നു. ഇപ്പോഴിതാ വിമർശനങ്ങൾക്ക് പരോക്ഷ മറുപടിയെന്നോണം ഇൻസ്റ്റഗ്രാം പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് തൃഷ.&lt;/p&gt;
&lt;p&gt;സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ അതേ വേഷത്തിലുള്ള ഏതാനും ചിത്രങ്ങളാണ് തൃഷ പങ്കുവെച്ചത്. പരമ്പരാഗതമായ രീതിയിൽ ഒരുങ്ങിയാണ് തൃഷ ചടങ്ങിനെത്തിയത്. ഇളംനീല നിറത്തിലുള്ള പട്ടുസാരിയും സ്വർണവർണത്തിലുള്ള ബ്ലൗസുമായിരുന്നു വേഷം. മുടിയിൽ മുല്ലപ്പൂമാലയും ഉണ്ടായിരുന്നു. ചുവന്ന കല്ലുകൾ പതിച്ച നെക്ക്ലേസും അതിന് അനുയോജ്യമായ കമ്മലുകളും താരം ധരിച്ചിരുന്നു. കൈയിലെ സ്വർണവളകളും വിരലിലെ മോതിരവുമാണ് മറ്റ് ആഭരണങ്ങൾ.&lt;/p&gt;
&lt;p&gt;The Love is Always Louder എന്നാണ് ചിത്രങ്ങൾക്കൊപ്പം തൃഷ കുറിച്ചത്. വിമർശിച്ചവർക്കുള്ള പരോക്ഷമായ മറുപടിയാണ് ഇതിലൂടെ തൃഷ നൽകിയതെന്നാണ് ആരാധകർ വ്യാഖ്യാനിക്കുന്നത്. ഇതിനൊപ്പം തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് മനോഹരമായി ഒരുക്കിയ എല്ലാവർക്കും താരം നന്ദിയും പറഞ്ഞു.ചെന്നൈയിലെ വസതിയിൽ നിന്നാണ് തൃഷ സത്യപ്രതിജ്ഞാവേദിയിലേക്ക് പുറപ്പെട്ടത്. വീട്ടിൽ നിന്ന് ഇറങ്ങുംമുമ്പ് അവർ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഈ നിമിഷത്തെ ഏറെ ആകാംക്ഷയോടെയാണ് താൻ കാത്തിരിക്കുന്നതെന്നാണ് താരം പറഞ്ഞത്. അതീവസുന്ദരിയായാണ് തൃഷ സത്യപ്രതിജ്ഞാവേദിയിലെത്തിയത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-11 09:26:43</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>‌വിജ‌യ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തിളങ്ങി തൃഷ</title>
        <link>https://nattuvartha.news/news/Entertainment/all/trisha-krishnan-at-vijayas-swearing-ceremony</link>
        <guid>https://nattuvartha.news/news/Entertainment/all/trisha-krishnan-at-vijayas-swearing-ceremony</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778479085_401469.jpg</url>
          <title>‌വിജ‌യ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തിളങ്ങി തൃഷ</title>
          <link>https://nattuvartha.news/news/Entertainment/all/trisha-krishnan-at-vijayas-swearing-ceremony</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ത&lt;/strong&gt;മിഴ്നാട് മുഖ്യമന്ത്രിയായി ദളപതി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ ഏവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു നടി തൃഷ കൃഷ്ണൻ. വിജയ്‌യുടെ അടുത്ത സുഹൃത്തായ തൃഷയ്ക്ക് സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻനിരയിൽ തന്നെയായിരുന്നു സ്ഥാനം. അമ്മ ഉമാ കൃഷ്ണനൊപ്പം എത്തിയ തൃഷ സദസിനെ കൈയുയർത്തി അഭിവാദ്യം ചെയ്തു. തുടർന്ന് വിജയ്‌യുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖറിനെയും ശോഭയെയും കണ്ടു. വിജയ്‌യുടെ അമ്മ ശോഭയെ അടുത്തുപോയി ആലിംഗനം ചെയ്തിട്ടാണ് തൃഷ സ്വന്തം സീറ്റിൽ വന്നിരുന്നത്&amp;nbsp;&lt;/p&gt;
&lt;p&gt;ഇളം നീല നിറത്തിലുള്ള പട്ടുസാരിയാണ് തൃഷ ധരിച്ചിരിക്കുന്നത്. ബീജ് നിറത്തിലുള്ള എംബ്രോയിഡറി വർക്ക് വരുന്ന ബ്ലൗസ് ആണ് ഇതിനൊപ്പം പെയർ ചെയ്‌തിരിക്കുന്നത്. സാരിക്ക് ചേരുന്ന രീതിയിൽ ഡയമണ്ടും റൂബിയും കല്ലുകൾ പതിപ്പിച്ച അതിമനോഹരമായ ചോക്കറും കമ്മലുമാണ് ധരിച്ചിരിക്കുന്നത്. ഇതിന് ലക്ഷങ്ങൾ വിലവരും. മിനിമൽ മേക്കപ്പാണ് ചെയ്‌തിരിക്കുന്നത്. ലോ ബൺ ഹെയർസ്റ്റൈലിനൊപ്പം മുല്ലപ്പൂവ് കൂടെ വച്ചപ്പോൾ തൃഷ അതീവ സുന്ദരിയായി .തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ചർച്ചകൾക്കിടയിൽ തൃഷ- വിജയ് ബന്ധം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിജയ്‌യുടെ ഭാര്യ സംഗീത നൽകിയ വിവാഹ മോചന ഹർജിയിൽ വിവാഹേതര ബന്ധമുണ്ടെന്ന ആരോപണം തൃഷയെ കുറിച്ചാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു&lt;/p&gt;]]></description>
        <pubDate>2026-05-11 05:55:37</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സൂപ്പർതാരം അക്ഷയ് കുമാർ നേത്രശസ്ത്രക്രിയക്ക് വിധേയനായി</title>
        <link>https://nattuvartha.news/news/Entertainment/all/akshay-kumar-undergoes-eye-surgery-post-kerala-shoot</link>
        <guid>https://nattuvartha.news/news/Entertainment/all/akshay-kumar-undergoes-eye-surgery-post-kerala-shoot</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778232958_567374.jpg</url>
          <title>സൂപ്പർതാരം അക്ഷയ് കുമാർ നേത്രശസ്ത്രക്രിയക്ക് വിധേയനായി</title>
          <link>https://nattuvartha.news/news/Entertainment/all/akshay-kumar-undergoes-eye-surgery-post-kerala-shoot</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബോ&lt;/strong&gt;ളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ നേത്രശസ്ത്രക്രിയക്ക് വിധേയനായി. ബുധനാഴ്ച രാവിലെ മുംബൈയിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കുറച്ചുകാലത്തേക്ക് നടൻ വിശ്രമത്തിലായിരിക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.&lt;/p&gt;
