<?xml version="1.0" encoding="UTF-8"?>
      <rss version="2.0"
          xmlns:dc="http://purl.org/dc/elements/1.1/"
          xmlns:sy="http://purl.org/rss/1.0/modules/syndication/"
          xmlns:admin="http://webns.net/mvcb/"
          xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
          xmlns:content="http://purl.org/rss/1.0/modules/content/">
          <channel>
            <title>Regional News | Latest Malayalam News | Breaking News  - Category: Business</title>
            <link>https://nattuvartha.news/rss/category/business</link>
            <description>Regional News | Latest Malayalam News | Breaking News  - Category: Business</description>
            <dc:language>mal</dc:language>
            <dc:creator></dc:creator>
            <dc:creator>Copyright © 2022 Beca Media &amp; Advertising - All Rights Reserved Near Govt: Hospital, Nut Street, Vadakara</dc:creator>
            
      <item>
        <title>മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ്; വിതരണം ഓഗസ്റ്റ് പത്ത് മുതൽ</title>
        <link>https://nattuvartha.news/news/Business/all/yellow-card-onam-kit-distribution</link>
        <guid>https://nattuvartha.news/news/Business/all/yellow-card-onam-kit-distribution</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785137867_425666.jpg</url>
          <title>മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ്; വിതരണം ഓഗസ്റ്റ് പത്ത് മുതൽ</title>
          <link>https://nattuvartha.news/news/Business/all/yellow-card-onam-kit-distribution</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ഓണത്തിന് മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് വിതരണം ചെയ്യും. ഇതിനായി 53 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് പത്ത് മുതൽ വിതരണം ആരംഭിക്കും. ഉത്രാട ദിനമായ ഓഗസ്റ്റ് 25നകം പൂർത്തിയാക്കും.&lt;/p&gt;
&lt;p&gt;&amp;nbsp;2026 ജൂണിലെ കണക്ക്പ്രകാരം ആകെ 6,09,305 കിറ്റുകളാണ് വേണ്ടത്. തുണി സഞ്ചി ഉൾപ്പെടെ 16 ഇനം ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റ് ഒന്നിന് ഉദ്ദേശം 854 രൂപയാണ് ചെലവ് കണക്കാക്കുന്നത്.ഭക്ഷ്യ സിവിൽ സപ്‌ളൈസ് വകുപ്പിന്റെയും സപ്‌ളൈകോയുടെയും ഓണക്കാല മുൻഒരുക്കങ്ങൾ അന്തിമഘട്ടത്തിലെന്ന് മന്ത്രി അറിയിച്ചു. ഇതിനായി 1,65,932 മെട്രിക് ടൺ അരിയും 24,506 മെ.ടൺ ഗോതമ്പും വിപണിയിൽ എത്തിക്കും&lt;/p&gt;]]></description>
        <pubDate>2026-07-27 07:35:15</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് പച്ചക്കറിവില കുതിക്കുന്നു</title>
        <link>https://nattuvartha.news/news/Business/all/prices-hit-record-high-vegetable</link>
        <guid>https://nattuvartha.news/news/Business/all/prices-hit-record-high-vegetable</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784264841_368951.jpg</url>
          <title>സംസ്ഥാനത്ത് പച്ചക്കറിവില കുതിക്കുന്നു</title>
          <link>https://nattuvartha.news/news/Business/all/prices-hit-record-high-vegetable</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;പാൽ, മീൻ, ഇറച്ചി, മുട്ട വില കുത്തനെ ഉയർന്നതിനിടെ പച്ചക്കറിയും നേന്ത്രപ്പഴവും വാങ്ങുന്ന സാധാരണക്കാരന്റെ കീശകാലിയാകുന്നു. പയർ, ചേന എന്നിവക്ക് കിലോ വില അമ്പതിന് മുകളിലാണ്. ബീറ്റ് റൂട്ടിന് 45, വെണ്ടക്ക 35-40, മുരിങ്ങ -70, പടവലം -40, കൊത്തവര 50 രൂപ, ബീന്‍സിന് 70 രൂപ, കേരറ്റിന് 65-70 രൂപ എന്നിങ്ങനെയാണ് വില. നല്ല നേന്ത്രപ്പഴത്തിന് കിലോക്ക് 60 രൂപ കൊടുക്കണം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഇഞ്ചി വില റെക്കോഡിലാണ്. കിലോക്ക് 260-300 രൂപയാണ് ഇഞ്ചിയുടെ വില. കഴിഞ്ഞയാഴ്ച വരെ കിലോയ്ക്ക് 70-100 രൂപയായിരുന്നു ഇഞ്ചി വില. മൂപ്പ് ഇല്ലാത്ത ഇഞ്ചിക്ക് 140 രൂപ കൊടുക്കണം. വെളുത്തുള്ളിക്ക് 300 രൂപയാണ് ചില്ലറ വില. ചെറിയ ഉള്ളിക്കും വില കൂടി. 120 രൂപയാണ് നല്ലയിനം ചെറിയ ഉള്ളിക്ക്. രണ്ടാം തരമാണെങ്കില്‍ 60 രൂപ.തക്കാളി വില മാത്രമാണ് അടുത്ത കുറഞ്ഞത്. 60 രൂപയിൽ നിന്ന് 40 രൂപയിലെത്തി തക്കാളി വില. ഇതര സംസ്ഥാന പച്ചക്കറികള്‍ക്ക് വില കൂടിയതും മഴക്കാലത്ത് പച്ചക്കറി ഉത്പാദനം കുറഞ്ഞതും ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍ക്കും വില വര്‍ധിക്കാന്‍ കാരണമായി എന്നാണ് വിലയിരുത്തൽ.&lt;/p&gt;]]></description>
        <pubDate>2026-07-17 05:03:43</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മലയാളികളുടെ അടുക്കള ബഡ്ജറ്റ് താളം തെറ്റുന്നു;മത്തിക്ക് 400 രൂപ, കോഴിയിറച്ചിക്ക് 280 രൂപ</title>
        <link>https://nattuvartha.news/news/Business/all/food-price-hike-sardine-chicken-costs</link>
        <guid>https://nattuvartha.news/news/Business/all/food-price-hike-sardine-chicken-costs</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783741094_141454.jpg</url>
          <title>മലയാളികളുടെ അടുക്കള ബഡ്ജറ്റ് താളം തെറ്റുന്നു;മത്തിക്ക് 400 രൂപ, കോഴിയിറച്ചിക്ക് 280 രൂപ</title>
          <link>https://nattuvartha.news/news/Business/all/food-price-hike-sardine-chicken-costs</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;മത്തിക്കും ചിക്കനും വില കുത്തനെ ഉയരുന്നു. ഒരു കിലോ മത്തിക്ക് 400 രൂപ വരെയും കോഴിയിറച്ചിക്ക് 280 രൂപയും കോഴിക്ക്‌ 180 മുതൽ 190 രൂപ വരെയും വിലയായതോടെ അടുക്കള ബജറ്റിൽ ചെലവ് കുതിക്കുകയാണ്. ട്രോളിങ് നിരോധനത്തെത്തുടർന്നുള്ള ലഭ്യതക്കുറവും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് മത്തിവില ഉയർത്തുന്നത്. കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വിലവർധനയാണ് ചിക്കൻവില കുതിച്ചുയരാൻ കാരണം.&lt;/p&gt;
&lt;p&gt;മത്സ്യമാർക്കറ്റുകളിലും തുറമുഖങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പല പ്രദേശങ്ങളിലും ആവശ്യത്തിനു മത്തി ലഭിക്കാത്ത സാഹചര്യമാണ്. ലഭിക്കുന്ന മീനിനാകട്ടെ ഉപഭോക്താക്കൾക്ക് ഉയർന്ന വില നൽകേണ്ടിവരുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-11 03:32:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കുത്തരിയുടെ വില കുതിച്ചുയരുന്നു ;കിലോയ്ക്ക് 60 രൂപ കടന്നു</title>
        <link>https://nattuvartha.news/news/Business/all/kuthari-rice-price-hike-analysis</link>
        <guid>https://nattuvartha.news/news/Business/all/kuthari-rice-price-hike-analysis</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783565964_277439.jpg</url>
          <title>കുത്തരിയുടെ വില കുതിച്ചുയരുന്നു ;കിലോയ്ക്ക് 60 രൂപ കടന്നു</title>
          <link>https://nattuvartha.news/news/Business/all/kuthari-rice-price-hike-analysis</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോട്ടയം: കു&lt;/strong&gt;ത്തരിയുടെ വിലയിൽ കുതിപ്പ്. ചില്ലറ വില കിലോഗ്രാമിന് 60 രൂപ കടന്നു. കഴിഞ്ഞ ആഴ്ച വരെ ശരാശരി 52 രൂപ നിരക്കിലായിരുന്നു വിൽപ്പനയെങ്കിൽ പൊടുന്നനെ 10 രൂപയോളം കുതിച്ചു. എന്നാൽ വെള്ളയരിക്ക് വിലയിൽ വർധനവില്ല.&lt;/p&gt;
&lt;p&gt;നെല്ലുത്പാദക സംസ്ഥാനങ്ങളിൽ നെല്ലിന്റെ വിലകൂടിയതാണ് വിലയേറ്റത്തിന് കാരണം. ആന്ധ്രയിൽ നെല്ലിന് കിലോഗ്രാമിന് 32 രൂപ വരെയായി. തമിഴ്നാട്ടിൽ 33, കർണാടകയിൽ 32 എന്നിങ്ങനെയാണ് നിരക്ക്. ആന്ധ്രയിൽ ആറു രൂപ വരെയും മറ്റു സംസ്ഥാനങ്ങളിൽ 10 രൂപ വരെയുമാണ് വർധിച്ചത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കർണാടകത്തിൽ വെള്ളക്കുറവ് കാരണം കൃഷിക്ക് നാശമുണ്ടാവുകയും ചെയ്തു. വൻതോതിൽ നെല്ലെടുത്ത ഏജൻസികൾ വിലകൂട്ടാൻ വേണ്ടി പിടിച്ചു വെച്ചുവെന്നാണ് മില്ലുകളുടെ ആക്ഷേപം. കുത്തരിക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് വിൽപ്പനയേറെയും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അതേസമയം എഫ്.സി.ഐ. വെള്ളയരി കിലോഗ്രാമിന് 30 രൂപയിൽ താഴെ ഒാപ്പൺ മാർക്കറ്റ് സ്കീമിൽ പൊതുവിപണിക്കും വിൽക്കുന്നതിനാലാണ് അതിന് കാര്യമായ വിലയേറ്റമുണ്ടാകാഞ്ഞത്. ജയ, സുരേഖ തുടങ്ങിയ ഇനങ്ങൾ പൊതുവിപണിയിൽ ശരാശരി 42 രൂപ നിരക്കിൽ കിട്ടും. വെള്ളയരി ആന്ധ്ര, ബംഗാൾ, ഒറീസ എന്നിവിടങ്ങളിൽ നിന്നെല്ലാം കിട്ടുന്നുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-09 02:54:38</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വീണ്ടും ഇരുട്ടടി; ഗാർഹിക സിലിണ്ടറിന് വിണ്ടും വില കൂട്ടി</title>
        <link>https://nattuvartha.news/news/Business/all/domestic-cylinder-price-increased-by-rs-29</link>
        <guid>https://nattuvartha.news/news/Business/all/domestic-cylinder-price-increased-by-rs-29</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780804691_838250.jpg</url>
          <title>വീണ്ടും ഇരുട്ടടി; ഗാർഹിക സിലിണ്ടറിന് വിണ്ടും വില കൂട്ടി</title>
          <link>https://nattuvartha.news/news/Business/all/domestic-cylinder-price-increased-by-rs-29</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി&lt;/strong&gt;: ഗാർഹികാവശ്യത്തിനുള്ള പാചകവാതകവില വീണ്ടും വർദ്ധിപ്പിച്ചു. സിലിണ്ടറിന് 29 രൂപയാണ് വർദ്ധിപ്പിച്ചത്. സംസ്ഥാനത്ത് 14.2 കിലോ സിലിണ്ടറിന്റെ വില 951 കടന്നു. മൂന്നുമാസത്തിനിടെ രണ്ടാം തവണയാണ് പാചകവാതക വില വർദ്ധിപ്പിക്കുന്നത്. വർദ്ധിപ്പിച്ച നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽനിന്ന് 942 രൂപയായി ഉയർന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;മാർച്ചിൽ 60 രൂപയാണ് പാചകവാതകത്തിന് കൂട്ടിയത്. ഇന്നുമുതൽ നിരക്ക് നിലവിൽ വരുമെന്നാണ് വിവരം.പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതുമൂലം ഉണ്ടായ ഊർജപ്രതിസന്ധിയാണ് വില വർദ്ധനയ്‌ക്ക് കാരണം. ജൂണിൽ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി വിലയിൽ 42 രൂപയുടെ വില വർദ്ധനയാണുണ്ടായത്.&lt;/p&gt;]]></description>
        <pubDate>2026-06-07 03:55:17</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മിൽമ പാലിന്റെ വിലവർധന തിങ്കളാഴ്ച പ്രാബല്യത്തിൽ വരും</title>
        <link>https://nattuvartha.news/news/Business/all/milma-milk-price-hike-kerala-new-rates</link>
        <guid>https://nattuvartha.news/news/Business/all/milma-milk-price-hike-kerala-new-rates</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780286905_263983.jpg</url>
          <title>മിൽമ പാലിന്റെ വിലവർധന തിങ്കളാഴ്ച പ്രാബല്യത്തിൽ വരും</title>
          <link>https://nattuvartha.news/news/Business/all/milma-milk-price-hike-kerala-new-rates</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; മിൽമ പാലിന്റെ വിലവർധന തിങ്കളാഴ്ച പ്രാബല്യത്തിൽ വരും. ലിറ്ററിന് നാല് രൂപയാണ് വർധിക്കുന്നത്. ഇതിൽ 3.35 രൂപ ക്ഷീര കർഷകർക്കും 25 പൈസ ക്ഷീര സഹകരണ സംഘങ്ങൾക്കും ലഭിക്കും.&lt;/p&gt;
&lt;p&gt;ഉത്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിൽ ക്ഷീരകർഷകരെ ഈ മേഖലയിൽ നിലനിർത്തുന്നതിന് വില വർധനവ് അനിവാര്യമാണെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. നിലവിലുള്ള പാൽ കവറുകളുടെ സ്റ്റോക്ക് തീരുന്നതുവരെ പഴയ വില അതിൽ അച്ചടിക്കും.&lt;/p&gt;]]></description>
        <pubDate>2026-06-01 04:05:57</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു</title>
        <link>https://nattuvartha.news/news/Business/all/commercial-lpg-cylinder-price-hike-2026</link>
        <guid>https://nattuvartha.news/news/Business/all/commercial-lpg-cylinder-price-hike-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780286608_750340.jpg</url>
          <title>രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു</title>
          <link>https://nattuvartha.news/news/Business/all/commercial-lpg-cylinder-price-hike-2026</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി: &lt;/strong&gt;രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ സിലിണ്ടറിനാണ് വില കൂട്ടിയത്. കേരളത്തിൽ 46 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരുസിലിണ്ടറിന് 3131 രൂപയായി.&lt;/p&gt;
&lt;p&gt;ഡൽഹിയിൽ സിലിണ്ടറിന് 42 രൂപയുടെ വർധനവാണുള്ളത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയായി. കൊൽക്കത്തയിൽ 53 രൂപയും സിലിണ്ടറിന് വർധിപ്പിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;അഞ്ച് കിലോയുടെ ഫ്രീട്രേഡ് എൽപിജി(എഫ്ടിഎൽ) സിലിണ്ടറുകളുടെ വിലയിലും 11 രൂപയുടെ വർധനവുണ്ട്. ഇതോടെ അഞ്ചുകിലോയുടെ സിലിണ്ടറിന് ഡൽഹിയിലെ വില 821.50 രൂപയായി. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല.മേയ് ആദ്യവും വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയിരുന്നു. 993 രൂപയുടെ വർധനവാണ് അന്നുണ്ടായത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-01 04:00:06</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇന്ധന വില വീണ്ടും വർധിപ്പിച്ചു, പെട്രോൾ ലിറ്ററിന് 2.61 രൂപ കൂടി</title>
        <link>https://nattuvartha.news/news/Business/all/fuel-price-hike-india-petrol-diesel-rates</link>
        <guid>https://nattuvartha.news/news/Business/all/fuel-price-hike-india-petrol-diesel-rates</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779683722_82006.jpg</url>
          <title>ഇന്ധന വില വീണ്ടും വർധിപ്പിച്ചു, പെട്രോൾ ലിറ്ററിന് 2.61 രൂപ കൂടി</title>
          <link>https://nattuvartha.news/news/Business/all/fuel-price-hike-india-petrol-diesel-rates</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി&lt;/strong&gt;:രാജ്യത്തെ ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ഇത് നാലാമത്തെ ഇന്ധന വില വർധനവാണ്.&lt;/p&gt;
&lt;p&gt;ഇന്നത്തെ നിരക്ക് വർധനവോടെ തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയും ആയി ഉയർന്നു.ഒരു ബാരൽ ക്രൂഡ് ഓയിൽ വില 100 ഡോളറിന് താഴെ ആണ് നിലവിലുള്ളത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-25 04:32:38</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>രാജ്യത്ത് വീണ്ടും ഇന്ധനവില വർധന;പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടി</title>
        <link>https://nattuvartha.news/news/Business/all/fuel-price-hike-in-india</link>
        <guid>https://nattuvartha.news/news/Business/all/fuel-price-hike-in-india</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779510652_297120.jpg</url>
          <title>രാജ്യത്ത് വീണ്ടും ഇന്ധനവില വർധന;പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടി</title>
          <link>https://nattuvartha.news/news/Business/all/fuel-price-hike-in-india</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി: &lt;/strong&gt;പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് ലിറ്ററിന് 91 പൈസയുമാണ് കൂട്ടിയത്.&lt;/p&gt;
&lt;p&gt;ഈ മാസം പതിനഞ്ചാം തീയതി തൊട്ടുള്ള മൂന്നാമത്തെ വിലവർധനയാണിത്. ഇന്നത്തെ വർധനയോടെ ‍ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 99.51 രൂപയും ഡീസലിന് ലിറ്ററിന് 92.49 രൂപയുമായി. ഡൽഹിയിൽ സിഎൻജിയുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. കിലോയ്ക്ക് ഒരു രൂപയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ സിഎൻജിയുടെ വില 81.09 ആയി.&amp;nbsp;&lt;/p&gt;
&lt;p&gt;മേയ് പതിനഞ്ചാം തീയതിയായിരുന്നു ആദ്യ വർധന. അന്ന് മൂന്നുരൂപ വീതമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. പിന്നാലെ മേയ് 19-ന് രണ്ടാമതും വില കൂട്ടി. 90 പൈസ വീതമായിരുന്നു വില വർധിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷമാണ് വിലവർധനയ്ക്ക് കാരണം.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-23 04:28:14</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ശ്രദ്ധിക്കുക;അടുത്ത അഞ്ച് ദിവസം എസ്ബിഐ ബാങ്കുകൾക്ക്  അവധി</title>
        <link>https://nattuvartha.news/news/Business/all/bank-holiday-for-five-days</link>
        <guid>https://nattuvartha.news/news/Business/all/bank-holiday-for-five-days</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779441687_94596.jpg</url>
          <title>ശ്രദ്ധിക്കുക;അടുത്ത അഞ്ച് ദിവസം എസ്ബിഐ ബാങ്കുകൾക്ക്  അവധി</title>
          <link>https://nattuvartha.news/news/Business/all/bank-holiday-for-five-days</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡല്‍ഹി: &lt;/strong&gt;രാജ്യത്തെ എസ്ബിഐ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി അഞ്ച് ദിവസം തടസപ്പെടും. മെയ് 23 മുതല്‍ അഞ്ച് ദിവസത്തേക്കാണ് ഇടപാടുകള്‍ തടസപ്പെടുക.&lt;/p&gt;
&lt;p&gt;23ന് നാലാം ശനിയാഴ്ചയായതിനാല്‍ ബാങ്കിന് അവധിയാണ്. ഞായറാഴ്ചും ബാങ്കിന് അവധിയാണ്. 25,26 തീയതികളില്‍ എസ്ബിഐയുടെ ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കിലാണ്. 27ന്് ബലിപെരുന്നാള്‍ കൂടി വരുന്നതോടെ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനം അഞ്ച് ദിവസത്തേക്ക് നിലക്കും.&lt;/p&gt;
&lt;p&gt;തൊഴിലുകള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിലും മറ്റ് തൊഴിലാളി വരുദ്ധ നടപടികള്‍ക്കുമെതിരായാണ് എസ്ബിഐയിലെ തൊഴിലാളികള്‍ പണിമുടക്കുന്നത്. പണിമുടക്കുണ്ടായാലും എസ്ബിഐയുടെ യുപിഐ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടില്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-22 09:18:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വർണത്തിന്  320 രൂപ കുറഞ്ഞ് പവന് 1,16,960 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/todays-gold-rate</link>
        <guid>https://nattuvartha.news/news/Business/all/todays-gold-rate</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779436583_332271.jpg</url>
          <title>സ്വർണത്തിന്  320 രൂപ കുറഞ്ഞ് പവന് 1,16,960 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/todays-gold-rate</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, പവന് 1,16,960 രൂപയും ഗ്രാമിന് 14620 രൂപയുമായി.&lt;/p&gt;
&lt;p&gt;സ്വർണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ വർധിപ്പിച്ചതിനെ തുടർന്ന് മേയ് 13ന് ഒറ്റയടിക്ക് 10,200 രൂപ വർധിച്ചിരുന്നു. ഗ്രാമിന് 15,390 രൂപയും പവന് 1,23,120 രൂപയുമായിരുന്നു അന്നത്തെ വില. അതിനുശേഷം സ്വർണവില ഘട്ടംഘട്ടമായി ഇടിഞ്ഞു.&lt;/p&gt;
&lt;p&gt;ഈവർഷം ജനുവരി 29നാണ് കേരളത്തിൽ സ്വർണവില എക്കാലത്തെയും ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില.&lt;/p&gt;]]></description>
        <pubDate>2026-05-22 07:54:00</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മിൽമ പാൽ വില 4 രൂപ വർദ്ധിപ്പിച്ചു</title>
        <link>https://nattuvartha.news/news/Business/all/milma-milk-price-hike-kerala-june-2026</link>
        <guid>https://nattuvartha.news/news/Business/all/milma-milk-price-hike-kerala-june-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779266681_938943.jpg</url>
          <title>മിൽമ പാൽ വില 4 രൂപ വർദ്ധിപ്പിച്ചു</title>
          <link>https://nattuvartha.news/news/Business/all/milma-milk-price-hike-kerala-june-2026</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; മിൽമ പാലിന് ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ചു. ജൂൺ മാസം ഒന്നാം തീയതി മുതൽ വർദ്ധനവ് പ്രാബല്യത്തിൽ വരും.&lt;/p&gt;
&lt;p&gt;3.35 രൂപ കർഷകന് ലഭിക്കുന്ന രീതിയിലാണ് വില വർധനവെന്ന് മിൽമ അധികൃതർ പറഞ്ഞു. മിൽമ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷമാണ് തീരുമാനം. പാൽ ഉത്പന്നങ്ങൾക്കും വില വർധിക്കും&lt;/p&gt;]]></description>
        <pubDate>2026-05-20 08:42:27</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>25,26​ ​തീ​യ​തി​ക​ളി​ൽ​ ​ദേ​ശീ​യ​ ​പ​ണി​മു​ട​ക്കി​ന്  ​ആ​ഹ്വാ​നം​ ​ചെയ്ത് എ​സ്.​ബി.​ഐ​ ​എം​പ്ലോ​യീ​സ് ​ഫെ​ഡ​റേ​ഷ​ൻ</title>
        <link>https://nattuvartha.news/news/Business/all/two-day-strike-in-bank</link>
        <guid>https://nattuvartha.news/news/Business/all/two-day-strike-in-bank</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779254230_955296.jpg</url>
          <title>25,26​ ​തീ​യ​തി​ക​ളി​ൽ​ ​ദേ​ശീ​യ​ ​പ​ണി​മു​ട​ക്കി​ന്  ​ആ​ഹ്വാ​നം​ ​ചെയ്ത് എ​സ്.​ബി.​ഐ​ ​എം​പ്ലോ​യീ​സ് ​ഫെ​ഡ​റേ​ഷ​ൻ</title>
          <link>https://nattuvartha.news/news/Business/all/two-day-strike-in-bank</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തൃ​ശൂ​ർ​:​ ​&lt;/strong&gt;സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യി​ൽ​ 25,26​ ​തീ​യ​തി​ക​ളി​ൽ​ ​ദേ​ശീ​യ​ ​പ​ണി​മു​ട​ക്കി​ന് ​എ​സ്.​ബി.​ഐ​ ​എം​പ്ലോ​യീ​സ് ​ഫെ​ഡ​റേ​ഷ​ൻ​ ​(​ബെ​ഫി​)​ ​ആ​ഹ്വാ​നം​ ​ചെ​യ്തു.​ ​സ്ഥി​രം​ ​സ്വ​ഭാ​വ​മു​ള്ള​ ​ജോ​ലി​ക​ൾ​ക്ക് ​പു​റം​ക​രാ​ർ​ ​ന​ൽ​കു​ന്ന​ത് ​അ​വ​സാ​നി​പ്പി​ക്കു​ക,​ഹൗ​സ് ​കീ​പ്പിം​ഗ്,​മെ​സ​ഞ്ച​ർ,​സെ​ക്യൂ​രി​റ്റി​ ​ഗാ​ർ​ഡ് ​ത​സ്തി​ക​ക​ളി​ലും​ ​ക്ല​റി​ക്ക​ൽ​ ​വി​ഭാ​ഗ​ത്തി​ലും​ ​സ്ഥി​രം​നി​യ​മ​നം​ ​ന​ട​ത്തു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ചാ​ണ് ​പ​ണി​മു​ട​ക്ക്.​ ​&lt;/p&gt;
&lt;p&gt;നിലവിലുള്ള 2.30 ലക്ഷം ജീവനക്കാരിൽ 1.25 ലക്ഷം പേരും കരാർ തൊഴിലാളികളാണെന്നും ഭാരവാഹികൾ പറഞ്ഞു. എസ്.ബി.ഐ എംപ്ലോയിസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സി.ജയരാജ്,ബെഫി വൈസ് പ്രസിഡന്റ് സജി വർഗീസ്,ജോയിന്റ് സെക്രട്ടറി പി.എച്ച്.വിനീത,സംസ്ഥാന സെക്രട്ടറി ജെറിൻ.കെ.ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു&lt;/p&gt;]]></description>
        <pubDate>2026-05-20 05:14:57</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇരുട്ടടി തുടരുന്നു; പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും കൂട്ടി</title>
        <link>https://nattuvartha.news/news/Business/all/fuel-price-hike-kochi-latest-rates</link>
        <guid>https://nattuvartha.news/news/Business/all/fuel-price-hike-kochi-latest-rates</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779164398_509971.jpg</url>
          <title>ഇരുട്ടടി തുടരുന്നു; പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും കൂട്ടി</title>
          <link>https://nattuvartha.news/news/Business/all/fuel-price-hike-kochi-latest-rates</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; ഇന്ധനവില വീണ്ടും വർധിപ്പിച്ചു. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 109.60 രൂപയും ഡീസലിന് 98.45 രൂപയുമായി വർധിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;വെള്ളിയാഴ്ച പെട്രോളിന് മൂന്ന് രൂപ വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഇന്ധനവില വർധിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനപ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് വിലവർധനവ് ഉണ്ടായിരിക്കുന്നതെന്നാണ് വിശദീകരണം.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-19 04:17:47</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മലയാളികളുടെ അടുക്കള ബഡ്‌ജറ്റ്‌ താളംതെറ്റുന്നു; പച്ചക്കറി മുതൽ കോഴിയിറച്ചിയുടെ വില വരെ കുതിക്കുന്നു</title>
        <link>https://nattuvartha.news/news/Business/all/vegetable-price-increasing-rapidly-in-kerala</link>
        <guid>https://nattuvartha.news/news/Business/all/vegetable-price-increasing-rapidly-in-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778820323_177549.jpg</url>
          <title>മലയാളികളുടെ അടുക്കള ബഡ്‌ജറ്റ്‌ താളംതെറ്റുന്നു; പച്ചക്കറി മുതൽ കോഴിയിറച്ചിയുടെ വില വരെ കുതിക്കുന്നു</title>
          <link>https://nattuvartha.news/news/Business/all/vegetable-price-increasing-rapidly-in-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുകയാണ്. പലതിനും വില ഇരട്ടിയോളമായി പോലും വര്‍ധിച്ചിട്ടുണ്ട്. കിലോ 30 രൂപയായിരുന്ന പാവക്കയ്ക്ക് 65 രൂപയായിട്ടാണ് കൂടിയിരിക്കുന്നത്. പച്ചക്കറിക്ക് പുറമേ കോഴിയിറച്ചിക്കും സംസ്ഥാനത്ത് വില വര്‍ദ്ധിച്ചിട്ടുണ്ട്. 40 രൂപ വരെയാണ് ഇറച്ചിക്കോഴി വിലയില്‍ മാറ്റം വന്നിരിക്കുന്നത്. തക്കാളിക്ക് 35 രൂപയും വെണ്ടക്കയ്ക്ക് 50 രൂപയുമാണ് വില. മുരിങ്ങക്കാ, പടവലങ്ങ, ബീറ്റ്‌റൂട്ട്, കാബേജ് തുടങ്ങി സകലതിനും വില കൂടിയിട്ടുണ്ട്.&lt;/p&gt;
&lt;p&gt;വിവിധ പച്ചക്കറികളുടെ വില&lt;/p&gt;
&lt;p&gt;പാവക്ക 65&amp;nbsp;&lt;/p&gt;
&lt;p&gt;തക്കാളി 35&amp;nbsp;&lt;/p&gt;
&lt;p&gt;വെണ്ടയ്ക്ക് 50&amp;nbsp;&lt;/p&gt;
&lt;p&gt;മുരിങ്ങയ്ക്ക 45-50&lt;/p&gt;
&lt;p&gt;&amp;nbsp;പടവലങ്ങ 60&amp;nbsp;&lt;/p&gt;
&lt;p&gt;ബീറ്റ്‌റൂട്ട് 55-60&amp;nbsp;&lt;/p&gt;
&lt;p&gt;അമരയ്ക്ക 80&amp;nbsp;&lt;/p&gt;
&lt;p&gt;വഴുതന 40&amp;nbsp;&lt;/p&gt;
&lt;p&gt;കാബേജ് 40&lt;/p&gt;
&lt;p&gt;പച്ചക്കറികള്‍ക്കും പയറ് വര്‍ഗങ്ങള്‍ക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്. കൊടും വേനല്‍ കാലത്ത് വിളവെടുപ്പ് കുറഞ്ഞതും, കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നതിലെ ചെലവ് വര്‍ദ്ധിച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായത്. അന്യസംസ്ഥാനത്ത് നിന്ന് വരുന്ന പച്ചക്കറിക്കും വില കൂടിയിട്ടുണ്ട്&lt;/p&gt;]]></description>
        <pubDate>2026-05-15 04:43:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>രാജ്യത്ത് ഇന്ധനവില വ‌ർദ്ധിപ്പിച്ചു; പെട്രോളിനും ഡീസലിനും കൂട്ടിയത് മൂന്ന് രൂപ</title>
        <link>https://nattuvartha.news/news/Business/all/fuel-price-hike-by-three-rupees-per-lire</link>
        <guid>https://nattuvartha.news/news/Business/all/fuel-price-hike-by-three-rupees-per-lire</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778819421_209493.jpg</url>
          <title>രാജ്യത്ത് ഇന്ധനവില വ‌ർദ്ധിപ്പിച്ചു; പെട്രോളിനും ഡീസലിനും കൂട്ടിയത് മൂന്ന് രൂപ</title>
          <link>https://nattuvartha.news/news/Business/all/fuel-price-hike-by-three-rupees-per-lire</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി: &lt;/strong&gt;അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ നിരക്ക് ഉയർന്നതിന് പിന്നാലെ രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.&lt;/p&gt;
&lt;p&gt;തിരുവനന്തപുരത്ത് പെട്രോളിന് 110.76 രൂപയും ഡീസലിന് വില 99.26 രൂപയായും ഉയർന്നു. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും വർദ്ധിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-15 04:29:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കത്തിക്കയറി സ്വർണവില;പവന് 10,200 രൂപ കൂടി 1,23,120 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-price-hike-kerala-import-duty-increase</link>
        <guid>https://nattuvartha.news/news/Business/all/gold-price-hike-kerala-import-duty-increase</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778646887_567800.jpg</url>
          <title>കത്തിക്കയറി സ്വർണവില;പവന് 10,200 രൂപ കൂടി 1,23,120 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-price-hike-kerala-import-duty-increase</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;റക്കുമതി തീരുവ കൂട്ടിയതോടെ സ്വർണ വിലയിൽ വൻ കുതിപ്പ്. ബുധനാഴ്ച പവന്റെ വില 10,200 രൂപ കൂടി 1,23,120 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1,275 രൂപ വർധിച്ച് 15,390 രൂപയുമായി.&lt;/p&gt;
&lt;p&gt;രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനും വിദേശ നാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമാണ് സ്വർണം ഇറക്കുമതിക്ക് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. വെള്ളി ഉൾപ്പെടെയുള്ള മൂല്യം കൂടിയ ലോഹങ്ങളുടെയെല്ലാം തീരുവ സെസ് ഉൾപ്പടെ 15 ശതമാനമാക്കിയിട്ടുണ്ട്.&lt;/p&gt;
&lt;p&gt;അസംസ്‌കൃത എണ്ണയും സ്വർണവും വാങ്ങുന്നതിനായി വൻതോതിൽ ഡോളർ ചെലവഴിക്കുന്നത് രാജ്യത്തെ വിദേശ നാണ്യ ശേഖരത്തെ ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് കേന്ദ്ര സർക്കാരിന്റെ അസാധാരണ നീക്കം. സ്വർണം വാങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.നിയന്ത്രണം വന്നേക്കുമെന്ന സൂചനയെ തുടർന്ന് കഴിഞ്ഞ ദിവസം സ്വർണം വാങ്ങാൻ അസാധാരണ തിരക്കായിരുന്നു. വില കൂടിയ സാഹചര്യത്തിൽ ലാഭമെടുക്കാനും നിക്ഷേപകർ ശ്രമിച്ചേക്കും.&lt;/p&gt;]]></description>
        <pubDate>2026-05-13 04:32:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വർണ വില കുറഞ്ഞു; പവന് 1,11,960 രൂപ</title>
        <link>https://nattuvartha.news/news/Business/all/gold-price-kerala</link>
        <guid>https://nattuvartha.news/news/Business/all/gold-price-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778224734_278925.jpg</url>
          <title>സ്വർണ വില കുറഞ്ഞു; പവന് 1,11,960 രൂപ</title>
          <link>https://nattuvartha.news/news/Business/all/gold-price-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. രണ്ടുദിവസത്തിനിടെ നാലുതവണ കുതിച്ചുചാടിയതിന് ശേഷമാണ് ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 30 രൂപ താഴ്ന്ന് 13,995 രൂപയും പവന് 240 രൂപ കുറഞ്ഞ് 1,11,960 രൂപയുമാണ് ഇന്നത്തെ വില.&lt;/p&gt;
&lt;p&gt;ചൊവ്വാഴ്ചയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞവില. അന്ന് പവന് 1,09,400 രൂപയായിരുന്നു. പിന്നീട് ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെയും ഉച്ചക്കുമായി നാലുതവണ വിലകൂടി. 2,800 രൂപയാണ് വർധിച്ചത്. ഇന്നലെ 1,12,200 രൂപ നിരക്കിലായിരുന്നു വിപണി ക്ലോസ് ചെയ്തത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-08 07:15:47</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വാണിജ്യ എൽപിജി സിലിണ്ടറിന് വൻ വർധന; ഒറ്റയടിക്ക് 993 രൂപ കൂട്ടി</title>
        <link>https://nattuvartha.news/news/Business/all/lpg-cylinder-price-hike-delhi-latest-rates</link>
        <guid>https://nattuvartha.news/news/Business/all/lpg-cylinder-price-hike-delhi-latest-rates</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1777608040_622384.jpg</url>
          <title>വാണിജ്യ എൽപിജി സിലിണ്ടറിന് വൻ വർധന; ഒറ്റയടിക്ക് 993 രൂപ കൂട്ടി</title>
          <link>https://nattuvartha.news/news/Business/all/lpg-cylinder-price-hike-delhi-latest-rates</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി&lt;/strong&gt;: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുത്തനെ ഉയർത്തി. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഡൽഹിയിലെ നിരക്കനുസരിച്ച് 2078 രൂപയിൽനിന്ന് വാണിജ്യ എൽപിജി സിലിണ്ടറിന് 3071 രൂപയായി ഉയർന്നു. അഞ്ച് കിലോ വരുന്ന മിനി സിലിണ്ടറുകളുടെ വിലയും ഉയരും. 261 രൂപയുടെ വർധനവാകും അഞ്ച് കിലോ സിലിണ്ടറുകൾക്ക് വരിക.&lt;/p&gt;
&lt;p&gt;അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില ഉയർത്തിയിട്ടില്ല.ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില മൂന്നു തവണ വർദ്ധിപ്പിച്ചിട്ടുണ്ട്. മാർച്ചിൽ 144 രൂപയും തുടർന്ന് ഏപ്രിൽ 1 ന് ഏകദേശം 200 രൂപയും വർദ്ധിപ്പിച്ചു.എൽപിജി ലഭ്യതക്കുറവിനെ തുടർന്ന് വാണിജ്യ എൽപിജിയുടെ വിതരണത്തിനും നിയന്ത്രണമുണ്ട്. ഇതിനിടയിലാണ് വില വർധനവ് കൂടി വന്നിരിക്കുന്നത്. എൽപിജി ലഭ്യതക്കുറവ് ഹോട്ടൽ വ്യവസായത്തെ കാര്യമായി ബാധിച്ചിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-01 03:57:16</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കുതിച്ചുയർന്ന് ചെറുനാരങ്ങ വില; കിലോയ്ക്ക് 270 രൂപ</title>
        <link>https://nattuvartha.news/news/Business/all/lemon-price-hike-kerala</link>
        <guid>https://nattuvartha.news/news/Business/all/lemon-price-hike-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1777347684_850853.jpg</url>
          <title>കുതിച്ചുയർന്ന് ചെറുനാരങ്ങ വില; കിലോയ്ക്ക് 270 രൂപ</title>
          <link>https://nattuvartha.news/news/Business/all/lemon-price-hike-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട&lt;/strong&gt;: ചെറുനാരങ്ങ വില കുതിച്ചുകയറുന്നു. ഒരു കിലോഗ്രാമിന് തിങ്കളാഴ്ചത്തെ വില 270 രൂപയാണ്. ചില്ലറ വിൽപന നടത്തുന്ന കടകളിൽ കാൽകിലോയ്ക്ക് 70 രൂപയാണ് വാങ്ങുന്നത്. ഒരു മാസം മുമ്പ് കിലോയ്ക്ക് നൂറുരൂപയിൽ താഴെയായിരുന്നു വില.&lt;/p&gt;
&lt;p&gt;വിഷുത്തലേന്ന് 180 രൂപയുണ്ടായിരുന്ന നാരങ്ങാവില ഒരാഴ്ച പിന്നിടും മുമ്പുതന്നെ 200-ലെത്തി.നാരങ്ങാവെള്ളത്തിന് 20-ൽ നിന്ന് 25 രൂപയായി പലയിടത്തും.ഒരു നാരങ്ങ മുറിച്ച് രണ്ട് ഗ്ലാസുകളിലാണ് ഇപ്പോൾ നാരങ്ങാവെള്ളം എടുക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നാണ് പ്രധാനമായും നാരങ്ങയെത്തുന്നത്. വേനൽച്ചൂട് കൂടിയതോടെ ശീതളപാനീയ കടകളിൽ ഇപ്പോൾ തിരക്കുകുറഞ്ഞ നേരമില്ല. ശീതളപാനീയങ്ങളിൽ പ്രിയം നാരങ്ങാവെള്ളത്തിന് തന്നെയാണ്. ഇതും നാരാങ്ങാവിലയിൽ പ്രതിഫലിച്ചു കാണാം. വേനൽ ശക്തമായതോടെ ഉത്പാദനം കുറഞ്ഞതും ആവശ്യക്കാർ വർധിച്ചതുമാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു&lt;/p&gt;]]></description>
        <pubDate>2026-04-28 03:37:44</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടിയേക്കും</title>
        <link>https://nattuvartha.news/news/Business/all/milk-prices-to-increase-in-the-state-prices-to-increase-in-the-state</link>
        <guid>https://nattuvartha.news/news/Business/all/milk-prices-to-increase-in-the-state-prices-to-increase-in-the-state</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1776497974_448310.jpg</url>
          <title>സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടിയേക്കും</title>
          <link>https://nattuvartha.news/news/Business/all/milk-prices-to-increase-in-the-state-prices-to-increase-in-the-state</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടിയേക്കും. ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യം. ഈമാസം 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകും.&lt;/p&gt;
&lt;p&gt;തീരുമാനം വൈകിക്കുന്നതിൽ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. പാൽ വില വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് സർക്കാറിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. വില വർധന അനിവാര്യമാണെന്നും വില കൂട്ടാൻ മിൽമക്ക് അധികാരം ഉണ്ടെന്നും മണി കൂട്ടിച്ചേർത്തു.&lt;/p&gt;]]></description>
        <pubDate>2026-04-18 07:35:18</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ; മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി</title>
        <link>https://nattuvartha.news/news/Business/all/gautam-adani-overtakes-mukesh-ambani-richest-asia</link>
        <guid>https://nattuvartha.news/news/Business/all/gautam-adani-overtakes-mukesh-ambani-richest-asia</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1776484259_609649.jpg</url>
          <title>ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ; മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി</title>
          <link>https://nattuvartha.news/news/Business/all/gautam-adani-overtakes-mukesh-ambani-richest-asia</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;ബ്ലൂംബെർഗ് ശതകോടീശ്വരപട്ടികയിൽ റിലയൻസിന്റെ മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി അദാനി ഗ്രൂപ്പ് ഉടമ ഗൗതംഅദാനി. പുതിയ കണക്കുകൾപ്രകാരം 9260 കോടി ഡോളറിന്റെ ആസ്തിയുമായി (ഏകദേശം 8.59 ലക്ഷം കോടി രൂപ) ഗൗതം അദാനി 19-ാം സ്ഥാനത്താണ്. 9080 കോടി ഡോളറിന്റെ ആസ്തിയുള്ള (ഏകദേശം 8.42 ലക്ഷം കോടി രൂപ) മുകേഷ് അംബാനി ഇരുപതാം സ്ഥാനത്തും. പശ്ചിമേഷ്യാസംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും കമ്പനികളുടെ ഓഹരിവിലയിലുണ്ടായ ഏറ്റക്കുറച്ചിലുകളാണ് പട്ടികയിലെ ക്രമത്തിൽ മാറ്റമുണ്ടാക്കിയത്.&lt;/p&gt;
&lt;p&gt;അദാനി ഗ്രൂപ്പിന്റെ പത്തുകമ്പനികളെ വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ അദാനി എന്റർപ്രൈസസ് ഓഹരിവില അടുത്തദിവസങ്ങളിൽ മികച്ച മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ, എണ്ണവിപണിയിലെ അനിശ്ചിതത്വത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിവില കുത്തനെ ഇടിഞ്ഞത് മുകേഷ് അംബാനിയുടെ ആസ്തിയിൽ പ്രതിഫലിച്ചിട്ടുണ്ട്. പട്ടികയിൽ ഒന്നാമതുള്ള ടെസ്‌ല ഉടമ ഇലോൺ മസ്ക് ബഹുദൂരം മുന്നിലാണ്. 65,600 കോടി ഡോളറാണ് (60.84 ലക്ഷം കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. ഗൂഗിളിന്റെ ലാറി പേജ് ആണ് രണ്ടാമത്. 28,600 കോടി ഡോളറാണ് (26.52 ലക്ഷം കോടി രൂപ) ആണ് ആസ്തി. മൂന്നാമതുള്ള ആമസോണിന്റെ ജെഫ് ബിസോസ് 26,900 കോടി ഡോളറിന്റെ (24.95 ലക്ഷം കോടി രൂപ) ആസ്തിയുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-04-18 03:44:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മികച്ച വരുമാനം ഇവിടെ ഉള്ളപ്പോൾ യുവാക്കൾ എന്തിന് നാടുവിടണം; ജോലി ഉറപ്പാക്കി സംസ്ഥാന സർക്കാർ</title>
        <link>https://nattuvartha.news/news/Business/all/kerala-government-job-opportunities-for-youths</link>
        <guid>https://nattuvartha.news/news/Business/all/kerala-government-job-opportunities-for-youths</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1774610969_319976.jpg</url>
          <title>മികച്ച വരുമാനം ഇവിടെ ഉള്ളപ്പോൾ യുവാക്കൾ എന്തിന് നാടുവിടണം; ജോലി ഉറപ്പാക്കി സംസ്ഥാന സർക്കാർ</title>
          <link>https://nattuvartha.news/news/Business/all/kerala-government-job-opportunities-for-youths</link>
        </image>
        <description><![CDATA[&lt;p&gt;തൊഴിൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സാധ്യമാക്കുന്ന സാങ്കേതികവിദ്യയുടെയും നിർമിത ബുദ്ധിയുടെയും കടന്നുവരവ് കേരളത്തിലെ യുവാക്കൾക്ക് പ്രതീക്ഷയാവുന്നു. പുതുതലമുറയ്ക്ക് മികച്ച വരുമാനം ഉറപ്പാക്കാൻ വികസന പദ്ധതികൾ ആവിഷ്കരിക്കുകയാണ് സംസ്ഥാന സർക്കാർ. വിദ്യാഭ്യാസമുള്ള യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽനിന്ന് മികച്ച വരുമാനം നേടാൻ അവസരങ്ങൾ ധാരാളമുണ്ട്. ഇതിനായി നൈപുണ്യ പരിശീലന പരിപാടികൾക്കും സർക്കാർ രൂപം നൽകി കഴിഞ്ഞിട്ടുണ്ട്.&lt;/p&gt;
&lt;p&gt;ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളത്തിന്റെ പ്രൊഫഷണൽ തൊഴിൽ ശക്തിയിൽ 172 ശതമാനം വളർച്ച രേഖപ്പെടുത്തി. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, അക്കൗണ്ടന്റുമാർ, അധ്യാപകർ എന്നിവരാണ് ഈ മേഖലകളിൽ മുന്നിട്ട് നിൽക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കേരളത്തിന്റെ ഗ്രാമീണ മേഖലകളിലേക്ക് ഉൾപ്പടെ വൻകിട സ്ഥാപനങ്ങൾ എത്തുന്ന കാഴ്ചയാണ്. ഇന്ത്യയിലെ പ്രധാന സോഫ്റ്റ്‌വെയർ കമ്പനികളിലൊന്നായ സോഹോ കോർപ്പറേഷൻ കഴിഞ്ഞ വർഷം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ തങ്ങളുടെ കേന്ദ്രം തുറന്നത് ഇതിന്റെ ഉദാഹരണമാണ്.&lt;/p&gt;
&lt;p&gt;എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ട്രാവൻകൂർ റയോൺസിന്റെ ഭൂമിയിൽ കിൻഫ്ര വികസിപ്പിച്ച വ്യവസായ പാർക്കിൽ ആഗോള ഇലക്ട്രോണിക്സ് കമ്പനിയായ കെയ്ൻസ് ടെക്നോളജി തങ്ങളുടെ ഉത്പാദന യൂണിറ്റ് സ്ഥാപിക്കുകയാണ്.100 ജീവനക്കാരുമായി ആദ്യ ഘട്ടം ആരംഭിച്ചപ്പോൾ, ഗവേഷണ വിഭാഗത്തിലെ നാല് പ്രൊഫഷണലുകൾ അമേരിക്കയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയെന്നത് ശ്രദ്ധേയമാണ്.&lt;/p&gt;
&lt;p&gt;ഒന്നര വർഷത്തിനുള്ളിൽ കെയ്ൻസ് ടെക്നോളജി പൂർണ്ണമായി പ്രവർത്തനക്ഷമമാകുമ്പോൾ 1500 പേർക്ക് സാങ്കേതിക, സാങ്കേതികേതര വിഭാഗങ്ങളിലായി തൊഴിൽ ലഭിക്കും. വ്യവസായ വകുപ്പിന് കീഴിൽ കാക്കനാട് പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് പാർക്കിൽ വി-ഗാർഡ് തങ്ങളുടെ ഗവേഷണ വികസന കാമ്പസ് തുറന്നിട്ടുണ്ട്. ഇത് ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ് മേഖലകളിൽ ആദ്യഘട്ടത്തിൽ 400 തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. കിൻഫ്രയുടെ വിവിധ വ്യവസായ പാർക്കുകളിൽ നടപ്പിലാക്കിയ വലിയ നിക്ഷേപ പദ്ധതികളിലൂടെ 2024 ജൂൺ വരെ മൂന്ന് വർഷത്തിനുള്ളിൽ മാത്രം 27,335 തൊഴിലവസരങ്ങളാണ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടത്. കിൻഫ്ര സ്ഥാപിതമായി മൂന്ന് പതിറ്റാണ്ടിനിടെ കൊണ്ടുവന്ന ആകെ തൊഴിലവസരങ്ങളുടെ 40 ശതമാനത്തോളം വരുമിത്.&lt;/p&gt;
&lt;p&gt;സേവനാധിഷ്ഠിത തൊഴിൽ വിപണിയിൽ കേരളം മുൻനിരയിൽ തുടരുന്നതായി നിതി ആയോഗിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ (PLFS) പ്രകാരം 2011-12ൽ സംസ്ഥാനത്തെ സേവനമേഖലയിലെ തൊഴിൽ ശക്തിയുടെ 42.6% ഇപ്പോൾ 48.5% ആയി ഉയർന്നു. ദേശീയ ശരാശരി 29.7% മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നഗരകേന്ദ്രീകൃതമായി തൊഴിലവസരങ്ങൾ ലഭ്യമാകുമ്പോൾ, കേരളത്തിൽ അത് നഗര-ഗ്രാമ വ്യത്യാസമില്ലാതെ വ്യാപിച്ചു കിടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലാണ് സേവനമേഖലയിലെ പ്രധാന തൊഴിൽസാധ്യതകൾ.&lt;/p&gt;
&lt;p&gt;അധികം ശ്രദ്ധിക്കാത്തതും എന്നാൽ വലിയ തൊഴിൽ സാധ്യതകളുമുള്ള മേഖലകളെ പ്രയോജനപ്പെടുത്താനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആഗോളതലത്തിൽ അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ടാക്സേഷൻ, ബുക്ക് കീപ്പിംഗ് തുടങ്ങിയ മേഖലകളിലെ ജോലികൾക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകി സ്വദേശത്ത് ഇരുന്ന് ജോലി ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനായി എഎസ്എപും കേരള സ്റ്റാർട്ടപ്പ് മിഷനും ചേർന്ന് ഒരുക്കിയ ലീപ് സെന്റർ ഇതിന് ഉദാഹരണമാണ്. അമേരിക്കയിലെ നികുതി പിരിവും നിയമങ്ങളും നടപ്പാക്കുന്നത് ഇന്റേണൽ റവന്യൂ സർവീസാണ് (IRS). എൻറോൾഡ് ഏജന്റുമാരെ അവർ പലപ്പോഴും പുറംരാജ്യങ്ങളിൽ നിന്നാണ് കണ്ടെത്തുന്നത്. ഈ ജോലിക്ക് തുടക്കത്തിൽ പ്രതിവർഷം 4.5 ലക്ഷം മുതൽ 6 ലക്ഷം വരെ വരുമാനം ലഭിക്കാം. അഞ്ചോ എട്ടോ വർഷത്തെ പരിചയം നേടുന്നതോടെ വരുമാനം 20 ലക്ഷം വരെയായി ഉയരും. ഈ വലിയ സാധ്യത മുന്നിൽക്കണ്ടാണ് എൻറോൾഡ് ഏജന്റുമാരാകുന്നതിനാവശ്യമായ പരിശീലനം നൽകാൻ അസാപ് മുൻകൈയെടുത്തത്.&lt;/p&gt;
&lt;p&gt;സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ എഎസ്എപി, കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ്, ഐസിടി അക്കാദമി ഓഫ് കേരള തുടങ്ങിയ സ്ഥാപനങ്ങൾ വിവിധ മേഖലകളിൽ തൊഴിൽ പരിശീലനവും നൈപുണ്യ വികസനവും നൽകുന്നുണ്ട്. തൊഴിലന്വേഷകരേയും തൊഴിൽ ദാതാക്കളെയും സ്കില്ലിംഗ് ഏജൻസികളെയും ഒരുമിപ്പിക്കുന്ന &apos;വിജ്ഞാനകേരളം&apos; പദ്ധതിക്ക് കീഴിൽ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനും സർക്കാർ രൂപം നൽകിയിട്ടുണ്ട്. വിദേശ കമ്പനികളിൽ വിദൂരമായി ജോലി ലഭിക്കുന്നവർക്കായി &apos;വർക്ക് നിയർ ഹോം&apos; പദ്ധതിയും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്നു.&lt;/p&gt;
&lt;p&gt;കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും സ്വന്തം നാട്ടിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. നിലവിൽ അയ്യായിരത്തിലധികം സ്റ്റാർട്ടപ്പ് കമ്പനികളാണ് കെഎസ്‌യുമിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളിൽ സംരംഭകത്വ താല്പര്യം വളർത്തുന്നതിന് കോളേജുകളിൽ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്ററുകൾ (IEDCs) സജീവമായി പ്രവർത്തിക്കുന്നു. നൂതന ആശയങ്ങൾ പ്രാവർത്തികമാക്കാൻ &apos;ഐഡിയ ഫെസ്റ്റ്&apos;, ഇന്നൊവേഷൻ ഗ്രാന്റുകൾ, സീഡ് ലോണുകൾ എന്നിവയിലൂടെ കെഎസ്‌യുഎം സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നു. &apos;ഫണ്ട് ഓഫ് ഫണ്ട്സ്&apos; പോലുള്ള പദ്ധതികൾ പ്രാരംഭ സ്റ്റാർട്ടപ്പുകൾക്ക് മൂലധനം ലഭ്യമാക്കാൻ സഹായിക്കുന്നു.&lt;/p&gt;