&lt;p&gt;അക്ഷയ്ക്കൊപ്പം നടി വിദ്യാബാലനും പ്രധാനവേഷത്തിലെത്തുന്ന രാം ഔർ ശ്യാം എന്ന അനീസ് ബസ്മി ചിത്രത്തിന്റെ കേരളത്തിലെ ചിത്രീകരണം പൂർത്തിയാക്കി മുംബൈയിൽ തിരിച്ചെത്തിയ ശേഷമാണ് ശസ്ത്രക്രിയക്ക് വിധേയനായത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ അനീസ് ബസ്മി സംവിധാനംചെയ്യുന്ന ചിത്രം കേരളത്തിൽ മറയൂരിൽ ഉൾപ്പെടെയാണ് ചിത്രീകരിച്ചത്. കേരളത്തിൽ മൊത്തം 15 ദിവസത്തെ ഷൂട്ടിങ്ങുണ്ടായിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അക്ഷയ് കുമാറിനും വിദ്യാബാലനും പുറമേ റാഷി ഖന്നയും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. 15 വർഷത്തിന് ശേഷം അക്ഷയ് കുമാറും അനീസ് ബസ്മിയും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് വിദ്യാബാലനും അക്ഷയ് കുമാറും ഒന്നിക്കുന്നത്.&lt;/p&gt;
&lt;p&gt;പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഭൂത് ബംഗ്ലായാണ് അക്ഷയ് കുമാറിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.&lt;/p&gt;]]></description>
        <pubDate>2026-05-08 09:34:41</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപിക്കാനാവില്ല, വി.ഡി മതി ;സതീശന് പിന്തുണയുമായി നടൻ സിദ്ദിഖ്</title>
        <link>https://nattuvartha.news/news/Entertainment/all/election-2026-sidhique-wants-vd-satheesan-as-cm</link>
        <guid>https://nattuvartha.news/news/Entertainment/all/election-2026-sidhique-wants-vd-satheesan-as-cm</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778138395_221127.jpg</url>
          <title>രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപിക്കാനാവില്ല, വി.ഡി മതി ;സതീശന് പിന്തുണയുമായി നടൻ സിദ്ദിഖ്</title>
          <link>https://nattuvartha.news/news/Entertainment/all/election-2026-sidhique-wants-vd-satheesan-as-cm</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നും ഗ്രൂപ്പ്‌ കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുതെന്നും നടൻ സിദ്ദിഖ്. അത് ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല. എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല. വി.ഡി. സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല. കെ. കരുണാകരണയും, ഉമ്മൻ ചാണ്ടിയെയും ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധാരക്കാരന്റെ കൈ കൂപ്പിയുള്ള അപേക്ഷ ആണിതെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;
&lt;p&gt;പിണറായി വിജയനോടുള്ള എതിർപ്പ് മാത്രമല്ല, തങ്ങളെ നയിക്കാൻ പ്രാപ്തനായ ഒരു നേതാവുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് ജനങ്ങൾ യു.ഡി.എഫിന് ഈ ഉജ്വല വിജയം നൽകിയതെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി. ഈ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും ഇല്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും ചങ്കുറപ്പോടെ പ്രഖ്യാപിച്ച ഏക നേതാവാണ് സതീശൻ. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ആരുടെയും ഭീഷണികൾക്ക് വഴങ്ങാത്ത, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നേതാവാണ് അദ്ദേഹം. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമെന്ന് സാധാരണക്കാരൻ വിശ്വസിച്ചിരുന്നുവെന്നും ആ വിശ്വാസം തകർക്കരുതെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;കുറിപ്പി​ന്റെ പൂർണരൂപം&lt;/strong&gt;:&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ന്റെ ഉന്നത തല നേതാക്കളോട് ഒരു വാക്ക്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്ക്കും ഐക്യജനാധിപത്യ മുന്നണിയ്ക്കും ലഭിച്ച തിളക്കമാർന്ന വിജയത്തിൽ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തിൽ ഞങ്ങളെല്ലാവരും അല്പം ബേജാറിലാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ശ്രീ പിണറായി വിജയനോടും അദ്ദേഹത്തിന്റെ ജനവിരുദ്ധ നിലപാടുകളോടും ഉള്ള എതിർപ്പാണ് കോൺഗ്രസ്‌ ഇത്തവണ നേടിയ വിജയത്തിന്റെ പ്രധാനകാരണം എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും ഞങ്ങളെ നയിക്കാൻ പ്രാപ്തനായ ഒരു നേതാവ് ഉണ്ടെന്ന ഉറച്ച ഒരു വിശ്വാസം കൂടെ ഈ വിജയത്തിന്റെ പിന്നിലുണ്ട് എന്ന കാര്യം ആരും വിസ്മരിക്കരുത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഈ തിരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ചു UDF അധികാരത്തിൽ വരും, ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അദ്ദേഹം ആയിരിക്കും ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഇവിടുത്തെ ഓരോ സാധാരണക്കാരാനും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ആ വിശ്വാസം തകർക്കരുത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അധികാര വടംവലിക്കിടയിൽ, ഗ്രൂപ്പ്‌ കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;V D സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കോൺഗ്രസ്‌ നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ആഗ്രഹം കൂടി മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കണം. ഇല്ലെങ്കിൽ തിരിച്ചടി നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഓർമ്മ വെച്ച നാൾ മുതൽ കോൺഗ്രസ്‌ എന്ന പാർട്ടിയ്ക്ക് ഒപ്പം നിന്ന, K കരുണാകരണയും, ഉമ്മൻ ചാണ്ടിയെയും ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധാരക്കാരന്റെ കൈ കൂപ്പിയുള്ള അപേക്ഷ ആണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം.V D സതീശൻ എന്ന ജനനായകന്റെ പേര്.നല്ലത് വരട്ടെ, നല്ലതേ വരാവു..!!&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സിദ്ദിഖ്&lt;/p&gt;]]></description>
        <pubDate>2026-05-07 07:18:49</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പേട്രിയറ്റ് ഓൺലൈനിൽ പ്രചരിപ്പിച്ചു; കേസെടുത്ത് സൈബർ പോലീസ്</title>
        <link>https://nattuvartha.news/news/Entertainment/all/patriot-movie-piracy-case-cyber-police</link>
        <guid>https://nattuvartha.news/news/Entertainment/all/patriot-movie-piracy-case-cyber-police</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778132799_23647.jpg</url>
          <title>പേട്രിയറ്റ് ഓൺലൈനിൽ പ്രചരിപ്പിച്ചു; കേസെടുത്ത് സൈബർ പോലീസ്</title>
          <link>https://nattuvartha.news/news/Entertainment/all/patriot-movie-piracy-case-cyber-police</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; മഹേഷ് നാരായണൻ സംവിധാനംചെയ്ത മമ്മൂട്ടി- മോഹൻലാൽ മൾട്ടിസ്റ്റാർ ചിത്രം പേട്രിയറ്റ് വ്യാജപതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. സിനിമ അനധികൃതമായി റെക്കോർഡ് ചെയ്ത് ഓൺലൈൻ വെബ്‌സൈറ്റുകളിലും സാമൂഹികമാധ്യമങ്ങളിലും പ്രദർശിപ്പിച്ച സംഭവത്തിലാണ് സൈബർ ക്രൈം പോലീസ് കേസെടുത്തത്. നിർമാതാവ് ആന്റോ ജോസഫിന്റെ പരാതിയിലാണ് കേസ്.&lt;/p&gt;
&lt;p&gt;മേയ് രണ്ടിനും അഞ്ചിനുമിടയിൽ വിവിധ സാമൂഹികമാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചെന്നാണ് കേസ്. നിർമാണക്കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്ന് പരാതിയിൽ പറയുന്നു. കോപ്പിറൈറ്റ് ആക്ടിന്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.18 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുവെന്ന പ്രത്യേകത പേട്രിയറ്റിനുണ്ട്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-07 05:43:45</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>‘ഇത് നമ്മുടെ നഷ്ടം&apos;; കെ.കെ ശൈലജയുടെ തോൽവിയിൽ റിമ കല്ലിങ്കൽ</title>
        <link>https://nattuvartha.news/news/Entertainment/all/kk-shailaja-defeat-peravoor-rima-kallingal-reaction</link>
        <guid>https://nattuvartha.news/news/Entertainment/all/kk-shailaja-defeat-peravoor-rima-kallingal-reaction</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778042712_89899.jpg</url>
          <title>‘ഇത് നമ്മുടെ നഷ്ടം&apos;; കെ.കെ ശൈലജയുടെ തോൽവിയിൽ റിമ കല്ലിങ്കൽ</title>
          <link>https://nattuvartha.news/news/Entertainment/all/kk-shailaja-defeat-peravoor-rima-kallingal-reaction</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പേ&lt;/strong&gt;രാവൂരിൽ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ പരാജയത്തിൽ നിരാശപങ്കുവെച്ച് നടി റിമ കല്ലിങ്കൽ. ശൈലജയുടെ ചിത്രം പങ്കുവെച്ച് ഒറ്റവരിയിലായിരുന്നു റിമയുടെ പ്രതികരണം. റിമയെ പിന്തുണച്ച് ആരാധകരും സിപിഎം അനുഭാവികളും കമന്റുകളുമായെത്തി.&lt;/p&gt;
&lt;p&gt;കെ.കെ. ശൈലജ മുഷ്ടിചുരുട്ടി മുകളിലേക്കുയർത്തി പിന്തിരിഞ്ഞുനിൽക്കുന്ന ചിത്രമാണ് റിമ പങ്കുവെച്ചത്. &apos;ഇത് നമ്മുടെ നഷ്ടം&apos; എന്നാണ് റിമ ചിത്രത്തിന് ക്യാപ്ഷൻ കുറിച്ചത്. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫായിരുന്നു ശൈലജയുടെ എതിരാളി.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-06 04:42:52</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ തിരുപ്പതിയിൽ ദർശനം നടത്തി തൃഷ</title>
        <link>https://nattuvartha.news/news/Entertainment/all/trisha-tirupati-visit-2026-tamil-nadu-election</link>
        <guid>https://nattuvartha.news/news/Entertainment/all/trisha-tirupati-visit-2026-tamil-nadu-election</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1777873052_752382.jpg</url>
          <title>തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ തിരുപ്പതിയിൽ ദർശനം നടത്തി തൃഷ</title>
          <link>https://nattuvartha.news/news/Entertainment/all/trisha-tirupati-visit-2026-tamil-nadu-election</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തി&lt;/strong&gt;രുപ്പതി ക്ഷേത്രത്തിൽ ദർശനംനടത്തി നടി തൃഷ. തന്റെ 43-ാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് തൃഷ ക്ഷേത്രദർശനത്തിനെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും ചെയ്തു.&lt;/p&gt;