&lt;p&gt;സംരംഭകർക്ക് ബിസിനസ്സ് വളർത്തുന്നതിനായി ലോകോത്തര നിലവാരത്തിലുള്ള ലീപ് (LEAP) കോ-വർക്കിംഗ് സ്പേസുകളും അത്യാധുനിക ഇൻകുബേറ്ററുകളും കെഎസ്‌യുഎം ഒരുക്കിയിട്ടുണ്ട്. വിദഗ്ദ്ധ മെന്റർഷിപ്പും ആഗോള വിപണിയിലേക്കുള്ള പ്രവേശനത്തിനുള്ള അവസരങ്ങളും അവർക്ക് ലഭിക്കുന്നു.&lt;/p&gt;
&lt;p&gt;സാമ്പത്തിക സഹായം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, കൃത്യമായ മാർഗ്ഗനിർദ്ദേശം എന്നിവ നൽകുന്ന ഈ സമഗ്ര പദ്ധതികളിലൂടെ, കേരളത്തിലെ യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽ നിന്ന് ലോകോത്തര സംരംഭങ്ങൾ കെട്ടിപ്പടുക്കാനും തൊഴിലവസരങ്ങൾ നേടാനും സാധിക്കുന്നു. ഇത് പ്രതിഭകൾ വിദേശത്തേക്ക് പോകുന്നത് തടയുകയും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളർച്ച ഉറപ്പാക്കുകയും ചെയ്യും.&lt;/p&gt;]]></description>
        <pubDate>2026-03-27 11:24:48</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഇന്ധനവില വർധിപ്പിച്ച് നയാര; പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി</title>
        <link>https://nattuvartha.news/news/Business/all/nayara-energy-fuel-price-hike-update</link>
        <guid>https://nattuvartha.news/news/Business/all/nayara-energy-fuel-price-hike-update</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1774513506_686416.jpg</url>
          <title>ഇന്ധനവില വർധിപ്പിച്ച് നയാര; പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി</title>
          <link>https://nattuvartha.news/news/Business/all/nayara-energy-fuel-price-hike-update</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി: &lt;/strong&gt;ഇന്ത്യയിലെ ഏറ്റവുംവലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നുരൂപയുമാണ് വർധിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമേഷ്യയിലെ സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് നയാര ഇന്ധവില കുത്തനെ കൂട്ടിയത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പൊതുമേഖലാ എണ്ണക്കമ്പനികൾ ഇതുവരെ പെട്രോൾ ഡീസൽ വില വർധിപ്പിച്ചിട്ടില്ല. ഏപ്രിലിൽ നയാര എനർജി 35 ദിവസത്തേക്ക് പ്രവർത്തനങ്ങൾ നിർത്തിവെച്ചേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;രാജ്യത്ത് ആകെ 6500 പെട്രോൾ പമ്പുകളാണ് നയാരയ്ക്കുള്ളത്. ഗുജറാത്തിലെ ജാംനഗറിലെ വാദിനാറിലാണ് നയാര എനർജി ലിമിറ്റഡിന്റെ റിഫൈനറി സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവുംവലിയ രണ്ടാമത്തെ എണ്ണ ശുദ്ധീകരണ ശാലയാണിത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-03-26 08:23:51</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വർണവില കുത്തനെ ഇടിഞ്ഞു</title>
        <link>https://nattuvartha.news/news/Business/all/gold-rate-kerala-1774245772</link>
        <guid>https://nattuvartha.news/news/Business/all/gold-rate-kerala-1774245772</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1774245772_18662.jpg</url>
          <title>സ്വർണവില കുത്തനെ ഇടിഞ്ഞു</title>
          <link>https://nattuvartha.news/news/Business/all/gold-rate-kerala-1774245772</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: ഇസ്രായേൽ, യു.എസ്, ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ ഏറെ നാളായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന സ്വർണവില ഇന്നും (23.03.2026) കുറഞ്ഞു. പവന് ഒറ്റയടിക്ക് 4,360 രൂപയാണ് കുറഞ്ഞത്. 1,02,680 രൂപയാണ് ഇന്ന് ഒരുപവന് വില. ഗ്രാമിന് 545 രൂപ കുറഞ്ഞ് 12835 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 445 രൂപ കുറഞ്ഞ് 10605 രൂപയായി. 73 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ശനിയാഴ്ച ഗ്രാമിന് 275 രൂപയും പവന് 2200 രൂപയും കുറഞ്ഞിരുന്നു. യഥാക്രമം 13,380 രൂപയും 1,07,040 രൂപയുമായിരുന്നു വില. വ്യാഴാഴ്ച സ്വർണവിലയിൽ മൂന്നു തവണ മാറ്റമുണ്ടായി. രാവിലെയും ഉച്ചക്കും വൈകീട്ടുമായി പവന് 5,240 രൂപയാണ് കുറഞ്ഞത്.&lt;/p&gt;]]></description>
        <pubDate>2026-03-23 06:01:10</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>രാജ്യത്ത് ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു</title>
        <link>https://nattuvartha.news/news/Business/all/lpg-cylinder-price-hike-india-latest-rates</link>
        <guid>https://nattuvartha.news/news/Business/all/lpg-cylinder-price-hike-india-latest-rates</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1772851332_822279.jpg</url>
          <title>രാജ്യത്ത് ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു</title>
          <link>https://nattuvartha.news/news/Business/all/lpg-cylinder-price-hike-india-latest-rates</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി:&lt;/strong&gt; ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. രാജ്യത്തുടനീളം 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിനും വില കൂടിയിട്ടുണ്ട്. 115 രൂപയുടെ വർധനയാണ് വരുത്തിയത്‌. പുതുക്കിയ നിരക്കുകൾ ശനിയാഴ്ച പ്രാബല്യത്തിൽ വന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;വില വർധനയോടെ ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി ഉയർന്നു. 19 കിലോഗ്രാം കൊമേഴ്‌സ്യൽ സിലിണ്ടറിന്റെ വില 1768.50 രൂപയിൽ നിന്ന് 1883 രൂപയായി ഉയർന്നു. കേരളത്തിൽ ഗാർഹിക സിലിണ്ടറിന് 922 രൂപയോളം വരും.&lt;/p&gt;
&lt;p&gt;2025 ഏപ്രിൽ മുതൽ സബ്‌സിഡിയില്ലാത്ത ഗാർഹിക എൽപിജി സിലിണ്ടറിന് 853 രൂപ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഊർജ വിതരണത്തെയും ഇന്ധന ലഭ്യതയെയും കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ഈ വർധന.&amp;nbsp;&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-03-07 02:40:22</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>റംസാന് പ്രത്യേക കിറ്റുമായി സർക്കാർ,​ 1018 രൂപയുടെ 15 ഇനങ്ങൾ 786 രൂപയ്ക്ക്</title>
        <link>https://nattuvartha.news/news/Business/all/ramsan-kit-govt</link>
        <guid>https://nattuvartha.news/news/Business/all/ramsan-kit-govt</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1772634909_993029.jpg</url>
          <title>റംസാന് പ്രത്യേക കിറ്റുമായി സർക്കാർ,​ 1018 രൂപയുടെ 15 ഇനങ്ങൾ 786 രൂപയ്ക്ക്</title>
          <link>https://nattuvartha.news/news/Business/all/ramsan-kit-govt</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം : &lt;/strong&gt;റംസാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാൻ നിലാവെന്ന് പേരിട്ടിരിക്കുന്ന കിറ്റിൽ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;ഈ കിറ്റ് ഉപഭോക്താവിന് 786 രൂപയ്ക്ക് നല്കും. ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കൻ മസാല, പെരുഞ്ചീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50g കുരുമുളകുപൊടി, ഒരു കിലോ വീതം റവ, പഞ്ചസാര, 250 ഗ്രാം ശബരി ഗോൾഡ് ചായപ്പൊടി, ഏലക്കായ 20 ഗ്രാം, അണ്ടിപ്പരിപ്പ് 50g എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 20 വരെയാണ് ഈ ഓഫർ ഉള്ളത്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-03-04 14:33:26</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മിൽമ പാൽവില ലിറ്ററിന് 4രൂപ വർധിപ്പിക്കാൻ ശുപാർശ</title>
        <link>https://nattuvartha.news/news/Business/all/milma-proposes-milk-price-hike-kerala</link>
        <guid>https://nattuvartha.news/news/Business/all/milma-proposes-milk-price-hike-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1772106345_133437.jpg</url>
          <title>മിൽമ പാൽവില ലിറ്ററിന് 4രൂപ വർധിപ്പിക്കാൻ ശുപാർശ</title>
          <link>https://nattuvartha.news/news/Business/all/milma-proposes-milk-price-hike-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: കേരളത്തിൽ പാൽവില ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കണമെന്ന ശുപാർശയുമായി മിൽമ സർക്കാരിനെ സമീപിച്ചു. കഴിഞ്ഞ മാസം 20-ാം തീയതി തന്നെ ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ സർക്കാർ ഈ കാര്യത്തിൽ അനുകൂലമായ തീരുമാനം എടുക്കണമെന്നാണ് മിൽമ ഭരണസമിതിയുടെ ആവശ്യം. പാൽവില വർദ്ധിപ്പിക്കാൻ മിൽമയ്ക്ക് സ്വയം അധികാരമുണ്ടെങ്കിലും സർക്കാരുമായി ഒരു സംഘർഷത്തിന് താല്പര്യമില്ലാത്തതിനാലാണ് ഭരണസമിതി സർക്കാരിന്റെ അഭിപ്രായം തേടിയതെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു.&lt;/p&gt;
&lt;p&gt;വില വർദ്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന തുകയുടെ സിംഹഭാഗവും കർഷകർക്ക് നൽകാനാണ് മിൽമ ലക്ഷ്യമിടുന്നത്. നാല് രൂപ വർദ്ധിപ്പിക്കുകയാണെങ്കിൽ അതിൽ 83.75 ശതമാനവും, അതായത് രണ്ട് രൂപ നാൽപ്പത് പൈസ നേരിട്ട് കർഷകർക്ക് ലഭ്യമാക്കുന്ന രീതിയിലാണ് വിഭജനം ആസൂത്രണം ചെയ്തിരിക്കുന്നത്. ബാക്കി തുക പാൽ സൊസൈറ്റികൾക്കും വിൽപനക്കാർക്കുമായി വീതിച്ചു നൽകും. ഈ പ്രതിസന്ധി ഘട്ടത്തിൽ മിൽമയ്ക്ക് ലഭിക്കേണ്ട ലാഭവിഹിതം പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് ഇത്തരമൊരു ശുപാർശ മുന്നോട്ടുവെച്ചിരിക്കുന്നത്. നിലവിൽ ഒരു ലിറ്റർ പാലിന് 52 രൂപയാണ് വില.എന്നാൽ, തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന സാഹചര്യത്തിൽ പാൽവില വർദ്ധിപ്പിക്കുന്നത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സർക്കാർ ഭയപ്പെടുന്നു. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഈ വിഷയം പരിഗണിക്കാമെന്ന നിലപാടിലായിരുന്നു സർക്കാരെങ്കിലും ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല&lt;/p&gt;]]></description>
        <pubDate>2026-02-26 11:42:42</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വീണ്ടും കുതിച്ചുയർന്ന് സ്വർണവില; പവന് 1.15 ലക്ഷത്തിന് മുകളിലായി</title>
        <link>https://nattuvartha.news/news/Business/all/gold-price-hike</link>
        <guid>https://nattuvartha.news/news/Business/all/gold-price-hike</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1771047260_786498.jpg</url>
          <title>വീണ്ടും കുതിച്ചുയർന്ന് സ്വർണവില; പവന് 1.15 ലക്ഷത്തിന് മുകളിലായി</title>
          <link>https://nattuvartha.news/news/Business/all/gold-price-hike</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;രണ്ടു ദിവസത്തെ വില ഇടിവിന് പിന്നാലെ ​ശനിയാഴ്ച സ്വർണവിലയിൽ വീണ്ടും വർധനവ്. ഗ്രാമിന് 240 രൂപ ഉയർന്ന് പവന് 1,15,680 രൂപയിലെത്തി. ഒറ്റയടിക്ക് പവന് 1920 രൂപയാണ് ശനിയാഴ്ച ഉയർന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;18 കാരറ്റ് സ്വർണം ഗ്രാമിന് 195 രൂപ കൂടി ഒരു പവന് 95,000ത്തിന് മുകളിലെത്തി. 14 കാരറ്റ് ഒരു പവന് 74000 രൂപയും, ഒമ്പത് കാരറ്റ് ഒരു പവന് 47,720 രൂപയുമാണ് പുതിയ നിരക്ക്.വെള്ളിയാഴ്ച രണ്ടു തവണയായി പവന് 240 കുറഞ്ഞിരുന്നു. വ്യാഴാഴ്ചയും വിലയിടിഞ്ഞു. രണ്ടു ദിവസത്തെ തിരിച്ചടിക്കു ശേഷമാണ് സ്വർണം വീണ്ടും ഉയർന്ന് തുടങ്ങി 1.15 ലക്ഷം മറികടന്നത്.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് നിലവിലെ റെക്കോഡ്. ഡിസംബർ 23നായിരുന്നു ആദ്യമായി ലക്ഷം രൂപ കടന്നത്. പത്തു ദിവസം മുമ്പ് വില 1.17ലക്ഷത്തിലെത്തിയ ശേഷം വീണ്ടും കുറഞ്ഞു തുടങ്ങി, 1.11 ലക്ഷത്തിലെത്തിയിരുന്നു. ഇവിടെ നിന്നാണ് പതിയെ തിരിച്ചു കയറുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-02-14 05:32:49</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പ്രണയദിന ഓഫര്‍ പ്രഖ്യാപിച്ച് സപ്ലൈകോ; പഞ്ചസാരയ്ക്ക് 14 രൂപ</title>
        <link>https://nattuvartha.news/news/Business/all/supplyco-announces-massive-offer-for-customers</link>
        <guid>https://nattuvartha.news/news/Business/all/supplyco-announces-massive-offer-for-customers</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1770824330_323967.jpg</url>
          <title>പ്രണയദിന ഓഫര്‍ പ്രഖ്യാപിച്ച് സപ്ലൈകോ; പഞ്ചസാരയ്ക്ക് 14 രൂപ</title>
          <link>https://nattuvartha.news/news/Business/all/supplyco-announces-massive-offer-for-customers</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;പ്രണയദിന ഓഫര്‍ പ്രഖ്യാപിച്ച് സപ്ലൈകോ. വാലന്റൈന്‍സ് ഡേ പ്രമാണിച്ച് വ്യത്യസ്തമായ ഓഫറാണ് അവതരിപ്പിച്ചിട്ടുള്ളത്.&lt;/p&gt;
&lt;p&gt;ഫെബ്രുവരി 14 ന് സപ്ലൈകോയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാന്‍ സൗകര്യമുണ്ടാകും. പക്ഷേ ഒരു നിബന്ധനയുണ്ട്. ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. &apos;ഫെബ്രുവരി 14 ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും&apos; സപ്ലൈകോ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.&lt;/p&gt;
&lt;p&gt;നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. അഞ്ഞൂറ് രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാര മാത്രമാണ് ലഭിക്കുക. ഓഫര്‍ ഫെബ്രുവരി 28 വരെയാണ് ഉള്ളത്.&lt;/p&gt;]]></description>
        <pubDate>2026-02-11 15:37:14</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വർണവില ഇന്ന് രണ്ടാമതും ഇടിഞ്ഞു; പവന്റെ വില ലക്ഷ​ത്തിലേക്ക് താഴുന്നു</title>
        <link>https://nattuvartha.news/news/Business/all/todays-gold-price-kerala-1770025221</link>
        <guid>https://nattuvartha.news/news/Business/all/todays-gold-price-kerala-1770025221</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1770025221_322038.jpg</url>
          <title>സ്വർണവില ഇന്ന് രണ്ടാമതും ഇടിഞ്ഞു; പവന്റെ വില ലക്ഷ​ത്തിലേക്ക് താഴുന്നു</title>
          <link>https://nattuvartha.news/news/Business/all/todays-gold-price-kerala-1770025221</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; സ്വർണവില ഇന്ന് രണ്ടാംതവണയും കുറഞ്ഞു. ഗ്രാമിന് 400 രൂപയും പവന് 3200 രൂപയുമാണ് ഉച്ചക്ക് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമായി.ഇന്ന് രാവിലെ ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയും പവന് 6640 രൂപ കുറഞ്ഞ് 1,11,120 രൂപയുമായിരുന്നു. ആഗോള വിപണിയിലും ഇടിവുതുടരുകയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില കുറയുന്നത്.&lt;/p&gt;
&lt;p&gt;ആഗോള വിപണിയിൽ സ്​പോട്ട് ഗോൾഡ് വില ​ട്രോയ് ഔൺസിന് 5.54% ശതമാനം ഇടിഞ്ഞ് ഔൺസിന് 4,621.93 ഡോളറായി. 271.27 ഡോളറാണ് കുറഞ്ഞത്. രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-02-02 09:37:23</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വർണവിലയിൽ വീണ്ടും ഇടിവ് ; 6,640 രൂപ കുറഞ്ഞ് പവന് 1,11,120 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-price-drop-kerala-today</link>
        <guid>https://nattuvartha.news/news/Business/all/gold-price-drop-kerala-today</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1770009501_506454.jpg</url>
          <title>സ്വർണവിലയിൽ വീണ്ടും ഇടിവ് ; 6,640 രൂപ കുറഞ്ഞ് പവന് 1,11,120 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-price-drop-kerala-today</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സ്വ&lt;/strong&gt;ർണ വിലയിൽ കനത്ത ഇടിവ് തുടരുന്നു. തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ പവന്റെ വിലയിൽ 6,640 രൂപയാണ് കുറഞ്ഞത്. ഇതോടെ 20,040 രൂപയാണ് നാല് ദിവസത്തിനിടെ കുറഞ്ഞത്. 13,890 രൂപയാണ് ഗ്രാമിന്. 14,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം.&lt;/p&gt;
&lt;p&gt;രാജ്യാന്തര വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 5,000 ഡോളിന് താഴെയെത്തി. 3.3 ശതമാനം ഇടിഞ്ഞ് 4,703 നിലവാരത്തിലായിരുന്നു വ്യാപാരം. വ്യാഴാഴ്ച 5,594.82 എന്ന റെക്കോഡ് ഉയരത്തിൽനിന്നാണ് ഈ താഴ്ച.രാജ്യത്തെ കമ്മോഡിറ്റി വിപണയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1.18 ശതമാനം താഴ്ന്ന് 1,46,000 രൂപയിലെത്തി. വെള്ളിയുടെ വിലയാകട്ടെ കിലോഗ്രാമിന് 2,67,501 രൂപയുമായി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-02-02 05:16:12</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പാചകവാതക വില കൂട്ടി; വാണിജ്യ ഗ്യാസ് സിലിണ്ടറിന് വർധിച്ചത് 49 രൂപ</title>
        <link>https://nattuvartha.news/news/Business/all/commercial-lpg-price-hike-india</link>
        <guid>https://nattuvartha.news/news/Business/all/commercial-lpg-price-hike-india</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1770007254_321500.jpg</url>
          <title>പാചകവാതക വില കൂട്ടി; വാണിജ്യ ഗ്യാസ് സിലിണ്ടറിന് വർധിച്ചത് 49 രൂപ</title>
          <link>https://nattuvartha.news/news/Business/all/commercial-lpg-price-hike-india</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വിലകൂട്ടി. വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വിലയിലാണ് വർധിപ്പിച്ചത്. വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് കൊച്ചിയിൽ 49 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് 1,747 രൂപ നൽകേണ്ടിവരും. അതേസമയം, ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.&lt;/p&gt;
&lt;p&gt;വില വർധന ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ മറ്റ് വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് തിരിച്ചടിയാണ്. ജനുവരി രണ്ടിന് വാണിജ്യ സിലിണ്ടറിന് 111 രൂപ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ 1812 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് പിന്നീട് 225 രൂപ ഘട്ടംഘട്ടമായി കുറച്ചിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-02-02 04:39:39</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സി.ജെ. റോയിക്ക് കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ</title>
        <link>https://nattuvartha.news/news/Business/all/business-man-cj-roy-funeral-function</link>
        <guid>https://nattuvartha.news/news/Business/all/business-man-cj-roy-funeral-function</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1769947353_581199.webp</url>
          <title>സി.ജെ. റോയിക്ക് കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ</title>
          <link>https://nattuvartha.news/news/Business/all/business-man-cj-roy-funeral-function</link>
        </image>
        <description><![CDATA[&lt;p&gt;ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ സംസ്‌കാരച്ചടങ്ങുകൾ ബെംഗളൂരുവിൽ നടന്നു. റോയി അന്ത്യനിദ്രയ്ക്കായി തിരഞ്ഞെടുത്ത സ്വന്തം റിസോർട്ടായ ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ നാച്വേഴ്‌സ് ലക്ഷ്വറിയിലാണ് സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയായത്. റോയിയുടെ അഭിലാഷപ്രകാരം കുടുംബാംഗങ്ങളാണ് ഇതിന് വഴിയൊരുക്കിയത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ആയിരങ്ങളാണ് റോയിയുടെ അവസാനമായി കാണാൻ ബന്നാർഘട്ടയിലെത്തിയത്. ഭാര്യ, സഹോദരൻ, മക്കൾ ഉൾപ്പെടെ അന്ത്യചുംബനം നൽകി യാത്രയാക്കി. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ റിസോർട്ടിൽ പൊതുദർശനമുണ്ടായിരുന്നു. 2.30-ന് കാൽക്കരെ സെയ്ന്റ് ജോസഫ്‌സ് പള്ളിയിൽ സംസ്കാരശുശ്രൂഷ നടത്തി. പിന്നാലെ റിസോർട്ടിലേക്കെത്തിച്ച് സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കി.&lt;/p&gt;
&lt;p&gt;ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ വെള്ളിയാഴ്ചയാണ് റോയ് (57) സ്വയം വെടിവെച്ച് മരിച്ചത്. ആദായനികുതി ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് റോയിയുടെ സഹോദരൻ സി.ജെ. ബാബു ആരോപിച്ചു. മരണം അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) രൂപംനൽകിയിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-02-01 12:00:42</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>സ്വർണ വിലയിൽ വീണ്ടും ഇടിവ്: പവന് 6,320 രൂപ കുറഞ്ഞു</title>
        <link>https://nattuvartha.news/news/Business/all/gold-price-drop-kerala</link>
        <guid>https://nattuvartha.news/news/Business/all/gold-price-drop-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1769836338_693178.jpg</url>
          <title>സ്വർണ വിലയിൽ വീണ്ടും ഇടിവ്: പവന് 6,320 രൂപ കുറഞ്ഞു</title>
          <link>https://nattuvartha.news/news/Business/all/gold-price-drop-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വ&lt;/strong&gt;ൻ ഇടിവ് നേരിട്ട് സ്വർണം. സംസ്ഥാനത്ത് ശനിയാഴ്ച പവന്റെ വില 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയായി. ഇതോടെ മൂന്ന് ദിവസത്തിനിടെ പവന്റെ വിലയിലുണ്ടായ ഇടിവ് 13,400 രൂപയാണ്. 1,31,160 എന്ന റെക്കോഡ് നിലയിലെത്തിയ ശേഷമാണ് വിലയിലെ ഈ തിരുത്തൽ.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 20,000 രൂപയോളം ഇടിഞ്ഞ് 1,49,075 നിലവാരത്തിലെത്തി. വെള്ളിയുടെ വിലയാകട്ടെ കിലോഗ്രാമിന് 2,91,922 രൂപയുമായി കുറഞ്ഞു. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 5,012 ഡോളർ നിലവാരത്തിലാണ്.നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതാണ് സ്വർണത്തെ ബാധിച്ചത്. യുഎസ് ഡോളർ കരുത്താർജിച്ചതും യുഎസ് ഫെഡിന്റെ പണനയം കർശനമാക്കിയേക്കുമെന്നുള്ള സൂചനയും തിരിച്ചടിയായി.&lt;/p&gt;]]></description>
        <pubDate>2026-01-31 05:10:16</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വർണവിലയിൽ വൻ ഇടിവ് ;പവന് 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-price-drops-sharply-kerala</link>
        <guid>https://nattuvartha.news/news/Business/all/gold-price-drops-sharply-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1769750074_84969.jpg</url>
          <title>സ്വർണവിലയിൽ വൻ ഇടിവ് ;പവന് 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-price-drops-sharply-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ക&lt;/strong&gt;ഴിഞ്ഞ ദിവസത്തെ വൻവർധനവിൽനിന്ന് കുത്തനെ ഇടിഞ്ഞ് സ്വർണം. വെള്ളിയാഴ്ച പവന്റെ വില 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 655 രൂപ താഴ്ന്ന് 15,640 രൂപയിലുമെത്തി. 1,30,360 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില.&lt;/p&gt;
&lt;p&gt;രാജ്യാന്തര വിപണിയിൽ സ്‌പോട് ഗോൾഡ് വിലയിൽ 5.7 ശതമാനം ഇടിവ് നേരിട്ടു. ഇതോടെ ട്രോയ് ഔൺസിന് 5,400 ഡോളർ നിലവാരത്തിലെത്തുകയും ചെയ്തു. റെക്കോഡ് ഉയരമായ 5,594.82 ഡോളറിൽനിന്നായിരുന്നു തിരിച്ചിറക്കം. വെള്ളിയുടെ വിലയാകട്ടെ രണ്ട് ശതമാനമാണ് കുറഞ്ഞത്. 121 ഡോളറിൽനിന്ന് 115 ഡോളർ നിലവാരത്തിലെത്തി.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1,83,962 നിലവാരത്തിലാണ്. കഴിഞ്ഞ ദിവസം 1,93,096 രൂപയായിരുന്നു. വെള്ളിയുടെ വില കിലോഗ്രാമിന് 4,20,048 രൂപയിൽനിന്ന് 3,83,898 രൂപയായി.&lt;/p&gt;]]></description>
        <pubDate>2026-01-30 05:10:56</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വൻ കുതിപ്പ്‌: സ്വർണത്തിന്  ഇന്ന് കൂടിയത് 8,640 രൂപ,പവന് 1,31,160 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-price-surge-kerala-today</link>
        <guid>https://nattuvartha.news/news/Business/all/gold-price-surge-kerala-today</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1769663537_770719.jpg</url>
          <title>വൻ കുതിപ്പ്‌: സ്വർണത്തിന്  ഇന്ന് കൂടിയത് 8,640 രൂപ,പവന് 1,31,160 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-price-surge-kerala-today</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വ്യാ&lt;/strong&gt;ഴാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് പവന്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വർധിച്ച് 16,395 രൂപയുമായി.&lt;/p&gt;
&lt;p&gt;ആഗോള-ആഭ്യന്തര വിപണികളിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 9,954 രൂപയാണ് കൂടിയത്. ഇതോടെ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 1,75,869 രൂപയായി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 5,591 ഡോളറിലെത്തുകയും ചെയ്തു. ഈയാഴ്ച മാത്രം 10 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. സമാനമായ വർധന വെള്ളിയുടെ വിലയിലുമുണ്ടായി. ചരിത്രത്തിലാദ്യമായി വെള്ളിയുടെ വില കിലോഗ്രാമിന് നാല് ലക്ഷം രൂപയുടെ അടുത്തെത്തി.&lt;/p&gt;]]></description>
        <pubDate>2026-01-29 05:10:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്</title>
        <link>https://nattuvartha.news/news/Business/all/kerala-buject-2026-today</link>
        <guid>https://nattuvartha.news/news/Business/all/kerala-buject-2026-today</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1769651480_679992.jpg</url>
          <title>രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്</title>
          <link>https://nattuvartha.news/news/Business/all/kerala-buject-2026-today</link>
        </image>
        <description><![CDATA[&lt;p&gt;തിരുവനന്തപുരം: ഈ സർക്കാരിന്റെ അവസാന ബജറ്റ് വ്യാഴാഴ്ച രാവിലെ ഒമ്പതിന് മന്ത്രി കെ. എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ഒട്ടേറെ പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;br&gt;&lt;br&gt;&lt;br&gt;കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയിട്ടും തനതുവരുമാനം വർധിപ്പിച്ചതിനാലാണ് കേരളം മുന്നോട്ടുപോയതെന്നും സമ്പദ് വ്യവസ്ഥയെ ശാക്തീകരിക്കാനുള്ള സമീപനമായിരിക്കും ബജറ്റിലുണ്ടാവുകയെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ലോട്ടറി, മദ്യം, മോട്ടോർവാഹന നികുതി എന്നീ വരുമാനങ്ങളെ മാത്രം ആശ്രയിച്ചുള്ളതല്ല സംസ്ഥാനത്തിന്റെ സമ്പദ്ഘടന. ചെറിയ തുക സെസ് ഏർപ്പെടുത്തിയതൊഴിച്ചാൽ അഞ്ചുവർഷമായി മദ്യത്തിന്റെ വിലകൂട്ടിയിട്ടില്ല. ലോട്ടറിയിൽനിന്നുള്ള വരുമാനം മൂന്നുശതമാനംപോലുമില്ല. കേന്ദ്രസർക്കാർ മോട്ടോർവാഹന നികുതി കുറച്ചതിന്റെ പ്രയോജനം ജനങ്ങൾക്കു ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.&lt;br&gt;&lt;br&gt;തനതുവരുമാനം ഒരുലക്ഷം കോടിയിലേറെ രൂപ വർധിപ്പിക്കാനായി. സാമ്പത്തികപ്രതിസന്ധിയിൽ ട്രഷറി അടച്ചുപൂട്ടുമെന്ന ആശങ്ക ഉയർന്നെങ്കിലും അതുണ്ടായില്ല. അടിസ്ഥാന സൗകര്യവികസനം, തൊഴിൽ, ശാസ്ത്ര ഗവേഷണം തുടങ്ങിയ ഒട്ടേറെ മേഖലകളിൽ മുന്നോട്ടുപോകാനാണ് ശ്രമം. സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഉദാഹരണമാണ് വിഴിഞ്ഞം. തൊഴിലെടുക്കാൻപറ്റുന്ന ഇടമാണ് കേരളമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. പ്രവാസിപണം കാര്യക്ഷമമായി വിനിയോഗിക്കാനും വയോജനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ചുള്ള ക്ഷേമപദ്ധതികൾക്കും സർക്കാർ ഊന്നൽ നൽകുമെന്നും മാധ്യമങ്ങളുമായുള്ള പ്രീ-ബജറ്റ് ചർച്ചയിൽ മന്ത്രി കൂട്ടിച്ചേർത്തു.&lt;/p&gt;]]></description>
        <pubDate>2026-01-29 01:45:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വർണവിലയിൽ വൻകുതിപ്പ്; പവന് 2,360 രൂപ കൂടി 1,21,120 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-rate-in-kerala-1769595421</link>
        <guid>https://nattuvartha.news/news/Business/all/gold-rate-in-kerala-1769595421</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1769595421_617277.jpg</url>
          <title>സ്വർണവിലയിൽ വൻകുതിപ്പ്; പവന് 2,360 രൂപ കൂടി 1,21,120 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-rate-in-kerala-1769595421</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻകുതിപ്പ്. പവന് 2,360 രൂപ കൂടി 1,21,120 രൂപയും ഗ്രാമിന് 295 രൂപ വർദ്ധിച്ച് 15,140 രൂപയുമായി. ചരിത്രത്തിലെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണിത്. ജനുവരി 26, 27 ദിവസങ്ങളിൽ സ്വർണവിലയിൽ മാ​റ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. അന്ന് പവന് 1,18,760 രൂപയും ഗ്രാമിന് 14,845 രൂപയുമായിരുന്നു. 27 ദിവസം കൊണ്ട് പവൻ വിലയിൽ 22,080 രൂപയും ഗ്രാമിന് 2,760 രൂപയും വർദ്ധിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഗ്രീന്‍ലാന്‍ഡിനെച്ചൊല്ലി യുഎസും നാറ്റോയും തമ്മിലുള്ള പുതിയ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് സ്വർണവില കുതിച്ചുയര്‍ന്നത്. ഇന്ത്യയില്‍ സ്വര്‍ണവില നിര്‍ണയിക്കുന്നത് ആഗോളവും പ്രാദേശികവുമായ ഘടകങ്ങളാണ്. അന്താരാഷ്ട്ര സ്വര്‍ണവില, യുഎസ് ഡോളറിന്റെ മൂല്യം, ആഭരണങ്ങള്‍ക്കായുള്ള പ്രാദേശിക ഉപഭോഗം, ഇതെല്ലാം സ്വര്‍ണത്തിന്റെ ആന്തരിക മൂല്യം നിര്‍ണയിക്കുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-01-28 10:14:02</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കേരാഫെഡ് കേര വെളിച്ചെണ്ണയുടെ വില കുറച്ചു</title>
        <link>https://nattuvartha.news/news/Business/all/kerafed-kera-coconut-oil-price-reduction</link>
        <guid>https://nattuvartha.news/news/Business/all/kerafed-kera-coconut-oil-price-reduction</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1769249094_990568.jpg</url>
          <title>കേരാഫെഡ് കേര വെളിച്ചെണ്ണയുടെ വില കുറച്ചു</title>
          <link>https://nattuvartha.news/news/Business/all/kerafed-kera-coconut-oil-price-reduction</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: ഉപഭോക്താക്കൾക്ക് ആശ്വാസമായി കേരാഫെഡ് കേര വെളിച്ചെണ്ണയുടെ വില കുറച്ചു. 1 ലിറ്റർ കേര വെളിച്ചെണ്ണ പാക്കറ്റിന്റെ വില 424 രൂപയിൽ നിന്ന് 375 രൂപയായിട്ടാണ് കുറച്ചത്. ഇതോടൊപ്പം 900 ml കേര വെളിച്ചെണ്ണ പാക്കറ്റും വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ പാക്കിന്റെ വില 338 രൂപയാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെയും ഉപഭോക്തൃ സൗഹൃദ വിലയിൽ ശുദ്ധമായ കേര വെളിച്ചെണ്ണ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വില കുറയ്ക്കുകയും പുതിയ പാക്കറ്റ് വിപണിയിൽ ഇറക്കുകയും ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലൂടെയും പുതിയ വിലയിൽ കേര വെളിച്ചെണ്ണ ലഭ്യമാകും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-01-24 10:03:15</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കുതിച്ചുയർന്ന്  സ്വർണവില: പവന് 1,17,120 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-price-surge-kerala-1769151826</link>
        <guid>https://nattuvartha.news/news/Business/all/gold-price-surge-kerala-1769151826</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1769151826_821404.jpg</url>
          <title>കുതിച്ചുയർന്ന്  സ്വർണവില: പവന് 1,17,120 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-price-surge-kerala-1769151826</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഭൗ&lt;/strong&gt;മരാഷ്ട്രീയ സംഘർഷവും സാമ്പത്തിക അനിശ്ചിതത്വവും മൂലം ദിനംപ്രതിയെന്നോണം കുതിച്ച് സ്വർണ വില. സംസ്ഥാനത്ത് വെള്ളിയാഴ്ച പവന്റെ വില 3,960 രൂപ കൂടി 1,17,120 രൂപയിലെത്തി. ഗ്രാമിനാകട്ടെ 495 രൂപ ഉയർന്ന് 14,640 രൂപയുമായി. ഇതോടെ മൂന്നാഴ്ചക്കിടെ സ്വർണ വിലയിലുണ്ടായത് 18,080 രൂപയുടെ വർധന.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;രാജ്യാന്തര വിപണിയിലാകട്ടെ ട്രോയ് ഔൺസിന് 4,961 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 1.60 ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. വെള്ളിയുടെ വില കിലോഗ്രാമിന് 3.39 ലക്ഷം രൂപയുമായി. 12,638 രൂപയാണ് വെള്ളിയാഴ്ച മാത്രം കൂടിയത്.&lt;/p&gt;]]></description>
        <pubDate>2026-01-23 07:00:58</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ജ​നു​വ​രി 27ന്​ ​അ​ഖി​ലേ​ന്ത്യാ ബാ​ങ്ക്​ പ​ണി​മു​ട​ക്ക്</title>
        <link>https://nattuvartha.news/news/Business/all/all-india-bank-strike-on-27th</link>
        <guid>https://nattuvartha.news/news/Business/all/all-india-bank-strike-on-27th</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1769150304_914096.jpg</url>
          <title>ജ​നു​വ​രി 27ന്​ ​അ​ഖി​ലേ​ന്ത്യാ ബാ​ങ്ക്​ പ​ണി​മു​ട​ക്ക്</title>
          <link>https://nattuvartha.news/news/Business/all/all-india-bank-strike-on-27th</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തി​രു​വ​ന​ന്ത​പു​രം&lt;/strong&gt;: പ്ര​വൃ​ത്തി​ദി​നം അ​ഞ്ചാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ജ​നു​വ​രി 27ന്​ ​അ​ഖി​ലേ​ന്ത്യാ ബാ​ങ്ക്​ പ​ണി​മു​ട​ക്ക്​ ന​ട​ത്തു​മെ​ന്ന്​ യു​നൈ​റ്റ​ഡ്​ ഫോ​റം ഓ​ഫ്​ ബാ​ങ്ക്​ യൂ​നി​യ​ൻ​സ്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.&lt;/p&gt;
&lt;p&gt;ആ​ർ.​ബി.​ഐ, എ​ൽ.​ഐ.​സി, സ്​​റ്റോ​ക്ക്​ എ​ക്സു​ചേ​ഞ്ചു​ക​ൾ, ന​ബാ​ർ​ഡ്​, മ​റ്റ്​ ഐ.​ടി സെ​ക്ട​റു​ക​ൾ എന്നിവിടങ്ങളിൽ അ​ഞ്ച്​ പ്ര​വൃ​ത്തി​ദി​നം മാ​ത്ര​മാ​ണ്. ധ​ന​മ​​ന്ത്രാ​ല​യ​വും കേ​ന്ദ്ര സ​ർ​ക്കാ​റും ച​ർ​ച്ച​ക​ളി​ൽ പ​രി​ഹാ​രം ഉ​റ​പ്പു​ന​ൽ​കി​യി​ട്ടും അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ പ​ണി​മു​ട​ക്കെന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.&lt;/p&gt;]]></description>
        <pubDate>2026-01-23 06:35:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വർണ വില സർവകാല റെക്കോഡിൽ</title>
        <link>https://nattuvartha.news/news/Business/all/gold-prices-increase-again-in-kerala</link>
        <guid>https://nattuvartha.news/news/Business/all/gold-prices-increase-again-in-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1768899799_51853.jpg</url>
          <title>സ്വർണ വില സർവകാല റെക്കോഡിൽ</title>
          <link>https://nattuvartha.news/news/Business/all/gold-prices-increase-again-in-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോഡിൽ. ഗ്രാമിന് 13,500 രൂപയും പവന് 10,8,000 രൂപയുമാണ് പുതിയ വില. തിങ്കളാഴ്ച വൈകുന്നേരം പവന് 10,7,240 രൂപയുണ്ടായിരുന്ന സ്വർണ വിലയിൽ 760 രൂപയുടെ വർധനവാണ് ഉണ്ടായത്.&lt;/p&gt;
&lt;p&gt;ഗ്രാമിന് 13,405 ൽ നിന്നാണ് 13,500ലെത്തിയത്. തിങ്കളാഴ്ച രണ്ടുതവണയാണ് സ്വർണ വില മാറിയത്. രാവിലെ പവന് 10,6,840 രൂപയുണ്ടായിരുന്ന സ്വർണ വില 400 രൂപ വർധിച്ച് 10,7,240 ൽ എത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 760 രൂപ കൂടി 10,8,000 രൂപയിലുമെത്തി.ഗ്രീൻലാൻഡിന്റെ പേരിൽ യുറോപ്യൻ രാജ്യങ്ങൾക്കുമേൽ അധിക നികുതി ഏർപ്പെടുത്താനുള്ള ഡോണൾഡ് ട്രംപിന്റെ തീരുമാനമാണ് സ്വർണവില വർധിക്കുന്നതിനുളള പ്രധാനകാരണം.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-01-20 09:00:51</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കെഎസ്ആർടിസിക്ക് വീണ്ടും സർക്കാർ സഹായം, അനുവദിച്ചത് 93.72 കോടി രൂപ</title>
        <link>https://nattuvartha.news/news/Business/all/government-assistance-to-ksrtc-again</link>
        <guid>https://nattuvartha.news/news/Business/all/government-assistance-to-ksrtc-again</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1767430569_508172.jpg</url>
          <title>കെഎസ്ആർടിസിക്ക് വീണ്ടും സർക്കാർ സഹായം, അനുവദിച്ചത് 93.72 കോടി രൂപ</title>
          <link>https://nattuvartha.news/news/Business/all/government-assistance-to-ksrtc-again</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്റി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന് 73.72 കോടി രൂപയും മ​റ്റ് ആവശ്യങ്ങൾക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്.ഈ വർഷം ഇതിനകം 1,201.56 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി നൽകിയത്. പെൻഷൻ വിതരണത്തിന് 731.56 കോടി രൂപയും പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് ലഭിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;ഈ വർഷം ബഡ്ജ​റ്റിൽ കോർപ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ബഡ്ജറ്റ് വകയിരുത്തലിനുപുറമെ 301.56 കോടി രൂപകൂടി ഇതിനകം കെഎസ്ആർടിസിക്ക് ലഭ്യമായി.രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 8,027.72 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ഇതുവരെ ലഭിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ 5,002 കോടി രൂപ ലഭിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ചേർന്ന് ആകെ 13,029.72 കോടി രൂപയാണ് കോർപ്പറേഷന് സഹായമായി നൽകിയത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ അഞ്ചുവർഷത്തിൽ നൽകിയതാകട്ടേ 1,467 കോടി രൂപയും.&lt;/p&gt;]]></description>
        <pubDate>2026-01-03 08:54:30</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഒറ്റയടിക്ക് കൂടിയത് 111 രൂപ; പുതുവർഷത്തിൽ എൽപിജി വിലയിൽ വൻ വർധന</title>
        <link>https://nattuvartha.news/news/Business/all/commercial-lpg-cylinder-price-hike-on-new-year-day</link>
        <guid>https://nattuvartha.news/news/Business/all/commercial-lpg-cylinder-price-hike-on-new-year-day</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1767252897_671962.jpg</url>
          <title>ഒറ്റയടിക്ക് കൂടിയത് 111 രൂപ; പുതുവർഷത്തിൽ എൽപിജി വിലയിൽ വൻ വർധന</title>
          <link>https://nattuvartha.news/news/Business/all/commercial-lpg-cylinder-price-hike-on-new-year-day</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി:&lt;/strong&gt; രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു. 19 കിലോ എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില 111 രൂപയാണ് വർദ്ധിപ്പിച്ചത്. ഇന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു. എന്നാൽ, 14 കിലോ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവുണ്ടായിട്ടില്ല.ഡൽഹി, മുംബയ്, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ വില വർദ്ധനവ് ഇന്ന് പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ 1580.50 രൂപയ്‌ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇനി മുതൽ 1691.50 രൂപ നൽകണം.&amp;nbsp;&lt;/p&gt;
&lt;p&gt;ചെന്നൈയിൽ സിലിണ്ടറിന് 1739.50 രൂപയിൽ നിന്ന് 1849.50 രൂപയായി ഉയർന്നു. ഏറ്റവും ഉയർന്ന നിരക്ക് ചെന്നൈയിലാണ്. തിരുവനന്തപുരത്ത് 1719 രൂപയാണ് ഇന്നത്തെ വില.അതേസമയം, കൊൽക്കത്തയിൽ 1684 രൂപയിൽ നിന്ന് 1795 രൂപയായി ഉയർന്നു. മുംബയിൽ 1531.50 രൂപയ്‌ക്ക് ലഭ്യമായിരുന്ന വാണിജ്യ എൽപിജി സിലിണ്ടറിന് 1642.50 രൂപയായി. ഡിസംബർ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വില നേരിയ തോതിൽ കുറച്ചിരുന്നു. ഡൽഹിയിലും കൊൽക്കത്തയിലും പത്ത് രൂപ കുറച്ചപ്പോൾ മുംബയിലും ചെന്നൈയിലും 11 രൂപ കുറച്ചു.ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ കുത്തനെയുള്ള വിലവർദ്ധന ഭക്ഷണത്തിന്റെ വിലക്കയറ്റത്തിന് കാരണമാകുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കഴിഞ്ഞ കുറച്ചുകാലമായി സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ഗാർഹിക സിലിണ്ടറുകളുടെ വില 2025 ഏപ്രിൽ മുതൽ മാറ്റമില്ലാതെ തുടരുകയാണ്.&lt;/p&gt;]]></description>
        <pubDate>2026-01-01 07:32:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വർണത്തിൽ കുതിപ്പ് തുടരുന്നു: പവന് 1,02,680 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-price-kerala-surge</link>
        <guid>https://nattuvartha.news/news/Business/all/gold-price-kerala-surge</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1766730811_30310.jpg</url>
          <title>സ്വർണത്തിൽ കുതിപ്പ് തുടരുന്നു: പവന് 1,02,680 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-price-kerala-surge</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സം&lt;/strong&gt;സ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. പവന്റെ വില 560 രൂപ കൂടി 1,02,680 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 70 രൂപ വർധിച്ച് 12,765 രൂപയുമായി.&lt;/p&gt;
&lt;p&gt;ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ട്രോയ് ഒൺസിന് 4,530 ഡോളറായാണ്‌ ഉയർന്നത്. വെനസ്വേലയിലെ സംഘർഷവും എണ്ണ ടാങ്കറുകൾക്ക് മേലുള്ള ഉപരോധവുമാണ് ഇപ്പോഴത്തെ വർധനവിന് കാരണം. നൈജീരിയയില ഐസ്‌ഐസ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയതും സ്വർണവിലയെ സ്വാധീനിച്ചേക്കാം.&lt;/p&gt;
&lt;p&gt;വെള്ളിയുടെ വിലയിലും വർധന തുടരുകയാണ്. സ്‌പോട് സിൽവർ വില 4.6 ശതമാനം ഉയർന്ന് ഔൺസിന് 75 ഡോളർ പിന്നിട്ടു. ആഗോള വിപണിയിലെ നേട്ടക്കണക്കെടുത്താൽ ഈ വർഷം ഇതുവരെ സ്വർണ വില 70 ശതമാനമാണ് ഉയർന്നത്. വെള്ളിയാകട്ടെ 150 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.കേന്ദ്ര ബാങ്കുകൾ വൻതോതിൽ നിക്ഷേപം കൂട്ടിയതും. യുഎസ് കേന്ദ്ര ബാങ്ക് മൂന്ന് തവണ നിരക്ക് താഴ്ത്തിയതും മറ്റ് കാരണങ്ങളോടൊപ്പം സ്വർണത്തിന്റെ റാലിയെ പിന്തുണച്ചു.&lt;/p&gt;]]></description>
        <pubDate>2025-12-26 06:31:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്ന് സ്വർണവില; പവന് 1,01,600 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-price-kochi-lakh-rupees</link>
        <guid>https://nattuvartha.news/news/Business/all/gold-price-kochi-lakh-rupees</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1766464285_769360.jpg</url>
          <title>ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്ന് സ്വർണവില; പവന് 1,01,600 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-price-kochi-lakh-rupees</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;പവന് ലക്ഷം രൂപ കടന്ന് സ്വർണവില. 1,01,600 രൂപയാണ് ചൊവ്വാഴ്ച രാവിലെ ഒരു പവന് രേഖപ്പെടുത്തിയത്. ഗ്രാമിന് 12,700 രൂപയാണ് വില. അടുത്ത ദിവസങ്ങളിൽ സ്വർണവില ലക്ഷം രൂപയ്ക്കടുത്ത് തുടരുകയായിരുന്നു. തിങ്കളാഴ്ച പവന് 1,440 രൂപ ഉയർന്ന് 99,840 രൂപയിലെത്തിയിരുന്നു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.&lt;/p&gt;
&lt;p&gt;നിലവിലെ വിലക്കുതിപ്പിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1.13 ലക്ഷം രൂപയ്ക്കു മുകളിൽ നൽകണം. മൂന്നു ശതമാനം ജിഎസ്ടി, 10 ശതമാനം പണിക്കൂലി, ഹോൾമാർക്കിങ് ചാർജ് എന്നിവ ഉൾപ്പെടുന്ന നിരക്കാണിത്. പണിക്കൂലി മാറുന്നതിനനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും. സ്വർണ വിലയിൽ ആയിരക്കണക്കിനു രൂപയുടെ വ്യത്യാസം ഒറ്റദിവസം തന്നെയുണ്ടാകുമ്പോൾ വിലക്കയറ്റം മുന്നിൽ കണ്ട് അഡ്വാൻസ് ബുക്കിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് നേരിയ ആശ്വാസമുള്ളത്&lt;/p&gt;]]></description>
        <pubDate>2025-12-23 04:24:52</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കുറച്ചു</title>
        <link>https://nattuvartha.news/news/Business/all/lpg-price-decreased</link>
        <guid>https://nattuvartha.news/news/Business/all/lpg-price-decreased</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1764563129_737845.jpg</url>
          <title>വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കുറച്ചു</title>
          <link>https://nattuvartha.news/news/Business/all/lpg-price-decreased</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കുറച്ചു. സിലിണ്ടറിന് പത്ത് രൂപയാണ് കുറച്ചത്. ഇതോടെ പത്തൊമ്പത് കിലോ സിലിണ്ടറിന് 1587 രൂപയായി. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടർ വില കുറച്ചത് ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, തട്ടുകടകൾ എന്നിവർക്ക് നേരിയ ആശ്വാസമാകും.&lt;/p&gt;