&lt;p&gt;തമിഴ്‌നാട് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ തൃഷയുടെ ഈ യാത്ര വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയുമായാണ് പലരും ബന്ധപ്പെടുത്തിയത്. തമിഴക വെട്രി കഴകത്തിന്റെ വിജയത്തിനായി പ്രാർഥിക്കാനാണ് തൃഷ വെങ്കിടേശ്വര സ്വാമിയുടെ മുന്നിലെത്തിയതെന്ന് ചിലർ കുറിച്ചു&lt;/p&gt;]]></description>
        <pubDate>2026-05-04 05:33:41</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഫോണിലെ അശ്ലീല സംഭാഷണം കേട്ട് ഞാൻ കൈഞരമ്പ് മുറിച്ചു;ഫിറോസ് ഖാനെതിരെ ഗുരുതരവെളിപ്പെടുത്തലുമായി സജ്‌ന</title>
        <link>https://nattuvartha.news/news/Entertainment/all/sajna-noor-against-firoz-khan</link>
        <guid>https://nattuvartha.news/news/Entertainment/all/sajna-noor-against-firoz-khan</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1777529712_164038.jpg</url>
          <title>ഫോണിലെ അശ്ലീല സംഭാഷണം കേട്ട് ഞാൻ കൈഞരമ്പ് മുറിച്ചു;ഫിറോസ് ഖാനെതിരെ ഗുരുതരവെളിപ്പെടുത്തലുമായി സജ്‌ന</title>
          <link>https://nattuvartha.news/news/Entertainment/all/sajna-noor-against-firoz-khan</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബി&lt;/strong&gt;ഗ് ബോസ് താരങ്ങളായ സജ്‌നയും ഫിറോസ് ഖാനും തമ്മിലുള്ള വിവാഹമോചന വാർത്തകൾ വന്നതിന് പിന്നാലെ പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. വിവാഹമോചനത്തിന് കാരണം സിനിമാമേഖലയിലെ ഒരാളാണ് എന്നതുൾപ്പെടെയുള്ള അഭ്യൂഹങ്ങൾ വന്നതോടെ താൻ അനുഭവിച്ച ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സജ്‌ന നൂർ.&amp;nbsp;&lt;/p&gt;
&lt;p&gt;ഫിറോസ് ഖാൻ തന്നെയും തന്റെ കുഞ്ഞുങ്ങളെയും നിരന്തരം വേട്ടയാടുകയാണെന്നും വഞ്ചിക്കപ്പെട്ട ജീവിതമായിരുന്നു തന്റേതെന്നും സജ്‌ന സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.&apos;എന്റെ രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിലെ മകളെ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞാണ് ഫിറോസ് എന്നെ വിവാഹം കഴിച്ചത്. എന്നാൽ, വിവാഹം കഴിഞ്ഞ് ആദ്യമാസം മുതൽ എന്റെ കുഞ്ഞിനെ കാണാൻ അയാൾ സമ്മതിക്കാതെയായി. പിന്നീട് ഗർഭിണിയായ സമയത്തും വീട്ടുകാരെ വിളിക്കാനോ കുഞ്ഞിനെ കാണാനോ സമ്മതിച്ചില്ല. ക്രൂര പീഡനങ്ങളാണ് ഞാൻ അനുഭവിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പ്രസവം കഴിഞ്ഞ് മൂന്നുമാസം തികയുന്നതിന് മുമ്പ് ഫിറോസിന്റെ ഫോണിൽ നിന്ന് മറ്റൊരു സ്‌ത്രീയുമായുള്ള അശ്ലീല സംഭാഷണം കേട്ട് ഞാൻ തകർന്നുപോയി. ആ വിഷമത്തിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് പോലും ശ്രമിച്ചു.പിന്നീട് എറണാകുളത്തേക്ക് താമസം മാറിയപ്പോൾ സിനിമാ സെറ്റിൽ വച്ച് മറ്റൊരു പെൺകുട്ടിയുമായി ഞാൻ നേരിട്ട് പിടികൂടി. ആ പെൺകുട്ടി മാപ്പ് പറഞ്ഞതോടെയാണ് ആ പ്രശ്‌നം അവസാനിച്ചത്. ഷിയാസ് കരീമിന്റെ കേസുമായി ബന്ധപ്പെട്ട ഒരു യുവതിയുമായും ഫിറോസിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇത്തരം വഞ്ചനകൾ സഹിക്കാനാവാതെയാണ് ബന്ധം വേർപെടുത്താൻ ഞാൻ തീരുമാനിച്ചത്.എനിക്ക് കർമയിൽ വിശ്വാസമില്ല. അതിനുവേണ്ടി കാത്തുനിന്നാൽ വർഷങ്ങൾ നീണ്ടുപോകും. പലതും ഞാൻ കാണേണ്ടിയും കേൾക്കേണ്ടിയും വരും. എനിക്കതിന് സമയമില്ല. ഞാൻ നിയമപരമായി നീങ്ങിയിട്ടുണ്ട്. ഇതുവരെയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞ് കേസ് കൊടുത്തിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് വേണ്ടി ഞാൻ പേടിച്ച് ജീവിച്ചിട്ടുണ്ട്. എനിക്കിനി പേടിക്കാൻ വയ്യ&apos; - സജ്‌ന പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-04-30 06:13:07</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ലൈംഗികാതിക്രമ കേസിൽ രഞ്ജിത്തിനെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണസംഘം</title>
        <link>https://nattuvartha.news/news/Entertainment/all/ranjith-sexual-assault-case-sit-probe-complete-bobby-kurian-clean-chit</link>
        <guid>https://nattuvartha.news/news/Entertainment/all/ranjith-sexual-assault-case-sit-probe-complete-bobby-kurian-clean-chit</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1777444621_590271.jpg</url>
          <title>ലൈംഗികാതിക്രമ കേസിൽ രഞ്ജിത്തിനെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണസംഘം</title>
          <link>https://nattuvartha.news/news/Entertainment/all/ranjith-sexual-assault-case-sit-probe-complete-bobby-kurian-clean-chit</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം പൂർത്തിയായെന്ന് പ്രത്യേക അന്വേഷണ സംഘം. രഞ്ജിത് ലൈംഗികാതിക്രമം നടത്തിയെന്നതിന് തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയ എസ്ഐടി നടൻ ബോബി കുര്യനുൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകി. രഞ്ജിത്തിനെ ഒളിവിൽ പോകാൻ ബോബി കുര്യൻ സഹായിച്ചു എന്നതിന് തെളിവില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.&lt;/p&gt;
&lt;p&gt;രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് എല്ലാവരേയും ചോദ്യം ചെയ്തു. ഇന്റേണൽ കമ്മിറ്റി അംഗങ്ങൾ, സെറ്റിലുണ്ടായിരുന്നവർ എന്നിവരും ചോദ്യം ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു. കുറ്റപത്രം തയ്യാറാക്കുന്നതിലേക്ക് കടക്കുകയാണെന്നും എസ്ഐടി അറിയിച്ചു. രഞ്ജിത്തിനെതിരെ വ്യക്തമായ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ജാമ്യവ്യവസ്ഥയിൽ ഇളവുവേണമെന്നാവശ്യപ്പെട്ട് രഞ്ജിത് കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം&lt;/p&gt;]]></description>
        <pubDate>2026-04-29 06:34:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നടൻ ഭരത് കപൂർ അന്തരിച്ചു: മരണം ഹൃദയാഘാതത്തെ തുടർന്ന്</title>
        <link>https://nattuvartha.news/news/Entertainment/all/actor-bharat-kapoor-dies-due-to-cardiac-arrest</link>
        <guid>https://nattuvartha.news/news/Entertainment/all/actor-bharat-kapoor-dies-due-to-cardiac-arrest</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1777355606_126305.jpg</url>
          <title>നടൻ ഭരത് കപൂർ അന്തരിച്ചു: മരണം ഹൃദയാഘാതത്തെ തുടർന്ന്</title>
          <link>https://nattuvartha.news/news/Entertainment/all/actor-bharat-kapoor-dies-due-to-cardiac-arrest</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പ്ര&lt;/strong&gt;ശസ്ത നടൻ ഭരത് കപൂർ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബയിലെ സിയോൺ ആശുപത്രിയിൽ വച്ച് തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. അന്ത്യകർമങ്ങൾ തിങ്കളാഴ്ച വൈകിട്ടോടെ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിക്ക് സമീപമുള്ള ശ്മശാനത്തിൽ നടത്തി. കഴിഞ്ഞ മൂന്ന് ദിവസമായി ഭരത് കപൂർ അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അദ്ദേഹത്തോടുള്ള ആദരസൂചകമായി ഏപ്രിൽ 30-ന് വൈകുന്നേരം അഞ്ച് മണിക്കും ഏഴ് മണിക്കും ഇടയിൽ നോർത്ത് ബോംബെ അസോസിയേഷനിൽ പ്രാർത്ഥനായോഗം സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമാ മേഖലയിലെ സഹപ്രവർത്തകരും ഭരത് കപൂറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തും.നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ അഭിനയ ജീവിതത്തിലൂടെ ഹിന്ദി സിനിമാ-സീരിയൽ രംഗത്ത് തന്റേതായ ഒരിടം കണ്ടെത്താൻ സാധിച്ച നടനാണ് ഭരത് കപൂർ. ഹിന്ദി വിനോദ വ്യവസായത്തിൽ സുപരിചിതമായ മുഖമായിരുന്നു കപൂറിന്റേത്. നാല് പതിറ്റാണ്ടോളം നീണ്ട തന്റെ കരിയറിൽ ഭരത് കപൂർ നിരവധി ശ്രദ്ധേയമായ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. നൂരി (1979), റാം ബൽറാം (1980), ലവ് സ്റ്റോറി (1981), ബസാർ (1982), ഖുദാ ഗവാ (1992), മീനാക്ഷി: എ ടെയിൽ ഓഫ് ത്രീ സിറ്റീസ് (2004) എന്നിവ അദ്ദേഹം അഭിനയിച്ച പ്രധാന സിനിമകളിൽ ചിലതാണ്.സിനിമകൾക്ക് പുറമെ ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സജീവ സാന്നിദ്ധ്യമായിരുന്നു. അമാനത്ത്, സാൻസ്, താരാ, ചുനൗതി തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെയാണ് അദ്ദേഹം മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായത്.&lt;/p&gt;]]></description>
        <pubDate>2026-04-28 05:50:38</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഷിയാസ് കരീമിനെതിരെയുള്ള പരാതി: കേസെടുത്ത് പൊലീസ്</title>
        <link>https://nattuvartha.news/news/Entertainment/all/shias-karim-complaint-case-registered-palarivattom-police</link>
        <guid>https://nattuvartha.news/news/Entertainment/all/shias-karim-complaint-case-registered-palarivattom-police</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1777350215_541626.jpg</url>
          <title>ഷിയാസ് കരീമിനെതിരെയുള്ള പരാതി: കേസെടുത്ത് പൊലീസ്</title>
          <link>https://nattuvartha.news/news/Entertainment/all/shias-karim-complaint-case-registered-palarivattom-police</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെയുള്ള യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവസ്ഥലം കോഴിക്കോട് ആയതിനാല്‍ കേസ് കോഴിക്കോട് പൊലീസിന് കൈമാറും. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക തട്ടിപ്പിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.&lt;/p&gt;
&lt;p&gt;പ്രണയം നടിച്ച് 65 ലക്ഷം രൂപ തട്ടിയെടുത്തെന്നും പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഷിയാസ് ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. പണം ഇടപാട് നടത്തിയ ബാങ്ക് വിവരങ്ങളും ചാറ്റുകളും യുവതി പൊലീസിന് കൈമാറിയെന്നും പരാതിയില്‍ പറയുന്നു.ഏഴ് വര്‍ഷമായി കൊച്ചിയിൽ താമസിക്കുന്ന യുവതിയാണ് ഷിയാസ് കരീമിനെതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. ഷിയാസ് കരീം പലതവണയായി പണം തട്ടിയെടുത്തതായാണ് യുവതിയുടെ പരാതി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-04-28 04:19:53</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നഗ്നദൃശ്യം പോൺസൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണിപ്പെടുത്തി, പണം തട്ടി; ഷിയാസ് കരീമിനെതിരെ യുവതി</title>