&lt;p&gt;പാചക വാതക വിലകള്‍ എല്ലാ മാസവും ഒന്നാം തീയതിയും 15-ാം തീയതിയുമാണ് പരിഷ്‌കരിക്കാറുള്ളത്. അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി മാനദണ്ഡങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്താണ് എണ്ണ വിപണന കമ്പനികൾ എല്ലാ മാസവും വില പരിഷ്‌കരിക്കുന്നത്. കഴിഞ്ഞ മാസവും വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വില കുറച്ചിരുന്നു .സിലിണ്ടറിന് 4.5 രൂപ മുതൽ 6.5 രൂപ വരെയായിരുന്നു കുറച്ചത്. ഒക്‌ടോബറിൽ പതിനഞ്ച് രൂപ കൂട്ടിയിരുന്നു.&lt;/p&gt;]]></description>
        <pubDate>2025-12-01 04:23:12</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വർണവിലയിൽ ഇന്ന് വൻ ഇടിവ് ;പവന് 1,440 രൂപ കുറഞ്ഞു</title>
        <link>https://nattuvartha.news/news/Business/all/gold-rate-in-kerala-1763184372</link>
        <guid>https://nattuvartha.news/news/Business/all/gold-rate-in-kerala-1763184372</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1763184372_452331.jpg</url>
          <title>സ്വർണവിലയിൽ ഇന്ന് വൻ ഇടിവ് ;പവന് 1,440 രൂപ കുറഞ്ഞു</title>
          <link>https://nattuvartha.news/news/Business/all/gold-rate-in-kerala-1763184372</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ് 11,465 രൂപയുമായി. ഇന്നലെയും പവൻ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. സ്വർണവിലയിൽ ഇന്നുണ്ടായ ഇടിവ് ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് ശുഭപ്രതീക്ഷയാണ് നൽകുന്നത്. ഈ മാസത്തെ ഇതുവരെയുളള ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് നവംബർ 13നായിരുന്നു. അന്ന് പവന് 94,320 രൂപയും ഗ്രാമിന് 11,790 രൂപയുമായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;ചരിത്രത്തിലെ തന്നെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കായിരുന്നു അത്. ഈ മാസത്തെ ഇതുവരെയുളള ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ അഞ്ചിനായിരുന്നു. അന്ന് പവന് 89,080 രൂപയും ഗ്രാമിന് 11,135 രൂപയുമായിരുന്നു.&lt;/p&gt;
&lt;p style=&quot;text-align:left;&quot;&gt;&lt;br&gt;&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-11-15 05:22:49</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു ; 1,680 രൂപ കൂടി പവന്റെ വില 93,710 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-price-ind-rs-93710</link>
        <guid>https://nattuvartha.news/news/Business/all/gold-price-ind-rs-93710</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1763011770_632470.jpg</url>
          <title>സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു ; 1,680 രൂപ കൂടി പവന്റെ വില 93,710 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-price-ind-rs-93710</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സ്വ&lt;/strong&gt;ര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. വ്യാഴാഴ്ച 1,680 രൂപ ഉയര്‍ന്ന് പവന്റെ വില 93,710 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 210 രൂപ വര്‍ധിച്ച് 11,715 രൂപയുമായി. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 4,640 രൂപയാണ് കൂടിയത്. നവംബര്‍ അഞ്ചിന് 89,080 രൂപയായിരുന്നു വില.&lt;/p&gt;
&lt;p&gt;രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,26,935 രൂപയായി. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,209.35 ഡോളര്‍ നിലവാരത്തിലാണ്.&lt;/p&gt;]]></description>
        <pubDate>2025-11-13 05:28:08</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വീണ്ടും കുതിച്ചുയർന്ന് സ്വർണവില ;പവന് 1,800 രൂപ കൂടി</title>
        <link>https://nattuvartha.news/news/Business/all/gold-rate-in-kerala-today-1762844069</link>
        <guid>https://nattuvartha.news/news/Business/all/gold-rate-in-kerala-today-1762844069</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1762844069_963737.jpg</url>
          <title>വീണ്ടും കുതിച്ചുയർന്ന് സ്വർണവില ;പവന് 1,800 രൂപ കൂടി</title>
          <link>https://nattuvartha.news/news/Business/all/gold-rate-in-kerala-today-1762844069</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ഇന്ന് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. പവന് 1,800 രൂപ ഉയർന്ന് 92,000 രൂപയും ഗ്രാമിന് 225 രൂപ കൂടി 11,​575 രൂപയുമായി. ഒക്ടോബർ 26ന് ശേഷം ആദ്യമായാണ് പവൻ വീണ്ടും 92,000 രൂപ കടന്നത്. ഈ മാസത്തെ ഇതുവരെയുളള ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ അഞ്ചിനായിരുന്നു. അന്ന് പവന് 89,080 രൂപയും ഗ്രാമിന് 11,135 രൂപയുമായിരുന്നു.ആഗോളതലത്തിലുണ്ടാകുന്ന പ്രതിസന്ധികൾ സ്വർണവിലയെ നന്നായി ബാധിക്കുന്നുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാദ്ധ്യത, വ്യാപാരസംഘർഷങ്ങൾ, യുഎസിൽ റീജിയണൽ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി, മറ്റ് സുപ്രധാന കറൻസികൾക്കെതിരായ ഡോളറിന്റെ വീഴ്ച എന്നിവ കാരണമാണ് സ്വർണവിലയിൽ വൻകുതിപ്പുണ്ടാകുന്നത്. റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ കറൻസികൾക്ക് പകരം സ്വർണം വാങ്ങിക്കൂട്ടുന്നതും വിലക്കുതിപ്പിന് കാരണമാകുകയാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-11-11 06:51:37</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പച്ചക്കറിവിലയില്‍ വൻ കുതിപ്പ് ;സവാള കിലോയ്ക്ക് 30 രൂപ</title>
        <link>https://nattuvartha.news/news/Business/all/vegetable-price-hike</link>
        <guid>https://nattuvartha.news/news/Business/all/vegetable-price-hike</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1762401228_759451.jpg</url>
          <title>പച്ചക്കറിവിലയില്‍ വൻ കുതിപ്പ് ;സവാള കിലോയ്ക്ക് 30 രൂപ</title>
          <link>https://nattuvartha.news/news/Business/all/vegetable-price-hike</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ:&lt;/strong&gt; ഒരാഴ്ചയ്ക്കിടെ പച്ചക്കറിവിലയില്‍ കുതിപ്പ്. ബീന്‍സിന്റെ വില ഇരട്ടിയായി. സവാള, ചെറിയ ഉള്ളി എന്നിവയ്ക്കും വില കൂടി.കഴിഞ്ഞയാഴ്ചവരെ വില കുറയുകയായിരുന്ന സവാളയുടെ വില ഇരുപതില്‍തില്‍നിന്ന് 28-30 രൂപയായി. ഒരു കിലോ ഉള്ളിക്ക് കഴിഞ്ഞയാഴ്ച 40 രൂപയായിരുന്നെങ്കില്‍ ഈയാഴ്ച 55-60 ആണ്. കോവയ്ക്ക, ബീന്‍സ്, കാരറ്റ്, പയര്‍ തുടങ്ങിയവയുടെ വിലയും ഉയര്‍ന്നു. 33 രൂപയായിരുന്ന ഏത്തപ്പഴത്തിന് 40 രൂപയായി.&lt;/p&gt;
&lt;p&gt;കോയമ്പത്തൂരില്‍നിന്നാണ് പച്ചക്കറികള്‍ കൂടുതലയി എത്തുന്നത്. ലഭ്യത കുറയുന്നതാണ് വില കൂടാന്‍ കാരണം. എല്ലാവര്‍ഷവും ഈ സമയത്ത് പച്ചക്കറിവില കൂടാറുണ്ടെന്നു കച്ചവടക്കാര്‍ പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2025-11-06 03:51:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വർണവില കുറയുന്നു; രണ്ട് ദിവസംകൊണ്ട് പവന് കുറഞ്ഞത് 1240 രൂപ</title>
        <link>https://nattuvartha.news/news/Business/all/gold-rate-in-kerala-1762328790</link>
        <guid>https://nattuvartha.news/news/Business/all/gold-rate-in-kerala-1762328790</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1762328790_184531.jpg</url>
          <title>സ്വർണവില കുറയുന്നു; രണ്ട് ദിവസംകൊണ്ട് പവന് കുറഞ്ഞത് 1240 രൂപ</title>
          <link>https://nattuvartha.news/news/Business/all/gold-rate-in-kerala-1762328790</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻഇടിവ്. പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയും ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,1350 രൂപയുമായി. ഈ മാസത്തെ ഇതുവരെയുളള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെയും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 520 രൂപ കുറഞ്ഞ് 89,800 രൂപയും ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,225 രൂപയുമായിരുന്നു. കഴിഞ്ഞ രണ്ടുദിവസംകൊണ്ട് പവന് 1240 രൂപയാണ് കുറഞ്ഞത്.&amp;nbsp;&lt;/p&gt;
&lt;p&gt;ഈ മാസത്തെ ഇതുവരെയുളള ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ മൂന്നിനായിരുന്നു. അന്ന് പവന് 90,320 രൂപയും ഗ്രാമിന് 11,290 രൂപയുമായിരുന്നു.കഴിഞ്ഞ മാസം പവൻ വില ഒരു ലക്ഷം കടക്കുമെന്ന പ്രവചനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴുണ്ടായ മാറ്റം ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് പുതിയ പ്രതീക്ഷ നൽകിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ സ്വ‌ർണവില കുറയുമെന്നാണ് സൂചന.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-11-05 07:44:24</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം</title>
        <link>https://nattuvartha.news/news/Business/all/milk-price-to-increase-in-kerala</link>
        <guid>https://nattuvartha.news/news/Business/all/milk-price-to-increase-in-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1762255059_410028.jpg</url>
          <title>സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം</title>
          <link>https://nattuvartha.news/news/Business/all/milk-price-to-increase-in-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും വില കൂട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.&lt;/p&gt;
&lt;p&gt;പാൽ വിലയിൽ നേരിയ വർധനവുണ്ടാകുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണിയും വ്യക്തമാക്കി. പാൽ വില വർധിപ്പി​ക്കേണ്ടത് മിൽമയാണ്. വില വർധിപ്പിക്കുന്നതിനെ കുറിച്ച് അവർ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. തദ്ദേശതെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന സാഹചര്യത്തിൽ ഉടൻ പാൽ വില വർധിപ്പിക്കാനുള്ള സാഹചര്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.2026 ജനുവരി മുതൽ പുതുക്കിയ പാൽ വിലയായിരിക്കും. ലിറ്ററിന് നാലു രൂപ വരെ കൂടാനാണ് സാധ്യത.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-11-04 11:15:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഒരു മാസത്തെ കുടിശ്ശികയടക്കം നവംബറില്‍ 3600 രൂപ ക്ഷേമ പെന്‍ഷന്‍ എല്ലാവര്‍ക്കും കിട്ടുമെന്ന് ധനമന്ത്രി</title>
        <link>https://nattuvartha.news/news/Business/all/kerala-welfare-pension-hike-november</link>
        <guid>https://nattuvartha.news/news/Business/all/kerala-welfare-pension-hike-november</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1761901272_113034.jpg</url>
          <title>ഒരു മാസത്തെ കുടിശ്ശികയടക്കം നവംബറില്‍ 3600 രൂപ ക്ഷേമ പെന്‍ഷന്‍ എല്ലാവര്‍ക്കും കിട്ടുമെന്ന് ധനമന്ത്രി</title>
          <link>https://nattuvartha.news/news/Business/all/kerala-welfare-pension-hike-november</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ഒരു മാസത്തെ കുടിശ്ശികയും പുതുക്കിയ ക്ഷേമ പെന്‍ഷനും ചേര്‍ത്ത് നവംബറില്‍ 3600 രൂപ വീതം ക്ഷേമ പെന്‍ഷന്‍ ലഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. വര്‍ധിപ്പിച്ച 2000 രൂപ പെന്‍ഷന്‍ നവംബറില്‍ തന്നെ വിതരണം ആരംഭിക്കുകയാണ്. അതിനോടൊപ്പമാണ് നേരത്തെ ഉണ്ടായ കുടിശ്ശികയിലെ അവസാന ഗഡുവും ലഭിക്കുന്നത്.&lt;/p&gt;
&lt;p&gt;നവംബര്‍ 20 മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കും. വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണത്തിന് 1042 കോടി രൂപയും, ഒരു ഗഡു കുടിശ്ശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ക്ഷേമ പെന്‍ഷന്‍ കുടിശിക പൂര്‍ണമായും കൊടുത്തു തീര്‍ക്കുകുകയാണെന്നും ധന മന്ത്രി വ്യക്തമാക്കി.&lt;/p&gt;]]></description>
        <pubDate>2025-10-31 08:58:29</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സപ്ലൈകോയ്‌ക്ക്‌ 50 കോടി രൂപ കൂടി അനുവദിച്ചു</title>
        <link>https://nattuvartha.news/news/Business/all/dditional-rs-50-crore-allocated-to-supplyco</link>
        <guid>https://nattuvartha.news/news/Business/all/dditional-rs-50-crore-allocated-to-supplyco</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1761379348_788314.jpg</url>
          <title>സപ്ലൈകോയ്‌ക്ക്‌ 50 കോടി രൂപ കൂടി അനുവദിച്ചു</title>
          <link>https://nattuvartha.news/news/Business/all/dditional-rs-50-crore-allocated-to-supplyco</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ക്രിസ്‌മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ്‌ തുക ലഭ്യമാക്കുന്നത്‌. ഈവർഷം ബഡ്ജറ്റിൽ സപ്ലൈകോയ്‌ക്ക്‌ വിപണി ഇടപെടലിനായി 250 കോടി രൂപയാണ്‌ നീക്കിവച്ചിരുന്നത്. ഓണക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഈ തുക മുഴുവൻ അനുവദിച്ചിരുന്നു. ഇപ്പോൾ അധിക വിഹിതമായാണ് 50 കോടി രൂപ കൂടി അനുവദിച്ചത്.&lt;/p&gt;
&lt;p&gt;കഴിഞ്ഞവർഷം ബഡ്ജറ്റിൽ സപ്ലൈകോയ്ക്ക്‌ വിപണി ഇടപെടലിനായി 250 കോടി രൂപയാണ്‌ വകയിരുത്തിയിരുന്നത്‌. എന്നാൽ, 489 കോടി രൂപ അനുവദിച്ചു. 284 കോടി രൂപ അധികമായി നൽകി. 2011-12 മുതൽ 2024– 25 വരെ, 15 വർഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 76 80 കോടി സർക്കാർ നൽകിയിട്ടുണ്ട്‌. ഇതിൽ 410 കോടി രൂപ മാത്രമാണ്‌ കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ അഞ്ചുവർഷത്തിൽ നൽകിയിട്ടുള്ളത്‌. ബാക്കി 7270 കോടി രൂപയും എൽഡിഎഫ്‌ സർക്കാരുകളാണ്‌ അനുവദിച്ചത്‌.കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്‌സിഡി ഇതര ഉല്പന്നങ്ങൾക്ക് പത്തുശതമാനംവരെ വിലക്കുറവ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2025-10-25 07:59:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഉച്ചയ്ക്ക് ശേഷം സ്വർണത്തിന് 800 രൂപ കുറഞ്ഞു ;പവന് 91200 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-prices-fell-in-the-afternoon</link>
        <guid>https://nattuvartha.news/news/Business/all/gold-prices-fell-in-the-afternoon</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1761300120_354572.jpg</url>
          <title>ഉച്ചയ്ക്ക് ശേഷം സ്വർണത്തിന് 800 രൂപ കുറഞ്ഞു ;പവന് 91200 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-prices-fell-in-the-afternoon</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;രണ്ടു ദിവസത്തെ ഇടിവിനുശേഷം തിരിച്ചുകയറിയ സ്വർണവില വെള്ളിയാഴ്ച ഉച്ചക്ക് വീണ്ടും കുറഞ്ഞു. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11400 രൂപയും പവന് 91200 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് 80 രൂപ കുറഞ്ഞ് 9329 രൂപയിലെത്തി.&lt;/p&gt;
&lt;p&gt;രണ്ടുദിവസമായി കുത്തനെ ഇടിഞ്ഞ സ്വർണവില വെള്ളിയാഴ്ച രാവിലെ കൂടിയിരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചത്. ഗ്രാമിന് 11,500 രൂപയും പവന് 92000 രൂപയുമായി. റഷ്യൻ കമ്പനികൾക്കുമേൽ യു.എസ് ഉപരോധമേർപ്പെടുത്തിയതിന് പിന്നാലെ ആഗോള വിപണിയിൽ ഇന്നലെ സ്വർണവില വർധിച്ചിരുന്നു. സ്പോട്ട് ഗോൾഡിന്റെ വില ട്രോയ് ഔൺസിന് 4,122.8 ഡോളറായി. കഴിഞ്ഞ ദിവസം രണ്ടാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലേക്ക് സ്വർണം വീണിരുന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ 1.7 ശതമാനം വർധനയുണ്ടായി.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-10-24 10:00:31</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ 27 മുതല്‍ വിതരണം ചെയ്യും</title>
        <link>https://nattuvartha.news/news/Business/all/kshema-pension-kerala-welfare-pension-october-disbursement</link>
        <guid>https://nattuvartha.news/news/Business/all/kshema-pension-kerala-welfare-pension-october-disbursement</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1761214923_59083.jpg</url>
          <title>ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ 27 മുതല്‍ വിതരണം ചെയ്യും</title>
          <link>https://nattuvartha.news/news/Business/all/kshema-pension-kerala-welfare-pension-october-disbursement</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: ഒക്ടോബറിലെ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെന്‍ഷനുകള്‍ 27 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 812 കോടി അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു.&lt;/p&gt;
&lt;p&gt;62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടതെന്നും ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്.ഈ സര്‍ക്കാര്‍ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി ചെലവിട്ടതെന്നും മന്ത്രി അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2025-10-23 10:19:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്: പവന് 600 രൂപ കുറഞ്ഞ് 91,720 ആയി</title>
        <link>https://nattuvartha.news/news/Business/all/gold-price-fall-kerala</link>
        <guid>https://nattuvartha.news/news/Business/all/gold-price-fall-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1761194886_237695.jpg</url>
          <title>സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്: പവന് 600 രൂപ കുറഞ്ഞ് 91,720 ആയി</title>
          <link>https://nattuvartha.news/news/Business/all/gold-price-fall-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സം&lt;/strong&gt;സ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 600 രൂപ കുറഞ്ഞ് 91,720 രൂപയായി. 92,320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിനാകട്ടെ 75 രൂപ കുറഞ്ഞ് 11,465 രൂപയുമായി. ഇതോടെ നാല് ദിവസത്തിനിടെ പവന്റെ വിലയിലുണ്ടായ ഇടിവ് 5,640 രൂപയാണ്.&lt;/p&gt;
&lt;p&gt;രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,082.95 ഡോളര്‍ നിലവാരത്തിലെത്തി. ഡോളര്‍ സൂചികയിലെ നേരിയതോതിലുള്ള മുന്നേറ്റമാണ് നിലവിലെ വില വ്യതിയാനത്തിന് പിന്നില്‍. ചൈനീസ് സര്‍ക്കാരുമായുള്ള യുഎസിന്റെ അനുകൂല വ്യാപാര കരാര്‍ ചര്‍ച്ചകളും സ്വര്‍ണത്തെ ബാധിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-10-23 04:46:31</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വർണവില കുത്തനെയിടിഞ്ഞു;2480 രൂപ കുറഞ്ഞ്  പവന് 93280 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-rate-today-1761108700</link>
        <guid>https://nattuvartha.news/news/Business/all/gold-rate-today-1761108700</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1761108700_902809.jpg</url>
          <title>സ്വർണവില കുത്തനെയിടിഞ്ഞു;2480 രൂപ കുറഞ്ഞ്  പവന് 93280 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-rate-today-1761108700</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;ആശങ്കകൾക്കൊടുവിൽ സ്വർണവില കുത്തനെയിടിഞ്ഞു. ഒറ്റയടിക്ക് 2480 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 93280 രൂപയായി. അടുത്തിടെ ആദ്യമായിട്ടാണ് ഒരു ദിവസം ഇത്രയും ഉയർന്ന തുക കുറയുന്നത്. ഗ്രാമിന് 310 രൂപ കുറഞ്ഞ് 11,660 രൂപയായി.പതിനെട്ട് കാരറ്റ് സ്വർണം ഗ്രാമിന് 260 രൂപ കുറഞ്ഞ് 9640 രൂപയായി.&amp;nbsp;&lt;/p&gt;
&lt;p&gt;ചിലയിടത്ത്‌ വെള്ളി വിലയിലും ഇന്ന് ഇടിവ്‌ രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞു. ഇതോടെ 180 രൂപയായി. ഇരുപത്തിരണ്ട് കാരറ്റ് സ്വർണത്തിന് ഇന്നലെ രാവിലെ പവന് 1,520 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ ഉച്ചയ്ക്ക് 1,600 രൂപ കുറഞ്ഞ് 95,760 രൂപയിലെത്തിയിരുന്നു.അതായത് ഇന്നലെയും ഇന്നുമായി നാലായിരം രൂപയിലധികമാണ് കുറഞ്ഞത്.&lt;/p&gt;]]></description>
        <pubDate>2025-10-22 04:49:38</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വീണ്ടും കുതിച്ചുകയറി സ്വർണവില ;1520 രൂപ കൂടി പവന് 97,​360 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-rate-in-kerala-today-1761029344</link>
        <guid>https://nattuvartha.news/news/Business/all/gold-rate-in-kerala-today-1761029344</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1761029344_133660.jpg</url>
          <title>വീണ്ടും കുതിച്ചുകയറി സ്വർണവില ;1520 രൂപ കൂടി പവന് 97,​360 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-rate-in-kerala-today-1761029344</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ വർധനവ്. കഴിഞ്ഞ രണ്ട് ദിവസമായി തുടർന്ന ഇടിവിന് ശേഷമാണ് ഇന്ന് വർദ്ധനവ് ഉണ്ടായിരിക്കുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;1520 രൂപ വർദ്ധിച്ച് ഇന്ന് ഒരു പവൻ സ്വർണത്തിന് 97,​360 രൂപയാണ്. ഗ്രാമിന് 190 രൂപ കൂടി 12,​170 രൂപയായി.ഇന്നലെ പവന് 120 രൂപ കുറഞ്ഞ് 95,840 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,980 രൂപയുമായിരുന്നു. ഒരു ലക്ഷം കടന്ന് സ്വർണവില കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ ശനിയാഴ്ച ഒറ്റയടിക്ക് 1400 രൂപയാണ് കുറഞ്ഞത്. എന്നാൽ വീണ്ടും ഒരു ലക്ഷത്തിന് അടുത്തേക്ക് കുതിക്കുകയാണ്&lt;/p&gt;]]></description>
        <pubDate>2025-10-21 06:47:18</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വർണവില ഇന്നും കുറഞ്ഞു;പവന് 95,840 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/todays-gold-price-kerala</link>
        <guid>https://nattuvartha.news/news/Business/all/todays-gold-price-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1760942941_946757.jpg</url>
          <title>സ്വർണവില ഇന്നും കുറഞ്ഞു;പവന് 95,840 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/todays-gold-price-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;സർവകാല റെക്കോഡിൽനിന്ന് തുടർച്ചയായി രണ്ടാം തവണയും സ്വർണവില കുറഞ്ഞു. ഇന്ന് (ഒക്ടോ. 20) പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 95,840 രൂപയും ഗ്രാമിന് 11,980 രൂപയുമായി. അന്താരാഷ്ട്ര സ്വർണവില ട്രോയ് ഔൺസിന് 4,262.59 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.&lt;/p&gt;