        <link>https://nattuvartha.news/news/Entertainment/all/shiyas-kareem-extortion-case-allegations</link>
        <guid>https://nattuvartha.news/news/Entertainment/all/shiyas-kareem-extortion-case-allegations</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1777306029_232862.jpg</url>
          <title>നഗ്നദൃശ്യം പോൺസൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണിപ്പെടുത്തി, പണം തട്ടി; ഷിയാസ് കരീമിനെതിരെ യുവതി</title>
          <link>https://nattuvartha.news/news/Entertainment/all/shiyas-kareem-extortion-case-allegations</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന&lt;/strong&gt;ടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പരാതി നൽകി യുവതി. സാമ്പത്തികമായും ലൈംഗികമായും ചൂഷണം നടത്തിയെന്നാണ് യുവതി പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. സുഹൃത്തും പങ്കാളിയുമായിരുന്ന ഷിയാസ് കരീം നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്നും പോൺ വെബ്‌സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി 49 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പരാതിയിലുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഇതിനൊപ്പം ഇൻസ്റ്റഗ്രാം ചാറ്റുകളും വോയ്‌സ് റെക്കോർഡും പണം പലപ്പോഴായി നൽകിയ അക്കൗണ്ട് രേഖകളും പോലീസിന് കൈമാറിയിട്ടുണ്ട്. മാനസികമായി തന്നെ പീഡിപ്പിച്ചതിനാലാണ് പരാതിയുമായി മുന്നോട്ടുവന്നതെന്നും യുവതി പറയുന്നു,നേരത്തെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന മറ്റൊരു യുവതിയുടെ പരാതിയിൽ ഷിയാസ് കരീം അറസ്റ്റിലായിരുന്നു. മൂന്ന് വർഷം മുമ്പ് ചെന്നൈ വിമാനത്താവളത്തിൽവെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാംകുളത്ത് ഫിറ്റ്‌നസ് ട്രെയ്‌നറായിരുന്ന കാസർകോട് സ്വദേശിയാണ് അന്ന് പരാതി നൽകിയത്.&lt;/p&gt;]]></description>
        <pubDate>2026-04-27 15:59:02</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബി. ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു</title>
        <link>https://nattuvartha.news/news/Entertainment/all/b-unnikrishnan-resigns-fefka-general-secretary</link>
        <guid>https://nattuvartha.news/news/Entertainment/all/b-unnikrishnan-resigns-fefka-general-secretary</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1777017798_671420.jpg</url>
          <title>ബി. ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു</title>
          <link>https://nattuvartha.news/news/Entertainment/all/b-unnikrishnan-resigns-fefka-general-secretary</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ദീർഘകാലമായി ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം.&lt;/p&gt;
&lt;p&gt;ബി. ഉണ്ണികൃഷ്ണൻ രാജിക്കത്ത് നൽകിയതിന് പിന്നാലെ ഫെഫ്ക അടിയന്തര ജനറൽ കൗൺസിൽ യോഗം ചേർന്നു. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ ബി. ഉണ്ണികൃഷ്ണനും പങ്കെടുക്കുന്നുണ്ട്. രാജി സംഘടന സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.പുതിയ നേതൃത്വം വരട്ടേയെന്ന നിലപാടിലാണ് ഉണ്ണികൃഷ്ണൻ. സംഘടന രൂപവത്കരിച്ച കാലം മുതൽ ബി. ഉണ്ണികൃഷ്ണൻ നേതൃത്വത്തിലുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-04-24 07:51:48</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ദൃശ്യം 3 റിലീസിന് മുമ്പ് പ്രതിസന്ധി,​ ആശീർവാദ് സിനിമാസിനെതിരെ ആമസോൺ പ്രൈം</title>
        <link>https://nattuvartha.news/news/Entertainment/all/amazone-primee-video-submit-petition-against-ashirvad-cinemas-on-digital-rights</link>
        <guid>https://nattuvartha.news/news/Entertainment/all/amazone-primee-video-submit-petition-against-ashirvad-cinemas-on-digital-rights</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1776915783_639211.jpg</url>
          <title>ദൃശ്യം 3 റിലീസിന് മുമ്പ് പ്രതിസന്ധി,​ ആശീർവാദ് സിനിമാസിനെതിരെ ആമസോൺ പ്രൈം</title>
          <link>https://nattuvartha.news/news/Entertainment/all/amazone-primee-video-submit-petition-against-ashirvad-cinemas-on-digital-rights</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ജീ&lt;/strong&gt;ത്തു ജോസഫും മോഹൻലാലും ഒരുമിച്ച ദൃശ്യം സീരിസിന്റെ മൂന്നാംഭാഗം ദൃശ്യം 3 റിലീസിനൊരുങ്ങുകയാണ്. മേയ് 21നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഒന്നും രണ്ടും ഭാഗങ്ങൾ തിയേറ്ററിലും ഒ.ടി.ടിയിലും വൻഹിറ്റായതിനാൽ തന്നെ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ സിനിമയ്ത്തായി കാത്തിരിക്കുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;ഇപ്പോഴിതാ ദൃശ്യം 3ക്ക് റിലീസിന മുമ്പ് അപ്രതീക്ഷിത പ്രതിസന്ധി നേരിടേണ്ടി വന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സ് വില്പനയുമായി ബന്ധപ്പെട്ട് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡോയ ,​ നിർമ്മാതാക്കളായ ആശീർവാദ് സിനിമാസിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹർജി പരിഗണിച്ച കോടതി ദൃശ്യം 2യുടെ ഒ.ടി.ടി കരാറിൽ നിർമ്മാതാക്കൾ ഏ‍ർപ്പെടുന്നത് താത്കാലികമായി വിലക്കി. കേസ് വീണ്ടും പരിഗണിക്കുന്ന മേയ് 15വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.ദൃശ്യം 3യുടെ ഡിജിറ്റൽ റൈറ്റ്‌സിൽ അവകാശവാദം ഉന്നയിച്ച് ആമസോൺ പ്രൈം വീഡിയോ നേരത്തെ രംഗത്തെത്തിയിരുന്നു. ദൃശ്യം 3ന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ അവകാശം തങ്ങൾക്കാണെന്നാണ് ഈ മാസം ആദ്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പ്രസ്താവനയിൽ പ്രൈം വീഡിയോ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ഡിജിറ്റൽ റൈറ്റ്സ് സംബന്ധിച്ച മറ്റ് കരാറുകളിൽ ഏ‍ർപ്പെടുന്നത് നിയമനടപടികൾ ക്ഷണിച്ചു വരുത്തുമെന്നും കമ്പനി അറിയിച്ചിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-04-23 03:40:01</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെള്ളപൂശി, വസ്‌തുതകൾ മറച്ചുവച്ചു&apos;; &apos;പള്ളിച്ചട്ടമ്പി&apos;.സിനിമയ്‍ക്കെതിരെ സന്ദീപ് വാര്യർ</title>
        <link>https://nattuvartha.news/news/Entertainment/all/sandeep-varier-facebook-post-against-tovino-movie-pallichattambi</link>
        <guid>https://nattuvartha.news/news/Entertainment/all/sandeep-varier-facebook-post-against-tovino-movie-pallichattambi</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1776840248_382289.jpg</url>
          <title>&apos;കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെള്ളപൂശി, വസ്‌തുതകൾ മറച്ചുവച്ചു&apos;; &apos;പള്ളിച്ചട്ടമ്പി&apos;.സിനിമയ്‍ക്കെതിരെ സന്ദീപ് വാര്യർ</title>
          <link>https://nattuvartha.news/news/Entertainment/all/sandeep-varier-facebook-post-against-tovino-movie-pallichattambi</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ടൊ&lt;/strong&gt;വിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്‌ത ചിത്രമാണ്  ഇപ്പോഴിതാ ചിത്രത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ചിത്രത്തിൽ വിമോചനസമരകാലത്തെ കേരളത്തെയും ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെയും അവതരിപ്പിച്ചത് വസ്‌തുതകളെ മറച്ചുവച്ച് വെള്ളപൂശിക്കൊണ്ടാണെന്നാണ് സന്ദീപ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരിക്കുന്നത്.&lt;/p&gt;
&lt;p&gt;ഗർഭിണിയായ യുവതി കൊല്ലപ്പെട്ട ചെറിയതുറ വെടിവയ്‌പ്പ് അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് അറിയാതെ പൊലീസ് സ്വന്തം നിലയ്‌ക്ക് ചെയ്‌തതാണെന്നാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ചരിത്രസത്യങ്ങൾക്ക് നിരക്കാത്തതാണ്. ചിത്രീകരണം ചരിത്രപരമായ സത്യസന്ധതയ്ക്ക് നിരക്കാത്തതാണ്. ഒരു ജനതയുടെ പ്രതിഷേധത്തെയും രക്തസാക്ഷിത്വത്തെയും കേവലം സാങ്കേതിക പിഴവുകളായോ പൊലീസിന്റെ വീഴ്‌ചയായോ ചുരുക്കിക്കാണിക്കുന്നത് ആ കാലഘട്ടത്തിൽ നീതി നിഷേധിക്കപ്പെട്ടവരോട് ചെയ്യുന്ന അനീതിയാണെന്നും സന്ദീപ് വാര്യർ കുറിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:&lt;/strong&gt;&lt;/p&gt;
&lt;p&gt;ചരിത്രത്തെ &apos;വെളുപ്പിച്ചെടുക്കുന്ന&apos; പള്ളിച്ചട്ടമ്പിസിനിമ ഒരു കലാരൂപമെന്ന നിലയിൽ ആവിഷ്കാര സ്വാതന്ത്ര്യം അനുവദിക്കുമ്പോഴും, ചരിത്രപരമായ സത്യങ്ങളെ വളച്ചൊടിക്കുന്നത് ഗൗരവകരമായ ചർച്ചകൾക്ക് വഴിമാറേണ്ടതുണ്ട്. &apos;പള്ളിച്ചട്ടമ്പി&apos; എന്ന സിനിമ വിമോചന സമരകാലത്തെ കേരളത്തെയും ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെയും അവതരിപ്പിക്കുന്നത് വസ്തുതകളെ മറച്ചുവെച്ചോ അല്ലെങ്കിൽ ബോധപൂർവ്വം വെള്ളപൂശിയോ ആണെന്ന് പറയാതെ വയ്യ.വിമോചന സമരത്തിൻ്റെ ഏറ്റവും വേദനിക്കുന്ന പ്രതീകമായിരുന്നു ചെറിയതുറയിലെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ഫ്ലോറി എന്ന ഗർഭിണി. ഒരു ജനാധിപത്യ സർക്കാരിൻ്റെ കീഴിൽ നടന്ന ഇത്തരം കിരാത നടപടികളെ സിനിമ കൈകാര്യം ചെയ്ത രീതി അങ്ങേയറ്റം വിചിത്രമാണ്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഭരണകൂടമോ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്സൊ അറിയാതെ പോലീസ് സ്വന്തം നിലയ്ക്ക് ചെയ്തതാണ് ഈ ക്രൂരത എന്ന മട്ടിലുള്ള ചിത്രീകരണം ചരിത്രപരമായ സത്യസന്ധതയ്ക്ക് നിരക്കാത്തതാണ്.ഒരു സർക്കാരിൻ്റെ കാലത്ത് നടക്കുന്ന പോലീസ് വെടിവെപ്പിൻ്റെ ധാർമ്മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം ഭരണാധികാരിയിൽ നിന്ന് മാറ്റിക്കാണിക്കുന്നത് പൊളിറ്റിക്കൽ വൈറ്റ് വാഷിംഗ് അല്ലാതെ മറ്റൊന്നുമല്ല.മുഖ്യമന്ത്രിക്ക് ഈ കാര്യങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു എന്ന് വരുത്തിത്തീർക്കുന്നതിലൂടെ ഒരു നേതാവിൻ്റെ വ്യക്തിപ്രഭാവത്തെ സംരക്ഷിക്കാനാണ് സിനിമ ശ്രമിക്കുന്നത്.