&lt;p&gt;18 കാരറ്റ് സ്വർണം ഗ്രാമിന് ഇന്ന് 10 രൂപ കുറഞ്ഞ് 9905 രൂപയാണ് വില. 14 കാരറ്റിന് 7680 രൂപയും ഒമ്പത് കാരറ്റിന് 4970 രൂപയുമായി കുറഞ്ഞു. വെള്ളിവില ഗ്രാമിന് 14 രൂപ കുറഞ്ഞ് 180 രൂപയായി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ശനിയാഴ്ച കേരളത്തിൽ പവന് 1400 രൂപയും ഗ്രാമിന് 175 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാമിന് 11,995 രൂപയും പവന് 95,960 രൂപയുമായിരുന്നു വില&lt;/p&gt;]]></description>
        <pubDate>2025-10-20 06:46:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വർണവിലയിൽ ഇടിവ് ;പവന് 1400 രൂപ കുറഞ്ഞ് 95,960 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-rate-in-kerala-1760766593</link>
        <guid>https://nattuvartha.news/news/Business/all/gold-rate-in-kerala-1760766593</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1760766593_687098.jpg</url>
          <title>സ്വർണവിലയിൽ ഇടിവ് ;പവന് 1400 രൂപ കുറഞ്ഞ് 95,960 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-rate-in-kerala-1760766593</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാനത്ത് പുതിയ പ്രതീക്ഷകളേകി സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 1400 രൂപ കുറഞ്ഞ് 95,960 രൂപയും ഗ്രാമിന് 175 രൂപ കുറഞ്ഞ് 11995 രൂപയുമായി. കഴിഞ്ഞ ദിവസം സ്വർണത്തിൽ ചരിത്രത്തിലെ ഏ​റ്റവും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്.&amp;nbsp;&lt;/p&gt;
&lt;p&gt;അതേസമയം, സ്വർണവിലയിൽ ഇനി പ്രതീക്ഷപോലെ കുറവ് സംഭവിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. ആഗോളതലത്തിലുണ്ടാകുന്ന പ്രതിസന്ധികൾ സ്വർണവിലയെ നന്നായി ബാധിക്കുന്നുണ്ട്. അധികം വൈകാതെ പവൻ വില ഒരു ലക്ഷത്തിലേക്കെത്തുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-10-18 05:48:01</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 97,360 രൂപയായി, കൂടിയത് 2,840 രൂപ</title>
        <link>https://nattuvartha.news/news/Business/all/gold-price-surge-kerala-1760676006</link>
        <guid>https://nattuvartha.news/news/Business/all/gold-price-surge-kerala-1760676006</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1760676006_569930.jpg</url>
          <title>സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 97,360 രൂപയായി, കൂടിയത് 2,840 രൂപ</title>
          <link>https://nattuvartha.news/news/Business/all/gold-price-surge-kerala-1760676006</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സ&lt;/strong&gt;മീപകാലത്തൊന്നുമില്ലാത്ത കുതിപ്പ് രേഖപ്പെടുത്തി സ്വര്‍ണം. സംസ്ഥാനത്ത് സ്വര്‍ണ വില പവന് 2,840 രൂപകൂടി 97,360 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 355 രൂപ വര്‍ധിച്ച് 12,170 രൂപയുമായി. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയിലുണ്ടായ വര്‍ധന 10,800 രൂപയായി.&lt;/p&gt;
&lt;p&gt;ആഗോള വിപണിയില്‍ സ്വര്‍ണ വില എക്കാലത്തെയും ഉയരം കുറിച്ച് മുന്നേറുകയാണ്. ട്രോയ് ഔണ്‍സിന് 4,300 ഡോളര്‍ പിന്നിട്ടു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റിന്റെ വില 1,31,920 രൂപയായി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;യുഎസ് ചൈന വ്യാപാര സംഘര്‍ഷം രൂക്ഷമായതും ഫെഡ് റിസര്‍വ് നിരക്ക് കുറച്ചേക്കുമെന്ന സൂചനയുമാണ് നിലവിലെ കുതിപ്പിന് പിന്നില്‍. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ആഗോള അനിശ്ചിതത്വങ്ങളുമൊക്കെ സ്വര്‍ണത്തിന്റെ നേട്ടത്തിന് പിന്നിലുണ്ട്. വന്‍കിട നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണത്തിലേയ്ക്ക് തിരിയുന്ന സാഹചര്യമാണ് ആഗോളതലത്തിലുള്ളത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-10-17 04:34:57</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വര്‍ണക്കുതിപ്പ് തുടരുന്നു; പവന് 400 രൂപ കൂടി 94,520 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-price-hike-wednesday</link>
        <guid>https://nattuvartha.news/news/Business/all/gold-price-hike-wednesday</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1760504249_144873.jpg</url>
          <title>സ്വര്‍ണക്കുതിപ്പ് തുടരുന്നു; പവന് 400 രൂപ കൂടി 94,520 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-price-hike-wednesday</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പ്ര&lt;/strong&gt;തിദിന വിലയില്‍ കനത്ത ചാഞ്ചാട്ടവുമായി സ്വര്‍ണം. ബുധനാഴ്ച പവന്റെ വില 400 രൂപകൂടി 94,520 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 50 രൂപ ഉയര്‍ന്ന് 11,815ലുമെത്തി. ഇതോടെ രണ്ടാഴ്ചക്കിടെയുണ്ടായ വര്‍ധന 7,960 രൂപയായി. ഒക്ടോബര്‍ മൂന്നിന് 86,500 രൂപയായിരുന്നു വില.&lt;/p&gt;
&lt;p&gt;യുഎസ്-ചൈന വ്യാപാര സംഘര്‍ഷത്തെതുടര്‍ന്നുള്ള അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത ആസ്തിയായ സ്വര്‍ണത്തിന് ഇതോടെ ഡിമാന്‍ഡ് വര്‍ധിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;യുഎസിലും റെക്കോഡ് ഉയരത്തിലാണ് സ്വര്‍ണത്തില്‍ വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,155.99 ഡോളര്‍ നിലവാരത്തിലെത്തി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-10-15 04:55:41</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വർണവിലയിൽ വൻ കുതിപ്പ് ;ഒറ്റയടിക്ക് 2400 രൂപ വർദ്ധിച്ചു,പവന് 94,360 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-prices-surge-one-piece-increases</link>
        <guid>https://nattuvartha.news/news/Business/all/gold-prices-surge-one-piece-increases</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1760420143_587414.jpg</url>
          <title>സ്വർണവിലയിൽ വൻ കുതിപ്പ് ;ഒറ്റയടിക്ക് 2400 രൂപ വർദ്ധിച്ചു,പവന് 94,360 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-prices-surge-one-piece-increases</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് സ്വർണവിലയിൽ ഏറ്റവും വലിയ കുതിപ്പ്. ഇന്ന് ഒരു പവന് ഒറ്റയടിക്ക് 2400 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്നത്തെ സ്വർണവില പവന് 94,360 രൂപയായി. പശ്ചിമേഷ്യയിൽ സമാധാനാന്തരീക്ഷം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു.ഈ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകിക്കൊണ്ടാണ് ഇന്ന് സ്വർണവിലയിൽ റെക്കാർഡ് വർദ്ധനവുണ്ടായിരിക്കുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സ്വർണവില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് ഇത് വലിയ തിരിച്ചടിയായി. ഇന്നത്തെ വില (പവൻ): 94,360 രൂപ വർദ്ധനവ് (പവൻ): 2400 രൂ, ഇന്നത്തെ വില (ഗ്രാം): 11,795 രൂപ (വർധനവ്: 300 രൂപ)നിലവിൽ പണിക്കൂലിയും നികുതിയും അടക്കം ഒരു പവൻ സ്വർണം വാങ്ങാൻ ഏകദേശം 1,02,500 രൂപയോളം നൽകേണ്ടി വരും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-10-14 05:34:22</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഉച്ചതിരിഞ്ഞ് സ്വർണവില ഉയർന്നു;വീണ്ടും 90,000 കടന്നു</title>
        <link>https://nattuvartha.news/news/Business/all/gold-rate-again-surge-above-90k-per-sovereign</link>
        <guid>https://nattuvartha.news/news/Business/all/gold-rate-again-surge-above-90k-per-sovereign</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1760093319_718898.jpg</url>
          <title>ഉച്ചതിരിഞ്ഞ് സ്വർണവില ഉയർന്നു;വീണ്ടും 90,000 കടന്നു</title>
          <link>https://nattuvartha.news/news/Business/all/gold-rate-again-surge-above-90k-per-sovereign</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. വെള്ളിയാഴ്ച രാവിലെ കുത്തനെയിടിഞ്ഞ സ്വർണവില ഉച്ചതിരിഞ്ഞ് വീണ്ടും തിരിച്ചുകയറി. 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 130 രൂപ ഉയർന്ന് 11,340 രൂപയായി. പവന് 1040 രൂപ കൂടി 90, 720 രൂപക്കാണ് ഉച്ചതിരിഞ്ഞ് വിൽപ്പന പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 105 രൂപ കൂടി 9325, 14 കാരറ്റ് 7255, 9 കാരറ്റ് 5670 എന്നിങ്ങനെയാണ് വില. വെള്ളി ഗ്രാമിന് അഞ്ച് രൂപ കൂടി 167 ആയി.&lt;/p&gt;
&lt;p&gt;റെക്കോഡ് കുതിപ്പിൽനിന്ന് ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് ഇന്ന് രാവിലെ കുറഞ്ഞത്. ഇതോടെ 11,210 രൂപയും പവന് 89,680 രൂപയുമായിരുന്നു വില. ഇസ്രായേൽ -ഹമാസ് സമാധാന കരാറിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലും വില കുറയാൻ കാരണമായത്. അന്താരാഷ്ട്ര സ്വർണ്ണവില ട്രായ് ഔൺസിന് 100 ഡോളറോളം ഇടിഞ്ഞു. വ്യാഴാഴ്ച അന്താരാഷ്ട്ര സ്വർണവില ഔൺസിന് 4058-60 ഡോളർ വരെ പോയിരുന്നു.&lt;/p&gt;]]></description>
        <pubDate>2025-10-10 10:47:03</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വർണവിലയിൽ വൻ ഇടിവ്; പവന് 1360 രൂപ കുറഞ്ഞു</title>
        <link>https://nattuvartha.news/news/Business/all/gold-rate-in-kerala-1760077123</link>
        <guid>https://nattuvartha.news/news/Business/all/gold-rate-in-kerala-1760077123</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1760077123_715513.jpg</url>
          <title>സ്വർണവിലയിൽ വൻ ഇടിവ്; പവന് 1360 രൂപ കുറഞ്ഞു</title>
          <link>https://nattuvartha.news/news/Business/all/gold-rate-in-kerala-1760077123</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 1,360 രൂപ കുറഞ്ഞ് 89,680 രൂപയും ഗ്രാമിന് 170 രൂപ കുറഞ്ഞ് 11,210 രൂപയുമായി. കഴിഞ്ഞ എട്ട് ദിവസങ്ങൾക്കുശേഷമാണ് സ്വർണവിലയിൽ ഇടിവ് സംഭവിച്ചത്. അടുത്തിടെയായി മുൻപെങ്ങും ഉണ്ടാകാത്ത രീതിയിലുളള വർധനവാണ് സ്വർണത്തിൽ സംഭവിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;ഈ മാസത്തെ എ​റ്റവും ഉയർന്ന് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഒക്‌ടോബർ ഒമ്പതിനായിരുന്നു. അന്ന് പവന് 91,040 രൂപയും ഗ്രാമിന് 11,380 രൂപയുമായിരുന്നു.രാജ്യാന്തര വിപണിയിൽ വില ഇന്നലെ 4,020 ഡോളറിലേക്ക് താഴ്ന്നിരുന്നു. അമേരിക്കൻ ഡോളറിൽ നിന്ന് നിക്ഷേപകർ പിന്മാറുന്നതാണ് സ്വർണത്തിന് അനുകൂലമാകുന്നത്. അമേരിക്കൻ സർക്കാർ ഷട്ട്‌ഡൗണിൽ തുടരുന്നതും ഫ്രാൻസിലെയും ജപ്പാനിലെയും രാഷ്ട്രീയ പ്രതിസന്ധികളും കണക്കിലെടുത്താണ് നിക്ഷേപകർ സുരക്ഷിത മേഖലയായ സ്വർണത്തിലേക്ക് പണമൊഴുക്കുന്നത്. ഇതിനിടെ ചരിത്രത്തിലാദ്യമായി വെള്ളിവില ഔൺസിന് 50 ഡോളർ കവിഞ്ഞു. നടപ്പുവർഷം ഇതുവരെ സ്വർണ വിലയിൽ 53 ശതമാനം വർദ്ധനവാണുണ്ടായത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-10-10 06:16:43</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു ;പവന് 91,040 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-rate-increased-again-in-kerala-passed</link>
        <guid>https://nattuvartha.news/news/Business/all/gold-rate-increased-again-in-kerala-passed</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1759988738_416630.jpg</url>
          <title>സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു ;പവന് 91,040 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-rate-increased-again-in-kerala-passed</link>
        </image>
        <description><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്ന് വീണ്ടും സർവകാല റെക്കാഡിലെത്തി. പവന് 91,040 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വർണത്തിന് 11, 380 രൂപയും നൽകണം. 160 രൂപയാണ് ഇന്ന് പവന് കൂടിയത്.ഇന്നലെ രണ്ട് തവണയാണ് വിലയില്‍ മാറ്റം വന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;ഒരു പവന്‍ സ്വര്‍ണത്തിന് 90,880 രൂപയായിരുന്നു ഇന്നലെ രാവിലത്തെ വില. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 70 രൂപ വര്‍ധിച്ച് 11,360 രൂപയും പവന് 560 രൂപ വര്‍ധിച്ച് 90,880 രൂപയുമായി. രാവിലെ ഗ്രാമിന് 105 രൂപയും പവന് 840 രൂപയും കൂടിയതിന് പുറമെയാണിത്. ഇതോടെ ഇന്നലെ പവന് വര്‍ദ്ധിച്ചത് 1,400 രൂപയാണ്. ഈ വര്‍ഷം ആദ്യം 50,000 രൂപയായിരുന്നു ഒരു പവന് വിലയെങ്കില്‍ ഇന്നിപ്പോൾ അത് 90,000 എന്ന സര്‍വകാല റെക്കാഡും മറികടന്ന് മുന്നേറുകയാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-10-09 05:41:16</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>90,000 കടന്ന്  സ്വര്‍ണ വില ;പവന് 840 രൂപ കൂടി 90,320 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-price-surge-kerala-india</link>
        <guid>https://nattuvartha.news/news/Business/all/gold-price-surge-kerala-india</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1759897840_762241.jpg</url>
          <title>90,000 കടന്ന്  സ്വര്‍ണ വില ;പവന് 840 രൂപ കൂടി 90,320 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-price-surge-kerala-india</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ദി&lt;/strong&gt;നംപ്രതിയെന്നോണം കുതിച്ച് ഒടുവില്‍ സ്വര്‍ണ വില 90,000 കടന്നു. ബുധനാഴ്ച മാത്രം 840 രൂപ കൂടിയതോടെ പവന്റെ വില 90,320 രൂപയിലെത്തി. ഗ്രാമിനാകട്ടെ 105 രൂപ വര്‍ധിച്ച് 11,290 രൂപയുമായി. ഈ കുതിപ്പ് തുടര്‍ന്നാല്‍ പവന് ഒരു ലക്ഷം രൂപയിലേയ്‌ക്കെത്താന്‍ അധികകാലം കാത്തിരിക്കേണ്ടിവരില്ല.&lt;/p&gt;
&lt;p&gt;യുഎസിലെ സാമ്പത്തിക പ്രതിസന്ധിയാണ് സമീപകാലത്തെ വില വര്‍ധനവിന് പിന്നില്‍. ഇതോടെ രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,020 ഡോളറായി. ഈ വര്‍ഷം തുടക്കത്തില്‍ 2,500 ഡോളറായിരുന്നു.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും റെക്കോഡ് നിലവാരത്തിലാണ് വില. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,22,00 രൂപയ്ക്ക് മുകളിലെത്തി.&lt;/p&gt;]]></description>
        <pubDate>2025-10-08 04:29:12</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വർണത്തിന് ഇന്ന് കൂടിയത് 920 രൂപ ;പവന് 89,480 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-price-surge-kerala-tuesday</link>
        <guid>https://nattuvartha.news/news/Business/all/gold-price-surge-kerala-tuesday</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1759811263_192737.jpg</url>
          <title>സ്വർണത്തിന് ഇന്ന് കൂടിയത് 920 രൂപ ;പവന് 89,480 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-price-surge-kerala-tuesday</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സ്വ&lt;/strong&gt;ര്‍ണ വിലയില്‍ ചൊവാഴ്ചയും കുതിപ്പ് രേഖപ്പെടുത്തി. പവന്റെ വില 920 രൂപ ഉയര്‍ന്ന് 89,480 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 115 രൂപ കൂടി 11,185 രൂപയുമായി. ഇതോടെ ഒന്നര മാസത്തിനിടെ പവന്റെ വിലയില്‍ 11,840 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.&lt;/p&gt;
&lt;p&gt;യുഎസില്‍ അനിശ്ചിതത്വം തുടരുന്നതാണ് സ്വര്‍ണത്തിന്റെ കുതിപ്പിന് പിന്നില്‍. യുഎസ് ഫെഡ് ഇനിയും നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലാണ് രണ്ടാം ദിവസവും സ്വര്‍ണം നേട്ടമാക്കിയത്.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,20,712 രൂപയായി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡാകട്ടെ ട്രോയ് ഔണ്‍സിന് 3,984 ഡോളര്‍ നിലവാരത്തിലാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-10-07 04:26:15</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വർണവിലയിൽ വൻവർധനവ് ;പവന് 1000 രൂപ കൂടി  88,560 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/today-gold-rate-in-kerala</link>
        <guid>https://nattuvartha.news/news/Business/all/today-gold-rate-in-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1759726516_399908.jpg</url>
          <title>സ്വർണവിലയിൽ വൻവർധനവ് ;പവന് 1000 രൂപ കൂടി  88,560 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/today-gold-rate-in-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാനത്ത് സ്വർണവിലയിൽ വൻവർദ്ധനവ്. ഇന്ന് പവന് 1000 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 88,560 രൂപയാണ്. ഗ്രാമിന് 125 രൂപ വർദ്ധിച്ച് 11,070 രൂപയുയായി. ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏ​റ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയത് ഒക്‌ടോബർ മൂന്നിനായിരുന്നു. അന്ന് പവന് 86,560 രൂപയും ഗ്രാമിന് 10,820 രൂപയുമായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;കഴിഞ്ഞ മാസം തുടക്കം മുതൽ സ്വർണവിലയിൽ വൻ വർദ്ധനവാണുണ്ടായത്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 166 രൂപയും കിലോഗ്രാമിന് 1,​66,​000 രൂപയുമാണ്.ആഗോള വിപണിയിലുണ്ടായ പെട്ടെന്നുളള മാറ്റമാണ് സ്വർണവില കുതിച്ചുയരാൻ കാരണമായത്. അമേരിക്കയിലെ സർക്കാർ അടച്ചുപൂട്ടൽ അനിശ്ചിതമായി നീളുന്നതിനാൽ സ്വർണ വില വീണ്ടും റെക്കാഡ് ഉയരത്തിലെത്തി. ഡോളറിന്റെ അപ്രമാദിത്യം തകരുന്നതും യുഎസ് ബോണ്ടുകളിൽ നിന്ന് നിക്ഷേപകർ പിന്മാറുന്നതും സ്വർണത്തിന് കരുത്തായി.&lt;/p&gt;]]></description>
        <pubDate>2025-10-06 04:52:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വർണവിലയിൽ വീണ്ടും  വർധന; പവന് 640 രൂപ കൂടി 87,560 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-rate-in-kerala-1759554365</link>
        <guid>https://nattuvartha.news/news/Business/all/gold-rate-in-kerala-1759554365</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1759554365_129744.jpg</url>
          <title>സ്വർണവിലയിൽ വീണ്ടും  വർധന; പവന് 640 രൂപ കൂടി 87,560 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-rate-in-kerala-1759554365</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വൻവർദ്ധനവ്. ഇന്ന് പവന് 640 രൂപ കൂടി 87,560 രൂപയും ഗ്രാമിന് 80 രൂപ കൂടി 10,945 രൂപയുമായി. ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പവന് 86,920 രൂപയും ഗ്രാമിന് 10,865 രൂപയുമായിരുന്നു. ഈ മാസത്തെ ഏ​റ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയത് ഒക്‌ടോബർ മൂന്നിനായിരുന്നു. അന്ന് പവന് 56,560 രൂപയും ഗ്രാമിന് 10,820 രൂപയുമായിരുന്നു. കഴിഞ്ഞ മാസം തുടക്കംമുതൽ സ്വർണവിലയിൽ വൻ വർദ്ധനവാണുണ്ടായത്.&lt;/p&gt;
&lt;p&gt;ആഗോള വിപണിയിലുണ്ടായ പെട്ടെന്നുളള മാറ്റമാണ് സ്വർണവില കുതിച്ചുയരാൻ കാരണമായത്. യുഎസ് ഡോളർ ദുർബലമാകുന്നത് ഉൾപ്പെടെ സ്വർണവില ഉയരാൻ കാരണമാകുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണ വിലയിൽ പ്രതിഫലിക്കും. നവരാത്രിയും മഹാനവമിയും ദീപാവലിയും ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളും സ്വർണത്തിന്റെ ഡിമാന്റ് ഉയർത്തിയിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2025-10-04 05:04:41</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വർണ്ണവില ഇന്നും കുറഞ്ഞു ;പവന് 86,560 രൂപ</title>
        <link>https://nattuvartha.news/news/Business/all/gold-rate-kerala</link>
        <guid>https://nattuvartha.news/news/Business/all/gold-rate-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1759470158_65532.jpg</url>
          <title>സ്വർണ്ണവില ഇന്നും കുറഞ്ഞു ;പവന് 86,560 രൂപ</title>
          <link>https://nattuvartha.news/news/Business/all/gold-rate-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയാണ് ഇന്നത്തെ (ഒക്ടോബർ 3, 2025) വില. പവന് 480 രൂപ കുറഞ്ഞ് 86,560 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 87,040 ആയിരുന്നു വില.&lt;/p&gt;
&lt;p&gt;ബുധനാഴ്ചയാണ് കേരളത്തിലെ സ്വർണ്ണവിപണിയിൽ എക്കാലത്തെയും ഉയർന്ന വില (87,440 രൂപ) രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണ്ണത്തിന് 10,930 ആയിരുന്നു അന്ന് വില. സെപ്റ്റംബർ 30-ന് രേഖപ്പെടുത്തിയ 86,760 ആയിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന വില. 18കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 8,905ൽ എത്തി.&lt;/p&gt;]]></description>
        <pubDate>2025-10-03 05:40:55</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വാണിജ്യ സിലിണ്ടറിന് വില കൂടി</title>
        <link>https://nattuvartha.news/news/Business/all/commercial-gas-price-in-india-01-oct-2025</link>
        <guid>https://nattuvartha.news/news/Business/all/commercial-gas-price-in-india-01-oct-2025</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1759301061_693211.jpg</url>
          <title>വാണിജ്യ സിലിണ്ടറിന് വില കൂടി</title>
          <link>https://nattuvartha.news/news/Business/all/commercial-gas-price-in-india-01-oct-2025</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഡൽഹി: &lt;/strong&gt;വാണിജ്യ സിലിണ്ടറിന് വില കൂടി. 15.50 രൂപയാണ് വർധിച്ചത്. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടർ വില 1595.50 രൂപയായി. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്‍റെ വില വർധിച്ചിട്ടില്ല.&lt;/p&gt;
&lt;p&gt;കഴിഞ്ഞ സെപ്തംബര്‍ 1ന് വാണിജ്യ സിലിണ്ടറിന്‍റെ വില കുത്തനെ കുറഞ്ഞിരുന്നു. സിലിണ്ടറിന് 50 രൂപ 50 പൈസയാണ് അന്ന് കുറഞ്ഞത്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-10-01 06:42:52</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വീണ്ടും കുതിച്ച് സ്വര്‍ണവില : പവന് 1,040 രൂപ വര്‍ധിച്ച് 86,760 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-price-surge-kerala-rs-86760</link>
        <guid>https://nattuvartha.news/news/Business/all/gold-price-surge-kerala-rs-86760</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1759208636_991461.jpg</url>
          <title>വീണ്ടും കുതിച്ച് സ്വര്‍ണവില : പവന് 1,040 രൂപ വര്‍ധിച്ച് 86,760 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-price-surge-kerala-rs-86760</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സം&lt;/strong&gt;സ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്. ചൊവാഴ്ച പവന്റെ വിലയില്‍ 1,040 രൂപയുടെ വര്‍ധനവുണ്ടായി. ഇതോടെ ഒരു പവന്‍ സ്വര്‍ണം പണിക്കൂലിയില്ലാതെ ലഭിക്കാന്‍ 86,760 രൂപ നല്‍കേണ്ടിവരും. ഗ്രാമിന്റെ വിലയാകട്ടെ 130 രൂപ കൂടി 10,845 രൂപയായി. ഒരു മാസത്തിനിടെ മാത്രം 9,120 രൂപയാണ് കൂടിയത്. സെപ്റ്റംബര്‍ ഒന്നിന് 77,640 രൂപയായിരുന്നു വില.&lt;/p&gt;