ഫ്ലോറിയുടെ മരണം വിമോചന സമരത്തെ ആളിക്കത്തിച്ച സംഭവമാണ്. ഒരു ജനതയുടെ പ്രതിഷേധത്തെയും രക്തസാക്ഷിത്വത്തെയും കേവലം സാങ്കേതിക പിഴവുകളായോ പോലീസിൻ്റെ വീഴ്ചയായോ ചുരുക്കിക്കാണിക്കുന്നത് ആ കാലഘട്ടത്തിൽ നീതി നിഷേധിക്കപ്പെട്ടവരോട് ചെയ്യുന്ന അനീതിയാണ്. ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളെ വെള്ളപൂശി തങ്ങൾക്ക് അനുകൂലമായ ഒരു രാഷ്ട്രീയ ആഖ്യാനം നിർമ്മിച്ചെടുക്കാനുള്ള ശ്രമമാണ് പള്ളിച്ചട്ടമ്പിയിലൂടെ നടക്കുന്നത്.ചരിത്രം വായിക്കുന്നവർക്ക് ഈ സിനിമ നൽകുന്നത് ഒരു വശത്തെ മാത്രം മഹത്വവൽക്കരിക്കുന്ന പാതിവെന്ത സത്യങ്ങളാണ്. സത്യസന്ധമായ രാഷ്ട്രീയ സിനിമകൾ ഉണ്ടാകണമെങ്കിൽ ഭരണകൂട ഭീകരതകളെയും വീഴ്ചകളെയും മറയില്ലാതെ കാണിക്കാനുള്ള ആർജ്ജവം കൂടി അണിയറപ്രവർത്തകർ കാണിക്കേണ്ടതുണ്ട്. പുതുപ്പള്ളിയിൽ നിന്ന് എംഎൻ ചാണ്ടിയെ കൊണ്ട് വന്ന് ബാലൻസ് നടത്തിയത് കൊണ്ട് മാത്രം വ്യാജ ചരിത്ര നിർമ്മിതി എതിർക്കപ്പെടാതെ പോകില്ല.&lt;/p&gt;]]></description>
        <pubDate>2026-04-22 06:34:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മണ്ണാറത്തൊടിയിലെ യഥാർത്ഥ ജയകൃഷ്ണനെ നേരിൽ കണ്ട് മോഹൻലാൽ</title>
        <link>https://nattuvartha.news/news/Entertainment/all/mohanlal-meets-the-real-jayakrishnan-of-mannarathodi-in-person</link>
        <guid>https://nattuvartha.news/news/Entertainment/all/mohanlal-meets-the-real-jayakrishnan-of-mannarathodi-in-person</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1776661867_217445.jpg</url>
          <title>മണ്ണാറത്തൊടിയിലെ യഥാർത്ഥ ജയകൃഷ്ണനെ നേരിൽ കണ്ട് മോഹൻലാൽ</title>
          <link>https://nattuvartha.news/news/Entertainment/all/mohanlal-meets-the-real-jayakrishnan-of-mannarathodi-in-person</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാള സിനിമയിലെ ഏറ്റവും മികച്ച റൊമാന്റിക് ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന തൂവാനത്തുമ്പികൾ.മലയാളികളും മലയാള സിനിമയും ഒരിക്കലും മറക്കാത്ത കഥാപാത്രമാണ് മണ്ണാറത്തൊടിയിലെ ജയകൃഷ്ണൻ. അതുവരെ മലയാള സിനിമ കണ്ട പത്മരാജൻ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തനായ അയാൾ യഥാർത്ഥത്തിൽ ഒരു ഭാവനയിൽ വിരിഞ്ഞതായിരുന്നില്ല. ജയകൃഷ്ണൻ എന്ന കഥാപാത്രം ജീവിതത്തിൽ പത്മരാജന്റെ സുഹൃത്തായ കരിക്കാത്ത് ഉണ്ണി മേനോനാണ്.&lt;/p&gt;
&lt;p&gt;സിനിമയിൽ മണ്ണാറത്തൊടി കുടുംബത്തിലെ അംഗമായ ജയകൃഷ്ണൻ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി പിതൃസ്ഥാനം ഏറ്റെടുത്തു. വീട്ടിൽ കർത്തവ്യബോധമുള്ള മകനും സഹോദരനുമാണെങ്കിലും, ഗ്രാമത്തിലെ ചുറ്റുമുള്ളവർക്ക് അദ്ദേഹം ഒരു ഫ്യൂഡൽ പ്രഭുവാണ്. എന്നിരുന്നാലും മറ്റ് പ്രഭുക്കന്മാരിൽ നിന്ന് വ്യത്യസ്തമായി തന്റെ കൃഷിയിടത്തിൽ കൈകൊണ്ട് പണിയെടുക്കാൻ അദ്ദേഹം ഒരിക്കലും മടിക്കാറില്ല. മണ്ണാറത്തൊടി ജയകൃഷ്ണനും കാരിക്കത്ത് ഉണ്ണി മേനോനും കണ്ടുമുട്ടുന്ന ഒരു അത്യപൂർവ്വ കൂടിക്കാഴ്ചക്ക് മാധ്യമങ്ങൾ സാക്ഷിയായി.&lt;/p&gt;
&lt;p&gt;തൃശ്ശൂർ പൂത്തോളിലെ ഒരു വീട്ടിൽ ഇപ്പോൾ സ്വസ്ഥനായിക്കഴിയുന്ന ഒരു 86കാരനാണ് കാരിക്കത്ത് ഉണ്ണിമേനോൻ. കഴിഞ്ഞ ദിവസമാണ് അദ്ദേഹം മോഹൻലാലുമായി കൂടിക്കാഴ്ച നടത്തിയത്. പരസ്പരം സംസാരിക്കവെ ദുബൈയിൽ വെച്ചാണ് താൻ ആദ്യമായി സിനിമ കണ്ടതെന്ന് യഥാർത്ഥ ജയകൃഷ്ണൻ വെളിപ്പെടുത്തി. &apos;സിനിമ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. പത്മരാജൻ നിരവധി മാറ്റങ്ങൾ വരുത്തിയെങ്കിലും, തൂവാനത്തുമ്പികളിൽ ചിത്രീകരിച്ചിരിക്കുന്ന പല സംഭവങ്ങളും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്&apos; അദ്ദേഹം മോഹൻലാലിനോട് പറഞ്ഞു.&lt;/p&gt;
&lt;p&gt;&apos;പത്മരാജൻ എന്റെ അടുത്ത സുഹൃത്തായിരുന്നു. എന്റെ സ്വഭാവ സവിശേഷതകളും എനിക്കുണ്ടായിരുന്ന കാര്യങ്ങളും പോലും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് അദ്ദേഹം ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്&apos; ഒരു യുറ്റ്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. തൃശ്ശൂരിലെ ശ്രീ കേരള വർമ്മ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ അദ്ദേഹം 1957 ബി.എസ്‌.സി കെമിസ്ട്രി കോഴ്‌സിൽ ചേർന്നു. എന്നാൽ രസതന്ത്രത്തിൽ തനിക്ക് വലിയ താൽപ്പര്യമില്ലെന്ന് മനസ്സിലാക്കി പകരം സാഹിത്യം പിന്തുടരാൻ തീരുമാനിച്ചു. അക്കാലത്ത് അദ്ദേഹം വാരികകൾക്കും പതിവായി കഥകൾ എഴുതിയിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ആ ദിവസങ്ങളിൽ ഒന്നിലാണ് അദ്ദേഹം പത്മരാജനെ കണ്ടുമുട്ടിയത്. അന്ന് അദ്ദേഹം ഓൾ ഇന്ത്യ റേഡിയോയിൽ ജോലി ചെയ്തിരുന്ന ആളായിരുന്നു. പിന്നീട് ഇരുവരുടെയും സൗഹൃദം വളർന്നു. പരസ്പരം എല്ലാം തുറന്നു പറയാൻ പറ്റുന്ന ഇടങ്ങളായി ആ സൗഹൃദം മാറുകയായിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-04-20 05:05:00</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
          </channel>
      </rss>