&lt;p&gt;രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,17,375 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി. 1,43,840 രൂപയാണ് ഒരു കിലോഗ്രാം വെള്ളിയുടെ വില.&lt;/p&gt;]]></description>
        <pubDate>2025-09-30 05:02:22</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വർണവില സർവകാല റെക്കോർഡിൽ ; പവന് 680 രൂപ കൂടി 85,360 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-price-record-high-kerala-85360</link>
        <guid>https://nattuvartha.news/news/Business/all/gold-price-record-high-kerala-85360</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1759123073_110485.jpg</url>
          <title>സ്വർണവില സർവകാല റെക്കോർഡിൽ ; പവന് 680 രൂപ കൂടി 85,360 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-price-record-high-kerala-85360</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വീ&lt;/strong&gt;ണ്ടും റെക്കോഡ് ഉയരം കുറിച്ച് സ്വര്‍ണം. തിങ്കളാഴ്ച പവന്റെ വില 680 രൂപ കൂടി 85,360 രൂപയായി. ഗ്രാമിനാകട്ടെ 85 രൂപ വര്‍ധിച്ച് 10,670 രൂപയുമായി.&lt;/p&gt;
&lt;p&gt;രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,15,590 രൂപയുമായി. റെക്കോഡ് ഉയരത്തിലാണ് കമ്മോഡിറ്റി വിപണിയിലും സ്വര്‍ണത്തിന്റെ നിലവാരം. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,828 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.&lt;/p&gt;]]></description>
        <pubDate>2025-09-29 05:16:03</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ജിഎസ്ടി: നെയ്യുൾപ്പടെ മിൽമയുടെ ചില പാലുത്പനങ്ങൾക്ക് വില കുറയും</title>
        <link>https://nattuvartha.news/news/Business/all/milma-gst-price-reduction-ghee</link>
        <guid>https://nattuvartha.news/news/Business/all/milma-gst-price-reduction-ghee</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1758517618_925463.jpg</url>
          <title>ജിഎസ്ടി: നെയ്യുൾപ്പടെ മിൽമയുടെ ചില പാലുത്പനങ്ങൾക്ക് വില കുറയും</title>
          <link>https://nattuvartha.news/news/Business/all/milma-gst-price-reduction-ghee</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പു&lt;/strong&gt;തിയ ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥകൾ നിലവിൽ വന്ന സാഹചര്യത്തിൽ ക്ഷീര ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽപ്പന വില (MRP) കുറച്ചതായി മിൽമ. ഈ വിലക്കുറവ് തിങ്കളാഴ്ച (സെപ്റ്റംബർ 22) മുതൽ പ്രാബല്യത്തിൽ വന്നു.&lt;/p&gt;
&lt;p&gt;നെയ്യ് വില ₹45 രൂപ കുറയും&lt;/p&gt;
&lt;p&gt;ഒരു ലിറ്റർ മിൽമ നെയ്യുടെ വില ₹45 കുറഞ്ഞ് ₹720-ൽ നിന്ന് ₹675 ആയി മാറും. 500 മില്ലി ലിറ്റർ നെയ്യുടെ വില ₹370-ൽ നിന്ന് ₹345 ആയി കുറയും. നെയ്യുടെ ജിഎസ്ടി 12% ൽ നിന്ന് 5% ആയി കുറച്ചതാണ് ഈ വിലക്കുറവിന് കാരണം.&lt;/p&gt;
&lt;p&gt;ബട്ടർ, പനീർ, ഐസ്‌ക്രീം വിലകളിൽ മാറ്റം&lt;/p&gt;
&lt;p&gt;• മിൽമയുടെ ബട്ടറിന്റെ വിലയിൽ ₹15 കുറവുണ്ടാകും. MRP ₹240-ൽ നിന്ന് ₹225 ആയി മാറും.&lt;/p&gt;
&lt;p&gt;• 500 ഗ്രാം പനീറിന് ₹11 കുറയും. ഇതോടെ വില ₹245-ൽ നിന്ന് ₹234 ആയി മാറും. പനീറിന് മേലുണ്ടായിരുന്ന 5% നികുതി പൂർണ്ണമായും ഒഴിവാക്കുകയും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തതാണ് ഈ വിലക്കുറവിന് കാരണം.&lt;/p&gt;
&lt;p&gt;• മധുര പലഹാരങ്ങളുടെ വിഭാഗത്തിൽ, ഒരു ലിറ്റർ മിൽമയുടെ വാനില ഐസ്ക്രീമിന്റെ വില ₹220 എന്ന മുൻപത്തെ MRP-യിൽ നിന്ന് ₹24 കുറഞ്ഞ് ₹196 ആയി മാറും. വാനില ഐസ്ക്രീമിന്റെ ജിഎസ്ടി 18% ൽ നിന്ന് 5% ആയി കുറച്ചതിനാലാണ് ഈ മാറ്റം.&lt;/p&gt;
&lt;p&gt;മറ്റ് ഉൽപ്പന്നങ്ങൾ&lt;/p&gt;
&lt;p&gt;• ഫ്ലേവേർഡ് മിൽക്കിന്റെ ജിഎസ്ടി 12% ൽ നിന്ന് 5% ആയി കുറയും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;• ലോങ്-ലൈഫ് UHT മിൽക്കിന്റെ ജിഎസ്ടി 5% ൽ നിന്ന് പൂജ്യമായി കുറയും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;• കൂടാതെ പായസം മിക്സിന്റെ ജിഎസ്ടി 18% ൽ നിന്ന് 5% ആയി കുറയും എന്നും മിൽമ അറിയിച്ചു.&lt;/p&gt;
&lt;p&gt;പുതിയ മാറ്റങ്ങൾ വഴി നെയ്യ്, ബട്ടർ, പനീർ എന്നിവയുടെ വില ഏകദേശം 7% കുറയും. അതേസമയം, ഐസ്ക്രീമുകൾക്ക് ഏകദേശം 12% മുതൽ 13% വരെ വില കുറയും.&lt;/p&gt;]]></description>
        <pubDate>2025-09-22 04:56:00</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>82,000 കടന്ന് സ്വർണവില ;പവന്  82,240 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-prices-climb-in-kerala</link>
        <guid>https://nattuvartha.news/news/Business/all/gold-prices-climb-in-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1758346081_871663.jpg</url>
          <title>82,000 കടന്ന് സ്വർണവില ;പവന്  82,240 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-prices-climb-in-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;സംസ്ഥാനത്ത് സ്വർണവില 82,000 ​രൂപ കടന്നു. ഗ്രാമിന്റെ വില 75 രൂപ വർധിച്ച് 10,280 രൂപയായി ഉയർന്നു. പവന് 600 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 82,240 രൂപയായി ഉയർന്നു. 18കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ വർധിച്ച് 8440 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല. അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ വർധനവുണ്ടായി.&lt;/p&gt;
&lt;p&gt;40 ഡോളറിന്റെ വർധയാണ് മഞ്ഞലോഹത്തിന് ഉണ്ടായത്. 3,684.75 ഡോളറയാണ് വില ഉയർന്നത്. യു.എസിൽ സ്വർണത്തിന്റെ ഭാവിവിലകളും ഉയർന്നിട്ടുണ്ട്. 0.7 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. 3,705 ഡോളറായാണ് വില ഉയർന്നത്. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ കുറച്ചത് മൂലം സ്വർണവിലയിൽ വൻ വർധനവുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.&lt;/p&gt;]]></description>
        <pubDate>2025-09-20 05:26:24</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് പാൽവില കൂട്ടുമെന്ന് മന്ത്രി ചിഞ്ചുറാണി</title>
        <link>https://nattuvartha.news/news/Business/all/milk-prices-will-increase</link>
        <guid>https://nattuvartha.news/news/Business/all/milk-prices-will-increase</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1758182739_35973.jpg</url>
          <title>സംസ്ഥാനത്ത് പാൽവില കൂട്ടുമെന്ന് മന്ത്രി ചിഞ്ചുറാണി</title>
          <link>https://nattuvartha.news/news/Business/all/milk-prices-will-increase</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: വിലക്കയറ്റത്തിൽ പൊറുതിമുട്ടിക്കൊണ്ടിരിക്കുന്ന കേരളീയർക്ക് പാൽവിലയുടെ രൂപത്തിൽ അടുത്ത ഇരുട്ടടി വരുന്നു. സംസ്ഥാനത്ത് പാൽവില വർദ്ധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി നിയമസഭയിൽ വ്യക്തമാക്കി. തോമസ് കെ തോമസ് നൽകിയ സബ്‌മിഷനുള്ള മറുപടി നൽകുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.&lt;/p&gt;
&lt;p&gt;മിൽമയ്ക്കാണ് പാൽവില വർദ്ധിപ്പിക്കാനുള്ള അധികാരമുള്ളത്. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വർദ്ധനയുണ്ടാവുന്നതെന്നും അതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. പാലിന് ഏറ്റവും കൂടുതൽ വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളം.അതേസമയം, ആവശ്യസാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച് സഭയിൽ അടിയന്തര പ്രമേയ ചർച്ച ആരംഭിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-09-18 08:04:15</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വിലക്കുറവിന്റെ വിസ്മയം; 100 രൂപയുടെ മഹാലാഭമേള വടകരയിൽ</title>
        <link>https://nattuvartha.news/news/Business/all/vatakara-mahalabhamela-discount-sale-offer-items</link>
        <guid>https://nattuvartha.news/news/Business/all/vatakara-mahalabhamela-discount-sale-offer-items</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1758176334_320249.jpg</url>
          <title>വിലക്കുറവിന്റെ വിസ്മയം; 100 രൂപയുടെ മഹാലാഭമേള വടകരയിൽ</title>
          <link>https://nattuvartha.news/news/Business/all/vatakara-mahalabhamela-discount-sale-offer-items</link>
        </image>
        <description><![CDATA[&lt;p&gt;വടകര: വിലക്കുറവിന്റെ വിസ്മയം തീർത്ത് നിങ്ങൾക്ക്  ആവശ്യമുള്ളതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കികൊണ്ട് 100 രൂപയുടെ മഹാലാഭ മേള വടകരയിൽ. വീട്ടിലേക്കാവശ്യമായ എല്ലാവിധ പ്ലാസ്റ്റിക് ഗൃഹോപകരണങ്ങളും, ഫാഷൻ ലേഡീസ് വസ്ത്രങ്ങളും, ജെന്റ്‌സ്- കിഡ്സ്‌ വസ്ത്രങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ, സ്റ്റീൽ ഐറ്റംസ് തുടങ്ങി എല്ലാം സ്വന്തമാക്കാം ഏറ്റവും കുറഞ്ഞ വിലയിൽ. പുതിയ ബസ് സ്റ്റാൻഡിനുള്ളിൽ നഗരസഭ വൈസ് ചെയർമാൻ പി കെ സതീശൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഈ മാസം 25 വരെ സ്പെഷ്യൽ ഓഫറായി ആദ്യം വരുന്ന 100 കസ്റ്റമേഴ്‌സിന് (50 ലിറ്റർ ഡ്രം, ലോൺട്രി ബാസ്കറ്റ്, 50 ലിറ്റർ വലിയ ടബ്ബ്, 18 ലിറ്റര്‍ ബക്കറ്റ്, മുറം, ഒരു ലിറ്റര്‍ മഗ്ഗ്, ബെയ്‌സണ്‍, ഫാന്‍സി ബൗള്‍, ടീ ഗ്ലാസ്സ്) എന്നിവ വെറും 1 രൂപയ്ക്ക് നല്‍കുന്നു.&lt;/p&gt;
&lt;p&gt;1 രൂപയ്ക്ക് 1 ലിറ്റര്‍ മഗ്ഗ്, 1 രൂപയ്ക്ക് ബെയ്‌സനുകൾ, 1 രൂപയ്ക്ക് കണ്ടെയ്‌നര്‍ പീസുകൾ,  9 രൂപയ്ക്ക് മുറം, 9 രൂപയ്ക്ക് ടബ്ബുകൾ, 199 രൂപയ്ക്ക് 3 ലിറ്റര്‍ പ്രഷര്‍ കുക്കറുകൾ എന്നിവ സ്‌റ്റോക്ക് തീരും വരെ നല്‍കുന്നു. 189 രൂപയ്ക്ക് 3 ഷർട്ടുകൾ, 89 രൂപയ്ക്ക് ലേഡീസ് ചുരിദാർ ടോപ്പുകൾ, 69 രൂപയ്ക്ക് ലേഡീസ് പലാസോ, 16 രൂപയ്ക്ക് കിഡ്‌സ് വസ്ത്രങ്ങൾ, 18 ലിറ്റര്‍ 3 ബക്കറ്റുകള്‍ 139 രൂപയ്ക്കും, ലേഡീസ് ബാഗുകള്‍ 89 രൂപയ്ക്കും, 50 രൂപ മുതല്‍ ഫാന്‍സി ചപ്പലുകളും, കസ്റ്റമേഴ്സിനായി സ്പെഷ്യല്‍ ഓഫറില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്ലാസ്റ്റിക് ഗൃഹോപകരണങ്ങളും, വസ്ത്രങ്ങളും, പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും, സ്റ്റീല്‍ അലുമിനിയം പാത്രങ്ങളും, മാറ്റുകളും, കണ്ടെയ്‌നറുകളും, ടോയ്‌സുകളും, ക്രോക്കറി ഐറ്റംസും തുടങ്ങി 50000 ല്‍ അധികം ഉല്‍പ്പന്നങ്ങളാണ് അതിശയിപ്പിക്കുന്ന വിലക്കുറവില്‍ മഹാലാഭ മേളയിൽ ഒരുക്കിയിട്ടുള്ളത്.&lt;/p&gt;]]></description>
        <pubDate>2025-09-18 06:12:13</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>കുതിച്ചുയർന്ന് സ്വർണവില ;പവന് 82,080 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-rate-increased-to-82080--rupees-today-in-kerala</link>
        <guid>https://nattuvartha.news/news/Business/all/gold-rate-increased-to-82080--rupees-today-in-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1758003469_328092.jpg</url>
          <title>കുതിച്ചുയർന്ന് സ്വർണവില ;പവന് 82,080 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-rate-increased-to-82080--rupees-today-in-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ഇന്ന് ഗ്രാമിന് 80 രൂപ വർദ്ധിച്ച് ഒരു ഗ്രാം സ്വർണത്തിന് വില 10,260 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വ‌ർണത്തിന്റെ വില 82,080 രൂപ എന്ന സർവകാല റെക്കാഡിലെത്തിയിരിക്കുകയാണ്. ജിഎസ്‌ടി, പണിക്കൂലി, ഹോൾമാർക്ക് ചാർജ് എന്നിവ ഉൾപ്പെടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 90,000 രൂപ കുറഞ്ഞത് നൽകേണ്ടിവരും. യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകളാണ് സ്വർണവില വർദ്ധനവിന് കാരണമെന്നാണ് വിവരം.&lt;/p&gt;
&lt;p&gt;ഈ മാസം ഇതുവരെ കേരളത്തിൽ ഗ്രാമിന് 555 രൂപയും പവന് 4,440 രൂപയുമാണ് കൂടിയത്. വെള്ളി വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ഗ്രാമിന് ഒരുരൂപ ഉയർന്ന് 141 രൂപയായി.&lt;/p&gt;]]></description>
        <pubDate>2025-09-16 06:16:20</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു;പവന് 560 രൂപ കൂടി 81,600 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-price-kerala-81600</link>
        <guid>https://nattuvartha.news/news/Business/all/gold-price-kerala-81600</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1757662184_238745.jpg</url>
          <title>സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു;പവന് 560 രൂപ കൂടി 81,600 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-price-kerala-81600</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സം&lt;/strong&gt;സ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 560 രൂപ കൂടി 81,600 രൂപയായി. ഗ്രാമിനാകട്ടെ 10,130 രൂപയില്‍നിന്ന് 10,200 രൂപയുമായി.&lt;/p&gt;
&lt;p&gt;രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,09,485 എന്ന റെക്കോഡ് ഉയരം കുറിച്ചു. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,650 ഡോളര്‍ നിലവാരത്തിലാണ് സ്വര്‍ണ വില.സെപ്റ്റംബര്‍ 17ന് ചേരുന്ന പണനയ യോഗത്തില്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് കാല്‍ ശതമാനം നിരക്ക് കുറച്ചേക്കുമെന്ന അനുമാനമാണ് ആഗോള വിപണിയിലെ വിലവര്‍ധനവിന് പിന്നില്‍.മുമ്പ് കണക്കാക്കിയതിനേക്കാള്‍ 9,11,000 തൊഴിലവസരങ്ങളാണ് യുഎസില്‍ കുറഞ്ഞത്.&lt;/p&gt;]]></description>
        <pubDate>2025-09-12 07:27:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എന്റെ പൊന്നേ ;കത്തിക്കയറി സ്വര്‍ണ വില,പവന്  81,040 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-price-rise-81040-pavan</link>
        <guid>https://nattuvartha.news/news/Business/all/gold-price-rise-81040-pavan</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1757480426_291821.jpg</url>
          <title>എന്റെ പൊന്നേ ;കത്തിക്കയറി സ്വര്‍ണ വില,പവന്  81,040 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-price-rise-81040-pavan</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ദി&lt;/strong&gt;നംപ്രതിയെന്നോണം കത്തിക്കയറി സ്വര്‍ണ വില. ബുധനാഴ്ച പവന്റെ വില 160 രൂപ കൂടി 81,040 രൂപയായി. ചൊവാഴ്ച മാത്രം ആയിരം രൂപ വര്‍ധിച്ച് 80,880 രൂപയിലെത്തിയിരുന്നു.ഗ്രാമിന്റെ വില 10,110 രൂപയില്‍നിന്ന് 10,130 രൂപയുമായി.&lt;/p&gt;
&lt;p&gt;കഴിഞ്ഞ ജനുവരിക്ക് ശേഷമുണ്ടായ വര്‍ധന 21,040 രൂപയാണ്. ജനുവരി 22ന് 60,000 രൂപയായിരുന്നു പവന്. 2022 ഡിസംബറില്‍ 40,000 രൂപ പിന്നിട്ട ഒരു പവന്‍ സ്വര്‍ണത്തിന് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലേറെ വില വര്‍ധിച്ചു.അതേസമയം, സ്വര്‍ണ വിലയില്‍ രാജ്യാന്തര വിപണിയില്‍ കഴിഞ്ഞദിവസം കാര്യമായ വര്‍ധന പ്രകടമല്ല.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-09-10 04:55:24</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഓണത്തിന് മിൽമയ്ക്കും റെക്കോർഡ് വില്പന</title>
        <link>https://nattuvartha.news/news/Business/all/milma-increase-milk-and-curd-sale-in-onam-festival</link>
        <guid>https://nattuvartha.news/news/Business/all/milma-increase-milk-and-curd-sale-in-onam-festival</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1757131541_13518.jpg</url>
          <title>ഓണത്തിന് മിൽമയ്ക്കും റെക്കോർഡ് വില്പന</title>
          <link>https://nattuvartha.news/news/Business/all/milma-increase-milk-and-curd-sale-in-onam-festival</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ഓണക്കാലം മലയാളികൾ ആഘോഷമാക്കിയപ്പോൾ സർവകാല റെക്കോർഡ് വിൽപ്പനയുമായി മിൽമ. പാൽ, തൈര് ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലാണ് മിൽമ നേട്ടം കൈവരിച്ചത്. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി 1,19,58,751 ലിറ്റർ പാലും 14,58,278 കിലോ തൈരുമാണ് മിൽമ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചത്. ഉത്രാട ദിനത്തിൽ മാത്രം 38,03,388 ലിറ്റർ പാലും 3,97,672 കിലോ തൈരും വിൽപ്പന നടത്തിയാണ് മിൽമ ഈ റെക്കോഡ് നേട്ടത്തിൽ എത്തിയത്.&lt;/p&gt;
&lt;p&gt;കഴിഞ്ഞ വർഷം 37,00,209 ലിറ്റർ പാലും 3,91,923 കിലോ ഗ്രാം തൈരുമായിരുന്നു മിൽമ ഔട്ട്ലെറ്റുകൾ വഴി വിൽപ്പന നടത്തിയത്. 2024ലെ ഓണ വിൽപ്പനയുമായി ഈ വർഷത്തെ വിൽപ്പന താരതമ്യം ചെയ്യുമ്പോൾ അഞ്ച് ശതമാനത്തിന്റെ അധിക വളർച്ച ഇക്കുറി ഉണ്ടായതായി മിൽമ അവക്ഷപെടുന്നുണ്ട്.പാൽ, തൈര് ഉത്പന്നങ്ങൾ കൂടാതെ നെയ്യിന്റെ വിൽപ്പനയിലും നേട്ടം കൈവരിക്കാൻ മിൽമക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്ന് മുതൽ 31 വരെയുള്ള കാലയളവിൽ 663.74 ടൺ നെയ്യ് വിൽപ്പന നടത്തിയെങ്കിലും ഈ വർഷം അത് 863.92 ടൺ ആക്കി ഉയർത്താൻ മിൽമക്ക് കഴിഞ്ഞു. സെപ്റ്റംബർ മാസത്തിലെ നാല് ദിവസം 127.16 ടൺ നെയ്യ് വിറ്റഴിച്ചതോടെ ആകെ വിൽപ്പന 991.08 ടണ്ണായി ഉയർന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-09-06 04:02:36</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വര്‍ണവില സർവ്വകാല റെക്കോർഡിൽ ;പവന് 680 രൂപ ഉയര്‍ന്ന് 77,640 ആയി</title>
        <link>https://nattuvartha.news/news/Business/all/gold-price-surge-pavan-77640</link>
        <guid>https://nattuvartha.news/news/Business/all/gold-price-surge-pavan-77640</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1756707830_647753.jpg</url>
          <title>സ്വര്‍ണവില സർവ്വകാല റെക്കോർഡിൽ ;പവന് 680 രൂപ ഉയര്‍ന്ന് 77,640 ആയി</title>
          <link>https://nattuvartha.news/news/Business/all/gold-price-surge-pavan-77640</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സ്വ&lt;/strong&gt;ര്‍ണ വിലയില്‍ വീണ്ടും റെക്കോഡ് കുതിപ്പ്. പവന്റെ വില 680 രൂപ ഉയര്‍ന്ന് 77,640 ആയി. കഴിഞ്ഞ ദിവസം 76,960 രൂപയായിരുന്നു വില. ഗ്രാമിന്റെ വിലയാകട്ടെ 9,620 രൂപയില്‍നിന്ന് 9,705 രൂപയുമായി.&lt;/p&gt;
&lt;p&gt;രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 24 കാരറ്റ് 10 ഗ്രാമിന്റെ വില 1,05,937ലെത്തി. വെള്ളിയുടെ വില കിലോഗ്രാമിന് 1,24,214 രൂപയുമായി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-09-01 06:21:10</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വാണിജ്യ പാചകവാതക വില കുറഞ്ഞു</title>
        <link>https://nattuvartha.news/news/Business/all/commercial-lpg-price-drop</link>
        <guid>https://nattuvartha.news/news/Business/all/commercial-lpg-price-drop</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1756704372_939351.jpg</url>
          <title>വാണിജ്യ പാചകവാതക വില കുറഞ്ഞു</title>
          <link>https://nattuvartha.news/news/Business/all/commercial-lpg-price-drop</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: വാണിജ്യ പാചകവാതക വില കുറഞ്ഞു. സിലിണ്ടറിന് 50 രൂപ 50 പൈസയാണ് കുറഞ്ഞത്. പുതുക്കിയ വില സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കൊച്ചിയിൽ 1637 രൂപ വില ഉണ്ടായിരുന്ന 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 1587 രൂപയായി.&lt;/p&gt;
&lt;p&gt;ഹോട്ടൽ വ്യാപാരമേഖലയിൽ വിലക്കുറവ്‌ ​ഗുണകരമാകും. അതേസമയം 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ​&lt;/p&gt;]]></description>
        <pubDate>2025-09-01 05:24:07</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ശ്രദ്ധിക്കുക;സെപ്തംബറിൽ 14 ദിവസം ബാങ്ക് അവധി</title>
        <link>https://nattuvartha.news/news/Business/all/bank-holidays-in-september</link>
        <guid>https://nattuvartha.news/news/Business/all/bank-holidays-in-september</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1756548101_497663.jpg</url>
          <title>ശ്രദ്ധിക്കുക;സെപ്തംബറിൽ 14 ദിവസം ബാങ്ക് അവധി</title>
          <link>https://nattuvartha.news/news/Business/all/bank-holidays-in-september</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt;സെപ്തംബറിൽ  ഒട്ടേറെ അവധികളുണ്ട്. ഇതിൽ ഏറ്റവും പ്രധാനം ഓണാവധിതന്നെയാണ്. തുടർന്നങ്ങോട്ട് രണ്ടാം ശനിയുൾപ്പെടെയുള്ള അവധിയും. ബാങ്കുകൾക്ക് ഈ മാസം 14 ദിവസം അവധിയാണ്. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ അനുസരിച്ചാണിത്. പ്രാദേശിക, ദേശീയ അവധികൾ ഉൾപ്പെടെയാണിത്. സംസ്ഥാനാടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകും. ബാങ്കുകൾ തുറന്നുപ്രവർത്തിക്കില്ലെങ്കിലും ഓൺലൈൻവഴി ഇടപാടുകൾ നടത്താനാവുന്നത് ഇടപാടുകാർക്ക് വലിയ ആശ്വാസമാണ്.&lt;/p&gt;
&lt;p&gt;&lt;strong&gt;അവധിദിവസങ്ങൾ ഇവയാണ്&lt;/strong&gt;&lt;/p&gt;
&lt;p&gt;സപ്തംബർ 3 ബുധനാഴ്ച കർമ പൂജ:ഝാർഖണ്ഡ്.&lt;/p&gt;
&lt;p&gt;സെപ്തംബർ 4 വ്യാഴാഴ്ച ഒന്നാം ഓണം (ഉത്രാടം): കേരളം.&lt;/p&gt;
&lt;p&gt;സെപ്തംബർ 5 വെള്ളിയാഴ്ച തിരുവോണം,&amp;nbsp;&lt;/p&gt;
&lt;p&gt;നബി ദിനം: കേരളം, ഗുജറാത്ത്, മിസോറാം, മഹാരാഷ്ട്ര, കർണാടക, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, മണിപ്പൂർ, ജമ്മു കാശ്മീർ, ഉത്തർപ്രദേശ്, ഡൽഹി, ഝാർഖണ്ഡ്, തെലങ്കാന.&lt;/p&gt;
&lt;p&gt;സെപ്തംബർ 6 ശനിയാഴ്ച നബിദിനം: സിക്കിം, ഛത്തീസ്ഗഡ്, ജമ്മുകാശ്മീർ.സെപ്തംബർ 7 ഞായറാഴ്ച.സെപ്തംബർ 12 വെള്ളിയാഴ്ച Eid i Milad ul Nabi: ജമ്മുകാശ്മീർ.&lt;/p&gt;
&lt;p&gt;സെപ്തംബർ 13 രണ്ടാം ശനിയാഴ്ച.&lt;/p&gt;
&lt;p&gt;സെപ്തംബർ 14 ഞായറാഴ്ച.&lt;/p&gt;
&lt;p&gt;സെപ്തംബർ 22 തിങ്കളാഴ്ച നവരാത്രി ആരംഭം: രാജസ്ഥാൻ.&lt;/p&gt;
&lt;p&gt;സെപ്തംബർ 23 ചൊവ്വാഴ്ച മഹാരാജ ഹരിസിങ് ജന്മദിനം: ജമ്മുകാശ്മീർ.&lt;/p&gt;
&lt;p&gt;സെപ്തംബർ 27 നാലാമത്തെ ശനിയാഴ്ച.&lt;/p&gt;
&lt;p&gt;സെപ്തംബർ 28 ഞായറാഴ്ച.&lt;/p&gt;
&lt;p&gt;സെപ്തംബർ 29 തിങ്കളാഴ്ച പൂജവയ്പ്പ്, ദുർഗാപൂജ: ത്രിപുര, അസം, പശ്ചിമബംഗാൾ.&lt;/p&gt;
&lt;p&gt;സെപ്തംബർ30 ചൊവ്വാഴ്ച ദുർഗാപൂജ: ത്രിപുര, ഒഡീഷ, അസം, മണിപ്പൂർ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ബീഹാർ, ഝാർഖണ്ഡ്‌.&lt;/p&gt;]]></description>
        <pubDate>2025-08-30 09:57:16</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ് ;പവന് 1,200 രൂപ കൂടി 76,960 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-price-surge-kerala</link>
        <guid>https://nattuvartha.news/news/Business/all/gold-price-surge-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1756530501_851219.jpg</url>
          <title>സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ് ;പവന് 1,200 രൂപ കൂടി 76,960 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-price-surge-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സ്വ&lt;/strong&gt;ര്‍ണ വിലയില്‍ വന്‍ കുതിപ്പ്.ശനിയാഴ്ച പവന്റെ വില 1,200 രൂപ കൂടി 76,960 രൂപയായി. ഗ്രാമിനാകട്ടെ 9,620 രൂപയുമായി. 75,760 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. എട്ട് ദിവസത്തിനിടെ മാത്രം 3,320 രൂപയാണ് വര്‍ധിച്ചത്.&lt;/p&gt;
&lt;p&gt;രൂപയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ചയും ആഗോള വിപണിയിലെ വില വര്‍ധനവുമാണ് കുതിപ്പിന് പിന്നില്‍. അന്തര്‍ദേശീയ വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,447 ഡോളര്‍ നിലവാരത്തിലാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-08-30 05:05:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പായസം മിക്‌സ് അടക്കം 14 ആവശ്യ വസ്തുക്കൾ ;ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ</title>
        <link>https://nattuvartha.news/news/Business/all/kerala-free-onam-kit-distribution-2025</link>
        <guid>https://nattuvartha.news/news/Business/all/kerala-free-onam-kit-distribution-2025</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1756182945_230564.jpg</url>
          <title>പായസം മിക്‌സ് അടക്കം 14 ആവശ്യ വസ്തുക്കൾ ;ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ</title>
          <link>https://nattuvartha.news/news/Business/all/kerala-free-onam-kit-distribution-2025</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച ആരംഭിക്കും. എ.എ.വൈ റേഷൻ(മഞ്ഞ) കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.&lt;/p&gt;
&lt;p&gt;&lt;strong&gt;ഓണക്കിറ്റിലെ ആവശ്യവസ്തുക്കൾ&lt;/strong&gt;&lt;/p&gt;
&lt;p&gt;പഞ്ചസാര&lt;/p&gt;
&lt;p&gt;വെളിച്ചെണ്ണ&lt;/p&gt;
&lt;p&gt;തുവര പരിപ്പ്&lt;/p&gt;
&lt;p&gt;ചെറുപയർ പരിപ്പ്&lt;/p&gt;
&lt;p&gt;വൻ പയർ&lt;/p&gt;
&lt;p&gt;കശുവണ്ടി&lt;/p&gt;
&lt;p&gt;മിൽമ നെയ്യ്&lt;/p&gt;
&lt;p&gt;ഗോൽഡ് ടീ&lt;/p&gt;
&lt;p&gt;പായസം മിക്‌സ്&lt;/p&gt;
&lt;p&gt;സാമ്പാർ പൊടി&lt;/p&gt;
&lt;p&gt;മുളകുപൊടി&lt;/p&gt;
&lt;p&gt;മഞ്ഞൾപൊടി&lt;/p&gt;
&lt;p&gt;മല്ലിപ്പൊടി&lt;/p&gt;
&lt;p&gt;ഉപ്പ്&lt;/p&gt;]]></description>
        <pubDate>2025-08-26 04:33:42</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഓണ സമ്മാനം;കുടിശ്ശികയടക്കം രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് നൽകും</title>
        <link>https://nattuvartha.news/news/Business/all/two-months-welfare-pension-onam</link>
        <guid>https://nattuvartha.news/news/Business/all/two-months-welfare-pension-onam</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1755864977_449270.jpg</url>
          <title>ഓണ സമ്മാനം;കുടിശ്ശികയടക്കം രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് നൽകും</title>
          <link>https://nattuvartha.news/news/Business/all/two-months-welfare-pension-onam</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.&lt;/p&gt;
&lt;p&gt;62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. ഓഗസ്റ്റിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശ്ശിക കൂടിയാണ് അനുവദിച്ചത്.ശനിയാഴ്ച മുതല്‍ ഇത് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടത്.&lt;/p&gt;]]></description>
        <pubDate>2025-08-22 12:14:46</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കേര വെളിച്ചെണ്ണയുടെ വില ലിറ്ററിന് 50 രൂപ കുറച്ചു</title>
        <link>https://nattuvartha.news/news/Business/all/kera-coconut-oil-price-drop</link>
        <guid>https://nattuvartha.news/news/Business/all/kera-coconut-oil-price-drop</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1755104491_564280.jpg</url>
          <title>കേര വെളിച്ചെണ്ണയുടെ വില ലിറ്ററിന് 50 രൂപ കുറച്ചു</title>
          <link>https://nattuvartha.news/news/Business/all/kera-coconut-oil-price-drop</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;:  ‘കേര’ വെളിച്ചെണ്ണ വിലയിൽ വൻ കുറവ് പ്രഖ്യാപിച്ചു. ഒരു ലിറ്റർ പാക്കറ്റിന്റെ വില നിലവിലെ 529 രൂപയിൽ നിന്ന് 479 ലേക്കും അര ലിറ്റർ പാക്കറ്റിന്റെ വില 265 രൂപയിൽനിന്ന് 240 രൂപയിലേക്കും കുറവ് വരുത്തിയതായി അധികൃതർ അറിയിച്ചു.&lt;/p&gt;
&lt;p&gt;രാജ്യത്താകെ വെളിച്ചെണ്ണയുടെ വില ചരിത്രത്തിലെ ഉയർന്ന നിരക്കിൽ എത്തിയിരുന്നു. പൊതുവിപണിയിൽ വെളിച്ചെണ്ണ വില ഉയരുന്ന സാഹചര്യത്തിൽ സിവിൽ സപ്ലൈസ് മന്ത്രിയുടേയും കൃഷിവകുപ്പ് മന്ത്രിയുടേയും അധ്യക്ഷതയിൽ ഉന്നതതലയോഗം കൂടുകയുണ്ടായി. ഈ യോഗത്തിൽ പൊതുവിപണിയിൽ വെളിച്ചെണ്ണയുടെ വില കുറയ്ക്കുവാനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് സിവിൽ സപ്ലൈസ് മന്ത്രി കേരഫെഡിനോട് നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേരഫെഡ് ചെയർമാൻ, വൈസ് ചെയർമാൻ, മാനേജിങ് ഡയറക്ടർ എന്നിവരുടെ സാനിധ്യത്തിൽ ഭരണസമിതി യോഗം വിളിച്ചു ചേർത്ത് വെളിച്ചെണ്ണയുടെ വില കുറയ്ക്കുന്നതിന് തീരുമാനമെടുത്തത്.നാളികേരത്തിന്റെയും കൊപ്രയുടെയും വില ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയപ്പോഴാണ് കേരാഫെഡിന് വെളിച്ചെണ്ണയുടെ വില വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-08-13 16:59:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്: പവന് 75,760 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-price-surge-pavan-75760</link>
        <guid>https://nattuvartha.news/news/Business/all/gold-price-surge-pavan-75760</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1754634387_153431.jpg</url>
          <title>സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്: പവന് 75,760 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-price-surge-pavan-75760</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വീ&lt;/strong&gt;ണ്ടും റെക്കോഡ് ഭേദിച്ച് സ്വര്‍ണ വില. വെള്ളിയാഴ്ച പവന്റെ വില 560 രൂപ കൂടി 75,760 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 70 രൂപ വര്‍ധിച്ച് 9,470 രൂപയിലുമെത്തി. 75,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.&lt;/p&gt;
&lt;p&gt;ട്രംപിന്റെ തീരുവകളെ തുടര്‍ന്നുള്ള അനിശ്ചിതത്വവും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണം നേട്ടമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ശുദ്ധീകരണ കേന്ദ്രമായ സ്വിറ്റ്‌സര്‍ലന്‍ഡിന് ഒരു കിലോഗ്രാം സ്വര്‍ണക്കട്ടിയുടെ ഇറക്കുമതിക്ക് യുഎസ് തീരുവ ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടും മഞ്ഞലോഹത്തിന് വില വര്‍ധനവിന് ആക്കംകൂട്ടി.&lt;/p&gt;]]></description>
        <pubDate>2025-08-08 06:24:43</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോഡ്: പവന് 75,200 രൂപയായി</title>
        <link>https://nattuvartha.news/news/Business/all/gold-price-hits-record-high-kerala</link>
        <guid>https://nattuvartha.news/news/Business/all/gold-price-hits-record-high-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1754542467_817035.jpg</url>
          <title>സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോഡ്: പവന് 75,200 രൂപയായി</title>
          <link>https://nattuvartha.news/news/Business/all/gold-price-hits-record-high-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സ്വ&lt;/strong&gt;ര്‍ണ വിലയില്‍ വീണ്ടും റക്കോഡ് മുന്നേറ്റം. സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണ വില പവന് 75,200 രൂപയായി. ഗ്രാമിന്റെ വില 9,400 രൂപയിലുമെത്തി. കഴിഞ്ഞ ദിവസം പവന് 75,040 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 73,200 രൂപയുമായിരുന്നു. ഒരാഴ്ചക്കിടെയുണ്ടായത് 2,000 രൂപയുടെ വര്‍ധന.&lt;/p&gt;
&lt;p&gt;നാല് മാസത്തിനിടെ പവന് 9,400 രൂപയാണ് കൂടിയത്. ഏപ്രില്‍ എട്ടിന് 65,800 രൂപയായിരുന്നു പവന്റെ വില. ട്രംപിന്റെ ഉയര്‍ന്ന താരിഫ് ആഗോള സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തിയേക്കുമെന്ന ആശങ്കയാണ് സ്വര്‍ണം നേട്ടമാക്കിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 1,01,423 രൂപയായി.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-08-07 04:51:46</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഓണത്തിന് എല്ലാ കാർഡുകാർക്കും സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ, വില ഇനിയും കുറയും</title>
        <link>https://nattuvartha.news/news/Business/all/subsidy-coconut-oil-in-supplyco-minister-gr-anil</link>
        <guid>https://nattuvartha.news/news/Business/all/subsidy-coconut-oil-in-supplyco-minister-gr-anil</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1754291582_883703.jpg</url>
          <title>ഓണത്തിന് എല്ലാ കാർഡുകാർക്കും സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ, വില ഇനിയും കുറയും</title>
          <link>https://nattuvartha.news/news/Business/all/subsidy-coconut-oil-in-supplyco-minister-gr-anil</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: ഓണത്തിന് സബ്‌സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ സപ്ലൈക്കോയിലൂടെ നൽകുമെന്ന് മന്ത്രി ജിആർ അനിൽ. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കാർഡ് ഒന്നിന് രണ്ട് ലിറ്റർ വെളിച്ചെണ്ണ നൽകുമെന്നാണ് മന്ത്രി അറിയിച്ചത്. സർക്കാർ ഇടപെടലിലൂടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;
&lt;p&gt;ഓഗസ്റ്റ് മാസം ഒരു റേഷൻ കാർഡിന് ഒരു ലിറ്റർ വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ 349 രൂപയ്‌ക്ക് സപ്ലൈക്കോയിലൂടെ ലഭിക്കും. അതേ കാർഡുകാർക്ക് അടുത്ത മാസവും നാലാം തീയതി വരെ സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ വാങ്ങാവുന്നതാണ്. അഞ്ചാം തീയതി ഓണത്തിനും സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുന്നുണ്ട്. ഇതുപ്രകാരം ഓണത്തിന് ഒരു കാർഡുകാരന് സബ്‌സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ ലഭിക്കും. വിപണിയിൽ മോശം വെളിച്ചെണ്ണ വിൽപ്പന കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും ജിആർ അനിൽ പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2025-08-04 07:11:09</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കേരളത്തിലെ മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസുകളിൽ &apos;എ ഐ&apos; റിസപ്ഷനിസ്റ്റ്</title>
        <link>https://nattuvartha.news/news/Business/all/ai-receptionist-in-officers-keltron</link>
        <guid>https://nattuvartha.news/news/Business/all/ai-receptionist-in-officers-keltron</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1753958328_99137.jpg</url>
          <title>കേരളത്തിലെ മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസുകളിൽ &apos;എ ഐ&apos; റിസപ്ഷനിസ്റ്റ്</title>
          <link>https://nattuvartha.news/news/Business/all/ai-receptionist-in-officers-keltron</link>
        </image>
        <description><![CDATA[&lt;p&gt;സംസ്ഥാന തൊഴിൽവകുപ്പിനു കീഴിലുള്ള കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസുകളിൽ എത്തുന്നവരെ ഇനി സ്വാഗതം ചെയ്യുന്നത് &apos;ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസപ്ഷനിസ്റ്റുകൾ&apos;. നിർമിത ബുദ്ധി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള റിസപ്ഷൻ പ്ലാറ്റ്‌ഫോമിലൂടെ ഓഫീസുകളുടെ പ്രാഥമിക വിവരങ്ങൾ ലഭ്യമാക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും സംശയനിവാരണത്തിനും സാധിക്കും. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിലാണ് ആദ്യമായി എഐ റിസപ്ഷനിസ്റ്റ് കിയോസ്‌ക് -  &apos;കെല്ലി&apos; സ്ഥാപിച്ചത്. ഇതിന്റെ തുടർച്ചയായി കൊല്ലത്തുള്ള ചീഫ് എക്‌സികുട്ടീവ് ഓഫീസിലും മറ്റു ജില്ലാ ഓഫീസുകളിലും കെല്ലി എഐ റിസപ്ഷനിസ്റ്റ് സേവനം വ്യാപിപ്പിക്കും.&lt;/p&gt;
&lt;p&gt;ബാങ്കിങ് സേവനങ്ങൾ, ക്ഷേമനിധി ഫീസ് അടയ്ക്കുന്നതിനുള്ള സംവിധാനം, ഫയലുകളുടെ തൽസ്ഥിതി അറിയാനുള്ള ഇ ആർ പി ഏകീകരണം, ചോദിക്കുന്നതിനുള്ള മറുപടികളുടെ പ്രിന്റ്ഔട്ട് ലഭ്യമാക്കുന്ന സംവിധാനം എന്നിവ ഉൾപ്പെടുത്തി നവീകരിച്ച സംവിധാനമാണ് പുതിയതായി സജ്ജീകരിക്കുന്നത്. ബോർഡിന്റെ പ്രവർത്തനങ്ങൾ മുഴുവനായും ഡിജിറ്റൽ പ്ലാറ്റഫോമിലേക്ക് മാറുന്നതിന്റെ ഭാഗമായി ക്ഷേമനിധി അംഗങ്ങൾക്കായി കെല്ലി - ആൻഡ്രോയിഡ്, ഐ ഒ എസ് മൊബൈൽ ആപ്ലിക്കേഷനും ഇതോടൊപ്പം തയ്യാറാകുന്നുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;മോട്ടോർ തൊഴിലാളി ക്ഷേമനിധി ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ക്ഷേമപ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമമായി നൽകുന്നതിന് കഴിഞ്ഞ നവംബർ മുതൽ തിരുവനന്തപുരം ഓഫീസിൽ റിസപ്ഷൻ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുന്നുണ്ട്. ഓഫീസിൽ എത്തുന്നവർക്ക് കെല്ലിയോട് നേരിട്ട് ചോദിച്ചു ബോർഡ് നൽകുന്ന സേവനങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ കഴിയും. വിവരങ്ങൾ സ്‌ക്രീനിൽ ലഭ്യമാകുകയും കെല്ലിയുടെ വോയിസ് മറുപടി കേൾക്കാനും സാധിക്കും.&lt;/p&gt;
&lt;p&gt;ആധുനിക നിർമിത ബുദ്ധി സാങ്കേതിക സംവിധാനങ്ങളെ പരിശീലിപ്പിക്കുന്നതിനുള്ള ലാർജ് ലാംഗ്വേജ് മോഡൽസ് (LLMs)  മെറ്റയുടെ ലാമ 3 അടിസ്ഥാനമാക്കിയാണ് കെല്ലി വികസിപ്പിച്ചിരിക്കുന്നത്. ജനറേറ്റിവ് നിർമിത ബുദ്ധിയോടൊപ്പം ഇന്റർനെറ്റിൽ നിന്നും തത്സമയം ഡാറ്റകൾ ശേഖരിച്ച് അവ ക്രോഡീകരിച്ച് ഉത്തരം നൽകുന്നതിനും കെല്ലിയ്ക്ക് സാധിക്കും. ടച്ച് സ്‌ക്രീൻ കിയോസ്‌ക്കിലാണ് സോഫ്ട്‌വെയർ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. വെർച്വൽ അസിറ്റന്റാണ് പ്രവർത്തികൾ നിർവഹിക്കുന്നതും മറുപടികൾ നൽകുന്നതും. ഫേസ് റെക്കഗ്‌നിഷൻ സൗകര്യവും ഏകോപിപ്പിച്ചിട്ടുണ്ട്. മുഖഛായകൾ ശേഖരിക്കാനും അത് തിരിച്ചറിഞ്ഞു വ്യക്തികളെ സ്വാഗതം ചെയ്യാനും അവരുമായി ആശയവിനിമയം നടത്താനും കഴിയും.&lt;/p&gt;
&lt;p&gt;ഗൂഗിൾ വെബ് സെർച്ച് എൻജിൻ, ഫേസ് റെക്കഗ്‌നിഷൻ എ ഐ മോഡലുകൾ, ലാമ ഇൻഡക്‌സ്, സ്പീച്ച് കൺവെർഷൻ, ലാങ്ക്വേജ് കൺവെർഷൻ മോഡലുകൾ തുടങ്ങിയ നൂതന സാങ്കേതിക മാതൃകകളിലൂടെയാണ് കെല്ലി പ്രവർത്തിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള നവീകരണം സംയോജിപ്പിക്കാൻ ശേഷിയുള്ളതാണ് കെല്ലി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ സർക്കാരിന്റെ ദിവസേനയുള്ള പ്രവർത്തനങ്ങളിൽ ഉപയോഗപ്രദമാക്കുന്നതിനുള്ള മികച്ച സംവിധാനമാണ് കെല്ലി റിസപ്ഷൻ പ്ലാറ്റ്‌ഫോമുകൾ.&lt;/p&gt;
&lt;p&gt;കേരള ടൈലറിംഗ് വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡിന് വേണ്ടിയും കെല്ലി മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കാൻ പദ്ധതിയുണ്ട്. കെല്ലി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസപ്ഷൻ പ്ലാറ്റ്‌ഫോം നിർമ്മിച്ചിരിക്കുന്നത് കെൽട്രോൺ ആണ്.&lt;/p&gt;]]></description>
        <pubDate>2025-07-31 10:36:15</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>പെൻഷൻ വിതരണം; കെഎസ്ആർടിസിക്ക് 71 കോടി രൂപ  അനുവദിച്ച് സർക്കാർ</title>
        <link>https://nattuvartha.news/news/Business/all/ksrtc-pension</link>
        <guid>https://nattuvartha.news/news/Business/all/ksrtc-pension</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1753850381_323214.jpg</url>
          <title>പെൻഷൻ വിതരണം; കെഎസ്ആർടിസിക്ക് 71 കോടി രൂപ  അനുവദിച്ച് സർക്കാർ</title>
          <link>https://nattuvartha.news/news/Business/all/ksrtc-pension</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 71.21 കോടി രൂപ അനുവദിച്ച് സർക്കാർ. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഈ സർക്കാരിന്റെ കാലത്ത്‌ 6614.21 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌. ഈ സാമ്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കോർപറേഷനുള്ള വകയിരുത്തൽ. ഇതിൽ 479.21 കോടി രൂപ ഇതിനകം ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.&lt;/p&gt;
&lt;p&gt;കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായി കോർപറേഷന്‌ സർക്കാർ സഹായമായി ലഭിച്ചിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-07-30 04:37:14</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വര്‍ണവിലയിൽ  ആശ്വാസം: പവന് 1,000 രൂപ കുറഞ്ഞു</title>
        <link>https://nattuvartha.news/news/Business/all/gold-price-drop-india</link>
        <guid>https://nattuvartha.news/news/Business/all/gold-price-drop-india</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1753334756_57339.jpg</url>
          <title>സ്വര്‍ണവിലയിൽ  ആശ്വാസം: പവന് 1,000 രൂപ കുറഞ്ഞു</title>
          <link>https://nattuvartha.news/news/Business/all/gold-price-drop-india</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;റെ&lt;/strong&gt;ക്കോഡ് നിലവാരത്തിലെത്തിയ സ്വര്‍ണ വിലയില്‍ വ്യാഴാഴ്ച ഇടിവ് നേരിട്ടു. പവന്റെ വില 1,000 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 9255 രൂപയും പവന് 74,040 രൂപയുമായി. കഴിഞ്ഞ ദിവസം 75,040 രൂപയായിരുന്നു.&lt;/p&gt;
&lt;p&gt;രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 99,005 രൂപയിലേയ്ക്ക് താഴന്നു. ഒരു ലക്ഷത്തിന് മുകളിലായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. ഇന്ത്യാ ബുള്ളിയന്‍ അസോസിയേഷന്റെ 24 കാരറ്റ് പത്ത് ഗ്രാമിന് വില 99,480 രൂപയാണ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാകട്ടെ 91,190 രൂപയുമാണ്.&lt;/p&gt;]]></description>
        <pubDate>2025-07-24 05:22:57</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സപ്ലൈകോയിൽ ജൂലൈ 31 വരെ പ്രത്യേക വിലക്കുറവ്</title>
        <link>https://nattuvartha.news/news/Business/all/special-discount-on-supplycoil-till-july-31st</link>
        <guid>https://nattuvartha.news/news/Business/all/special-discount-on-supplycoil-till-july-31st</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1753331843_307835.jpg</url>
          <title>സപ്ലൈകോയിൽ ജൂലൈ 31 വരെ പ്രത്യേക വിലക്കുറവ്</title>
          <link>https://nattuvartha.news/news/Business/all/special-discount-on-supplycoil-till-july-31st</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊ​ച്ചി&lt;/strong&gt;: ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി സ​പ്ലൈ​കോ വി​ൽ​പ​ന​ശാ​ല​ക​ളി​ൽ വി​ല​ക്കു​റ​വ്. ഹാ​പ്പി അ​വേ​ഴ്സ് എ​ന്ന പേ​രി​ൽ ജൂ​ലൈ 31 വ​രെ ഉ​ച്ച​ക്ക്​ ര​ണ്ടു​ മു​ത​ൽ നാ​ലു​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത സ​ബ്സി​ഡി ഇ​ത​ര ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് വി​ല​ക്കു​റ​വ് ന​ൽ​കു​ന്ന​ത്.&lt;/p&gt;
&lt;p&gt;സാ​ധാ​ര​ണ ല​ഭി​ക്കു​ന്ന വി​ല​ക്കു​റ​വി​നേ​ക്കാ​ൾ 10 ശ​ത​മാ​നം ​വ​രെ വി​ല​ക്കു​റ​വ് ല​ഭി​ക്കും. അ​രി, എ​ണ്ണ, സോ​പ്പ്, ശ​ർ​ക്ക​ര, ആ​ട്ട, റ​വ, മൈ​ദ, ഡി​റ്റ​ർ​ജ​ന്റു​ക​ൾ, ടൂ​ത്ത് പേ​സ്റ്റ്, സാ​നി​റ്റ​റി നാ​പ്കി​ൻ തു​ട​ങ്ങി​യ​വ​ക്ക്​ അ​ധി​ക വി​ല​ക്കു​റ​വു​ണ്ട്.&lt;/p&gt;]]></description>
        <pubDate>2025-07-24 04:35:52</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മഴയ്ക്കൊപ്പം പച്ചക്കറി വിലയും കുതിച്ചുയരുന്നു;അടുക്കള ബഡ്ജറ്റ് അവതാളത്തിൽ</title>
        <link>https://nattuvartha.news/news/Business/all/vegetable-price-hike-kerala-monsoon</link>
        <guid>https://nattuvartha.news/news/Business/all/vegetable-price-hike-kerala-monsoon</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1753329659_364937.jpg</url>
          <title>മഴയ്ക്കൊപ്പം പച്ചക്കറി വിലയും കുതിച്ചുയരുന്നു;അടുക്കള ബഡ്ജറ്റ് അവതാളത്തിൽ</title>
          <link>https://nattuvartha.news/news/Business/all/vegetable-price-hike-kerala-monsoon</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാഞ്ഞങ്ങാട്:&lt;/strong&gt; മഴയ്ക്കൊപ്പം പച്ചക്കറി വിപണിയില്‍ വില കുതിച്ചുയരുന്നു. ഒരുമാസം മുന്‍പ് കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന വെള്ളരിക്ക് വില 45-ലെത്തി. കഴിഞ്ഞദിവസം ഒറ്റയടിക്ക് അഞ്ച് രൂപയാണ് കൂടിയത്. 25 രൂപയുണ്ടായിരുന്ന കക്കിരി വില 50 ലെത്തി. 18 രൂപവരെ വില താഴോട്ടുപോയിരുന്ന തക്കാളിയുടെ വില പൊടുന്നനെയാണ് 35-ലേക്കുയര്‍ന്നത്.&lt;/p&gt;
&lt;p&gt;കഴിഞ്ഞദിവസംവരെ 20 രൂപയായിരുന്നു തക്കാളി വില. ചേനവില 80-ല്‍ ഉറച്ചുനില്‍ക്കുമ്പോള്‍ കയ്പവില 75-ലെത്തി. 40 രൂപ വിലയുണ്ടായിരുന്ന വഴുതന 50-ലെത്തി. വെണ്ടവില 10 രൂപകൂടി 60-ലെത്തിയതും പെട്ടെന്നാണ്.&lt;/p&gt;
&lt;p&gt;മുരിങ്ങക്കായ, പച്ചക്കായ വിലയില്‍ മാത്രമാണ് അല്‍പം ആശ്വാസമുള്ളത്. മൂന്നുമാസം മുന്‍പ് കിലോയ്ക്ക് 50 രൂപവരെ ഉയര്‍ന്ന മുരിങ്ങയ്ക്ക് വില 50 രൂപയാണ്. കറിക്കായ വില 30-നും 40-നുമിടയിലാണ്.&amp;nbsp;&lt;/p&gt;
&lt;p&gt;കിഴങ്ങുവര്‍ഗങ്ങളില്‍ ഉരുളകിഴങ്ങ് (35രൂപ), കപ്പ (30രൂപ), മധുരക്കിഴങ്ങ് (35) വിലയില്‍ മാറ്റമില്ല.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-07-24 03:58:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
          </channel>
      </rss>